SQLite format 3@ {vR{- }D~~+}i%!indexverses_indexversesCREATE UNIQUE INDEX verses_index on "verses" (book_number, chapter, verse) tablebooks_allbooks_allCREATE TABLE "books_all" ("book_number" NUMERIC, "short_name" TEXT, "long_name" TEXT, "book_color" TEXT, "is_present" NUMERIC)wItableversesversesCREATE TABLE "verses" ("book_number" NUMERIC, "chapter" NUMERIC, "verse" NUMERIC, "text" TEXT){UtablebooksbooksCREATE TABLE "books" ("book_color" TEXT, "book_number" NUMERIC, "short_name" TEXT, "long_name" TEXT)=_tableinfoinfoCREATE TABLE info (name TEXT, value TEXT) ZqZ'right_to_leftfalse)strong_numbersfalse/russian_numberingfalse languageml)chapter_stringChapter1#SdescriptionMalayalam Bible: Easy to Read, 2007 t;~~~ }}&||,{{[zzfyyaxxx:www"vvYuuu+t\#ff7c80യോയോഹന്നാനു ലഭിച്ച വെളിപാട്]%#00ff00യൂദായൂദാ ശ്ലീഹാ എഴുതിയ ലേഖനംg/#00ff003യോയോഹന്നാൻ എഴുതിയ മൂന്നാം ലേഖനംd)#00ff002യോയോഹന്നാൻ എഴുതിയ രണ്ടാം ലേഖനംd)#00ff001യോയോഹന്നാൻ എഴുതിയ ഒന്നാം ലേഖനംa##00ff002പതപത്രോസ് എഴുതിയ രണ്ടാം ലേഖനംa##00ff001പതപത്രോസ് എഴുതിയ ഒന്നാം ലേഖനംS#00ff00യാകയാക്കോബ് എഴുതിയ ലേഖനം^#ffff00ഹെബഹെബ്രായര്ക്കെഴുതിയ ലേഖനംN%u#ffff00ഫിലമഫിലമോനെഴുതിയ ലേഖനം[+#ffff00vതീത്തതീത്തോസിനെഴുതിയ ലേഖനംx'E#ffff00l2തിമോതിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനംx'E#ffff00b1തിമോതിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനംq#ffff00X1തെതെസലോനിക്കാക്കാര്ക്ൿ എഴുതിയ രണ്ടാം ലേഖനം q#ffff00N2തെതെസലോനിക്കാക്കാര്ക്ൿ എഴുതിയ ഒന്നാം ലേഖനംh -#ffff00Dകൊളകൊളോസോസുകാര്ക്ൿ എഴുതിയ ലേഖനംh %'#ffff00:ഫിലിഫിലിപ്പിയര്ക്ൿ എഴുതിയ ലേഖനംe '#ffff000എഫേഎഫേസോസുകാര്ക്ൿ എഴുതിയ ലേഖനംw +?#ffff00&ഗലാത്ഗലാത്തിയാക്കാര്ക്ൿ എഴുതിയ ലേഖനം_#ffff002കോകോറിന്തോസുകാര്ക്ൿ എഴുതിയ രണ്ടാം ലേഖനം_#ffff001കോകോറിന്തോസുകാര്ക്ൿ എഴുതിയ ഒന്നാം ലേഖനംa#ffff00റോമറോമാക്കാര്ക്കെഴുതിയ ലേഖനം|+I#00ffffഅപ്പസഅപ്പസ്തോലന്മാരുടെ പ്രവര്ത്തനങ്ങൾY#ff6600യോയോഹന്നാൻ എഴുതിയ സുവിശേഷംV #ff6600ലൂകലൂക്കാ എഴുതിയ സുവിശേഷംe+#ff6600മര്ക്മര്ക്കോസ് എഴുതിയ സുവിശേഷം\%#ff6600മത്തമത്തായി എഴുതിയ സുവിശേഷംk}r}wqke_YSMGA;5/)# ~~~~~~~~~~~~~~~~~~~~~~~{~u~o~i~c~]~W~Q~K~E~?~9~3~-~'~!~~~~ ~}}}}}}}}}}}}}}}}}}}}}}q^p!ocn%mbl%kjji_h%ggf)efdccb)al`-_e^']j\&[`ZYYXW\VUIT{S@RQAPO@NyM,LcKJVIHIG FIE~DACB?At@6?p>/=n<+;e:$9^87J65>4v3,2^10C/o.-@,p+*@)l( '2&Z%$2#c"!F w)a=] 8nKzKu#Hm L { P &M Blj9~~~o~C~}}}P} |||x|C{{{\{$zzzyzAzyyyynyKy"xxxxcx1xwwAvvv uu&tt)ssVrr_qqXppp.oowonnHmmwml]B യോയോഹന്നാനു ലഭിച്ച വെളിപാട്#ff7c80^A% യൂദായൂദാ ശ്ലീഹാ എഴുതിയ ലേഖനം#00ff00h@/ 3യോയോഹന്നാൻ എഴുതിയ മൂന്നാം ലേഖനം#00ff00e?) 2യോയോഹന്നാൻ എഴുതിയ രണ്ടാം ലേഖനം#00ff00e>) 1യോയോഹന്നാൻ എഴുതിയ ഒന്നാം ലേഖനം#00ff00b=# 2പതപത്രോസ് എഴുതിയ രണ്ടാം ലേഖനം#00ff00b<# 1പതപത്രോസ് എഴുതിയ ഒന്നാം ലേഖനം#00ff00T; യാകയാക്കോബ് എഴുതിയ ലേഖനം#00ff00_: ഹെബഹെബ്രായര്ക്കെഴുതിയ ലേഖനം#ffff00O9%u ഫിലമഫിലമോനെഴുതിയ ലേഖനം#ffff00\8+ vതീത്തതീത്തോസിനെഴുതിയ ലേഖനം#ffff00y7'E l2തിമോതിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനം#ffff00y6'E b1തിമോതിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം#ffff00 5q X1തെതെസലോനിക്കാക്കാര്ക്ൿ എഴുതിയ രണ്ടാം ലേഖനം#ffff00 4q N2തെതെസലോനിക്കാക്കാര്ക്ൿ എഴുതിയ ഒന്നാം ലേഖനം#ffff00i3- Dകൊളകൊളോസോസുകാര്ക്ൿ എഴുതിയ ലേഖനം#ffff00i2%' :ഫിലിഫിലിപ്പിയര്ക്ൿ എഴുതിയ ലേഖനം#ffff00f1' 0എഫേഎഫേസോസുകാര്ക്ൿ എഴുതിയ ലേഖനം#ffff00x0+? &ഗലാത്ഗലാത്തിയാക്കാര്ക്ൿ എഴുതിയ ലേഖനം#ffff00/_ 2കോകോറിന്തോസുകാര്ക്ൿ എഴുതിയ രണ്ടാം ലേഖനം#ffff00._ 1കോകോറിന്തോസുകാര്ക്ൿ എഴുതിയ ഒന്നാം ലേഖനം#ffff00b- റോമറോമാക്കാര്ക്കെഴുതിയ ലേഖനം#ffff00},+I അപ്പസഅപ്പസ്തോലന്മാരുടെ പ്രവര്ത്തനങ്ങൾ#00ffffZ+ യോയോഹന്നാൻ എഴുതിയ സുവിശേഷം#ff6600W*  ലൂകലൂക്കാ എഴുതിയ സുവിശേഷം#ff6600f)+ മര്ക്മര്ക്കോസ് എഴുതിയ സുവിശേഷം#ff6600](% മത്തമത്തായി എഴുതിയ സുവിശേഷം#ff6600''+മലാമലാഖി#ffff990&Cസെസെഖര്യാവ്#ffff990%%7ഹഗ്ഗഹഗ്ഗായി#ffff993$Cസെഫസെഫന്യാവ്#ffff990#Cഹബഹബക്കൂക്ൿ#ffff99$"%നഹൂനഹൂം#ffff99'!%%മീഖാമീഖാ#ffff99! %യോയോനാ#ffff99-=|ഒബഒബദ്യാവ്#ffff99$+rആമആമോസ്#ffff99$+hയോയോവേൽ#ffff99$+^ഹോഹോശേയ#ffff990%7Tദാനീദാനീയേൽ#ff9fb46%CJയെഹെയെഹെസ്കേൽ#ff9fb46%C6വിലാവിലാപങ്ങൾ#ff9fb49%I,യിരെയിരെമ്യാവ്#ff9fb46%C"യെശയയെശയ്യാവ്#ff9fb46%Cഉത്തഉത്തമഗീതം#66ff999%Iസഭാപസഭാപ്രസംഗി#66ff99Q+sസദൃശ്സദൃശ്യവാക്ക്യങ്ങൾ#66ff99W=mസങ്കീര്‍സങ്കീര്‍ത്തനങ്ങൾ#66ff993+7ഇയ്യോഇയ്യോബ്#66ff99-%1എസ്ഥഎസ്ഥേർ#ffcc996Iനെഹനെഹെമ്യാവ്#ffcc99*%+എസ്രഎസ്രാ#ffcc99C#_2 ദിന2 ദിനവൃത്താന്തം#ffcc99C #_1 ദിന1 ദിനവൃത്താന്തം#ffcc99? #Yx2 രാജ2 രാജാക്കന്മാർ#ffcc99? #Yn1 രാജ1 രാജാക്കന്മാർ#ffcc99* 5d2 ശമ2 ശമൂവേൽ#ffcc99* 5Z1 ശമ1 ശമൂവേൽ#ffcc99,%1Pരൂത്രൂത്ത്#ffcc99D%aFന്യാന്യായാധിപന്മാർ#ffcc99#+<യോയോശുവ#ffcc99/C2ആവആവര്ത്തനം#ccccff/=(സംഖസംഖ്യകശ്#ccccff,%1ലേവ്ലേവ്യർ#ccccff2Cപുറപുറപ്പാട്#ccccff2%= ഉല്പഉല്പത്തി#ccccffvu  t js  1 < M~}1{zypx2wCvHuVtgs-qponmjh echa`_^][[qYX,WV TTR ONKIED/Al<<98)77310u/-O+?)b(9%$y$5"pSY^  "lMQ യോഹന്നാന്‍ തടവിലാക്കപ്പെട്ടു എന്നു യേശു കേട്ടു. അതിനാല്‍ യേശു ഗലീലയിലേക്കു മടങ്ങി.iLK പിശാച് യേശുവിനെ വിട്ടുപോയി. അപ്പോള്‍ ഏതാനും ദൂതന്മാര്‍ വന്ന് യേശുവിനെ പരിചരിച്ചു.bK= യേശു പിശാചിനോടു പറഞ്ഞു, "സാത്താനേ, എന്നെ വിട്ടുപോക, തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, څകര്‍ത്താവായ ദൈവത്തെ നിങ്ങള്‍ ആരാധിക്കുക. അവനെ മാത്രം സേവിക്കുക.چڈ ആവര്‍ത്തനം 6:13kJO പിശാച് പറഞ്ഞു, "നീ എന്നെ നമസ്കരിച്ച് ആരാധിച്ചാല്‍ ഈ കണ്ടതെല്ലാം നിനക്കു ഞാന്‍ തരാം.ڈBI}അനന്തരം പിശാച് യേശുവിനെ ഒരു വലിയ ഉയരമുള്ള മലയിലേക്കു കൊണ്ടുപോയി. പിശാച് യേശുവിനെ ലോകത്തിലെ എല്ലാ രാജ്യങ്ങളും കാണിച്ചു. അവിടങ്ങളിലെ മഹത്തായ കാര്യങ്ങളും കാണിച്ചു. Hയേശു മറുപടി പറഞ്ഞു, "തിരുവെഴുത്തുകളില്‍ ഇങ്ങനെ കൂടി എഴുതിയിട്ടുണ്ട്, څനിന്‍റെ കര്‍ത്താവായ ദൈവത്തെ നീയൊരിക്കലും പരീക്ഷിക്കരുത്.چڈ ആവര്‍ത്തനം 6:16xGiപിശാച് പറഞ്ഞു, "നീ ദൈവപുത്രനാണെങ്കില്‍ താഴോട്ടു ചാടുക. എന്തെന്നാല്‍ തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതപ്പെട്ടിട്ടുണ്ടല്ലോ, څദൈവം തന്‍റെ ദൂതന്മാരോടു കല്പിക്കും, അവരുടെ കൈകള്‍ നിന്‍റെ രക്ഷയ്ക്കെത്തും, നിന്‍റെ കാല്‍ പാറയിലിടിക്കാത്തവിധം നിന്നെ പിടിക്കും.چڈ സങ്കീര്‍ത്തനങ്ങള്‍ 91:11-12hFIഅനന്തരം പിശാച് യേശുവിനെ വിശുദ്ധനഗരമായ യെരൂശലേമിലേക്കു നയിച്ചു. പിശാച് യേശുവിനെ ദൈവാലയത്തില്‍ വളരെ ഉയര്‍ന്ന ഒരിടത്തു നിര്‍ത്തി.Eയേശു അവനോടു മറുപടി പറഞ്ഞു, "തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതപ്പെട്ടിട്ടുണ്ട്, "മനുഷ്യനെ ജീവിപ്പിക്കുന്നത് അപ്പം മാത്രമല്ല. ദൈവത്തിന്‍റെ തിരുവായിലൂടെ പുറത്തുവരുന്ന ഓരോ വചനത്തിലുമാണ് അവരുടെ ജീവന്‍ ആശ്രയിച്ചിരിക്കുന്നത്.چڈ ആവര്‍ത്തനം 8:3JD പിശാച് യേശുവിനെ പ്രലോഭിപ്പിക്കാന്‍ എത്തി. പിശാച് പറഞ്ഞു, "നീ ദൈവപുത്രനെങ്കില്‍ ഈ കല്ലുകളോട് അപ്പമാകുവാന്‍ കല്പിക്കൂ.ڈxCiനാല്പതു ദിനരാത്രങ്ങള്‍ യേശു ഒന്നും ഭക്ഷിച്ചിരുന്നില്ല. അതിനുശേഷം അവന് വല്ലാതെ വിശന്നു.]B 5അനന്തരം ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. അവിടെ പിശാചിന്‍റെ പ്രലോഭനത്തെ നേരിടാനായിരുന്നു അവന്‍ അങ്ങോട്ടു നയിച്ചത്.A'സ്വര്‍ഗ്ഗത്തില്‍നിന്നൊരു അശരീരി ഉണ്ടായി. അശരീരി ഇങ്ങനെയായിരുന്നു, "ഇവനെന്‍റെ പുത്രനാണ്. ഞാനിവനെ സ്നേഹിക്കുന്നു. ഇവനില്‍ ഞാന്‍ അതീവസന്തുഷ്ടനാണ്.ڈ0@Yയേശു സ്നാനം ഏറ്റശേഷം വെളളത്തില്‍ നിന്നും കയറിവന്നു. ആകാശം തുറന്ന് ദൈവത്തിന്‍റെ ആത്മാവ് ഒരു പ്രാവിന്‍റെ രൂപത്തില്‍ തന്‍റെമേല്‍ ഇറങ്ങിവരുന്നതായവന്‍ കണ്ടു.:?mയേശു മറുപടി പറഞ്ഞു, "ഇതിപ്പോള്‍ ഇങ്ങനെയായിരിക്കട്ടെ. നീതിയായത് എല്ലാം നാം ചെയ്യേണ്ടതുണ്ട്.ڈ അതിനാല്‍ യേശുവിനെ സ്നാനം കഴിപ്പിക്കാമെന്ന് യോഹന്നാന്‍ സമ്മതിച്ചു.>'എന്നാല്‍ താന്‍ അതിനു യോഗ്യനല്ലെന്നു പറയാന്‍ യോഹന്നാന്‍ ശ്രമിച്ചു. യോഹന്നാന്‍ പറഞ്ഞു, "നീ സ്നാനം ഏല്‍ക്കുവാന്‍ എന്തിനു എന്‍റെ അടുക്കല്‍ വരുന്നു? നിന്നില്‍ നിന്ന് സ്നാനം ഏല്‍ക്കേണ്ടവന്‍ ഞാനാണ്.ڈ= ആ സമയത്ത് യേശു ഗലീലയില്‍നിന്നും യോര്‍ദ്ദാന്‍ നദിക്കരയിലെത്തി. അവന്‍ യോഹന്നാന്‍റെ അടുത്തു വന്നു തന്നെ സ്നാനം കഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.T<! അവന്‍ ധാന്യത്തെ വൃത്തിയാക്കാന്‍ തയ്യാറായി വരും. അവന്‍ നല്ല ധാന്യത്തെ പതിരില്‍നിന്നും വേര്‍തിരിക്കും. നല്ല ധാന്യം അവന്‍ തന്‍റെ അറയില്‍ നിറയ്ക്കും. പതിരു കത്തിച്ചുകളയും. കെട്ടുപോകാത്ത അഗ്നിയില്‍ അവനതു കത്തിയ്ക്കും.ڈ;  നിങ്ങള്‍ മാനസാന്തരപ്പെട്ടുവെന്നു വെളിപ്പെടുത്താന്‍ ഞാന്‍ നിങ്ങളെ വെളളത്തില്‍ സ്നാനം കഴിപ്പിക്കുന്നു. എന്നാല്‍ എനിക്കുശേഷം വരുന്നവന്‍ എന്നേക്കാള്‍ ശ്രേഷ്ഠനാണ്. അവന്‍റെ ചെരുപ്പ് ഊരുവാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനം കഴിപ്പിക്കും.`:9 മരങ്ങള്‍ മുറിക്കാന്‍ കോടാലിയിതാ തയ്യാറായിരിക്കുന്നു. നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കാത്ത ഓരോ മരവും മുറിച്ച് തീയിലെറിയപ്പെടും.B9 [This verse may not be a part of this translation]8 നിങ്ങള്‍ വാസ്തവമായി മാനസാന്തരപ്പെട്ടു എന്നത് നിങ്ങളുടെ പ്രവര്‍ത്തികളിലൂടെ എടുത്തു കാട്ടണം.27]യോഹന്നാന്‍ ജനങ്ങളെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് അനേകം പരീശന്മാരും സദൂക്യരും വന്നു. അവരെ കണ്ടപ്പോള്‍ യോഹന്നാന്‍ അവരോടു പറഞ്ഞു, "പാന്പുകളേ, വരുവാനിരിക്കുന്ന ദൈവകോപത്തില്‍നിന്ന് രക്ഷപെടാന്‍ ആരാണു നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത്?&6Eജനങ്ങള്‍ തങ്ങള്‍ ചെയ്ത പാപങ്ങള്‍ ഏറ്റുപറഞ്ഞു. യോഹന്നാന്‍ അവരെ യോര്‍ദ്ദാന്‍നദിയില്‍ സ്നാനം കഴിപ്പിച്ചു.Z5-ജനങ്ങള്‍ യോഹന്നാന്‍റെ പ്രസംഗം കേള്‍ക്കാനെത്തി. യെരൂശലേമില്‍ നിന്നും യെഹൂദ്യയില്‍നിന്നും യോര്‍ദ്ദാന്‍നദിയുടെ ചുറ്റുപാടിലുളള എല്ലാ പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെത്തി. 4യോഹന്നാന്‍റെ വസ്ത്രങ്ങള്‍ ഒട്ടകരോമം കൊണ്ടുണ്ടാക്കിയതായിരുന്നു. യോഹന്നാന്‍ തുകലു കൊണ്ടുളള ഒരു അരപ്പട്ട അരയില്‍ ധരിച്ചിരുന്നു. വെട്ടുക്കിളികളും കാട്ടുതേനുമായിരുന്നു യോഹന്നാന്‍റെ ഭക്ഷണം.33_സ്നാപകയോഹന്നാനെപ്പറ്റിയാണ് യെശയ്യാപ്രവാചകന്‍ പറഞ്ഞ്. യെശയ്യാവ് പറഞ്ഞു: "മരുഭൂമിയില്‍നിന്നൊരുവന്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നു: څകര്‍ത്താവിനായി വഴിയൊരുക്കുക; അവന്‍റെ പാതകളെ നേരെയാക്കുക.چڈ യെശയ്യാവ് 40:3m2Sയോഹന്നാന്‍ പറഞ്ഞു, "മാനസാന്തരപ്പെടുവിന്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യമിതാ വരവായി.ڈH1 ആ സമയം സ്നാപകയോഹന്നാന്‍ വന്ന് പ്രസംഗിക്കുവാന്‍ തുടങ്ങി. യെഹൂദ്യാദേശത്തിലെ മരുഭൂമിയില്‍നിന്നാണദ്ദേഹം പ്രസംഗിച്ചത്.X0)യോസേഫ് നസറെത്ത് എന്ന ഗ്രാമത്തില്‍ പോയി താമസിച്ചു. ദൈവം പ്രവാചകനിലൂടെ പറഞ്ഞതുപോലെ ഇക്കാര്യങ്ങള്‍ സംഭവിച്ചു. ക്രിസ്തു നസറെയനെന്നു വിളിക്കപ്പെടുമെന്ന് ദൈവം പറഞ്ഞിരുന്നു./wപക്ഷെ അര്‍ക്കെലയൊസ് അപ്പോള്‍ യെഹൂദ്യനാടു ഭരിക്കുന്നതായി യോസേഫ് കേട്ടു. തന്‍റെ പിതാവായ ഹെരോദാവിന്‍റെ മരണത്തെ തുടര്‍ന്നാണ് അര്‍ക്കെലയൊസ് രാജാവായത്. അതിനാല്‍ അവിടേക്കു പോകുവാന്‍ യോസേഫ് ഭയന്നു. സ്വപ്നത്തിലൂടെ യോസേഫിനു അവിടെ പോകരുതെന്നുളള നിര്‍ദ്ദേശം കിട്ടിയിരുന്നു. അതിനാല്‍ യോസേഫ് അവിടം വിട്ട് ഗലീല പ്രദേശങ്ങളിലേക്കു പോയി.E.അതിനാല്‍ യോസേഫ് കുഞ്ഞിനെയും അമ്മയെയും കൂട്ടി യിസ്രായേലിലേക്കു പോയി.B-[This verse may not be a part of this translation],ഹെരോദാവിന്‍റെ മരണശേഷം കര്‍ത്താവിന്‍റെ ഒരു ദൂതന്‍ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. യോസേഫ് മിസ്രയീമിലായിരിക്കുന്പോഴാണിതു സംഭവിച്ചത്.M+റാമയിലൊരു ശബ്ദം കേട്ടു. കരച്ചിലിന്‍റെയും കടുത്ത ദുഃഖത്തിന്‍റെയും ശബ്ദം. റാഹേല്‍ തന്‍റെ കുഞ്ഞുങ്ങള്‍ക്കായി വിലപിക്കുന്നു. അവള്‍ക്ക് ആശ്വസിക്കുവാനാകുന്നില്ല; കാരണം അവളുടെ കുട്ടികള്‍ മരിച്ചിരുന്നു.ڈ യിരെമ്യാവ് 31:15>*uഅതിനാല്‍ ദൈവം യിരെമ്യാപ്രവാചകനിലൂടെ പറഞ്ഞ കാര്യങ്ങള്‍ സംഭവിച്ചു.)+പണ്ഡിതന്മാര്‍ തന്നെ വിഡ്ഢിയാക്കി എന്ന് ഹെരോദാവ് കണ്ടു. ഹെരോദാവ് വളരെയധികം ക്രുദ്ധനായി. അതിനാല്‍ ബേത്ത്ലേഹെമിലും ചുറ്റുമുളള സ്ഥലങ്ങളിലുമുളള രണ്ടു വയസ്സുവരെയുളള എല്ലാ ആണ്‍കുഞ്ഞുങ്ങളെയും കൊല്ലുവാന്‍ ഹെരോദാവ് ഉത്തരവിട്ടു. കുഞ്ഞു പിറന്ന കൃത്യസമയം ഹെരോദാവ് പണ്ഡിതന്മാരില്‍നിന്നും ഗ്രഹിച്ചിരുന്നു. അപ്പോള്‍ ആ സമയം കഴിഞ്ഞ് രണ്ടു വര്‍ഷമായി. അതിനാല്‍ രണ്ടു വയസ്സിനുളളിലുളള എല്ലാ ആണ്‍കുട്ടികളെയും കൊല്ലുവാന്‍ ഹെരോദാവ് ഉത്തരവിട്ടു.@(yഹെരോദാവിന്‍റെ മരണം വരെ യോസേഫ് അവിടെ താമസിച്ചു. ഇങ്ങനെ കര്‍ത്താവ് പ്രവാചകനിലൂടെ പറഞ്ഞിരുന്നതിന്‍റെ അര്‍ത്ഥം മുഴുവനും വ്യക്തമാകത്തക്കവണ്ണം ഇതു സംഭവിച്ചു. കര്‍ത്താവ് ഇങ്ങനെ പറഞ്ഞിരുന്നു, څമിസ്രയീമില്‍നിന്നും പുറത്തുവരുവാന്‍ ഞാനെന്‍റെ പുത്രനെ വിളിച്ചു. ڈ'wഅതുകൊണ്ട് യോസേഫ് എഴുന്നേറ്റ് കുഞ്ഞിനെയും അവന്‍റെ അമ്മയെയും കൂട്ടി മിസ്രയീമിലേക്കു പുറപ്പെട്ടു. രാത്രിയിലായിരുന്നു അവര്‍ പുറപ്പെട്ടത്.^&5 പണ്ഡിതന്മാര്‍ പോയിക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ യോസേഫിന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. ദൂതന്‍ പറഞ്ഞു, "എഴുന്നേല്‍ക്കൂ! കുഞ്ഞിനെയും അവന്‍റെ അമ്മയെയും കൂട്ടി മിസ്രയീമിലേക്കു രക്ഷപ്പെടണം. ഹെരോദാവ് കുഞ്ഞിനെ അന്വേഷിച്ചു തുടങ്ങും. ഹെരോദാവ് കുഞ്ഞിനെ കൊല്ലുവാന്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ സുരക്ഷതരാണെന്ന് ഞാന്‍ പറയുംവരെ മിസ്രയീമില്‍ താമസിക്കണം."% എന്നാല്‍ ഹെരോദാവിന്‍റെ അടുത്തേക്ക് മടങ്ങരുതെന്ന് സ്വപ്നത്തിലൂടെ ദൈവം അവര്‍ക്കു മുന്നറിയിപ്പു കൊടുത്തു. അതിനാല്‍ പണ്ഡിതന്മാര്‍ മറ്റൊരു വഴിയായി തങ്ങളുടെ രാജ്യങ്ങളിലേക്കു മടങ്ങിപ്പോയി.$ കുഞ്ഞുണ്ടായിരുന്ന വീട്ടിലേക്കവര്‍ വന്നു. അവര്‍ കുഞ്ഞിനെ അവന്‍റെ അമ്മയായ മറിയയോടൊപ്പം കണ്ടു. പണ്ഡിതന്മാര്‍ കുഞ്ഞിന്‍റെ മുന്പില്‍ നമസ്കരിച്ച് അവനെ ആരാധിച്ചു. അവര്‍ കുഞ്ഞിനുവേണ്ടി കൊണ്ടുവന്ന സമ്മാനങ്ങള്‍ തുറന്നു. സ്വര്‍ണ്ണ നിക്ഷേപവും കുന്തിരിക്കവും മൂരും അവര്‍ ശിശുവിനു കാഴ്ച വെച്ചു.W#' നക്ഷത്രം കണ്ടതില്‍ അവര്‍ ആഹ്ളാദിച്ചു. സന്തോഷം കൊണ്ട് അവരുടെ മനസ്സു നിറഞ്ഞു.~"u പണ്ഡിതന്മാര്‍ രാജാവ് പറഞ്ഞതു കേട്ടശേഷം അവിടെ നിന്നും പോയി. കിഴക്കു കണ്ട അതേ നക്ഷത്രത്തെ അവര്‍ വീണ്ടും കണ്ടു. അവര്‍ നക്ഷത്രത്തിന്‍റെ മാര്‍ഗ്ഗത്തെ പിന്തുടര്‍ന്നു. കുഞ്ഞുളള സ്ഥലത്തെത്തും വരെ നക്ഷത്രം അവര്‍ക്കു മുന്നില്‍ സഞ്ചരിച്ചു.E!അതിനു ശേഷം ഹെരോദാവ് അവരെ ബേത്ത്ലേഹെമിലേക്കയച്ചിട്ട് അവരോടു പറഞ്ഞു, "പുതുതായി പിറന്ന ആ കുഞ്ഞിനെപ്പറ്റി സസൂഷ്മം അന്വേഷിക്കുക. കണ്ടെത്തിയാല്‍ എന്നോടു വന്നു പറയുക. അപ്പോള്‍ എനിക്കും ചെന്ന് അവനെ നമസ്കരിക്കാമല്ലോ.ڈ5 cപിന്നീട് കിഴക്കുനിന്നും വന്ന പണ്ഡിതരുമായി ഹെരോദാവ് ഒരു രഹസ്യയോഗം ചേര്‍ന്നു. അവര്‍ ആദ്യമായി നക്ഷത്രം കണ്ട സമയം കൃത്യമായി ഹെരോദാവ് അവരില്‍ നിന്നും ഗ്രഹിച്ചു.Y+څയെഹൂദ്യയിലെ ബേത്ത്ലേഹെമേچ യെഹൂദ്യയിലെ പ്രഭുക്കളില്‍ നീയായിരിക്കും പ്രമുഖന്‍. അതെ, നിന്നില്‍ നിന്നൊരു ഭരണാധിപന്‍ വരും അവന്‍ യിസ്രായേലിലെ എന്‍റെ ആളുകളെ നയിക്കും.چڈ മീഖാ 5:2B[This verse may not be a part of this translation]*Mഹെരോദാവ് എല്ലാ യെഹൂദമഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും വിളിച്ചുകൂട്ടി. ക്രിസ്തു ജനിക്കാനിരിക്കുന്നത് എവിടെയായിരിക്കാമെന്ന് ഹെരോദാവ് അവരോടാരാഞ്ഞു.#യെഹൂദരുടെ പുതിയ രാജാവിനെപ്പറ്റിയുളള വാര്‍ത്തകള്‍ ഹെരോദാരാജാവിന്‍റെ ചെവിയിലെത്തി. അദ്ദേഹം അസ്വസ്ഥനായി. യെരൂശലേമിലെ എല്ലാ ജനങ്ങളും അസ്വസ്ഥരായി.B[This verse may not be a part of this translation]` ;യെഹൂദ്യയിലെ ബേത്ത്ലേഹെമിലാണ് യേശു പിറന്നത്. ഹെരോദാവു രാജാവായിരുന്ന കാലത്തായിരുന്നു അവന്‍റെ ജനനം. യേശുവിന്‍റെ ജനനശേഷം കിഴക്കുനിന്നും ചില പണ്ഡിതന്മാര്‍ യെരൂശലേമില്‍ വന്നു.* Oമറിയ മകനെ പ്രസവിക്കും വരെ അവന്‍ അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടില്ല. യോസേഫ് മകന് യേശു എന്നു പേരിട്ടു.+ Qയോസേഫ് ഉണര്‍ന്നപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു. യോസേഫ് മറിയയെ വിവാഹം കഴിച്ചു.+ Q("ദൈവം നമ്മോടൊത്തുണ്ട്,” എന്നാണ് ഇമ്മാനുവേലിന്‍റെ അര്‍ത്ഥം.) 7കര്‍ത്താവ് പ്രവാചകനിലൂടെ പറഞ്ഞ ഈ കാര്യങ്ങളുടെ അര്‍ത്ഥം മുഴുവനും വ്യക്തമാകത്തക്കവണ്ണം ഇതു സംഭവിച്ചു.# Aഅവള്‍ ഒരാണ്‍കുട്ടിക്കു ജന്മമരുളും. നീയവന് യേശുവെന്ന് പേരിടണം. അവന്‍ മനുഷ്യരെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുമെന്നതിനാലാണ് ഈ പേര് നീ അവനിടേണ്ടത്.ڈ യോസേഫ് ഇത് ആലോചിക്കവേ കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ യോസേഫിനെ സമീപിച്ചു. ദൂതന്‍ പറഞ്ഞു, "ദാവീദിന്‍റെ പുത്രനായ യോസേഫേ, മറിയയെ നിന്‍റെ ഭാര്യയായി സ്വീകരിക്കാന്‍ ഭയക്കേണ്ടതില്ല. അവളില്‍ വളരുന്ന കുട്ടി പരിശുദ്ധാത്മാവിലൂടെ ഉണ്ടായതാണ്. മറിയയുടെ ഭര്‍ത്താവ് യോസേഫ് നല്ല മനുഷ്യനായിരുന്നു. അയാള്‍ മറിയയെ ജനമദ്ധ്യത്തില്‍ നാണം കെടുത്താന്‍ ഇഷ്ടപ്പെട്ടില്ല. അതിനാലയാള്‍ അവളെ രഹസ്യമായി വിവാഹത്തില്‍നിന്ന് ഒഴിവാക്കുവാന്‍ ആലോചിച്ചു.I  യേശുക്രിസ്തുവിന്‍റെ മാതാവ് മറിയ ആയിരുന്നു. യേശുവിന്‍റെ ജനനമുണ്ടായത് ഇങ്ങനെയാണ്. മറിയയും യോസേഫും തമ്മിലുളള വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ വിവാഹത്തിനു മുന്പുതന്നെ താന്‍ ഗര്‍ഭിണിയാണെന്നു മറിയ അറിഞ്ഞു. പരിശുദ്ധാത്മാവിന്‍റെ ശക്തിയാലാണവള്‍ ഗര്‍ഭവതിയായത്.+ Qഅങ്ങനെ അബ്രാഹാം മുതല്‍ ദാവീദുവരെ പതിനാലു തലമുറകള്‍. ദാവീദു മുതല്‍ ജനങ്ങള്‍ ബാബിലോണിലേക്കു നാടുകടത്തപ്പെട്ട കാലം വരെ പതിനാലു തലമുറകള്‍. ജനങ്ങള്‍ ബാബിലോന്യയിലേക്കു നാടുകടത്തപ്പെട്ടതു മുതല്‍ ക്രിസ്തുവിന്‍റെ ജനനം വരെ പതിനാലു തലമുറകളുണ്ടായിരുന്നു.O 6യാക്കോബ് യോസേഫിന്‍റെ പിതാവ്. യോസേഫ് മറിയയുടെ ഭര്‍ത്താവ്. മറിയ യേശുവിന്‍റെ മാതാവ്. യേശു, ക്രിസ്തുവെന്നു വിളിക്കപ്പെട്ടു.~ wഎലീഹൂദ് എലീയാസരിന്‍റെ പിതാവ്. എലിയാസര്‍ മത്ഥാന്‍റെ പിതാവ്. മത്ഥാന്‍ യാക്കോബിന്‍റെ പിതാവ്.i Mആസോര്‍ സാദോക്കിന്‍റെ പിതാവ്. സാദോക്ക് ആഖീമിന്‍റെ പിതാവ്. ആഖീം എലീഹൂദീന്‍റെ പിതാവ്.  ' സെരുബ്ബാബേല്‍ അബീഹൂദിന്‍റെ പിതാവ്. അബീഹൂദ് എല്യാക്കീമിന്‍റെ പിതാവ്. എല്യാക്കീം ആസോരിന്‍റെ പിതാവ്.M   ബാബിലോണില്‍ അടിമത്വം തുടങ്ങിയ ശേഷം: യെഖൊന്യാവ് ശെയല്‍ത്തീയേലിന്‍റെ പിതാവ്. ശെയല്‍ത്തീയേല്‍ സെരുബ്ബാബേലിന്‍റെ പിതാവ്.7  i യോശീയാവ് യെഖൊന്യാവിന്‍റെയും സഹോദരന്മാരുടെയും പിതാവ്. (യെഹൂദരെ ബാബിലോണില്‍ അടിമകളാക്കി കൊണ്ടുപോയ കാലത്താണിത്)l  S ഹിസ്കീയാവ് മനശ്ശെയുടെ പിതാവ്. മനശ്ശെ ആമോസിന്‍റെ പിതാവ്. ആമോസ് യോശീയാവിന്‍റെ പിതാവ്.o  Y ഉസ്സീയാവ് യോഥാമിന്‍റെ പിതാവ്. യോഥാം ആഹാസിന്‍റെ പിതാവ്. ആഹാസ് ഹിസ്കീയാവിന്‍റെ പിതാവ്.x kആസാ യോശാഫാത്തിന്‍റെ പിതാവ്. യോശാഫാത്ത് യോരാമിന്‍റെ പിതാവ്. യോരാം ഉസ്സീയാവിന്‍റെ പിതാവ്.l Sശലോമോന്‍ രെഹബ്യാമിന്‍റെ പിതാവ്. രെഹബ്യാം അബീയാവിന്‍റെ പിതാവ്. അബീയാ ആസായുടെ പിതാവ്.; qയിശ്ശായി ദാവീദുരാജാവിന്‍റെ പിതാവ്. ദാവീദ് ശലോമോന്‍റെ പിതാവ്. (ശലോമോന്‍റെ അമ്മ ഊരീയാവിന്‍റെ ഭാര്യ ആയിരുന്നവളാണ്.)g Iശല്‍മോന്‍ ബോവസിന്‍റെ പിതാവ്. (രഹാബ് ബോവസിന്‍റെ മാതാവ്.) ബോവസ് ഓബേദിന്‍റെ പിതാവ്. (ഓബേദിന്‍റെ അമ്മ രൂത്ത്.) ബേദ് യിശ്ശായിയുടെ പിതാവ്.x kആരാം അമ്മീനാദാബിന്‍റെ പിതാവ്. അമ്മീനാദാബ് നഹശോന്‍റെ പിതാവ്. നഹശോന്‍ ശല്‍മോന്‍റെ പിതാവ്.Y -യെഹൂദാ പാരെസിന്‍റെയും സാരഹിന്‍റെയും പിതാവ്. (താമാര്‍ അവരുടെ മാതാവ്.) പാരെസ് ഹെസ്രോന്‍റെ പിതാവ്. ഹെസ്രോന്‍ ആരാമിന്‍റെ പിതാവ്.W )അബ്രാഹാം യിസ്ഹാക്കിന്‍റെ പിതാവ്. യിസ്ഹാക്ക് യാക്കോബിന്‍റെ പിതാവ്. യാക്കോബ് യെഹൂദയുടെയും അവന്‍റെ സഹോദരന്മാരുടെയും പിതാവ്.r aഇപ്രകാരമാണ് യേശുക്രിസ്തുവിന്‍റെ വംശാവലി. അവന്‍ ദാവീദിന്‍റെ വംശത്തില്‍നിന്നു വന്നു. ദാവീദ് അബ്രാഹാമിന്‍റെ വംശത്തില്‍ നിന്നും വന്നു. YN~.}%{z xtvutTqpbnVjhgJffeedc/bxa``?^I[wZkXVTRNLL`LJHFDDCBR@@v> =H;988[76 432I20.,+* ''&O$" P^MX N F4Nb&=എന്തിനാണു നിങ്ങള്‍ വസ്ത്രങ്ങളെച്ചൊല്ലി ഉത്ക്കണ്ഠപ്പെടുന്നത്? വയലിലെ പൂക്കളെ നോക്കൂ. അവ വളരുന്നതെങ്ങനെയെന്നു നോക്കുക. അവ അദ്ധ്വാനിക്കുന്നില്ല. വസ്ത്രങ്ങളുണ്ടാക്കുന്നില്ല%വ്യാകുലപ്പെട്ടതുകൊണ്ട് ജീവിതത്തില്‍ ഒരല്പസമയമെങ്കിലും കൂട്ടിയെടുക്കാന്‍ നിങ്ങള്‍ക്കാവില്ല. $ഈ പക്ഷികളെ നോക്കൂ. അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, പത്തായങ്ങളില്‍ ആഹാരം നിറച്ചുവെക്കുന്നില്ല. എന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയ്ക്കു ആഹാരം നല്‍കുന്നു. നിങ്ങള്‍ക്കറിയില്ലേ പക്ഷികളേക്കാള്‍ വിലപ്പെട്ടവരാണു നിങ്ങളെന്ന്.K#അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, ജീവിക്കേണ്ടതിനായി എന്തു തിന്നണമെന്നും കുടിക്കണമെന്നും ഓര്‍ത്ത് വ്യാകുലപ്പെടേണ്ട. ശരീരത്തില്‍ അണിയേണ്ട വസ്ത്രത്തെക്കുറിച്ചോര്‍ത്തും ദുഃഖിക്കേണ്ട. ആഹാരത്തെക്കാള്‍ പ്രധാനം ജീവിതമാണ്. ശരീരം വസ്ത്രങ്ങളെക്കാള്‍ പ്രധാനമാണ്.$"Aഒരേ സമയം രണ്ട് യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കുമാവില്ല. അവന്‍ ഒരു യജമാനനെ വെറുത്ത് രണ്ടാമനെ സേവിക്കും. അല്ലെങ്കില്‍ ഒരാളെ അനുഗമിക്കുകയും മറ്റെയാളെ ഉപേക്ഷിക്കുകയും ചെയ്യും. അതിനാല്‍ ഒരേസമയം പണത്തെയും ദൈവത്തെയും സേവിക്കാന്‍ നിങ്ങള്‍ക്കാവില്ല.I! മറിച്ച് ചീത്തകണ്ണുകളാണു നിങ്ങളുടേതെങ്കില്‍ ശരീരം മുഴുവന്‍ ഇരുട്ടു (പാപം) വ്യാപിച്ചതാകും. നിന്നിലെ പ്രകാശം തന്നെ ഇരുട്ടാണെങ്കില്‍ ആ ഇരുട്ട് സാന്ദ്രമായതായിരിക്കും.9 kകണ്ണ് ശരീരത്തിന്‍റെ വിളക്കാണ്. നിങ്ങളുടെ കണ്ണ് നല്ലതെങ്കില്‍ നിങ്ങളുടെ ശരീരം മുഴുവന്‍ പ്രകാശം നിറഞ്ഞിരിക്കും.9kനിങ്ങളുടെ നിക്ഷേപം എവിടെയാണോ, നിങ്ങളുടെ ഹൃദയം അവിടെയായിരിക്കും.*Mഅതിനാല്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ സ്വര്‍ഗ്ഗത്തിലാകട്ടെ. കീടങ്ങളും തുരുന്പും അതു നശിപ്പിക്കില്ല. കള്ളന്മാര്‍ക്ക് അകത്തുകടന്ന് അതു കൊണ്ടുപോകാനുമാവില്ല.U#ഈ ഭൂമിയില്‍ നിങ്ങള്‍ക്കായി ഒരു നിധിയും സന്പാദിക്കരുത്. കീടങ്ങളും തുരുന്പും അവയെ നശിപ്പിക്കും. കള്ളന്മാര്‍ നിങ്ങളുടെ ഭവനം ഭേദിച്ച് നിങ്ങള്‍ക്കുള്ളതെല്ലാം കൊണ്ടുപോകും.dAഅപ്പോള്‍ നിങ്ങള്‍ ഉപവസിക്കുകയാണെന്ന് ആരും അറിയുകയില്ല. എന്നാല്‍ അദൃശ്യനായ നിങ്ങളുടെ പിതാവ് മാത്രം നിങ്ങള്‍ രഹസ്യമായി ചെയ്യുന്നതിനെ അറിയുകയും തക്കപ്രതിഫലം തരികയും ചെയ്യും.Eഅതിനാല്‍ നിങ്ങള്‍ ഉപവസിക്കുന്പോള്‍ പ്രസന്നരായിരിക്കുക. മുഖം കഴുകുക.B[This verse may not be a part of this translation]{എന്നാല്‍ നിങ്ങളോട് തെറ്റു ചെയ്തവരോടു നിങ്ങള്‍ ക്ഷമിച്ചില്ലെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും പൊറുക്കില്ല.oWമറ്റുള്ളവര്‍ നിങ്ങളോടു ചെയ്ത തെറ്റുകള്‍ നിങ്ങള്‍ ക്ഷമിച്ചാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കും.B [This verse may not be a part of this translation]oW ഞങ്ങള്‍ ഞങ്ങളോടു തെറ്റുചെയ്തവരോടു ക്ഷമിക്കുന്പോലെ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ.) ഇന്നു വേണ്ട ആഹാരം ഇന്നു തന്നെ ഞങ്ങള്‍ക്കു നല്‍കേണമേ.nU അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ഉണ്ടാകേണമേ.B [This verse may not be a part of this translation]?wഅവരെപ്പോലെയാകരുത്. നിങ്ങള്‍ക്കു വേണ്ടതെന്തെന്ന് നിങ്ങളാവശ്യപ്പെടുന്നതിനു മുന്പു തന്നെ നിങ്ങളുടെ പിതാവിനറിയാം.+Oനിങ്ങള്‍ പ്രാര്‍ത്ഥിക്കുന്പോള്‍ ദൈവത്തെ അറിയാത്തവരെപ്പോലെയാകരുത്. അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയുകയാണവര്‍ ചെയ്യാറ്. അങ്ങനെ പ്രാര്‍ത്ഥിക്കരുത്. തങ്ങള്‍ അനേകം കാര്യങ്ങള്‍ പറയുന്നതിനാല്‍ ദൈവം തങ്ങളെ ശ്രവിക്കുമെന്നാണവര്‍ കരുതുന്നത്.;oനിങ്ങള്‍ പ്രാര്‍ത്ഥിക്കുന്പോള്‍ മുറിയില്‍ കയറി കതകുകള്‍ അടച്ചിട്ട് അദൃശ്യനായ നിങ്ങളുടെ പിതാവിനോടു പ്രാര്‍ത്ഥിക്കുക. രഹസ്യമായി ചെയ്യുന്നതും നിങ്ങളുടെ പിതാവിന് കാണാം. അവന്‍ നിങ്ങള്‍ക്കു പ്രതിഫലം നല്‍കും.-കപടഭക്തരെപ്പോലെ പ്രാര്‍ത്ഥിക്കരുത്. യെഹൂദപ്പള്ളികളില്‍ നിന്ന് ആളുകള്‍ കാണ്‍കെ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കാനാണവര്‍ക്കിഷ്ടം. ഞാന്‍ നിങ്ങളോടു സത്യമായി പറയാം അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു.gGഅതു രഹസ്യമായി വേണം. നിങ്ങള്‍ രഹസ്യമായി ചെയ്യുന്നത് നിങ്ങളുടെ പിതാവിനു കാണാം. അവന്‍ നിങ്ങള്‍ക്കതിന് പ്രതിഫലം നല്‍കുകയും ചെയ്യും.> uഅതിനാല്‍ നിങ്ങള്‍ പാവങ്ങള്‍ക്കു ദാനം ചെയ്യുന്നതു രഹസ്യമായിട്ടാകുക. നിങ്ങള്‍ ചെയ്യുന്നത് മറ്റുള്ളവര്‍ അറിയരുത്.B [This verse may not be a part of this translation]/  Yസൂക്ഷിച്ചിരിക്കുക! നല്ലതു ചെയ്യുന്പോള്‍ അതു മനുഷ്യരുടെ മുന്പില്‍ വെച്ചാകാതിരിക്കുക. ആരെങ്കിലും കാണാന്‍ വേണ്ടി ചെയ്യരുത്. അങ്ങനെ ചെയ്താല്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിങ്ങള്‍ക്ക് തക്ക പ്രതിഫലം നല്‍കില്ല.t a0അതിനാല്‍ നിങ്ങള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെപ്പോലെ പരിപൂര്‍ണ്ണരായിരിക്കണം.L /നിങ്ങളുടെ സ്നേഹിതരെ മാത്രമേ നിങ്ങള്‍ ആശംസിക്കൂ എന്നുണ്ടെങ്കില്‍ നിങ്ങള്‍ മറ്റുള്ളവരെക്കാള്‍ ഒട്ടും മെച്ചമല്ല. ദൈവചിന്തയില്ലാത്തവര്‍ പോലും അങ്ങനെ ചെയ്യുന്നുണ്ട്.C.നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം നിങ്ങള്‍ സ്നേഹിച്ചാല്‍ പ്രതി ഫലം കിട്ടുകയില്ല. ചുങ്കക്കാര്‍ പോലും അങ്ങനെ ചെയ്യും.,Q-നിങ്ങളങ്ങനെ ചെയ്താല്‍ നിങ്ങള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്‍റെ യഥാര്‍ത്ഥ സന്താനങ്ങളായിരിക്കും. നിങ്ങളുടെ പിതാവ് ദുഷ്ടര്‍ക്കും ശിഷ്ടര്‍ക്കും വേണ്ടി സൂര്യനെ ഉദിപ്പിക്കുന്നു. നല്ലവര്‍ക്കും ദുഷിച്ചവര്‍ക്കും വേണ്ടി അവന്‍ മഴ പെയ്യിക്കുന്നു.8i,എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക. നിങ്ങളെ ദ്രോഹിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക.B+[This verse may not be a part of this translation]@y*നിങ്ങളോടു ചോദിക്കുന്നവനു കൊടുക്കുക. നിങ്ങളില്‍ നിന്നെന്തെങ്കിലും വായ്പ വാങ്ങാന്‍ വരുന്നവനു അതു നിരസിയ്ക്കരുത്.ڈ  )ഒരുത്തന്‍ ഒരു നാഴിക നടക്കാന്‍ നിങ്ങളെ നിര്‍ബന്ധിതനാക്കിയാല്‍ അവനോടൊപ്പം രണ്ടു നാഴിക നടക്കുക.kO(നിങ്ങള്‍ക്കെതിരെ കോടതിയില്‍ പോയി നിങ്ങളുടെ കുപ്പായം നേടാന്‍ ശ്രമിക്കുന്നവനെ നിങ്ങളുടെ മേല്‍കുപ്പായവും എടുക്കാന്‍ അനുവദിക്കുക.oW'എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. ദുഷ്ടനോടു ചെറുത്തു നില്‍ക്കരുത്. ആരെങ്കിലും നിങ്ങളുടെ വലത്തെ ചെകിട്ടത്ത് അടിച്ചാല്‍ തിരിഞ്ഞു നിങ്ങളുടെ ഇടത്തെ ചെകിട് അവനു കാട്ടിക്കൊടുക്കുക.[/&എന്നു അവരോടും പറഞ്ഞിട്ടുണ്ട്.B%[This verse may not be a part of this translation]O~$സ്വന്തം ശിരസിന്‍റെ പേരിലും ശപഥം ചെയ്യരുത്. നിങ്ങളുടെ ഒരു മുടിയിഴ കറുപ്പിക്കുവാനോ, വെളുപ്പിക്കുവാനോ നിങ്ങള്‍ക്കാവില്ല.4}a#ഭൂമിയുടെ പേരിലും വാഗ്ദാനം നടത്തരുത്. എന്തെന്നാല്‍ ഭൂമി ദൈവത്തിന്‍റെതാണ്. യെരൂശലേമിന്‍റെ പേരിലും വാഗ്ദാനം നടത്തരുത്. എന്തെന്നാല്‍ അത് ദൈവത്തിന്‍റെ നഗരമാണ്.|3"എന്നാല്‍ ഞാന്‍ പറയുന്നു ഒരിക്കലും സത്യം ചെയ്യരുത്. സ്വര്‍ഗ്ഗത്തിന്‍റെ പേരില്‍ വാക്കു നല്‍കരുത്. എന്തെന്നാല്‍ സ്വര്‍ഗ്ഗം ദൈവത്തിന്‍റെ സിംഹാസനമാണ്.@{y!എന്നും പൂര്‍വ്വികരോടു പറഞ്ഞിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ട്.hzI എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവളെക്കൊണ്ട് വ്യഭിചാരം ചെയ്യിക്കുകയാണ്. അവള്‍ വ്യഭിചാരിണിയാണെങ്കില്‍ മാത്രമേ അവളെ ഉപേക്ഷിക്കാവൂ. ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരിയാണ്.Xy)എന്ന് അവരോടു പറഞ്ഞിട്ടുണ്ട്.xwനിങ്ങളുടെ വലതുകൈ പാപം ചെയ്യാന്‍ കാരണമായാല്‍ അതു വെട്ടിക്കളയുക. മുഴുവന്‍ ശരീരവും നരക ത്തില്‍ പോകുന്നതിലും ഭേദം ഒരവയവം നഷ്ടപ്പെടുന്നതാണ്.~wuനിങ്ങളുടെ വലതുകണ്ണ് പാപം ചെയ്യാന്‍ കാരണമായാല്‍ അതു പറിച്ചെറിയുക. ശരീരം മുഴുവന്‍ നരകത്തില്‍ പോകുന്നതിലും ഭേദം ഒരവയവം നഷ്ടപ്പെടുന്നതാണ്.Bv[This verse may not be a part of this translation]Euവ്യഭിചരിക്കരുത് എന്ന കല്പന അവരെ അറിയിച്ചത് നിങ്ങള്‍ കേട്ടിട്ടുണ്ട്,9tkനിങ്ങള്‍ക്കുള്ളതു മുഴുവനും കൊടുത്തുതീര്‍ക്കാതെ നിങ്ങള്‍ക്കു മോചനം കിട്ടില്ലെന്നും ഞാന്‍ നിങ്ങളോടു പറയുന്നു.s%നിങ്ങളുടെ ശത്രു നിങ്ങളെ കോടതി കയറ്റുന്പോള്‍ അവനുമായി ചങ്ങാത്തത്തിലാകുക. കോടതിയിലേക്കു പോകും മുന്പേ തന്നെ അങ്ങനെ ചെയ്യുക, അഥവാ അയാള്‍ നിങ്ങളെ ന്യായാധിപനെ ഏല്പിച്ചേക്കാം.ڈ ന്യായാധിപന്‍ നിങ്ങളെ തടവിലാക്കേണ്ടതിലേക്കായി ഭടനെ ഏല്പിച്ചേക്കാം.\r1കാഴ്ചവസ്തു യാഗപീഠത്തില്‍ വെച്ചിട്ട് പോകുക. പോയി അയാളുമായി ഉടന്‍ രമ്യതയിലാകുക. എന്നിട്ട് തിരിച്ചു വന്ന് കാഴ്ചയര്‍പ്പിക്കുക.qനീ ദൈവത്തിനു കാഴ്ചവസ്തു നല്‍കുന്പോള്‍ നിന്‍റെ സഹജീവികളെ ഓര്‍മ്മിക്കുക. നിങ്ങള്‍ കാഴ്ചവസ്തു യാഗപീഠത്തില്‍ വയ്ക്കുന്പോള്‍ നിങ്ങളുടെ സഹോദരനു നിങ്ങളോടു പിണക്കമുണ്ടെന്ന് ഓര്‍മ്മിച്ചാല്‍Bp[This verse may not be a part of this translation]Bo[This verse may not be a part of this translation]nഞാന്‍ നിങ്ങളോടു പറയുന്നു, ശാസ്ത്രിമാരെക്കാളും പരീശന്മാരെക്കാളും മെച്ചപ്പെട്ട ധര്‍മ്മാനുഷ്ഠാനം നിങ്ങള്‍ക്കുണ്ടാവണം. അല്ലെങ്കില്‍ നിങ്ങള്‍ക്കു സ്വര്‍ഗ്ഗരാജ്യത്തേക്കു പ്രവേശനം കിട്ടില്ല. mഅപ്രധാനമെന്നു തോന്നിക്കുന്ന കല്പനകൂടി അനുസരിക്കണം. ആരെങ്കിലും നിയമത്തിലെ ഏറ്റവും അപ്രധാനമായ കല്പനയെ നിരസിക്കുകയോ അതനുസരിക്കരുതെന്ന് മറ്റുള്ളവരെ ഉപദേശിക്കുകയോ ചെയ്താല്‍ അവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും നിസ്സാരനായി കരുതപ്പെടും. എന്നാല്‍ ന്യായപ്രമാണം അനുസരിക്കുകയും അതനുസരിക്കാന്‍ മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്ത് വലിയവനായി കരുതപ്പെടും.l+ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ഭൂമിയും സ്വര്‍ഗ്ഗവും കടന്നു പോകും വരെ ന്യായപ്രമാണത്തിലൊരു മാറ്റവും വരില്ല. എല്ലാം സംഭവിച്ചു കഴിയുന്നവരേക്കും അതിനു വള്ളി പുള്ളി വ്യത്യാസം പോലും സംഭവിക്കില്ല.Ik മോശെയുടെ ന്യായപ്രമാണത്തെയോ പ്രവാചകന്മാരുടെ ഉപദേശങ്ങളെയോ നശിപ്പിക്കാനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ കരുതരുത്. അവരുടെ ഉപദേശങ്ങളെ സാര്‍ത്ഥകമാക്കാനാണു ഞാന്‍ വന്നത്.?jwഅതുപോലെ നിങ്ങള്‍ മറ്റുളളവര്‍ക്കു പ്രകാശമാകണം. നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു മാതൃകയാകുംവിധം പ്രവര്‍ത്തിക്കുക. സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ ആളുകള്‍ സ്തുതിക്കുംവിധം ജീവിക്കുക.vieആരും വിളക്ക് പാത്രത്തിനടിയില്‍ വെക്കാറില്ല. അവര്‍ വിളക്ക് മേശയില്‍ വെക്കും. അപ്പോള്‍ വീട്ടിലെ എല്ലാവര്‍ക്കുമായി അതു പ്രകാശം ചൊരിയും. h നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്. മലമുകളില്‍ നിര്‍മ്മിക്കപ്പെട്ട നഗരം മറച്ചു വെക്കാനാവില്ല.Og നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു. എന്നാല്‍ ഉപ്പിനു അതിന്‍റെ സ്വാദു നഷ്ടപ്പെട്ടാല്‍ ഒന്നിനും അതിന്‍റെ ലവണത്വം തിരിച്ചു നല്‍കാനാവില്ല. അതിന്‍റെ ലവണത്വം നഷ്ടമായാല്‍ ഉപ്പു പിന്നെ ഒന്നിനും കൊളളരുതാത്തതാകും. അതു വലിച്ചറിയപ്പെടുകയും ചവിട്ടി നടക്കപ്പെടുകയും ചെയ്യും.sf_ നിങ്ങള്‍ ആനന്ദിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുക. ഒരു വലിയ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ക്കു മുന്പുളള പ്രവാചകരോടും ആളുകള്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്.Be [This verse may not be a part of this translation]{do നന്മ ചെയ്തിട്ട് പീഢയനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുളളതാണ്.tca സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍, ദൈവം അവരെ തന്‍റെ പുത്രന്മാരെന്നു വിളിക്കും.4baമനഃശുദ്ധിയുളളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവസന്നിധിയിലെത്തും.Raമറ്റുളളവരോടു കരുണ കാട്ടുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്കു കരുണ ലഭിക്കും. ` എല്ലാറ്റിനുമുപരി നീതി കാംക്ഷിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, ദൈവം അവരെ പൂര്‍ണ്ണ സംതൃപ്തരാക്കും.5_cവിനീതരായവര്‍ ഭാഗ്യവാന്മാര്‍ അവര്‍ക്കു വാഗ്ദത്ത ഭൂമി ലഭിക്കും.F^ഇപ്പോള്‍ ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ദൈവം അവരെ സന്തുഷ്ടരാക്കുംB][This verse may not be a part of this translation]s\_യേശു ജനങ്ങളെ പഠിപ്പിച്ചു. അവന്‍ പറഞ്ഞു,f[ Gഅവിടെ വലിയൊരു ജനക്കൂട്ടത്തെ യേശു കണ്ടു. അതിനാലവന്‍ മലമുകളിലേക്കു കയറി ഇരുന്നു. അവന്‍റെ ശിഷ്യന്മാര്‍ അവന്‍റെ സമീപത്തേക്കു വന്നു.nZUഅനേകംപേര്‍ യേശുവിനെ പിന്തുടര്‍ന്നു. അവര്‍ ഗലീലയില്‍നിന്നും ദെക്കപ്പൊലി (പത്തു നഗരപ്രദേശം)യില്‍ നിന്നും യെരൂശലേം, യെഹൂദ്യ, യോര്‍ദ്ദാനക്കരെ എന്നീ ഇടങ്ങളില്‍നിന്നുളളവരായിരുന്നു./YWയേശുവിനെപ്പറ്റിയുളള വാര്‍ത്തകള്‍ സുറിയയിലെങ്ങും പരന്നു. ആളുകള്‍ രോഗികളായവരെയെല്ലാം അവന്‍റെയടുത്തു കൊണ്ടുവന്നു. രോഗികള്‍ പലവിധത്തിലുളള രോഗങ്ങളും വേദനയുമുളളവരായിരുന്നു. ചിലര്‍ക്കു വലിയ വേദനയുണ്ടായിരുന്നു. ചിലരെ പിശാച് ബാധിച്ചിരുന്നു. ചിലര്‍ക്ക് അപസ്മാരം ബാധിച്ചിരുന്നു. ചിലര്‍ തളര്‍വാതരോഗികളുമായിരുന്നു. യേശു എല്ലാവരെയും സുഖപ്പെടുത്തി. X യേശു ഗലീലയിലെങ്ങും സഞ്ചരിച്ചു. അവന്‍ യെഹൂദപ്പളളികളില്‍ പഠിപ്പിക്കുകയും സ്വര്‍ഗ്ഗരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുകയും ആളുകളുടെ എല്ലാ വ്യാധികളും രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്തു.W1അതിനാല്‍ ആ സഹോദരന്മാര്‍ ഉടന്‍ തങ്ങളുടെ പിതാവിനെയും വളളത്തെയും ഉപേക്ഷിച്ച് യേശുവിനെ പിന്തുടര്‍ന്നു.PVയേശു ഗലീലക്കടല്‍ത്തീരത്തുകൂടിയുളള തന്‍റെ നടപ്പു തുടര്‍ന്നു. സെബെദിയുടെ മക്കളായ യാക്കോബിനെയും യോഹന്നാനെയും അവന്‍ കണ്ടു. അവര്‍ പിതാവായ സെബെദിയോടൊപ്പം വളളത്തിലായിരുന്നു. അവര്‍ മീന്‍ പിടിക്കാന്‍ വല ഒരുക്കുകയായിരുന്നു. അവന്‍ അവരോടു തന്നോടൊപ്പം വരാന്‍ കല്പിച്ചു.BU}ശിമോനും അന്ത്രെയാസും ഉടന്‍ വലകള്‍ ഉപേക്ഷിച്ച് അവനെ പിന്തുടര്‍ന്നു. Tയേശു പറഞ്ഞു, "വരൂ, എന്നെ അനുഗമിക്കൂ. ഞാന്‍ നിങ്ങളെ വ്യത്യസ്തരായ മീന്‍പിടുത്തക്കാരാക്കാം. നിങ്ങളെ ഞാന്‍ ആളുകളാകുന്ന മീന്‍ പിടിക്കുന്നവരാക്കാം.ڈHS യേശു ഗലീല കടല്‍ത്തീരത്തുകൂടി നടക്കുകയായിരുന്നു. ശിമോന്‍ (പത്രൊസ്) അന്ത്രെയാസ് എന്നീ സഹോദരന്മാരെ അവന്‍ കണ്ടു. മീന്‍പിടുത്തക്കാരായ അവര്‍ കടലില്‍ വല വീശുകയായിരുന്നു.Rഅപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി. അവനിങ്ങനെയാണ് പ്രസംഗിച്ചത്, "മാനസാന്തരപ്പെടുവിന്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ വരവായി.ڈKQഈ ആളുകള്‍ ഇരുട്ടിലായിരുന്നു (പാപത്തില്‍). പക്ഷെ അവര്‍ ഒരു മഹത്പ്രകാശം കണ്ടു: ശവപ്പറന്പുപോലെ ഇരുണ്ട പ്രദേശത്ത് വസിക്കുന്ന ആളുകളുടെമേല്‍ പ്രകാശം ഉദിച്ചു.ڈ യെശയ്യാവ് 9:1-2KPസമുദ്രത്തിലേക്കുളള വഴിയില്‍ യോര്‍ദ്ദാന്‍നദിയുടെ മറുകരയില്‍ സെബൂലൂന്‍റെയും നഫ്താലിയുടെയും ദേശം ജാതികളുടെ ഗലീലദേശം.Oയെശയ്യാപ്രവാചകന്‍ പറഞ്ഞതു നിറവേറ്റാനായിരുന്നു അവന്‍ ഇതു ചെയ്തത്. യെശയ്യാപ്രവാചകന്‍ പറഞ്ഞു,ON അവന്‍ നസറെത്തില്‍ തങ്ങിയില്ല. ഗലീല തടാകത്തിനടുത്തുളള കഫര്‍ന്നഹൂം എന്ന നഗരത്തിലേക്കു പോയ യേശു അവിടെ താമസിച്ചു. സെബൂലൂന്‍റെയും നഫ്താലിയുടെയും പ്രദേശമാണ് കഫര്‍ന്നഹും. Z~|w|2zwwvuEt:sqonlk*jaged+bag_W^]\\YYWVUFT"SR+QPhNvM-KIHGFOF CBW@>=<:|876_43J2:10f/Q-+('E&%:#^! ] ), Mgw അവള്‍ക്കറിയാമായിരുന്നു, "എനിക്കവന്‍റെ വസ്ത്രത്തില്‍ തൊടാനായാല്‍ എന്‍റെ രോഗം സുഖപ്പെടും.ڈ' പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. അവള്‍ യേശുവിന്‍റെ പിന്നാലെയെത്തി അവന്‍റെ വസ്ത്രത്തിന്‍റെ കീഴ്ഭാഗം സ്പര്‍ശിച്ചു.b~= യേശു എഴുന്നേറ്റ് അയാളുടെ കൂടെപ്പോയി. അവന്‍റെ ശിഷ്യന്മാരും അവനെ പിന്തുടര്‍ന്നു.} യേശു ഇതെല്ലാം പറഞ്ഞുകൊണ്ടിരിക്കവേ യെഹൂദപ്പളളിയിലെ ഒരു ഭരണക്കാരന്‍ അവനെ സമീപിച്ചു. അവന്‍ യേശുവിനു മുന്പില്‍ നമിച്ചിട്ട് അവനോടു പറഞ്ഞു, "എന്‍റെ മകള്‍ അല്പം മുന്പ് മരിച്ചു. പക്ഷേ അങ്ങു വന്ന് അവളുടെമേല്‍ കൈവച്ചാല്‍ അവള്‍ വീണ്ടും ജീവിക്കുംڈV|% അതുപോലെ പുതിയ വീഞ്ഞ് ആരും പഴയ വീഞ്ഞുസഞ്ചികളില്‍ ഒഴിച്ചുവെക്കാറില്ല. എന്തുകൊണ്ടെന്നാല്‍ സഞ്ചി പൊട്ടി വീഞ്ഞ് പുറത്തേക്കൊഴുകുകയും വീഞ്ഞുസഞ്ചി കീറിപ്പോകുകയും ചെയ്യും. എന്നാല്‍ പുതിയ വീഞ്ഞ് പുതിയ സഞ്ചികളിലൊഴിക്കാറുണ്ട്. അപ്പോള്‍ വീഞ്ഞും സഞ്ചിയും നന്നായിരിക്കും.ڈ}{s ഒരാള്‍ പഴയ വസ്ത്രത്തിലെ ദ്വാരമടയ്ക്കാന്‍ പുതിയ വസ്ത്രത്തില്‍നിന്നും ഒരു കഷണം കീറിയെടുക്കാറില്ല. അഥവാ അയാളങ്ങനെ ചെയ്താല്‍ കൂട്ടിച്ചേര്‍ത്ത തുണി കീറുകയും ദ്വാരം വലുതാവുകയും ചെയ്യും.nzU യേശു മറുപടി പറഞ്ഞു, "വിവാഹവേളയില്‍ മണവാളന്‍ കൂടെയുള്ളപ്പോള്‍ അവന്‍റെ കൂട്ടുകാര്‍ ദുഃഖിക്കാറില്ല. പക്ഷേ മണവാളന്‍ അവരുടെ മദ്ധ്യത്തില്‍നിന്നകറ്റപ്പെടുന്ന സമയം വരും. അപ്പോള്‍ സുഹൃത്തുക്കള്‍ ദുഃഖിക്കും. ആ സമയം അവര്‍ ഉപവസിക്കും.yyk അപ്പോള്‍ യോഹന്നാന്‍റെ ശിഷ്യന്മാര്‍ യേശുവിനടുത്തെത്തി. അവര്‍ യേശുവിനോടു ചോദിച്ചു, "ഞങ്ങളും പരീശന്മാരും പലപ്പോഴും ഉപവസിക്കാറുണ്ട്. പക്ഷേ നിന്‍റെ ശിഷ്യന്മാര്‍ എന്താണുപവസിക്കാത്തത്?ڈMx നല്ലവരെ ക്ഷണിക്കാനല്ല ഞാന്‍ വന്നത്. പാപികളെ ക്ഷണിക്കാനാണ് ഞാന്‍ വന്നത്. w  പരീശന്മാര്‍ പറയുന്നത് യേശു കേട്ടു. അവന്‍ പരീശന്മാരോടു പറഞ്ഞു, "ആരോഗ്യമുള്ളവര്‍ക്ക് വൈദ്യനെ ആവശ്യമില്ല. രോഗികള്‍ക്കാണ് വൈദ്യനെ ആവശ്യമുള്ളത്.Lv യേശു അവരോടൊത്തിരുന്ന് ആഹാരം കഴിക്കുന്നത് ഏതാനും പരീശന്മാര്‍ കണ്ടു. അവര്‍ യേശുവിന്‍റെ ശിഷ്യന്മാരോടു ചോദിച്ചു, "എന്താണു നിങ്ങളുടെ ഗുരു ഈ ചുങ്കപ്പിരിവുകാരുടെയും മറ്റു പാപികളുടെയും കൂടെയിരുന്നാഹാരം കഴിക്കുന്നത്.?ڈ7ug യേശു മത്തായിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. അനേകം ചുങ്കക്കാരും മറ്റു ദുഷിച്ച ആള്‍ക്കാരും യേശുവിനോടും ശിഷ്യന്മാരോടുമൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു.Bt [This verse may not be a part of this translation]:sm ഇതു കണ്ടവരില്‍ ഭയം നിറഞ്ഞു. ഇങ്ങനെയുള്ള മനുഷ്യര്‍ക്ക് ഇപ്രകാരമുള്ള ശക്തി നല്‍കിയതിന് അവര്‍ ദൈവത്തെ സ്തുതിച്ചു.qr[ അയാള്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി.q മനുഷ്യപുത്രന് ഭൂമിയില്‍ പാപങ്ങള്‍ പെറുക്കാനുള്ള അധികാരമുണ്ടെന്ന് ഞാന്‍ നിങ്ങള്‍ക്കു തെളിയിച്ചുതരാം.ڈ എന്നിട്ട് യേശു രോഗിയോടു പറഞ്ഞു, "എഴുന്നേറ്റ് നിന്‍റെ കിടക്കയുമായി വീട്ടിലേക്കു പോകൂ.ڈBp [This verse may not be a part of this translation][This verse may not be a part of this translation]Q5അയാള്‍ മറുപടി പറഞ്ഞു, "കര്‍ത്താവേ എന്‍റെ ഭവനത്തില്‍ അങ്ങയെ സ്വീകരിക്കാന്‍ ഞാന്‍ യോഗ്യനല്ല. എന്‍റെ ഭൃത്യന്‍ സുഖമാകും എന്ന് അങ്ങ് കല്പിക്കുകയേ വേണ്ടൂ.P+യേശു അയാളോടു പറഞ്ഞു, "ഞാന്‍ പോയി അവനെ സുഖപ്പെടുത്താം.ڈ6Oeഅയാള്‍ പറഞ്ഞു, "കര്‍ത്താവേ, എന്‍റെ ഭൃത്യന്‍ വീട്ടില്‍ രോഗശയ്യയിലാണ്. പക്ഷവാതം പിടിച്ച് അവന് കടുത്ത വേദനയുണ്ട്.ڈQNയേശു കഫര്‍ന്നഹൂമിലേക്കു പോയി. അവന്‍ നഗരത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവനെ സമീപിച്ച് സഹായമഭ്യര്‍ത്ഥിച്ചു. Mഎന്നിട്ട് യേശു അയാളോടു പറഞ്ഞു, "സംഭവിച്ചതൊന്നും ആരോടും പറയരുത്. എന്നാല്‍ നീ പോയി നിന്നെ പുരോഹിതനു കാണിക്കുക. മോശെ കല്പിച്ചിരിക്കുന്ന വഴിപാടുകള്‍ കഴിക്കുക. അത് ജനത്തിനു ഒരു തെളിവായിരിക്കും.ڈELയേശു അയാളെ സ്പര്‍ശിച്ചു. അവന്‍ പറഞ്ഞു, "എനിക്കു നിന്നെ സുഖപ്പെടുത്തണം, സുഖപ്പെടൂ!ڈ ഉടന്‍ തന്നെ അയാളുടെ കുഷ്ഠരോഗം മാറി.nKUകുഷ്ഠരോഗിയായ ഒരാളപ്പോള്‍ അവനെ സമീപിച്ചു. അയാള്‍ യേശുവിനു മുന്പില്‍ നമസ്കരിച്ചിട്ടു പറഞ്ഞു, "കര്‍ത്താവേ, നീ ആഗ്രഹിക്കുന്നുവെങ്കില്‍ എന്നെ സുഖപ്പെടുത്താനുള്ള ശക്തി നിനക്കുണ്ട്.ڈJ -യേശു മലയിറങ്ങിവന്നു. അനേകംപേര്‍ അവനെ പിന്തുടര്‍ന്നു."I=യേശു പഠിപ്പിച്ചത് അവരുടെ ശാസ്ത്രിമാരെപ്പോലെയല്ല. യേശു പഠിപ്പിച്ചത് അ0.ധികാരമുള്ളവനെപ്പോലെയായിരുന്നു.jHMയേശു ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ അവന്‍റെ ഉപദേശത്തില്‍ അത്ഭുതപ്പെട്ടു.Gമഴയും വെള്ളപ്പൊക്കവുമുണ്ടായപ്പോള്‍ കാറ്റടിച്ച് അവന്‍റെ വീട് വലിയ ശബ്ദത്തോടെ നിലത്തു വീണു.ڈ F9എന്നാല്‍ ഞാന്‍ പറയുന്നതു കേട്ടിട്ടും അനുസരിക്കാത്തവര്‍ വിഡ്ഢിയെപ്പോലെയാണ്. അവന്‍ മണലില്‍ വീടു പണിതു.QEമഴയും വെള്ളപ്പൊക്കവുമുണ്ടായി. വീടിനുമേല്‍ കാറ്റടിച്ചു. പക്ഷേ ആ വീട് വീണില്ല. എന്തെന്നാല്‍ അതു പാറമേല്‍ പണിതിരിക്കുന്നു.[D/ഞാന്‍ ഈ പറയുന്നതെല്ലാം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നവന്‍ ബുദ്ധിമാനെപ്പോലെയാണ്. അവന്‍ പാറയില്‍ തന്‍റെ വീടു പണിതു.1C[അപ്പോള്‍ അവരോടു വ്യക്തമായി പറയും. څഎന്‍റെ സമീപത്തുനിന്ന് കടന്നുപോകൂ. നിങ്ങള്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരാണ്. ഞാന്‍ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല.چBB[This verse may not be a part of this translation]A1ഞാനവരുടെ കര്‍ത്താവാണെന്നു പറയുന്നവരെല്ലാം സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കില്ല. സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടമനുസരിച്ചു ചെയ്യുന്നവര്‍ മാത്രമേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കൂ.S@അവരുണ്ടാക്കുന്ന ഫലങ്ങളെക്കൊണ്ട് നിങ്ങള്‍ ഈ കള്ളപ്രവാചകരെ മനസ്സിലാക്കും.7?gനല്ല ഫലമുണ്ടാക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയപ്പെടും.c>?ഒരു നല്ല വൃക്ഷം ദുഷിച്ച ഫലമുണ്ടാക്കില്ല. ദുഷിച്ച വൃക്ഷം നല്ല ഫലവുമുണ്ടാക്കില്ല.F=അതുപോലെ, നല്ല വൃക്ഷങ്ങള്‍ നല്ല ഫലം തരും. ചീത്ത വൃക്ഷങ്ങള്‍ ചീത്തഫലവും. <അവരുടെ പ്രവര്‍ത്തികള്‍കൊണ്ട് നിങ്ങളവരെ മനസ്സിലാക്കും. ചീത്തയാളുകളൊരിക്കലും നന്മ ചെയ്യില്ല. മുള്‍പ്പടര്‍പ്പില്‍ മുന്തിരി ഉണ്ടാകാത്തതുപോലെ, ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമുണ്ടാകാറില്ല.;കള്ളപ്രവാചകന്മാരെ സൂക്ഷിക്കുക. അവര്‍ ആടിന്‍റെ വേഷത്തില്‍ നിങ്ങളെ സമീപിക്കും. എന്നാലവര്‍ യഥാര്‍ത്ഥത്തില്‍ ചെന്നായ്ക്കളെപ്പോലെ അപകടകാരികളാണ്.+:Oഎന്നാല്‍ ജീവനിലേക്കിള്ള വഴി ഇടുങ്ങിയതാണ്. അതു വളരെ ദുര്‍ഗ്ഗമവുമാണ്. ചിലര്‍ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ.9# ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. കാരണം അതു സ്വര്‍ഗ്ഗത്തിലേക്കുള്ള വാതിലാണ്. നരകത്തിലേക്കുള്ള വാതില്‍ വീതിയേറിയതാണ്. അധികംപേരും ആ വഴി പോകുന്നു.d8A മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ കരുതുന്നുവോ അതുപോലെ അവരോടും പെരുമാറുക. മോശെയുടെ ന്യായപ്രമാണത്തിന്‍റെയും പ്രവാചകരുടെ ഉപദേശങ്ങളുടെയും അര്‍ത്ഥമാണിത്.17[ നിങ്ങള്‍ ദൈവത്തെപ്പോലെയല്ല; ദുഷ്ടരാണ്. എങ്കിലും നിങ്ങള്‍ക്കു പോലുമറിയാം സ്വന്തം കുഞ്ഞുങ്ങള്‍ക്കു നല്ലതേ കൊടുക്കാവൂ എന്ന്. അപ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് ചോദിക്കുന്നവര്‍ക്ക് നല്ല ദാനങ്ങളെത്തന്നെ കൊടുക്കുമെന്നതിനു സംശയം വേണ്ട.E6 അഥവാ അവന്‍ ഒരു മീന്‍ ചോദിച്ചാല്‍ നിങ്ങളവനു പാന്പിനെ കൊടുക്കുമോ? ഇല്ല!X5) നിങ്ങളിലാര്‍ക്കെങ്കിലുമൊക്കെ പുത്രന്മാരുണ്ടല്ലോ. നിങ്ങളുടെ മകന്‍ അപ്പം ചോദിച്ചാല്‍ നിങ്ങള്‍ അവനു കല്ലു കൊടുക്കുമോ? ഇല്ല!4അതെ നിരന്തരം ചോദിക്കുന്നവന് കിട്ടും. ഒരുവന്‍ തുടര്‍ച്ചയായി അന്വേഷിച്ചാല്‍ അവന്‍ കണ്ടെത്തും. തുടര്‍ച്ചയായി മുട്ടുന്നവനു വാതില്‍ തുറക്കപ്പെടും.3നിരന്തരം ചോദിക്കുക, ദൈവം നിങ്ങള്‍ക്കു തരും. നിരന്തരം അന്വേഷിക്കുക, നിങ്ങള്‍ കണ്ടെത്തും. നിരന്തരം മുട്ടുക, വാതില്‍ നിങ്ങള്‍ക്കായി തുറക്കപ്പെടും.g2Gവിശുദ്ധമായവ നായ്ക്കെറിഞ്ഞു കൊടുക്കരുത്. അവ തിരിഞ്ഞു നിങ്ങളെ ആക്രമിച്ചു തുണ്ടുതുണ്ടുകളാക്കും. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്കെറിഞ്ഞു കൊടുക്കരുത്. അവ അത് ചവുട്ടിമെതിക്കും.~1uനിങ്ങളുടെ സ്വന്തം കണ്ണിലെ ആ കോല്‍ എടുത്തുകളയുക. അപ്പോള്‍ നിനക്കു സഹോദരന്‍റെ കണ്ണില്‍നിന്ന് കരട് എടുത്തുകളയുവാന്‍ വ്യക്തമായി കാണാനാവും.0'څഞാന്‍ നിന്‍റെ കണ്ണിലെ കരട് എടുക്കട്ടെ എന്ന് അയാളോടു ചോദിക്കുന്നതെന്തുകൊണ്ട്? ആദ്യം സ്വയം നോക്കുക./നിങ്ങളുടെ കണ്ണില്‍ കിടക്കുന്ന കോല്‍ കാണാതെ നിങ്ങളുടെ സഹോദരന്‍റെ കണ്ണിലെ കരട് കാണുന്നതെന്ത്?.നിങ്ങള്‍ മറ്റുള്ളവരെ വിധിച്ചാല്‍ അതേപോലെ തന്നെ ദൈവം നിങ്ങളെയും വിധിക്കും. നിങ്ങള്‍ മറ്റുള്ളവര്‍ക്കു നല്‍കുന്ന മാപ്പ് നിങ്ങള്‍ക്കും ലഭിക്കും.L- നിങ്ങള്‍ മറ്റുള്ളവരെ വിധിക്കാതിരുന്നാല്‍ ദൈവം നിങ്ങളെയും വിധിക്കില്ല.B,"[This verse may not be a part of this translation]+'!നിങ്ങള്‍ ആദ്യം തേടേണ്ടത് ദൈവരാജ്യവും ദൈവനീതിയുമാണ്. എന്നാല്‍ നിങ്ങള്‍ക്കു വേണ്ടതെല്ലാം ലഭിക്കും. 34അതിനാല്‍ നാളെയെപ്പറ്റി ഉത്ക്കണ്ഠപ്പെടാതിരിക്കുക. ഓരോ ദിവസത്തിനും മതിയായ അതിന്‍റേതായ ക്ളേശങ്ങളുണ്ടാവും. നാളേക്ക് അതിന്‍റെ വ്യഥകളുണ്ടാവും.%*C ദൈവത്തെ അറിയാത്തവരാണ് ഇവയ്ക്കായി ദുഃഖിക്കുക വ്യാകുലപ്പെടരുത്, എന്തെന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനറിയാം നിങ്ങള്‍ക്കെന്തൊക്കെ വേണമെന്ന്.B)[This verse may not be a part of this translation]O(ദൈവം ആ വയലിലെ പുല്ലുകളെ ഇങ്ങനെ അണിയിച്ചൊരുക്കുന്നു. ആ പുല്ലുകളാകട്ടെ ഇന്നു വളരുകയും നാളെ തീയിലെറിയപ്പെടുകയും ചെയ്യും. അതിനാല്‍ ദൈവം തീര്‍ച്ചയായും നിങ്ങളെ അണിയിച്ചൊരുക്കുമെന്നറിയുക. അല്പം വിശ്വാസമെങ്കിലുമില്ലേ!2']എന്നാല്‍ ആ പൂക്കളിലൊന്നിനെപ്പോലെ അണിഞ്ഞൊരുങ്ങാന്‍ മഹത്വമേറെയുണ്ടായിരുന്ന ശലോമോനു പോലും കഴിഞ്ഞിരുന്നില്ല. P}|VzysywuXsrcqomljhgfdtba`^q]\Z,YrWW]V~TRxQ:NMjKaIHFDBZAB?@>&<'98<7643 1n1)0.-+*) &%&#L! 3 Sg 3 C<YPw നിങ്ങള്‍ക്കു കഷ്ടം. ബേത്ത്സയിദേ നിങ്ങള്‍ക്കു കഷ്ടം. ഞാന്‍ നിങ്ങളില്‍ അധികം വീര്യപ്രവൃത്തികളും ചെയ്തു. ഇതേ വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അന്നാട്ടുകാര്‍ പണ്ടേ തന്നെ മാനസാന്തരപ്പെടുമായിരുന്നു. അവര്‍ രട്ട് ധരിക്കുകയും ചാരം ദേഹത്തു പൂശുകയും ചെയ്ത് തങ്ങളുടെ പാപങ്ങളില്‍ പശ്ചാത്തപിച്ചേനെ._O7 പിന്നീട് യേശു തന്‍റെ മിക്ക വീര്യപ്രവര്‍ത്തികളും നടത്തിയ നഗരങ്ങളെ വിമര്‍ശിച്ചു. കാരണം, ആ നഗരങ്ങളിലെ നിവാസികള്‍ മാനസാന്തരപ്പെടുകയോ പാപം ചെയ്യുന്നതു നിര്‍ത്തുകയോ ചെയ്തില്ല.N മനുഷ്യപുത്രന്‍ വന്നത് മറ്റുള്ളവരെപ്പോലെ തിന്നും വീഞ്ഞു കുടിച്ചും കൊണ്ടാണ്. അപ്പോള്‍ ആളുകള്‍ പറയുന്നു, څഅവനെ നോക്കൂ! അവന്‍ വളരെ തിന്നുന്നു. ധാരാളം കുടിക്കുന്നു. ചുങ്കക്കാരുടെയും മറ്റു പാപികളുടെയും സ്നേഹിതന്‍چ പക്ഷേ ജ്ഞാനം സാധൂകരിക്കപ്പെടുന്നത് അതിന്‍റെ പ്രവൃത്തികള്‍ കൊണ്ടാണ്.ڈlMQ ആളുകള്‍ അതുപോലെയാണെന്നു ഞാനെന്തിനു പറയുന്നു? എന്തെന്നാല്‍ യോഹന്നാന്‍ വന്നു. അവന്‍ മറ്റുള്ളവരെപ്പോലെ തിന്നില്ല. വീഞ്ഞു കുടിച്ചുമില്ല. അവര്‍ പറഞ്ഞു, څഅവനെ ഭൂതം ബാധിച്ചിട്ടുണ്ട്.چZL- څഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, പക്ഷേ നിങ്ങള്‍ നൃത്തം വെച്ചില്ല; ഞങ്ങള്‍ ദഃഖഗാനം പാടി, പക്ഷേ നിങ്ങള്‍ക്കു ദുഃഖമുണ്ടായില്ല.RK ഇന്നത്തെ തലമുറക്കാരെ ഞാനെന്തിനോടുപമിക്കണം? അവരെന്തിനെപ്പോലെയാണ്? ഇന്നത്തെയാള്‍ക്കാര്‍ ചന്തക്കുട്ടികളെപ്പോലെയാണ്. ഒരു സംഘം കുട്ടികള്‍ മറ്റേ സംഘക്കാരെ വിളിക്കുന്നു,QJ കാതുള്ളവര്‍ കേള്‍ക്കട്ടെ!oIW ന്യായപ്രമാണവും പ്രവാചകരും പറഞ്ഞതു നിങ്ങള്‍ സ്വീകരിക്കുന്നുവെങ്കില്‍ യോഹന്നാന്‍ ഏലീയാവാണെന്നു നിങ്ങള്‍ വിശ്വസിക്കുക. ഏലീയാവ് വരാനിരിക്കുന്നുവെന്ന് അവര്‍ പ്രവചിച്ചിട്ടുണ്ട്.!H; യോഹന്നാന്‍റെ വരവു വരെ എല്ലാ പ്രവാചകരും മോശെയുടെ ന്യായപ്രമാണവും ദൈവരാജ്യത്തെപ്പറ്റിയും പ്രവചിച്ചു. അവര്‍ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിച്ചു.G യോഹന്നാന്‍റെ കാലം മുതല്‍ ഇന്നു വരെ സ്വര്‍ഗ്ഗരാജ്യം അതിശക്തമായി മുന്നോട്ടു പോകുകയായിരുന്നു. അതിലേക്കു പ്രവേ ശിക്കാന്‍ ആളുകള്‍ തള്ളിക്കയറി.F{ ഞാന്‍ നിങ്ങളോട് സത്യമായി പറയാം, സ്നാപകയോഹന്നാന്‍ എക്കാലവും ജീവിച്ചിരുന്നവരെക്കാള്‍ ശ്രേഷ്ഠനാണ്. എന്നാല്‍ സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ പോലും യോഹന്നാനെക്കാള്‍ ശ്രേഷ്ഠനാണ്.@Ey തിരുവെഴുത്തില്‍ യോഹന്നാനെപ്പറ്റി ഇങ്ങനെയാണെഴുതിയിരിക്കുന്നത്: څഇതാ ഞാന്‍ (ദൈവം) എന്‍റെ ദൂതനെ നിനക്കു മുന്പേ അയയ്ക്കും. അവന്‍ നിനക്കു മാര്‍ഗ്ഗമൊരുക്കും.چ മലാഖി 3:1_D7 പിന്നെ എന്തു കാണാനാണു നിങ്ങള്‍ പോയത്? ഒരു പ്രവാചകനെ? അതെ ഞാന്‍ നിങ്ങളോടു പറയുന്നു, യോഹന്നാന്‍ ഒരു പ്രവാചകനിലുമുപരിയായിരുന്നു.xCi യഥാര്‍ത്ഥത്തില്‍ നിങ്ങളെന്തു കാണാനാണു പോയത്? നല്ല വസ്ത്രങ്ങളണിഞ്ഞ ഒരാളെയോ? അല്ല! നല്ല വസ്ത്രങ്ങളണിഞ്ഞവര്‍ രാജകൊട്ടാരങ്ങളിലാണു താമസം.vBe യോഹന്നാന്‍റെ ശിഷ്യന്മാര്‍ പോകവേ, യേശു മറ്റാളുകളോടു യോഹന്നാനെപ്പറ്റി പറയാന്‍ തുടങ്ങി. യേശു പറഞ്ഞു, "മരുഭൂമിയിലേക്കു നിങ്ങളെന്തു കാണാനാണു പോയത്? ഞാങ്ങണ കാറ്റിലുലയുന്നതു കാണാനോ? അല്ല!/AW എന്നെ സ്വീകരിക്കുന്നതില്‍ തടസ്സമില്ലാത്തവന്‍ അനുഗൃഹീതന്‍.ڈn@U അന്ധര്‍ക്കു കഴ്ച ലഭിച്ചു; തളര്‍വാതം പിടിപെട്ടവര്‍ നടക്കാറായി; കുഷ്ഠരോഗികള്‍ സുഖം പ്രാപിക്കുന്നു. ബധിരര്‍ക്കു കേള്‍ക്കാറായി, മരിച്ചവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു, സുവിശേഷം പാവപ്പെട്ടവര്‍ക്കിടയില്‍ പ്രസംഗിക്കപ്പെടുന്നു;B?} യേശു മറുപടി പറഞ്ഞു, "യോഹന്നാന്‍റെയടുത്ത് മടങ്ങിച്ചെന്ന് നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ പറയുക.]>3 യോഹന്നാന്‍റെ ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, "വരുമെന്നു യോഹന്നാന്‍ പറഞ്ഞവന്‍ തന്നെയാണോ നീ, അതോ ഞങ്ങള്‍ വേറൊരാളെ നോക്കണമോ?ڈV=% സ്നാപകയോഹന്നാന്‍ കാരാഗൃഹത്തിലായിരുന്നു. ക്രിസ്തുവിന്‍റെ പ്രവൃത്തികളെപ്പറ്റി യോഹന്നാന്‍ കേട്ടിരുന്നു. അതിനാലയാള്‍ തന്‍റെ ചില ശിഷ്യന്മാരെ ക്രിസ്തുവിനടുത്തേക്കയച്ചു.< ) യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാര്‍ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അനന്തരം അവന്‍ ഗലീലയിലെ നഗരങ്ങളില്‍ ഉപദേശിക്കാനും പ്രസംഗിക്കാനുമായി പോയി.E; *ഒരു ചെറിയവനെ അവനെന്‍റെ ശിഷ്യനായതിന്‍റെ പേരില്‍ ആരെങ്കിലും സഹായിച്ചാല്‍ അയാള്‍ക്ക് സത്യമായും സമ്മാനം കിട്ടും. എന്‍റെ ശിഷ്യന് ഒരു കോപ്പ വെള്ളം മാത്രമേ കൊടുത്തിട്ടുള്ളുവെങ്കിലും ആ പ്രതിഫലം അയാള്‍ക്കു കിട്ടും.ڈ: )പ്രവാചകനെ സ്വീകരിക്കുന്നവന് പ്രവാചകന്‍റെ പ്രതിഫലം ലഭിക്കും. ഒരു മനുഷ്യന്‍റെ നന്മയെപ്രതി അയാളെ സ്വീകരിക്കുന്നവന് നല്ലവനുള്ള പ്രതിഫലം കിട്ടും.U9# (നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെയും സ്വീകരിക്കുകയാണ്. എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെയുമാണ് സ്വീകരിക്കുന്നത്.C8 'എന്നെക്കാളധികം സ്വന്തം ജീവിതത്തെ സ്നേഹിക്കുന്നവന് യഥാര്‍ത്ഥ ജീവിതം നഷ്ടമാകും. എനിക്കുവേണ്ടി സ്വന്തം ജീവിതം ഉപേക്ഷിക്കുന്നവന് യഥാര്‍ത്ഥ ജീവിതം കണ്ടെത്താനാകും.-7S &എന്നെ അനുഗമിക്കുന്പോള്‍ ഏല്പിക്കപ്പെട്ട കുരിശു ചുമക്കാന്‍ മടിക്കുന്നവനും എന്‍റെ ശിഷ്യനാകാന്‍ യോഗ്യനല്ല.o6W %എന്നെക്കാള്‍ സ്വന്തം അപ്പനെയും അമ്മയെയും സ്നേഹിക്കുന്നവന്‍ എന്‍റെ ശിഷ്യനാകാന്‍ യോഗ്യനല്ല. എന്നെക്കാള്‍ സ്വന്തം മകനെയോ മകളെയോ സ്നേഹിക്കുന്നവന്‍ എന്‍റെ ശിഷ്യനാകാന്‍ യോഗ്യനല്ല.B5 $[This verse may not be a part of this translation]B4 #[This verse may not be a part of this translation]3' "ഞാന്‍ ഭൂമിയില്‍ സമാധാനം കൈവരിക്കാനാണു വന്നിരിക്കുന്നതെന്നു നിങ്ങള്‍ കരുതരുത്. ഞാന്‍ വന്നത് അതിനല്ല. വാള്‍ എത്തിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്.B2} !എന്നാല്‍ എന്നില്‍ വിശ്വാസമില്ലെന്ന് ജനമദ്ധ്യത്തില്‍ പറയുന്നവന്‍ എനിക്കവകാശപ്പെട്ടവനല്ലെന്നു ഞാനും പറയും. സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുന്പില്‍ പോലും. 1  മറ്റുള്ളവരുടെ മുന്പില്‍നിന്ന് ഒരാള്‍ അവന്‍ എന്നില്‍ വിശ്വസിക്കുന്നുവെന്നു പറഞ്ഞാല്‍ അയാള്‍ എനിക്കുള്ളവന്‍ എന്ന് ഞാന്‍ പറയും. ഞാനിത് സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുന്പിലും പറയും.00Y അതിനാല്‍ ഭയക്കേണ്ട. അനേക പക്ഷികളേക്കാള്‍ യോഗ്യരാണ് നിങ്ങള്‍.(/I നിങ്ങളുടെ തലയില്‍ എത്ര മുടികളുണ്ടെന്നുവരെ ദൈവത്തിനറിയാം.S. രണ്ടു ചെറിയ പക്ഷികളെ വിറ്റത് ഒരു ചില്ലിക്കാശിനാണ്. എന്നാല്‍ നിങ്ങളുടെ പിതാവനുവദിക്കാതെ ഒരു പക്ഷിക്കു പോലും ചാകാനാകില്ല.- മനുഷ്യരെ ഭയക്കാതിരിക്കുക. അവര്‍ക്ക് ശരീരത്തെ മാത്രമേ കൊല്ലാനാവൂ. ആത്മാവിനെ കൊല്ലാനാവില്ല. ശരീരത്തെയും ആത്മാവിനെയും മരിപ്പിക്കാന്‍ കഴിയുന്ന ദൈവത്തെ മാത്രം നിങ്ങള്‍ ഭയപ്പെടുക. ശരീരത്തെയും ആത്മാവിനെയും നരകത്തിലേക്കയക്കാന്‍ അവനു കഴിയും.{,o ഞാനിതെല്ലാം രഹസ്യമായി നിങ്ങളോടു പറയുന്നു. ഇതെല്ലാം വെളിച്ചത്തില്‍ നിങ്ങള്‍ പറയണം. ഞാനിവ നിങ്ങളോടു മാത്രമാണു പറഞ്ഞിട്ടുള്ളത്. എന്നാല്‍ നിങ്ങളിതെല്ലാം സ്വതന്ത്രമായി ജനങ്ങളോടു പറയണം.+% അതിനാല്‍ അവരെ ഭയപ്പെടേണ്ടതില്ല. മറച്ചു വെക്കപ്പെട്ടതെല്ലാം പുറത്തുവരും. രഹസ്യമെല്ലാം പരസ്യമാകും.~*u ഗുരുവിനെപ്പോലെ ആയാല്‍ ശിഷ്യനു തൃപ്തി അടയാം. ഭൃത്യന്‍ യജമാനനെപ്പോലെയും കുടുംബനാഥനെ ബെയെത്സെബൂല്‍ എന്ന പേരില്‍ വിളിക്കപ്പെടുന്നുവെങ്കില്‍ മറ്റംഗങ്ങളെ അതിലും നീചമായി വിളിക്കപ്പെടും.)! ഒരു ശിഷ്യനും തന്‍റെ ഗുരുവിനെക്കാള്‍ മിടുക്കനല്ല. ഒരു ഭൃത്യനും തന്‍റെ യജമാനനെക്കാള്‍ മിടുക്കനല്ല.L( ഒരു നഗരത്തില്‍ മോശമായി അവന്‍ പീഡിപ്പിച്ചാല്‍ അടുത്ത നഗരത്തിലേക്കു പോകുക. ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. മനുഷ്യപുത്രന്‍ വീണ്ടും വരുന്നതിനു മുന്പ് യിസ്രായേലിലെ എല്ലാ നഗരങ്ങളിലൂടെയും നിങ്ങള്‍ പോയിട്ടുണ്ടാവില്ല.i'K നിങ്ങള്‍ എന്‍റെ ശിഷ്യന്മാരായതിനാല്‍ എല്ലാവരും നിങ്ങളെ വെറുക്കും. എന്നാല്‍ അന്ത്യംവരെ ഉറച്ചു നില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും.&' സഹോദരന്മാര്‍ സഹോദരന്മാര്‍ക്കെതിരെ തിരിയുകയും അവരെ കൊല്ലാന്‍ കൊടുക്കുകയും ചെയ്യും. പിതാക്കന്മാര്‍ സ്വന്തം മക്കള്‍ക്കെതിരെ തിരിയുകയും അവരെ കൊല്ലാന്‍ കൊടുക്കുകയും ചെയ്യും. മക്കള്‍ അപ്പനമ്മമാര്‍ക്കെതിരെ തിരിഞ്ഞ് അവരെ കൊല്ലാന്‍ കൊടുക്കും.H%  അപ്പോള്‍ നിങ്ങളായിരിക്കില്ല സംസാരിക്കുന്നത്. നിങ്ങളുടെ പിതാവിന്‍റെ ആത്മാവായിരിക്കും നിങ്ങളിലൂടെ സംസാരിക്കുന്നത്._$7 പിടിക്കപ്പെടുന്പോള്‍ എന്ത് എങ്ങനെ പറയുമെന്നോര്‍ത്ത് ദുഃഖിക്കേണ്ട. നിങ്ങള്‍ പറയേണ്ടത് എന്തെന്ന് നിങ്ങള്‍ക്ക് നല്‍കപ്പെടും.# നാടുവാഴികളുടെയും രാജാക്കന്മാരുടെയും മുന്പില്‍ നിങ്ങള്‍ക്കു നില്‍ക്കേണ്ടി വന്നേക്കാം. എന്നെ പ്രതിയാണ് നിങ്ങളോടവരിതു ചെയ്യുന്നത്. അവിടെ അവരോടും ജാതികളോടും നിങ്ങള്‍ എന്നെപ്പറ്റി പറയും.}"s ആളുകളെ സൂക്ഷിക്കുക. അവര്‍ നിങ്ങളെ പിടിച്ച് വിധിച്ചേക്കാം. അവര്‍ തങ്ങളുടെ യെഹൂദപ്പള്ളികളില്‍വച്ച് നിങ്ങള്‍ക്കു ചാട്ടയടി നല്‍കിയേക്കാം.K! ശ്രദ്ധിക്കുക! ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. ചെന്നായ്ക്കള്‍ക്കിടയിലെ ചെമ്മരിയാടുകളെപ്പോലെയാണ് നിങ്ങള്‍. അതിനാല്‍ നിങ്ങള്‍ പാന്പുകളെപ്പോലെ വിവേകശാലി കളായിരിക്കുക. എന്നാല്‍ പ്രാവുകളെപ്പോലെ നിഷ്കളങ്കരായിരിക്കണം.: m ഞാന്‍ നിങ്ങളോടു സത്യമായി പറയാം. വിധിദിവസം ആ നഗരത്തിന്‍റെ അവസ്ഥ സൊദോം ഗൊമോരയുടെ അവസ്ഥയേക്കാള്‍ കഷ്ടമായിരിക്കും. ഒരു വീടോ, ഗ്രാമമോ തന്നെ നിങ്ങളെ സ്വീകരിക്കാനോ ശ്രവിക്കാനോ മടിച്ചാല്‍ അവിടം വിട്ടുപോവുക. നിങ്ങളുടെ കാലില്‍ പറ്റിയ അവരുടെ പൊടി തട്ടിക്കളയുക.zm ആ വീട്ടുകാര്‍ നിങ്ങളെ സ്വാഗതം ചെയ്താല്‍ നിങ്ങളുടെ സമാധാനത്തിന് അവര്‍ യോഗ്യരാണ്. നിങ്ങളാശംസിച്ച സമാധാനം അവര്‍ക്കുണ്ടാകട്ടെ. മറിച്ച് അവര്‍ നിങ്ങളെ സ്വാഗതം ചെയ്തില്ലെങ്കില്‍ സമാധാനത്തിന് അവരര്‍ഹരല്ല. ആശംസിച്ചതു തിരികെയെടുക്കുക.[/ ഏതെങ്കിലും വീട്ടില്‍ പ്രവേശിക്കുന്പോള്‍ څനിങ്ങള്‍ക്കു സമാധാനംچ എന്നു പറയുക.B [This verse may not be a part of this translation]L ഒരു സഞ്ചിയും എടുക്കരുത്. ധരിക്കുന്ന വസ്ത്രവും ചെരുപ്പും മാത്രം എടുക്കുക. ഊന്നുവടി എടുക്കാതിരിക്കുക. വേലക്കാരന്‍ തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുവാന്‍ യോഗ്യനല്ലോ.6e സ്വര്‍ണ്ണമോ വെള്ളിയോ ചെന്പോ ആയ നാണയങ്ങള്‍ നിങ്ങള്‍ എടുക്കരുത്.nU രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ജീവിപ്പിക്കുക, കുഷ്ഠരോഗികളെ സുഖപ്പെടുത്തുക, മനുഷ്യരില്‍നിന്നും ഭൂതങ്ങളെ ഒഴിപ്പിക്കുക. ഞാന്‍ നിങ്ങള്‍ക്കതിനുള്ള കഴിവുകള്‍ സൌജന്യമായി തന്നു. അതിനാല്‍ നിങ്ങള്‍ ആളുകളെ സൌജന്യമായി സഹായിക്കുക.uc ചെല്ലുന്പോള്‍ നിങ്ങള്‍ ഈ സന്ദേശം അവര്‍ക്കായി പ്രസംഗിക്കുക, څസ്വര്‍ഗ്ഗരാജ്യം വരാറായി.چV% എന്നാല്‍ യിസ്രായേല്‍ക്കാരുടെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കല്‍ ചെല്ലുവിന്‍.s_ യേശു ഈ പന്ത്രണ്ട് അപ്പൊസ്തലന്മാര്‍ക്കും ചില ഉത്തരവുകള്‍ നല്‍കി. എന്നിട്ട് അവരെ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ സുവിശേഷം പ്രചരിപ്പിക്കാന്‍ അയച്ചു. യേശു പറഞ്ഞു, "ജാതികളെ സമീപിക്കരുത്. ശമര്യാക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങളിലും പോകരുത്.9k എരിവുകാരനായ ശിമോന്‍, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാ ഈസ്കര്യോത്താ.#? ഫിലിപ്പൊസ്, ബര്‍ത്തൊലൊമായി, തോമാസ്, ചുങ്കപ്പിരിവുകാരനായ മത്തായി, അല്‍ഫായുടെ പുത്രന്‍ യാക്കോബ്, തദ്ദായി;$A പന്ത്രണ്ടു അപ്പൊസ്തലന്മാര്‍ ഇവരായിരുന്നു. ശിമോനെന്ന പത്രൊസ്, അവന്‍റെ സഹോദരന്‍ അന്ത്രെയാസ്, സെബെദിയുടെ പുത്രന്‍ യാക്കോബ്, അവന്‍റെ സഹോദരന്‍ യോഹന്നാന്‍? y യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെയും വിളിച്ചു കൂട്ടി. അശുദ്ധാത്മാക്കള്‍ക്കുമേലും, അവരെ ഒഴിച്ചോടിപ്പിക്കാനുമുള്ള ശക്തി അവന്‍ അവര്‍ക്കു നല്‍കി. എല്ലാവിധ രോഗങ്ങളും ഭേദമാക്കാന്‍ അവന്‍ അവര്‍ക്കു ശക്തി നല്‍കി.?w &വിളവ് ദൈവത്തിനവകാശപ്പെട്ടതാണ്. കൂടുതല്‍ പണിക്കാരെ അയച്ച് വിളവെടുപ്പില്‍ സഹായിക്കാന്‍ അവനോടു പ്രാര്‍ത്ഥിക്കുക.ڈwg %യേശു ശിഷ്യന്മാരോടു പറഞ്ഞു, "വിളവ് ധാരാളം ഉണ്ട്. എന്നാല്‍ വിളവെടുക്കുന്നവരാകട്ടെ കുറവും.^5 $യേശുവിന് ജനക്കൂട്ടത്തെ കണ്ടപ്പോള്‍ അവരോട് അനുകന്പ തോന്നി. കാരണം, അവര്‍ വ്യാകുലരായും നിസ്സഹായരായും കാണപ്പെട്ടു. ഇടയനില്ലാത്ത ആട്ടിന്‍പറ്റത്തെപ്പോലെ അനാഥരായിരുന്നു അവര്‍.hI #യേശു എല്ലാ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ദൈവരാജ്യത്തപ്പറ്റിയുള്ള സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തു. എല്ലാ വിധത്തിലുള്ള അവശതകളും രോഗങ്ങളും അവന്‍ ഭേദമാക്കുകയും ചെയ്തു.n U "എന്നാല്‍ പരീശര്‍ പറഞ്ഞു, "ഭൂതങ്ങളുടെ നേതാവു കൊടുത്ത ശക്തികൊണ്ടാണവനിതു ചെയ്യുന്നത്.ڈ  !യേശു അയാളില്‍നിന്നും ഭൂതത്തെ ഇറക്കി വിട്ടു. അപ്പോള്‍ അയാള്‍ക്കു സംസാരിക്കാനായി. ആളുകള്‍ അന്തംവിട്ടുകൊണ്ടു പറഞ്ഞു, "ഇങ്ങനെയുള്ള സംഭവങ്ങളൊന്നും ഞങ്ങള്‍ യിസ്രായേലില്‍ ഒരിക്കലും കണ്ടിട്ടില്ല.ڈ2 ] ആ രണ്ടുപേര്‍ പോകാനൊരുങ്ങുന്പോള്‍ ചിലര്‍ മറ്റൊരാളെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നിരുന്നു. ഭൂതം ബാധിച്ചിരുന്നതിനാല്‍ അയാള്‍ക്കു മിണ്ടാനാകുമായിരുന്നില്ല.] 3 പക്ഷേ അവര്‍ പുറത്തു പോയി യേശുവിനെപ്പറ്റിയുള്ള ഈ വാര്‍ത്ത ആ പ്രദേശമാകെ പരത്തി.L  അപ്പോള്‍ അവരുടെ കാഴ്ചശക്തി വീണ്ടുകിട്ടി. യേശു അവര്‍ക്കു ശക്തമായ മുന്നറിയിപ്പു നല്‍കി, അവന്‍ പറഞ്ഞു, "ഇതാരോടും പറയരുത്.ڈ!; അപ്പോള്‍ യേശു അവരുടെ കണ്ണുകളില്‍ തൊട്ടുകൊണ്ടു പറഞ്ഞു, "നിങ്ങള്‍ക്കു കാഴ്ച തരാന്‍ എനിക്കു കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ സംഭവിക്കട്ടെ.ڈ]3 യേശു അകത്തേക്കു കയറിയപ്പോള്‍ അന്ധരും കൂടെക്കയറി. യേശു അവരോടു ചോദിച്ചു, "നിങ്ങള്‍ക്കു കാഴ്ച തിരിച്ചു തരാന്‍ എനിക്കു കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ?ڈ അവര്‍ മറുപടി പറഞ്ഞു, "അതേ കര്‍ത്താവേ, ഞങ്ങള്‍ വിശ്വസിക്കുന്നു.ڈJ  യേശു അവിടം വിട്ടുപോകവേ രണ്ടു അന്ധന്മാര്‍ അവനെ അനുഗമിച്ചു. അവര്‍ ഉറക്കെ പറഞ്ഞു, "ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാട്ടേണമേ,ڈiK ഈ വാര്‍ത്ത ആ പ്രദേശമാകെ വ്യാപിച്ചു. ആളുകളെ പുറത്തിറക്കിയ ശേഷം യേശു കുട്ടിയുടെ മുറിയില്‍ കയറി. അവന്‍ പെണ്‍കുട്ടിയുടെ കരം ഗ്രഹിച്ചു. ഉടന്‍ തന്നെ അവള്‍ എഴുന്നേല്‍ക്കുകയും ചെയ്തു.T! യേശു പറഞ്ഞു, "മാറി നില്‍ക്കൂ, ഈ പെണ്‍കുട്ടി മരിച്ചിട്ടില്ല. അവള്‍ ഉറങ്ങുക മാത്രമാണ്.ڈ എന്നാല്‍ ആളുകള്‍ യേശുവിനെ പരിഹസിച്ചു.|q യേശു ഭരണക്കാരനോടൊത്ത് അയാളുടെ വീട്ടിലെത്തി അവിടെ ശവസംസ്കാരപ്പാട്ട് പാടുന്നവരെ കണ്ടു. ചിലര്‍ കുട്ടി മരിച്ചതില്‍ കരയുന്നുണ്ടായിരുന്നു.&E യേശു തിരിഞ്ഞ് അവളെ നോക്കി. അവന്‍ പറഞ്ഞു, "അല്ലയോ പ്രിയപ്പെട്ട സ്ത്രീയേ നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു. സന്തോഷിക്കുക.ڈ ഉടന്‍ ആ സ്ത്രീ എഴുന്നേറ്റു നിന്നു. അപ്പോള്‍ അവള്‍ സുഖപ്പെട്ടു. P/~{'yvvTsHrUpoml@khTf;ekc{c6b`_ ][[YLXWULT&RRPNLJnIF7DTDB?=;:7532a0B.i+(' $"3 }nKpZ8< K  {lK/ ) എന്നാല്‍ വചനം തന്‍റെ ജീവിതത്തില്‍ ആഴത്തില്‍ വേരോടാനവന്‍ അനുവദിക്കില്ല. കുറച്ചുകാലത്തേക്കു മാത്രം ആ വചനം നിലനില്‍ക്കും. വചനം നിമിത്തം ക്ലേശമോ പീഢയോ ഉണ്ടാകുന്പോള്‍ അവര്‍ വിശ്വാസം കൈവെടിയുന്നു.3 പാറപ്പുറത്തു വീണ വിത്തുകളെന്താണ്? വചനം കേട്ടമാത്രയില്‍തന്നെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നവരാണത്.F വഴിയില്‍ വീണ വിത്തുകള്‍ എന്താണ്? രാജ്യത്തെപ്പറ്റിയുള്ള ഉപദേശങ്ങള്‍ കേള്‍ക്കുകയും മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നവരെപ്പോലെയാണ് ആ വിത്തുകള്‍. അയാളുടെ മനസ്സില്‍ വിതച്ചവ ദുഷ്ടന്‍ വന്നു എടുത്തു കൊണ്ടുപോകും.A{ അതിനാല്‍ കര്‍ഷകന്‍റെ കഥയുടെ അര്‍ത്ഥം നിങ്ങളിപ്പോള്‍ ശ്രദ്ധിക്കുക.  ഞാന്‍ നിങ്ങളോട് സത്യം പറയുന്നു. അനേകം പ്രവാചകരും നല്ലവരായ ആളുകളും നിങ്ങളിപ്പോള്‍ കാണുന്നതു കാണാനാഗ്രഹിച്ചു. എന്നാലവരത് കണ്ടില്ല. അനേകം പ്രവാചകരും നല്ലവരും നിങ്ങളിപ്പോള്‍ കേള്‍ക്കുന്നത് കേള്‍ക്കാനും ആഗ്രഹിച്ചു. എന്നാലവരത് കേട്ടില്ല.3_ എന്നാല്‍ നിങ്ങള്‍ അനുഗ്രഹീതരാണ്. നിങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍കൊണ്ട് കാണുന്നതു മനസ്സിലാക്കുന്നു. നിങ്ങളുടെ ചെവികൊണ്ട് കേള്‍ക്കുന്നവയും മനസ്സിലാക്കുന്നു.B [This verse may not be a part of this translation]B [This verse may not be a part of this translation]} അവരെ ഉപദേശിക്കാന്‍ ഞാന്‍ കഥകളുപയോഗിക്കാന്‍ കാരണം ഇതാണ്. അവര്‍ നോക്കുന്നെങ്കിലും കാണുന്നില്ല. കേള്‍ക്കുന്നെങ്കിലും മനസ്സിലാക്കുന്നില്ല.gG ചിലതുള്ളവനു കൂടുതല്‍ നല്‍കപ്പെടും. അവന് ആവശ്യമുള്ളതിലധികം ലഭിച്ചേക്കാം. എന്നാല്‍ ഇല്ലാത്തവന് ഉള്ളതില്‍ കുറച്ചുകൂടി നഷ്ടമാകും.xi യേശു മറുപടി പറഞ്ഞു, "സ്വര്‍ഗ്ഗരാജ്യത്തെപ്പറ്റിയുള്ള രഹസ്യങ്ങള്‍ അറിയാനുള്ള അവകാശം നിങ്ങള്‍ക്കു മാത്രമേ അനുവദിച്ചുകിട്ടിയിട്ടുള്ളൂ. മറ്റാര്‍ക്കും ഈ രഹസ്യങ്ങളറിയാന്‍ കഴിയുകയില്ല.5 ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ച് ചോദിച്ചു, "ആളുകളെ ഉപദേശിക്കാന്‍ അങ്ങെന്തിനാണു കഥകളുപയോഗിക്കുന്നത്?ڈS കാതുള്ളവര്‍ കേള്‍ക്കട്ടെ.ڈ^5 മറ്റുചില വിത്തുകളാകട്ടെ നല്ല മണ്ണിലാണ് വീണത്. ആ വിത്തു വളര്‍ന്നു ധാന്യമുണ്ടായി. ചില ചെടികള്‍ നൂറുമടങ്ങു കൂടുതല്‍ വിളഞ്ഞു. ചിലവ അറുപതും മറ്റു ചിലവ മുപ്പതും മേനി വിളവുണ്ടായി.V% മറ്റുചില വിത്തുകള്‍ മുള്ളുകള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ ആര്‍ത്തുവളര്‍ന്ന് വിത്തിനെ വളരുന്നതില്‍ നിന്നും തടഞ്ഞു.!; പക്ഷേ സൂര്യനുയര്‍ന്നപ്പോള്‍ ചെടികള്‍ കരിഞ്ഞു. ആഴത്തില്‍ വേരുകളില്ലാതിരുന്നതിനാല്‍ ചെടികള്‍ കരിഞ്ഞു.[/ ചില വിത്തുകള്‍ പാറയില്‍ വീണു. അവിടെ ചെളിയില്ലായിരുന്നു. വിത്ത് വളരെ വേഗം വളര്‍ന്നു. എന്തെന്നാല്‍ മണ്ണില്‍ ആഴമില്ലായിരുന്നു.W' വിതയ്ക്കവെ ചില വിത്തുകള്‍ വഴിയില്‍ വീണു. പക്ഷികള്‍ വന്നു അവ കൊത്തിത്തിന്നു.G അപ്പോള്‍ അവന്‍ അവരെ പലതും ഉപദേശിക്കാന്‍ പല കഥകളും ഉപയോഗിച്ചു. യേശു പറഞ്ഞു, "ഒരു കൃഷിക്കാരന്‍ വിത്തു വിതയ്ക്കാനിറങ്ങി.1 [ എല്ലാവരും അവന്‍റെ ചുറ്റുംനിന്നു. അതിനാലവന്‍ ഒരു വഞ്ചിയില്‍ കയറി ഇരുന്നു. മറ്റെല്ലാവരും തീരത്തുതന്നെ നിന്നു.  9 ആ ദിവസംതന്നെ യേശു വീടിനു പുറത്തിറങ്ങി കടലോരത്തിരുന്നു.$ A 2എന്‍റെ യഥാര്‍ത്ഥ സഹോദരനും സഹോദരിയും അമ്മയും സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവരാണ്.ڈ - 1പിന്നീട് യേശു തന്‍റെ ശിഷ്യന്മാരെ ചൂണ്ടിപ്പറഞ്ഞു, "നോക്കൂ, ഇവരാണ് എന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും.E  0യേശു അവനോടു മറുപടി പറഞ്ഞു, "ആരാണെന്‍റെ അമ്മ? ആരാണെന്‍റെ സഹോദരന്മാര്‍?ڈ?w /ഒരാള്‍ യേശുവിനോടു പറഞ്ഞു, "നിന്‍റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിക്കാനായി വെളിയില്‍ കാത്തു നില്‍ക്കുന്നു.ڈoW .യേശു ജനങ്ങളെ പഠിപ്പിക്കവെ അവന്‍റെ മാതാവും സഹോദരങ്ങളും പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് അവനോടു സംസാരിക്കണമായിരുന്നു.N -അശുദ്ധാത്മാവ് പുറത്തുപോയി തന്നെക്കാള്‍ ദുഷിച്ച മറ്റ് ഏഴു അശുദ്ധാത്മാക്കളുമായി മടങ്ങിവന്ന് അവരെല്ലാം കൂടി അയാളില്‍ താമസിക്കുന്നു. അതോടെ അയാള്‍ പൂര്‍വ്വാധികം വഷളനായി. ദുഷിച്ച ഈ തലമുറക്കാരുടെ അവസ്ഥ ഇതുതന്നെയാണ്.ڈ} ,അതിനാല്‍ അശുദ്ധാത്മാവ് പറയുന്നു, څഞാന്‍ വിട്ടുപോന്ന വീട്ടിലേക്കു തന്നെ തിരിച്ചു പോകുന്നു.چ അശുദ്ധാത്മാവ് അയാളിലേക്കു മടങ്ങി വന്നപ്പോള്‍ അയാളുടെ ശരീരം ശൂന്യമായിരിക്കുന്നതായി കാണുന്നു. ആ വീട് അടിച്ചു വാരി വൃത്തിയാക്കിയിരിക്കുന്നു.~u +ഒരാളില്‍നിന്നും പുറത്തു വരുന്ന അശുദ്ധാത്മാവ് വിശ്രമിക്കാനൊരിടം തേടി മരുഭൂമിയിലൂടെ സഞ്ചരിക്കുന്നു. എന്നാലവന്‍ ഒരിടവും കണ്ടെത്തിയില്ല._7 *അന്ത്യവിധിയില്‍ തെക്കിന്‍റെ റാണി ഇന്നത്തെ നിങ്ങളുടെ തലമുറക്കാരോടൊപ്പം എണീറ്റു നിന്ന് അവര്‍ക്കു തെറ്റു പറ്റിയിരിക്കുന്നു എന്നു തെളിയിക്കും. എന്തുകൊണ്ടെന്നാല്‍, ആ രാജ്ഞി വളരെ വളരെ അകലെനിന്നും ശലോമോന്‍റെ വിജ്ഞാനപ്രദമായ ബുദ്ധിയുപദേശം കേള്‍ക്കാന്‍ വന്നു. ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ ശലോമോനെക്കാളും വലിയവനാണ്.uc )വിധിദിവസം നീനെവേയിലുള്ളവര്‍ നിങ്ങളോടൊപ്പം എഴുന്നേറ്റുനിന്ന് നിങ്ങള്‍ കുറ്റവാളികളാണെന്നു തെളിയിക്കും. എന്തുകൊണ്ടെന്നാല്‍ യോനാ അവരോടു പ്രസംഗിച്ചപ്പോള്‍ അവര്‍ അനുതപിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ യോനയെക്കാള്‍ മഹാനാണ്.U# (മൂന്നു രാത്രിയും മൂന്നു പകലും യോനാ ഒരു വലിയ മീനിന്‍റെ വയറ്റില്‍ കിടന്നു. അതുപോലെ മനുഷ്യപുത്രന്‍ മൂന്നു പകലും മൂന്നു രാത്രിയും ഭൂമിയുടെ ഹൃദയത്തിന്‍റെ ഉള്ളില്‍ ഇരിക്കും./ 'യേശു മറുപടി പറഞ്ഞു, "ദുഷ്ടരും പാപികളുമായവരാണ് അടയാളമായി വീര്യപ്രവൃത്തി ആവശ്യപ്പെടുക. എന്നാല്‍ അവര്‍ക്കായി ഒരു വീര്യപ്രവൃത്തിയും നല്‍കപ്പെടുകയില്ല. യോനാപ്രവാചകനു സംഭവിച്ച അത്ഭുതമാണ് ഏക അടയാളം.|q &അപ്പോള്‍ പരീശന്മാര്‍ ചിലരും ശാസ്ത്രിമാരും യേശുവിനോടു പറഞ്ഞു, "ഗുരോ, ഒരടയാളമായി അങ്ങ് ഒരു വീര്യപ്രവൃത്തി ചെയ്യുന്നതു ഞങ്ങള്‍ക്കു കാണണം.ڈw~g %നിങ്ങള്‍ പറഞ്ഞ വാക്കുകളനുസരിച്ചാവും നിങ്ങളെ വിധിക്കുക. നിങ്ങളുടെ ചില വാക്കുകള്‍ നിങ്ങളെ നീതീകരിക്കും. എന്നാല്‍ വേറേ ചില വാക്കുകള്‍ക്ക് നിങ്ങള്‍ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.ڈ(}I $ഞാന്‍ നിങ്ങളോടു പറയുന്നു, തങ്ങള്‍ പറയുന്ന നിസ്സാരമായ ഓരോ വാക്കിനും ജനങ്ങള്‍ വിധിദിവസത്തില്‍ കണക്കു പറയേണ്ടിവരും. അന്ത്യവിധി ദിവസമാണിങ്ങനെ വേണ്ടി വരിക.|3 #നല്ലവനായ ഒരുവന്‍ അയാളുടെ ഹൃദയത്തില്‍ നന്മ സൂക്ഷിക്കുന്നു. അതിനാലവന് സ്വന്തം ഹൃദയത്തില്‍ നിന്നു വരുന്ന നല്ല കാര്യങ്ങള്‍ സംസാരിക്കാനാകുന്നു. എന്നാല്‍ ദുഷ്ടനായ ഒരുവന്‍റെ മനസ്സില്‍ ദുഷ്ടത നിറയുന്നു. അതിനാല്‍ അയാള്‍ സംസാരിക്കുന്നത് അയാളുടെ ഹൃദയത്തില്‍നിന്നും വരുന്ന ദുഷിച്ച കാര്യങ്ങളാകും.6{e "പാന്പുകളേ, ദുഷ്ടന്മാരേ, എങ്ങനെ നിങ്ങള്‍ക്കു നന്മ സംസാരിക്കാനാകും? ഹൃദയത്തിലുള്ളതാണല്ലോ വായ് സംസാരിക്കുന്നത്.nzU !നല്ല ഫലം വേണമെങ്കില്‍ വൃക്ഷം നല്ലതായിരിക്കണം. നിങ്ങളുടെ മരം നല്ലതല്ലെങ്കില്‍ അതിനെ നന്നാക്കി എടുക്കണം. ഒരു വൃക്ഷം അറിയപ്പെടുന്നത് അതുണ്ടാക്കുന്ന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ്.y# മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവന് മാപ്പു കിട്ടിയെന്നുവരാം. എന്നാല്‍ പരിശുദ്ധാത്മാവിനെതിരായി സംസാരിക്കുന്നവന്‍ പൊറുക്കപ്പെടില്ല. അവന് ഈ ലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും മാപ്പില്ല.Kx അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. ആളുകള്‍ ചെയ്യുന്ന എല്ലാ പാപങ്ങള്‍ക്കും അവര്‍ പൊറുക്കപ്പെടാം. അവര്‍ പറയുന്ന എല്ലാ ദുഷിച്ച വാക്കുകള്‍ക്കും അവര്‍ ക്ഷമിക്കപ്പെടാം. എന്നാല്‍ പരിശുദ്ധാത്മാവിനെതിരായി വാക്കുകളിലൂടെ ദൈവത്തെ നിന്ദിക്കുന്നവനു ക്ഷമ കിട്ടുകയില്ല.Nw എന്നോടൊപ്പമില്ലാത്തവന്‍ എനിക്കെതിരാകുന്നു; എന്നോടൊപ്പം ശേഖരിക്കാത്തവന്‍ ഞാന്‍ ശേഖരിച്ചതു ചിതറിക്കുകയും ചെയ്യുന്നു.Bv [This verse may not be a part of this translation]_u7 എന്നാല്‍ ഭൂതങ്ങളെ ഒഴിപ്പിക്കാന്‍ ഞാന്‍ ദൈവത്തിന്‍റെ ആത്മാവിന്‍റെ ശക്തിയാണ് ഉപയോഗിക്കുന്നത്. ഇതിനര്‍ത്ഥം ദൈവരാജ്യം നിങ്ങള്‍ക്കായി നിങ്ങളുടെ മേല്‍ വന്നു കഴിഞ്ഞു എന്നാണ്.ڈMt ഭൂതങ്ങളെ ഒഴിപ്പിക്കുന്പോള്‍ ഞാന്‍ സാത്താന്‍റെ ശക്തി ഉപയോഗിക്കുന്നുവെന്ന് നിങ്ങള്‍ പറയുന്നു. അതു ശരിയാണെങ്കില്‍, നിങ്ങളുടെ ആള്‍ക്കാര്‍ ഭൂതങ്ങളെ ഒഴിപ്പിക്കുന്നത് ആരുടെ ശക്തിയാലാണ്? അതിനാല്‍ നിങ്ങള്‍ക്കു തെറ്റിയെന്നു നിങ്ങളുടെ ആളുകള്‍ തന്നെ തെളിയിക്കുന്നു.bs= സാത്താന്‍ സാത്താനെ ഒഴിപ്പിച്ചാല്‍ സാത്താന്‍ തനിക്കെതിരായിട്ട് വിഭജിക്കപ്പെടും. അവന്‍റെ രാജ്യത്തിനു തുടരാന്‍ കഴിയുകയുമില്ല.Zr- പരീശര്‍ ചിന്തിക്കുന്നതെന്താണെന്ന് യേശുവിനറിയാമായിരുന്നു. അതിനാല്‍ യേശു അവരോടു പറഞ്ഞു, "അന്തഃഛിദ്രമുള്ള ഏതു രാജ്യവും നശിക്കും. വിഭജിക്കപ്പെട്ട പട്ടണം നിലനില്‍ക്കില്ല. വിഭജിക്കപ്പെട്ട കുടുംബത്തിനും നിലനില്‍പ്പില്ല./qW ആളുകളിങ്ങനെ പറഞ്ഞത് പരീശര്‍ കേട്ടു. പരീശര്‍ പറഞ്ഞു, "ബെയെത്സെബൂലിന്‍റെ സഹായത്തോടെയാണിവന്‍ ഭൂതങ്ങളെ ഒഴിപ്പിക്കുന്നത്. ഭൂതങ്ങളുടെ നേതാവാണ് ബെയെത്സെബൂല്‍.ڈp എല്ലാവരും അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, "ഈ മനുഷ്യനായിരിക്കും ദൈവം നമ്മുടെയിടയിലേക്കു അയയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത ദാവീദിന്‍റെ പുത്രന്‍.ڈo  അപ്പോള്‍ ചിലര്‍ ചേര്‍ന്ന് ഒരാളെ യേശുവിന്‍റെയടുക്കല്‍ കൊണ്ടുവന്നു. ഒരു ഭൂതം ബാധിച്ചതിനാല്‍ അയാള്‍ അന്ധനും ഊമനുമായിരുന്നു. യേശു അയാളെ സുഖപ്പെടുത്തി കാഴ്ചയും സംസാരശേഷിയും തിരിച്ചു നല്‍കി.0nY രാഷ്ട്രങ്ങള്‍ അവരുടെ പ്രത്യാശ അവനില്‍ വയ്ക്കും. യെശയ്യാവ് 42:1-4[m/ വളഞ്ഞ ഞാങ്ങണ അവന്‍ ഒടിക്കയില്ല, എരിഞ്ഞു തീരാറായ പ്രകാശം അവന്‍ അണയ്ക്കുകയില്ല. നീതിയെ വിജയത്തിലെത്തിക്കും വരെ അവനിതു തുടരും."l= അവന്‍ തര്‍ക്കിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്യില്ല. തെരുവുകളില്‍ ആരും അവന്‍റെ ശബ്ദം കേള്‍ക്കുകയുമില്ല.[This verse may not be a part of this translation]l`Q തിരുവെഴുത്തില്‍ പറയുന്നു, څമൃഗയാഗത്തെക്കാള്‍ ജനങ്ങളുടെ ഇടയില്‍ ദയ കാംക്ഷിക്കുന്നു.چ ഈ വാക്കുകളുടെ അര്‍ത്ഥമെന്തെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ നിരപരാധികളെ നിങ്ങള്‍ വിധിക്കില്ല.L_ ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവാലയത്തെക്കാള്‍ മഹത്തായ ചിലത് ഇവിടെയുണ്ട്.^# എല്ലാ ശബ്ബത്തുദിവസവും ദൈവാലയത്തിലെ പുരോഹിതര്‍ ശബ്ബത്തിന്‍റെ ന്യായപ്രമാണം ലംഘിക്കുന്നത് മോശെയുടെ ന്യായപ്രമാണത്തില്‍ വായിച്ചിട്ടുണ്ടല്ലോ. എന്നാല്‍ പുരോഹിതര്‍ അതു ചെയ്യുന്നതില്‍ തെറ്റില്ല.(]I ദാവീദ് ദൈവാലയത്തില്‍ പ്രവേശിച്ചു. അവനും അവന്‍റെ ആള്‍ക്കാരും വഴിപാടിനുള്ള അപ്പം എടുത്തു തിന്നു.ڈ ശബ്ബത്തിനെ സംബന്ധിച്ച ന്യായപ്രമാണം ലംഘിക്കല്‍. അതും ന്യായപ്രമാണ വിരുദ്ധമായിരുന്നു. പുരോഹിതര്‍ക്കു മാത്രമേ അതു തിന്നാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.<\q യേശു അവരോടു പറഞ്ഞു, "തനിക്കും തന്നോടൊപ്പമുള്ളവര്‍ക്കും വിശന്നപ്പോള്‍ ദാവീദ് ചെയ്തത് നിങ്ങള്‍ വായിച്ചിട്ടില്ലേ?}[s പരീശര്‍ അതു കണ്ടു. അവര്‍ യേശുവിനോടു പറഞ്ഞു, "നോക്കൂ, ശബ്ബത്തു ദിവസം യെഹൂദന്യായപ്രമാണം വിലക്കുന്നതല്ലേ നിന്‍റെ ശിഷ്യന്മാര്‍ ചെയ്യുന്നത്?ڈ$Z C അതേ സമയം ഒരു ശബ്ബത്തു ദിവസം യേശു ധാന്യവയലുകളിലൂടെ നടക്കുകയായിരുന്നു. അവന്‍റെ ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. അവര്‍ക്കു വിശക്കുന്നുണ്ടായിരുന്നു. അതിനാലവര്‍ ധാന്യങ്ങള്‍ പറിച്ചു തിന്നാന്‍ തുടങ്ങിLY ഞാന്‍ നിര്‍ദ്ദേശിക്കുന്ന ജോലി എളുപ്പമാണ്. ഞാന്‍ തരുന്ന ഭാരം ലഘുവുമാണ്.ڈX) എന്‍റെ ജോലി സ്വീകരിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുക. ഞാന്‍ സൌമ്യനും വിനീതഹൃദയനുമാണ്. നിങ്ങളുടെ ആത്മാവിനു നിങ്ങള്‍ ശാന്തി കണ്ടെത്തും.oWW ക്ഷീണിതരും ഭാരം ചുമക്കുന്നവരും എന്‍റെയടുത്തു വരിക. ഞാന്‍ നിങ്ങള്‍ക്കു വിശ്രമം തരാം.V  എനിക്കു എല്ലാ വസ്തുക്കളും എന്‍റെ പിതാവു തന്നു. പുത്രനെ പിതാവിനു മാത്രമേ അറിയു. മറ്റാര്‍ക്കും അറികയില്ല. പിതാവിനെ പുത്രനു മാത്രമേ അറിയൂ. മറ്റാര്‍ക്കും അറികയില്ല. പുത്രന്‍ പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി തിരഞ്ഞെടുത്തവര്‍ക്ക് മാത്രം പിതാവിനെ അറിയാനാകും.}Us അതേ പിതാവേ, നിന്‍റെ ഇച്ഛപോലെ കാര്യം നടത്തി.#T? അപ്പോള്‍ യേശു പറഞ്ഞു, "സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവായ എന്‍റെ പിതാവേ, ഞാന്‍ നിനക്കു നന്ദി പറയുന്നു. വിവേകശാലികളില്‍ നിന്നും വിജ്ഞാനികളില്‍ നിന്നും ഇതെല്ലാം മറച്ചു പിടിച്ചതിനു ഞാന്‍ നിന്നെ വാഴ്ത്തുന്നു. എന്നാല്‍ കൊച്ചുകുട്ടികളെപ്പോലെയുള്ളവര്‍ക്കു നീയിതു കാട്ടിക്കൊടുത്തത്.(SI എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, ന്യായവിധി ദിവസം നിങ്ങളുടെ സ്ഥിതി സൊദോമിനെക്കാള്‍ കഷ്ടകരമായിരിക്കും.ڈ R  കഫര്‍ന്നഹൂമേ, നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തപ്പെടുമോ? ഇല്ല! നിങ്ങള്‍ മരണക്കുഴിയിലേക്കെറിയപ്പെടും. ഞാന്‍ നിന്നില്‍ പല വീര്യപ്രവര്‍ത്തികളും പ്രവര്‍ത്തിച്ചു. അതേ വീര്യപ്രവര്‍ത്തികള്‍ ഞാന്‍ സൊദോമില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അന്നാട്ടുകാര്‍ പാപം ചെയ്യുന്നതവസാനിപ്പിക്കുകയും ആ നഗരം ഇന്നും നിലനില്‍ക്കുകയും ചെയ്തേനെ.GQ എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, അന്ത്യവിധിദിവസം നിങ്ങളുടെ സ്ഥിതി സോരിനെക്കാളും സീദോനെക്കാളും അസഹ്യമായിരിക്കും. [M}|zywxtw6utrqobmlkiyhgffdlc a_^]c\1ZYX2VT(SAPONXL]KeJzH,FTFDC;Bd@>> <;87|5(43 2/.|-+s)(1&d%$"!86YBX5 v \ %zM9{kഎന്നാല്‍ വായില്‍നിന്നു പുറത്തു വരുന്ന ദുഷിച്ച വാക്കുകള്‍ അയാളുടെ ചിന്തയുടെ ഫലമാണ്. ഇതൊരുവനെ അശുദ്ധനാക്കുന്നു.lzQമനുഷ്യന്‍റെ വായിലേക്കു പ്രവേശിക്കുന്ന ആഹാരമെല്ലാം അയാളുടെ വയറ്റിലേക്കു പോകുന്നു.'yGയേശു പറഞ്ഞു, "ഇനിയും നിങ്ങള്‍ക്കു മനസ്സിലാകുന്നില്ലെന്നോ?(xIപത്രൊസ് ചോദിച്ചു, "നീ ആളുകളോടു പറഞ്ഞ കഥയൊന്നു വിവരിക്കാമോ?ڈ:wmപരീശന്മാര്‍ അവരുടെ വഴിക്കുപോകട്ടെ. അവര്‍ ആളുകളെ നയിക്കുന്നത് അന്ധരെ അന്ധര്‍ നയിക്കുന്നതു പോലെയാണ്. ഒരന്ധനെ മറ്റൊരന്ധന്‍ നയിച്ചാല്‍ ഇരുവ രും കുഴിയില്‍ വീഴും.ڈv1 യേശു മറുപടി പറഞ്ഞു, "സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് നട്ടതല്ലാത്ത ഓരോ ചെടിയും വേരോടെ പിഴുതെറിയപ്പെടും.au; ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു, "നീ ഈ പറഞ്ഞതു കേട്ടാണ് പരീശന്മാര്‍ നിന്നോടു കോപിച്ചിരിക്കുന്നതെന്നു നിനക്കറിയുമോ?ڈDt ഒരാള്‍ തന്‍റെ വായിലേക്കിടുന്ന വസ്തുക്കളല്ല അയാളെ ചീത്തയാക്കുന്നത്. മറിച്ച് അയാള്‍ തന്‍റെ വായകൊണ്ട് പറയുന്നവയാണ്.ڈs% യേശു ജനങ്ങളെ തന്‍റെയടുത്തേക്കു വിളിച്ചു. അവന്‍ പറഞ്ഞു, "ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു മനസ്സിലാക്കുക.vre അവര്‍ എന്നെ ആരാധിക്കുന്നതു വെറുതെയാണ്. എന്തെല്ലാം അവര്‍ പഠിപ്പിച്ചോ ആ കാര്യങ്ങള്‍ മനുഷ്യരുണ്ടാക്കിയ ചട്ടങ്ങള്‍ മാത്രം.ڈ യെശയ്യാവ് 29:13Aq{തങ്ങള്‍ എന്നെ ആദരിക്കുന്നുവെന്ന് അവര്‍ പറയുന്നു, എന്നാലവര്‍ എന്നെ അവരുടെ ജീവിതത്തിന്‍റെ പ്രധാനഭാഗമാക്കുന്നില്ല.\p1കപടഭക്തിക്കാരേ, യെശയ്യാവ് നിങ്ങളെപ്പറ്റി പറഞ്ഞതു ശരിതന്നെ. യെശയ്യാവ് പറഞ്ഞു,Noഇത്തരത്തില്‍ അവന്‍ അവന്‍റെ അപ്പനെ ആദരിക്കേണ്ടതില്ല. അങ്ങനെ നിങ്ങളുടെ ചട്ടങ്ങള്‍ പാലിക്കുന്നതിനുവേണ്ടി നിങ്ങള്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തെ അവഗണിച്ചിരിക്കുന്നു.mnSഎന്നാല്‍ നിങ്ങളിങ്ങനെ പഠിപ്പിക്കുന്നു. അമ്മയോടോ അപ്പനോടോ ഇങ്ങനെ പറയാന്‍ നിങ്ങള്‍ അനുവദിക്കുന്നു. څനിങ്ങളെ സഹായിക്കാനായി എനിക്കു ചിലതു തരാന്‍ കഴിയും. പക്ഷേ ഞാന്‍ അതു ചെയ്യുകയില്ല. ഞാനതു ദൈവത്തിനു കൊടുക്കുംچ എന്നു പറയാമെന്ന്.fmEദൈവം പറഞ്ഞിട്ടുണ്ട്, څനിങ്ങള്‍ അപ്പനമ്മമാരെ ബഹുമാനിക്കണം.چ എന്നു പറഞ്ഞിട്ടുണ്ട്.=lsയേശു മറുപടി പറഞ്ഞു, നിങ്ങളുടെ ചട്ടങ്ങള്‍ക്കുവേണ്ടി ദൈവത്തിന്‍റെ കല്പനകളെ നിങ്ങളെന്തുകൊണ്ട് അനുസരിക്കുന്നില്ല? kനമ്മുടെ മഹാന്മാരായ പൂര്‍വ്വികര്‍ നമുക്കു തന്ന ചട്ടങ്ങള്‍ നിന്‍റെ ശിഷ്യന്മാരെന്തേ പാലിക്കുന്നില്ല? അവര്‍ ആഹാരത്തിനു മുന്പ് കൈ കഴുകുന്നില്ല.ڈBj പിന്നീട് ഏതാനും പരീശന്മാരും ശാസ്ത്രികളും യേശുവിനെ സമീപിച്ചു. യെരൂശലേമില്‍ നിന്നും വന്ന അവര്‍ യേശുവിനോടു ചോദിച്ചു,Yi+$അവന്‍റെ വസ്ത്രത്തിന്‍റെ അറ്റത്തെങ്കിലും സ്പര്‍ശിച്ചു സുഖം പ്രാപിക്കാനനുവദിക്കാന്‍ അവര്‍ അവനോടു കേണു. യേശുവിന്‍റെ വസ്ത്രാഗ്രം സ്പര്‍ശിച്ച എല്ലാവര്‍ക്കും സൌഖ്യം വന്നു.7hg#അന്നാട്ടുകാര്‍ യേശുവിനെ കണ്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. അതിനാലവര്‍ ആ പ്രദേശമാകെ യേശു വന്ന വിവരം പരത്തി. ആളുകള്‍ എല്ലാ രോഗികളെയും അവന്‍റെയടുത്തു കൊണ്ടുവന്നു.pgY"തടാകത്തിലൂടെ വിലങ്ങനെ സഞ്ചരിച്ച അവര്‍ മറുകരയില്‍ ഗന്നേസരെത്ത് എന്ന തുറമുഖത്തെത്തി.Of!അപ്പോള്‍ വഞ്ചിയിലുണ്ടായിരുന്ന ശിഷ്യന്മാര്‍ യേശുവിനെ നമസ്കരിച്ചുകൊണ്ട് പറഞ്ഞു, "യഥാര്‍ത്ഥത്തില്‍ നീയാണ് ദൈവപുത്രന്‍.ڈ0eY യേശുവും പത്രൊസും വഞ്ചിയില്‍ കയറിയതിനു ശേഷം കാറ്റ് അമര്‍ന്നു.udcയേശു പത്രൊസിന്‍റെ കൈ പിടിച്ചു. യേശു പറഞ്ഞു, "നിനക്കത്ര വിശ്വാസമില്ല. എന്തിനു സംശയിച്ചു?ڈ-cSഎന്നാല്‍ വെള്ളത്തിനു മീതെ നടന്നു പോകവേ കാറ്റും തിരമാലകളും കണ്ടു ഭയന്ന് വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങി. പത്രൊസ് നിലവിളിച്ചു, "കര്‍ത്താവേ, എന്നെ രക്ഷിക്കൂ!ڈ[This verse may not be a part of this translation]TH!അതിനുമുന്പ് ഹെരോദാവ് യോഹന്നാനെ പിടിച്ചു. യോഹന്നാനെ ചങ്ങലയിട്ട് തുറങ്കിലിട്ടു. ഹെരോദാവിന്‍റെ സഹോദരനായ ഫിലിപ്പോസിന്‍റെ പത്നിയായ ഹെരോദ്യ കാരണമാണ് യോഹന്നാനെ ബന്ധിച്ചത്.JG ഹെരോദാവ് തന്‍റെ ദാസന്മാരോടു പറഞ്ഞു, "ഇയാള്‍ യഥാര്‍ത്ഥത്തില്‍ സ്നാപകയോഹന്നാനാണ്. അയാള്‍ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ടാവണം. അതാണ് അയാള്‍ക്കിങ്ങനെ വീര്യപ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഴിയുന്നത്.ڈgF Iആ സമയം യേശുവിനെപ്പറ്റി ആളുകള്‍ പറയുന്നത് ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ് കേട്ടു.tEa :അവര്‍ യേശുവില്‍ വിശ്വസിച്ചില്ല. അതിനാലവന്‍ അവിടെ അധികം വീര്യപ്രവൃത്തികള്‍ ചെയ്തില്ല.wDg 9അവര്‍ അവനെ അംഗീകരിച്ചില്ല. എന്നാല്‍ യേശു അവരോടു പറഞ്ഞു, "പ്രവാചകനെ മറ്റുള്ളവരംഗീകരിക്കുന്നു. പ്രവാചകന്‍ അവന്‍റെ സ്വന്തം ജന്മനഗരത്തിലും സ്വന്തം കുടുംബത്തിലും അംഗീകരിക്കപ്പെടില്ല.ڈPC 8അവന്‍റെ സഹോദരിമാരാകട്ടെ ഇവിടെ നമ്മോടൊപ്പമുണ്ട്. പിന്നെ എവിടുന്നാണ് അവനിതൊക്കെ ചെയ്യാനുള്ള ജ്ഞാനവും കഴിവും കിട്ടിയത്?ڈ"B= 7ഇവന്‍ ആ വെറും മരയാശാരിയുടെ പുത്രന്‍. മറിയ അവന്‍റെ അമ്മ. സഹോദരന്മാര്‍ യാക്കോബും യോസെയും, ശിമോനും യൂദായും.kAO 6അവന്‍ താന്‍ വളര്‍ന്നുവന്ന ഗ്രാമത്തിലേക്കു പോയി. അവന്‍ അവരുടെ യെഹൂദപ്പള്ളികളില്‍ ആളുകളെ ഉപദേശിച്ചു. അതുകേട്ട് അവര്‍ അത്ഭുതപ്പെട്ടു. ആളുകള്‍ ചോദിച്ചു, "ഈ മനുഷ്യന് ഇത്രയും അത്ഭുതപ്രവര്‍ത്തികള്‍ക്കുള്ള കഴിവ് എവിടുന്നു കിട്ടി?c@? 5അപ്പോള്‍ യേശു കഥകളുപയോഗിച്ചു ഉപദേശിക്കുന്നത് മുഴുമിപ്പിച്ചു അവിടം വിട്ടുപോയി.%?C 4അനന്തരം യേശു ശിഷ്യന്മാരോടു പറഞ്ഞു, "അതിനാല്‍ സ്വര്‍ഗ്ഗരാജ്യത്തെപ്പറ്റി പഠിക്കുന്ന ഓരോ ശാസ്ത്രിയും ഓരോ വീട്ടുടമയെപ്പോലെയാണ്. അവന്‍റെ വീട്ടില്‍ പഴയതും പുതിയതുമായ ഒരുപാടു സാധനങ്ങള്‍ ശേഖരിക്കപ്പെട്ടിരിക്കുന്നു. അയാള്‍ അവ പുറത്തു കൊണ്ടുവരുന്നു.ڈ]>3 3അപ്പോള്‍ യേശു ശിഷ്യന്മാരോടു ചോദിച്ചു, "ഇതെല്ലാം നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നോ?ڈ ശിഷ്യന്മാര്‍ പറഞ്ഞു, "ഉവ്വ്, മനസ്സിലായി.ڈR= 2ദൂതന്മാര്‍ ദുഷ്ടരെ തീച്ചൂളയിലേക്കെറിയും. അവിടെക്കിടന്ന് അവര്‍ നിളവിളിക്കുകയും വേദനകൊണ്ട് പല്ലു ഞെരിക്കുകയും ചെയ്യും.ڈ.<U 1ലോകാവസാനവും അങ്ങനെ തന്നെയാണു സംഭവിക്കുക. ദൂതന്മാര്‍ വന്ന് ദുഷ്ടരെ നീതിമാന്മാരില്‍നിന്നും വേര്‍തിരിക്കും.s;_ 0വല നിറഞ്ഞപ്പോള്‍ മുക്കുവര്‍ കരയിലേക്കതു വലിച്ചു. അവര്‍ നിലത്തിരുന്ന് എല്ലാ നല്ല മീനും കുട്ടകളിലാക്കി. ചീത്ത മീനുകള്‍ വലിച്ചെറിഞ്ഞു..:U /കടലിലേക്കെറിയുന്ന വലപോലെയും കൂടിയാണ് സ്വര്‍ഗ്ഗരാജ്യം. അതില്‍ എല്ലാ വിധത്തിലുമുള്ള മത്സ്യങ്ങള്‍ കുടുങ്ങി.@9y .ഒരു ദിവസം അയാള്‍ സവിശേഷമായ മൂല്യമുള്ള ഒരു നല്ല മുത്തു കണ്ടെത്തി. അയാള്‍ പോയി എല്ലാം വിറ്റ് മുത്തു വാങ്ങാന്‍ വന്നു.ڈ[8/ -നല്ല മുത്തുകള്‍ അന്വേഷിക്കുന്ന കച്ചവടക്കാരനെപ്പോലെയുമാണ് സ്വര്‍ഗ്ഗരാജ്യം.E7 ,പാടത്ത് ഒളിപ്പിച്ചുവച്ച നിധിപോലെയാണ് സ്വര്‍ഗ്ഗരാജ്യം. അയാള്‍ അതു കണ്ടെത്താന്‍ ഇടയായി. അയാള്‍ സന്തോഷിച്ചു. അതുവീണ്ടും മറ്റൊരിടത്തു കുഴിച്ചിട്ടു. അയാള്‍ മടങ്ങിപ്പോയി. ആ പാടം വാങ്ങാന്‍ തനിക്കുള്ളതെല്ലാം വിറ്റു.M6 +അപ്പോള്‍ നീതിമാന്മാര്‍ സൂര്യനെപ്പോലെ തിളങ്ങും. അവര്‍ തങ്ങളുടെ പിതാവിന്‍റെ രാജ്യത്തെത്തും. കാതുള്ളവര്‍ കേള്‍ക്കട്ടെ.ڈH5  *ദൂതന്മാര്‍ പാപികളെ തീയുലകളിലേക്കു വലിച്ചെറിയും. അവിടെ അവര്‍ നിലവിളിക്കുകയും വേദനകൊണ്ട് പല്ല് ഞെരിക്കുകയും ചെയ്യും.+4O )മനുഷ്യപുത്രന്‍ തന്‍റെ ദൂതന്മാരെ അയയ്ക്കും. അവര്‍ പാപികളെയും പിശാചിന്‍റെ അനുയായികളെയും ഒരുമിക്കും. ദൂതന്മാര്‍ അവരെ ദൈവരാജ്യത്തുനിന്നും പുറത്തെടുക്കും.T3! (കളകളെ പറിച്ചു കത്തിച്ചുകളഞ്ഞു, ലോകാവസാനകാലത്തും അതുതന്നയാവും സംഭവിക്കുക. 29 'പിശാചാണ് കളകള്‍ വിതച്ചത്. വിളവെടുപ്പ് ലോകാവസാനകാലമാണ്.1) &പാടം ഈ ലോകവും നല്ല വിത്തുകളാകട്ടെ ദൈവരാജ്യത്തിലെ ദൈവത്തിന്‍റെ മക്കളും. ദുഷ്ടന്‍റെ ആടുകളാണ് കളകള്‍.B0} %യേശു മറുപടി പറഞ്ഞു, "പാടത്തു നല്ല വിത്തു വിതച്ചവന്‍ മനുഷ്യപുത്രനാണ്./# $അനന്തരം യേശു അവരെ വിട്ട് ഒരു വീട്ടിലേക്കു കയറി. ശിഷ്യന്മാര്‍ അവനെ സമീപിച്ചു പറഞ്ഞു, "വയലില്‍ വിതച്ച കളകളുടെ കഥ ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും.ڈ*.M #പ്രവാചകന്‍ പറഞ്ഞത് തന്നെയായിരുന്നു അത്: "ഞാന്‍ കഥകളിലൂടെ സംസാരിക്കും, ലോകാരംഭം മുതല്‍ രഹസ്യമാക്കിവെക്കപ്പെട്ടിരിക്കുന്നവ ഞാന്‍ പറയും.ڈ സങ്കീര്‍ത്തനം 78:2`-9 "കഥകളായി ആണവന്‍ അവരൊടെല്ലാം പറഞ്ഞത്. എപ്പോഴും അവന്‍ കഥകളിലൂടെ അവരെ പഠിപ്പിച്ചു.:,m !പിന്നീട് മറ്റൊരു കഥകൂടി പറഞ്ഞു, "സ്വര്‍ഗ്ഗരാജ്യം മാവു മുഴുവന്‍ പുളിയ്ക്കുംവരെ ഒരു സ്ത്രീ വലിയ പാത്രത്തിലുള്ള മാവില്‍ കുഴച്ചു ചേര്‍ക്കുന്ന പുളിമാവ് പൊലെയാണ്.ڈ*+M എല്ലാ വിത്തുകളിലും വച്ച് അതു ചെറുതാണ്. പക്ഷേ വിത്തു വളരുന്പോള്‍ തോട്ടത്തിലെ ഏറ്റവും വലിയ ചെടികളിലൊന്നായിത്തീരും അത്. അതൊരു മരമായിത്തീരുന്നു. പക്ഷികള്‍ അതിന്‍റെ ശാഖകളില്‍ കൂടുവെക്കുകയും ചെയ്യുന്നു.ڈT*! പിന്നീട് അവന്‍ അവരോടു മറ്റൊരു കഥ പറഞ്ഞു, "സ്വര്‍ഗ്ഗരാജ്യം ഒരു കടുകുമണി പോലയാണ്. ഒരാള്‍ തന്‍റെ പാടത്തു കടുകുവിത്തു വിതച്ചു.) ഗോതന്പും കളയും ഒന്നിച്ചു വളരട്ടെ. വിളവെടുപ്പു സമയമാകുന്പോള്‍ ഞാന്‍ ദാസന്മാരോടു പറയും: ആദ്യം കള പറിച്ചു കൂട്ടി കത്തിക്കുക. എന്നിട്ട് ഗോതന്പു കൊയ്തു കൊണ്ടുവന്ന് എന്‍റെ പത്തായം നിറയ്ക്കുക.ڈ}(s അയാള്‍ പറഞ്ഞു, څവേണ്ട എന്തെന്നാല്‍ നിങ്ങള്‍ കള പറിക്കുന്പോള്‍ ഗോതന്പും പറിക്കാനിടയുണ്ട്.>'u അയാള്‍ മറുപടി പറഞ്ഞു, څഒരു ശത്രുവാണ് ആ കളകള്‍ നട്ടത്.چ ദൃത്യന്മാര്‍ ചോദിച്ചു, څഞങ്ങള്‍ പോയി കളകള്‍ നീക്കം ചെയ്യണമോ?چ:&m അപ്പോള്‍ കര്‍ഷകന്‍റെ ദാസന്മാര്‍ വന്നു പറഞ്ഞു, څഅങ്ങു നല്ല വിത്തല്ലേ വിതച്ചത്? പിന്നെ എവിടുന്നാണ് കളകള്‍ വന്നത്?چ%w പിന്നീട് ഗോതന്പുചെടികള്‍ വളര്‍ന്ന് ധാന്യക്കുലകളുണ്ടായി. അതേസമയം കളകളും വളര്‍ന്നിരുന്നു..$U ആ രാത്രിയില്‍, എല്ലാവരും ഉറങ്ങുകയായിരുന്നു. അയാളുടെ ശത്രു വന്നു ഗോതന്പിനിടയില്‍ കളകള്‍ നട്ട് കടന്നുകളഞ്ഞു.o#W അപ്പോള്‍ യേശു അവരെ പഠിപ്പിക്കാന്‍ മറ്റൊരു കഥ പറഞ്ഞു: അവന്‍ പറഞ്ഞു. "തന്‍റെ പാടത്തു നല്ല വിത്തു വിതച്ചവനെപ്പോലെയാണ് സ്വര്‍ഗ്ഗരാജ്യം." എന്നാല്‍ നല്ല മണ്ണില്‍ വീണ വിത്തുകള്‍ കേട്ട വചനം മനസ്സിലാക്കുന്നവരാണ്. അവ വളര്‍ന്ന് ചിലപ്പോള്‍ നൂറും അറുപതും മുപ്പതും മടങ്ങു വിളവുണ്ടാകും.V!% മുള്ളുകള്‍ക്കിടയില്‍ വീണ വിത്തുകളാകട്ടെ, വചനം കേള്‍ക്കുകയും വചനത്തെ ജീവിതദുഃഖങ്ങള്‍കൊണ്ടും ധനദുരകൊണ്ടും മൂടിവളര്‍ന്നു ഫലമുണ്ടാകാന്‍ അനുവദിക്കാത്തവരാണ്. അതിനാലവന്‍റെ ജീവിതത്തില്‍ വചനത്തിന് ഒരു സാദ്ധ്യതയുമില്ല. Q9~2||-zMxwv[This verse may not be a part of this translation]B@[This verse may not be a part of this translation]r?]പിന്നീട് ശിഷ്യന്മാര്‍ തന്നെ യേശുവിനെ സമീപിച്ചു. അവര്‍ പറഞ്ഞു, "ഞങ്ങള്‍ ഭൂതത്തെ ഒഴിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഞങ്ങള്‍ക്കതിനായില്ല. എന്തുകൊണ്ടാണ് ഞങ്ങള്‍ക്കതു സാധിക്കാഞ്ഞത്?ڈ>യേശു ആ കുട്ടിയെ ബാധിച്ച ഭൂതത്തോടു ശക്തമായി കല്പിച്ചു. ഭൂതം അവനെ വിട്ടിറങ്ങി, കുട്ടിക്കു സുഖമായി.L=യേശു മറുപടി പറഞ്ഞു, "നിങ്ങള്‍ അവിശ്വാസികള്‍. നിങ്ങളുടെ ജീവിതരീതി തന്നെ തെറ്റ്. ഞാന്‍ എത്രകാലം നിങ്ങളോടൊപ്പം ഉണ്ടാവണം.? എത്രകാലം ഇങ്ങനെ പൊറുക്കണം? കുട്ടിയെ കൊണ്ടുവരിക.ڈ<ഞാനവനെ നിന്‍റെ ശിഷ്യന്മാരുടെയടുത്തു കൊണ്ടുവന്നെങ്കിലും അവര്‍ക്ക് അവനെ സുഖപ്പെടുത്താനായില്ല.ڈ ;അയാള്‍ പറഞ്ഞു, "കര്‍ത്താവേ, എന്‍റെ മകനോടു കരുണ കാട്ടേണമേ. അവന്‍ അപസ്മാരംകൊണ്ട് വളരെ കഷ്ടപ്പെടുന്നു. അവന്‍ ഇടയ്ക്കു തീയിലോ വെള്ളത്തിലോ വീഴുന്നു.:യേശുവും ശിഷ്യന്മാരും ആളുകളുടെയടുത്തേക്കു മടങ്ങി. ഒരാള്‍ യേശുവിനു മുന്പില്‍ വന്നു മുട്ടുകുത്തി.H9  സ്നാപകയോഹന്നാന്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഏലീയാവു എന്നു യേശു അര്‍ത്ഥമാക്കുന്നതെന്ന് ശിഷ്യന്മാര്‍ മനസ്സിലാക്കി.N8 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, ഏലീയാവു വന്നു കഴിഞ്ഞു. എന്നാല്‍ അവര്‍ അവനെ തിരിച്ചറിഞ്ഞില്ല. ആളുകള്‍ ചെയ്യാവുന്ന എല്ലാ വൃത്തികേടുകളും അവന്‍റെമേല്‍ ചെയ്തുകഴിഞ്ഞു. മനുഷ്യപുത്രനോടും അതു തന്നെയാണു ചെയ്യുക. അതേ ആളുകള്‍ തന്നെ മനുഷ്യപുത്രനെയും കഷ്ടപ്പെടുത്തും.ڈ'7G യേശു മറുപടി പറഞ്ഞു, "ഏലീയാവു വരുമെന്ന് അവര്‍ പറഞ്ഞത് ശരിയാണ്. ഏലീയാവു എല്ലാം നേരെയാക്കുമെന്നതും സത്യമാണ്.96k ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, "ക്രിസ്തു വരും മുന്പേ ഏലീയാവു വരുമെന്ന് ശാസ്ത്രിമാര്‍ പറയാന്‍ കാരണമെന്താണ്?ڈ05Y അവര്‍ മലയിറങ്ങുകയായിരുന്നു. യേശു ശിഷ്യന്മാരോടു കല്പിച്ചു. "മലയില്‍ നിങ്ങള്‍ കണ്ടതൊന്നും ആരോടും പറയരുത്. മനുഷ്യപുത്രന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും വരെ കാത്തിരിക്കുക. അപ്പോള്‍ നിങ്ങള്‍ കണ്ടതൊക്കെ പറയാം.ڈ)4Kശിഷ്യന്മാര്‍ തല പൊക്കി നോക്കി. അവര്‍ യേശുവിനെ മാത്രം കണ്ടു.b3=എന്നാല്‍ യേശു വന്ന് അവരെ സ്പര്‍ശിച്ചു. യേശു പറഞ്ഞു, "എഴുന്നേല്ക്കൂ, ഭയപ്പെടേണ്ട.ڈ@2yശിഷ്യന്മാരിതു കേട്ടു. അവര്‍ വളരെ ഭയന്നു. അവര്‍ മുഖമടിച്ചു താഴെ വീണു.n1Uപത്രൊസ് സംസാരിക്കവെ ഒരു തിളങ്ങുന്ന മേഘം അവരെ മൂടി. മേഘത്തില്‍ നിന്ന് ഒരശരീരി ഉണ്ടായി, "ഇവനെന്‍റെ പുത്രന്‍ ഇവനെ ഞാന്‍ സ്നേഹിക്കുന്നു. ഇവനില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇവനെ അനുസരിക്കുക.ڈ0പത്രൊസ് യേശുവിനോടു പറഞ്ഞു, "കര്‍ത്താവേ ഞങ്ങളിവിടെയുണ്ടായതു നന്നായി. അങ്ങ് ആവശ്യപ്പെടുന്നെങ്കില്‍, ഞാനിവിടെ മൂന്നു കൂടാരങ്ങളുണ്ടാക്കാം. ഒന്നു നിനക്ക്, ഒന്നു മോശെയ്ക്ക്, ഒന്ന് ഏലീയാവിന്,ڈt/aഅപ്പോള്‍ അവനുമായി സംസാരിക്കുന്ന രണ്ടുപേരെയും കണ്ടു. അവര്‍ മോശെയും ഏലീയാവുമായിരുന്നു.|.qഈ ശിഷ്യന്മാര്‍ നോക്കി നില്‍ക്കേ യേശുവിനു മാറ്റമുണ്ടായി. അവന്‍റെ മുഖം സൂര്യനെപ്പോലെ തിളങ്ങി. അവന്‍റെ വസ്ത്രങ്ങള്‍ പ്രകാശംപോലെ വെളുത്തു.-- Uആറുദിവസത്തിനു ശേഷം യേശു, പത്രൊസ്, യാക്കോബ്, യാക്കോബിന്‍റെ സഹോദരന്‍ യോഹന്നാന്‍, എന്നിവരോടു കൂടി വലിയൊരു മലമുകളിലേക്കു കയറി. അവിടെ അവര്‍ ഒറ്റയ്ക്കായിരുന്നു.j,Mഞാന്‍ നിങ്ങളോടു സത്യമായി പറയുന്നു. ഇന്നിവിടെയുള്ള ചിലര്‍ മനുഷ്യപുത്രന്‍ തന്‍റെ രാജ്യവുമായി വീണ്ടും വരുന്നതു കണ്ടിട്ടേ മരിക്കൂ.ڈ +9മനുഷ്യപുത്രന്‍ തന്‍റെ പിതാവിന്‍റെ മുഴുവന്‍ തേജസ്സോടെയും അവന്‍റെ ദൂതന്മാരോടു കൂടിയും വീണ്ടും വരും. അന്നു മനുഷ്യപുത്രന്‍ ഓരോരുത്തര്‍ക്കും അവനവന്‍റെ പ്രവര്‍ത്തിക്കനുസരിച്ചുള്ള പ്രതിഫലം നല്‍കും.}*sആത്മാവു നഷ്ടപ്പെട്ടവനു ലോകം മുഴുവന്‍ കിട്ടിയിട്ടും ഫലമില്ല. ആത്മാവിനെ മടക്കിവാങ്ങാന്‍ ഒരു പകരവസ്തുവും കൊടുക്കുവാന്‍ അവനു കഴിയുകയില്ല.7)gസ്വന്തം ജീവനെ രക്ഷിക്കാന്‍ നോക്കുന്നവന് അതു നഷ്ടമാകും. എനിക്കായി സ്വന്തം ജീവന്‍ നല്‍കുന്നവന്‍ അതു രക്ഷിക്കും.c(?അനന്തരം യേശു ശിഷ്യന്മാരോടു പറഞ്ഞു, "എന്നെ പിന്തുടരാനാഗ്രഹിക്കുന്ന ഏതൊരുവനും തന്നത്താന്‍ ത്യജിച്ചു തനിക്കു നല്‍കപ്പെട്ടിരിക്കുന്ന കുരിശുമെടുത്ത് അയാള്‍ എന്നെ അനുഗമിക്കണം.'-അപ്പോള്‍ യേശു പത്രൊസിനോടു പറഞ്ഞു, "കടന്നുപോകൂ സാത്താനേ, നീയെന്നെ സഹായിക്കുകയല്ല, നീ ദൈവത്തിന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല. മനുഷ്യര്‍ ചിന്തിക്കുന്നതിനാണ് നീ പ്രാധാന്യം കല്പിക്കുന്നത്.ڈ&%പത്രൊസ് യേശുവിനെ വശത്തേക്കു വിളിച്ചു ശകാരിച്ചു പറഞ്ഞു. "കര്‍ത്താവേ, അതില്‍ നിന്നെല്ലാം ദൈവം നിന്നെ രക്ഷിക്കും. നിനക്ക് ഇതൊന്നും സംഭവിക്കുകയില്ല.ڈ2%]തനിക്കു യെരൂശലേമില്‍ പോകണമെന്ന് യേശു അപ്പോള്‍ മുതല്‍ ശിഷ്യന്മാര്‍ക്കു വ്യക്തമായി കാണിക്കാന്‍ തുടങ്ങി. യെഹൂദമൂപ്പന്മാര്‍ മുഖ്യപുരോഹിതര്‍, നിയമജ്ഞര്‍ എന്നിവരില്‍ നിന്നൊക്കെ തനിക്കുവളരെ സഹിക്കേണ്ടിവരുമെന്ന് യേശു പറഞ്ഞു, താന്‍ കൊല്ലപ്പെടുമെന്നും പിന്നീട് മൂന്നാം ദിവസം താന്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും അവന്‍ പറഞ്ഞു.$}എന്നിട്ട് താന്‍ ക്രിസ്തുവാണെന്നത് മറ്റാരോടും പറയരുതെന്നവന്‍ ശിഷ്യന്മാരെ താക്കീതു ചെയ്തു.#yഞാന്‍ നിനക്കു സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ തരാം. നീ ഈ ഭൂമിയില്‍ നടത്തുന്ന ന്യായവിധി ദൈവത്തിന്‍റെ വിധിയായിരിക്കും. നീ ഇവിടെ ക്ഷമിക്കുന്നതെല്ലാം ദൈവത്തിന്‍റെ ക്ഷമ ആയിരിക്കും.ڈ"{അതിനാല്‍ ഞാന്‍ നിന്നോടു പറയുന്നു. നീ പത്രൊസ് ആകുന്നു. ഈ പാറമേല്‍ ഞാനെന്‍റെ സഭയെ പണിയും. മരണത്തിന്‍റെ ശക്തി പോലും എന്‍റെ സഭയെ തോല്പിക്കില്ല.`!9ശു പറഞ്ഞു, "യോനായുടെ പുത്രനായ ശിമോനേ, നീ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിന്നെ ഇതു പഠിപ്പിച്ചതു മനുഷ്യനല്ല. സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് ഞാനാരെന്നു നിനക്കു കാണിച്ചു തന്നു.S ശിമോന്‍ പത്രൊസ് പറഞ്ഞു, "നീ ക്രിസ്തുവാണ്. ജീവനുള്ള ദൈവത്തിന്‍റെ പുത്രന്‍.ڈ 1=sഅപ്പോള്‍ യേശു അവരോടു ചോദിച്ചു, "ഞാനാരെന്നാണു നിങ്ങള്‍ കരുതുന്നത്?ڈ%ശിഷ്യന്മാര്‍ മറുപടി പറഞ്ഞു, "ചിലര്‍ പറയുന്നു നീ സ്നാപകയോഹന്നാനാണെന്ന്. ചിലര്‍ പറയുന്നത് പ്രവാചകനായ ഏലീയാവാണെന്നാണ്. അല്ലെങ്കില്‍ പ്രവാചകരിലൊരാളായ യിരെമ്യാവ് ആണെന്നാണു വേറെ ചിലര്‍ പറയുന്നത്ڈ യേശു കൈസര്യ, ഫിലിപ്പിപ്രദേശങ്ങളിലേക്കു പോയി. അവന്‍ അവന്‍റെ ശിഷ്യന്മാരോടു ചോദിച്ചു, "ഞാനാണു മനുഷ്യപുത്രന്‍. ഞാന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്?ڈq[ അപ്പോള്‍ യേശു അര്‍ത്ഥമാക്കിയത് അവര്‍ക്കു മനസ്സിലായി. അപ്പത്തിന്‍റെ പുളിമാവിനെതിരെയല്ല അവന്‍ പറഞ്ഞത്. പരീശന്മാരുടെയും സദൂക്യരുടെയും പ്രബോധനത്തിനെതിരെയുള്ള കരുതല്‍ നടപടിയാണത്.r] അതിനാല്‍ ഞാന്‍ അപ്പത്തെപ്പറ്റിയായിരുന്നില്ല സംസാരിച്ചത്. എന്താണു നിങ്ങള്‍ക്കതു മനസ്സിലാവാത്തത്. പരീശന്മാരുടെയും സദൂക്യരുടെയും പുളിമാവിനെതിരെയാണു ഞാന്‍ മുന്നറിയിപ്പു തന്നത്.ڈN നാലായിരം പേരെ തീറ്റിയ ഏഴ് അപ്പവും മറന്നോ? എല്ലാവരും തിന്നുകഴിഞ്ഞിട്ടും അനേകം കുട്ട അപ്പം മിച്ചം വന്നതും ഓര്‍മ്മയില്ലേ?' നിങ്ങള്‍ എന്തുകൊണ്ട് ഇതു മനസ്സിലാക്കുന്നില്ല? അയ്യായിരം പേരെ തീറ്റിയ അഞ്ചപ്പത്തിന്‍റെ കാര്യം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? എല്ലാവരും തിന്നിട്ടും അനേകം കുട്ട അപ്പം മിച്ചം വന്നതും ഓര്‍മ്മയില്ലേ?A{ശിഷ്യന്മാരിതെപ്പറ്റിയാണു പറയുന്നതെന്നു യേശു അറിഞ്ഞു. അതിനാലവന്‍ അവരോടു ചോദിച്ചു, "അപ്പമില്ലാത്തതിനെപ്പറ്റി എന്താണു നിങ്ങള്‍ സംസാരിക്കുന്നത്? അല്പവിശ്വാസികളെ,dAശിഷ്യന്മാര്‍ ആ പറഞ്ഞതിന്‍റെ അര്‍ത്ഥം ആലോചിച്ചു. അവര്‍ അത്ഭുതപ്പെട്ടു, "നമ്മള്‍ അപ്പം കൊണ്ടുവരാത്തതു കൊണ്ടാണോ യേശു ഇതു പറഞ്ഞത്?ڈയേശു ശിഷ്യന്മാരോടു പറഞ്ഞു, "സൂക്ഷിക്കുക, സദൂക്യരുടെയും പരീശന്മാരുടെയും പുളിമാവിനെ സൂക്ഷിക്കുക.ڈs_യേശുവും ശിഷ്യന്മാരും മറുകരയിലെത്തി. ശിഷ്യന്മാര്‍ അപ്പമെടുക്കാന്‍ മറന്നു പോയിരുന്നു.ദുഷ്ടരും പാപികളുമാണ് അടയാളം ആവശ്യപ്പെടുക. എന്നാല്‍ യോനയുടെ അടയാളമല്ലാതെ അവര്‍ക്ക് ഒന്നും നല്‍കപ്പെടില്ല.ڈ പിന്നീട് യേശു അവരെ വിട്ട് അകലെ പോയി.7പ്രഭാതത്തില്‍ സൂര്യനുദിക്കുന്പോള്‍ ആകാശം ചുമന്നും കറുത്തും ഇരുന്നാല്‍ അന്നു മഴയുണ്ടാകുമെന്നു നിങ്ങള്‍ക്കറിയാം. ഇതു കാലാവസ്ഥയുടെ അടയാളങ്ങള്‍. അവ ആകാശത്തില്‍ കാണുന്പോള്‍ അതിന്‍റെ അര്‍ത്ഥം നിങ്ങളറിയും. അതുപോലെ, ഇപ്പോള്‍ സംഭവിക്കുന്നതൊക്കെയും നിങ്ങള്‍ കാണുന്നു. ഇവയും അടയാളങ്ങളാണ്. എന്നാല്‍ ഈ അടയാളങ്ങളുടെയര്‍ത്ഥം നിങ്ങള്‍ക്കറിയില്ല./Wയേശു മറുപടി പറഞ്ഞു, "സൂര്യനസ്തമിക്കുന്പോള്‍ നിങ്ങള്‍ക്കറിയാം കാലാവസ്ഥ എന്തായിരിക്കുമെന്ന്? ആകാശം ചുമന്നിരുന്നാല്‍ നല്ല കാലാവസ്ഥയാണെന്നു നിങ്ങള്‍ പറയും.- Uപരീശന്മാരും സദൂക്യരും യേശുവിനെ പരീക്ഷിക്കാനെത്തി. അതിനാലവര്‍ യേശുവിനോട് അവന്‍ ദൈവത്തില്‍ നിന്നുള്ളവനാണെന്നു തെളിയിക്കാന്‍ ഒരു അടയാളം കാട്ടാന്‍ പറഞ്ഞു.=s'അവര്‍ ഭക്ഷിച്ചു കഴിഞ്ഞപ്പോള്‍ യേശു അവരെ വീടുകളിലേക്കു പറഞ്ഞയച്ചു. അതിനുശേഷം യേശു വള്ളത്തില്‍ മഗദായിലേക്കു പോയി.^5&സ്ത്രീകളെയും കുട്ടികളെയും കൂടാതെ നാലായിരത്തോളംപേര്‍ കഴിക്കാനുണ്ടായിരുന്നു.)%എല്ലാവരും തിന്നു തൃപ്തരായി. എന്നിട്ട് മിച്ചം വന്ന അപ്പക്കഷണങ്ങള്‍ ശേഖരിച്ചു ഏഴു കുട്ടകള്‍ നിറച്ചു.3 _$അവര്‍ ഏഴു അപ്പവും മീനും എടുത്തു. ആഹാരം തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞു. യേശു അപ്പം വീതിച്ച് ശിഷ്യന്മാരുടെ കയ്യില്‍ കൊടുത്തു. അവര്‍ അതു ജനങ്ങള്‍ക്കു കൊടുത്തു. #യേശു ജനങ്ങളോട് മൈതാനത്ത് നിരന്നിരിക്കാന്‍ പറഞ്ഞു,Q "യേശു ചോദിച്ചു, "നിങ്ങളുടെ കയ്യില്‍ എത്ര അപ്പക്കഷണങ്ങളുണ്ട്?ڈ ശിഷ്യന്മാര്‍ പറഞ്ഞു, "ഏഴ് അപ്പക്കഷണങ്ങളും ഏതാനും ചെറുമീനും.ڈ0 Y!ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, "ഇവരെയെല്ലാം തൃപ്തിപ്പെടുത്താന്‍ മാത്രം അപ്പക്കഷണങ്ങള്‍ നമുക്കെവിടുന്നു കിട്ടും? നമ്മള്‍ വിദൂരമായ സ്ഥലത്താണിപ്പോള്‍.ڈa ; യേശു ശിഷ്യന്മാരെ അടുത്തു വിളിച്ചു പറഞ്ഞു, "എനിക്കു ജനക്കൂട്ടത്തോടു അനുകന്പ തോന്നുന്നു. മൂന്നു ദിവസമായി അവരെന്‍റെ കൂടെയുണ്ട്. ഇപ്പോഴാകട്ടെ അവര്‍ക്കു കഴിക്കാനുമൊന്നുമില്ല. അവരെ വിശപ്പോടെ പറഞ്ഞയയ്ക്കാന്‍ എനിക്കിഷ്ടമില്ല. വീട്ടിലേക്കു പോകും വഴി അവര്‍ തളര്‍ന്നു വീഴും.ڈH സംസാരിക്കാനാകാത്തവര്‍ സംസാരിക്കുന്നതും തളര്‍ന്നവര്‍ പൂര്‍ണ്ണകായരാകുന്നതും നടക്കാനാകാത്തവര്‍ നടക്കുന്നതും അന്ധര്‍ കാണുന്നതുമൊക്കെക്കണ്ട് ആളുകള്‍ അന്പരന്നു. യിസ്രായേലിന്‍റെ ദൈവത്തോട് അവരതിനു നന്ദി പറഞ്ഞു.:mഅനേകംപേര്‍ അവനെ സമീപിച്ചു. അവര്‍ ഒരുപാടു രോഗികളെ അവരോടൊപ്പം കൊണ്ടുവന്നു. മുടന്തര്‍, അന്ധര്‍, തളര്‍ന്നവര്‍, ബധിരര്‍, അങ്ങനെ പലതരക്കാര്‍. യേശു അവരെ സുഖപ്പെടുത്തി.അനന്തരം യേശു അവിടം വിട്ട് ഗലീലക്കടല്‍ക്കരയിലേക്കു പോയി. അവന്‍ ഒരു മലയിലേക്കു കയറി നിലത്തിരുന്നു.U#അപ്പോള്‍ യേശു പറഞ്ഞു, "സ്ത്രീയെ നിനക്കു വലിയ വിശ്വാസമുണ്ട്, നിന്‍റെ ഇഷ്ടം സാധിക്കട്ടെ.ڈ ആ സമയം അവളുടെ മകള്‍ സുഖം പ്രാപിച്ചു.nUഅവള്‍ പറഞ്ഞു, "ശരിയാണ് കര്‍ത്താവേ, എന്നാലും അവരുടെ യജമാനന്‍റെ മേശപ്പുറത്തു നിന്നും വീഴുന്നവയെങ്കിലും നായ്ക്കള്‍ തിന്നാറുണ്ടല്ലോ.ڈ(Iയേശു മറുപടി പറഞ്ഞു, "മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളെടുത്ത് നായ്ക്കള്‍ക്കു എറിഞ്ഞു കൊടുക്കുന്നതു ശരിയല്ല.ڈjMസ്ത്രീ വീണ്ടും യേശുവിനെ സമീപിച്ചു. അവള്‍ യേശുവിന്‍റെ മുന്പില്‍ മുട്ടുകുത്തി നിന്ന് അപേക്ഷിച്ചു, "കര്‍ത്താവേ, എന്നെ സഹായിച്ചാലും.ڈtaയേശു പറഞ്ഞു, "യിസ്രായേലിലെ നഷ്ടപ്പെട്ടവരുടെ അടുത്തേക്കു മാത്രമാണ് ദൈവമെന്നെ അയച്ചത്.ڈ'Gഎന്നാല്‍ യേശു മറുപടിയൊന്നും പറഞ്ഞില്ല. അതിനാല്‍ ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു യാചിച്ചു, "അവളെ പറഞ്ഞയച്ചാലും അവള്‍ അലറിക്കൊണ്ടു നമ്മെ പിന്തുടരുന്നു.ڈ\1ഒരു കനാന്‍കാരി യേശുവിനെ സമീപിച്ചു. അവള്‍ നിലവിളിച്ചു, "കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ, എന്നില്‍ കരുണ കാട്ടൂ. എന്‍റെ മകളെ ഭൂതം ബാധിച്ചിരിക്കുന്നു. അവള്‍ വളരെ കഷ്ടപ്പെടുന്നു.ڈ<~qയേശു അവിടം വിട്ട് സോരിന്‍റെയും സീദോന്‍റെയും പ്രദേശത്തേക്കു പോയി.A}{ഇതെല്ലാം ഒരു വ്യക്തിയെ ദുഷിപ്പിക്കുന്നു. എന്നാല്‍ ആഹാരത്തിനു മുന്പ് കൈ കഴുകാത്തതുകൊണ്ട് ആരും അശുദ്ധനാകുന്നില്ല.ڈJ| ഈ ദുഷിച്ചവയെല്ലാം മനുഷ്യമനസ്സില്‍ ജനിക്കുന്നു. ദുഷ്ടചിന്തകള്‍, കൊലപാതകം, വ്യഭിചാരം, ലൈംഗികപാപങ്ങള്‍, അപഹരണം, നുണ, മറ്റുള്ളവര്‍ക്കെതിരെ കള്ളസാക്ഷി പറയുക, എന്നിങ്ങനെ. R/}{xvtt]rspolkYi[This verse may not be a part of this translation]B[This verse may not be a part of this translation] അഞ്ചു മണിയോടടുത്തപ്പോള്‍ അയാള്‍ വീണ്ടും ചന്തയിലേക്കു പോയി. വേറെ ചിലര്‍ അവിടെ നില്‍ക്കുന്നതു കണ്ടപ്പോള്‍ അയാള്‍ അവരോടു ചോദിച്ചു, څഎന്താണു നിങ്ങളിവിടെ ദിവസം മുഴുവനും വെറുതെ നില്‍ക്കുന്നത്?چC അതിനാല്‍ അവര്‍ പോയി ജോലി ചെയ്തു. പന്ത്രണ്ടു മണിയോടെയും മൂന്നു മണിയോടെയും അയാള്‍ വീണ്ടും പുറത്തേക്കു പോയി. അപ്പോഴോക്കെ അയാള്‍ കുറേപ്പേരെ വീതം വേലയ്ക്കു നിയമിച്ചു.H  څനിങ്ങള്‍ പോയി എന്‍റെ തോട്ടത്തില്‍ പണി ചെയ്താല്‍ തക്കകൂലി ഞാന്‍ തരാം.چW 'ഏകദേശം ഒന്പതു മണിക്ക് അയാള്‍ ചന്തയിലെത്തിയപ്പോള്‍ അവിടെ ചിലര്‍ വെറുതെ നില്‍ക്കുന്നതു കണ്ടു. അതിനാല്‍ അവന്‍ അവരോടു പറഞ്ഞു,# ?ആ ദിവസത്തെ ജോലിക്കയാള്‍ ഒരു വെള്ളിനാണയം കൊടുക്കാന്‍ സമ്മതിച്ചു. അയാള്‍ വേലക്കാരെ തോട്ടത്തിലേക്കയച്ചു.  %ഒരു ഭൂവുടമയോട് സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം. അയാള്‍ അവിടെ മുന്തിരികൃഷി നടത്തി. ഒരു പ്രഭാതത്തില്‍ അയാള്‍ അവിടെ ചിലരെ ജോലിക്കായി അന്വേഷിച്ചു പോയി.Mഇപ്പോഴത്തെ ജീവിതത്തില്‍ ഉന്നതസ്ഥാനത്തുള്ളവര്‍ താഴ്ന്ന സ്ഥാനത്താകും. താഴ്ന്നിരിക്കുന്നവന്‍ ഇനിയും ഉയര്‍ത്തപ്പെടും.ڈX)എന്നെ പിന്തുടരാന്‍ വീട്, സഹോദരീസഹോദരന്മാര്‍, അപ്പനമ്മമാര്‍, കുട്ടികള്‍, വയലുകള്‍ എന്നിവ ഉപേക്ഷിച്ചവര്‍ക്ക് അതിലും അധികം മടങ്ങു ലഭിക്കും. അയാള്‍ക്കു നിത്യജീവന്‍ കിട്ടും.2]യേശു ശിഷ്യന്മാരോടു പറഞ്ഞു, "ഞാന്‍ നിങ്ങളോടു സത്യമായി പറയുന്നു, പുതിയ ലോകം സൃഷ്ടിക്കപ്പെടുന്പോള്‍ മനുഷ്യപുത്രന്‍ അവന്‍റെ മഹല്‍സിംഹാസനത്തിലിരിക്കും. "എന്നെ അനുഗമിച്ച നിങ്ങളും ഓരോ സിംഹാസനങ്ങളിലിരിക്കും. പന്ത്രണ്ടു സിംഹാസനങ്ങളിലിരുന്ന് നിങ്ങള്‍ യിസ്രായേലിന്‍റെ പന്ത്രണ്ട് വംശങ്ങളെയും വിധിക്കും.3പത്രൊസ് യേശുവിനോടു ചോദിച്ചു, "ഞങ്ങള്‍ എല്ലാമുപേക്ഷിച്ച് നിന്നെ അനുഗമിച്ചു. ഞങ്ങള്‍ക്കെന്തു കിട്ടും?ڈ,Qയേശു ശിഷ്യന്മാരെ നോക്കിപ്പറഞ്ഞു, "മനുഷ്യര്‍ക്ക് അസാദ്ധ്യമായതാണത്. എന്നാല്‍ ദൈവത്തിന് എല്ലാം സാദ്ധ്യമാണ്.ڈ അതു കേട്ട് ശിഷ്യന്മാര്‍ വളരെ അത്ഭുതപ്പെട്ടു. അവര്‍ ചോദിച്ചു, "അപ്പോള്‍ ആരാകും രക്ഷിക്കപ്പെടുക?ڈ`9അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിലും എളുപ്പമായി ഒട്ടകത്തിനു സൂചിക്കുഴയിലൂടെ കടക്കാം.ڈ^5അപ്പോള്‍ യേശു അവന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, "ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. ധനികന് സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുക വിഷമമാണ്.W'ഇതു കേട്ട് അയാള്‍ ദുഃഖിച്ചു. വളരെ ധനികനായിരുന്ന അയാള്‍ യേശുവിനെ വിട്ടുപോയി.s_യേശു മറുപടി പറഞ്ഞു, "പരിപൂര്‍ണ്ണനാകണമെന്നുണ്ടെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വില്‍ക്കുക. ആ പണം പാവങ്ങള്‍ക്കു കൊടുക്കുക. അങ്ങനെ ചെയ്താല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കൊരു വലിയ നിധിയുണ്ടാകും. എന്നിട്ട് ഇവിടെ വന്ന് എന്നെ പിന്തുടരുക!ڈX~)ആ യുവാവ് ചോദിച്ചു, "ഞാനിതെല്ലാം അനുസരിച്ചു. എന്താണ് ഇനിയും എനിക്കുള്ള കുറവ്?ڈr}]അപ്പനമ്മമാരെ ആദരിക്കണം, നിങ്ങളെ സ്വയം സ്നേഹിക്കുന്പോലെ മറ്റുള്ളവരെയും സ്നേഹിക്കുക.ڈU|#അയാള്‍ ചോദിച്ചു, "ഏതു കല്പനകള്‍?ڈ യേശു പറഞ്ഞു, "കൊല്ലരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, മറ്റുള്ളവരെപ്പറ്റി കള്ളം പറയരുത്,/{Wയേശു മറുപടി പറഞ്ഞു, "നന്മയെപ്പറ്റി നീയെന്തിനാണെന്നോടു ചോദിക്കുന്നത്? ദൈവം മാത്രമാണ് നല്ലവനായുള്ളത്. നിനക്കു നിത്യജീവന്‍ വേണമെങ്കില്‍ കല്പനകളനുസരിക്കുക.ڈzഒരാള്‍ യേശുവിനെ സമീപിച്ച് ചോദിച്ചു, "ഗുരോ, നിത്യജീവന്‍ ലഭിക്കാന്‍ ഞാനെന്തു നന്മയാണു ചെയ്യേണ്ടത്?ڈ@yyയേശു അവന്‍റെ കൈ അവരുടെ മേല്‍ വച്ചതിനു ശേഷം അവന്‍ ആ സ്ഥലം വിട്ടുപോയി.Ux#എന്നാല്‍ യേശു പറഞ്ഞു, "കുട്ടികള്‍ എന്‍റെ അടുക്കല്‍ വരട്ടെ. അവരെ തടയരുത്. കാരണം ദൈവരാജ്യം ഈ കുട്ടികളെപ്പോലെയുള്ളവരുടേതാണ്.ڈzwm അപ്പോള്‍ ആളുകള്‍ തങ്ങളുടെ കുട്ടികളുമായെത്തി. യേശു അവരുടെമേല്‍ കൈവെച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമായിരുന്നു. ശിഷ്യന്മാര്‍ ഇതു കണ്ടപ്പോള്‍ അവര്‍ ആളുകളെ അതില്‍ നിന്നും തടഞ്ഞു.fvE ചിലര്‍ വിവാഹം കഴിക്കാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. ചിലര്‍ ഷണ്ഡന്മാരായി പിറക്കുന്നു. ചിലര്‍ പിന്നീട് ഷണ്ഡന്മാരാക്കപ്പെട്ടവരാണ്. ചിലരാകട്ടെ സ്വര്‍ഗ്ഗരാജ്യത്തിനു വേണ്ടി സ്വയം ഷണ്ഡത്വം വരിക്കുന്നു. പക്ഷേ വിവാഹം കഴിക്കുന്നവന്‍ വിവാഹത്തെ സംബന്ധിച്ച് വചനം സ്വീകരിക്കണം.ڈuw യേശു പറഞ്ഞു, "വിവാഹത്തെ സംബന്ധിക്കുന്ന ഈ രഹസ്യം എല്ലാവര്‍ക്കും മനസ്സിലാക്കാനുള്ള കഴിവില്ല. എന്നാല്‍ ദൈവം ചിലരെ അതിനനുഗ്രഹിച്ചിട്ടുണ്ട്._t7 ശിഷ്യന്മാര്‍ യേശുവിനോടു പറഞ്ഞു, "അതു മാത്രമാണ് വിവാഹമോചനത്തിനു കാരണമായുള്ളതെങ്കില്‍ വിവാഹം കഴിക്കാതെയിരിക്കുകയാണു നല്ലത്.ڈOs ഞാന്‍ നിങ്ങളോടു പറയുന്നു, ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിക്കുന്നവന്‍ വ്യഭിച രിക്കുകയാണ്. വിവാഹമോചനം നേടാനും വീണ്ടും വിവാഹം കഴിക്കുന്നതിനും ഒരുവനെ അനുവദിക്കുന്ന ഏകകാരണം, തന്‍റെ ഭാര്യയ്ക്ക് മറ്റുള്ളവരുമായി ലൈംഗികബന്ധങ്ങളുണ്ടെന്ന് തെളിയുന്പോഴാണ്.ڈ$rAയേശു പറഞ്ഞു, "നിങ്ങള്‍ ദൈവവചനം സ്വീകരിക്കാത്തതു കൊണ്ടാണ് മോശെ നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാന്‍ അനുവദിച്ചത്. പക്ഷേ ആരംഭത്തില്‍ അങ്ങനെയായിരുന്നില്ല.qപരീശന്മാര്‍ ചോദിച്ചു, "പിന്നെന്താണ് ഒരാള്‍ക്കു വിവാഹ മോചനപത്രം ഭാര്യയ്ക്കു കൊടുത്ത് വിവാഹം വേര്‍പെടുത്താന്‍ മോശെയുടെ കല്പന അനുവദിക്കുന്നത്?ڈp5അതിനാലവര്‍ രണ്ടല്ല ഒന്നാണ്. ദൈവമാണവരെ ഒന്നായിക്കൂട്ടിച്ചേര്‍ത്തത്. അതിനാല്‍ അവരെ വേര്‍പെടുത്തരുത്.ڈ,oQദൈവം പറഞ്ഞു, څഅതുകൊണ്ട് ഒരുവന്‍ ഭാര്യയോടു ചേരുന്പോള്‍ അപ്പനമ്മമാരെ വെടിയും. അവര്‍ ഇരുവരും ഒന്നായിത്തീരും.چnയേശു മറുപടി പറഞ്ഞു, "തീര്‍ച്ചയായും തിരുവെഴുത്തുകളില്‍ നിങ്ങള്‍ ഇങ്ങനെ വായിച്ചിട്ടുണ്ടാവണം: څകാലാരംഭത്തില്‍ ദൈവം ആളുകളെ ആണും പെണ്ണുമാക്കി.چ@myഏതാനും പരീശന്മാര്‍ യേശുവിനെ സമീപിച്ചു. യേശു തെറ്റായെന്തെങ്കിലും പറയുന്നുണ്ടോ എന്നു കണ്ടുപിടിക്കാന്‍ അവര്‍ ശ്രമിച്ചു. അവര്‍ യേശുവിനോടു ചോദിച്ചു, "ഒരാള്‍ക്ക് അയാളുന്നയിക്കുന്ന ഏതെങ്കിലും കാരണത്തിന്‍റെ അടിസ്ഥാനത്തില്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കാനാകുമോ?ڈql[അനേകം പേര്‍ യേശുവിനെ പിന്തുടര്‍ന്നു. യേശു അവിടെയുണ്ടായിരുന്ന രോഗികളെ സുഖപ്പെടുത്തി.Ek ഇതെല്ലാം പറഞ്ഞതിനു ശേഷം യേശു ഗലീല വിട്ടു പോയി. യോര്‍ദ്ദാന്‍ നദിയുടെ മറുകരയിലുള്ള യെഹൂദ്യപ്രദേശത്തേക്കാണവന്‍ പോയത്.6je#സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവു ചെയ്യുന്പോലെ തന്നെയാണ് രാജാവ് ചെയ്തത്. നിങ്ങള്‍ നിങ്ങളുടെ സഹോദരീസഹോദരന്മാരോട് ഹൃദയംഗമായി ക്ഷമിക്കുക. അല്ലെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് നിങ്ങളോടും ക്ഷമിക്കില്ല.ڈi3"അവന്‍റെ യജമാനന്‍ വളരെ കോപിച്ചു. അയാള്‍ ദൃത്യനെ തന്‍റെ കടം മുഴുവന്‍ വീട്ടും വരെ തടവിലിട്ടു ശിക്ഷിച്ചു.Bh![This verse may not be a part of this translation]`g9 അപ്പോള്‍ യജമാനന്‍ ദാസനെ വിളിച്ചു പറഞ്ഞു, څദുഷ്ടനായ ദാസനേ, നീ എനിക്ക് വളരെ പണം കടപ്പെട്ടിട്ടുണ്ട്. പക്ഷെ നീ യാചിച്ചപ്പോള്‍ ഞാന്‍ നിന്നോടു കരുണ കാട്ടി. നിന്‍റെ കടം റദ്ദു ചെയ്തു.'fGമറ്റെല്ലാ സഹഉദ്യോഗസ്ഥന്മാരും ഇതു കണ്ട് ദുഃഖിച്ചു. അവര്‍ സംഭവിച്ചതെല്ലാം തങ്ങളുടെ യജമാനനോടു പോയി പറഞ്ഞു.e)പക്ഷേ അയാള്‍ അതൊന്നും സമ്മതിച്ചില്ല. അയാള്‍ ന്യായാധിപനെ സമീപിച്ച് തനിക്കു കടപ്പെട്ടവനെ തടവിലാക്കി. കടം വാങ്ങിയതു തിരിച്ചടയ്ക്കും വരെ തടവിലിട്ടു.Fdരണ്ടാമത്തെ ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകന്‍റെ കാല്‍ക്കല്‍ വീണു യാചിച്ചു, څഎന്നോടു കരുണ കാട്ടൂ, ഞാനതെല്ലാം തിരികെ തരാം.Bc[This verse may not be a part of this translation]bb=യജമാനനു അയാളോടു കരുണ തോന്നി. അതിനാല്‍ ആ ദാസന്‍റെ യജമാനന്‍ അയാളുടെ കടം റദ്ദാക്കി.Va%പക്ഷെ ഉദ്യോഗസ്ഥന്‍ രാജാവിന്‍റെ കാല്‍ക്കല്‍ വീണു യാചിച്ചു, څഎന്നോടു കാരുണ്യം തോന്നേണമേ; ഞാന്‍ എന്‍റെ കടം മുഴുവന്‍ വീട്ടാം.چ}`sരാജാവിന് പണം തിരിച്ചു കൊടുക്കാനുള്ള വഴി അയാള്‍ക്കുണ്ടായിരുന്നില്ല. "അപ്പോള്‍ അയാളുടെ ഭാര്യയും കുഞ്ഞുങ്ങളുമടക്കം അയാള്‍ക്കു സ്വന്തമായുള്ളതും അയാളെത്തന്നെയും വില്‍ക്കാന്‍ രാജാവ് ഉത്തരവിട്ടു. ആ പണം കടം വീട്ടാന്‍ ഉപയോഗിക്കാമല്ലോ._രാജാവ് കണക്കു തീര്‍ത്തു തുടങ്ങി. ഒരാള്‍ ആയിരക്കണക്കിനു വെള്ളിനാണയങ്ങള്‍ കടപ്പെട്ടിരുന്നു.M^അതിനാല്‍ ഉദ്യോഗസ്ഥന്‍ തനിക്കു കടപ്പെട്ട തുക തിരിച്ചു വാങ്ങാന്‍ തീരുമാനിച്ച രാജാവിനോടു സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം.]യേശു മറുപടി പറഞ്ഞു, "ഞാന്‍ നിന്നോടു പറയുന്നു, ഏഴില്‍ കൂടുതല്‍ തവണ നീ അവനോടു ക്ഷമിക്കണം. ഏഴ് എഴുപത് പ്രാവശ്യം അവന്‍ തെറ്റു ചെയ്താലും നീ ക്ഷമിക്കണം.\'പത്രൊസ് യേശുവിന്‍റെയടുത്തെത്തി ചോദിച്ചു, "കര്‍ത്താവേ, എന്‍റെ സഹോദരന്‍ തുടര്‍ച്ചയായി എന്നോടു തെറ്റു ചെയ്താല്‍ എത്ര തവണയാണ് ഞാനവനോടു ക്ഷമിക്കേണ്ടത്? ഏഴു തവണയെങ്കിലും ക്ഷമിക്കാന്‍ എനിക്കാവുമോ?ڈ<[qഇതു സത്യമാണ്. കാരണം, എന്നില്‍ വിശ്വസിക്കുന്ന രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചു കൂടിയാല്‍ ഞാനും അവരുടെ നടുവില്‍ ഉണ്ട്.ڈFZഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ ഒരു കാര്യത്തില്‍ യോജിപ്പിലായാല്‍ അതിനായി പ്രാര്‍ത്ഥിക്കുക. നിങ്ങളാവശ്യപ്പെട്ടത് സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവു അനുവദിച്ചു തരും..YUഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. നിങ്ങള്‍ ന്യായവിധി, ഇവിടെ ഭൂമിയില്‍ വെച്ച് വിളംബരപ്പെടുത്തുന്പോള്‍ അതുതന്നെ ദൈവത്തിന്‍റെ ന്യായവിധിയും ആകും. നിങ്ങള്‍ ക്ഷമിക്കുന്പോള്‍ അതു ദൈവം ക്ഷമിക്കുന്നതു തന്നെ.X+നിട്ടും അയാള്‍ക്കു സമ്മതമല്ലെങ്കില്‍ വിവരം സഭയോടു പറയുക. സഭ പറയുന്നതും കേള്‍ക്കാന്‍ വിസ്സമ്മതിച്ചാല്‍ അവനെ ദൈവവിശ്വാസി അല്ലാത്തവനെന്നപോലെ കണക്കാക്കുക. ഒരു ചുങ്കപ്പിരിവുകാരനായി അയാളെ കരുതുക.W+എന്നാലയാള്‍ അത് കേള്‍ക്കാന്‍ വിസ്സമ്മതിച്ചാല്‍ ഒന്നോ രണ്ടോ ആളുകളെയും കൂട്ടി അയാളെ വീണ്ടും കാണുക. അങ്ങനെ സംഭവിച്ചതെല്ലാം സാക്ഷ്യപ്പെടുത്താമല്ലൊ.V'നിങ്ങളുടെ സഹോദരനോ സഹോദരിയോ തെറ്റു ചെയ്താല്‍ ആ വ്യക്തിയുടെ അടുത്തു പോയി അയാള്‍ ചെയ്ത തെറ്റ് എന്താണെന്നു പറയുക. അപ്പോള്‍ മറ്റാരുടെയും സാന്നിദ്ധ്യമരുത്. അയാളതു ശ്രദ്ധിക്കുന്നുവെങ്കില്‍ നിങ്ങള്‍ അയാളെ നിങ്ങളുടെ സഹോദരനാകാന്‍ സഹായിക്കുകയാണ്.U3അതേപോലെ, സ്വര്‍ഗ്ഗസ്ഥനായ പിതാവും തന്‍റെ കുഞ്ഞുങ്ങളില്‍ ഒന്നുപോലും നഷ്ടപ്പെടരുതെന്നാഗ്രഹിക്കുന്നു.=Ts നഷ്ടപ്പെട്ട ആടിനെ കണ്ടെത്തിയാല്‍ ഈ ആടിനെച്ചൊല്ലി നഷ്ടപ്പെടാത്ത തൊണ്ണൂറ്റൊന്പതാടുകളെ കാണുന്നതിലുമധികം അയാള്‍ സന്തോഷിക്കും. ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ.fSE ഒരാളുടെ നൂറ് ആടുകളിലൊന്ന് നഷ്ടമായി എന്നിരിക്കട്ടെ. അപ്പോള്‍ അയാള്‍ മറ്റു തൊണ്ണൂറ്റൊന്പതിനെയും മലയില്‍ ഉപേക്ഷിക്കും. എന്നിട്ട് നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചു പോകും. ശരിയല്ലേ?BR [This verse may not be a part of this translation]Q സൂക്ഷിച്ചിരിക്കുക. കൊച്ചുകുട്ടുകള്‍ അപ്രധാനരെന്നു കരുതരുത്. കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ദൂതന്മാരുണ്ട്. ആ ദൂതന്മാരാകട്ടെ എപ്പോഴും സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ കൂടെയുമാണ്.xPi പാപം ചെയ്യാന്‍ നിങ്ങളുടെ കണ്ണു പ്രേരകമായാല്‍ അതെടുത്തു കളയുക. ഒരു കണ്ണുമായി നിത്യജീവന്‍ കിട്ടുന്നതു തന്നെയാണ് നല്ലത്. രണ്ടു കണ്ണുകളോടെയും നരകത്തിലെറിയപ്പെടുന്നതിലും നല്ലത് അതാണ്. O നിങ്ങളുടെ കയ്യോ കാലോ നിങ്ങളെ പാപം ചെയ്യിക്കുന്നുവെങ്കില്‍ അതു മുറിച്ചു കളയുക. നിങ്ങള്‍ അംഗഭംഗം ഏര്‍പ്പെട്ടവനും വികലാംഗനും ആയിരുന്നാല്‍ പോലും നിത്യജീവന്‍ കിട്ടുക എന്നത് എപ്പോഴും മെച്ചപ്പെട്ടതു തന്നെ. രണ്ടു കൈകാലുകളുമുണ്ടായിരിക്കെ നരകത്തിലെറിയപ്പെടുന്നതിലും ഭേദം അതു തന്നെയാണ്._N7അവരെ പാപികളാക്കുന്ന സംഗതികളെക്കുറിച്ച് ഓര്‍ക്കുന്പോള്‍ ഈ ലോകവാസികളോട് എനിക്കു കരുണ തോന്നുന്നു. അവ സംഭവിക്കണം. എന്നാല്‍ അതാരില്‍നിന്നു സംഭവിക്കുന്നുവോ അവനു ദുര്‍ഗതി വരും.cM?ഇവരില്‍ എന്നില്‍ വിശ്വസിക്കുന്ന ഒരു കൊച്ചുകുട്ടിയെക്കൊണ്ട് മറ്റാരെങ്കിലും പാപം ചെയ്യിച്ചാല്‍ അയാള്‍ക്ക് വളരെ കഷ്ടം. അയാള്‍ സ്വന്തം കഴുത്തില്‍ ഒരു തിരിക്കല്ലു കെട്ടിത്തൂക്കി അഗാധമായ കടലില്‍ മുങ്ങിത്താഴുന്നതാവും ഭേദം. O}|*yxNwsuts9q$pMonkljkj&igBfe5ct`_^\ZYVaUTT0QGP LK|HG4CuA?=J=;37510/|--+**W(&'% #"!R |9Kf5  m-അവര്‍ മറുപടി പറഞ്ഞു, "കൈസറുടെ ചിത്രവും പേരുമാണ്.ڈ അപ്പോള്‍ യേശു അവരോടു പറഞ്ഞു, "കൈസര്‍ക്കുള്ളതു കൈസര്‍ക്കു കൊടുത്തേക്കൂ. ദൈവത്തിനുള്ളതു ദൈവത്തിനും.ڈUl#എന്നിട്ട് യേശു ചോദിച്ചു, "ആരുടെ ചിത്രമാണിതില്‍ മുദ്രണം ചെയ്തിരിക്കുന്നത്? ആരുടെ പേരുമാണ് ഇതില്‍ മുദ്രിതമായിരിക്കുന്നത്?ڈKkകരം കൊടുക്കുന്ന ഒരു നാണയം തരൂ.ڈ അവര്‍ യേശുവിനെ ഒരു വെള്ളിനാണയം കാണിച്ചു.wjgഎന്നാല്‍ അവര്‍ തന്നെ കുരുക്കാന്‍ ശ്രമിക്കുകയാണെന്ന് യേശുവിനറിയാമായിരുന്നു. അതിനാല്‍ അവന്‍ പറഞ്ഞു, "കപടഭക്തിക്കാരേ, എന്തിനാണു നിങ്ങളെന്നെ സംസാരത്തില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്?hiIഅതിനാല്‍ നിന്‍റെ അഭിപ്രായം പറഞ്ഞാലും. കൈസര്‍ക്കു കരം കൊടുക്കുന്നതു ശരിയോ തെറ്റോ?ڈihKപരീശന്മാര്‍ യേശുവിനെ കുരുക്കാന്‍ ചിലരെ അയച്ചു. തങ്ങളുടെ ചില അനുയായികളെയും ഹെരോദ്യര്‍ എന്നറിയപ്പെടുന്ന ചിലരെയുമാണ് അവര്‍ അയച്ചത്. അവര്‍ പറഞ്ഞു, "ഗുരോ, അങ്ങ് വിശ്വസ്തനായ ഒരാളാണെന്നു ഞങ്ങള്‍ക്കറിയാം. ദൈവത്തിന്‍റെ വഴിയുടെ സത്യം നീ പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ക്കറിയാം. ആളുകള്‍ നിന്നെപ്പറ്റി എന്തു കരുതുന്നു എന്നു നീ ഭയക്കുന്നുമില്ല. എല്ലാവരും നിനക്കൊരുപോലെയാണ്.gഅപ്പോള്‍ യേശു ഉപദേശിച്ചിരുന്നിടത്തുനിന്നും പരീശന്മാര്‍ പോയി. യേശു തെറ്റായതെന്തെങ്കിലും പറഞ്ഞാല്‍ അവനെ പിടിക്കാന്‍ അവര്‍ തക്കം പാര്‍ത്തു.^f5അതെ, ക്ഷണിക്കപ്പെട്ടവര്‍ അധികം. പക്ഷെ തിരഞ്ഞെടുക്കപ്പെടുന്നത് ചിലര്‍ മാത്രം.ڈ@ey അതിനാല്‍ രാജാവു ദൃത്യന്മാരോടു പറഞ്ഞു, څഇവന്‍റെ കൈയും കാലും കെട്ടുക. എന്നിട്ട് ഇരുട്ടിലേക്കെറിയുക. അവിടെ ആളുകള്‍ കരയുകയും വേദനകൊണ്ട് പല്ലു ഞെരിക്കുകയും ചെയ്യും.چudc രാജാവു പറഞ്ഞു, "സുഹൃത്തേ, ഇവിടെ വരാന്‍ നിനക്കെങ്ങനെ അനുവാദം കിട്ടി? ശരിക്കുള്ള വസ്ത്രംപോലും ധരിക്കാതെ.چ എന്നാല്‍ അയാളൊന്നും പറഞ്ഞില്ല.-cS അപ്പോള്‍ രാജാവ് എല്ലാവരെയും കാണാനെത്തി. വിവാഹവേളയ്ക്കു യോജിക്കാത്തവിധം വസ്ത്രം ധരിച്ച ഒരാളെ രാജാവ് കണ്ടു.(bI ദാസന്മാര്‍ തെരുവുകളിലേക്കു പോയി. അവര്‍ കണ്ട എല്ലാവരെയും വിളിച്ചുകൂട്ടി. നല്ലവരെയും ചീത്തയാളുകളെയും അവര്‍ സദ്യയ്ക്കു കൊണ്ടുവന്നു. അവിടമാകെ ജനം നിറഞ്ഞു.5ac അതിനാല്‍ തെരുവിന്‍റെ മൂലകളിലേക്കു പോയി കാണുന്ന എല്ലാവരെയും ക്ഷണിക്കുക. അവരോടെല്ലാം സദ്യയ്ക്കു വരാന്‍ പറയുക.چ`)അതിനുശേഷം രാജാവ് തന്‍റെ ഭൃത്യരോടു പറഞ്ഞു, څവിവാഹസദ്യ തയ്യാറായിരിക്കുന്നു. ഞാനവരെ ക്ഷണിച്ചു. പക്ഷേ എന്‍റെ സദ്യയ്ക്കു വരാനുള്ള യോഗ്യത അവര്‍ക്കില്ല.N_രാജാവ് വളരെ കോപിച്ചു. തന്‍റെ ദാസന്മാരെ കൊന്നവരെ വധിക്കാന്‍ രാജാവ് തന്‍റെ സൈന്യത്തെ അയച്ചു. അവരുടെ നഗരം സൈന്യം തീ വെച്ചു.^%മറ്റു ചിലരാകട്ടെ ദാസന്മാരെ പിടിച്ച് തല്ലിക്കൊന്നു.]}ദാസന്മാര്‍ പോയി ജനങ്ങളെ വിളിച്ചു. പക്ഷേ അവര്‍ അതു ശ്രദ്ധിക്കുകകൂടിയുണ്ടായില്ല. അവര്‍ മറ്റു പ്രവര്‍ത്തികളില്‍ മുഴുകി. ഒരാള്‍ പാടത്തു പണിയാന്‍ പോയി. വേറൊരുവന്‍ തന്‍റെ വ്യാപാരത്തിനു പോയി.f\Eഅനന്തരം രാജാവ് കുറേ ദാസന്മാരെക്കൂടി അയച്ചു. അദ്ദേഹം അവരോടു പറഞ്ഞു, "ഞാനവരെ ക്ഷണിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ചെന്നു പറയുക, സദ്യ തയ്യാറായെന്ന്. ഞാനെന്‍റെ നല്ല കാളകളെയും പശുക്കുട്ടികളെയും തിന്നാനായി കൊന്നിട്ടുണ്ട്. എല്ലാം തയ്യാറായിരിക്കുന്നു. വിവാഹസദ്യയ്ക്കു വരിക.چS[അദ്ദേഹം ചിലരെ സദ്യയ്ക്കു ക്ഷണിച്ചു. സദ്യ തയ്യാറായപ്പോള്‍ അതിഥികളെ വിളിക്കാന്‍ രാജാവ് ഭൃത്യരെ അയച്ചു. എന്നാല്‍ രാജാവിന്‍റെ സദ്യയ്ക്കു വരാനാവില്ലെന്ന് അവര്‍ നിരസിച്ചു.^Z5തന്‍റെ പുത്രന്‍റെ വിവാഹവിരുന്നൊരുക്കിയ രാജാവിനെപ്പോലെയാണ് സ്വര്‍ഗ്ഗരാജ്യം.RY ജനങ്ങളോടു മറ്റുചില കാര്യങ്ങള്‍ പറയാന്‍ യേശു കഥകളുപയോഗിച്ചു. അവന്‍ പറഞ്ഞു,sX_.യേശുവിനെ പിടിക്കാന്‍ അവര്‍ ഒരു കാരണം തേടി. എന്നാല്‍ ജനങ്ങള്‍ യേശു ഒരു പ്രവാചകനാണെന്നു വിശ്വസിച്ചിരുന്നതിനാല്‍ അവര്‍ ജനങ്ങളെ ഭയന്നു.+WO-യേശു പറഞ്ഞ ഈ കഥകള്‍ മഹാപുരോഹിതരും പരീശന്മാരും കേട്ടു. യേശു തങ്ങളെപ്പറ്റിയാണു പറയുന്നതെന്ന് അവര്‍ അറിഞ്ഞു.V,ഈ കല്ലില്‍ വീഴുന്നവന്‍ പൊട്ടിത്തകരും. ഈ കല്ല് ഒരാളുടെ മേല്‍ വീണാലും അത് അയാളെ തവിടുപൊടിയാക്കും.ڈU+അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, സ്വര്‍ഗ്ഗരാജ്യം നിങ്ങളില്‍നിന്നും എടുക്കപ്പെടും. ദൈവരാജ്യത്തില്‍ അവന്‍ ആഗ്രഹിക്കുന്നത് നടപ്പാക്കുന്ന രാഷ്ട്രത്തിനു സ്വര്‍ഗ്ഗരാജ്യം നല്‍കപ്പെടും.T*യേശു അവരോടു പറഞ്ഞു, "തിരുവെഴുത്തുകളില്‍ എഴുതിയിട്ടുള്ളത് നിങ്ങള്‍ തീര്‍ച്ചയായും വായിച്ചുകാണും.-SS)യെഹൂദപുരോഹിതരും പ്രമാണിമാരും പറഞ്ഞു, "തീര്‍ച്ചയായും അയാള്‍ ആ ദുഷ്ടന്മാരെ കൊല്ലും. എന്നിട്ട് ആ തോട്ടം മറ്റു കൃഷിക്കാരെ ഏല്പിക്കും. വിളവെടുപ്പു സമയം തന്‍റെ പങ്കു നല്‍കുന്ന കൃഷിക്കാരെ തോട്ടം ഏല്പിക്കും.ڈR!(അതിനാല്‍ തോട്ടമുടമ വന്ന് ആ കര്‍ഷകരെ എന്തു ചെയ്യും?ڈ*QM'അതിനാല്‍ അവര്‍ അവനെ തോട്ടത്തിനു പുറത്തു കൊണ്ടുപോയി കൊന്നു.P&പക്ഷേ ഉടമയുടെ പുത്രനെ കണ്ടപ്പോള്‍ കര്‍ഷകര്‍ പരസ്പരം പറഞ്ഞു, "ഇതാ ഉടമയുടെ മകന്‍. ഈ തോട്ടത്തിന്‍റെ അനന്തരാവകാശിയാകുമവന്‍. വരൂ നമുക്കവനെ കൊല്ലാം. നമ്മളവനെക്കൊന്നാല്‍ ഈ തോട്ടം നമ്മുടേതാകും.BO%[This verse may not be a part of this translation]N$അതിനാലയാള്‍ മറ്റു ചിലരെക്കൂടി അയച്ചു. ആദ്യത്തേതിനെക്കാള്‍ കൂടുതല്‍ ആളുകളെ. എന്നാല്‍ ആദ്യം വന്നവരോടു ചെയ്തതു തന്നെ കൃഷിക്കാര്‍ അവരോടും ചെയ്തു.M5#എന്നാല്‍ കൃഷിക്കാര്‍ ഒരു ദാസനെ മര്‍ദ്ദിച്ചു. മറ്റൊരുവനെ കൊന്നു. മൂന്നാമത്തവനെയും കല്ലെറിഞ്ഞു കൊന്നു.1L["വിളവെടുപ്പിന്‍റെ സമയമായി. അതിനാലയാള്‍ തന്‍റെ ദാസന്മാരെ തന്‍റെ വീതം ചോദിക്കാന്‍ കര്‍ഷകരുടെയടുത്തേക്കയച്ചു.DK!ഈ കഥ ശ്രദ്ധിക്കുക; ഒരിടത്ത് ഒരാള്‍ക്കു കുറെ വയലുണ്ടായിരുന്നു, അയാളതില്‍ മുന്തിരി നട്ടു. അയാള്‍ വയലിനു ചുറ്റും മതിലു കെട്ടി. അതിനുള്ളില്‍ ഒരു മുന്തിരിച്ചക്കും സ്ഥാപിച്ചു. എന്നിട്ട് അയാള്‍ ഒരു കാവല്‍മാടവും പണിതു. അയാള്‍ ആ തോട്ടം ചില കര്‍ഷകര്‍ക്കു പാട്ടത്തി നു കൊടുത്തു. എന്നിട്ടയാള്‍ ഒരു യാത്ര പുറപ്പെട്ടു.ZJ- യോഹന്നാന്‍ വന്നതു നിങ്ങള്‍ക്കു ശരിയായ വഴി കാണിച്ചുകൊണ്ടാണ്. എന്നാല്‍ നിങ്ങള്‍ യോഹന്നാനില്‍ വിശ്വസിച്ചില്ല. എന്നാല്‍ നികുതിപിരിവുകാരും വേശ്യകളും അവനില്‍ വിശ്വസിക്കുന്നതു നിങ്ങള്‍ കണ്ടു. എന്നാല്‍ ഇനിയും അവനില്‍ വിശ്വാസമര്‍പ്പിക്കാനായി നിങ്ങള്‍ മനം മാറ്റിയില്ല.6Ieഈ രണ്ടു പുത്രന്മാരിലാരാണ് അപ്പന്‍റെ ഇച്ഛയ്ക്കൊത്തു പ്രവര്‍ത്തിച്ചത്?ڈ യെഹൂദനേതാക്കള്‍ പറഞ്ഞു, "ആദ്യത്തെ മകന്‍.ڈ യേശു അവരോടു പറഞ്ഞു, "ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. നികുതി പിരിവുകാരും വേശ്യകളും ചീത്തയാളുകളെന്നു നിങ്ങള്‍ കരുതുന്നു. പക്ഷേ നിങ്ങളേക്കാള്‍ മുന്പേ അവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കും.NHഅപ്പന്‍ പിന്നീട് രണ്ടാമത്തെ മകനെ സമീപിച്ച് പറഞ്ഞു, څമകനേ, നീയിന്ന് മുന്തിരിത്തോട്ടത്തില്‍ പണിയുക.چ മകന്‍ പറഞ്ഞു, څശരി ഞാന്‍ പോയി പണിയെടുക്കാം.چ എന്നാല്‍ അയാള്‍ പോയില്ല.BG[This verse may not be a part of this translation]8Fiനിങ്ങളിതിനെപ്പറ്റി എന്തു വിചാരിക്കുന്നുവെന്ന് എന്നോടു പറയുക. ഒരാള്‍ക്കു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അയാള്‍ ആദ്യം മൂത്ത മകനെ സമീപിച്ചു പറഞ്ഞു, څമകനെ നീയിന്നു പോയി മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുക.چ:Emഅതിനാലവര്‍ യേശുവിനു മറുപടി കൊടുത്തു, "ഞങ്ങള്‍ക്കറിയില്ല യോഹന്നാനെവിടെനിന്ന് അധികാരം കിട്ടിയെന്ന്.ڈ അപ്പോള്‍ യേശു പറഞ്ഞു, "എങ്കില്‍ എനിക്കിതൊക്കെ ചെയ്യാന്‍ എവിടെ നിന്ന് അധികാരം കിട്ടിയെന്ന് ഞാനും പറയില്ല.ڈ-DSമറിച്ച്, څഅതു മനുഷ്യനില്‍ നിന്നാണെന്നുچ നമ്മള്‍ പറഞ്ഞാല്‍ ജനങ്ങള്‍ നമ്മോടു കോപിക്കും. യോഹന്നാന്‍ ഒരു പ്രവാചകനായിരുന്നെന്നവര്‍ കരുതുന്നതാണു നമുക്കു ഭയം.ڈ;Coപറയൂ: څയോഹന്നാന്‍ ആളുകളെ സ്നാനപ്പെടുത്തിയപ്പോള്‍ സ്നാനം വന്നതു ദൈവത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ?چڈ പുരോഹിതരും യെഹൂദനേതാക്കളും യേശുവിന്‍റെ ചോദ്യം ചര്‍ച്ച ചെയ്തു. അവര്‍ പരസ്പരം പറഞ്ഞു, "നമ്മള്‍ ഉത്തരം പറഞ്ഞാല്‍, അതും څയോഹന്നാന്‍റെ സ്നാനം ദൈവത്തില്‍ നിന്നാണെന്നുچ പറഞ്ഞാല്‍ യേശു പറയും, പിന്നെ നിങ്ങളെന്തുകൊണ്ട് യോഹന്നാനില്‍ വിശ്വസിക്കുന്നില്ല?5Bcയേശു പറഞ്ഞു, "ഞാന്‍ നിങ്ങളോടൊരു ചോദ്യം ചോദിക്കട്ടെ. അതിനു നിങ്ങള്‍ ഉത്തരം തന്നാല്‍ എന്തധികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നതെന്നു പറയാം. Aയേശു ദൈവാലയത്തിലേക്കു പോയി. അവനവിടെ ഉപദേശിക്കുന്പോള്‍ പുരോഹിതന്മാരും യെഹൂദമൂപ്പന്മാരും യേശുവിന്‍റെ അടുത്തെത്തി. അവര്‍ അവനോടു ചോദിച്ചു, "പറയൂ, ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ നിനക്കെന്തധികാരമാണുള്ളത്? ആരാണു നിനക്ക് ഈ അധികാരം തന്നത്?ڈ @ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ പ്രാര്‍ത്ഥനയില്‍ ചോദിക്കുന്ന തെന്തും ലഭിക്കും.ڈ}?sയേശു മറുപടി പറഞ്ഞു, "ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. നിങ്ങള്‍ക്കു സംശയലേശമില്ലാതെ വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ മരത്തോട് ഞാന്‍ ചെയ്തതുപോലെ തന്നെ ചെയ്യാം. ചിലപ്പോള്‍ നിങ്ങള്‍ക്ക് അതിലധികവും ചെയ്യാനായേക്കാം. ഈ മലയോടു څപോയി കടലില്‍ പതിക്കൂچ എന്നു പോലും ആജ്ഞാപിക്കാം. നിങ്ങള്‍ക്കു വിശ്വാസമുണ്ടെങ്കില്‍ അതു സംഭവിക്കും.9>kശിഷ്യന്മാര്‍ അതു കണ്ടു. അവര്‍ അത്ഭുതപ്പെട്ടു. അവര്‍ ചോദിച്ചു, "എങ്ങനെയാണ് ഈ അത്തിമരം ഇത്രവേഗം ഉണങ്ങിക്കരിഞ്ഞത്?ڈe=Cഅവന്‍ വഴിയോരത്ത് ഒരു അത്തിമരം കണ്ടു. യേശു തനിക്കു തിന്നാന്‍ അത്തിപ്പഴം കിട്ടുമോ എന്ന് ആ മരത്തില്‍ അന്വേഷിച്ചു. എന്നാല്‍ ആ മരത്തില്‍ ഇലകളല്ലാതെ ഒരു പഴം പോലുമുണ്ടായിരുന്നില്ല. അതിനാല്‍ യേശു ആ മരത്തോടു പറഞ്ഞു, "ഇനി നീ ഒരിക്കലും കായ്ക്കില്ല.ڈ ഉടന്‍ തന്നെ ആ മരം ഉണങ്ങി നശിച്ചു.:<mപിറ്റേന്നു പുലര്‍ച്ചക്ക് യേശു നഗരത്തിലേക്കു മടങ്ങുകയായിരുന്നു.d;Aഅനന്തരം അവന്‍ അവിടം വിട്ട് നഗരത്തിനു പുറത്തു കടന്ന് ബെഥാന്യയില്‍ ആ രാത്രി തങ്ങി.:തിരുവെഴുത്തില്‍ നിങ്ങളിതു വായിച്ചിട്ടില്ലേ?ڈ(9Iയേശുവിന്‍റെ പ്രവര്‍ത്തികള്‍ മഹാപുരോഹിതരും ശാസ്ത്രിമാരും കണ്ടു. യേശു മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതും കുട്ടികള്‍ അവനെ ദൈവാലയത്തില്‍ വാഴ്ത്തുന്നതും അവര്‍ കണ്ടു. കുട്ടികള്‍ പറയുന്നുണ്ടായിരുന്നു, "ദാവീദിന്‍റെ പുത്രനെ വാഴ്ത്തുവിന്‍ڈ ഇതെല്ലാം മഹാപുരോഹിതരെയും ശാസ്ത്രിമാരെയും ദേഷ്യപ്പെടുത്തി.83അന്ധരും തളര്‍വാതരോഗികളുമായ ചിലര്‍ ദൈവാലയത്തില്‍ യേശുവിനെ സമീപിച്ചു. യേശു അവരുടെ രോഗം ഭേദപ്പെടുത്തി.y7k യേശു അവിടെയുണ്ടായിരുന്നവരോടു പറഞ്ഞു, "തിരുവെഴുത്തുകളില്‍ എഴുതിയിട്ടുണ്ട്, څഎന്‍റെ ആലയം പ്രാര്‍ത്ഥനാലയം എന്നറിയപ്പെടും. എന്നാല്‍ നിങ്ങള്‍ അവിടം കള്ളന്മാരുടെ ഒളിസങ്കേതമാക്കുന്നു.چڈ~6u യേശു ദൈവാലയത്തിലേക്കു കയറി. അവിടെ ക്രയവിക്രയം നടത്തിയിരുന്നവരെ അവന്‍ പുറത്താക്കി. അവന്‍ ചൂതാട്ടക്കാരുടെ മേശകള്‍ മറിച്ചിട്ടു. പ്രാവുകളെ വിറ്റിരുന്നവരുടെ ബഞ്ചുകളും അവന്‍ മറിച്ചിട്ടു.5 യേശുവിനെ അനുഗമിക്കുന്നവര്‍ പറഞ്ഞു, "ഇവനാണ് യേശു. ഗലീലയിലെ നസറെത്തില്‍ നിന്നുള്ള പ്രവാചകന്‍.ڈ'4G അനന്തരം യേശു യെരൂശലേമിലേക്കു പ്രവേശിച്ചു. നഗരവാസികള്‍ ആശയക്കുഴപ്പത്തിലായി. അവര്‍ ചോദിച്ചു, "ആരാണിയാള്‍?ڈ3 ചിലര്‍ യേശുവിനു മുന്പേ നടക്കുകയായിരുന്നു. ചിലര്‍ പിറകേയും. അവര്‍ വിളിച്ചു പറഞ്ഞു, "ദാവീദിന്‍റെ പുത്രനെ വാഴ്ത്തുക. കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ. സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ വാഴ്ത്തുവിന്‍.ڈ സങ്കീര്‍ത്തനങ്ങള്‍ 118:26=2sഅവന്‍ യെരൂശലേമിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ചു. അനേകം പേര്‍ അവന്‍റെ വഴിയില്‍ തങ്ങളുടെ മേലങ്കികള്‍ വിരിച്ചു. മറ്റു ചിലര്‍ മരച്ചില്ലകളൊടിച്ച് വഴിയില്‍ വിരിച്ചു.1#അവന്‍ തള്ളക്കഴുതയെയും കഴുതക്കുട്ടിയെയും യേശുവിനു കൊണ്ടുകൊടുത്തു. അവര്‍ കഴുതപ്പുറത്തു തങ്ങളുടെ മേലങ്കികള്‍ വിരിച്ചു. യേശു കഴുതപ്പുറത്തിരുന്നു.q0[യേശു നിയോഗിച്ചത് ശിഷ്യന്മാര്‍ ചെയ്തു.I/ സീയോന്‍ നഗരത്തോടു പറയുക, څഇതാ നിന്‍റെ രാജാവു നിന്‍റെയടുത്തു വരുന്നു വിനീതനായ അവന്‍ ഒരു കൂലിക്കഴുതക്കുട്ടിയുടെ പുറത്തും ജോലികള്‍ക്കുപയോഗിക്കുന്ന മൃഗത്തിന്‍റെ കുട്ടിയുടെ പുറത്തുമായിരിക്കും വരിക.چڈ (സെഖര്യാവ് 9:9).പ്രവാചകന്‍റെ ഈ വചനങ്ങള്‍ നിറവേറ്റാനായിരുന്നു അത്:B-[This verse may not be a part of this translation]@,yയേശു ശിഷ്യന്മാരോടു പറഞ്ഞു, "നിങ്ങള്‍ കാണുന്ന ആ നഗരത്തിലേക്കു പോകുക. അവിടെ ഒരു കഴുതയെ കെട്ടിയിരിക്കുന്നതു കാണാം. മറ്റൊരു കഴുതക്കുട്ടിയേയും അവളുടെ അടുത്ത് നിങ്ങള്‍ കാണും. അവയെ അഴിച്ച് എന്‍റെ അടുത്ത് കൊണ്ടുവരിക.8+ kയേശുവും ശിഷ്യന്മാരും യെരൂശലേംനഗരത്തോട് അടുത്തു. ഒലിവുമലയിലെ ബേത്ത്ഫഗയില്‍ അവര്‍ ആദ്യം നിന്നു. അവിടെനിന്നും യേശു തന്‍റെ രണ്ടു ശിഷ്യന്മാരെ നഗരത്തിലേക്കയച്ചു.T*!"യേശുവിനു അവരോടു അനുകന്പ തോന്നി. അവന്‍ അവരുടെ കണ്ണുകളില്‍ തൊട്ടപ്പോള്‍ അവര്‍ക്കു കാണാറായി. അവര്‍ യേശുവിനെ പിന്തുടര്‍ന്നു.)!അന്ധര്‍ പറഞ്ഞു, "പ്രഭോ ഞങ്ങള്‍ക്കു കാഴ്ച വേണം.ڈS( യേശു നിന്ന് അന്ധരോടു ചോദിച്ചു, "ഞാന്‍ നിങ്ങള്‍ക്കായി എന്താണു ചെയ്യേണ്ടത്?ڈ'എല്ലാവരും അന്ധരെ വിമര്‍ശിച്ചു. അവര്‍ അന്ധരെ തടഞ്ഞു. എന്നിട്ട് ശാന്തരായിരിക്കാന്‍ പറഞ്ഞു. പക്ഷേ അന്ധര്‍ കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ചു, "കര്‍ത്താവേ ദാവീദിന്‍റെ പുത്രാ, ഞങ്ങളെ രക്ഷിച്ചാലും.ڈ'&Gരണ്ട് അന്ധര്‍ വഴിയോരത്തിരിപ്പുണ്ടായിരുന്നു. യേശു വരുന്നുണ്ടെന്നവര്‍ കേട്ടു. അതിനാലവര്‍ നിലവിളിച്ചു, "കര്‍ത്താവേ ദാവീദിന്‍റെ പുത്രാ, ഞങ്ങളെ സഹായിക്കൂ.ڈc%?യേശുവും ശിഷ്യന്മാരും യെരീഹോവു വിട്ടുപോകവേ വളരെയധികംപേര്‍ അവനെ പിന്തുടര്‍ന്നു.$$Aമനുഷ്യപുത്രനെപ്പോലെ. മനുഷ്യപുത്രന്‍ വന്നതു സേവിക്കപ്പെടാനല്ല. മറ്റുള്ളവരെ സേവിക്കാനാണ്. അനേകരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ കൊടുക്കാനാണവന്‍ വന്നത്.ڈW#'നിങ്ങളിലൊരുവന് ഒന്നാമനാകണമെങ്കില്‍ അവന്‍ അടി മയെപ്പോലെ നിങ്ങളെ സേവിക്കണം.m"Sഎന്നാല്‍ നിങ്ങളോട് അങ്ങനെയായിരിക്കില്ല. നിങ്ങളിലൊരാള്‍ ശ്രേഷ്ഠനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ ശിഷ്ടമുള്ളവരുടെ ദാസനാകണം.g!Gയേശു എല്ലാ ശിഷ്യന്മാരെയും വിളിച്ചുകൂട്ടി, യേശു പറഞ്ഞു, "ജാതികളുടെ നേതാക്കള്‍ തങ്ങളുടെ അധികാരം ആളുകളുടെമേല്‍ പ്രയോഗിക്കാനിഷ്ടപ്പെടുന്നവരാണ്. അവരുടെ പ്രധാന നേതാക്കള്‍ തങ്ങളുടെ എല്ലാ അധികാരവും പ്രയോഗിക്കാനിഷ്ടപ്പെടുന്നു.Z -മറ്റു പത്തു ശിഷ്യന്മാരും ഇതു കേട്ടു. അവര്‍ രണ്ടു സഹോദരന്മാരോടും രോഷാകുലരായി.taയേശു അവരോടു പറഞ്ഞു, "യഥാര്‍ത്ഥത്തില്‍ നിങ്ങളെന്‍റെ കഷ്ടം അനുഭവിക്കും. പക്ഷേ എന്‍റെ ഇടത്തും വലത്തും ഇരിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ എനിക്കാവില്ല. അവരാരെന്നൊക്കെ എന്‍റെ പിതാവ് തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്കായി അവന്‍ ആ സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. ആ സ്ഥലം അവര്‍ക്കേ കിട്ടൂ.ڈ [!}H{ydx*wvcts]rMooIn_mlql,kkujLijh'gggXedc`^[YYqY,WWVUSROoLKKCIHGF}BZ@o=<: 8i6e4321.*6)H&6%$#B $SRns A x VHമനുഷ്യപുത്രന്‍ എല്ലാവര്‍ക്കും ദൃശ്യനാ യാണു വരിക. എല്ലായിടങ്ങളിലും എല്ലാവരും കാണുന്ന രീതിയില്‍ ആകാശത്തു മിന്നല്‍പ്പിണര്‍ പോലെ അവന്‍ വരും.BG[This verse may not be a part of this translation]Fwഇപ്പോള്‍ ഞാന്‍ അതൊക്കെ സംഭവിക്കുന്നതിനു മുന്പു തന്നെ നിങ്ങള്‍ക്കറിയിപ്പു തന്നിട്ടുണ്ട്.dEAവ്യാജപ്രവാചകരും വ്യാജക്രിസ്തുക്കളും വരികയും മഹത്തായ കര്‍മ്മങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്യും. ദൈവം തിരഞ്ഞെടുത്തവരോടാവും അവരിതു ചെയ്യുക. പറ്റുമെങ്കില്‍ അവന്‍റെ ആളുകളെ വിഡ്ഢികളാക്കുകയാണ് അവരുടെ ലക്ഷ്യം.BD[This verse may not be a part of this translation]C+ആ ഭീകരസമയം ചെറുതായിരിക്കുമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ട്. ആ സമയം കുറിച്ചിട്ടില്ലെങ്കില്‍ ഒരുത്തനും അവശേഷിക്കില്ല. എന്നാല്‍ താന്‍ തിരഞ്ഞെടുത്തവരെ രക്ഷിക്കാന്‍ ദൈവം ആ സമയം വെട്ടിച്ചുരുക്കും.JB എന്തെന്നോ? വലിയ ക്ളേശത്തിന്‍റെ സമയമായിരിക്കുമത്. ലോകാരംഭത്തിനുശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരിതമാണന്നുണ്ടാവുക. അതിലും മോശമായത് ഒരിക്കലും സംഭവിക്കുകയുമില്ല.nAUനിങ്ങളുടെ ഓട്ടം ശീതകാലത്തോ ശബ്ബത്തുദിവസമോ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക.E@ആ സമയം ഗര്‍ഭിണികള്‍ക്കും കൊച്ചു കുട്ടികളുള്ള സ്ത്രീകള്‍ക്കും കഷ്ടം.(?Iവയലില്‍ നില്‍ക്കുന്നവന്‍ മേലങ്കിക്കായി വീട്ടില്‍ വരരുത്.> പുരപ്പുറത്തു നില്‍ക്കുന്നവന്‍ തന്‍റെ വീടിനുള്ളില്‍ കയറി എന്തെങ്കിലും എടുക്കാന്‍ തുനിയരുത്.w=gആ സമയം യെഹൂദ്യക്കാര്‍ മലമുകളിലേക്കോടണം.w<gڅവിനാശത്തിന്‍റെ ഭീകരതയെപ്പറ്റിچ പ്രവാചകനായ ദാനീയേല്‍ പറഞ്ഞിട്ടുണ്ട്. "ദൈവാലയത്തില്‍ ശൂന്യമാക്കുന്ന മ്ളേച്ഛത നില്‍ക്കുന്നത് നിങ്ങള്‍ കാണും.ڈ (ഇതു വായിക്കുന്നവന്‍ മനസ്സിലാക്കട്ടെ).;ദൈവരാജ്യത്തെപ്പറ്റിയുള്ള സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. എല്ലാ രാജ്യങ്ങളിലും സുവിശേഷം പ്രചരിക്കപ്പെടും. പിന്നീട് അന്ത്യമെത്തും.1:[ പക്ഷേ അവസാനംവരെ അടിയുറച്ചു നില്‍ക്കുന്നവന്‍ രക്ഷിക്കപ്പടും.u9c ലോകത്ത് അധര്‍മ്മം പെരുകും. അതിനാല്‍ മിക്കവാറും വിശ്വാസികളുടെയും സ്നേഹം തണുത്തു പോകും.*8M പല വ്യാജപ്രവാചകന്മാരും വരും അവര്‍ പലരെയും വഴി തെറ്റിക്കും.+7O ആ സമയം പല വിശ്വാസികള്‍ക്കും തങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. അവര്‍ പരസ്പരം തിരിയുകയും വെറുക്കുകയും ചെയ്യും.@6y അപ്പോള്‍ ജനങ്ങള്‍ നിങ്ങളോടു മോശമായി പെരുമാറും. അവര്‍ നിങ്ങളെ ഉപദ്രവിക്കുവാന്‍ ഭരണാധികാരികളെ ഏല്പിച്ചു കൊടുക്കുകയും കൊല്ലുകയും ചെയ്യും. എല്ലാവരും നിങ്ങളെ വെറുക്കും. കാരണം നിങ്ങള്‍ എന്നില്‍ വിശ്വസിച്ചവരാണ്. 5 ഇതൊക്കെ ഒരു പുതുപ്പിറവിയുടെ പ്രാരംഭ വേദനകളാണ്.q4[രാജ്യങ്ങള്‍ അന്യോന്യം പട പൊരുതും. ജനത ജനതയോടു യുദ്ധം ചെയ്യും. കടുത്ത ഭക്ഷ്യക്ഷാമത്തിന്‍റെ കാലം വരും. പലയിടത്തും ഭൂകന്പങ്ങളുണ്ടാകും.3നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും. യുദ്ധങ്ങളെപ്പറ്റിയുള്ള കഥകളും കേള്‍ക്കും. പക്ഷേ ഭയപ്പെടാതിരിക്കുക. ഈ കാര്യങ്ങളെല്ലാം സംഭവിക്കാനുള്ളതാകുന്നു. പക്ഷേ അവസാനം ഇനിയും വിദൂരത്തില്‍ തന്നെ.B2[This verse may not be a part of this translation]r1]യേശു മറുപടി പറഞ്ഞു, "സൂക്ഷിച്ചിരിക്കുക, ആരും നിങ്ങളെ വഴി തെറ്റിക്കാന്‍ ഇട കൊടുക്കരുത്.`09പിന്നീട് യേശു ഒലിവുമലയിലൊരിടത്തിരിക്കുകയായിരുന്നു. അവനോടൊപ്പം തനിച്ച് ഇരിക്കാന്‍ ശിഷ്യന്മാരും വന്നു. അവര്‍ ചോദിച്ചു, "ഇതെല്ലാമെപ്പോള്‍ സംഭവിക്കുമെന്നു ഞങ്ങളോടു പറയൂ. നിന്‍റെ അടുത്ത വരവിന്‍റെയും ലോകാവസാനത്തിന്‍റെയും സമയം സൂചിപ്പിക്കുന്ന അടയാളം എന്താണെന്നു പറയൂ.ڈ@/yയേശു ശിഷ്യന്മാരോടു ചോദിച്ചു, "ഈ എടുപ്പുകള്‍ കാണുന്നില്ലേ? ഞാന്‍ നിങ്ങളോടു സത്യമായി പറയുന്നു. ഈ എടുപ്പുകളെല്ലാം നശിപ്പിക്കപ്പെടും. ഓരോ കല്ലും എടുത്തെറിയപ്പെടും. ഒരു കല്ലും മറ്റൊന്നിന്‍റെ മേല്‍ ഇരിക്കുകയില്ല.ڈG. യേശു ദൈവാലയം വിട്ടുപോകുകയായിരുന്നു. പക്ഷേ അവന്‍റെ ശിഷ്യന്മാര്‍ ദൈവാലയത്തിന്‍റെ എടുപ്പുകള്‍ അവനെ കാണിക്കാന്‍ വന്നു.y-k'എന്നു നിങ്ങള്‍ പറയുന്നതു വരെ, നിങ്ങള്‍ എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.ڈ(,I&ഇപ്പോള്‍ നിന്‍റെ വീട് പൂര്‍ണ്ണമായും ശൂന്യമായിരിക്കുന്നു.+%അല്ലയോ യെരൂശലേമേ, യെരൂശലേമേ, നീ പ്രവാചകരെ കൊല്ലുന്നു. ദൈവം നിന്നിലേക്കയച്ചവരെ നീ കല്ലെറിയുന്നു. പലവട്ടം നിന്‍റെ ജനതയെ രക്ഷിക്കാന്‍ ഞാനാശിച്ചു. നിന്‍റെ ജനതയെ കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ വിളിച്ചുകൂട്ടും പോലെ സംഘടിപ്പിക്കാന്‍ ഞാനാശിച്ചു. പക്ഷേ നിങ്ങളെന്നെ അതിനനുവദിച്ചില്ല.j*M$ഞാന്‍ നിങ്ങളോടു സത്യമായി പറയാം. ഇതെല്ലാം ഈ തലമുറക്കാരായ നിങ്ങളില്‍ വന്നു പതിക്കും.)#അതിനാല്‍ ഭൂമിയില്‍ കൊല്ലപ്പെട്ട എല്ലാ നീതിമാന്മാരുടേയും മരണത്തില്‍ നിങ്ങള്‍ കുറ്റവാളികളാണ്. നീതിമാനായ ഹാബേലിന്‍റെ മരണത്തിന് നിങ്ങള്‍ കുറ്റവാളികളാണ്. ബെരെഖ്യാവിന്‍റെ പുത്രനായ സെഖര്യാവിന്‍റെ കൊലപാതകത്തില്‍ നിങ്ങള്‍ കുറ്റവാളികളാണ്. ദൈവാലയത്തിനും യാഗപീഠത്തിനുമിടയിലാണവന്‍ കൊല്ലപ്പെട്ടത്. ഹാബേലിന്‍റെയും സെഖര്യാവിന്‍റെയും കാലത്തിനിടയില്‍ ജീവിച്ചിരുന്ന എല്ലാ നീതിമാന്മാരുടെയും കൊലപാതകത്തില്‍ നിങ്ങള്‍ കുറ്റവാളികളാണ്.4(a"അതിനാല്‍ ഞാന്‍ നിങ്ങളോടിതു പറയുന്നു: ഞാന്‍ നിങ്ങളുടെയിടയിലേക്കു പ്രവാചകരെയും ജ്ഞാനികളെയും ഉപദേശകരെയും നിയോഗിക്കുന്നു. അവരില്‍ ചിലരെ മര്‍ദ്ദിക്കും. അവരെ ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് ഓടിക്കും.Q'!പാന്പുകളേ, നിങ്ങള്‍ വിഷപ്പാന്പുകളുടെ കുടുംബക്കാരാണ്. ദൈവത്തില്‍നിന്നും നിങ്ങള്‍ രക്ഷപ്പെടില്ല. നിങ്ങളെല്ലാം തെറ്റുകാരായി വിധിക്കപ്പെട്ട് നരകത്തിലേക്കെറിയപ്പെടും!M& നിങ്ങളുടെ പൂര്‍വ്വികര്‍ തുടങ്ങിവെച്ച പാപം നിങ്ങള്‍ പൂര്‍ത്തീകരിക്കും.r%]പ്രവാചകരെ കൊല്ലുന്നവരുടെ പിന്മുറക്കാരാണു ഞങ്ങളെന്നു നിങ്ങള്‍ തന്നെ തെളിയിക്കുന്നു.A${എന്നിട്ട് നിങ്ങള്‍ പറയുന്നു, څഞങ്ങളുടെ പിതാക്കന്മാരുടെ കാലത്ത് ഞങ്ങള്‍ ജീവിച്ചിരുന്നുവെങ്കില്‍ ഈ പ്രവാചകരെ കൊല്ലുന്നതില്‍ ഞങ്ങള്‍ പങ്കു വഹിക്കില്ലായിരുന്നു.چ#yശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. നിങ്ങള്‍ പ്രവാചകര്‍ക്കു ശവക്കല്ലറകള്‍ നിര്‍മ്മിക്കുന്നു. നല്ലവരായി ജീവിക്കുന്നവരെ കല്ലറകളില്‍ മാനിക്കുന്നു."3നിങ്ങളും അതുപോലെ തന്നെയാണ്. നിങ്ങളെ കാണുന്നവര്‍ പറയും നിങ്ങള്‍ നല്ലവരാണെന്ന്. എന്നാല്‍ നിങ്ങളുടെ ഉള്ളിലാകെ കാപട്യവും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.8!iശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. വെള്ള പൂശിയ ശവക്കല്ലറകള്‍ പോലെയാണു നിങ്ങള്‍. ആ ശവക്കല്ലറകളുടെ പുറം മനോഹരമാണ്. അകമാകട്ടെ മരിച്ചവരുടെ അസ്ഥികള്‍കൊണ്ട് നിറഞ്ഞിരിക്കും. എല്ലാവിധ വൃത്തികേടുകളും അതിനുള്ളിലുണ്ടാവും." =അന്ധരായ പരീശന്മാരേ, ആദ്യം ചഷകങ്ങളുടെ അകം വൃത്തിയാക്കുക. അപ്പോള്‍ അവയുടെ പുറം താനേ വൃത്തിയായിക്കൊള്ളും.wശാസ്ത്രമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. നിങ്ങള്‍ ചഷകങ്ങളുടെയും പാത്രങ്ങളുടെയും പുറം കഴുകുന്നു. അവയുടെ അകമാകട്ടെ കൊള്ളയുടെയും ആത്മനിയന്ത്രണമില്ലായ്മയുടെയും ഫലമായ കാര്യങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.gGനിങ്ങള്‍ അന്ധരായ വഴികാട്ടികള്‍! നിങ്ങള്‍ പാനീയത്തില്‍നിന്നും ചെറുകീടത്തെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവനെപ്പറ്റി ഓര്‍ക്കുക. നിങ്ങളും അവനെപ്പോലെയാണ്.7ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. നിങ്ങള്‍ നിങ്ങള്‍ക്കുള്ളതിന്‍റെ പത്തിലൊന്ന് ദൈവത്തിനു കൊടുക്കുന്നു. എന്തിന് തുളസി, ചതകുപ്പ, ജീരകം, എന്നിവ പോലും. എന്നാല്‍ നിങ്ങള്‍ ന്യായപ്രമാണത്തിലെ പ്രധാന ഉപദേശങ്ങള്‍ നീതി, കരുണ, വിശ്വാസം, എന്നിവ അനുസരിക്കുന്നില്ല. ഇതെല്ലാം നിങ്ങള്‍ ചെയ്യേണ്ടവയാണ്. മറ്റുള്ള കാര്യങ്ങളും നിങ്ങള്‍ തുടര്‍ന്നും ചെയ്യേണ്ടതുണ്ട്.5സ്വര്‍ഗ്ഗത്തെച്ചൊല്ലി ആണയിടുന്നവന്‍ ദൈവത്തിന്‍റെ സിംഹാസനവും അതിലിരിക്കുന്നവനെയും ഉപയോഗിക്കുന്നു.%Cദൈവാലയത്തെച്ചൊല്ലി ആണയിടുന്നവന്‍ യഥാര്‍ത്ഥത്തില്‍ ദൈവാലയവും അതില്‍ വസിക്കുന്നവനെയും ഉപയോഗിക്കുന്നു.X)യാഗപീഠത്തെപ്രതി ആണയിടുന്നവന്‍ യാഗപീഠത്തെയും അതിലുള്ളവയും ഉപയോഗിക്കുന്നു./അന്ധരേ, നിങ്ങള്‍ ഒന്നും മനസ്സിലാക്കുന്നില്ല. ഏതാണു മഹനീയം: വഴിപാടോ, യാഗപീഠമോ? വഴിപാടിനെ പരിശുദ്ധമാക്കുന്നത് യാഗപീഠമാണ്. അതിനാല്‍ യാഗപീഠമാണ് മഹനീയം.B[This verse may not be a part of this translation]\1അന്ധരായ വിഡ്ഢികളേ, ഏതാണ് മഹനീയം: സ്വര്‍ണ്ണമോ? ദൈവാലയമോ? ദൈവാലയം സ്വര്‍ണ്ണത്തെ വിശുദ്ധമാക്കുന്നു. അതിനാല്‍ ദൈവാലയമാണ് മഹനീയം.ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. ആളുകളെ നയിക്കുന്ന അന്ധരാണു നിങ്ങള്‍. നിങ്ങള്‍ പറയുന്നു, څആരെങ്കിലും ദൈവാലയത്തെപ്രതി ആണയിട്ടാല്‍ കുഴപ്പമില്ല. എന്നാല്‍ അതിലെ സ്വര്‍ണ്ണത്തെച്ചൊല്ലിയാണെങ്കില്‍ ആ സത്യം പാലിക്കേണ്ടിവരും.چKശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. നിങ്ങളുടെ മാര്‍ഗ്ഗം പിന്തുടരുന്ന ഒരാളെയെങ്കിലും കാണാന്‍ നിങ്ങള്‍ കടലുകളിലൂടെയും രാജ്യങ്ങളിലൂടെയും സഞ്ചരിക്കുന്നു. അവനെ നിങ്ങള്‍ കണ്ടെത്തിയാല്‍ അവനെ നിങ്ങളെക്കാള്‍ ദുഷിച്ചവനാക്കും. നരകവുമായി ബന്ധപ്പെട്ട നിങ്ങള്‍ അത്ര ദുഷ്ടരാണ്.B[This verse may not be a part of this translation]# ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. കപടഭക്തിക്കാരാണു നിങ്ങള്‍. സ്വര്‍ഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കാനാഗ്രഹിക്കുന്ന ജനങ്ങളുടെ വഴി നിങ്ങള്‍ അടയ്ക്കുന്നു. നിങ്ങള്‍ പ്രവേശിക്കുകയുമില്ല. അതിനു ശ്രമിക്കുന്നവരെ തടയുകയും ചെയ്യുന്നു.c? സ്വയം ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. സ്വയം താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.  നിങ്ങളില്‍ ദാസനായിരിക്കുന്നവനാണ് ശ്രേഷ്ഠന്‍.`9 څയജമാനനെന്നുംچ ആരെയും വിളിക്കരുത്. നിങ്ങള്‍ക്കൊരു യജമാനനേയുള്ളൂ. അത് ക്രിസ്തു.5c ഭൂമിയില്‍ നിങ്ങള്‍ ആരെയും څപിതാവേچ എന്നു വിളിക്കരുത്. നിങ്ങള്‍ക്കു ഒരു പിതാവേയുള്ളൂ. അവന്‍ സ്വര്‍ഗ്ഗത്തിലാണ്.B[This verse may not be a part of this translation]B [This verse may not be a part of this translation]H  വിരുന്നുകളില്‍ ഏറ്റവും പ്രധാന ഇരിപ്പിടങ്ങള്‍ കിട്ടുവാന്‍ പരീശന്മാരും ശാസ്ത്രിമാരും ആഗ്രഹിക്കുന്നു. യെഹൂദപ്പള്ളികളിലെ അതിപ്രധാന ഇരിപ്പിടവും അവര്‍ കൊതിക്കുന്നു.R അവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നത് എല്ലാം മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി മാത്രമാണ്. തിരുവെഴുത്തുകള്‍ നിറച്ച പെട്ടികള്‍ അവര്‍ ചുമന്നുകൊണ്ടു നടക്കുന്നു. അവര്‍ ആ പെട്ടികള്‍ വലുതാക്കി വലുതാക്കി വരുന്നു. ആളുകള്‍ കാണത്തക്കവിധം നീണ്ട പ്രാര്‍ത്ഥനാക്കുപ്പായങ്ങള്‍ ധരിച്ചു നീണ്ട പ്രാര്‍ത്ഥനകള്‍ അവര്‍ നടത്തുന്നു. മനുഷ്യര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന കടുത്ത ചട്ടങ്ങള്‍ അവരുണ്ടാക്കുന്നു. ആ ചട്ടങ്ങളെല്ലാം മറ്റുള്ളവരില്‍ അടിച്ചേല്പിക്കുന്നു. പക്ഷേ അവയിലൊന്നുപോലും അനുസരിക്കാന്‍ അവര്‍ ശ്രമിക്കാറില്ല. -അതിനാല്‍ നിങ്ങള്‍ അവര്‍ പറയുന്നത് അനുസരിക്കണം. അവര്‍ ചെയ്യാന്‍ പറയുന്നതെല്ലാം നിങ്ങള്‍ ചെയ്യണം. എന്നാല്‍ അവരുടെ ജീവിതം നിങ്ങള്‍ പിന്തുടരരുത്. നിങ്ങളോട് ചെയ്യാന്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നില്ല.1[മോശെയുടെ ന്യായപ്രമാണത്തെപ്പറ്റി നിങ്ങളോടു പറയുന്നതിന് പരീശന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും അധികാരമുണ്ട്.E പിന്നെ യേശു ജനക്കൂട്ടത്തോടും ശിഷ്യന്മാരോടും സംസാരിച്ചു. യേശു പറഞ്ഞു,J .പരീശന്മാരിലാര്‍ക്കും യേശുവിന്‍റെ ചോദ്യത്തിനുത്തരം കൊടുക്കാനായില്ല. ആ ദിവസത്തിനു ശേഷം യേശുവിനെ കുരുക്കാന്‍ വേറൊരു ചോദ്യം പോലും ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.B-[This verse may not be a part of this translation]B,[This verse may not be a part of this translation]B+[This verse may not be a part of this translation]?w*ക്രിസ്തുവിനെപ്പറ്റി നിങ്ങളെന്തു കരുതുന്നു? ആരുടെ മകനാണവന്‍?ڈ പരീശന്മാര്‍ പറഞ്ഞു, "ക്രിസ്തു ദാവീദിന്‍റെ പുത്രന്‍.ڈ^5)അതുകൊണ്ട് പരീശന്മാര്‍ ഒന്നിച്ചുകൂടിയപ്പോള്‍ യേശു അവരോട് ഒരു ചോദ്യം ചോദിച്ചു.%C(ന്യായപ്രമാണം പൂര്‍ണ്ണമായും പ്രവാചകരുടെ ലിഖിതങ്ങളില്‍നിന്നും ഈ രണ്ടു കല്പനകളില്‍ നിന്നുടലെടുത്തതാണ്.ڈB'[This verse may not be a part of this translation]o~W&ഇതാണ് പ്രഥമവും പരമ പ്രധാനവുമായ കല്പന.B}%[This verse may not be a part of this translation]&|E$ഗുരോ, ന്യായപ്രമാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കല്പന ഏത്?ڈ@{y#ഒരു പരീശന്‍ മോശെയുടെ ന്യായപ്രമാണത്തില്‍ വിദഗ്ദനായിരുന്നു. ആ പരീശന്‍ യേശുവിനെ പരീക്ഷിക്കാന്‍ ഒരു ചോദ്യം ചോദിച്ചു,fzE"യേശു സദൂക്യരെ ഉത്തരംമുട്ടിച്ച വാര്‍ത്ത പരീശന്മാര്‍ കേട്ടു. അവര്‍ യോഗം ചേര്‍ന്നു.y+!എല്ലാവരും യേശുവിന്‍റെ ഉപദേശം കേട്ട് അത്ഭുതപ്പെട്ടു.cx? ദൈവം പറഞ്ഞു, څഞാന്‍ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമാണ്. താനവരുടെ ദൈവമാണെന്ന് ദൈവം പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടില്ല. അവന്‍ ജീവിച്ചിരിക്കുന്നവരുടെ മാത്രം ദൈവമാണ്.ڈ wഉയിര്‍ത്തെഴുന്നേല്പിനെക്കുറിച്ചു ദൈവം നിങ്ങളോടു പറഞ്ഞിട്ടുള്ളത് നിങ്ങള്‍ വായിച്ചിട്ടില്ലേ?4vaഉയിര്‍ത്തെഴുന്നേല്‍ക്കുന്പോള്‍ വിവാഹം നിലനില്‍ക്കുന്നില്ല. എല്ലാരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെയാണ്.Ju യേശു ഉത്തരം പറഞ്ഞു, "നിങ്ങള്‍ക്കു മനസ്സിലാവില്ല. തിരുവെഴുത്തുകളില്‍ എന്താണു പറയുന്നതെന്നു നിങ്ങള്‍ക്കറിയില്ല. ദൈവത്തിന്‍റെ ശക്തിയെപ്പറ്റിയും നിങ്ങള്‍ക്കറിയില്ല.gtGപക്ഷേ എല്ലാ സഹോദരന്മാരും അവളെ വിവാഹം ചെയ്തിരുന്നു. അതിനാല്‍ അവള്‍ ഉയിര്‍ത്തെഴുന്നേറ്റു വന്നാല്‍ അവള്‍ ആരുടെ ഭാര്യയായിത്തീരും?ڈYs+ഒടുവില്‍ ആ സ്ത്രീയും മരിച്ചു.6reഎന്നാല്‍ രണ്ടാമനും കുട്ടികളുണ്ടാവാതെ മരിച്ചു. ഇതു തന്നെ മൂന്നാമനും ബാക്കി എല്ലാ സഹോദരന്മാര്‍ക്കും സംഭവിച്ചു.3q_ഞങ്ങളുടെ ഇടയില്‍ ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമന്‍ വിവാഹം കഴിച്ചു. പക്ഷേ കുട്ടികളില്ലാതെ മരിച്ചു. അതിനാല്‍ അയാളുടെ സഹോദരന്‍ ആ സ്ത്രീയെ വിവാഹം കഴിച്ചു.)pKഅവര്‍ പറഞ്ഞു, "ഗുരോ, മോശെ പറഞ്ഞു: വിവാഹിതനായ ഒരാള്‍ കുട്ടികളില്ലാതെ മരിച്ചാല്‍ അയാളുടെ സഹോദരന്‍ അയാളുടെ ഭാര്യയെ വിവാഹം കഴിക്കണം. എന്നിട്ട് മരിച്ച സഹോദരനുവേണ്ടി അവര്‍ കുട്ടികളെ ഉല്പാദിപ്പിക്കണം എന്ന്.Uo#അതേ ദിവസം തന്നെ ഏതാനും സദൂക്യര്‍ യേശുവിനെ സമീപിച്ചു. സദൂക്യര്‍ മരണത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പില്‍ വിശ്വസിച്ചിരുന്നില്ല. അവര്‍ യേശുവിനോടൊരു ചോദ്യം ചോദിച്ചു.[n/യേശുവിന്‍റെ വാക്കുകള്‍ കേട്ടവര്‍ അത്ഭുതപ്പെട്ടു. അവര്‍ യേശുവിനെ വിട്ടുപോയി. [P~}{[ywvutsrponm=l3jigfedca`D^]]\[>ZZXVTS?RLQ3O MDL5KaJ}I9GEDC @>>Y[This verse may not be a part of this translation]B}യോഗത്തില്‍ അവര്‍ യേശുവിനെ തടവിലിടാനും കൊല്ലാനുമുള്ള വഴി കണ്ടുപിടിക്കാന്‍ ശ്രമിച്ചു. എന്തെങ്കിലും കള്ളം പറഞ്ഞ് യേശുവിനെ പിടിച്ച് കൊല്ലാന്‍ അവര്‍ പരിപാടിയിട്ടു.!അപ്പോള്‍ മഹാപുരോഹിതന്‍റെ വസതിയില്‍ മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും യോഗം ചേരുകയായിരുന്നു. കയ്യഫാസ് എന്നായിരുന്നു മഹാപുരോഹിതന്‍റെ പേര്.,Qമറ്റന്നാള്‍ പെസഹാ ദിനമാണ്. അന്ന് മനുഷ്യപുത്രന്‍ ക്രൂശിക്കപ്പെടാന്‍ ശത്രുക്കളുടെ കയ്യിലേല്പിക്കപ്പെടും.ڈ% Eഇതെല്ലാം പറഞ്ഞുകഴിഞ്ഞ് യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു,X).അപ്പോള്‍ ആ നീചന്മാര്‍ കടന്നു പോകും. അവര്‍ക്കെന്നത്തേക്കും ശിക്ഷ കിട്ടും. എന്നാല്‍ നീതിമാന്മാര്‍ക്കു നിത്യജീവനും കിട്ടും.ڈq [-അപ്പോള്‍ രാജാവു മറുപടി പറയും, څഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, ഇവിടെയുള്ള എന്‍റെ സഹോദരന്മാര്‍ക്കു നിങ്ങളോരോന്നു നിരസിക്കുന്പോഴും അവ എനിക്കുവേണ്ടിയും സിക്കപ്പെടുകയായിരുന്നു.چC ,അപ്പോള്‍ അവരും മറുപടി പറയും, څകര്‍ത്താവേ, എന്നാണു ഞങ്ങള്‍ നീ വിശക്കുന്നവനായും ദാഹിക്കുന്നവനായും കണ്ടത്? എന്നാണു ഞങ്ങള്‍ നിന്നെ ഒറ്റയ്ക്കു വീട്ടില്‍ നിന്നകന്നു കണ്ടത്? എന്നാണു ഞങ്ങള്‍ നിന്നെ വസ്ത്രമില്ലാതെയോ, രോഗിയായോ, തടവുകാരനായോ കണ്ടത്? ഇങ്ങനെയൊക്കെ കണ്ടിട്ടും ഞങ്ങളെന്നാണു നിന്നെ സഹായിക്കാതെ പോയത്?چ2 ]+ഞാന്‍ വീട്ടില്‍ നിന്നകന്ന് ഒറ്റയ്ക്കായപ്പോള്‍ നിങ്ങളെന്നെ വീട്ടിലേക്കു വിളിച്ചില്ല. ഞാന്‍ വസ്ത്രമില്ലാതിരുന്നപ്പോള്‍ നിങ്ങള്‍ എനിക്കു ധരിക്കാന്‍ ഒന്നും തന്നില്ല. ഞാന്‍ രോഗിയായിരുന്നപ്പോഴും തടവുകാരനായിരുന്നപ്പോഴും നിങ്ങളെന്നെ ശ്രദ്ധിച്ചില്ല.چG *കടന്നു പോകൂ, എന്തെന്നാല്‍ എനിക്കു വിശന്നപ്പോള്‍ നിങ്ങളെനിക്കു ഭക്ഷണം തന്നില്ല. എനിക്കു ദാഹിച്ചപ്പോള്‍ ജലം തന്നില്ല.g G)എന്നിട്ട് അവന്‍റെ ഇടതുവശത്തു നില്‍ക്കുന്ന നീചന്മാരോടു രാജാവു പറയും, څകടന്നു പോകൂ. നിങ്ങളെ ശിക്ഷിക്കണമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ട്. നിത്യാഗ്നിയിലേക്കു പോകൂ. പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കും വേണ്ടിയുള്ളതാണ് നരകാഗ്നി.(I(അപ്പോള്‍ രാജാവ് മറുപടി പറയും, څഞാന്‍ നിങ്ങളോടു സത്യം പറയാം. ഇവിടെയുള്ള എന്‍റെ സഹോദരന്മാര്‍ക്കു നിങ്ങളോരോന്നു ചെയ്യുന്പോഴും അതെനിക്കു കൂടിയായിരിക്കും.چY+'നിന്നെ രോഗിയായും തടവുകാരനായും കണ്ട് നിന്നെ ഞങ്ങള്‍ ശുശ്രൂഷിച്ചതെപ്പോഴാണ്?چ1&നിന്നെ വീട്ടില്‍ നിന്നകലെ ഒറ്റയ്ക്ക് കണ്ട് ഞങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചതെപ്പോഴാണ്? നിന്നെ വസ്ത്രമില്ലാതെ കണ്ട് ഞങ്ങള്‍ വസ്ത്രം തന്നതെപ്പോഴാണ്?[/%അപ്പോള്‍ നീതിമാന്മാര്‍ മറുപടി പറയും, څകര്‍ത്താവേ, നിനക്ക് വിശക്കുന്നതു കണ്ട് ഞങ്ങള്‍ ഭക്ഷണം തന്നത് എപ്പോഴാണ്? നിനക്കു ദാഹിക്കുന്നതു കണ്ട് ഞങ്ങള്‍ വെള്ളം തന്നത് എപ്പോഴാണ്?B$[This verse may not be a part of this translation]}#എനിക്കു വിശന്നപ്പോള്‍ നിങ്ങളെനിക്കു ഭക്ഷണം തന്നതിനാല്‍ ആ രാജ്യം നിങ്ങള്‍ക്കുള്ളതാണ്. എനിക്കു ദാഹിച്ചപ്പോള്‍ നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ വീട്ടില്‍നിന്നും ദൂരെ ഒറ്റക്കായപ്പോള്‍ നിങ്ങളെന്നെ നിങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചു.pY"അപ്പോള്‍ രാജാവ്, തന്‍റെ വലതുവശത്തു നില്‍ക്കുന്ന നീതിമാന്മാരോട് പറയും, څവരൂ,چ എന്‍റെ പിതാവ് നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ദൈവം വാഗ്ദാനം ചെയ്ത രാജ്യത്തിലേക്കു വരൂ. ലോകാരംഭം മുതല്‍ ആ രാജ്യം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു.)K!അവന്‍ ചെമ്മരിയാടുകളെ (നീതിമാന്മാര്‍) വലതുവശത്തും കോലാടുകളെ (ദുഷ്ടന്മാര്‍) തന്‍റെ ഇടതു വശത്തും നിര്‍ത്തും.uc ലോകം മുഴുവനും ഉള്ള ജനത മനുഷ്യപുത്രനു മുന്നില്‍ സംഘടിക്കും. മനുഷ്യപുത്രന്‍ ജനങ്ങളെയാകെ രണ്ടായി വേര്‍തിരിക്കും. ഇടയന്‍ ചെമ്മരിയാടുകളില്‍നിന്നും കോലാടുകളെ വേര്‍തിരിക്കുന്നതുപോലെ.Qമനുഷ്യപുത്രന്‍ വീണ്ടും വരും. മഹത്വത്തോടുകൂടിയാവും അവന്‍ വരിക. എല്ലാ ദൂതന്മാരും അവനോടൊത്തു വരും. അവന്‍ രാജാവാകുകയും തന്‍റെ മഹത്തായ സിംഹാസനത്തില്‍ ഇരിക്കുകയും ചെയ്യും.B~[This verse may not be a part of this translation]B}[This verse may not be a part of this translation]F|അതിനാല്‍ യജമാനന്‍ തന്‍റെ ദാസന്മാരോടു പറഞ്ഞു, څആ ദാസനില്‍നിന്നും പണസഞ്ചി വാങ്ങി അതു പത്തു പണസഞ്ചിയുള്ളവനു കൊടുക്കുക.7{gനീ എന്‍റെ പണം പണമിടപാടുകാരില്‍ നിക്ഷേപിക്കണമായിരുന്നു. അപ്പോള്‍ എനിക്കെന്‍റെ പണം പലിശയോടെ കിട്ടുമായിരുന്നു.چpzYഎന്നാല്‍ യജമാനന്‍റെ മറുപടി ഇങ്ങനെയായിരുന്നു, څമടിയനും കൊള്ളരുതാത്തവനുമായവനേ, ഞാന്‍ വിതെയ്ക്കാത്തതു കൊയ്യുന്നവനും പതിരില്ലാതെ ശേഖരിക്കുന്നവനുമാണെന്ന് നീ അറിഞ്ഞെന്നു പറയുന്നു.By[This verse may not be a part of this translation]sx_അപ്പോള്‍ ഒരു സഞ്ചി പണം കിട്ടിയവന്‍ എത്തി. അവന്‍ യജമാനനോടു പറഞ്ഞു, څയജമാനനേ, അങ്ങ് കര്‍ക്കശക്കാരനാണെന്നു ഞാനറിഞ്ഞു. വിതയ്ക്കാത്തതു കൊയ്യുന്നവനാണ്. പതിരില്ലാതെ ശേഖരിക്കുന്നവനുമാണ്.rw]യജമാനന്‍ മറുപടി പറഞ്ഞു, څനീ ചെയ്തതു ശരിയാണ്. നീ വിശ്വസ്തദാസനാണ്. ആ ചെറിയ തുകകൊണ്ട് നീ കൂടുതല്‍ പണം ഉണ്ടാക്കി. അതിനാല്‍ ഞാന്‍ നിനക്കു കുറെക്കൂടി വലിയ സംഗതി ചെയ്യാനുള്ള ഉത്തവാദിത്വം തരുന്നു. വന്ന് എന്‍റെ സന്തോഷത്തില്‍ പങ്കുചേരുക.چ1v[അപ്പോള്‍ രണ്ടു പണസഞ്ചി ഏല്പിക്കപ്പെട്ടവനും എത്തി. അവന്‍ പറഞ്ഞു, څയജമാനനേ, അങ്ങ് രണ്ടു സഞ്ചി പണം എന്നെ ഏല്പിച്ചു. ഞാനതുകൊണ്ട് രണ്ട് സഞ്ചി പണം കൂടിയുണ്ടാക്കി.چu{യജമാനന്‍ മറുപടി പറഞ്ഞു, څനീ ചെയ്തതാണു ശരി. നീ വിശ്വസ്തനായ ദാസന്‍ തന്നെ. ആ ചെറിയ തുക നീ നന്നായി വിനിയോഗിച്ചു. അതുകൊണ്ട് ഞാന്‍ നിനക്കു അല്പം കൂടി വലിയ സംഗതികള്‍ ചെയ്യാനുള്ള ഉത്തരവാദിത്വം തരുന്നു. വന്ന് എന്‍റെ സന്തോഷത്തില്‍ പങ്കെടുക്കുക.ptYഅഞ്ചു സഞ്ചി പണം കിട്ടിയവന്‍ അഞ്ചെണ്ണം കൂടി യജമാനനു കാഴ്ച വച്ചു. അവന്‍ പറഞ്ഞു, څയജമാനനേ, അഞ്ചു സഞ്ചി പണമാണ് അങ്ങ് എന്നെ സൂക്ഷിക്കാന്‍ ഏല്പിച്ചത്. ഞാനതുകൊണ്ട് അഞ്ചുകൂടി സന്പാദിച്ചു.چ@syവളരെക്കാലത്തിനു ശേഷം യജമാനന്‍ തിരിച്ചു വന്നു. തന്‍റെ പണംകൊണ്ട് എന്തു ചെയ്തുവെന്ന് അയാള്‍ ഓരോരുത്തരോടും ചോദിച്ചു.`r9എന്നാല്‍ ഒരു സഞ്ചി പണം കിട്ടിയവന്‍ കുഴികുത്തി തന്‍റെ യജമാനന്‍റെ പണം അതിലിട്ടു.Pqരണ്ടു സഞ്ചി പണം കിട്ടിയവനും അതുപയോഗിച്ച് രണ്ടു സഞ്ചി പണം കൂടിയുണ്ടാക്കി. pഅഞ്ചു പണസഞ്ചി കിട്ടിയവന്‍ അതുടന്‍ വ്യാപാരത്തിനായി ഉപയോഗിച്ചു. അഞ്ചു സഞ്ചി പണം കൂടിയുണ്ടാക്കി.Coഅതില്‍ ഓരോരുത്തരുടേയും കഴിവിനനുസൃതമായി ഒരാള്‍ക്ക് അയാള്‍ അഞ്ചു പണസഞ്ചികള്‍ കൊടുത്തു. മറ്റൊരാള്‍ക്ക് രണ്ടും മൂന്നാമന് ഒന്നും പണസഞ്ചി നല്‍കി. എന്നിട്ടയാള്‍ പോയി.$nAഒരു സ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്ന ഒരാളെപ്പോലെയാണു സ്വര്‍ഗ്ഗരാജ്യം. പോകും മുന്പ് അയാള്‍ തന്‍റെ ദാസന്മാരോടു സംസാരിച്ചു. താന്‍ പോകുന്പോള്‍ തന്‍റെ സാധനങ്ങള്‍ സംരക്ഷിക്കണമെന്ന് അയാള്‍ അവരോടു പറഞ്ഞു.m# അതിനാല്‍ എപ്പോഴും തയ്യാറായിരിക്കുക. മനുഷ്യപുത്രന്‍ എന്ന് എപ്പോള്‍ വരുമെന്ന് നിങ്ങള്‍ക്കറിയില്ല.olW പക്ഷേ മണവാളന്‍ പറഞ്ഞു, څഞാന്‍ നിങ്ങളോടു സത്യമായി പറയുന്നു. എനിക്കു നിങ്ങളെ അറിയില്ല.چYk+ പിന്നീട്, മറ്റ് കന്യകമാരെത്തി. അവര്‍ പറഞ്ഞു, څകര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കായി വാതില്‍ തുറക്കൂ. ഞങ്ങള്‍ അകത്തു കയറട്ടെ.چj അതിനാല്‍ ബുദ്ധിഹീനരായ കന്യകമാര്‍ എണ്ണ വാങ്ങാന്‍ പോയി. അവര്‍ പോയപ്പോള്‍ മണവാളന്‍ വന്നു. അപ്പോള്‍ തയ്യാറായിരുന്നവര്‍ അവനോടൊത്തു വിവാഹസദ്യയ്ക്കു പോയി. അപ്പോള്‍ വാതിലടച്ചു കുറ്റിയിടപ്പെട്ടു. i ബുദ്ധിമതികള്‍ പറഞ്ഞു, څഇല്ല! നിങ്ങള്‍ക്കും ഞങ്ങള്‍ക്കും മതിയായ എണ്ണയില്ലാത്ത പ്രതിസന്ധിയിലാകും ഞങ്ങള്‍. പോയി എണ്ണക്കച്ചവടക്കാരില്‍നിന്നും നിങ്ങള്‍ക്കാവശ്യമായ എണ്ണ വാങ്ങിക്കൊണ്ടുവരിക.چXh)ബുദ്ധിഹീനരായ കന്യകമാര്‍ ബുദ്ധിമതികളായ കന്യകമാരോടു പറഞ്ഞു, څഞങ്ങളുടെ വിളക്കിലെ എണ്ണ തീര്‍ന്നു. നിങ്ങളുടെ എണ്ണ കുറച്ചു തരൂ.چ\g1അപ്പോള്‍ എല്ലാ കന്യകമാരും എഴുന്നേറ്റു. അവര്‍ തങ്ങളുടെ വിളക്കുകള്‍ കത്തിച്ചു.Bf[This verse may not be a part of this translation]Ye+മണവാളന്‍ വരാന്‍ വളരെ വൈകി. കന്യകമാര്‍ എല്ലാവരും ക്ഷീണിച്ച് ഉറങ്ങിത്തുടങ്ങി.~duബുദ്ധിമതികള്‍ വിളക്കിനോടൊപ്പം അവരുടെ പാത്രങ്ങളില്‍ കൂടുതല്‍ എണ്ണയും കൊണ്ടുവന്നിരുന്നു.Vc%മണ്ടികളായ കന്യകമാര്‍ വിളക്കിനോടൊപ്പം ആവശ്യമായ എണ്ണ കൊണ്ടുവന്നിരുന്നില്ല.Qbഅവരില്‍ അഞ്ചു കന്യകമാര്‍ ബുദ്ധിഹീനരായിരുന്നു. അഞ്ചുപേര്‍ ബുദ്ധിമതികളും.ta cമണവാളന്‍റെ വരവിനുവേണ്ടി കാത്തിരിക്കാന്‍ പോയ പത്തു കന്യകമാരെപ്പോലെയാണ് സ്വര്‍ഗ്ഗരാജ്യം. അവര്‍ തങ്ങളുടെ വിളക്കും കൊണ്ടുവന്നിരുന്നു.` 3അപ്പോള്‍ യജമാനന്‍ ദാസനെ ശിക്ഷിക്കും. യജമാനന്‍ അവനെ കപടഭക്തിക്കാരുടെ കൂടെ ഇടും. അവിടെ ആളുകള്‍ കരയുകയും വേദനകൊണ്ട് പല്ലുകടിക്കുകയും ചെയ്യും.ڈ-_S2അപ്പോള്‍ അവന്‍ തയ്യാറായിരിക്കാത്ത സമയം യജമാനന്‍ വരും. ദാസന്‍ യജമാനനെ പ്രതീക്ഷിക്കാത്ത സമയമായിരിക്കും അത്.^1ആ ദാസന്‍ അപ്പോള്‍ മറ്റു ദാസന്മാരെ മര്‍ദ്ദിക്കാന്‍ തുടങ്ങും. അവന്‍ തന്‍റെ ഇഷ്ടക്കാരായ മറ്റ് കുടിയന്മാരോടൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യും.4]a0എന്നാല്‍ ആ ദാസന്‍ ദുഷ്ടനും യജമാനന്‍ ഉടനെയെങ്ങും മടങ്ങിവരില്ലെന്നു കരുതുന്നവനുമാണെങ്കില്‍ എന്തു സംഭവിക്കും?\)/ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. യജമാനനുള്ളതു മുഴുവന്‍ പരിപാലിക്കാന്‍ അയാള്‍ ആ ദാസനെ നിയോഗിക്കും.`[9.യജമാനന്‍ വരുന്പോള്‍ ഏല്പിച്ച ജോലി ചെയ്തുകൊണ്ടിരിക്കുന്ന ദാസന്‍ സന്തോഷിക്കും.Z-ആരാണ് വിശ്വസ്തനും ബുദ്ധിമാനുമായ ദാസന്‍? മറ്റു ദാസന്മാര്‍ക്ക് യഥാസമയം ഭക്ഷണം കൊടുക്കുവാന്‍ യജമാനന്‍ ഒരു ദാസനെ ഏല്പിക്കുന്നു. യജമാനന്‍ ആ ജോലി വിശ്വാസപൂര്‍വ്വം ഏല്പിക്കുന്ന ദാസന്‍ ആരാണ്?oYW,അതിനാല്‍ നിങ്ങളും തയ്യാറായിരിക്കുക. അപ്രതീക്ഷിതമായിരിക്കും മനുഷ്യപുത്രന്‍റെ വരവ്.gXG+ഇത് ഓര്‍മ്മിക്കുക: കള്ളന്‍ വരുന്ന സമയം ഉടമസ്ഥനറിയാമെങ്കില്‍ അയാള്‍ അവന്‍റെ വരവു കാത്തിരിക്കും. അയാള്‍ കാവലിരുന്ന് കള്ളനെ തടയും.W*അതുകൊണ്ട് എപ്പോഴും തയ്യാറായിരിക്കുക. നിങ്ങളുടെ കര്‍ത്താവ് വരുന്ന ദിവസം നിങ്ങള്‍ക്കറിയില്ല.ZV-)ധാന്യം കുത്തുന്ന രണ്ടു സ്ത്രീകളിലൊരുവളെ വിട്ട് മറ്റവളെ എടുത്തുകൊണ്ടുപോകും.dUA(വയലില്‍ പണിയുന്ന രണ്ടു പേരില്‍ ഒരാളെ ഉപേക്ഷിച്ച് മറ്റെയാളെ എടുത്തുകൊണ്ടുപോകും.KT'സംഭവിക്കുന്നതിനെപ്പറ്റിയൊന്നും അവരറിഞ്ഞിരുന്നില്ല. പക്ഷേ അപ്പോള്‍ പ്രളയം വന്ന് എല്ലാവരും നശിപ്പിക്കപ്പെട്ടു. മനുഷ്യപുത്രന്‍ വരുന്പോഴും അങ്ങനെ തന്നെയായിരിക്കും. S &ആ കാലത്ത് പ്രളയത്തിനു മുന്പ് ആളുകള്‍ തിന്നുകയും കുടിക്കുകയുമായിരുന്നു. അവര്‍ വിവാഹം കഴിക്കുകയും മക്കളെ വിവാഹം കഴിപ്പിക്കുകയും ചെയ്തിരുന്നു. നോഹ പെട്ടകത്തില്‍ കയറും വരെ അവരതു തുടര്‍ന്നു.cR?%മനുഷ്യപുത്രന്‍ വരുന്പോള്‍ നോഹയുടെ കാലത്തേതു പോലെ തന്നെയായിരിക്കും സംഭവിക്കുക.Q$ആ ദിവസമോ സമയമോ ആര്‍ക്കുമറിയില്ല. പുത്രനോ ദൂതന്മാര്‍ക്കോ അതറിയില്ല. പിതാവിനു മാത്രമേ അതറിയൂ.zPm#ലോകവും ആകാശവും ഭൂമിയും നശിപ്പിക്കപ്പെട്ടേക്കാം. പക്ഷേ എന്‍റെ വാക്കുകള്‍ അനശ്വരങ്ങളാണ്.O!"ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ഈ തലമുറയിലെ ജനങ്ങള്‍ ജീവിച്ചിരിക്കെത്തന്നെ ഇതൊക്കെ സംഭവിക്കും!N'!അതുപോലെതന്നെ സംഗതികള്‍ സംഭവിക്കുന്നതു കാണുന്പോള്‍ സമയം വാതിലിനടുത്തെത്തിയെന്നു നിങ്ങളും അറിയും.MM അത്തിമരം നമ്മെ പഠിപ്പിക്കുന്ന പാഠമുണ്ടല്ലോ, അത്തിമരക്കൊന്പുകള്‍ പച്ചയും മൃദുവുമാകുകയും ഇലകള്‍ മുളച്ചു തുടങ്ങുകയും ചെയ്യുന്പോള്‍ നിങ്ങള്‍ പറയും വേനല്‍ വരവായെന്ന്.L ഉച്ചത്തിലുള്ള കാഹളശബ്ദത്തോടെ അവന്‍ ദൂതന്മാരെ അയയ്ക്കും. എല്ലാ ഭാഗത്തുനിന്നും അവന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ ദൂതന്മാര്‍ വിളിച്ചു കൂട്ടും.{Koആ സമയം മനുഷ്യപുത്രന്‍റെ വരവിനെ കാണിക്കുന്ന അടയാളങ്ങള്‍ ആകാശത്തു ദൃശ്യമാകും. ലോകത്തിലെ എല്ലാ ജനതയും നിലവിളിക്കും. മനുഷ്യപുത്രന്‍ ആകാശത്തു മേഘങ്ങളില്‍ വരുന്നതെല്ലാവരും കാണും. മനുഷ്യപുത്രന്‍ ശക്തിയോടെയും ഏറെ മഹത്വത്തോടെയും വരും./JWആ ദിവസങ്ങളുടെ കഷ്ടപ്പാടുകള്‍ കഴിഞ്ഞയുടനെ ഇങ്ങനെ സംഭവിക്കും:oIWകഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നതെവിടെയോ അവിടെ ശവമുണ്ട് എന്ന് നിങ്ങളറിയുന്നതു പോലെ എല്ലാവരും അറിഞ്ഞുകൊണ്ടായിരിക്കും ഞാന്‍ വരിക. R~}{=yYwiutFrqqp[This verse may not be a part of this translation]?Lw>മഹാപുരോഹിതന്‍ യേശുവിനോടു ചോദിച്ചു, "ഇവര്‍ നിനക്കെതിരെ സാക്ഷി പറഞ്ഞിരിക്കുന്നു. നിനക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലേ? ഇവര്‍ പറയുന്നതു സത്യമല്ലേ?ڈK=ഈ മനുഷ്യന്‍ പറഞ്ഞു, څഎനിക്ക് ഈ ആലയം നശിപ്പിക്കാനും മൂന്നു ദിവസത്തിനകം പണിയാനും കഴിയും എന്ന്.ڈzJm<കള്ളസാക്ഷികള്‍ പലരും വന്നു എങ്കിലും അവനെ കൊല്ലാന്‍പോന്ന യഥാര്‍ത്ഥകാരണങ്ങള്‍ കണ്ടുപിടിക്കാനായില്ല. അപ്പോള്‍ രണ്ടു പേര്‍ വന്നു പറഞ്ഞു.wIg;യേശുവിനെ കൊല്ലാന്‍ പാകത്തിന് അവനില്‍ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു മഹാപുരോഹിതരും യെഹൂദസമിതി മുഴുവനും.WH':യേശുവിനെ പിന്തുടര്‍ന്നിരുന്നെങ്കിലും പത്രൊസ് അവന്‍റെയടുത്തേക്കു വന്നില്ല. മഹാപുരോഹിതന്‍റെ വീട്ടുമുറ്റംവരെ അവന്‍ വന്നു. അവന്‍ മുറ്റത്ത് കടന്ന് കാവല്‍ക്കാരോടൊത്തിരുന്ന് സംഭവിക്കാന്‍ പോകുന്നത് കാണാന്‍ ആഗ്രഹിച്ചു.G39യേശുവിനെ പിടികൂടിയവര്‍ അവനെ മഹാപുരോഹിതനായ കയ്യഫാവിന്‍റെ അടുത്തേക്കു കൊണ്ടുപോയി. ശാസ്ത്രിമാരും ജനത്തിന്‍റെ മൂപ്പന്മാരും അവിടെ ഒത്തുകൂടിയിരുന്നു.6Fe8പ്രവാചകരെഴുതിയത് ഫലിക്കാനാണ് ഇങ്ങനെയൊക്കെ നടന്നത്.ڈ അപ്പോള്‍ ശിഷ്യന്മാരെല്ലാവരും യേശുവിനെ വിട്ട് ഓടിപ്പോയി. E7ഉടന്‍ യേശു എല്ലാവരോടുമായി പറഞ്ഞു, "നിങ്ങളെന്നെ പിടിക്കാന്‍ വന്നത് കുറ്റവാളിയെ എന്നപോലെ വാളും കുന്തവുമൊക്കെയായിട്ടാണ്. എന്നും ഞാന്‍ ദൈവാലയത്തില്‍ ഉപദേശിച്ചിരുന്നു. ആരും എന്നെ പിടിച്ചില്ല.ZD-6അപ്പോള്‍ എങ്ങനെ ഈ കാര്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടും? തിരുവെഴുത്തില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയൊക്കെ സംഭവിക്കണമെന്നാണ്.ڈ C5ഞാനെന്‍റെ പിതാവിനോടാവശ്യപ്പെട്ടാല്‍ പന്ത്രണ്ടു ലെഗ്യൊനിലും അധികം ദൂതന്മാരെ എന്‍റെ രക്ഷയ്ക്കായി അവന്‍ അയയ്ക്കും എന്ന് നിങ്ങള്‍ക്കറിയില്ലേ.>Bu4യേശു അവനോടു പറഞ്ഞു, "നിന്‍റെ വാള്‍ അതിന്‍റെ സ്ഥലത്തുതന്നെ തിരിച്ചിടുക. വാളെടുക്കുന്നവന്‍ വാളിനാല്‍ കൊല്ലപ്പെടും.=As3ഇതു നടക്കുന്പോള്‍ യേശുവിനോടൊപ്പമുണ്ടായിരുന്ന ഒരാള്‍ വാള്‍ വലിച്ചൂരി മഹാപുരോഹിതന്‍റെ ദാസന്‍റെ ചെവിക്കു വെട്ടി.@#2യേശു അവനോടു പറഞ്ഞു, "സുഹൃത്തേ നീ വന്ന കാര്യം നിറവേറ്റുക.ڈ അപ്പോള്‍ വന്നര്‍ യേശുവിനെ പിടിച്ചു കെട്ടി.b?=1അതിനാലവന്‍ യേശുവിന്‍റെയടുത്തേക്കു ചെന്ന് "ഗുരോ!ڈ എന്നു വിളിച്ച് അവനെ ചുംബിച്ചു.8>i0യേശുവിനെ തിരിച്ചറിയാന്‍ യൂദാ, അവര്‍ക്ക് ഒരടയാളം പറഞ്ഞുകൊടുത്തു. "ഞാന്‍ ചുംബിക്കുന്നവനാണ് യേശു. അവനെ പിടികൂടുക.ڈ5=c/യേശു സംസാരിച്ചുകൊണ്ടിരിക്കവേ, യൂദാ അവിടെയെത്തി. പന്ത്രണ്ടു ശിഷ്യന്മാരിലൊരുവനായിരുന്നു അയാള്‍. അനേകംപേര്‍ അവനോടൊപ്പമുണ്ടായിരുന്നു. മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും അയച്ചവരായിരുന്നു അവര്‍. അവരുടെ കയ്യില്‍ വാളുകളും കുന്തങ്ങളുമുണ്ടായിരുന്നു.X<).എഴുന്നേല്‍ക്കൂ! നമ്മള്‍ക്കു പോകാം. ഇതാ എന്നെ ഒറ്റിക്കൊടുക്കുന്നവനും എത്തി.ڈN;-ശിഷ്യന്മാരുടെയടുത്തേക്കു മടങ്ങിയെത്തി പറഞ്ഞു, "ഇപ്പോഴും നിങ്ങള്‍ ഉറങ്ങുകയും വിശ്രമിക്കുകയും ആണോ? മനുഷ്യപുത്രന്‍ പാപികളുടെ കയ്യില്‍ ഏല്പിക്കപ്പെടുന്ന സമയം അടുത്തു.`:9,അതിനാല്‍ യേശു ഒരിക്കല്‍ കൂടി ദൂരേക്കു മാറി പ്രാര്‍ത്ഥിച്ചു. മൂന്നാം തവണയും അവന്‍ അതേ കാര്യങ്ങള്‍ തന്നെയാണ് പ്രാര്‍ത്ഥിച്ചത്.V9%+അനന്തരം യേശു ശിഷ്യന്മാരുടെയടുത്തേക്കു മടങ്ങി വന്നു. അപ്പോഴും അവര്‍ ഉറങ്ങുന്നതു കണ്ടു. അവരുടെ കണ്ണുകള്‍ ക്ഷീണിച്ചിരുന്നു.%8C*പിന്നെ യേശു രണ്ടാമതും ദൂരേക്കു മാറി പ്രാര്‍ത്ഥിച്ചു. " എന്‍റെ പിതാവേ, വേദനാകരമായ ഇതെല്ലാം എന്നില്‍ നിന്നെടുക്കാന്‍ കഴിയില്ലെങ്കില്‍, ഞാനിതൊക്കെ ചെയ്യണമെങ്കില്‍, അങ്ങയുടെ ഇഷ്ടം പ്രവര്‍ത്തിച്ചാലും.ڈ7)പ്രലോഭിക്കപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുക. ശരിയായതു ചെയ്യാന്‍ നിങ്ങളുടെ ആത്മാവു കൊതിക്കുന്നു. പക്ഷേ ശരീരം ക്ഷീണിച്ചതാണ്.ڈ6(എന്നിട്ട് യേശു ശിഷ്യന്മാരുടെയടുത്തേക്ക് മടങ്ങിയെത്തി. ശിഷ്യന്മാര്‍ ഉറങ്ങുന്നതാണ് അവന്‍ കണ്ടത്. അവന്‍ പത്രൊസിനോടു പറഞ്ഞു, "ഒരു മണിക്കൂറുപോലും നിങ്ങള്‍ക്കു എന്നോടൊപ്പം ഉണര്‍ന്നിരുന്നു കൂടെ?W5''പിന്നീട് യേശു അവരില്‍നിന്ന് അല്പം അകലേക്കു നടന്നു. ഭൂമിയില്‍ കവിണ്ണു വീണ് അവന്‍ പ്രാര്‍ത്ഥിച്ചു, "പിതാവേ, കഴിയുമെങ്കില്‍ കഷ്ടതയുടെ ഈ പാനപാത്രം എനിക്കു തരാതിരിക്കുക. എങ്കിലും എന്‍റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ.ڈz4m&അവന്‍ അവരോടു പറഞ്ഞു, "എന്‍റെ ആത്മാവ് ദുഃഖം കൊണ്ട് നിറഞ്ഞിരിക്കുന്നു. ദുഃഖംകൊണ്ട് ഹൃദയം പൊട്ടുന്നു. ഇവിടെ എന്നോടൊപ്പം ഉണര്‍ന്നിരിക്കുക.ڈt3a%അനന്തരം അവന്‍ പത്രൊസിനെയും രണ്ട് സെബെദിപുത്രന്മാരെയും കൂട്ടി പുറപ്പെട്ടു. അനന്തരം യേശു വളരെ ദുഃഖിതനും കുഴങ്ങിയവനുമായി കാണപ്പെട്ടു.`29$പിന്നീട് യേശു ശിഷ്യന്മാരോടു കൂടി ഗെത്ത്ശെമന എന്ന സ്ഥലത്തേക്കു പോയി. യേശു ശിഷ്യന്മാരോടു പറഞ്ഞു, "ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ അവിടെ പോകുന്പോള്‍ നിങ്ങള്‍ ഇവിടെത്തന്നെ ഇരിക്കുക.ڈ1##എന്നാല്‍ പത്രൊസ് പറഞ്ഞു, "ഇല്ല, ഞാനൊരിക്കലും അങ്ങയെ തള്ളിപ്പറയില്ല! ഞാന്‍ നിന്നോടൊപ്പം മരിക്കാനും തയ്യാറാണ്.ڈ മറ്റു ശിഷ്യന്മാരും ഇതു തന്നെ പറഞ്ഞു.Z0-"യേശു പറഞ്ഞു, "ഞാന്‍ നിന്നോടു സത്യമായി പറയട്ടെ. ഇന്നു രാത്രി നീയെന്നെ തള്ളിപ്പറയും. കോഴികൂകും മുന്പ് മൂന്നു തവണ തള്ളിപ്പറയും.ڈ3/_!പത്രൊസ് മറുപടി പറഞ്ഞു, "നീ മൂലം മറ്റെല്ലാ ശിഷ്യന്മാര്‍ക്കും വിശ്വാസം നഷ്ടപ്പെട്ടാലും എനിക്കു നഷ്ടപ്പെടില്ല.ڈU.# പക്ഷെ ഞാന്‍ മരിച്ചാലും ഉയിര്‍ത്തെഴുന്നേല്‍ക്കും. എന്നിട്ടു ഞാന്‍ ഗലീലയിലേക്കു പോകും. നിങ്ങള്‍ക്കു മുന്പേ ഞാനവിടെ പോകും.ڈB-[This verse may not be a part of this translation]q,[ശിഷ്യന്മാരെല്ലാവരും ചേര്‍ന്ന് ഒരു സ്തോത്രം പാടി അനന്തരം അവര്‍ ഒലിവുമലയിലേക്കു പോയി.s+_ഞാന്‍ ഇതു കൂടി പറയുന്നു. എന്‍റെ പിതാവിന്‍റെ രാജ്യത്ത് നിങ്ങളോടൊത്ത് പുതിയ വീഞ്ഞ് കുടിക്കുംവരെ ഞാന്‍ ഈ വീഞ്ഞ് ഒരിക്കലും കുടിക്കില്ല.ڈ'*Gഇതെന്‍റെ രക്തമാണ്. ഇത് ദൈവം അവന്‍റെ ജനതയോടു നടത്തിയ പുതിയനിയമത്തിന്‍റെ തുടക്കമാണ്. തങ്ങളുടെ പാപം പൊറുക്കപ്പെടാന്‍ ഇത് അനേകര്‍ക്കു നല്‍കിയിരിക്കുന്നു.t)aഎന്നിട്ട് യേശു ഒരു പാനപാത്രം വീഞ്ഞെടുത്തു. ദൈവത്തിന് നന്ദി പറഞ്ഞ് അവനതു ശിഷ്യന്മാര്‍ക്കു കൊടുത്തു. "നിങ്ങളോരോരുത്തരും ഇതു കുടിക്കുക.l(Qഅവര്‍ ആഹാരം കഴിക്കവേ, യേശു ഏതാനും അപ്പം എടുത്തു. അപ്പം തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞ് അവന്‍ അതു വീതിച്ച് ശിഷ്യന്മാര്‍ക്കു നല്‍കി. യേശു പറഞ്ഞു, "ഈ അപ്പം തിന്നുക. ഇതെന്‍റെ ശരീരമാണ്.ڈ`'9അപ്പോള്‍ യൂദാ യേശുവിനോടു പറഞ്ഞു, "ഗുരോ, തീര്‍ച്ചയായും അങ്ങയെ ഒറ്റിക്കൊടുക്കുന്നവന്‍ ഞാനാകില്ല.ڈ (യൂദയായിരുന്നു യേശുവിനെ ഒറ്റിക്കൊടുത്തത്). യേശു പറഞ്ഞു, "അതേ, അതു നീ തന്നെയാണ്.ڈI& മനുഷ്യപുത്രന്‍ അവനെപ്പറ്റി എഴുതപ്പെട്ടതുപോലെ പോയി മരിക്കും. തിരുവെഴുത്തുകള്‍ അതു തന്നെ പറയുന്നു. എന്നാല്‍ മനുഷ്യപുത്രനെ കൊല്ലാന്‍ കൊടുക്കുന്നവനു കഷ്ടം. അവന്‍ ജനിക്കാതിരിക്കാതിരിക്കുകയായിരുന്നു അവനു നല്ലത്.ڈ%!യേശു പറഞ്ഞു, "എന്നോടൊപ്പം ഒരേ പാത്രത്തില്‍നിന്ന് കഴിക്കുന്ന ഒരുവനായിരിക്കും എനിക്കെതിരെ തിരിയുക.Z$-ഇതു കേട്ട് ശിഷ്യന്മാര്‍ക്കു വളരെ സങ്കടമായി. ഓരോരുത്തരും യേശുവിനോടു പറഞ്ഞു, "കര്‍ത്താവേ, തീര്‍ച്ചയായും അതു ഞാനായിരിക്കില്ല.ڈ V}|bzxwuttZrqqo`n2kjIiSffecbbD`_d^ \b[FYXVVRTSRQ$MJJbHFFEtDCB@ >D<;;9P7543n2d0/-+*)'%J#N!"d!5I ^s n : T9K mഅങ്ങനെ യേശുവിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഗലീലയിലെങ്ങും പരന്നു.,J Sജനങ്ങള്‍ അത്ഭുതപ്പെട്ടു. അവര്‍ പരസ്പരം ചോദിച്ചു, “എന്താണിവിടെ സംഭവിയ്ക്കുന്നത്? ഇയാള്‍ പുതിയതു ചിലതു ഉപദേശിക്കുന്നു. അതും അധികാരത്തോടെ! അവന്‍ അശുദ്ധാത്മാക്കളോട് ആജ്ഞാപിക്കുകവരെ ചെയ്യുന്നു. അശുദ്ധാത്മാക്കളാകട്ടെ അവനെ അനുസരിക്കുകയും ചെയ്യുന്നു.”DI അയാളെ വിറപ്പിച്ചുകൊണ്ട് വലിയ ശബ്ദത്തോടെ അശുദ്ധാത്മാവ് പുറത്തു പോയി.>H wയേശു അവനെ ശകാരിച്ചു, “മിണ്ടാതിരിക്ക്, അയാളില്‍ നിന്ന് പുറത്തു വരൂ.”G “നസറത്തിലെ യേശുവേ! നിനക്കു ഞങ്ങളെക്കൊണ്ടെന്താണു വേണ്ടത്? നീ ഞങ്ങളെ നശിപ്പിക്കാനാണോ വന്നത്. നീ ആരാണെന്ന് എനിക്കറിയാം, ദൈവത്തിന്‍റെ പരിശുദ്ധന്‍.”F yഅവന്‍ യെഹൂദപ്പള്ളിയിലിരിക്കെ, അശുദ്ധാത്മാവ് ബാധിച്ച ഒരാളവിടെയുണ്ടായിരുന്നു. അയാള്‍ അലറി,E  യേശുവിന്‍റെ ഉപദേശം അവരെ അത്ഭു തപരതന്ത്രരാക്കി. യേശു ഉപദേശിച്ചത് അവരുടെ ശാസ്ത്രിമാരെപ്പോലെയായിരുന്നില്ല. അധികാരത്തോടെയാണവന്‍ ഉപദേശിച്ചത്.0D [യേശുവും ശിഷ്യന്മാരും കഫര്‍ന്നഹൂമിലേക്കു പോയി. ശബ്ബത്തുദിവസം യേശു യെഹൂദപ്പള്ളിയിലെത്തി ജനങ്ങളെ ഉപദേശിച്ചു.C }അവരുടെ അപ്പന്‍ സെബെദിയും മറ്റു ജോലിക്കാരും വഞ്ചിയിലുണ്ടായിരുന്നു. യേശു സഹോദരന്മാരെ കണ്ടപ്പോള്‍ അവരോട് തന്നെ പിന്തുടരാന്‍ പറഞ്ഞു, അവര്‍ തങ്ങളുടെ അപ്പനെ വിട്ട് യേശുവിനെ പിന്തുടര്‍ന്നു.B #യേശു തടാകത്തീരത്തു കൂടിത്തന്നെ നടന്നു. അവന്‍ രണ്ടു സഹോദരന്മാരെക്കൂടി കണ്ടു. സെബെദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും. അവര്‍ തങ്ങളുടെ വള്ളത്തില്‍ മീന്‍ പിടിക്കാന്‍ വല ഒരുക്കുകയായിരുന്നു.OA അതിനാല്‍ ശിമോനും അന്ത്രെയാസും വലകളുപേക്ഷിച്ച് യേശുവിനെ പിന്തുടര്‍ന്നു.(@ Kയേശു അവരോടു പറഞ്ഞു, “വരൂ, എന്നെ പിന്തുടരൂ, ഞാന്‍ നിങ്ങളെ തികച്ചും വ്യത്യസ്തമായ മീന്‍പിടുത്തക്കാരാക്കാം. നിങ്ങള്‍ മീനല്ല മനുഷ്യരെയാണ് ഒത്തുകൂട്ടേണ്ടത്.”)? Mയേശു ഗലീലതടാകത്തിനടുത്തു കൂടി പോകുകയായിരുന്നു. അവന്‍ ശിമോനെയും സഹോദരന്‍ അന്ത്രെയാസിനെയും കണ്ടു. മീന്‍പിടുത്തക്കാരായിരുന്ന അവര്‍ വലയെറിയുകയായിരുന്നു.a> =യേശു പറഞ്ഞു, “ഇതാ അനുയോജ്യമായ സമയമായി. ദൈവരാജ്യം എത്തിയിരിക്കുന്നു. നിങ്ങള്‍ മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കുക.”)= Mഅതിനുശേഷം, യോഹന്നാന്‍ തുറങ്കിലടയ്ക്കപ്പെട്ടു. യേശു ഗലീലയിലേക്കു പോയി. ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു.9< m നാല്പതുദിവസം അവനവിടെ വന്യമൃഗങ്ങളോടൊത്തു വസിച്ചു. അവന്‍ മരുഭൂമി യിലായിരിക്കവേ, സാത്താന്‍ അവനെ പ്രലോഭിപ്പിച്ചു. ദൂതന്മാര്‍ വന്ന് യേശുവിനെ ശുശ്രൂഷിച്ചു പോന്നു.R;  അനന്തരം പരിശുദ്ധാത്മാവ് യേശുവിനെ ഒറ്റയ്ക്ക് മരുഭൂമിയിലേക്കു കൊണ്ടുപോയി.U: % സ്വര്‍ഗ്ഗത്തില്‍നിന്നൊരു ശബ്ദം പറഞ്ഞു, “നീയെന്‍റെ പുത്രനാണ്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്നില്‍ സന്തുഷ്ടനാണ്.”9  യേശു വെള്ളത്തില്‍നിന്നും പൊങ്ങിവരുന്പോള്‍ അവന്‍ തുറന്ന ആകാശം കണ്ടു. പരിശുദ്ധാത്മാവ് ഒരു പ്രാവിന്‍റെ രൂപത്തില്‍ യേശുവിന്‍റെ അടുത്തെത്തി.b8 ? ആ സമയം യേശു ഗലീലയിലെ നസറെത്തില്‍നിന്നും യോഹന്നാന്‍റെ അടുത്തെത്തി. യോഹന്നാന്‍ യേശുവിനെ യോര്‍ദ്ദാന്‍നദിയില്‍ സ്നാനപ്പെടുത്തി.?7 yഞാന്‍ നിങ്ങളെ ജലംകൊണ്ടു ജ്ഞാനസ്നാനം ചെയ്തു. വരുവാനിരിക്കുന്നവന്‍ നിങ്ങളെ പരിശുദ്ധാത്മാവില്‍ സ്നാനപ്പെടുത്തും.”:6 oയോഹന്നാന്‍ ഇങ്ങനെയാണവരോടു പ്രസംഗിച്ചത്, “എനിക്കു പിന്നാലെ എന്നെക്കാള്‍ ശ്രേഷ്ഠനായവന്‍ വരുന്നു. അവന്‍റെ ചെരുപ്പിന്‍റെ വള്ളി അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല.(5 Kഒട്ടകരോമം കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങള്‍ യോഹന്നാന്‍ ധരിച്ചിരുന്നു. തുകല്‍കൊണ്ടുള്ള ഒരു അരപ്പട്ടയും അദ്ദേഹം ധരിച്ചിരുന്നു. അവന്‍ വെട്ടുക്കിളികളെ തിന്നുകയും കാട്ടുതേന്‍ കുടിയ്ക്കുകയും ചെയ്തിരുന്നു.x4 kയെഹൂദ്യയിലെയും യെരൂശലേമിലെയും എല്ലാ ജനങ്ങളും യോഹന്നാന്‍റെ അടുക്കലേക്കു പ്രവഹിച്ചു. അവര്‍ തങ്ങള്‍ ചെയ്ത പാപങ്ങളേറ്റു പറഞ്ഞു. യോഹന്നാന്‍ അവരെ യോര്‍ദ്ദാന്‍നദിയില്‍ സ്നാനപ്പെടുത്തി.H3  അതിനാല്‍ സ്നാപകയോഹന്നാന്‍ വന്ന് ആളുകളെ മരുഭൂമിയില്‍ സ്നാനപ്പെടുത്തി. തങ്ങള്‍ മാനസാന്തരപ്പെട്ടു എന്നു കാണിക്കാന്‍ സ്നാനപ്പെടുകയാണ് വേണ്ടതെന്ന് യോഹന്നാന്‍ അവരോടു പറഞ്ഞു. അപ്പോഴവരുടെ പാപങ്ങള്‍ പൊറുക്കപ്പെടും.w2 i“മരുഭൂമിയില്‍ നിന്നൊരാള്‍ വിളിച്ചു പറയുന്നു, ‘കര്‍ത്താവിനായി വഴിയൊരുക്കുവിന്‍ അവന്‍റെ മാര്‍ഗ്ഗങ്ങള്‍ നേരെയാക്കുവിന്‍” യെശയ്യാവ് 40:31 5യെശയ്യാപ്രവാചകന്‍ പറഞ്ഞതോടെയാണ്. യെശയ്യാവ് എഴുതി: “ശ്രദ്ധിക്കൂ, ഞാന്‍ എന്‍റെ ദൂതനെ നിനക്കു മുന്‍പായി അയയ്ക്കും. അവന്‍ നിനക്കു വഴിയൊരുക്കും.” മലാഖി 3:1 0 ദൈവപുത്രനായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള സുവിശേഷം ആരംഭിക്കുന്നത്, സംഭവിക്കുന്നതിനെപ്പറ്റി/!ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുക. ഞാന്‍ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് നിങ്ങള്‍ക്കുറപ്പിക്കാം. ലോകാവസാനംവരെ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകും.ڈ3._അതിനാല്‍ നിങ്ങള്‍ എല്ലാ രാജ്യങ്ങളിലും ചെന്ന് അവരെ ശിഷ്യന്മാരാക്കുക. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും പേരില്‍ അവരെ സ്നാനപ്പെടുത്തുക.a-;അതിനാല്‍ യേശു അവരുടെയടുത്തേക്കു വന്നു പറഞ്ഞു, "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സര്‍വ്വ അധികാരങ്ങളും എനിക്കു തന്നിരിക്കുന്നു.m,Sമലയില്‍ അവര്‍ യേശുവിനെ കണ്ടു. അവര്‍ അവനെ നമസ്കരിച്ചു. എങ്കിലും യഥാര്‍ത്ഥത്തില്‍ അതു യേശുവാണെന്ന് ചില ശിഷ്യന്മാര്‍ വിശ്വസിച്ചില്ല.+പതിനൊന്നു ശിഷ്യന്മാരും ഗലീലയിലേക്കു പോയി. യേശു നിര്‍ദ്ദേശിച്ചിരുന്ന മലയിലേക്കാണവര്‍ പോയത്.*yഅതു കേട്ട ഭടന്മാര്‍ പണം ഒളിച്ചുവച്ച് മഹാപുരോഹിതരുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചു. ആ കഥ ഇന്നോളം യെഹൂദര്‍ക്കിടയില്‍ പ്രചരിക്കുന്നു.b)=ദേശവാഴി ഇതറിഞ്ഞാല്‍ അയാളെ ഞങ്ങള്‍ സമാധാനപ്പെടുത്തി നിങ്ങളെ രക്ഷിച്ചുകൊള്ളാം.ڈ*(M അവര്‍ ഭടന്മാരോടു പറഞ്ഞു, "രാത്രിയില്‍ ഞങ്ങള്‍ ഉറങ്ങിക്കിടക്കുന്പോള്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ വന്ന് മൃതദേഹം മോഷ്ടിച്ചു എന്ന് ജനങ്ങളോടു നിങ്ങള്‍ പറയണം.F' അപ്പോള്‍ മഹാപുരോഹിതര്‍ സമ്മേളിച്ചു ജനത്തിന്‍റെ മൂപ്പന്മാരുമായി ആലോചിച്ച് ഒരു പദ്ധതിയിട്ടു. അവര്‍ ഭടന്മാര്‍ക്ക് ധാരാളം പണം കൊടുത്ത് ഒരു കള്ളം പറയാന്‍ നിയോഗിച്ചു.g&G സ്ത്രീകള്‍ ശിഷ്യന്മാരോടു പറയാന്‍ പോയി. അതേ സമയം ശവകുടീരത്തിനു കാവലിരിക്കുകയായിരുന്ന ഭടന്മാരില്‍ ചിലരും നഗരത്തിലേക്കു പോയി. സംഭവിച്ചതു മഹാപുരോഹിതന്മാരോടു പറയാനാണവര്‍ പോയത്.l%Q അപ്പോള്‍ യേശു സ്ത്രീകളോടു പറഞ്ഞു, "ഭയപ്പെടാതിരിക്കൂ, പോയി എന്‍റെ സഹോദരന്മാരോടു പറയൂ ഗലീലയിലേക്കു പോകാന്‍. അവര്‍ എന്നെ അവിടെ കാണും.ڈ$# അവര്‍ ഓടിപ്പോകവേ യേശു അവരുടെ മുന്പില്‍ അവരെ അഭിവാദ്യം ചെയ്തു. അവര്‍ യേശുവിനടുത്തേക്കു ചെന്ന് അവന്‍റെ കാലില്‍ കെട്ടിപ്പിടിച്ച് അവനെ നമസ്കരിച്ചു.X#)അതിനാല്‍ ആ സ്ത്രീകള്‍ വേഗം ശവകുടീരം വിട്ടുപോയി. അവര്‍ വല്ലാതെ ഭയന്നിരുന്നുവെങ്കിലും വളരെയധികം സന്തോഷിച്ചു. സംഭവിച്ചതൊക്കെ ശിഷ്യന്മാരോടു പറയാന്‍ അവര്‍ക്കു തിടുക്കമായി.J" എന്നിട്ട് വേഗം പോയി അവന്‍റെ ശിഷ്യന്മാരോടു പറയുക: څയേശു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവന്‍ ഗലീലയിലേക്കു പോകുകയാണ്. നിങ്ങളെക്കാള്‍ മുന്പ് അവന്‍ അവിടെയെത്തും. നിങ്ങള്‍ക്കവിടെ അവനെ കാണാം.ڈ എന്നിട്ട് ദൂതന്‍ പറഞ്ഞു, "ഞാന്‍ നിങ്ങളോടിക്കാര്യം അറിയിച്ചു കഴിഞ്ഞു.ڈQ!പക്ഷേ യേശു ഇവിടെയില്ല. അവന്‍ മുന്പു പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു. അവന്‍റെ ശരീരം കിടത്തിയിരുന്ന സ്ഥലം വന്നു നോക്കുക.- Sദൂതന്‍ ആ സ്ത്രീകളോട് പറഞ്ഞു, "ഭയപ്പെടേണ്ട, ക്രൂശിതനായ യേശുവിനെയാണ് നിങ്ങളന്വേഷിക്കുന്നതെന്ന് എനിക്കറിയാം.കാവലിരുന്ന ഭടന്മാര്‍ ദൂതനെ കണ്ടു ഭയന്നു വിറച്ചു.a;മിന്നല്‍പ്പിണര്‍ പോലെ തിളക്കമായിരുന്നു ദൂതന്. മഞ്ഞുപോലെ വെളുത്ത വസ്ത്രങ്ങള്‍.dAആ സമയം അവിടെ ഒരു വലിയ ഭൂകന്പമുണ്ടായി. കര്‍ത്താവിന്‍റെ ഒരു ദൂതന്‍ ആകാശത്തുനിന്നും വന്നു. ദൂതന്‍ കല്ലറയ്ക്കടുത്തെത്തി മൂടിക്കല്ല് ഉരുട്ടിമാറ്റി. എന്നിട്ട് അതിന്മേല്‍ ഇരുന്നു.  ശബ്ബത്ത് ദിവസത്തിന്‍റെ പിറ്റേന്ന് ആഴ്ചയിലെ ആദ്യത്തെ ദിവസമാണ്. അന്നത്തെ പ്രഭാതത്തില്‍ മഗ്ദലമറിയയും മറ്റേ മറിയയും കല്ലറ സന്ദര്‍ശിക്കാനെത്തി.BB[This verse may not be a part of this translation]jMAപീലാത്തൊസ് പറഞ്ഞു, "നിങ്ങള്‍ക്കറിയാവുന്നത്ര മികച്ച രീതിയില്‍ പട്ടാളക്കാരെയും കൊണ്ടുചെന്ന് അവിടെ കാവലിരിക്കുക.ڈ 66അതിനാല്‍ അവരെല്ലാവരും ശവകുടീരത്തില്‍ ചെന്ന് അവിടം സുരക്ഷിതമാക്കി. കല്ലറ അടച്ചിരുന്ന കല്ലിന് മുദ്രവച്ചും പട്ടാളക്കാരെ കാവലിരുത്തിയും അവരതു സുക്ഷിതമാക്കി. @അതിനാല്‍ അവന്‍റെ ശിഷ്യന്മാര്‍ വന്ന് മൃതദേഹം മോഷ്ടിച്ചു കൊണ്ടുപോകുവാനിടയുണ്ട്. എന്നിട്ട് അവര്‍ക്ക് അവന്‍ ഉയിര്‍ത്തെഴുന്നേറ്റതായി ആളുകളോടു പറയാമല്ലോ. ആ നുണ അവന്‍ അവനെപ്പറ്റി മുന്പ് പറഞ്ഞിരുന്നതിലും ഭീകരമായിരിക്കും. അതുകൊണ്ട് മൂന്നൂനാള്‍ കഴിയുന്നതുവരേക്കും സുരക്ഷിതമായ കാവല്‍ ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.ڈjM?അവര്‍ പറഞ്ഞു, "യജമാനനേ, ആ കപടവേഷധാരി ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞല്ലോ "മൂന്നു നാള്‍ക്കു ശേഷം ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുംڈ എന്ന്.L>അന്ന് തയ്യാറെടുപ്പു ദിവസമായിരുന്നു. അതിനടുത്ത ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്‍റെയടുത്തേക്കു പോയി.s_=മഗ്ദലമറിയയും മറിയയെന്നു പേരായ മറ്റേ സ്ത്രീയും അവിടെ കല്ലറക്കെതിര്‍വശത്തായി ഇരുന്നു.uc<പാറ തുരന്നുണ്ടാക്കിയ പുതിയ കല്ലറയില്‍ യോസേഫ് അവനെ സംസ്കരിച്ചു. കല്ലറ വലിയൊരു കല്ല് ഉരുട്ടിവെച്ച് അടച്ചു. ഇതെല്ലാം ചെയ്ത് യോസേഫ് പോയി.'G;യോസേഫ് പുതിയ തുണിയില്‍ അവന്‍റെ ശരീരം പൊതിഞ്ഞു കൊണ്ടുപോയി.:യോസേഫ് പീലാത്തൊസിനെ സമീപിച്ച് യേശുവിന്‍റെ മൃതദേഹം ചോദിച്ചു. യോസേഫിന് യേശുവിന്‍റെ ശരീരം നല്‍കാന്‍ പീലാത്തൊസ് പട്ടാളക്കാരോട് ആജ്ഞാപിച്ചു.lQ9ആ സായാഹ്നത്തില്‍ യോസേഫ് എന്നു പേരായ ഒരു ധനികന്‍ യെരൂശലേമില്‍ വന്നു. അരിമഥ്യയില്‍നിന്നും വന്ന അയാള്‍ യേശുവിന്‍റെ ശിഷ്യനായിരുന്നു.N8മഗ്ദലമറിയ, യാക്കോബിന്‍റെയും യോസെയുടെയും മാതാവായ മറിയ, യാക്കോബിന്‍റെയും യോഹന്നാന്‍റെയും അമ്മ എന്നിവരും ഉണ്ടായിരുന്നു.)7യേശുവിനെ ശുശ്രൂഷിക്കാന്‍ ഗലീലയില്‍ നിന്നു വന്നവരടക്കം അനേകം സ്ത്രീകളും അതു കാണുന്നുണ്ടായിരുന്നു.%C6ശതാധിപനും യേശുവിനു കാവല്‍ നിന്ന പട്ടാളക്കാരും ഭൂകന്പവും മറ്റു സംഭവങ്ങളും കണ്ടു. അവര്‍ വളരെ ഭയന്നു പറഞ്ഞു, "അവന്‍ യഥാര്‍ത്ഥത്തില്‍ ദൈവപുത്രനായിരുന്നു.ڈU#5അവര്‍ കല്ലറകളില്‍ നിന്നും പുറത്തു വന്നു. യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷം അവര്‍ വിശുദ്ധനഗരത്തിലേക്കു പോയി. പലരും അവരെ കണ്ടു.f E4ശവക്കല്ലറകള്‍ എല്ലാം തുറക്കപ്പെടുകയും ദൈവത്തിന്‍റെയാള്‍ക്കാര്‍ പലരും മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കു കയും ചെയ്തു.r ]3യേശു മരിച്ചപ്പോള്‍ ദൈവാലയത്തിലെ തിരശ്ശീല നടുവേ രണ്ടായി കീറി. മുകളില്‍ നിന്നും താഴെ വരെ. ഭൂമി കുലുങ്ങുകയും പാറകള്‍ പൊട്ടുകയും ചെയ്തു. 2യേശു വീണ്ടും ഉച്ചത്തില്‍ കരഞ്ഞ് പ്രാണനെ വിട്ടു.h I1പക്ഷേ മറ്റുള്ളവര്‍ പറഞ്ഞു, "വരട്ടെ, ഏലീയാവ് അവനെ രക്ഷിക്കാന്‍ വരുമോ എന്നു നോക്കാം.ڈs _0പെട്ടെന്ന് കൂട്ടത്തിലൊരാള്‍ ഓടിപ്പോയി ഒരു നീര്‍പ്പഞ്ഞി കൊണ്ടുവന്നു. അയാള്‍ അതു വിനാഗിരിയില്‍മുക്കി ഒരു കന്പില്‍ വെച്ചുകെട്ടി. എന്നിട്ടത് യേശുവിനു കുടിക്കാന്‍ നീട്ടിക്കൊടുത്തു.[//അവിടെ നിന്നവരില്‍ ചിലരിതു കേട്ടു. അവര്‍ പറഞ്ഞു, "അവന്‍ ഏലിയാവെ വിളിക്കുകയാണ്.ڈN.എന്നാണിതിന്‍റെ അര്‍ത്ഥം.iK-ഉച്ചയ്ക്ക് രാജ്യമാകെ ഇരുള്‍ വ്യാപിച്ചു. മൂന്നു മണിക്കൂര്‍ നേരത്തേക്ക് ഈ ഇരുട്ടു നീണ്ടു നിന്നു. മൂന്നു മണിയോളമായപ്പോള്‍ യേശു ഉറക്കെ നിലവിളിച്ചു. "ഏലി, ഏലി, ലമ്മാ സബക്താനി?ڈ "എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീയെന്താണെന്നെ കൈവിട്ടത്?ڈr],കൂടാതെ യേശുവിനോടൊപ്പം ക്രൂശിപ്പിക്കപ്പെട്ടിരുന്ന കള്ളന്മാരും അവനെ ദുഷിച്ചു പറഞ്ഞു.B}+അവന്‍ ദൈവത്തില്‍ വിശ്വസിച്ചു. ദൈവം വേണമെങ്കില്‍ അവനെ രക്ഷിക്കട്ടെ. അവന്‍ അവനെപ്പറ്റി പറഞ്ഞു, څഞാന്‍ ദൈവപുത്രനാണ്.چڈ7*അവര്‍ പറഞ്ഞു, "അവന്‍ മറ്റുള്ളവരെ രക്ഷിച്ചു. പക്ഷേ സ്വയം രക്ഷിക്കാനവനു കഴികയില്ല. څഅവന്‍ യിസ്രായേലിന്‍റെ രാജാവാണ്چ എന്ന് ആളുകള്‍ പറയുന്നു. അവന്‍ രാജാവാണെങ്കില്‍ ഇപ്പോള്‍ തന്നെ കുരിശില്‍നിന്നും ഇറങ്ങിവരട്ടെ. അപ്പോള്‍ നമുക്കവനില്‍ വിശ്വസിക്കാം.*M)മഹാപുരോഹിതരും ശാസ്ത്രിമാരും മൂപ്പന്മാരും അവിടെയുണ്ടായിരുന്നു. മറ്റുള്ളവരെപ്പോലെ അവരും അവനെ പരിഹസിച്ചു.;o(പറഞ്ഞു, "ദൈവാലയം നശിപ്പിച്ചു വീണ്ടും പണിയാന്‍ കഴിയുമെന്നു പറഞ്ഞവനല്ലേ നീ? സ്വയം രക്ഷപ്പെട്! നീ യഥാര്‍ത്ഥത്തില്‍ ദൈവപുത്രനെങ്കില്‍ കുരിശില്‍ നിന്നിറങ്ങി വരിക.ڈ7g'അതുവഴി കടന്നു പോയവരൊക്കെ അവനെ ദുഷിച്ചു പറഞ്ഞു. അവര്‍ തലകുലുക്കി+&യേശുവിനോടൊപ്പം രണ്ട് മോഷ്ടാക്കളെയും അവര്‍ ക്രൂശിച്ചു. ഒരാളെ അവന്‍റെ വലതുവശത്തും അപരനെ ഇടതുവശത്തും_~7%കുറ്റം വെളിവാക്കുന്ന ശിലാശാസനം അവര്‍ അവന്‍റെ തലയ്ക്കു മുകളില്‍ എഴുതി തൂക്കി. "ഇതാണ് യേശു, യെഹൂദരുടെ രാജാവ്ڈ എന്നായിരുന്നു അത്.}+$ഭടന്മാര്‍ അവിടിരുന്ന് യേശുവിനെ സശ്രദ്ധം വീക്ഷിച്ചു.g|G#സൈനികര്‍ അവനെ കുരിശില്‍ തറച്ചു. അവര്‍ അവന്‍റെ വസ്ത്രം വീതം വെക്കാന്‍ നറുക്കിട്ടു.V{%"ഗോല്‍ഗോഥായില്‍ വച്ച് ഭടന്മാര്‍ യേശുവിനു കുടിക്കാന്‍ വീഞ്ഞു നല്‍കി. കയ്പു ചേര്‍ത്ത വീഞ്ഞാണവര്‍ നല്‍കിയത്. യേശു അതു രുചിച്ചു നോക്കിയെങ്കിലും കുടിക്കാന്‍ വിസ്സമ്മതിച്ചു.)zK!ഗോല്‍ഗോഥാ എന്ന സ്ഥലത്തേക്കാണവര്‍ അവനെ കൊണ്ടുപോയത്. ("തലയോട്ടികളുടെ സ്ഥലംڈ എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം).Gy ഭടന്മാര്‍ യേശുവിനെയുംകൊണ്ട് നഗരത്തിനു പുറത്തേക്കു പോകുകയായിരുന്നു. അവര്‍ മറ്റൊരാളെക്കൊണ്ട് യേശുവിന്‍റെ കുരിശു ചുമപ്പിച്ചു. കുറേനക്കാരനായ ശീമോന്‍ ആയിരുന്നു അത്.*xMഅവനെ പരിഹസിച്ചതിനു ശേഷം പുറങ്കുപ്പായം മാറ്റി അവന്‍റെ സ്വന്തം കുപ്പായം തന്നെ വീണ്ടും ധരിപ്പിച്ചു. എന്നിട്ട് യേശുവിനെ ക്രൂശിക്കാന്‍ ദൂരേക്കു കൊണ്ടുപോയി.Qwഭടന്മാര്‍ യേശുവിന്‍റെ മുഖത്തു തുപ്പി. എന്നിട്ടവര്‍ അവന്‍റെ കയ്യില്‍ നിന്ന് വടി വാങ്ങി അവന്‍റെ തലയ്ക്ക് പലവട്ടം അടിച്ചു.Evഅവര്‍ ഒരു മുള്‍ക്കീരീടം ഉണ്ടാക്കി. അവരത് യേശുവിന്‍റെ തലയില്‍ വച്ചു. അവന്‍റെ വലതു കയ്യില്‍ ഒരു വടിയും പിടിപ്പിച്ചു. എന്നിട്ട് യേശുവിന്‍റെ മുന്പില്‍ മുട്ടുകുത്തി, "യെഹൂദരുടെ രാജാവേڈ എന്ന് പറഞ്ഞ് അവര്‍ പരിഹസിച്ചു. R~p|{yxvuttsqpo!mm&liedba_9]\[$YWVURQOTLJHFDCA2?8=j;:a7=55 410.,+*A'%$#! g\r~v 2 { 4j4"=യേശു വഞ്ചിയില്‍നിന്നുകൊണ്ട് അവരെ ഉപദേശിച്ചു. അവന്‍ ഉപമകളിലൂടെ പല കാര്യങ്ങളും പഠിപ്പിച്ചു. യേശു പറഞ്ഞു,d Cമറ്റൊരിക്കല്‍ കടല്‍ക്കരയില്‍വച്ച് യേശു ഉപദേശിക്കാന്‍ തുടങ്ങി. ഒട്ടേറെപ്പേര്‍ യേശുവിനു ചുറ്റും നിരന്നു. അതിനാലവന്‍ കടലില്‍ കിടന്നിരുന്ന ഒരു വഞ്ചിയില്‍ കയറി ഇരുന്നു. ജനങ്ങളെല്ലാം വെള്ളത്തിനു സമീപം കടല്‍ക്കരയില്‍ നിന്നു. #എന്‍റെ യഥാര്‍ത്ഥ സഹോദരനും സഹോദരിയും അമ്മയും ദൈവത്തിനു വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുന്നവരാണ്.”+"അനന്തരം യേശു തനിക്കു ചുറ്റുമുള്ളവരെ നോക്കി. അവന്‍ പറഞ്ഞു, “ഇവരാണെന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും.3!യേശു ചോദിച്ചു, “ആരാണ് എന്‍റെ അമ്മ? ആരാണ് സഹോദരന്മാര്‍?”F യേശുവിനു ചുറ്റും ഒരുപാടുപേര്‍ ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ അവനോടു പറഞ്ഞു, “നിന്‍റെ അമ്മയും സഹോദരന്മാരും വന്നിട്ടുണ്ട്. അവര്‍ പുറത്ത് നിന്നെ കാത്തിരിക്കുന്നു.”Cഅനന്തരം യേശുവിന്‍റെ അമ്മയും സഹോദരന്മാരുമെത്തി. അവര്‍ പുറത്തു നിന്നിട്ട് ഒരാളെ അയച്ച് അവനേടു പുറത്തുവരാന്‍ പറഞ്ഞു,അവനില്‍ അശുദ്ധാത്മാവ് വസിക്കുന്നെന്ന് ശാസ്ത്രിമാര്‍ ആരോപിച്ചതുകൊണ്ടാണ് അവന്‍ ഇതു പറഞ്ഞത്.*Mഎന്നാല്‍ പരിശുദ്ധാത്മാവിനെ അധിക്ഷേപിക്കുന്നവന്‍ (നിരാകരിക്കുന്നവന്‍) ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല. അവന്‍ എക്കാലവും ആ പാപത്തിന്‍റെ തെറ്റുകാരനാകും.”W'ഞാന്‍ നിങ്ങളോട് സത്യം പറയാം. ആളുകള്‍ ചെയ്യുന്ന എല്ലാ പാപങ്ങളും പൊറുക്കപ്പെടാം. അവന്‍ പറയുന്ന ദൈവദോഷങ്ങളും പൊറുക്കപ്പെടാം.^5ശക്തനായ ഒരാളുടെ വീട്ടില്‍ കയറി മോഷ്ടിക്കണമെങ്കില്‍ അയാളെ ആദ്യം കെട്ടിയിട്ടേ പറ്റൂ. എന്നിട്ടവിടെനിന്നും എന്തും മോഷ്ടിക്കാം.സാത്താന്‍ അവനുതന്നെ എതിരാവുകയും സ്വന്തം ആളുകള്‍ക്കെതിരെ പൊരുതുകയും ചെയ്താല്‍ അവനു നിലനില്‍ക്കാനാവില്ല. അവന്‍റെ അന്ത്യം വരികയും ചെയ്യും.അന്തച്ഛിദ്രമുള്ള കുടുംബവും നിലനില്‍ക്കില്ല.|qഅന്തച്ഛിദ്രമുള്ള രാജ്യം നിലനില്‍ക്കില്ല.fEയേശു ജനങ്ങളെ സാരോപദേശങ്ങളിലൂടെ പഠിപ്പിച്ചു തുടങ്ങി. അവന്‍ പറഞ്ഞു, “സാത്താനെ പുറത്തേക്കോടിക്കാന്‍ എങ്ങനെ സാത്താനു തന്നെ കഴിയും?-യെരൂശലേമില്‍നിന്നും വന്ന ശാസ്ത്രിമാര്‍ പറഞ്ഞു, “ബെയെത്സെബൂല്‍ എന്ന പിശാച് ഇവനെ ബാധിച്ചിരിക്കുന്നു. മനുഷ്യരില്‍നിന്നും ഭൂതങ്ങളെ ഒഴിപ്പിക്കാന്‍ അവന്‍ ബെയെത്സെബൂലിന്‍റെ ശക്തി ഉപയോഗിക്കുന്നു.”h Iയേശുവിന്‍റെ വീട്ടുകാര്‍ ഇതെല്ലാമറിഞ്ഞു. അവര്‍ക്കവനെ പിടിച്ചുകൊണ്ടുപോകണം. എന്തെന്നാല്‍ അവര്‍ പറയുന്നു, അവന് സമനില തെറ്റിയെന്ന്.f Eഅനന്തരം യേശു വീട്ടിലേക്കു പോയി. പക്ഷേ വീണ്ടും അനേകംപേര്‍ അവിടെ തടിച്ചുകൂടി. ഒട്ടേറെപ്പേരുണ്ടായിരുന്നതിനാല്‍ യേശുവിനും ശിഷ്യന്മാര്‍ക്കും ഭക്ഷണം കഴിക്കാന്‍പോലും കഴിഞ്ഞില്ല. യൂദാഈസ്കാര്യോത്ത്. യൂദായാണ് യേശുവിനെ ശത്രുക്കള്‍ക്ക് വിശ്വാസവഞ്ചനയിലൂടെ ഒറ്റിക്കൊടുത്തത്.J  അന്ത്രെയാസ്, ഫീലിപ്പൊസ്, ബര്‍ത്തൊലോമായി, മത്തായി, തോമാസ്, അല്‍ഫായിയുടെ പുത്രന്‍ യാക്കോബ്, തദ്ദായി, എരിവുകാരനായ ശിമോന്‍` 9യാക്കോബ്, യോഹന്നാന്‍ എന്നീ സെബെദിയുടെ പുത്രന്മാര്‍ (യേശു അവരെ “ഇടിമക്കള്‍” എന്നര്‍ത്ഥമുള്ള “ബൊവനേര്‍ഗ്ഗെസ്” എന്നു വിളിച്ചു.){യേശു തിരഞ്ഞെടുത്ത പന്ത്രണ്ടുപേര്‍ ഇവരായിരുന്നു. ശിമോന്‍ (യേശു അവനെ പത്രൊസ് എന്നു വിളിച്ചു),&Eഭൂതങ്ങളെ ഒഴിപ്പിക്കാനുള്ള അധികാരം യേശു അവര്‍ക്കു നല്‍കി.<qയേശു പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് അവരെ അപ്പൊസ്തലന്മാരെന്നു വിളിച്ചു. യേശു അവരോട് തന്നോടൊപ്പം ഉണ്ടായിരിക്കാനും മറ്റിടങ്ങളില്‍ പ്രസംഗിക്കാനും ആവശ്യപ്പെട്ടു.hI അനന്തരം യേശു മലമുകളിലേക്കു പോയി. ചിലരെ അവന്‍ അടുത്തു വിളിച്ചു. അവനാവശ്യമുള്ള ചിലരായിരുന്നു അവര്‍. അവര്‍ യേശുവിന്‍റെ അടുത്തെത്തി,) എന്നാല്‍ താനാരാണെന്നു വിളിച്ചു പറയരുതെന്ന് യേശു അശുദ്ധാത്മാക്കള്‍ക്കു കര്‍ശന നിര്‍ദ്ദേശം നല്‍കി.' ചിലരെ അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നു. അശുദ്ധാത്മാക്കള്‍ യേശുവിനെ കണ്ടപ്പോള്‍ അവന് മുന്പില്‍ കുനിഞ്ഞ്, “നീ ദൈവപുത്രന്‍” എന്നു വിളിച്ചു പറഞ്ഞു. യേശു ഒട്ടനേകം പേരെ സുഖപ്പെടുത്തി. അതിനാല്‍ എല്ലാ രോഗികളും അവനെ സ്പര്‍ശിക്കാനായി തിടുക്കം കൂട്ടി.1 യേശു ഒരുപാട് ആള്‍ക്കാരെ കണ്ടു. അതിനാലവന്‍ തന്‍റെ ശിഷ്യന്മാരോട് തനിയ്ക്കായൊരു വഞ്ചി ഒരുക്കുവാന്‍ ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടത്തില്‍പ്പെട്ടു ഞെരിയുന്നത് ഒഴിവാക്കാനാണവന്‍ വഞ്ചിയാവശ്യപ്പെട്ടത്.\1യെഹൂദ്യ, യെരൂശലേം, ഏദോം, യോര്‍ദ്ദാന്‍ നദീതടപ്രദേശം, സോരിന്‍റെയും സീദോന്‍റെയും ചുറ്റുവട്ടത്തുള്ള പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും അനേകര്‍ വന്നു. യേശുവിന്‍റെ പ്രവര്‍ത്തികളെപ്പറ്റി കേട്ടിട്ടാണവര്‍ വന്നത്.Cയേശു കടല്‍ക്കരയിലേക്കു പോയി. അനവധി ഗലീലക്കാര്‍ അവനെ പിന്തുടര്‍ന്നു.s~_അനന്തരം പരീശന്മാര്‍ അവിടം വിട്ടുപോയി. യേശുവിനെതിരെ ഹെരോദ്യരുമായി കൂടിയാലോചിച്ചു അവനെ എങ്ങനെ വധിക്കണമെന്ന പദ്ധതിക്കു തുടക്കമിട്ടു.K}യേശു എല്ലാവരിലേക്കുമായി നോട്ടമയച്ചു. അവന്‍ രോഷാകുലനായിരുന്നു. അവരുടെ ഹൃദയകാഠിന്യത്തില്‍ അവന്‍ ഏറെ ദുഃഖിതനായിരുന്നു. അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു, “നിന്‍റെ കൈ നീട്ടൂ.” അയാള്‍ കൈ നീട്ടി; അതോടെ അയാള്‍ സുഖപ്പെട്ടു.| യേശു അവരോടു ചോദിച്ചു, “ശബ്ബത്തു ദിവസം നന്മ ചെയ്യുന്നതോ, ദോഷം ചെയ്യുന്നതോ ഏതാണു ശരി? ഒരു ജീവന്‍ രക്ഷിക്കുന്നതോ, നശിപ്പിക്കുന്നതോ ശരി?” അതിനു മറുപടിയായി അവരൊന്നും തന്നെ യേശുവിനോടു പറഞ്ഞില്ല.g{Gകൈ തളര്‍ന്നവനോടു യേശു പറഞ്ഞു, “എഴുന്നേറ്റു നില്‍ക്കുക. എല്ലാവരും നിന്നെ കാണട്ടെ.”Gzചില യെഹൂദര്‍ യേശു തെറ്റെന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവനെ കുറ്റപ്പെടുത്താനായി കാത്തിരുന്നു. അതിനാലവര്‍ അവനെ സൂഷ്മമായി നിരീക്ഷിച്ചു. ശബ്ബത്തു ദിവസം യേശു അയാളെ സുഖപ്പെടുത്തുമോ എന്നവര്‍ക്ക് അറിയണമായിരുന്നു.wy iമറ്റൊരിക്കല്‍ യേശു യെഹൂദപ്പള്ളിയിലേക്കു കയറി. അവിടെ ഒരു കൈ തളര്‍ന്ന ഒരാളുണ്ടായിരുന്നു.'xGഅതിനാല്‍ മനുഷ്യപുത്രന്‍ ശബ്ബത്തിന്‍റെയും കര്‍ത്താവാണ്.”wഅനന്തരം യേശു പരീശന്മാരോടു പറഞ്ഞു, “ശബ്ബത്തു ദിവസം ജനങ്ങളുടെ നന്മയ്ക്കായാണ്. എന്നാല്‍ ജനങ്ങള്‍ ശബ്ബത്തിനാല്‍ നിയന്ത്രിക്കപ്പെടേണ്ടതില്ല. v9അബ്യാഥാര്‍ മഹാപുരോഹിതനായിരുന്ന കാലത്തായിരുന്നു അത്. ദാവീദ് ദൈവാലയത്തില്‍ കടന്നു ചെന്ന് ദൈവത്തിനു വഴിപാടു നല്‍കിയ അപ്പം എടുത്തു തിന്നു. എന്നാല്‍ പുരോഹിതര്‍ക്കു മാത്രമേ ആ അപ്പം തിന്നാവൂ എന്ന് മോശെയുടെ ന്യായപ്രമാണത്തില്‍ പറയുന്നുമുണ്ട്. ദാവീദാകട്ടെ തന്‍റെ ആളുകള്‍ക്കു കൂടി ആ അപ്പം നല്‍കി.”huIയേശു മറുപടി പറഞ്ഞു, “വിശന്നു വലഞ്ഞപ്പോള്‍ ദാവീദും അവന്‍റെ ആള്‍ക്കാരും എന്താണു ചെയ്തതെന്ന് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?t+അതുകണ്ട പരീശന്മാര്‍ യേശുവിനോടു പറഞ്ഞു, “നിന്‍റെ ശിഷ്യന്മാര്‍ എന്താണിങ്ങനെയൊക്കെ ചെയ്യുന്നത്? ശബ്ബത്തു ദിവസം അതു ചെയ്തത് യെഹൂദനിയമത്തിനെതിരാണ്.”Js ഒരു ശബ്ബത്തു ദിവസം യേശു ധാന്യവയലുകളിലൂടെ നടക്കുകയായിരുന്നു. അവന്‍റെ ശിഷ്യന്മാരും അവനോടൊപ്പം നടക്കുകയായിരുന്നു. ശിഷ്യന്മാര്‍ തിന്നുന്നതിനു കുറച്ചു ധാന്യമെടുത്തു.vreആരും പുതിയവീഞ്ഞ് പഴയ തോല്‍സഞ്ചിയിലെടുക്കാറില്ല. എന്തുകൊണ്ട്? പുതിയവീഞ്ഞ് സഞ്ചിയെ കീറും, വീഞ്ഞും സഞ്ചിയും നഷ്ടമാകും. ആളുകളെപ്പോഴും പുതിയവീഞ്ഞ് പുതിയ സഞ്ചിയില്‍ തന്നെ ഒഴിക്കുന്നു.” qപഴകിയ വസ്ത്രത്തിലെ ദ്വാരം തയ്ച്ച് അടയ്ക്കുന്ന ഒരുവന്‍ ഒരിക്കലും പുതിയ തുണിക്കഷണത്തിന്‍റെ തുണ്ട് ഉപയോഗിക്കുന്നില്ല. അഥവാ അവനങ്ങനെ ചെയ്താല്‍ കൂട്ടിത്തയ്ച്ചത് ചുരുങ്ങി പഴയ വസ്ത്രത്തില്‍നിന്നു വിടും. അതോടെ ദ്വാരത്തിന്‍റെ ഗതി കഷ്ടമാകും..pUപക്ഷേ മണവാളന്‍ അവരെ വേര്‍പിരിയുന്ന ഘട്ടം വരും. അപ്പോള്‍ സുഹൃത്തുക്കള്‍ ദുഃഖിതരാകും. അപ്പോഴവര്‍ ഉപവസിക്കും.1o[യേശു മറുപടി പറഞ്ഞു, “വിവാഹവേളയില്‍ മണവാളന്‍ കൂടെയുള്ളപ്പോള്‍ അവന്‍റെ സുഹൃത്തുക്കള്‍ക്കു ദുഃഖമില്ല. അവനുള്ളപ്പോള്‍ അവര്‍ക്ക് ഉപവസിക്കുവാന്‍ കഴിയുകയില്ല.n+യോഹന്നാന്‍റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുകയായിരുന്നു. ചിലര്‍ യേശുവിനോടു ചോദിച്ചു, “യോഹന്നാന്‍റെയും പരീശരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുന്നു. നിന്‍റെ ശിഷ്യന്മാരെന്തേ ഉപവസിക്കുന്നില്ല?”@myഇതു കേട്ട യേശു അവരോടു പറഞ്ഞു, “ആരോഗ്യമുള്ളവര്‍ക്ക് വൈദ്യനെ ആവശ്യമില്ല. രോഗികള്‍ക്കാണു വൈദ്യനെ വേണ്ടത്. ഞാന്‍ നല്ലവരെ വിളിക്കാനല്ല വന്നത്. പാപികളെ വിളിക്കാനാണ്.”+lOശാസ്ത്രിമാര്‍ യേശു പാപികളോടും കരം പിരിവു കാരോടും ഒപ്പം ആഹാരം കഴിക്കുന്നതു കണ്ടു. അവര്‍ യേശുവിന്‍റെ ശിഷ്യന്മാരോടു ചോദിച്ചു, “എന്താണവന്‍ പാപികളോടും ചുങ്കം പിരിക്കുന്നവരോടും ഒത്ത് ആഹാരം കഴിക്കുന്നത്?”k%അന്ന് വൈകിട്ട് യേശു ലേവിയുടെ വീട്ടില്‍നിന്ന് ആഹാരം കഴിച്ചു. അവിടെ അനേകം നികുതി പിരിവുകാരും മറ്റു ചില ദുഷിച്ച മനുഷ്യരും യേശുവിനോടും ശിഷ്യന്മാരോടുമൊപ്പം ആഹാരം കഴിക്കുന്നുണ്ടായിരുന്നു. അവരിലധികം പേരും യേശുവിനെ അനുഗമിച്ചിരുന്നവരായിരുന്നു.vjeയേശു കടല്‍ക്കരയിലൂടെ നടക്കവേ അല്‍ഫായിയുടെ മകനും ചുങ്കപ്പിരിവുകാരനുമായ ലേവിയെ കണ്ടു. ലേവി നികുതിപിരിവു കാര്യാലയത്തില്‍ ഇരിക്കുകയായിരുന്നു. യേശു അവനോടു പറഞ്ഞു, “എന്നെ പിന്തുടരുക.” അപ്പോള്‍ ലേവി എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.iy യേശു വീണ്ടും കടല്‍ക്കരയിലേക്കു പോയി. അനേകംപേര്‍ അവനെ പിന്തുടര്‍ന്നു. യേശു അവരെ ഉപദേശിച്ചു.9hk തളര്‍വാതക്കാരന്‍ എഴുന്നേറ്റുനിന്നു. അയാള്‍ കട്ടിലുമെടുത്ത് മുറിക്ക് പുറത്തേക്കു നടന്നു. എല്ലാവര്‍ക്കും അതു കാണാമായിരുന്നു. ജനങ്ങള്‍ അത്ഭുതപ്പെട്ട് ദൈവത്തെ പുകഴ്ത്തി. അവര്‍ പറഞ്ഞു, “ഞങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും അത്ഭുതകരമായ ദൃശ്യം.”ygk “ഞാന്‍ നിന്നോടു പറയുന്നു. എഴുന്നേറ്റു നിന്ന്, നിന്‍റെ കട്ടിലുമെടുത്ത് വീട്ടില്‍ പോകുക.”Rf പക്ഷേ ഭൂമിയില്‍ പാപങ്ങള്‍ പൊറുക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് ഞാന്‍ തെളിയിക്കാം.” അതിനാല്‍ യേശു അയാളോടു പറഞ്ഞു,e5 ഈ തളര്‍വാതരോഗിയോട്, ‘നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു’ എന്നോ, ‘എഴുന്നേറ്റു കട്ടിലുമായി നടന്നു പോകൂ’ എന്നോ, ഏതാണു പറയാന്‍ കൂടുതലെളുപ്പം?d1ശാസ്ത്രിമാര്‍ തന്നെപ്പറ്റി ഇങ്ങനെയൊക്കെ കരുതുന്നുണ്ടാവുമെന്ന് യേശുവിനറിയാമായിരുന്നു. അതിനാലവന്‍ അവരോടു പറഞ്ഞു, “നിങ്ങളെന്താണിങ്ങനെ കരുതുന്നത്?c “എന്തിനാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ പറയുന്നത്? അവന്‍ ദൈവത്തിനു നിരക്കാത്ത കാര്യങ്ങള്‍ പറയുന്നു. ദൈവത്തിനു മാത്രമേ പാപങ്ങള്‍ പൊറുക്കാനാവൂ.”byഏതാനും ശാസ്ത്രിമാര്‍ അവിടെയുണ്ടായിരുന്നു യേശുവിന്‍റെ പ്രവൃത്തി കണ്ട് അവര്‍ സ്വയം പറഞ്ഞു,a{അവര്‍ക്കു വളരെ വിശ്വാസമുള്ളതായി യേശു അറിഞ്ഞു. അതിനാലവന്‍ പക്ഷപാതരോഗിയോടു പറഞ്ഞു, “യുവാവേ, നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു.”p`Yവീട്ടില്‍ നിറച്ചാളായിരുന്നതിനാല്‍ അവര്‍ക്കയാളെ യേശുവിന്‍റെ അടുത്തെത്തിക്കാനായില്ല. അതിനാലവര്‍ വീടിന്‍റെ മേല്‍ക്കൂരയില്‍ യേശു ഇരിക്കുന്നതിനു മുകളിലായി ഒരു ദ്വാരമുണ്ടാക്കി. അതിലൂടെ രോഗിയെ കിടത്തിയ കട്ടില്‍ താഴോട്ടിറക്കി.*_Mചിലര്‍ ഒരു തളര്‍വാതരോഗിയെ യേശുവിനടുത്തേക്കു കൊണ്ടുവന്നു. നാലുപേര്‍ ചേര്‍ന്നാണയാളെ ചുമന്നുകൊണ്ടുവന്നത്.a^;അനേകംപേര്‍ യേശുവിന്‍റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടി. വീടു നിറഞ്ഞു. നില്‍ക്കാന്‍ പോലും ഇടമില്ലാതെയായി. വീടിനു പുറത്തും ഇതുതന്നെ സ്ഥിതി. യേശു അവരെ ഉപദേശിക്കുകയായിരുന്നു.] 'ഏതാനും ദിവസങ്ങള്‍ക്കു ശേഷം യേശു കഫര്‍ന്നഹൂമില്‍ മടങ്ങിയെത്തി. യേശു തിരിച്ചെത്തിയ വാര്‍ത്ത പരന്നു.?\ y-അയാള്‍ അവിടം വിട്ടുപോയി. യേശു തന്നെ സുഖപ്പെടുത്തിയ കാര്യം കണ്ട എല്ലാവരോടും പറഞ്ഞു. അങ്ങനെ യേശുവിനെപ്പറ്റിയുള്ള വാര്‍ത്ത എങ്ങും പരന്നു. അതിനാല്‍ യേശുവിന് ആളുകള്‍ കാണ്‍കെ ഒരു ഗ്രാമത്തിലും പ്രവേശിക്കാനാവില്ല എന്ന നില വന്നു. ആള്‍ത്താമസമില്ലാത്ത പല സ്ഥലങ്ങളിലും അവന്‍ താമസിച്ചു. പക്ഷേ ജനങ്ങള്‍ എല്ലാ ഗ്രാമങ്ങളില്‍നിന്നും യേശുവിന്‍റെ അടുത്തേക്കെത്തി.n[ W,“ഞാന്‍ നിനക്കു ചെയ്തു തന്നത് മറ്റാരോടും പറയരുത്. പക്ഷേ പോയി നിന്‍റെ രോഗം മാറിയത് പുരോഹിതന്മാരെ കാണിക്കൂ. നീ സുഖപ്പെട്ടതിനാല്‍ ദൈവത്തിനു വഴിപാടും കഴിക്കുക. മോശെയുടെ കല്പനപ്രകാരമുള്ള വഴിപാട്, അത് ജനങ്ങള്‍ക്ക് സാക്ഷ്യമാവട്ടെ.”Z !+അയാളോടു പൊയ്ക്കൊള്ളുവാന്‍ യേശു പറഞ്ഞു, പക്ഷേ യേശു അയാള്‍ക്കു ശക്തമായ താക്കീതു നല്‍കി. യേശു പറഞ്ഞു,Y /*തത്സമയം രോഗം വിട്ടുമാറി. അയാള്‍ സുഖപ്പെടുകയും ചെയ്തു.YX -)യേശുവിന് അയാളോട് ദയ തോന്നി. അവന്‍ അയാളെ സ്പര്‍ശിച്ചുകൊണ്ട് പറഞ്ഞു, “ഞാന്‍ നിന്നെ സുഖപ്പെടുത്താനാഗ്രഹിക്കുന്നു. സുഖപ്പെടൂ!”W 3(കുഷ്ഠം ബാധിച്ച ഒരാള്‍ യേശുവിന്‍റെ പാദത്തില്‍ നമസ്കരിച്ച് അവനോടു യാചിച്ചു, “നീ ആഗ്രഹിക്കുന്നുവെങ്കില്‍ എന്‍റെ രോഗം മാറ്റാനുള്ള ശക്തി നിനക്കുണ്ട്.”V 3'അതിനാല്‍ യേശു ഗലീലയിലാകമാനം സഞ്ചരിച്ചു. അവന്‍ യെഹൂദപ്പള്ളികളില്‍ പ്രസംഗിച്ചു. ഭൂതങ്ങളെ ഒഴിപ്പിച്ചു.RU &യേശു മറുപടി പറഞ്ഞു, “നമ്മള്‍ക്കു മറ്റൊരിടത്തേക്കു പോകാം. ഈ പ്രദേശത്തിലെ മറ്റു പട്ടണങ്ങളിലേക്കു നമുക്കു പോകണം. അവിടങ്ങളില്‍ എനിക്കു പ്രസംഗിക്കണം. അതിനാണു ഞാന്‍ വന്നത്.”9T m%അവര്‍ യേശുവിനെ കണ്ടു പറഞ്ഞു, “എല്ലാവരും നിന്നെ അന്വേഷിക്കുന്നു.”S 9$പിന്നീട്, ശിമോനും സുഹൃത്തുക്കളും യേശുവിനെ തിരഞ്ഞെത്തി./R Y#പിറ്റേന്ന് രാവിലെ യേശു വളരെ നേരത്തെ എഴുന്നേറ്റു. ഇരുട്ടു മാറുംമുന്പു തന്നെ അവന്‍ വീടുവിട്ടിറങ്ങി. ഏകാന്തമായൊരു സ്ഥലത്തേക്കവന്‍ പ്രാര്‍ത്ഥനയ്ക്കായി പോയി.Q "യേശു പലവിധ രോഗങ്ങളുള്ള വളരെ പേരെ സുഖപ്പെടുത്തി. അനേകം ഭൂതങ്ങളെയും ഒഴിപ്പിച്ചു. എന്നാലവന്‍ ഭൂതങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ല. എന്തെന്നാല്‍ അവനാരാണെന്ന് ഭൂതങ്ങള്‍ക്കറിയാമായിരുന്നു./P Y!നഗരത്തിലെ എല്ലാവരും തന്നെ ആ ഭവനത്തിനു മുന്നില്‍ തടിച്ചുകൂടി.{O q അന്നു രാത്രി സൂര്യാസ്തമയത്തിനു ശേഷം വളരെയധികം രോഗികളെ ആളുകള്‍ യേശുവിനടുത്തെത്തിച്ചു. ഭൂതം ബാധിച്ചവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.YN -യേശു അവളുടെ കിടയ്ക്കക്കരുകിലേക്ക് ചെന്ന് അവളുടെ കൈപിടിച്ച് അവളെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു. പനി വിട്ടുപോയി, അവള്‍ സുഖപ്പെട്ടു. അപ്പോഴവള്‍ അവരെ ശുശ്രൂഷിക്കാന്‍ തുടങ്ങി. M ശിമോന്‍റെ അമ്മായിയമ്മയ്ക്കു സുഖമില്ലായിരുന്നു. അവള്‍ പനിപിടിച്ചു കിടപ്പിലായിരുന്നു. അവിടെയുണ്ടായി രുന്നവര്‍ യേശുവിനോട് അവളെപ്പറ്റി പറഞ്ഞു. L യേശുവും ശിഷ്യന്മാരും യെഹൂദപ്പള്ളി വിട്ടു. അവരെല്ലാവരും യാക്കോബിനോടും യോഹന്നാനോടുമൊപ്പം ശിമോന്‍റെയും അന്ത്രയാസിന്‍റെയും വീട്ടിലേക്കു പോയി. ]a~D|{zExiwvIttsJripoMyu ഒരു വീട്ടില്‍ ചെന്നു കയറിയാല്‍ ആ ഗ്രാമം വിടുംവരെ അവിടെ താമസിക്കുക.x+ ചെരുപ്പുകളിടുക, ധരിക്കുന്ന വസ്ത്രം മാത്രമായിറങ്ങുക.Bw}അവന്‍ അവരോടിങ്ങനെ പറഞ്ഞു, “യാത്രയ്ക്കായൊന്നും എടുക്കരുത്, ഊന്നുവടി മാത്രമെടുക്കുക. അപ്പ മോ, സഞ്ചിയോ, പണമോ, കരുതരുത്.v1യേശു പന്ത്രണ്ടു ശിഷ്യന്മാരെയും ഒന്നിച്ചു വിളിച്ചു. അവരെ അവന്‍ രണ്ടു പേരുടെ സംഘങ്ങളായി അയച്ചു. അശുദ്ധാത്മാക്കളുടെമേല്‍ യേശു അവര്‍ക്കു ശക്തി നല്‍കി.!u;അവരുടെ അവിശ്വാസത്തില്‍ യേശു അത്ഭുതപ്പെട്ടു. അവന്‍ ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിസഞ്ചരിച്ച് പഠിപ്പിച്ചു._t7യേശുവിന് അവിടെ വീര്യപ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഴിഞ്ഞില്ല. അവനവിടെ ആകെ ചെയ്ത വീര്യപ്രവര്‍ത്തികള്‍ ചില രോഗികളെ അവരുടെമേല്‍ സ്പര്‍ശിച്ച് സുഖപ്പെടുത്തുക മാത്രമായിരുന്നു. s യേശു അവരോടു പറഞ്ഞു, “ഒരു പ്രവാചകനെ മറ്റുനാട്ടുകാര്‍ ബഹുമാനിക്കുന്നു. പക്ഷേ സ്വദേശത്ത് അവന്‍റെ തന്നെ ബന്ധുക്കളുടെയും സ്വന്തം കുടുംബാഗങ്ങളുടെയും ഇടയില്‍ പ്രവാചകന്‍ അംഗീകരിക്കപ്പെടില്ല.”prYഇവന്‍ വെറുമൊരു മരയാശാരി, മറിയയുടെ മകന്‍. യാക്കോബ്, യോസെ, യൂദാ, ശിമോന്‍, എന്നിവര്‍ സഹോദരന്മാര്‍. അവന്‍റെ സഹോദരിമാരാകട്ടെ നമ്മോടൊപ്പമുണ്ടു താനും.” അതിനാല്‍ അവര്‍ അവനെ അംഗീകരിച്ചില്ല._q7ശബ്ബത്തുദിവസം യേശു യെഹൂദപ്പള്ളിയില്‍ പഠിപ്പിച്ചു. അവന്‍റെ ഉപദേശം കേട്ട് പലരും അത്ഭുതപ്പെട്ടു. അവര്‍ ചോദിച്ചു, “ഇയാള്‍ക്കെവിടെനിന്ന് ഈ ഉപദേശം കിട്ടി? ഈ ജ്ഞാനം ഇവനെവിടെനിന്നു കിട്ടി? ആരാണിതവനു കൊടുത്തത്? വീര്യപ്രവര്‍ത്തികള്‍ കാട്ടാനുള്ള ശക്തി ഇവനെവിടെനിന്നു കിട്ടി?kp Qയേശു അവിടം വിട്ട് സ്വദേശത്തേക്കു മടങ്ങി. അവന്‍റെ ശിഷ്യന്മാര്‍ അവനെ പിന്തുടര്‍ന്നു. o+ഇക്കാര്യം ആരോടും പറയരുതെന്ന് യേശു കുട്ടിയുടെ മാതാപിതാക്കള്‍ക്കു താക്കീതു നല്‍കി. അനന്തരം കുട്ടിയ്ക്ക് ഭക്ഷണം നല്‍കാന്‍ അവന്‍ അവരോടു പറഞ്ഞു.[n/*കുട്ടി എഴുന്നേറ്റു നടക്കുവാന്‍ തുടങ്ങി. (അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു) മാതാപിതാക്കളും ശിഷ്യന്മാരും അത്ഭുതപ്പെട്ടു.m)അനന്തരം അവന്‍ പെണ്‍കുട്ടിയുടെ കരം പിടിച്ചു പറഞ്ഞു, “തലീഥാകൂമീ” (ബാലികേ, ഞാന്‍ നിന്നോടു പറയുന്നു, “എഴുന്നേറ്റു നില്‍ക്കൂ” എന്നാണിതിനര്‍ത്ഥം)glG(പക്ഷേ എല്ലാവരും യേശുവിനെ പരിഹസിച്ചു. യേശു എല്ലാവരോടും വീടു വിട്ടുപോകാന്‍ പറഞ്ഞു, യേശു കുട്ടി കിടക്കുന്ന മുറിയിലേക്കു കയറി. കുട്ടിയുടെ മാതാപിതാക്കളെയും തന്‍റെ മൂന്നു ശിഷ്യന്മാരെയും അവന്‍ മുറിയില്‍ തന്നോടൊപ്പം കൊണ്ടുപോയി.dkA'യേശു വീട്ടില്‍ കയറി അവരോടു പറഞ്ഞു, “നിങ്ങളെന്താണു കരഞ്ഞു ശബ്ദമുണ്ടാക്കുന്നത്. കുട്ടി മരിച്ചിട്ടില്ല. അവള്‍ ഉറങ്ങുക മാത്രമാണ്.”`j9&അവന്‍ യായീറൊസിന്‍റെ വീട്ടിലേക്കു പോയി. അവിടെ ഒരുപാടുപേര്‍ ഉച്ചത്തില്‍ കരയുന്നതവന്‍ കണ്ടു. അവര്‍ വളരെയധികം ബഹളം വെച്ചിരുന്നു.Li%തന്നോടൊപ്പം പോകാന്‍ അവന്‍ ആരെയും അനുവദിച്ചില്ല. പത്രൊസ്, യാക്കോബ്, അയാളുടെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടി.=hs$പക്ഷേ യേശു അവര്‍ പറഞ്ഞത് അത്ര കാര്യമാക്കിയില്ല. യേശു യായീറൊസിനോടു പറഞ്ഞു, “ഭയപ്പെടാതെ, വിശ്വാസം മുറുകെ പിടിക്കൂ.”Wg'#യേശു അപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. യെഹൂദപ്പള്ളിയിലെ തലവനായ യായീറൊസിന്‍റെ വീട്ടില്‍നിന്നും ചിലര്‍ അവിടെയെത്തി. അവര്‍ പറഞ്ഞു, “നിന്‍റെ മകള്‍ മരിച്ചു. ഇനിയും ഗുരുവിനെ ബുദ്ധിമുട്ടിച്ചിട്ടു കാര്യമില്ല.”yfk"യേശു അവളോടു പറഞ്ഞു, “മകളേ നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തി. സമാധാനത്തോടെ പോകൂ. ഇനിയും ഈ രോഗത്താല്‍ നിനക്കു കഷ്ടപ്പെടേണ്ടി വരില്ല.”keO!തനിക്കു സുഖപ്പെട്ടുവെന്ന് ആ സ്ത്രീയറിഞ്ഞു. അതിനാലവള്‍ യേശുവിനു മുന്നില്‍ വന്ന് മുട്ടുകുത്തി. അവള്‍ ഭയംകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. നടന്നതെല്ലാം അവള്‍ യേശുവിനോടു പറഞ്ഞു,%dC പക്ഷേ യേശു തന്നെ സ്പര്‍ശിച്ച ആളെ കാണാനായി ചുറ്റും നോക്കി.^c5ശിഷ്യന്മാര്‍ യേശുവിനോടു പറഞ്ഞു, “ജനങ്ങള്‍ നിന്നെ ഞെരുക്കുന്നതു നീ കാണുന്നു. പക്ഷേ നീ ചോദിക്കുന്നു, ‘ആരാണെന്നെ തൊട്ടതെന്ന്?’”Ib യേശുവിന് ശക്തി പുറത്തേക്കു പ്രസരിച്ചതായി തോന്നി. അവന്‍ തിരിഞ്ഞുനിന്നു ചോദിച്ചു, “ആരാണെന്‍റെ വസ്ത്രത്തില്‍ തൊട്ടത്?”9akഅവള്‍ അവന്‍റെ വസ്ത്രത്തില്‍ തൊട്ടപ്പോള്‍ അവളുടെ രക്തസ്രാവം നിലച്ചു. തനിക്കു സുഖപ്പെട്ടതായി അവളുടെ ഉള്ളറിഞ്ഞു.B`[This verse may not be a part of this translation]J_ അവള്‍ യേശുവിനെപ്പറ്റി കേട്ടു. അതിനാലവള്‍ ജനക്കൂട്ടത്തിലൂടെ യേശുവിനെ അനുഗമിച്ചുകൊണ്ട് അവന്‍റെ വസ്ത്രത്തില്‍ തൊട്ടു.F^അത് അവളെ വളരെ കഷ്ടപ്പെടുത്തിയിരുന്നു. അനവധി വൈദ്യന്മാര്‍ അവളെ ചികിത്സിച്ചു. ഒട്ടേറെ പണം ചെലവായി. പക്ഷേ യാതൊരു ഫലവും ഉണ്ടായില്ല. മാത്രവുമല്ല, രോഗം വഷളാവുകയും ചെയ്തു. ]9അവരോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു. കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി അവള്‍ക്കു രക്തസ്രാവമുണ്ടായിരുന്നു.Q\യേശു യായീറൊസിന്‍റെ ഒപ്പം പോയി. ഒരുപാടുപേര്‍ അവനെ അനുഗമിച്ചു. അവര്‍ എല്ലാ ഭാഗത്തു നിന്നും അവനെ ഞെരുക്കുന്നുണ്ടായിരുന്നു.k[Oഅയാള്‍ യേശുവിനോടു തുടരെത്തുടരെ യാചിച്ചു. അയാള്‍ പറഞ്ഞു, “എന്‍റെ കുഞ്ഞുമകള്‍ മരിക്കാറായിരിക്കുന്നു. ദയവായി അങ്ങ് വന്ന് അവളെ സ്പര്‍ശിക്കൂ. എന്നാല്‍ അവള്‍ സുഖപ്പെട്ടു ജീവിക്കും.”gZGയെഹൂദപ്പള്ളിയിലെ ഒരു തലവന്‍ അവിടെയെത്തി. യായീറൊസ് എന്നായിരുന്നു അയാളുടെ പേര്. യേശുവിനെ കണ്ട അയാള്‍ അവനു മുന്പില്‍ മുട്ടുകുത്തി,'YGയേശു വഞ്ചിയില്‍ കയറി മറുകരയിലെത്തി. അവിടെ കടല്‍ക്കരയില്‍വച്ചു തന്നെ ഒരുപാടുപേര്‍ യേശുവിനു ചുറ്റും കൂടി.RXഅയാള്‍ മടങ്ങി ദെക്കപ്പൊലി പ്രദേശം മുഴുക്കെയുള്ള ആളുകളോട് യേശു തനിക്കായി ചെയ്തതെല്ലാം പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു.4Waപക്ഷേ യേശു അയാളെ അതിനനുവദിച്ചില്ല. അവന്‍ പറഞ്ഞു, “വീട്ടിലേക്കു പോയി കുടുംബത്തോടും സുഹൃത്തുക്കളോടും ചേരുക. കര്‍ത്താവ് നിനക്കായി ചെയ്തത് അവരോടു പറയുക. കര്‍ത്താവ് നിന്നോടു കരുണ കാട്ടിയെന്നും അവരോടു പറയുക.”fVEയേശു വഞ്ചിയില്‍ കയറി പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഭൂതബാധയകന്നവന്‍ തന്നെയും കൂടെക്കൊണ്ടു പോകണമെന്ന് യേശുവിനോടു യാചിച്ചു.IU അനന്തരം ആ നാട്ടുകാര്‍ യേശുവിനോടു അവരുടെ സ്ഥലം വിട്ടുപോകാന്‍ യാചിച്ചു.{Toയേശുവിന്‍റെ പ്രവൃത്തികള്‍ കണ്ടവരില്‍ ചിലര്‍ അവിടെയുണ്ടായിരുന്നു. ഭൂതങ്ങള്‍ ബാധിച്ചവനു സംഭവിച്ചതെല്ലാം അവര്‍ മറ്റുള്ളവര്‍ക്കു വിവരിച്ചു കൊടുത്തു. പന്നികളെപ്പറ്റിയും അവര്‍ പറഞ്ഞു.S1അവര്‍ യേശുവിന്‍റെ അടുത്തെത്തി, അനേകം അശുദ്ധാത്മാക്കള്‍ ബാധിച്ചവനെ അവര്‍ വസ്ത്രം ധരിച്ചവനായി കണ്ടു. അവന്‍റെ മനസ്സ് നേരെയായിരുന്നു. ജനങ്ങള്‍ ഭയന്നു.rR]പന്നികളെ മേയിച്ചിരുന്നവര്‍ ഓടിപ്പോയി. അവര്‍ നഗരങ്ങളിലും, ഗ്രാമങ്ങളിലും ചെന്ന് സംഭവിച്ചതെല്ലാം എല്ലാവരോടും പറഞ്ഞു. ആള്‍ക്കാര്‍ സംഭവിച്ചതെന്താണെന്നു കാണുവാന്‍ പുറത്തേക്കിറങ്ങി.Q} യേശു അവരെ അതിനനുവദിച്ചു. അശുദ്ധാത്മാക്കള്‍ അയാളെ ഉപേക്ഷിച്ച് പന്നികളിലേക്കു പ്രവേശിച്ചു. അപ്പോള്‍ പന്നിക്കൂട്ടം മലമുനന്പുകളിലൂടെ തടാകത്തിലേക്കു ചാടിയിറങ്ങി. അവ മുങ്ങിച്ചത്തു. രണ്ടായിരത്തോളം പന്നികള്‍ ആ കൂട്ടത്തിലുണ്ടായിരുന്നു.DP അശുദ്ധാത്മാക്കള്‍ യേശുവിനോടു യാചിച്ചു, “ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയച്ചാലും, ഞങ്ങള്‍ അവയില്‍ പ്രവേശിക്കട്ടെ.”>Ou ഒരു വലിയ പന്നിക്കൂട്ടം അവിടെ മലഞ്ചെരുവില്‍ മേയുന്നുണ്ടായിരുന്നു.9Nk അയാളിലെ അശുദ്ധാത്മാക്കള്‍ തങ്ങളെ ആ പ്രദേശത്തുനിന്നും പുറന്തള്ളരുതെന്ന് വീണ്ടും വീണ്ടും യേശുവിനോടപേക്ഷിച്ചു. M യേശു അയാളോടു ചോദിച്ചു, “നിന്‍റെ പേരെന്താണ്?” അയാള്‍ മറുപടി പറഞ്ഞു, “എന്‍റെ പേര് ലെഗ്യോന്‍* എന്നാണ്. കാരണം എന്നില്‍ അനേകം അശുദ്ധാത്മാക്കളുണ്ട്.”BL[This verse may not be a part of this translation]BK[This verse may not be a part of this translation]cJ?യേശുവിനെ അയാള്‍ അകലെനിന്നേ കണ്ടു. അയാള്‍ ഓടിയെത്തി യേശുവിനു മുന്നില്‍ കുനിഞ്ഞു.Iരാപ്പകല്‍ അയാള്‍ ശവക്കല്ലറകള്‍ക്കു ചുറ്റിലും മലകളിലും സഞ്ചരിച്ചു. അയാള്‍ അലറുകയും കല്ലുകള്‍കൊണ്ട് സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു.[H/ഒരുപാടു തവണ ആള്‍ക്കാര്‍ അയാളെ ബന്ധിക്കാന്‍ ചങ്ങലകളുപയോഗിച്ചു. പക്ഷേ അയാള്‍ കൈയിലെയും കാലിലെയും ചങ്ങലകള്‍ പൊട്ടിച്ചു. അയാളെ നിയന്ത്രിക്കാന്‍ ആര്‍ക്കും കരുത്തുണ്ടായില്ല.vGeശവകുടീരങ്ങളിലാണ് അയാള്‍ വസിച്ചിരുന്നത്. ആര്‍ക്കും അയാളുടെ കൈകളും കാലുകളും ബന്ധിക്കാനായില്ല. ചങ്ങലകള്‍കൊണ്ടുപോലും അതു സാധ്യമായില്ല.VF%യേശു കരയിലിറങ്ങിയപ്പോള്‍ ഒരാള്‍ ശവക്കല്ലറകളില്‍നിന്നും ഇറങ്ങി അവന്‍റെ അടുത്തെത്തി. അയാളെ അശുദ്ധാത്മാവ് ബാധിച്ചിരുന്നു."E ?യേശുവും ശിഷ്യന്മാരും കടലിനു മറുകരയിലെ ഗദരദേശത്തു എത്തി.D))ശിഷ്യന്മാര്‍ ഭയചകിതരായി പരസ്പരം ചോദിച്ചു, “ആരാണിവന്‍? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ?”Cy(യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങളെന്തിനാണ് ഭയന്നത്? നിങ്ങള്‍ക്കിപ്പോഴും വിശ്വാസമില്ലേ?”_B7'യേശു എഴുന്നേറ്റ് കാറ്റിനോടും തിരമാലകളോടും അടങ്ങാന്‍ ആജ്ഞാപിച്ചു. യേശു പറഞ്ഞു, “അടങ്ങൂ! നിശ്ചലമാകൂ!” കാറ്റടങ്ങി ശാന്തത ഉളവായി.=As&യേശു ഒരു തലയിണയില്‍ തലവെച്ച് വള്ളത്തില്‍ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാര്‍ അവനെ വിളിച്ചുണര്‍ത്തി. അവര്‍ പറഞ്ഞു, “ഗുരോ, അങ്ങിതു കാണുന്നില്ലേ? നമ്മള്‍ മുങ്ങാറായി.”a@;%ഒരു കൊടുങ്കാറ്റ് അപ്പോഴുണ്ടായി. തിരമാലകള്‍ ആഞ്ഞടിച്ചു. വള്ളം നിറയെ വെള്ളം കയറി.~?u$യേശുവും ശിഷ്യന്മാരും ജനങ്ങളെ വിട്ടുപോയി. യേശു ഇരുന്നിരുന്ന അതേ വഞ്ചിയിലാണവര്‍ മറുകരയിലേക്കു പോയത്. മറ്റു വഞ്ചികളും ഒപ്പമുണ്ടായിരുന്നു.`>9#ആ ദിവസം വൈകുന്നേരം യേശു ശിഷ്യന്മാരോടു പറഞ്ഞു, “എന്നോടൊപ്പം മറുകരയിലേക്കു വരൂ.”=w"അവന്‍ പഠിപ്പിക്കാന്‍ എല്ലായ്പ്പോഴും കഥകളുപയോഗിച്ചു. യേശുവും ശിഷ്യന്മാരും മാത്രമായപ്പോള്‍ യേശു അവര്‍ക്ക് എല്ലാം വിശദീകരിച്ചു കൊടുത്തു.H< !ഇപ്രകാരമുള്ള അനേകം കഥകളിലൂടെ യേശു അവരെ പഠിപ്പിച്ചു. അവര്‍ക്കു മനസ്സിലാകുന്നിടത്തോളം കാര്യങ്ങള്‍ അവന്‍ പഠിപ്പിച്ചു.";= പക്ഷേ ഈ വിത്ത് വിതയ്ക്കുന്പോള്‍ അതു വളര്‍ന്ന് നിങ്ങളുടെ തോട്ടത്തിലെ ഏറ്റവും വലിയ ചെടിയായിത്തീരും. അതില്‍ വലിയ ശാഖകള്‍ രൂപം കൊള്ളും പക്ഷികള്‍ അവയില്‍ കൂടുകൂട്ടി സൂര്യതാപത്തില്‍ നിന്നു രക്ഷപെടും.”v:eദൈവരാജ്യം ഒരു കടുകുമണിപോലെയാണ്. മണ്ണിലുണ്ടാകുന്ന മറ്റേതു വിത്തുകളേക്കാളും ചെറുതാണത്.t9a“ദൈവരാജ്യത്തെ ഞാനെന്തിനോടാണ് ഉപമിക്കുക? ഇതു വിശദീകരിക്കാന്‍ ഞാനെന്തു കഥ ഉപയോഗിക്കും?X8)ധാന്യം പാകമാവുന്പോള്‍ കൃഷിക്കാരന്‍ കൊയ്തെടുക്കുന്നു. അതാണ് കൊയ്ത്തു കാലം.”7ഒരു സഹായവുമില്ലാതെ മണ്ണു വിളവുണ്ടാക്കുന്നു. ആദ്യം ചെടി വളരുന്നു, പിന്നെ കതിര്, അവസാനം ധാന്യമാവും.=6sവിത്തു മുളച്ചു തുടങ്ങുന്നു. രാപകല്‍ അതു വളരുന്നു. വിതച്ചവന്‍ ഉറക്കത്തിലായാലും ഉണര്‍ന്നിരിക്കുന്പോഴായാലും; വിത്തിന്‍റെ വളര്‍ച്ചയെപ്പറ്റി അവനു ഒന്നും അറിയുകയില്ലെങ്കിലും അതു വളര്‍ന്നു കൊണ്ടെയിരിക്കുന്നു.B5}യേശു പറഞ്ഞു, “ദൈവരാജ്യം മണ്ണില്‍ വിത്തു വിതയ്ക്കുന്നവനെപ്പോലെയാണ്.J4 ഉളളവനു കൂടുതല്‍ കിട്ടും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതു കൂടി നഷ്ടമാവും.”M3“നിങ്ങള്‍ കേള്‍ക്കുന്നത് ശ്രദ്ധയോടെ ചിന്തിക്കുക. നിങ്ങള്‍ കൊടുക്കുന്പോലെ ദൈവം നിങ്ങള്‍ക്കും നല്‍കും പക്ഷേ നിങ്ങള്‍ കൊടുക്കുന്നതിലധികമാവും ദൈവം നിങ്ങള്‍ക്കു തരിക.q2[കാതുള്ളവര്‍ എന്‍റെ വചനം കേള്‍ക്കട്ടെ.@1yഒളിപ്പിച്ചുവച്ചതെന്തും പുറത്തുവരും. രഹസ്യങ്ങളെല്ലാം വെളിപ്പെടും.50cയേശു അവരോടു പറഞ്ഞു, “നിങ്ങള്‍ ഒരു വിളക്കു കത്തിച്ച് പറയ്ക്കടിയിലോ കട്ടിലിനടിയിലോ ഒളിപ്പിച്ചു വയ്ക്കാറുണ്ടോ? ഇല്ല, നിങ്ങള്‍ അതു വിളക്കുമേശയില്‍ വയ്ക്കുന്നു.L/മറ്റു ചിലരാകട്ടെ നല്ല മണ്ണില്‍ വിതച്ച വിത്തുപോലെയാണ്. അവര്‍ വചനം കേട്ട് അതിനെ സ്വീകരിക്കുന്നു. അത് അവരില്‍ മുപ്പതും അറുപതും ചിലപ്പോള്‍ നൂറു മടങ്ങും വിളവുണ്ടാക്കും.”8.iപക്ഷേ അപ്പോഴേക്കും ജീവിതക്ലേശങ്ങളും പണക്കൊതിയും മറ്റാഗ്രഹങ്ങളും വരികയായി. അതോടെ വചനത്തിന്‍റെ വളര്‍ച്ച മുട്ടുകയായി. അതിനാല്‍ അവരില്‍ വചനം ഫലപ്രദമാവുകയില്ല. - മറ്റു ചിലരാകട്ടെ മുള്ളുകള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ടതു പോലെയാണ്. അവര്‍ വചനം ശ്രവിക്കുന്നു.,'പക്ഷേ വചനം തങ്ങളുടെ ജീവിതത്തില്‍ ഗാഢമായി ആഴ്ന്നിറങ്ങാനവര്‍ അനുവദിക്കുന്നില്ല. കുറച്ചു കാലം മാത്രം അവര്‍ വചനത്തോടു നീതി പുലര്‍ത്തും. പിന്നീട് വചനം നിമിത്തം അവര്‍ക്കെന്തെങ്കിലും പീഢയോ പ്രശ്നങ്ങളോ ഉണ്ടാകുന്പോള്‍ അവരതിനെ വേഗം ഉപേക്ഷിക്കും.|+qമറ്റുചിലരാകട്ടെ പാറപോലെ ഉറച്ചമണ്ണില്‍ വിത്തു വിതച്ചതുപോലെയാണ്. അവര്‍ സസന്തോഷം വചനം കേള്‍ക്കുകയും വേഗത്തില്‍ സ്വീകരിക്കുകയും ചെയ്യും.)*Kചിലര്‍ ദൈവവചനം കേള്‍ക്കുന്നത് വഴിയരികെ വീഴുന്ന വിത്തു പോലെയാണ്. സാത്താന്‍ പെട്ടെന്ന് വന്ന് അവരില്‍ വിതയ്ക്കപ്പെട്ട വിത്തുകള്‍ എടുത്തുകൊണ്ടു പോകുന്നു.])3കര്‍ഷകന്‍ (വചനം വിതയ്ക്കുന്ന ആള്‍) ദൈവവചനം ജനങ്ങളില്‍ വിതയ്ക്കുകയാണ് ചെയ്തത്.S( അനന്തരം യേശു ശിഷ്യന്മാരോടു ചോദിച്ചു, “നിങ്ങള്‍ക്ക് ഈ കഥ മനസ്സിലായോ? ഇല്ലെങ്കില്‍ നിങ്ങള്‍ക്കേതെങ്കിലും കഥ മനസ്സിലാകുമോ?B' [This verse may not be a part of this translation]_&7 യേശു പറഞ്ഞു, “ദൈവരാജ്യത്തിന്‍റെ നിഗൂഢമായ സത്യം നിങ്ങള്‍ക്കേ അറിയൂ, പക്ഷേ മറ്റുള്ളവര്‍ക്ക് ഉപമകളിലൂടെയാണ് ഞാനെല്ലാം നല്‍കുക._%7 പിന്നീട്, യേശു തനിച്ചായി. പന്ത്രണ്ട് അപ്പൊസ്തലന്മാരും യേശുവിന്‍റെ മറ്റ് അനുയായികളും ദൃഷ്ടാന്ത കഥകളെപ്പറ്റി അവനോടു ചോദിച്ചു.9$k അനന്തരം യേശു പറഞ്ഞു, “കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.”X#)മറ്റു ചില വിത്തുകള്‍ നല്ല മണ്ണില്‍ വീണു. അവ വളര്‍ന്നു തുടങ്ങി. വളര്‍ന്ന് ധാന്യം വിളഞ്ഞു. ചില ചെടികള്‍ മുപ്പതു മേനിയും ചിലവ അറുപതു മേനിയും, ചിലവ നൂറു മേനിയും വിളവുണ്ടാക്കി.”a";കുറെ വിത്തുകള്‍ മുള്ളുകള്‍ക്കിടയില്‍ വീണു. മുള്ളുകള്‍ വളര്‍ന്നു ചെടികളെ ഞെരിച്ചമര്‍ത്തി. അതിനാല്‍ അവയില്‍ ധാന്യമുണ്ടായില്ല.*!Mപക്ഷേ സൂര്യനുദിച്ചപ്പോള്‍ അവ കരിഞ്ഞു പോയി. അവയ്ക്ക് ആഴത്തില്‍ വേരുകള്‍ ഇല്ലാതിരുന്നതിനാലാണ് അവ കരിഞ്ഞത്.h Iചില വിത്തുകള്‍ പാറസ്ഥലത്തു വീണു. അവിടെ മണ്ണു കുറവായിരുന്നു. ആഴം കുറഞ്ഞ സ്ഥലമായിരുന്നതിനാല്‍ അവിടെ വീണ വിത്തുകള്‍ വേഗം വളര്‍ന്നു.+വിതയ്ക്കുന്നതിനിടയില്‍ ചില വിത്തുകള്‍ വഴിയരുകില്‍ വീണു. പക്ഷികള്‍ വന്ന് അവയെല്ലാം കൊത്തിത്തിന്നു./“ശ്രദ്ധിക്കൂ, ഒരു കര്‍ഷകന്‍ വിത്തു വിതയ്ക്കാന്‍ പോയി. Q5~}{+y}wtsr>oPm'jihf$cb{`_^!ZZ WUTuSPNMLJJ/I9HFEaDpAD?>=<;|:S85w4e2-0O-+)o('G%$j"=!k(-)j} M  US5K-$സംഭവിച്ചതൊന്നും മറ്റാരോടും പറയരുതെന്ന് യേശു അവരോടു കല്പിച്ചു. തന്നെപ്പറ്റി മറ്റാരോടും പറയരുതെന്ന് യേശു എപ്പോഴും ആളുകളോടു കല്പിക്കും. പക്ഷേ അതു കൂടുതല്‍ ആള്‍ക്കാരോടു പറയിക്കാനേ ഉപകരിച്ചുള്ളൂ.zJm#യേശു ഇതു ചെയ്തപ്പോള്‍ അയാള്‍ക്കു കേള്‍ക്കാറായി. അയാളുടെ നാവു സ്വതന്ത്രമാവുകയും അവന് വ്യക്തമായി സംസാരിക്കാന്‍ സാദ്ധ്യമാവുകയും ചെയ്തു.(II"ആകാശത്തേക്കു നോക്കി യേശു നെടുവീര്‍പ്പിട്ടു. യേശു അയാളോട് പറഞ്ഞു, “എഫഥാ” (അതായത്, “തുറക്കപ്പെടട്ടെ” എന്ന്).3H_!യേശു അയാളെ ജനക്കൂട്ടത്തില്‍നിന്നും അകലെ മാറ്റി നിര്‍ത്തി. തന്‍റെ കൈവിരലുകള്‍ അയാളുടെ ചെവിയില്‍ കടത്തി. അനന്തരം യേശു തുപ്പി അയാളുടെ നാവില്‍ തൊടുകയും ചെയ്തു.G3 അവിടെ ചിലര്‍ ഒരാളെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. അയാള്‍ ബധിരനും ഊമനുമായിരുന്നു. അയാളെ സ്പര്‍ശിച്ചു സുഖപ്പെടുത്താന്‍ അവര്‍ യേശുവിനോടപേക്ഷിച്ചു.QFഅനന്തരം യേശു സോര്‍പ്രദേശം വിട്ട് സീദോനിലേക്കു പോയി. ഗലീലക്കടല്‍ത്തീരത്തേക്കവന്‍ പോയി. ദെക്കപ്പൊലിയിലൂടെയാണവന്‍ പോയത്.Eഅവള്‍ വീട്ടിലേക്കു മടങ്ങി. മകള്‍ കിടക്കയില്‍ കിടക്കുകയായിരുന്നു. ഭൂതം അവളെ വിട്ടൊഴിഞ്ഞിരുന്നു.HD അനന്തരം യേശു അവളോടു പറഞ്ഞു, “ഇതൊരു നല്ല മറുപടിയാണ്. നീ പൊയ്ക്കൊള്ളൂ. ഭൂതം നിങ്ങളുടെ മകളെ വിട്ടു പുറത്തു വന്നുകഴിഞ്ഞു.”BC[This verse may not be a part of this translation]!B;യേശു ആ സ്ത്രീയോടു പറഞ്ഞു, “മക്കളുടെ ഭക്ഷണം നായ്ക്കള്‍ക്കെറിഞ്ഞു കൊടുക്കരുത്. ആദ്യം അവര്‍ക്കു വേണ്ടതെല്ലാം എടുത്തു ഭക്ഷിക്കാന്‍ മക്കളെ അനുവദിക്കുക.”AA{അവള്‍ യെഹൂദയല്ലായിരുന്നു. സുറൊഫൊയീക്യ ജാതിയിലുള്ള യവനക്കാരിയായിരുന്നു അവള്‍. ഭൂതത്തെ തന്‍റെ മകളുടെ ഉള്ളില്‍നിന്ന് ഓടിക്കണമെന്ന് അവള്‍ യേശുവിനോടു അപേക്ഷിച്ചു.B@}യേശു അവിടെയുണ്ടെന്ന് ഒരു സ്ത്രീ കേട്ടറിഞ്ഞു. അവളുടെ കൊച്ചുമകള്‍ക്ക് അശുദ്ധാത്മാവ് ബാധിച്ചിരുന്നു. അതിനാലവള്‍ യേശുവിന്‍റെ അടുത്തെത്തി കാല്‍ക്കല്‍ വീണു നമിച്ചു.i?Kയേശു അവിടം വിട്ട് സോര്‍പ്രദേശത്തേക്കു പോയി. അവന്‍ അവിടെയൊരു വീട്ടില്‍ കയറി. അവന്‍ അവിടെയുണ്ടെന്ന് അന്നാട്ടുകാര്‍ അറിയരുതെന്നവര്‍ ആഗ്രഹിച്ചു. പക്ഷേ അവന് ഒളിച്ചിരിക്കാനായില്ല.j>Mഅതെല്ലാം ഒരുവനെ അശുദ്ധനാക്കുന്നു.”4=aവ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹന്ത, മണ്ടത്തരങ്ങള്‍ എന്നിവയെല്ലാം പുറപ്പെടുന്നത്.<%ഉള്ളില്‍ നിന്നാണ്, മനുഷ്യഹൃദയത്തില്‍ നിന്നാണ് ദുഷിച്ച ചിന്തകള്‍, ലൈംഗികപാപങ്ങള്‍, മോഷണം, കൊലപാതകം,U;#യേശു പറഞ്ഞു, “ഒരുവനില്‍നിന്നും പുറത്തേക്കു വരുന്നവ അവനെ അശുദ്ധനാക്കുന്നു. :ഭക്ഷണം മനുഷ്യന്‍റെ ഹൃദയത്തിലേക്കു ചെല്ലുന്നില്ല. അതു വയറ്റിലേക്കാണ് പോകുന്നത്. അതു പുറത്തേക്കു പോവുകയും ചെയ്യുന്നുണ്ട്.” (എല്ലാ ഭക്ഷണവും മനുഷ്യനു തിന്നാവുന്നവയാണെന്നവന്‍ പ്രഖ്യാപിച്ചു.)s9_യേശു പറഞ്ഞു, “നിങ്ങള്‍ക്കിനിയും കാര്യങ്ങള്‍ ഭംഗിയായി മനസ്സിലാക്കാന്‍ കഴിയുന്നില്ലേ?!8;അനന്തരം ജനങ്ങളെ വിട്ട് യേശു വീട്ടിനകത്തേക്കു കയറിപ്പോയി. ശിഷ്യന്മാര്‍ ആ ഉപമയെപ്പറ്റി അവനോടു ചോദിച്ചു.R7(കാതുള്ളവര്‍ കേള്‍ക്കട്ടെ)O6ഒരുവന്‍റെ ഉള്ളില്‍ കടന്നുചെന്ന് അശുദ്ധമാക്കാന്‍ ഒന്നിനും കഴിയില്ല. അവനില്‍നിന്നും വരുന്നവയാണവനെ അശുദ്ധമാക്കുന്നത്.”O5ആള്‍ക്കാരെ വീണ്ടും വിളിച്ചുവരുത്തി അവന്‍ പറഞ്ഞു, “എല്ലാവരും എന്നെ ശ്രദ്ധിക്കുകയും ഞാന്‍ പറയുന്നതു കേള്‍ക്കുകയും വേണം.?4w ദൈവവചനമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതിനു പ്രാധാന്യമില്ലെന്നു നിങ്ങള്‍ പഠിപ്പിക്കുന്നു. നിങ്ങളുണ്ടാക്കുന്ന ചട്ടങ്ങളനുസരിക്കുന്നത് പ്രധാനമെന്നാണു നിങ്ങള്‍ കരുതുന്നത്. അതുപോലെ പലതും നിങ്ങള്‍ ചെയ്യുന്നു.”N3 അപ്പനമ്മമാര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ നിങ്ങള്‍ അവനെ സമ്മതിക്കില്ല.)2K എന്നാല്‍ നിങ്ങള്‍ പഠിപ്പിക്കുന്നത്, ‘ഒരാള്‍ തന്‍റെ അപ്പനോടോ അമ്മയോടോ നിങ്ങള്‍ക്കുപയോഗപ്രദമാകുന്ന ചില കാര്യങ്ങള്‍ എന്‍റെ പക്കലുണ്ടെങ്കിലും ഞാനതു ചെയ്യില്ല. ഞാനത് ദൈവത്തിനു നല്‍കും’ എന്ന് പറയാനാണ്.$1A മോശെ പറഞ്ഞു, “നീ നിന്‍റെ അപ്പനമ്മമാരെ ബഹുമാനിക്കണം. പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവന്‍ വധാര്‍ഹനാണ്.10[ അനന്തരം യേശു അവരോടു പറഞ്ഞു, “നിങ്ങള്‍ സമര്‍ത്ഥരാണെന്ന് നിങ്ങള്‍ കരുതുന്നു. നിങ്ങളുടെ തന്നെ ചട്ടങ്ങള്‍ മതിയെന്ന ധാരണയില്‍ നിങ്ങള്‍ ദൈവകല്പന അവഗണിക്കുന്നു.;/oനിങ്ങള്‍ ദൈവകല്പന ഉപേക്ഷിച്ച് മനുഷ്യരുടെ ഉപദേശം പിന്തുടരുന്നു.”e.Cഅവര്‍ എന്നെ ആരാധിക്കുന്നത് നിഷ്ഫലമായിട്ടാണ്. എന്തെന്നാല്‍ മനുഷ്യരുടെ ചട്ടങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിക്കുന്നു.’ യെശയ്യാവ് 29:13-{യേശു മറുപടി പറഞ്ഞു, “നിങ്ങള്‍ കപടഭക്തിക്കാരാണ്. നിങ്ങളെപ്പറ്റി യെശയ്യാവ് പറഞ്ഞതത്രെ സത്യം. അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ: ‘ഈ ജനം എന്നെ ബഹുമാനിക്കുന്നെന്നു പറയുന്നു. എന്നാല്‍ അവര്‍ എന്നെ അവരുടെ ജീവിതത്തിന്‍റെ ഭാഗമാക്കുന്നില്ല.k,Oപരീശന്മാരും ശാസ്ത്രിമാരും യേശുവിനോടു ചോദിച്ചു, “നിന്‍റെ ശിഷ്യന്മാരെന്താണ് പൂര്‍വ്വികരുടെ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളാത്തത്? അശുദ്ധമായ കൈകള്‍കൊണ്ടവര്‍ ഭക്ഷിക്കുന്നു. എന്താണിത്?”h+Iചന്തയില്‍നിന്നു വാങ്ങിയതെന്തും അവര്‍ ഒരു നിശ്ചിതരീതിയില്‍ കഴുകിയേ ഭക്ഷിക്കൂ. പൂര്‍വ്വികരുടെ മറ്റു ചില ചട്ടങ്ങളും അവര്‍ പിന്തുടരുന്നു. ചഷകങ്ങളും, ഓട്ടുപാത്രങ്ങളും, കുടങ്ങളുമെല്ലാം കഴുകുന്ന ചട്ടങ്ങളും അവര്‍ പാലിക്കുന്നു.Z*-ഇങ്ങനെ പ്രത്യേക രീതിയില്‍ കൈ കഴുകാതെ പരീശന്മാരും യെഹൂദന്മാരും ആഹാരം കഴിക്കാറില്ല. അവര്‍ക്കു മുന്പു ജീവിച്ചിരുന്ന മഹാന്മാര്‍ പഠിപ്പിച്ചതനുസരിച്ചാണ് അവരിതു ചെയ്യുന്നത്.4)aയേശുവിന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ സാധാരണമട്ടില്‍ കഴുകാത്ത അവരുടെ കൈകള്‍കൊണ്ട് ആഹാരം കഴിക്കുന്നതവര്‍ കണ്ടു. (“അശുദ്ധമായ” കരങ്ങളെന്നാല്‍ പരീശന്മാര്‍ പറഞ്ഞിരിക്കുന്നതു പോലെ കൈ കഴുകാത്തവര്‍ എന്നര്‍ത്ഥം)( യെരൂശലേമില്‍നിന്നും ഏതാനും പരീശന്മാരും ശാസ്ത്രിമാരും അവിടെയെത്തി. അവര്‍ യേശുവിനു ചുറ്റുംകൂടി.?'w8യേശു ആ പ്രദേശത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം കടന്നു ചെന്നു. അവിടെയെല്ലാം ആളുകള്‍ രോഗികളെ കൊണ്ടുവന്ന് ചന്തസ്ഥലത്തു കിടത്തി. യേശുവിന്‍റെ വസ്ത്രത്തിലെവിടെയെങ്കിലും സ്പര്‍ശിക്കാനുള്ള അനുവാദത്തിന് അവര്‍ അവനോടു കെഞ്ചി. അവന്‍റെ വസ്ത്രത്തില്‍ തൊട്ടവരെല്ലാം സുഖം പ്രാപിച്ചു.&#7യേശു അവിടെ എത്തിയ വിവരം നാടൊട്ടുക്കുമുള്ള എല്ലാവരോടും പറയാന്‍ അവരോടിപ്പോയി. യേശു പോയ എല്ലായിടവും അവര്‍ രോഗികളെ കിടക്കയോടെ ചുമന്നു കൊണ്ടുചെന്നു.%%C6അവര്‍ വഞ്ചിയില്‍ നിന്നിറങ്ങിയപ്പോള്‍ ജനങ്ങള്‍ യേശുവിനെ കണ്ടു. അവന്‍ ആരാണെന്ന് അവര്‍ക്കറിയാമായിരുന്നു.$5യശുവിന്‍റെ ശിഷ്യന്മാര്‍ മറുകരയിലെത്തി. ഗെന്നേസരത്തിലെ തീരത്ത് അവരെത്തി. വള്ളം കെട്ടിയിട്ടു.S#4അഞ്ചപ്പത്തെ പെരുപ്പിക്കുന്നതവര്‍ കണ്ടു. പക്ഷെ അവര്‍ക്കതിന്‍റെ പൊരുള്‍ മനസ്സിലായില്ല. അവര്‍ക്കതിനു കഴിയുമായിരുന്നില്ല.W"'3അനന്തരം അവന്‍ വഞ്ചിയിലേക്കു കയറി. കാറ്റ് ശാന്തമായി. ശിഷ്യന്മാര്‍ അന്പരന്നു.)!K2എല്ലാ ശിഷ്യന്മാരും അവനെ കണ്ടു ഭയന്നു. പക്ഷേ യേശു അവരോടു പറഞ്ഞു, “ധൈര്യമായിരിക്കൂ, ഇതു ഞാനാണ്. ഭയപ്പെടരുത്.”Z -1പക്ഷെ അവന്‍ വെള്ളത്തിനു മീതെ നടക്കുന്നത് ശിഷ്യന്മാര്‍ കണ്ടു. അതൊരു ഭൂതമായിരിക്കുമെന്നവര്‍ കരുതി. അവര്‍ ഭയന്നു നിലവിളിച്ചു.(I0വഞ്ചി കടലില്‍ വളരെ ദൂരത്തായി യേശു കണ്ടു. അതു തുഴയാന്‍ ശിഷ്യന്മാര്‍ പണിപ്പെടുന്നതും അവന്‍ കണ്ടു. കാറ്റ് അവര്‍ക്കെതിരായിരുന്നു. പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയ്ക്ക് യേശു വഞ്ചിയുടെ അടുത്തേക്കു പോയി. അവന്‍ വെള്ളത്തിനു മുകളിലൂടെ നടക്കുകയായിരുന്നു. വഞ്ചിയെ കടന്നുപോകുംവരെ അവന്‍ നടപ്പു തുടര്‍ന്നു.mS/രാത്രിയായപ്പോഴും വഞ്ചി നടുക്കടലില്‍ തന്നെയായിരുന്നു. യേശു തനിയെ കരയിലുമായിരുന്നു.6e.അവന്‍ അവരോടു യാത്ര പറഞ്ഞ് പ്രാര്‍ത്ഥിക്കാനായി മലയിലേക്കു പോയി.xi-അനന്തരം യേശു ശിഷ്യന്മാരോടു വഞ്ചിയില്‍ കയറാന്‍ പറഞ്ഞു. തടാകത്തിന്‍റെ മറുകരയിലുള്ള ബേത്ത്സയിദെക്കു പോകാന്‍ അവന്‍ ആജ്ഞാപിച്ചു. അവന്‍ പിന്നാലെ വരാമെന്നും പറഞ്ഞു. ജനക്കൂട്ടത്തോടു വീടുകളിലേക്കു മടങ്ങാന്‍ പറയാനാണവന്‍ അവിടെ നിന്നത്.5,അയ്യായിരത്തോളം പുരുഷന്മാര്‍ ഭക്ഷിച്ചു കഴിഞ്ഞിരുന്നു.r]+എല്ലാവരും ഭക്ഷിച്ചു കഴിഞ്ഞപ്പോഴും പന്ത്രണ്ടു കുട്ട നിറയെ അപ്പവും മീനും മിച്ചം വന്നു._7*എല്ലാവരും വയറു നിറയെ ഭക്ഷിച്ചു.a;)യേശു അഞ്ചപ്പവും രണ്ടു മീനും എടുത്തു. അവന്‍ ആകാശത്തേക്കു നോക്കി ദൈവത്തിനു നന്ദി പറഞ്ഞു: അവന്‍ അതു പകുത്ത് ശിഷ്യന്മാര്‍ക്കു നല്‍കി. അതു വിളന്പാന്‍ യേശു അവരോടു പറഞ്ഞു. അനന്തരം രണ്ടു മീനും പങ്കിട്ട് അവന്‍ ജനങ്ങള്‍ക്കു നല്‍കി.[/(ജനങ്ങള്‍ നിരന്നിരുന്നു. അന്പതും നൂറും ആളുകളുടെ പന്തിയായിട്ടാണവര്‍ ഇരുന്നത്.q['അനന്തരം യേശു അവരോടു പറഞ്ഞു, “എല്ലാവരോടും പുല്‍ത്തകിടിയില്‍ നിരന്നിരിക്കാന്‍ പറയുക.”{&യേശു ശിഷ്യന്മാരോടു ചോദിച്ചു, “നിങ്ങളുടെ പക്കല്‍ എത്ര അപ്പക്കഷണങ്ങളുണ്ടെന്ന് പോയി നോക്കൂ.” അവര്‍ തങ്ങളുടെ പക്കലുള്ള അപ്പക്കഷണങ്ങള്‍ എണ്ണിനോക്കി. അവര്‍ പറഞ്ഞു, “അഞ്ചപ്പവും രണ്ടു മീനും.”K%പക്ഷേ യേശു പറഞ്ഞു, “നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കൂ.” ശിഷ്യന്മാര്‍ അവനോടു പറഞ്ഞു, “ഇത്രയും പേര്‍ക്കുള്ള അപ്പം ഞങ്ങളുടെ പക്കലില്ല. അത്രയും അപ്പം വാങ്ങാനുള്ള പണത്തിന് ഞങ്ങള്‍ ഓരോരുത്തരും ഒരു മാസം പണിയെടുക്കണം.”S$അതിനാല്‍ ഈ ആളുകളെ പറഞ്ഞയയ്ക്കൂ. അവര്‍ കൃഷി സ്ഥലങ്ങളിലും അടുത്ത പട്ടണങ്ങളിലും പോയി ആഹാരം വാങ്ങിക്കൊണ്ടുവന്നു തിന്നട്ടെ.”|q#നേരം സന്ധ്യയായി. ശിഷ്യന്മാര്‍ യേശുവിന്‍റെയടുത്തെത്തി. അവര്‍ പറഞ്ഞു, “ഇതൊരു വിജനപ്രദേശമാണ്. ഇപ്പോള്‍ത്തന്നെ നേരം വളരെ വൈകിയിരിക്കുന്നു.kO"യേശു അവിടെയെത്തിയപ്പോള്‍ അനവധിപേര്‍ അവനെ കാത്തിരിക്കുന്നതു കണ്ടു. ഇടയനില്ലാത്ത ആട്ടിന്‍പറ്റത്തെപ്പോലെ കണ്ട അവരോട് യേശുവിന് അനുകന്പ തോന്നി. അതിനാലവന്‍ അവരെ പലതും പഠിപ്പിച്ചു.%C!പക്ഷേ അവര്‍ പോകുന്നത് പലരും കണ്ടു. യേശുവായിരുന്നു അതെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ എല്ലാ ഗ്രാമങ്ങളില്‍നിന്നും ആളുകള്‍ യേശു പോയ സ്ഥലത്തേക്കു പോയി. യേശു എത്തുംമുന്പുതന്നെ അവര്‍ അവിടെയെത്തി._7 യേശുവും ശിഷ്യന്മാരും വിജനമായ ഒരിടത്തേക്കു തനിച്ചു പോയി. വഞ്ചിയിലാണവര്‍ പോയത്.-Sയേശുവും ശിഷ്യന്മാരും വളരെ തിരക്കിലായിരുന്നു. എന്തെന്നാല്‍ ഒരുപാടുപേര്‍ അവിടെ എത്തിയിരുന്നു. അതിനാല്‍ യേശുവിനും ശിഷ്യന്മാര്‍ക്കും ആഹാരം കഴിക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല. യേശു അവരോടു പറഞ്ഞു, “എന്നോടൊപ്പം വരുവിന്‍. നമുക്ക് വിജനമായ ഒരിടത്തേക്കു പോകാം. അവിടെ നമുക്കെല്ലാം വിശ്രമം കിട്ടും.” 7വചനം പ്രസംഗിക്കുന്നതിന് യേശു അയച്ച അപ്പൊസ്തലന്മാര്‍ മടങ്ങിയെത്തി. തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതുമായ കാര്യങ്ങള്‍ എല്ലാം അവര്‍ യേശുവിനോടു വിവരിച്ചു.2 ]യോഹന്നാന്‍റെ ശിഷ്യന്മാര്‍ സംഭവങ്ങളറിഞ്ഞു. അവര്‍ യോഹന്നാന്‍റെ ശരീരം ഏറ്റുവാങ്ങി ഒരു കല്ലറയില്‍ സംസ്കരിച്ചു.} sഒരു തളികയില്‍ യോഹന്നാന്‍റെ തലയും വെച്ച് പടയാളി രാജസദസ്സിലെത്തി. അയാള്‍ പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അതു തന്‍റെ അമ്മയ്ക്കും കൊടുത്തു.W 'അതിനാല്‍ യോഹന്നാന്‍റെ തല വെട്ടിക്കൊണ്ടുവരാന്‍ രാജാവ് ഒരു പടയാളിയെ അയച്ചു. അയാള്‍ തടവറയില്‍ ചെന്ന് യോഹന്നാന്‍റെ തല വെട്ടി.J  ഹെരോദാരാജാവ് ദുഃഖിതനായി അവള്‍ക്ക് ആവശ്യമുള്ളതെന്തും നല്‍കാമെന്നദ്ദേഹം വാക്കു കൊടുത്തിരുന്നു. അദ്ദേഹത്തിന്‍റെ അതിഥികളും ആ പ്രതിജ്ഞ കേട്ടിരുന്നതിനാല്‍ അവളുടെ അപേക്ഷ നിരസിക്കാന്‍ രാജാവിനു കഴിയുമായിരുന്നില്ല.hIഅവള്‍ വേഗം രാജാവിന്‍റെ അടുത്തു മടങ്ങിയെത്തി. അവള്‍ രാജാവിനോടു പറഞ്ഞു, “ദയവായി സ്നാപകയോഹന്നാന്‍റെ ശിരസ്സ് എനിക്കു ഇപ്പോള്‍ത്തന്നെ തരൂ. ഒരു തളികയില്‍ വെച്ച് അതിവിടെ കൊണ്ടുവരൂ.” അവള്‍ അമ്മയുടെ അടുത്തേക്കു പോയി ചോദിച്ചു. ഹെരോദാരാജാവിനോടു ഞാനെന്തു ചോദിക്കണം. അവളുടെ അമ്മ പറഞ്ഞു, “സ്നാപകയോഹന്നാന്‍റെ ശിരസ്സ് ആവശ്യപ്പെടൂ.”Eഹെരോദാവ് അവള്‍ക്കു വാക്കു നല്‍കിയിരുന്നു, “നീ ആവശ്യപ്പെടുന്നതെന്തും, എന്‍റെ പകുതി രാജ്യം പോലും നിനക്കു ഞാന്‍ തരാം.”:mഹെരോദ്യയുടെ പുത്രി വിരുന്നുവേളയില്‍ വന്നു നൃത്തം ചെയ്തു. അവളുടെ നൃത്തത്തില്‍ ഹെരോദാവും അയാളുടെ അതിഥികളും വളരെ സന്തുഷ്ടരായി. ഹെരോദാരാജാവ് പെണ്‍കുട്ടിയോടു പറഞ്ഞു, “നീ ആവശ്യപ്പെടുന്നതെന്തും ഞാന്‍ നല്‍കാം.”%Cഎന്നാല്‍ ഹെരോദ്യയ്ക്ക് അനുകൂലമായ സാഹചര്യം വന്നു. ഹെരോദാവിന്‍റെ ജന്മദിനമായിരുന്നു. പ്രധാന സര്‍ക്കാര്‍ നേതാക്കള്‍ക്കും സൈന്യത്തലവന്മാര്‍ക്കും ഗലീലയിലെ പ്രമാണിമാര്‍ക്കും ഹെരോദാവ് വിരുന്നൊരുക്കി.jMയോഹന്നാനെ വധിക്കാന്‍ ഹെരോദാവിന് ഭയമായിരുന്നു. യോഹന്നാന്‍ ധാര്‍മ്മികനും പരിശുദ്ധനുമായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഹെരോദാവിന് അറിയാമായിരുന്നു. അതിനാല്‍ ഹെരോദാവ് അയാളെ സംരക്ഷിച്ചു. യോഹന്നാന്‍റെ പ്രസംഗം ഹെരോദാവിനെ കുഴക്കിയെങ്കിലും അവനതു സസന്തോഷം ശ്രവിച്ചു.zmഅതിനാല്‍ ഹെരോദ്യ യോഹന്നാനെ വെറുത്തു. അവള്‍ക്ക് അയാളെ കൊല്ലണമായിരുന്നു. എന്നാല്‍ അതിന് ഹെരോദാവിനെ നിര്‍ബന്ധിക്കാനവള്‍ക്കു കഴിഞ്ഞില്ല.സ്വന്തം സഹോദരന്‍റെ ഭാര്യയെ വിവാഹം ചെയ്യുന്നത് ശരിയല്ലെന്ന് യോഹന്നാന്‍ അയാളെ ഉപദേശിച്ചിരുന്നു.}sയോഹന്നാനെ ബന്ധിക്കുവാന്‍ ഹെരോദാവാണ് സൈനികരോട് ആജ്ഞാപിച്ചത്. അദ്ദേഹം യോഹന്നാനെ തുറുങ്കിലടച്ചു. തന്‍റെ പത്നി ഹെരോദ്യയെ പ്രീതിപ്പെടുത്താനാണ് അദ്ദേഹമിതു ചെയ്തത്. ഹെരോദ്യ ഹെരോദാവിന്‍റെ സഹോദരന്‍ ഫീലിപ്പോസിന്‍റെ പത്നിയായിരുന്നു. പക്ഷെ അപ്പോള്‍ ഹെരോദാവ് അവളെ വിവാഹം ചെയ്തിരുന്നു.)Kഹെരോദാവ് യേശുവിനെപ്പറ്റിയുള്ള ഈ കാര്യങ്ങള്‍ കേട്ടു. അദ്ദേഹം പറഞ്ഞു, “യോഹന്നാന്‍റെ തലവെട്ടി ഞാനവനെ കൊന്നു. ഇപ്പോഴവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.”*~Mമറ്റു ചിലര്‍ പറഞ്ഞു, “അവന്‍ ഏലീയാവ് ആണ്.” വേറെ ചലരാകട്ടെ ഇങ്ങനെയാണു പറഞ്ഞത്, “യേശു പ്രവാചകന്മാരില്‍ ഒരുത്തനെപ്പോലെ പണ്ടു ജീവിച്ചിരുന്ന ഒരു പ്രവാചകനാണ്.”z}mയേശു പ്രശസ്തനായിക്കഴിഞ്ഞതിനാല്‍ ഹെരോദാരാജാവും അവനെപ്പറ്റി കേട്ടു. ചിലര്‍ പറഞ്ഞു, “യേശു സ്നാപകയോഹന്നാനാണ്. അയാള്‍ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അതിനാലാണവന് ഈ വീര്യപ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഴിയുന്നത്.”S| അവര്‍ അനേകം ഭൂതങ്ങളെ ഒഴിപ്പിച്ചു. രോഗികളെ ഒലീവെണ്ണ പുരട്ടി ഭേദപ്പെടുത്തി.|{q ശിഷ്യന്മാര്‍ അവിടം വിട്ട് മറ്റു ദേശങ്ങളിലേക്കു പോയി. അവര്‍ പ്രസംഗിക്കുകയും മാനസാന്തരപ്പെടുവാന്‍ നാട്ടുകാരോട് ആവശ്യപ്പെടുകയും ചെയ്തു. P+~T|{ywvtrrpomkXjiwh#fcb`^]s[YXVUT6RQkPLKIMFED C%@!>[This verse may not be a part of this translation]Gz പത്രൊസും യാക്കോബും യോഹന്നാനും നോക്കിയപ്പോള്‍ മറ്റാരെയും അവര്‍ കണ്ടില്ല. യേശു മാത്രമേ അവരോടൊപ്പമുണ്ടായിരുന്നുള്ളൂ.y  അപ്പോള്‍ ഒരു മേഘം വന്ന് അവരെ മൂടി. മേഘത്തില്‍ നിന്ന് ഒരു അശരീരി മുഴങ്ങി, “യേശു എന്‍റെ പുത്രനാകുന്നു. ഞാനവനെ സ്നേഹിക്കുന്നു. അവനെ അനുസരിക്കുക.”*xM പത്രൊസിന് എന്തു പറയണമെന്ന് അറിവില്ലായിരുന്നു. കാരണം അവനും മറ്റു രണ്ടു ശിഷ്യന്മാരും വല്ലാതെ ഭയന്നിരുന്നു.1w[ പത്രൊസ് യേശുവിനോടു പറഞ്ഞു, “ഗുരോ, നമ്മള്‍ ഇവിടെയായതു നന്നായി. ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങളുണ്ടാക്കാം. ഒന്ന് നിനക്കും ഒന്നു മോശെയ്ക്കും ഒന്ന് ഏലീയാവിനും.”lvQ അപ്പോള്‍ യേശുവിനോടൊപ്പം അവിടെ രണ്ടുപേര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ മോശെയും ഏലീയാവുമായിരുന്നു.wug അവന്‍റെ വസ്ത്രം തിളങ്ങുന്ന വെണ്‍മയുള്ളതായി. ഒരാള്‍ക്കും നല്‍കാന്‍ കഴിയാത്തത്ര വെണ്‍മ.t ആറു ദിവസം കഴിഞ്ഞ് പത്രൊസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരോടൊപ്പം യേശു ഉയര്‍ന്ന മലമുകളിലേക്കു പോയി. അവിടെ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശിഷ്യന്മാര്‍ നോക്കിനില്‍ക്കേ യേശുവിനു മാറ്റമുണ്ടായി.s 3 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരിക്കുംമുന്പ് ദൈവരാജ്യം വരുന്നതു കാണും. ദൈവരാജ്യം പ്രതാപത്തോടെ വരും.”ry&ഇന്നത്തെയാള്‍ക്കാര്‍ പാപപൂര്‍ണ്ണവും ദുഷ്ടവുമായ കാലത്താണ് ജീവിക്കുന്നത്. എന്നെപ്പറ്റിയും എന്‍റെ ഉപദേശത്തെപ്പറ്റിയും ലജ്ജിക്കുന്നവരെക്കുറിച്ച് ഞാന്‍ ലജ്ജിക്കും. എന്‍റെ പിതാവിന്‍റെ മഹത്വത്തോടും വിശുദ്ധദൂതന്മാരോടും കൂടെ എഴുന്നെള്ളുന്പോള്‍ അയാളെ ഓര്‍ത്തു ഞാന്‍ ലജ്ജിക്കും.”cq?%ആത്മാവ് തിരിച്ചുകിട്ടാന്‍ പകരം മറ്റെന്തെങ്കിലും കൊടുക്കാന്‍ ഒരുവനും കഴിയില്ല.wpg$സ്വന്തം ആത്മാവ് നരകത്തില്‍ നഷ്ടപ്പെടുന്നവന് ലോകം മുഴുവനും കിട്ടിയാലും എന്തു പ്രയോജനം?Ko#സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന് അതു നഷ്ടമാകും. എന്നാല്‍ സ്വന്തജീവന്‍ എനിക്കും സുവിശേഷത്തിനുമായി നല്‍കുന്നവന്‍ എന്നെന്നേക്കുമായി രക്ഷിക്കപ്പെടും.sn_"അനന്തരം യേശു ജനങ്ങളെ തന്‍റെ അരികിലേക്കു വിളിച്ചു. അവന്‍റെ ശിഷ്യന്മാരും അവിടെയുണ്ടായിരുന്നു. അപ്പോള്‍ യേശു പറഞ്ഞു, “എന്നെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവന്‍ അവനെത്തന്നെ ഉപേക്ഷിക്കണം. അവന്‍ തന്‍റെ കുരിശുമെടുത്ത് എന്നെ പിന്തുടരണം.umc!പക്ഷേ യേശു തിരിഞ്ഞ് തന്‍റെ ശിഷ്യന്മാരെ നോക്കി. അനന്തരം അവന്‍ പത്രൊസിനെ ശകാരിച്ചു. യേശു പത്രൊസിനോടു പറഞ്ഞു, “സാത്താനേ! എന്‍റെയടുത്തു നിന്നു പോകൂ, നിന്‍റെ ചിന്ത ദൈവീകമല്ല. മനുഷ്യര്‍ പ്രധാനമെന്ന് കരുതുന്നവയാണ് നീ ചിന്തിക്കുന്നത്.”/lW പത്രൊസ് ഒറ്റയ്ക്ക് യേശുവിനോടു സംസാരിക്കാന്‍ തുടങ്ങി. അതെല്ലാം പറഞ്ഞതിനാല്‍ പത്രൊസ് യേശുവിനെ വിമര്‍ശിച്ചു.Ckഅനന്തരം മനുഷ്യപുത്രന് ഒരുപാട് സഹിക്കാനുണ്ടെന്ന് യേശു അവരെ പഠിപ്പിക്കാന്‍ തുടങ്ങി. മനുഷ്യപുത്രന്‍ മൂപ്പന്മാരാലും മഹാപുരോഹിതന്മാരാലും ശാസ്ത്രിമാരാലും തള്ളപ്പെടുമെന്നും അവന്‍ പഠിപ്പിച്ചു. മനുഷ്യപുത്രന്‍ കൊല്ലപ്പെടുമെന്നും മൂന്നാംനാള്‍ അവന്‍ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും യേശു പഠിപ്പിച്ചു. അവന്‍ ഒന്നും രഹസ്യമായിവെച്ചില്ല.'jGയേശു ശിഷ്യന്മാരോടു പറഞ്ഞു, “ഞാനാരാണെന്ന് ആരോടും പറയരുത്.”i-അപ്പോള്‍ യേശു ചോദിച്ചു, “ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ കരുതുന്നത്.” പത്രൊസ് പറഞ്ഞു, “അങ്ങാണു ക്രിസ്തു.”)hKശിഷ്യന്മാര്‍ പറഞ്ഞു, “നീ സ്നാപകയോഹന്നാനാണെന്നു ചിലര്‍ പറയുന്നു, ഏലിയാവ് ആണെന്നു മറ്റു ചിലര്‍, വേറെ ചിലര്‍ പറയുന്നത് നീ പ്രവാചകന്മാരില്‍ ഒരാളാണെന്നാണ്.”Bg}യേശുവും ശിഷ്യന്മാരും ഫീലിപ്പൊസിന്‍റെ കൈസര്യയ്ക്കു പോയി. അവര്‍ നടക്കുന്നതിനിടയില്‍ യേശു അവന്‍റെ ശിഷ്യന്മാരോടു ചോദിച്ചു, “ഞാന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്?”Jf യേശു അയാളോട്, “നഗരത്തില്‍ പോകരുത്” എന്നും വീട്ടിലേക്കു പോകാനും പറഞ്ഞു.Feയേശു വീണ്ടും അയാളുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. അപ്പോളയാള്‍ കണ്ണു മലര്‍ക്കെ തുറന്നു. അയാളുടെ കണ്ണുകള്‍ സുഖം പ്രാപിച്ചു. അയാള്‍ക്ക് എല്ലാം വ്യക്തമായി കാണാം എന്നായി.d%അന്ധന്‍ നോക്കി പറഞ്ഞു, “അതെ എനിക്കിപ്പോള്‍ മനുഷ്യരെ കാണാം, അവര്‍ മരങ്ങള്‍പോലെ ചുറ്റും നടക്കുന്നു.”c1അതിനാല്‍ യേശു അന്ധന്‍റെ കരം പിടിച്ച് ഗ്രാമത്തിനു പുറത്തേക്കു കൊണ്ടുപോയി. യേശു അയാളുടെ കണ്ണുകളിലേക്ക് തുപ്പി. എന്നിട്ട് അയാളുടെ മേല്‍ കൈകള്‍വച്ച് ചോദിച്ചു, “നിനക്കിപ്പോള്‍ എന്തെങ്കിലും കാണാമോ?”!b;യേശുവും ശിഷ്യന്മാരും ബേത്ത്സയിദയിലെത്തി. അവിടെ ചിലര്‍ ചേര്‍ന്ന് ഒരന്ധനെ യേശുവിന്‍റെ മുന്പിലെത്തിച്ചു. അവനെ സ്പര്‍ശിക്കാനവര്‍ യേശുവിനോടപേക്ഷിച്ചു.Oaഅനന്തരം യേശു അവരോടു പറഞ്ഞു, “നിങ്ങളിവയെല്ലാം ഓര്‍ക്കുന്നു. എന്നിട്ടും നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയാത്തത് എന്ത്?”5`c“ഏഴ് അപ്പക്കഷണങ്ങളെ നാലായിരം പേര്‍ക്കു ഞാന്‍ വിളന്പിയത് ഓര്‍ക്കുന്നില്ലേ? മിച്ചം വന്ന എത്ര അപ്പക്കുട്ടകള്‍ നിങ്ങള്‍ ശേഖരിച്ചു?” ശിഷ്യന്മാര്‍ പറഞ്ഞു, “ഏഴ്.”_അഞ്ചപ്പം കൊണ്ട് ഞാന്‍ അയ്യായിരം പേരെ തൃപ്തരാക്കി. മിച്ചം വന്ന അപ്പം ശേഖരിച്ചത് ഓര്‍ക്കുന്നില്ലേ?” ശിഷ്യന്മാര്‍ പറഞ്ഞു, “പന്ത്രണ്ടു കുട്ടകള്‍.”B^}ചയില്ലാത്ത കണ്ണുകളോ നിങ്ങള്‍ക്കുള്ളത്? ശ്രവണശക്തിയില്ലാത്ത കാതുകളോ നിങ്ങളുടേത്? നമുക്ക് ആവശ്യത്തിന് അപ്പമില്ലാതിരുന്നപ്പോള്‍ ഞാന്‍ ചെയ്തത് ഓര്‍ക്കുന്നില്ലേ?L]ശിഷ്യന്മാര്‍ ഇതെപ്പറ്റിയാണ് പറയുന്നതെന്ന് യേശുവിനറിയാമായിരുന്നു. അതിനാലവന്‍ അവരോടു പറഞ്ഞു, “എന്താണു നിങ്ങള്‍ അപ്പമില്ലാത്തതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നത്? നിങ്ങളുടെ മനസ്സ് അടഞ്ഞിരിക്കുന്നോ? നിങ്ങള്‍ ഇനിയും കാണുകയോ, മനസ്സിലാക്കുകയോ ചെയ്യാത്തതെന്താണ്?v\eശിഷ്യന്മാര്‍ അതിന്‍റെ അര്‍ത്ഥം എന്തെന്ന് ചര്‍ച്ച ചെയ്തു. അവര്‍ പറഞ്ഞു, “നമുക്ക് അപ്പം ഇല്ലാത്തതിനാലായിരിക്കാം അവന്‍ ഇങ്ങനെ പറഞ്ഞത്.”P[യേശു അവര്‍ക്കു മുന്നറിയിപ്പു കൊടുത്തു, “സൂക്ഷിച്ചിരിക്കുക, പരീശന്മാരുടെയും ഹെരോദാവിന്‍റെയും പുളിമാവിനെ സൂക്ഷിക്കുക.”Zവഞ്ചിയില്‍ ശിഷ്യന്മാരുടെ കയ്യില്‍ ഒരപ്പക്കഷണമേ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ കരുതാനവര്‍ മറന്നു.JY  അനന്തരം യേശു പരീശന്മാരെ വിട്ട് ഒരു വഞ്ചിയില്‍ കയറി മറുകരയിലേക്കു പോയി.QX യേശു മാനസികമായ വ്യഥ അനുഭവിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു ശബ്ദത്തോടെ പറഞ്ഞു, “എന്താണു നിങ്ങള്‍ അടയാളമായി ഒരത്ഭുതം കാണിക്കാനാവശ്യപ്പെടുന്നത്? ഞാന്‍ നിങ്ങളോടു സത്യം പറയാം. ഈ തലമുറയ്ക്ക് അടയാളമൊന്നും തരികയില്ല.”>Wu പരീശന്മാര്‍ വന്ന് യേശുവിനോടു ചില ചോദ്യങ്ങള്‍ ചോദിച്ചു. അവര്‍ക്ക് യേശുവിനെ പരീക്ഷിക്കണമായിരുന്നു. അവന്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ടവനാണെങ്കില്‍ ആകാശത്തുനിന്ന് ഒരത്ഭുതകര്‍മ്മം കാണിക്കാനവര്‍ ആവശ്യപ്പെട്ടു.8Vi യേശു ശിഷ്യന്മാരോടൊത്ത് വള്ളത്തില്‍ കയറി ദല്‍മനൂഥയിലേക്കു പോയി.XU) നാലായിരത്തോളം പേര്‍ ആഹാരം കഴിച്ചിരുന്നു. അവര്‍ തിന്നു കഴിഞ്ഞപ്പോള്‍ വീടിനുള്ളിലേക്കു പൊയ്ക്കൊള്ളാന്‍ യേശു അവരോടു പറഞ്ഞു.XT)എല്ലാവരും വയറു നിറയെ ഭക്ഷിച്ചു. എന്നിട്ടും ഏഴു കുട്ട ഭക്ഷണം അവര്‍ ശേഖരിച്ചു.=Ssശിഷ്യന്മാരുടെ വശം കുറച്ചു ചെറിയ മീനും ഉണ്ടായിരുന്നു. യേശു മീന്‍ തന്നതിന് ദൈവത്തിനു നന്ദി പറഞ്ഞ് ശിഷ്യന്മാരെ ഏല്പിച്ചു. എന്നിട്ട് അവയും വിതരണം ചെയ്യാന്‍ പറഞ്ഞു.WR'യേശു ആള്‍ക്കാരോട് നിലത്തിരിക്കാന്‍ കല്പിച്ചു. അനന്തരം അവന്‍ ഏഴ് അപ്പമെടുത്ത് ദൈവത്തിനു നന്ദി പറഞ്ഞു, അപ്പം മുറിച്ച് അവന്‍ ശിഷ്യന്മാരെ ഏല്പിച്ചു. അവ ആളുകള്‍ക്ക് വിളന്പാന്‍ അവന്‍ കല്പിച്ചു. ശിഷ്യന്മാര്‍ അങ്ങനെ ചെയ്തു.cQ?അപ്പോള്‍ യേശു ചോദിച്ചു, “നിങ്ങളുടെ കൈയില്‍ എത്ര അപ്പമുണ്ട്?” അവര്‍ പറഞ്ഞു, “ഏഴ്.”P%യേശുവിന്‍റെ ശിഷ്യന്മാര്‍ പറഞ്ഞു, “പക്ഷേ നമ്മള്‍ ജനവാസപ്രദേശത്തുനിന്നു വളരെ അകലെയാണ്. ഇത്രയും പേര്‍ക്കാവശ്യമുള്ളത്ര അപ്പം എവിടെനിന്നു കിട്ടും?”O'വിശപ്പോടെ ഞാനവരെ അയയ്ക്കില്ല. അവരെ അങ്ങനെ അയച്ചാല്‍ വീട്ടിലേക്കു പോകും വഴി അവര്‍ തളര്‍ന്നുവീഴും. അവരില്‍ ചിലര്‍ ഇവിടെനിന്നു വളരെ ദൂരെയാണു താമസം.”fNE“എനിക്ക് ഈ ആളുകളോട് അനുകന്പ തോന്നുന്നു. കഴിഞ്ഞ മൂന്നു ദിവസമായി അവര്‍ എന്നോടൊപ്പമാണ്. ഇപ്പോഴാകട്ടെ അവര്‍ക്കു തിന്നാനൊന്നുമില്ല.KM മറ്റൊരിക്കല്‍ വീണ്ടും അനേകംപേര്‍ യേശുവിന്‍റെ അടുത്തെത്തി. അവര്‍ക്കു കഴിക്കാനൊന്നുമില്ലായിരുന്നു. അതിനാല്‍ യേശു തന്‍റെ ശിഷ്യന്മാരെ അരികില്‍ വിളിച്ചു. അവന്‍ പറഞ്ഞു,(LI%ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “യേശു എല്ലാം നന്നായി ചെയ്തു. അവന്‍ ബധിരനെ കേള്‍ക്കുമാറാക്കുന്നു. ഊമനെ സംസാരിക്കുമാറാക്കുന്നു.” S@~?{{{F{y:xQwvt`r6qpToTnmm&lkkiJhZgdbbfap_^\H[PXWVTS&R4PON K8JAGDBp@@%>Y<5:874320.,V*('&t$# Z. 7 R c@~nu യേശു പറഞ്ഞു, “ദൈവത്തില്‍ വിശ്വസിക്കുവിന്‍.m% പത്രൊസ് ഓര്‍ത്തു പറഞ്ഞു, “ഗുരോ, നോക്കൂ, ഇന്നലെ നീ ആ അത്തിമരത്തെ ശപിച്ചു, ഇന്നത് ഉണങ്ങിയിരിക്കുന്നു.”l അടുത്ത പുലര്‍ച്ചെ യേശു ശിഷ്യന്മാരോടൊത്തു നടക്കുകയായിരുന്നു. യേശു ശപിച്ച അത്തിമരം വേരുമുതല്‍ തലപ്പുവരെ ഉണങ്ങി നില്‍ക്കുന്നത് അവര്‍ കണ്ടു.k/ ആ രാത്രിയില്‍ യേശുവും ശിഷ്യന്മാരും ആ നഗരം വിട്ടുപോയി.j മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ഇതു കേട്ടു. അവര്‍ യേശുവിനെ കൊല്ലാന്‍ ഒരു വഴി ആലോചിച്ചു. അവര്‍ യേശുവിനെ ഭയപ്പെട്ടിരുന്നു. എന്തെന്നാല്‍ അവന്‍റെ ഉപദേശം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.iiK അനന്തരം അവന്‍ അവരെ പഠിപ്പിച്ചു. യേശു പറഞ്ഞു, “എന്‍റെ ഭവനം എല്ലാ രാജ്യക്കാര്‍ക്കും പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും. എന്ന് തിരുവെഴുത്തുകളിലുണ്ട്. എന്നാല്‍ നിങ്ങള്‍ ദൈവത്തിന്‍റെ ഭവനം കള്ളന്മാരുടെ ഒളിത്താവളമാക്കുന്നു.”Mh ദൈവാലയത്തിലൂടെ എന്തെങ്കിലും കൊണ്ടുപോകാന്‍ അവന്‍ ആരെയും അനുവദിച്ചില്ല.#g? യേശു യെരൂശലേമിലേക്കു പോയി, അവന്‍ ദൈവാലയത്തിലേക്കു പ്രവേശിച്ചു. അവിടെ ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നവരെ അവന്‍ പുറത്താക്കി തുടങ്ങി. നാണയം കൈമാറുന്നവരുടെ മേശകള്‍ അവന്‍ മറിച്ചിട്ടു. പ്രാവുകളെ വില്‍ക്കുന്നവരുടെ ഇരിപ്പിടങ്ങളും അവന്‍ മറിച്ചിട്ടു.:fm അതിനാല്‍ യേശു മരത്തോടു പറഞ്ഞു, “ആരും ഒരു കാലത്തും നിന്‍റെ പഴം കഴിയ്ക്കുകയില്ല.” അവന്‍റെ ശിഷ്യന്മാര്‍ അതു കേട്ടു.De യേശു ദൂരത്തു നിന്നു ഇലകള്‍ നിറഞ്ഞ ഒരു അത്തിമരം കണ്ടു. യേശു അതിനടുത്തെത്തി അത്തിപ്പഴം ഉണ്ടോ എന്നു പരിശോധിച്ചു. എന്നാല്‍ ഇല അല്ലാതെ ഒരു പഴം പോലും അതിലുണ്ടായിരുന്നില്ല. അത്തിപ്പഴമുണ്ടാകുന്ന കാലമായിരുന്നില്ല അത്.d അടുത്ത ദിവസം യേശുവും ശിഷ്യന്മാരും ബേഥാന്യ വിട്ടുപോകുകയായിരുന്നു. അവനു വിശക്കുന്നുണ്ടായിരുന്നു.&cE യേശു യെരൂശലേമിലേക്കു പ്രവേശിച്ച് ദൈവാലയത്തിലേക്കു പോയി. അവന്‍ ദൈവാലയത്തിലുള്ളതെല്ലാം നോക്കി. പക്ഷെ അപ്പോള്‍ തന്നെ നേരം വൈകിയിരുന്നു. യേശു പന്ത്രണ്ടു അപ്പൊസ്തലന്മാരോടുമൊപ്പം ബെഥാന്യയിലേക്കു പോയി.Gb മ്മുടെ പിതാവായ ദാവീദിന്‍റെ രാജ്യത്തെ ദൈവം അനുഗ്രഹിക്കട്ടെ. ആ രാജ്യം വരവായി. സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ വാഴ്ത്തുവിന്‍.”aw ചിലര്‍ യേശുവിനു മുന്പെ നടക്കുകയായിരുന്നു. വേറെ ചിലര്‍ യേശുവിനു പിന്നാലെയും നടക്കുകയായിരുന്നു. എല്ലാവരും വിളിച്ചു പറഞ്ഞു, “അവനെ വാഴ്ത്തുവിന്‍, ‘കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ.’” സങ്കീര്‍ത്തനങ്ങള്‍ 118:25,26.}`s അനേകം പേര്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ യേശുവിന്‍റെ വഴിയില്‍ വിരിച്ചു. ചിലര്‍ വയലുകളില്‍നിന്ന് മരച്ചില്ലകള്‍ വെട്ടി പാതയില്‍ വിരിച്ചു.0_Y ശിഷ്യന്മാര്‍ കഴുതയെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. ശിഷ്യന്മാര്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ കഴുതയുടെ പുറത്തു വിരിച്ചു. യേശു കഴുതപ്പുറത്തു കയറി ഇരുന്നു.^ യേശു പഠിപ്പിച്ച ഉത്തരം ശിഷ്യന്മാര്‍ നല്‍കി. അവര്‍ കഴുതയെ കൊണ്ടുപോകാന്‍ ശിഷ്യന്മാരെ അനുവദിച്ചു.V]% അവിടെ നിന്നിരുന്ന ചിലര്‍ ഇതു കണ്ടു. അവര്‍ ചോദിച്ചു, “എന്താണു നിങ്ങള്‍ ചെയ്യുന്നത്? എന്തിനാണു നിങ്ങളീ കഴുതയെ അഴിക്കുന്നത്.”'\G ശിഷ്യന്മാര്‍ ഗ്രാമത്തിലേക്കു പോയി. അവിടെ ഒരു വീടിനു മുന്പിലായി വഴിയില്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതവര്‍ കണ്ടു. ശിഷ്യന്മാര്‍ കഴുതയെ അഴിച്ചു.}[s ആരെങ്കിലും ഇതിനെ എന്തിനു കൊണ്ടുപോകുന്നു എന്നു ചോദിച്ചാല്‍ അയാളോടു പറയുക ഗുരുവിന് ഈ കഴുതയെ ആവശ്യമുണ്ട്. താമസിയാതെ അവനിതിനെ തിരികെ തരും.”)ZK യേശു അവരോടു പറഞ്ഞു, “ആ കാണുന്ന ഗ്രാമത്തിലേക്കു പോകൂ. നിങ്ങള്‍ അവിടെ പ്രവേശിക്കുന്പോള്‍ നിങ്ങള്‍ക്കു എതിര്‍വശത്തു കെട്ടിയിടപ്പെട്ട ഒരു കഴുതക്കുട്ടിയെ കാണാം. ഇതുവരെ ആരും അതിന്‍റെ പുറത്ത് സഞ്ചരിച്ചിട്ടില്ല. അതിനെ കെട്ടഴിച്ച് ഇങ്ങോട്ടു കൊണ്ടുവരിക.OY  യേശുവും ശിഷ്യന്മാരും യെരൂശലേമിലേയ്ക്കടുത്തു. അവര്‍ ഒലിവുമലകള്‍ക്കടുത്തുള്ള ബേത്ത്ഫാഗ ബെഥാന്യഗ്രാമങ്ങളെ സമീപിച്ചു. യേശു രണ്ടു ശിഷ്യന്മാരെ അവിടെ ചിലതു ചെയ്യാനയച്ചു.X% 4യേശു പറഞ്ഞു, “പോകൂ നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” അന്ധനു കാഴ്ച തിരിച്ചു കിട്ടി. അവന്‍ യേശുവിന്‍റെ മാര്‍ഗ്ഗം പിന്തുടര്‍ന്നു.8Wi 3യേശു അയാളോടു ചോദിച്ചു, “ഞാന്‍ നിനക്കായി എന്താണു ചെയ്യേണ്ടത്?” അന്ധന്‍ പറഞ്ഞു, “ഗുരോ, എനിക്കു കാഴ്ച പ്രാപിക്കണം.”V 2അന്ധന്‍ ചാടിയെഴുന്നേറ്റു. അയാള്‍ തന്‍റെ മേല്‍വസ്ത്രം അവിടെയിട്ട് യേശുവിന്‍റെ അടുത്തേക്കു പോയി.GU 1യേശു യാത്ര നിര്‍ത്തി പറഞ്ഞു, “അയാളോടു ഇവിടെ വരാന്‍ പറയൂ.” അതിനാല്‍ അവര്‍ അന്ധനെ വിളിച്ചു. അവര്‍ പറഞ്ഞു, “സന്തോഷമായിരിക്കൂ, എഴുന്നേല്‍ക്കൂ, യേശു നിന്നെ വിളിക്കുന്നു.”CT 0അനേകം പേര്‍ അന്ധനെ ശാസിച്ചു. അവര്‍ അവനോടു സംസാരിക്കരുതെന്നു പറഞ്ഞു. പക്ഷെ അയാള്‍ കൂടുതല്‍ കൂടുതല്‍ വിളിച്ചു കൂവി, “ദാവീദിന്‍റെ പുത്രാ, ദയവായി എന്നോടു കരുണ കാട്ടൂ.”DS /നസറെത്തില്‍നിന്ന് യേശു വരുന്നെന്ന് വഴിയാത്രക്കാര്‍ പറഞ്ഞ് അയാള്‍ കേട്ടു. അവന്‍ വിളിച്ചു കൂവാന്‍ തുടങ്ങി, “യേശുവേ, ദാവീദിന്‍റെ പുത്രാ, ദയവായി എന്നോടു കരുണ കാട്ടൂ.”R .അനന്തരം അവര്‍ യെരീഹോപട്ടണത്തിലേക്കു വന്നു. യേശുവും ശിഷ്യന്മാരും മറ്റനേകം പേരോടൊപ്പം അവിടം വിട്ടുപോവുകയായിരുന്നു. ബര്‍ത്തിമായി (തിമായിയുടെ പുത്രന്‍) എന്നു പേരായ ഒരു അന്ധന്‍ വഴിയരികില്‍ ഇരിക്കുകയായിരുന്നു. അയാള്‍ ഒരു യാചകനായിരുന്നു.aQ; -അതുപോലെ മനുഷ്യപുത്രന്‍ വന്നത് മറ്റുള്ളവരാല്‍ സേവിക്കപ്പെടാനല്ല. പക്ഷേ മനുഷ്യപുത്രന്‍ വന്നത് മറ്റുള്ളവരെ സേവിക്കാനാണ്. അനേകം പേരെ രക്ഷിക്കാനായി സ്വന്തം ജീവിതം നല്‍കാനാണ്. P  ,നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒന്നാമനാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവന്‍ എല്ലാവരുടെയും അടിമയാകണം.^O5 +എന്നാല്‍ നിങ്ങളുടെയിടയില്‍ ഇതുണ്ടാകരുത്. നിങ്ങളില്‍ ആര്‍ക്കെങ്കിലും വലിയവനാകണമെന്നുണ്ടെങ്കില്‍ അവന്‍ നിങ്ങളുടെ ദാസനാകണം._N7 *എല്ലാ ശിഷ്യന്മാരെയും യേശു വിളിച്ചു കൂട്ടി. അവന്‍ പറഞ്ഞു, “ജാതികള്‍ക്ക് അവര്‍ ഭരണാധികാരികളെന്ന് അംഗീകരിക്കുന്ന ചിലയാളുകളുണ്ട്. അവര്‍ തങ്ങളുടെ അധികാരം ജനങ്ങളുടെമേല്‍ കാണിക്കും. അവരുടെ പ്രധാന നേതാക്കള്‍ തങ്ങളുടെ അധികാരം ജനങ്ങളുടെമേല്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു.Mw )മറ്റു പത്തു ശിഷ്യന്മാരും ഇതു കേട്ടു. അവര്‍ക്കു യാക്കോബിനോടും യോഹന്നാനോടും അമര്‍ഷം തോന്നി.&LE (പക്ഷെ എന്‍റെ ഇടത്തും വലത്തും ഇരിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ എനിക്കാവില്ല. അതു ചിലര്‍ക്കു ലഭിക്കും. ആ സ്ഥാനങ്ങള്‍ അവര്‍ക്കുവേണ്ടി ഒരുക്കപ്പെട്ടതാണ്.”$KA 'അവര്‍ പറഞ്ഞു, “ഞങ്ങള്‍ക്കു കഴിയും.” യേശു അവരോടു പറഞ്ഞു, “നിങ്ങള്‍ ഞാന്‍ സഹിക്കുന്നതെന്തും സഹിക്കും, ഞാന്‍ സ്വീകരിക്കേണ്ട സ്നാനം നിങ്ങള്‍ സ്വീകരിക്കും. J9 &യേശു പറഞ്ഞു, “നിങ്ങള്‍ ആവശ്യപ്പെട്ടതെന്താണെന്നു നിങ്ങള്‍ തന്നെ അറിയുന്നില്ല. ഞാന്‍ സ്വീ കരിക്കുന്ന കഷ്ടത നിങ്ങള്‍ക്കും സ്വീകരിക്കാമോ? ഞാന്‍ സ്വീകരിക്കേണ്ട സ്നാനവും നിങ്ങള്‍ക്കു സ്വീകരിക്കാമോ?”HI  %സെബെദിയുടെ പുത്രന്മാര്‍ പറഞ്ഞു, “നീ നിന്‍റെ രാജ്യത്ത് മഹത്വത്തോടെ ഇരിക്കും. അപ്പോള്‍ ഞങ്ങളില്‍ ഒരാളെ നിന്‍റെ വലത്തും, മറ്റൊരാളെ ഇടത്തും ഇരിക്കാന്‍ അനുവദിച്ചാലും.”*HM $യേശു ചോദിച്ചു, “എന്താണു നിങ്ങള്‍ക്കായി ഞാന്‍ ചെയ്യേണ്ടത്.”G+ #അപ്പോള്‍ സെബെദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും യേശുവിനെ സമീപിച്ചു. അവര്‍ പറഞ്ഞു, “ഗുരോ, ഞങ്ങള്‍ക്കായി ചിലതു ചെയ്തു തരാന്‍ അപേക്ഷിക്കട്ടെ.”F "അവര്‍ അവനെ പരിഹസിക്കുകയും അവന്‍റെമേല്‍ തുപ്പുകയും ചെയ്യും. അവര്‍ അവനെ ചാട്ടകൊണ്ട് അടിക്കുകയും വധിക്കുകയും ചെയ്യും. പക്ഷെ തന്‍റെ മരണത്തിനുശേഷം മൂന്നാം ദിവസം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.E !യേശു പറഞ്ഞു, “നമ്മള്‍ യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കുമായി ഏല്പിക്കപ്പെടും. മനുഷ്യപുത്രനെ വധിക്കണമെന്ന് മഹാപുരോഹിതരും ശാസ്ത്രിമാരും പറയും. അവര്‍ മനുഷ്യപുത്രനെ ജാതികള്‍ക്കു നല്‍കും.$DA യേശുവും കൂട്ടരും യെരൂശലേമിലേക്കു പോകുകയായിരുന്നു. യേശുവായിരുന്നു സംഘനായകന്‍. യേശുവിന്‍റെ ശിഷ്യന്മാര്‍ അത്ഭുതപ്പെട്ടു. അവനു പിന്നാലെ വന്ന മറ്റുള്ളവര്‍ ഭയന്നു. യേശു പന്ത്രണ്ട് അപ്പൊസ്തലന്മാരെയും വിളിച്ച് അവരോടു മാത്രം സംസാരിച്ചു. യെരൂശലേമില്‍ അവനെന്തു സംഭവിക്കുമെന്ന് അവന്‍ അവരോടു പറഞ്ഞു.sC_ ഉയര്‍ന്ന സ്ഥാനത്തുള്ളവര്‍ താഴത്തായെന്നും വരാം. താഴെയുള്ളവന് ഉന്നതസ്ഥാനവും കിട്ടും.”PB അവരുപേക്ഷിച്ചതിലുമധികം ലഭിക്കും. ഈ ലോകത്ത് അനേകം വീടുകളും സഹോദരീസഹോദരന്മാരും അപ്പനമ്മമാരും കുട്ടികളും വയലുകളുമെല്ലാം ലഭിക്കും. അതോടൊപ്പം പീഢനങ്ങളുമുണ്ടാവുമെന്നു മാത്രം. പക്ഷേ വരാനിരിക്കുന്ന ലോകത്തിലവന് ചില പ്രതിഫലങ്ങള്‍ ലഭിക്കും. അതു നിത്യജീവനായിരിക്കും.`A9 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയാം. എനിക്കും സുവിശേഷത്തിനും വേണ്ടി സ്വന്തം വീടും സഹോദരീസഹോദരന്മാരെയും അപ്പനമ്മമാരെയും കുട്ടികളെയും വയലുമെല്ലാം ഉപേക്ഷിച്ചവര്‍ക്ക്\@1 പത്രൊസ് യേശുവിനോടു പറഞ്ഞു, “നിന്നെ പിന്തുടരാന്‍ ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ചു.”`?9 യേശു ശിഷ്യന്മാരെ നോക്കി പറഞ്ഞു, “മനുഷ്യര്‍ക്കു അസാദ്ധ്യമാണ്. എന്നാല്‍ ദൈവത്തിനത് സാദ്ധ്യമാണ്. ദൈവത്തിന് എല്ലാം സാദ്ധ്യമാണ്.”n>U ശിഷ്യന്മാര്‍ അത്ഭുതത്തോടെ പരസ്പരം ചോദിച്ചു, “എങ്കില്‍ പിന്നെ ആരു രക്ഷിക്കപ്പെടും.”n=U ധനികന് ദൈവരാജ്യ ത്തില്‍ പ്രവേശിക്കുക എന്നത് വളരെ ക്ളേശകരമാണ്. ഒരു ഒട്ടകത്തിന് സൂചിക്കുഴയിലൂടെ കടക്കുക അതിലും എളുപ്പമായിരിക്കും.”g<G അതു കേട്ട് ശിഷ്യന്മാര്‍ അത്ഭുതപ്പെട്ടു. പക്ഷെ യേശു പിന്നെയും പറഞ്ഞു, “എന്‍റെ മക്കളേ, ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം ദുഷ്കരമാണ്. ; യേശു ശിഷ്യന്മാരെ നോക്കി പറഞ്ഞു, ധനികര്‍ക്കു ദൈവരാജ്യത്തിലേക്കു പ്രവേശിക്കുക വിഷമമായിരിക്കും.~:u യേശുവിന്‍റെ ഈ വാക്കുകള്‍ കേട്ട് ദുഃഖിതനായി അയാള്‍ പോയി. അയാള്‍ വലിയ ധനികനും സന്പത്തു സൂക്ഷിക്കാനാഗ്രഹിക്കുന്നവനും ആകയാലാണ് ദുഃഖിച്ചത്.79g യേശു അയാളെ നോക്കി, അവന് അയാളോടു സ്നേഹം തോന്നി. യേശു പറഞ്ഞു, “നീ ഒരു കാര്യം കൂടി ചെയ്യേണ്ടതുണ്ട്. പോയി നിനക്കുള്ളതെല്ലാം വില്‍ക്കുക. കിട്ടുന്ന പണം പാവപ്പെട്ടവര്‍ക്കു ദാനം ചെയ്യുക. സ്വര്‍ഗ്ഗത്തില്‍ നിനക്കായി ഒരു നിധി ഒരുക്കും. എന്നിട്ട് എന്നോടൊപ്പം വരിക.”t8a അയാള്‍ പറഞ്ഞു, “ഗുരോ, ചെറുപ്പം മുതല്‍ക്കു തന്നെ ഞാന്‍ ഈ കല്പനകള്‍ അനുസരിക്കുന്നുണ്ട്.”}7s പക്ഷേ നിന്‍റെ ചോദ്യത്തിനു ഞാനുത്തരം തരാം. കൊല്ലരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, കള്ളം പറയരുത്, വഞ്ചിക്കരുത്, കള്ളസാക്ഷി പറയരുത്, അന്യരുടെ മുതല്‍ ചതിവായി എടുക്കരുത്. അപ്പനമ്മമാരെ ബഹുമാനിക്കുക... എന്നീ കല്പനകള്‍ നിനക്കറിയില്ലേ?”6 യേശു പറഞ്ഞു, “നീയെന്താണ് എന്നെ നല്ലവനെന്നു വിളിച്ചത്. ആരും നല്ലവനല്ല. ദൈവം മാത്രമേ നല്ലവനായുള്ളൂ.5 യേശു പോകാനൊരുങ്ങവേ ഒരാള്‍ ഓടി വന്ന് യേശുവിനു മുന്പില്‍ മുട്ടുകുത്തി. അയാള്‍ ചോദിച്ചു, “നല്ലവനായ ഗുരോ, നിത്യജീവന്‍ കിട്ടാന്‍ ഞാനെന്തു ചെയ്യണം.”r4] പിന്നീട് യേശു കുഞ്ഞുങ്ങളെ കൈയിലെടുത്തു. അവന്‍ അവരുടെമേല്‍ കൈവച്ച് അവരെ അനുഗ്രഹിച്ചു.x3i ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. ഒരു കുഞ്ഞ് സാധനങ്ങള്‍ സ്വീകരിക്കുന്നതുപോലെ നിങ്ങള്‍ ദൈവരാജ്യത്തെ സ്വീകരിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അതിലേക്കു പ്രവേശനമുണ്ടാകയില്ല.”27 യേശു അതെല്ലാം കാണുന്നുണ്ടായിരുന്നു. കുട്ടികളെ കൊണ്ടുവരുന്നത് ശിഷ്യന്മാര്‍ വിലക്കുന്നത് അവനിഷ്ടമില്ലായിരുന്നു. യേശു അവരോടു പറഞ്ഞു, “കുട്ടികള്‍ എന്‍റെ അടുത്തേക്കു വരട്ടെ. അവരെ തടയരുത്, എന്തെന്നാല്‍ ദൈവരാജ്യം കുട്ടികളെപ്പോലെയുള്ളവര്‍ക്കാണ്.Q1 യേശുവിന്‍റ സ്പര്‍ശനം ഏറ്റുവാങ്ങുന്നതിന് ആളുകള്‍ അവരുടെ കുഞ്ഞുങ്ങളെ കൊണ്ടുവന്നു. എന്നാല്‍ ശിഷ്യന്മാര്‍ അവരെ ശകാരിച്ചു.l0Q ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരുവനെ വിവാഹം കഴിക്കുന്ന ഭാര്യയും വ്യഭിചാരിണിയാണ്.”7/g യേശു പറഞ്ഞു, “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ ഭാര്യയ്ക്കെതിരായി പാപം ചെയ്യുന്നു. അവന്‍ വ്യഭിചാരത്തെ സംബന്ധിച്ച പാപം ചെയ്യുന്നു.b.= അല്പസമയം കഴിഞ്ഞ് യേശുവും ശിഷ്യന്മാരും വീട്ടിലുണ്ടായിരുന്നു. ശിഷ്യന്മാര്‍ വിവാഹമോചനത്തെപ്പറ്റി യേശുവിനോടു വീണ്ടും ചോദിച്ചു.7-g ദൈവം അവരെ ഒന്നാക്കി. അതുകൊണ്ട് മനുഷ്യന്‍ അവരെ വേര്‍പെടുത്തരുത്.3,_ അവര്‍ ഇരുവരും ഒന്നാകുകയും വേണം. അതിനാല്‍ ആരും രണ്ടല്ല, ഒന്നാണ്.2+] അതിനാലാണ് ഒരുവന്‍ അപ്പനമ്മമാരെ വെടിഞ്ഞ് ഭാര്യയോടു ചേരുന്നത്.=*s പക്ഷെ ദൈവം ലോകം സൃഷ്ടിച്ചപ്പോള്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.|)q യേശു പറഞ്ഞു, “നിങ്ങള്‍ക്കു കരിങ്കല്ലു പോലത്തെ ഹൃദയമുള്ളതുകൊണ്ടാണ് മോശെ ആ കല്പന എഴുതിയത്.'(G പരീശന്മാര്‍ പറഞ്ഞു, “ഒരു വിവാഹമോചനപത്രം എഴുതി ഭാര്യയെ ഉപേക്ഷിക്കാന്‍ മോശെ ഒരു ഭര്‍ത്താവിനെ അനുവദിച്ചു.”3'_ യേശു ചോദിച്ചു, “മോശെ എന്താണു നിങ്ങളോടു കല്പിച്ചിരിക്കുന്നത്.”&&E ഏതാനും പരീശന്മാര്‍ യേശുവിനടുത്തേക്കു വന്നു. യേശുവിനെക്കൊണ്ട് തെറ്റായ എന്തെങ്കിലും പറയിക്കാനവര്‍ ശ്രമിച്ചു. അവര്‍ യേശുവിനോടു ചോദിച്ചു, “ഒരുവന്‍ തന്‍റെ ഭാര്യയുമായി വിവാഹമോചനം നടത്തുന്നതു ശരിയാണോ?”% 7 യേശു അവിടം വിട്ട് യെഹൂദ്യയിലേക്കും യോര്‍ദ്ദാന്‍റെ മറുകരയിലേക്കും പോയി. പിന്നെയും പലരും അവന്‍റെ അടുത്തേക്കു വന്നു. അവരെ പതിവുപോലെ അവന്‍ പഠിപ്പിച്ചു.[$/ 2ഉപ്പ് നല്ലതാണ്, പക്ഷേ അതിന്‍റെ ഉപ്പുരസം നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്കതിന്‍റെ ഉപ്പുരസം മടക്കിക്കൊടുക്കാനാവില്ല. അതിനാല്‍ നന്മയോടെ ജീവിക്കുക. പരസ്പരം സമാധാനം പുലര്‍ത്തുക.”m#S 1എല്ലാവരും തീയാല്‍ ശിക്ഷിക്കപ്പെടും.e"C 0നരകത്തില്‍ ആളുകളെ തിന്നുന്ന പുഴു ചാവുന്നില്ല. അവിടെ തീയൊരിക്കലും അണയുന്നുമില്ല.C! /പാപത്തില്‍ വീഴാന്‍ കണ്ണു കാരണമായാല്‍ അതു ചൂഴ്ന്നെടുക്കുക. ദൈവരാജ്യത്തില്‍ ഒറ്റക്കണ്ണനായി പ്രവേശിക്കുന്നതാണ് രണ്ടു കണ്ണുകളോടെയും നരകത്തില്‍ പോകുന്നതിലും ഭേദം.B  .[This verse may not be a part of this translation]B -[This verse may not be a part of this translation]B ,[This verse may not be a part of this translation]kO +നിങ്ങളുടെ കൈ നിങ്ങളെക്കൊണ്ടു പാപം ചെയ്യിച്ചാല്‍ അതു മുറിച്ചു കളയുക. ശരീരത്തിലെ അവയവം നഷ്ടപ്പെട്ടാലും സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നത് നന്ന്. രണ്ടു കൈകളോടെ നരകത്തില്‍ പോകുന്നതിലും നല്ലത് ഇതാണ്. ആ നരകത്തില്‍ അണയാത്ത തീയുണ്ട്.=s *“എന്നില്‍ വിശ്വസിക്കുന്ന കൊച്ചുകുട്ടിയെപ്പോലും പാപത്തിലേക്കു വീഴാന്‍ കാരണമാക്കുന്നവനു കഷ്ടം. അവനെ കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ താഴ്ത്തുന്നതാണു ഭേദം. J}{yylwvtsqpnk!iigecag`_ ^]W[YUSoQPONyL JIH1FDC @><;H98N7%4321/'-+M)(m&%U#G! :@^_ sg8 എന്തെന്നോ? ആ ദിവസങ്ങള്‍ പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. ദൈവം ലോകം സൃഷ്ടിച്ചതുമുതല്‍ ഇന്നോളം ഉണ്ടായിട്ടില്ലാത്തവിധം ദുരിതങ്ങളന്നുണ്ടാകും. ഇത്രയും മോശപ്പെട്ടത് ഇനിയും ഉണ്ടാകുകയുമില്ല.B7} ഇതു തണുപ്പുകാലത്തു സംഭവിക്കാതിരിക്കുവാനായി പ്രാര്‍ത്ഥിക്കുവിന്‍.61 ആ സമയം ഗര്‍ഭിണികള്‍ക്കും അമ്മയുടെ പാല്‍ കുടിക്കുന്ന കൊച്ചുകുഞ്ഞുങ്ങള്‍ ഉള്ള സ്ത്രീകള്‍ക്കും കഷ്ടം.Q5 വയലില്‍ വേല ചെയ്യുന്നവന്‍ തന്‍റെ മേലങ്കിയെടുക്കാന്‍ പോലും മെനക്കെടരുത്.<4q ഒന്നിനും വേണ്ടി കാത്തുനിന്നു സമയം കളയാതെ അവര്‍ ഓടും. പുരപ്പുറത്തു നില്‍ക്കുന്നവന്‍ പോലും ഇറങ്ങിവന്ന് സാമാനങ്ങള്‍ എടുക്കാന്‍ നില്‍ക്കാതെ ദൂരേക്ക് ഓടിപ്പോകണം.3  “ശൂന്യമാക്കുന്ന മ്ളേച്ഛത നില്‍ക്കരുതാത്ത സ്ഥലത്ത് നില്‍ക്കുന്നത് നിങ്ങള്‍ കാണും. (വായിക്കുന്നവന്‍ മനസ്സിലാക്കിക്കൊള്ളട്ടെ). ആ സമയം യെഹൂദ്യയില്‍ വസിക്കുന്നവര്‍ മലകളിലേക്കോടിപ്പോകട്ടെ.H2  എന്നെ പിന്തുടര്‍ന്നതിനാല്‍ എല്ലാവരും നിങ്ങളെ വെറുക്കും. പക്ഷെ അവസാനം വരെ സഹിച്ചു നില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും.11 സഹോദരന്‍ സഹോദരനു നേരെ തിരിയുകയും അവനെ കൊലയ്ക്കു കൊടുക്കുകയും ചെയ്യും. പിതാക്കന്മാര്‍ തങ്ങളുടെ മക്കള്‍ക്കെതിരായി തിരിയുകയും അവരെ കൊലയ്ക്കു കൊടുക്കുകയും ചെയ്യും. മക്കള്‍ മാതാപിതാക്കള്‍ക്കെതിരെ പോരാടി അവരെ എങ്ങനെ വധിക്കാമെന്നു ചിന്തിക്കും.10[ നിങ്ങള്‍ ബന്ധിക്കപ്പെട്ട് വിധിക്കപ്പെട്ടേക്കാം. പക്ഷേ നിങ്ങളപ്പോള്‍ പറയേണ്ടതിനെച്ചൊല്ലി വ്യാകുലപ്പെടേണ്ട. ആ സമയം എന്താണു പറയേണ്ടതെന്നു ദൈവം നിങ്ങള്‍ക്കു പറഞ്ഞു തരും. കാരണം യഥാര്‍ത്ഥത്തില്‍ നിങ്ങളല്ല സംസാരിക്കുന്നത്. പരിശുദ്ധാത്മാവ് തന്നെയാണത്.c/? ഇതെല്ലാം സംഭവിക്കും മുന്പ് സുവിശേഷം എല്ലാ രാജ്യങ്ങളിലും പ്രചരിപ്പിക്കപ്പെടും._.7 “നിങ്ങള്‍ ജാഗരൂഗരായിരിക്കൂ, അവര്‍ നിങ്ങളെ ബന്ധിച്ച് ന്യായാധിപര്‍ക്ക് ഏല്പിച്ചു കൊടുക്കും. അവര്‍ നിങ്ങളെ അവരുടെ യെഹൂദപ്പള്ളികളിലിട്ട് മര്‍ദ്ദിക്കും. നാടുവാഴികളുടെയും രാജാക്കന്മാരുടെയും മുന്പില്‍ നിങ്ങള്‍ക്കു നില്‍ക്കേണ്ടിവരും. എന്നെപ്പറ്റി നിങ്ങള്‍ അവരോടു പറയും. എന്തെന്നാല്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരായി.^-5 രാജ്യങ്ങള്‍ രാജ്യങ്ങളോട് യുദ്ധം ചെയ്യും. ജനത ജനതയോടു യുദ്ധം ചെയ്യും. പലയിടത്തും ഭൂകന്പങ്ങളുണ്ടാകും. ഭക്ഷ്യക്ഷാമവും ഉണ്ടാകും. ഇതെല്ലാം പുതിയ എന്തോ ഒന്നിന്‍റെ പേറ്റുനോവാണ്.Y,+ നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റിയും അതിനെപ്പറ്റിയുള്ള കിംവദന്തികളും കേള്‍ക്കും. പക്ഷേ ഭയക്കരുത്. ഇതെല്ലാം സംഭവിക്കേണ്ടതുണ്ട്.o+W പലരും എന്‍റെ നാമത്തില്‍ വരും. അവര്‍ പറയും, ‘ഞാനാണവന്‍,’ അവര്‍ പലരെയും വിഡ്ഢികളാക്കും, * യേശു ശിഷ്യന്മാരോടു പറഞ്ഞു, “സൂക്ഷിച്ചിരിക്കുക, നിങ്ങളെ വിഡ്ഢികളാക്കാന്‍ ആരെയും അനുവദിക്കരുത്.A){ “പറയൂ, എപ്പോഴാണ് ഈ കാര്യങ്ങളെല്ലാം സംഭവിക്കുക? അങ്ങനെയെല്ലാം സംഭവിക്കാന്‍ പോകുന്നതിന്‍റെ അടയാളമെന്തായിരിക്കും?”P( പിന്നീട് യേശു ഒലിവുമലകളിലൊരിടത്ത് ഇരിക്കുകയായിരുന്നു. പത്രൊസ്, യാക്കോബ്, യോഹന്നാന്‍, അന്ത്രെയാസ് എന്നിവര്‍ മാത്രമേ അവനോടൊപ്പം ഉണ്ടായിരുന്നുള്ളൂ. അവര്‍ക്കെല്ലാം ദൈവാലയം കാണാമായിരുന്നു. അവര്‍ യേശുവിനോടു ചോദിച്ചു,C' യേശു പറഞ്ഞു, “ഈ വലിയ എടുപ്പുകള്‍ നീ കാണുന്നില്ലേ. ഇവയെല്ലാം നശിപ്പിക്കപ്പെടും, എല്ലാ കല്ലുകളും നിലത്തെറിയപ്പെടും. ഒരു കല്ലും മറ്റൊന്നിന്‍റെ മേല്‍ ഇരിക്കുകയില്ല.”K&  യേശു ദൈവാലയം വിട്ടുപോകുകയായിരുന്നു. അവന്‍റെ ശിഷ്യന്മാരിലൊരാള്‍ പറഞ്ഞു, “നോക്കൂ, ഗുരോ, വലിയ കല്ലുകള്‍കൊണ്ട് പടുത്തുയര്‍ത്തിയ ഈ ദൈവാലയകെട്ടിടം മനോഹരമായിരിക്കുന്നു.”s%_ ,എല്ലാവരും തങ്ങള്‍ക്കാവതേ നല്‍കിയുള്ളൂ. പക്ഷെ ഇവള്‍ തനിക്കുള്ളതെല്ലാം തന്നു. തന്‍റെ ഉപജീവനത്തിനുള്ളതെല്ലാം അവള്‍ തന്നിരിക്കുന്നു.” $  +യേശു തന്‍റെ ശിഷ്യന്മാരെ വിളിച്ചു അവന്‍ പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. ഈ പാവപ്പെട്ട വിധവ രണ്ടു ചെറിയ ചെന്പുനാണയങ്ങള്‍ മാത്രമേ തന്നുള്ളൂ. പക്ഷെ അവള്‍ എല്ലാവരും തന്നതിനുമധികം തന്നു.R# *അനന്തരം ഒരു ദരിദ്രവിധവ വന്ന് വളരെ ചെറിയ രണ്ടു ചെന്പുനാണയങ്ങളിട്ടു. അതൊരു ചില്ലിക്കാശിന്‍റെ അത്രയും പോലുമില്ലായിരുന്നു.>"u )ആളുകള്‍ വഴിപാടു സാധനങ്ങള്‍ നിക്ഷേപിച്ചിരുന്ന വഞ്ചികയ്ക്കടുത്ത് യേശു ഇരുന്നു. അവര്‍ വഞ്ചികയില്‍ പണമിടുന്നതവന്‍ ശ്രദ്ധിച്ചു. വളരെ ഏറെ ധനികര്‍ ധാരാളം പണം നല്‍കി.{!o (വിധവകളുടെ ഭവനങ്ങള്‍ ചതിവിലൂടെ സ്വന്തമാക്കുന്നു. എന്നിട്ടവിടെ നല്ലവര്‍ ചമഞ്ഞ് പ്രാര്‍ത്ഥന നടത്തുന്നു. ദൈവം അവരെ കഠിനമായി ശിക്ഷിക്കും.”] 3 'യെഹൂദപ്പള്ളിയില്‍ പ്രധാന ഇരിപ്പിടങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നു. കൂടാതെ അത്താഴത്തിന് പ്രധാന ഇരിപ്പിടം അവര്‍ കാംക്ഷിക്കുന്നു.5c &അവന്‍ ഉപദേശം തുടര്‍ന്നു. അവന്‍ പറഞ്ഞു, “ശാസ്ത്രിമാരെ സൂക്ഷിക്കുക. അവര്‍ പ്രധാനമെന്നു തോന്നിപ്പിക്കുന്ന വസ്ത്രവും ധരിച്ച് നടക്കാനാഗ്രഹിക്കുന്നു. ചന്തസ്ഥലത്ത് അവര്‍ അഭിവാദനങ്ങള്‍ കിട്ടാനാഗ്രഹിക്കുന്നു.3 %ദാവീദു തന്നെ ക്രിസ്തുവിനെ, ‘കര്‍ത്താവ്’ എന്നു വിളിക്കുന്നു. പിന്നെങ്ങനെ ക്രിസ്തു ദാവീദിന്‍റെ പുത്രനാകും?” യേശുവിനെ ശ്രവിച്ചവരെല്ലാം സന്തുഷ്ടരായി. $പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ ദാവീദു തന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. എന്‍റെ കര്‍ത്താവിനോട് കര്‍ത്താവ് അരുളിച്ചെയ്തു, ‘ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ നിയന്ത്രണത്തിലാക്കും വരെ എന്‍റെ വലതു വശത്തിരിക്കുക.’ സങ്കീര്‍ത്തനങ്ങള്‍ 110:1|q #യേശു ദൈവാലയത്തില്‍ ഉപദേശിക്കുകയായിരുന്നു. അവന്‍ ചോദിച്ചു, “ശാസ്ത്രിമാര്‍ക്കെങ്ങനെ ക്രിസ്തു ദാവീദിന്‍റെ പുത്രനാണെന്നു പറയാന്‍ കഴിയും.B} "വിവേകത്തോടെ മറുപടി പറഞ്ഞ അയാളോട് യേശു പറഞ്ഞു, “നീ ദൈവരാജ്യത്തോട് അടുത്തിരിക്കുന്നു.” അതിനുശേഷം യേശുവിനോടെന്തെങ്കിലും ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.)K !ഏതൊരാളും പൂര്‍ണ്ണഹൃദയത്തോടെയും പൂര്‍ണ്ണ മനസ്സോടെയും എല്ലാ കരുത്തോടെയും ദൈവത്തെ സ്നേഹിക്കണം. തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണം. ഹോമയാഗമടക്കമുള്ള എല്ലാ യാഗങ്ങളെക്കാള്‍ പ്രധാനമാണിത്.”%C അയാള്‍ പറഞ്ഞു, “അതൊരു നല്ല മറുപടിയാണു ഗുരോ, നീ പറഞ്ഞത് ശരിയാണ്. ദൈവമാണ് ഏക കര്‍ത്താവ്. വേറെ ഒരു ദൈവവുമില്ല.s_ രണ്ടാമത്തെ പ്രധാന കല്പന ഇതാണ്. നിങ്ങള്‍ നിങ്ങളെത്തന്നെ എന്നപോലെ മറ്റുള്ളവരെയും സ്നേഹിക്കുക. ഇവ രണ്ടുമാണ് ഏറ്റവും പ്രധാന കല്പനകള്‍.”w കര്‍ത്താവായ ദൈവത്തെ നിങ്ങള്‍ സ്നേഹിക്കുക. നിങ്ങളുടെ മുഴുവന്‍ ഹൃദയംകൊണ്ടും ആത്മാവുകൊണ്ടും മനസ്സുകൊണ്ടും ശക്തികൊണ്ടും അവനെ സ്നേഹിക്കുക.E യേശു പറഞ്ഞു, “ഏറ്റവും പ്രധാന കല്പന ഇതാണ്. യിസ്രായേലേ ശ്രദ്ധിക്കൂ, നമ്മുടെ ദൈവമാകുന്ന കര്‍ത്താവാകുന്നു ഏകകര്‍ത്താവ്.4a ശാസ്ത്രിമാരിലൊരാള്‍ യേശുവിനെ സമീപിച്ചു. സദൂക്യരോട് അവന്‍ തര്‍ക്കിക്കുന്നതയാള്‍ കേട്ടിരുന്നു. യേശു അവരോടു ഭംഗിയായി ഉത്തരം പറയുന്നതയാള്‍ കണ്ടു. അയാള്‍ യേശുവിനോടു ചോദിച്ചു, “ഏതു കല്പനയാണേറ്റവും പ്രധാനം.”U# താന്‍ അവരുടെ ദൈവമാണെന്ന് ദൈവം പറഞ്ഞെങ്കില്‍ അവന്‍ മരിച്ച ആളുകളുടെ ദൈവമല്ല. ദൈവം ജീവിച്ചിരിക്കുന്നവരുടേതു മാത്രമാണ്. സദൂക്യരായ നിങ്ങള്‍ക്കു തെറ്റു പറ്റിയിരിക്കുന്നു.”c? മരിച്ചവര്‍ ഉയിര്‍ത്തെഴുന്നല്‍ക്കുമെന്ന സത്യത്തെപ്പറ്റി കത്തിയെരിയുന്ന മുള്‍പ്പടര്‍പ്പിനെക്കുറിച്ചു മോശെ എഴുതിയ ഇടത്ത് ദൈവം പറയുന്നു. ഞാന്‍ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും ആകുന്നു.5c മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്പോള്‍ അവര്‍ വിവാഹിതരാകുന്നില്ല. അവര്‍ പരസ്പരം വിവാഹം കഴിക്കുന്നില്ല. എല്ലാവരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെയാണ്.}s യേശു പറഞ്ഞു, “എന്തുകൊണ്ടാണു നിങ്ങള്‍ക്കു തെറ്റു പറ്റിയത്. തിരുവെഴുത്തുകളില്‍ പറയുന്നത് എന്താണെന്ന് അറിയാഞ്ഞിട്ടല്ലേ? അല്ലെങ്കില്‍ ദൈവീകശക്തിയെപ്പറ്റി നിങ്ങള്‍ക്കറിയാഞ്ഞിട്ടല്ലേ?jM ഏഴു സഹോദരന്മാരും അവളെ വിവാഹം കഴിച്ചല്ലോ, എങ്കില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സമയത്ത് അവരിലാരുടെ ഭാര്യയായിരിക്കും അവള്‍.”mS എല്ലാ സഹോദരന്മാരും ഇവളെ വിവാഹം ചെയ്യുകയും മരിക്കുകയും ചെയ്തു. ആര്‍ക്കും അവളില്‍ കുട്ടികളുണ്ടായില്ല. ഒടുവില്‍ ആ സ്ത്രീയും മരിച്ചു.%C രണ്ടാമന്‍ വിധവയായ സ്ത്രീയെ വിവാഹം കഴിച്ചു. അവനും മക്കളുണ്ടാകാതെ മരിച്ചു. മൂന്നാമനും ഇതുതന്നെ സംഭവിച്ചു.> u ഒരിടത്ത് ഏഴ് സഹോദരന്മാരുണ്ടായിരുന്നു. മൂത്തയാള്‍ വിവാഹം കഴിച്ചെങ്കിലും മരിച്ചു. അയാള്‍ക്ക് മക്കളില്ലായിരുന്നു.h I “ഗുരോ, വിവാഹിതനും കുട്ടികളില്ലാത്തവനും ആയ ഒരാള്‍ മരിച്ചാല്‍ അവന്‍റെ വിധവയായ സ്ത്രീയെ അവന്‍റെ സഹോദരന്‍ വിവാഹം ചെയ്യണമെന്ന് മോശെ എഴുതിയിരിക്കുന്നു. എന്നിട്ട് അയാള്‍ അവളില്‍ സഹോദരനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കുകയും വേണം.R  അനന്തരം ഏതാനും സദൂക്യര്‍ അവനെ കാണാന്‍ എത്തി. (ആരും മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കില്ല എന്നു വിശ്വസിച്ചിരുന്നവരാണവര്‍). അവര്‍ യേശുവിനോടു ഒരു ചോദ്യം ചോദിച്ചു. { യേശു അവരോടു പറഞ്ഞു, “കൈസര്‍ക്കുള്ളത് കൈസര്‍ക്കു കൊടുത്തേക്കു, ദൈവത്തിനുള്ളത് ദൈവത്തിനും.” യേശുവിന്‍റെ വാക്കുകള്‍ അവരെ അത്ഭുതപ്പെടുത്തി. ' അവര്‍ ഒരു വെള്ളിനാണയം അവനു കൊടുത്തു. അവന്‍ ചോദിച്ചു, “ആരുടെ ചിത്രമാണീ നാണയത്തില്‍ ഉള്ളത്. ആരുടെ പേരാണിതിലുള്ളത്.” അവര്‍ മറുപടി പറഞ്ഞു, “കൈസറുടെത്.”9k എന്നാല്‍ ഇവര്‍ തന്നെ കുടുക്കാനാണു ശ്രമിക്കുന്നതെന്നു യേശു മനസ്സിലാക്കി. അവന്‍ പറഞ്ഞു, “എന്താണു നിങ്ങളെന്നെ എന്‍റെ വാക്കുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്? ഒരു വെള്ളിനാണയം കൊണ്ടുവരൂ, ഞാന്‍ അതു നോക്കട്ടെ.”{o പരീശരും ഹെരോദ്യരും യേശുവിനടുത്തെത്തി ചോദിച്ചു, “ഗുരോ, നീ ഒരു വിശ്വസ്തനാണെന്നു ഞങ്ങള്‍ക്കറിയാം. നിന്നെപ്പറ്റി മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നു നിനക്കു ആശങ്കയുമില്ല. എല്ലാവരും നിനക്കു ഒരുപോലെയാണ്. ദൈവത്തിന്‍റെ വഴിയെപ്പറ്റിയുള്ള സത്യം നീ പഠിപ്പിക്കുന്നു. ഞങ്ങളോടു പറയുക. കൈസര്‍ക്കു കരം കൊടുക്കുന്നതു ശരിയാണോ? വേണോ, വേണ്ടയോ, എന്നു പറയുക. ഞങ്ങള്‍ അതു കൊടുക്കണോ വേണ്ടയോ?”R പിന്നീട് യെഹൂദപ്രമാണിമാര്‍ ഏതാനും പരീശരെയും, ഹെരോദ്യരെയും അയച്ചു. അവര്‍ അവന്‍റെ സംസാരത്തില്‍ അവനെ കുടുക്കാനാഗ്രഹിച്ചു.R യേശു പറഞ്ഞ കഥ യെഹൂദപ്രമാണിമാര്‍ കേട്ടു. ഈ കഥ അവരെ ചൂണ്ടിയാണെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാലവര്‍ യേശുവിനെ ബന്ധനസ്ഥനാക്കാനുള്ള വഴി ആലോചിച്ചു. പക്ഷേ ആളുകളെ അവര്‍ക്കു ഭയമായിരുന്നു. അതിനാലവര്‍ യേശുവിനെ വിട്ടുപോയി.;o കര്‍ത്താവിതു ചെയ്തു അതു നമുക്കത്ഭുതവും.” സങ്കീര്‍ത്തനങ്ങള്‍ 118:22-23oW തിരുവെഴുത്ത് വായിച്ചിട്ടില്ലേ? ‘പണിക്കാര്‍ തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലായി.’# അപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമ എന്തു ചെയ്യും? അയാള്‍ ചെന്ന് എല്ലാ കൃഷിക്കാരെയും കൊല്ലും. എന്നിട്ട് തോട്ടം മറ്റു കൃഷിക്കാര്‍ക്കു നല്‍കും.A{ കൃഷിക്കാര്‍ ഉടമയുടെ പുത്രനെ കൊന്ന് തോട്ടത്തിനു പുറത്തേക്കെറിഞ്ഞു.+O “പക്ഷെ കര്‍ഷകര്‍ പരസ്പരം പറഞ്ഞു, ‘ഇതാണ് തോട്ടമുടമയുടെ പുത്രന്‍. ഈ കൃഷിയിടത്തിന് ഇവനാണ് അവകാശി. ഇവനെ നമ്മള്‍ കൊല്ലുക. എന്നാല്‍ ഉടമസ്ഥാവകാശം നമ്മുടേതാകും.”;o അയാള്‍ക്ക് അയയ്ക്കാനായി ഒരാള്‍ മാത്രം അവശേഷിച്ചു. അത് അയാളുടെ മകനായിരുന്നു. അയാള്‍ തന്‍റെ മകനെ സ്നേഹിച്ചിരുന്നു. എങ്കിലും മകനെ കര്‍ഷകരുടെ അടുത്തേക്കയയ്ക്കാന്‍ അയാള്‍ തീരുമാനിച്ചു. അവസാനത്തെ ആള്‍. അയാള്‍ പറഞ്ഞു, ‘എന്‍റെ പുത്രനെ കര്‍ഷകര്‍ ബഹുമാനിക്കും.’~) മൂന്നാമതൊരാളെ കൂടി അയാള്‍ അയച്ചു. കൃഷിക്കാര്‍ ഈ ദാസനെ കൊല്ലുകയാണു ചെയ്തത്. അങ്ങനെ അയാള്‍ അനേകം ദാസന്മാരെ വീണ്ടും അയച്ചു. അവരില്‍ ചിലരെയൊക്കെ കര്‍ഷകര്‍ മര്‍ദ്ദിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു.} പിന്നീടയാള്‍ മറ്റൊരു ദാസനെ അയച്ചു. കര്‍ഷകര്‍ ദാസന്‍റെ തലയ്ക്കടിച്ചു അവനെ അപമാനിക്കുകയും ചെയ്തു.F| പക്ഷെ കൃഷിക്കാര്‍ ഭൃത്യനെ പിടിച്ച് മര്‍ദ്ദിച്ച് വെറും കൈയോടെ അയച്ചു.M{ പിന്നീട് വിളവെടുപ്പുകാലമായി. അയാള്‍ ഒരു ദാസനെ തന്‍റെ മുന്തിരിത്തോട്ടത്തിലെ ഓഹരിക്കായി കൃഷിക്കാരുടെ അടുത്തേക്കയച്ചു.cz A യേശു അവരെ കഥകളിലൂടെ പഠിപ്പിക്കാന്‍ തുടങ്ങി. യേശു പറഞ്ഞു, “ഒരാള്‍ ഒരു മുന്തിരിത്തോട്ടം വെച്ചുപിടിപ്പിച്ചു. അയാള്‍ തോട്ടത്തിനു ചുറ്റും വേലി കെട്ടി ഒരു ഭാഗത്തു കുഴി കുത്തി ഒരു മുന്തിരിച്ചക്കും ഉറപ്പിച്ചു. പിന്നെ ഒരു കാവല്‍ഗോപുരവും പണിതു. അയാള്‍ ആ തോട്ടം ചില കൃഷിക്കാര്‍ക്കു പാട്ടത്തിനു കൊടുത്ത് ഒരു യാത്ര പുറപ്പെട്ടു. y  !നേതാക്കള്‍ പറഞ്ഞു, “ഉത്തരം ഞങ്ങള്‍ക്കറിയില്ല.” യേശു പറഞ്ഞു, “എന്നാല്‍ ഇതൊക്കെ ചെയ്യാന്‍ എന്തധികാരമാണ് എനിക്കുള്ളത് എന്ന് ഞാനും പറയുകയില്ല.”Xx) എന്നാല്‍ ‘അതു മനുഷ്യരില്‍ നിന്നാണെന്നു പറഞ്ഞാല്‍ ആളുകള്‍ നമ്മോടു കോപിക്കും.’ (ഈ നേതാക്കള്‍ക്ക് ജനങ്ങളെ ഭയമായിരുന്നു. യോഹന്നാന്‍ ഒരു പ്രവാചകനാണെന്നും ജനം കരുതിയിരുന്നു.)w{ യേശുവിന്‍റെ ചോദ്യം അവര്‍ പരസ്പരം ചര്‍ച്ച ചെയ്തു. “യോഹന്നാന്‍റെ സ്നാനം ദൈവത്തില്‍ നിന്നാണെന്നു നമ്മള്‍ പറഞ്ഞാല്‍ യേശു പറയും, ‘എന്നാലെന്തുകൊണ്ടു നിങ്ങള്‍ യോഹന്നാനില്‍ വിശ്വസിച്ചില്ല?’v 0യോഹന്നാന്‍ സ്നാനപ്പെടുത്തിയപ്പോള്‍ ആ സ്നാനം ദൈവത്തില്‍ നിന്നോ മനുഷ്യനില്‍ നിന്നോ വന്നത്.” u യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടൊരു ചോദ്യം ചോദിക്കാം. നിങ്ങള്‍ മറുപടി പറയുക. അപ്പോള്‍ എന്തധികാരത്തിന്മേലാണ് ഞാന്‍ ഇതെല്ലാം ചെയ്യുന്നതെന്നു പറയാം.!t; അവര്‍ യേശുവിനോടു ചോദിച്ചു, “പറയൂ, ഇതെല്ലാം ചെയ്യാന്‍ നിനക്കെന്തധികാരം? ആരാണ് നിനക്ക് ഈ അധികാരം തന്നത്?”4sa യേശുവും ശിഷ്യന്മാരും വീണ്ടും യെരൂശലേമിലേക്കു പോയി. അവന്‍ ദൈവാലയത്തില്‍ നടക്കുകയായിരുന്നു. മഹാപുരോഹിതരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്‍റെ അടുത്തുവന്നു.Br [This verse may not be a part of this translation]lqQ പ്രാര്‍ത്ഥിക്കുന്പോള്‍, നിങ്ങള്‍ക്കാരോടെങ്കിലും വല്ല വിരോധവും ഉണ്ടെങ്കില്‍ അതെല്ലാം പൊറുക്കുക. എന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങള്‍ ചെയ്ത പാപങ്ങളും പൊറുക്കും.{po അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ക്കു വേണ്ടതു ചോദിക്കുക. അവയെല്ലാം നിങ്ങള്‍ക്കു ലഭിച്ചുകഴിഞ്ഞു. എന്നു നിങ്ങള്‍ വിശ്വസിച്ചാല്‍ അതു നിങ്ങള്‍ക്കു ലഭിക്കും.\o1 ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. നിങ്ങളിലാരെങ്കിലും ഈ മലയോട്, പോയി കടലില്‍ പതിക്ക്, എന്നു പറഞ്ഞാല്‍ മനസ്സില്‍ സംശയമില്ലാതെ നിങ്ങള്‍ പറയുന്നത് നടക്കുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍, ദൈവം നിങ്ങള്‍ക്കായി അതു ചെയ്തു തരും.” Q}||yxwvut6rqvp_oPmSlRi.feRd[b`][ZhY+WUSQPM+JIVH8GFMDCyBQ?=<:9864320w.-,*(&% $s"{ 6KL  >a ;?ഇതു കേട്ട് മഹാപുരോഹിതന്‍ കോപാകുലനായി. അയാള്‍ തന്‍റെ വസ്ത്രങ്ങള്‍ കീറിക്കൊണ്ടു പറഞ്ഞു, “ഇനി ഞങ്ങള്‍ക്കു മറ്റു സാക്ഷികളെ വേണ്ട. >യേശു മറുപടി പറഞ്ഞു, “അതെ, ഞാനാണു ദൈവപുത്രന്‍. ഭാവിയില്‍ മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലതുവശത്തിരിക്കുന്നത് നിങ്ങള്‍ കാണും. സ്വര്‍ഗ്ഗമേഘങ്ങളില്‍ മനുഷ്യപുത്രന്‍ വരുന്നതും നിങ്ങള്‍ കാണും.”3=പക്ഷെ യേശു ഒന്നും മറുപടി പറഞ്ഞില്ല. മഹാപുരോഹിതന്‍ യേശുവിനോടു മറ്റൊരു ചോദ്യം കൂടി ചോദിച്ചു, “നീയാണോ ക്രിസ്തു, വാഴ്ത്തപ്പെട്ട ദൈവത്തിന്‍റെ പുത്രന്‍?”nU<അപ്പോള്‍ മഹാപുരോഹിതന്‍ എഴുന്നേറ്റുനിന്ന്, യേശുവിനോടു ചോദിച്ചു, “ഇവര്‍ നിനക്കെതിരെ ഉന്നയിക്കുന്ന ഈ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ നിനക്കൊന്നുമില്ലേ? ഇവര്‍ സത്യമാണോ പറയുന്നത്?”5c;പക്ഷേ അവര്‍ പറഞ്ഞ ഇക്കാര്യങ്ങളും പരസ്പര വിരുദ്ധങ്ങളായിരുന്നു.S:“മനുഷ്യരുണ്ടാക്കിയ ഈ ദൈവാലയം ഞാന്‍ തകര്‍ക്കുമെന്നിയാള്‍ പറയുന്നതു ഞങ്ങള്‍ കേട്ടു. മൂന്നു നാള്‍ കഴിഞ്ഞ് മനുഷ്യന് നിര്‍മ്മിക്കാനാവാത്ത ഒരു ദൈവാലയം ഞാന്‍ പണിയും എന്നും.K9അപ്പോള്‍ ചിലര്‍ എഴുന്നേറ്റ് അവനെതിരെ ഇങ്ങനെ കള്ളസാക്ഷ്യം കൊണ്ടുവന്നു: 8പലരുംവന്ന് യേശുവിനെതിരെ കള്ളസാക്ഷി പറഞ്ഞു. പക്ഷെ അവര്‍ പറഞ്ഞതെല്ലാം പരസ്പരവിരുദ്ധമായിരുന്നു.Y+7മഹാപുരോഹിതരും യെഹൂദസമിതി മുഴുവനും യേശുവിനെ കൊല്ലുന്നതിന് ഒരു കാരണമായി അവനെതിരെ എന്തെങ്കിലും തെളിവു കണ്ടുപിടിക്കാന്‍ ശ്രമിച്ചു. പക്ഷെ അവര്‍ക്കൊന്നും കണ്ടെത്താനായില്ല.kO6പത്രൊസ് യേശുവിനെ പിന്തുടര്‍ന്നുവെങ്കിലും അവന്‍റെ അടുത്തേക്കു വന്നില്ല. പത്രൊസ് മുറ്റത്തുതന്നെ നിന്നു. അവനവിടെ കാവല്‍ക്കാരോടൊത്ത് ഇരുന്നു. അവരുടെകൂടെ തീയും കാഞ്ഞ് അവനിരുന്നു. 5അവര്‍ യേശുവിനെ ബന്ധിച്ച് മഹാപുരോഹിതന്‍റെ വീട്ടിലേക്കു കൊണ്ടുപോയി. എല്ലാ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും അവിടെ കൂടിയിരുന്നു.&~E4അപ്പോള്‍ അവന്‍ പുതപ്പു വലിച്ചെറിഞ്ഞ് നഗ്നനായി ഓടിപ്പോയി.Q}3ഒരു യുവാവ് യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. അയാള്‍ ഒരു ലിനന്‍ പുതപ്പു മാത്രം ധരിച്ചിരുന്നു. അവര്‍ അവനെയും പിടിച്ചു.|72അപ്പോള്‍ ശിഷ്യന്മാരെല്ലാം അവനെ ഉപേക്ഷിച്ച് ഓടിപ്പോയി.E{1എന്നും ഞാനിവിടെ ദൈവാലയത്തില്‍ നിങ്ങളുടെ ഇടയില്‍ ഉപദേശിക്കുന്നുണ്ടായിരുന്നല്ലോ. നിങ്ങളെന്നെ പിടിച്ചില്ല. പക്ഷെ തിരുവെഴുത്തുകളിലുള്ളതു പോലെയൊക്കെ സംഭവിക്കട്ടെ.vze0യേശു പറഞ്ഞു, “ഒരു കുറ്റവാളിയെ എന്നപോലെ വാളും വടിയുമായിട്ടാണോ എന്നെ പിടിക്കാന്‍ വന്നത്?hyI/യേശുവിനു ചുറ്റും നിന്നിരുന്ന ശിഷ്യന്മാരിലൊരാള്‍ വാള്‍ വലിച്ചൂരി. അവന്‍ മഹാപുരോഹിതന്‍റെ ദാസനെ വെട്ടി കാതറുത്തു കളയുകയും ചെയ്തു.x{.അപ്പോള്‍ അവര്‍ യേശുവിനെ പിടികൂടി ബന്ധിച്ചു.[w/-യൂദാ യേശുവിന്‍റെ അടുത്തെത്തി പറഞ്ഞു, “ഗുരോ,” അനന്തരം യൂദാ യേശുവിനെ ചുംബിച്ചു.1v[,യേശുവിനെ ഒറ്റിക്കൊടുക്കുന്നതിന് യൂദാ അവര്‍ക്ക് ഒരടയാളം നല്‍കിയിരുന്നു. അവന്‍ പറഞ്ഞു, “ഞാന്‍ ചുംബിക്കുന്നവനാണ് യേശു. അവനെ ബന്ധിച്ച് ഭദ്രമായി കൊണ്ടുപോവുക.”Hu +അവര്‍ സംസാരിച്ചുകൊണ്ടിരിക്കവേ, യൂദാ അവിടെയെത്തി. പന്ത്രണ്ടു ശിഷ്യന്മാരിലൊരാളായിരുന്നു അയാള്‍. അയാളോടൊപ്പം അനേകം പേരുണ്ടായിരുന്നു. മഹാപു രോഹിതന്മാരും ശാസ്ത്രിമാരും ജനത്തിന്‍റെ മൂപ്പന്മാരും അയച്ചതാണവരെ. യൂദായോടൊപ്പം വന്ന അവര്‍ വാളും വടിയും എടുത്തിരുന്നു.t*എഴുന്നേല്‍ക്കൂ, നമുക്കു പോകാം. ഇതാ എന്നെ ഒറ്റിക്കൊടുക്കാന്‍ പോകുന്നവന്‍ എത്തിയിരിക്കുന്നു.”jsM)മൂന്നാം തവണ പ്രാര്‍ത്ഥിച്ച ശേഷം യേശു ശിഷ്യന്മാരുടെയടുത്തേക്കു മടങ്ങി വന്നു. അവന്‍ അവരോടു പറഞ്ഞു, “നിങ്ങള്‍ ഇപ്പോഴും ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുകയാണോ? മതി, മനുഷ്യപുത്രന്‍ പാപികളുടെ കൈയില്‍ ഏല്പിക്കപ്പെടാന്‍ സമയമായി.tra(അവന്‍ ശിഷ്യന്മാരുടെയടുത്തേക്കു മടങ്ങിയെത്തി. വീണ്ടും അവര്‍ ഉറങ്ങുന്നത് യേശു കണ്ടു. അവരുടെ കണ്ണുകള്‍ വളരെ ക്ഷീണിച്ചിരുന്നു. യേശുവിനോടു എന്തു പറയണമെന്ന് അവര്‍ക്കറിയില്ലായിരുന്നു.q'9യേശു വീണ്ടും ദൂരേക്കു മാറി അതേ പ്രാര്‍ത്ഥന നടത്തി.p%&പ്രലോഭിക്കപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുക. ശരിയായതു ചെയ്യാന്‍ ആത്മാവ് ആഗ്രഹിക്കുന്നു. എന്നാല്‍ ശരീരമാകട്ടെ ദുര്‍ബ്ബലവും.”-oS%അനന്തരം യേശു ശിഷ്യന്മാരുടെയടുത്തേക്കു പോയി. അവര്‍ ഉറങ്ങുന്നതവന്‍ കണ്ടു. അവന്‍ പത്രൊസിനോടു പറഞ്ഞു, “ശിമോനേ, നീയെന്താണുറങ്ങുന്നത്. നിനക്കെന്നോടൊപ്പം ഒരു മണിക്കൂര്‍പോലും ഉറങ്ങാതിരിക്കാന്‍ കഴിഞ്ഞില്ലേ?Gn$അവന്‍ പ്രാര്‍ത്ഥിച്ചു, “അബ്ബാ പിതാവേ, നിനക്ക് എന്തും സാദ്ധ്യമാണ്. കഷ്ടതയുടെ ഈ പാനപാത്രം എന്നില്‍നിന്നും എടുക്കേണമേ. പക്ഷേ എന്‍റെ ഇഷ്ടമല്ല നിന്‍റെ ഇഷ്ടം നടക്കട്ടെ.”rm]#യേശു അവരില്‍ നിന്നല്പം അകലേക്കു പോയി. അവന്‍ തറയില്‍ വീണു പ്രാര്‍ത്ഥിച്ചു. കഴിയുമെങ്കില്‍ ഈ സമയം തന്നില്‍ നിന്ന് അകന്നു പോകണമേയെന്ന്. l"അവര്‍ മൂന്നു പേരോടുമായി യേശു പറഞ്ഞു, “എന്‍റെ ആത്മാവ് വേദന കൊണ്ട് നിറയുന്നു. ദുഃഖം കൊണ്ടെന്‍റെ ഹൃദയം പൊട്ടുന്നു. ഇവിടെ ഉണര്‍ന്നു കാത്തിരിക്കൂ.”Uk#!യേശു പത്രൊസിനോടും യാക്കോബിനോടും യോഹന്നാനോടും തന്നോടൊപ്പം വരാന്‍ പറഞ്ഞു, അവന്‍ വളരെ വിഷാദിക്കാനും വിഷണ്ണനാകാനും തുടങ്ങി.tja യേശുവും ശിഷ്യന്മാരും ഗെത്ത്ശേമന എന്ന സ്ഥലത്തേക്കു പോയി. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു, “ഞാന്‍ പ്രാര്‍ത്ഥിക്കുന്പോള്‍ ഇവിടെയിരിക്കുക.”i-പക്ഷെ പത്രൊസ് ശക്തമായി പറഞ്ഞു, “ഞാനൊരിക്കലും നിന്നെ തള്ളിപ്പറയില്ല. നിന്നോടൊപ്പം മരിക്കാനും ഞാന്‍ തയ്യാറാണ്.” എല്ലാ ശിഷ്യന്മാരും ഇതു തന്നെ പറഞ്ഞു.h/യേശു പറഞ്ഞു, “ഞാന്‍ നിന്നോടു സത്യമായി പറയാം, ഇന്നു രാത്രി നീ എന്നെ തള്ളിപ്പറയും. കോഴി രണ്ടു തവണ കൂകും മുന്പ് നീയെന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും.”6geപത്രൊസ് പറഞ്ഞു, “മറ്റെല്ലാ ശിഷ്യന്മാര്‍ക്കും വിശ്വാസം നഷ്ടപ്പെടാം. പക്ഷെ എനിക്കൊരിക്കലും അതു നഷ്ടപ്പെടില്ല.”fപക്ഷെ എന്‍റെ മരണശേഷം ഞാന്‍ മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കും. എന്നിട്ട് ഞാന്‍ ഗലീലയിലേക്കു പോകും. നിങ്ങളെത്തുംമുന്പേ ഞാനവിടെ എത്തും.”!e;അപ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങളെല്ലാവര്‍ക്കും വിശ്വാസം നഷ്ടപ്പെടും. തിരുവെഴുത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, ‘ഇടയനെ ഞാന്‍ കൊല്ലും, ആട്ടിന്‍പറ്റം ചിന്നിച്ചിതറിപ്പോകും.’ സെഖര്യാവ് 13:7{doശിഷ്യന്മാരെല്ലാവരും ചേര്‍ന്ന് ഒരു സ്തോത്രഗീതം പാടി. അനന്തരം അവര്‍ ഒലിവുമലയിലേക്കു പോയി.1c[ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ദൈവരാജ്യത്തില്‍ ഇത് പുതിയതായി കുടിക്കുംവരെ ഞാന്‍ ഇനി വീഞ്ഞു കുടിക്കില്ല.”5bcയേശു പറഞ്ഞു, “ഈ വീഞ്ഞ് എന്‍റെ രക്തമാണ്. അത് അനേകര്‍ക്കു വേണ്ടി ഒഴുക്കുന്നതുമാണ്. പുതിയ നിയമം ഇതോടെ തുടങ്ങുന്നു."a=എന്നിട്ട് യേശു ഒരു പാനപാത്രം വീഞ്ഞെടുത്തു. ദൈവത്തിനു നന്ദി പറഞ്ഞ് അതും ശിഷ്യന്മാര്‍ക്കു നല്‍കി. എല്ലാ ശിഷ്യന്മാരും ആ പാനപാത്രത്തില്‍നിന്നു കുടിച്ചു.+`Oഅവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കവേ, യേശു കുറച്ച് അപ്പമെടുത്തു. അവന്‍ അപ്പം തന്നതിന് ദൈവത്തോടു നന്ദി പറഞ്ഞ് അതു വീതിച്ച് ശിഷ്യന്മാര്‍ക്കു നല്‍കി. യേശു പറഞ്ഞു, “ഇതാ, ഈ അപ്പം ഭക്ഷിച്ചുകൊള്ളൂ. ഇതെന്‍റെ ശരീരമാണ്.a_;മനുഷ്യപുത്രന്‍ മരിക്കാന്‍ പോകുകയാണ്. തിരുവെഴുത്തില്‍ അങ്ങനെ സംഭവിക്കുമെന്ന് പറയുന്നുണ്ട്. പക്ഷെ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനു ദുരിതം. അവനെ സംബന്ധിച്ചിടത്തോളം ആ മനുഷ്യന്‍ ജനിക്കാതിരിക്കുന്നതായിരുന്നു നല്ലത്.”$^Aയേശു പറഞ്ഞു, “നിങ്ങള്‍ പന്ത്രണ്ടു പേരിലൊരാളായിരിക്കും. എന്നോടൊപ്പം ഈ പാത്രത്തില്‍ അപ്പം മുക്കുന്നവന്‍.]1ശിഷ്യന്മാര്‍ക്കു സങ്കടമായി. ഓരോരുത്തരും യേശുവിനോടു ചോദിച്ചു, “അതു ഞാനാണോ? തീര്‍ച്ചയായും അതു ഞാനല്ല.”0\Yഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ യേശു പറഞ്ഞു, “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു നിങ്ങളിലൊരാള്‍ എന്നെ ഒറ്റിക്കൊടുക്കും, എന്നോടൊത്ത് ഭക്ഷണം കഴിക്കുന്ന ഒരാള്‍.”H[ വൈകുന്നേരം അവന്‍ പന്ത്രണ്ട് ശിഷ്യന്മാരോടുമൊത്ത് ആ വീട്ടിലേക്കു പോയി.Z/ശിഷ്യന്മാര്‍ നഗരത്തിലേക്കു പോയി. യേശു പറഞ്ഞതു പോലെയെല്ലാം സംഭവിച്ചു. ശിഷ്യന്മാര്‍ പെസഹ തയ്യാറാക്കി.Y-അയാള്‍ മുകളിലത്തെ നിലയില്‍ ഒരുക്കി വച്ച വലിയ ഒരു മുറി കാട്ടിത്തരും. അവിടെ നമുക്കായി ആഹാരം ഒരുക്കുക.”X+അയാള്‍ ഒരു വീട്ടിലേക്കു കയറും. വീട്ടുടമയോട് നിങ്ങള്‍ ഇങ്ങനെ പറയണം, “അവനും ശിഷ്യന്മാര്‍ക്കും പെസഹ ഭക്ഷിക്കാനുള്ള മുറി ഏതാണെന്നു ഗുരു ചോദിക്കുന്നു.4Wa യേശു തന്‍റെ ശിഷ്യന്മാരില്‍ രണ്ടു പേരെ നഗരത്തിലേക്കയച്ചു. യേശു അവരോടു പറഞ്ഞു, “നഗരത്തിലേക്കു പോകൂ, അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് നില്‍ക്കുന്ന ഒരാളെ കാണാം. അയാള്‍ നിങ്ങളെ സമീപിക്കും. അയാളെ പിന്തുടരുക.XV) അന്ന് പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാളിന്‍റെ ഒന്നാം ദിവസമായിരുന്നു. പെസഹാ കുഞ്ഞാടിനെ യെഹൂദര്‍ യാഗമര്‍പ്പിക്കുന്ന ദിവസവുമായിരുന്നു അത്. ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു പറഞ്ഞു, “ഞങ്ങള്‍ പോയി നിനക്കായി പെസഹാ ഭക്ഷണം ഒരുക്കട്ടെ. എവിടെയാണു ഞങ്ങളൊരുക്കേണ്ടത്?”WU' മഹാപുരോഹിതര്‍ ഇതില്‍ അതീവ സന്തുഷ്ടരായി. അവര്‍ യൂദായ്ക്കു പ്രതിഫലം വാഗ്ദാനം ചെയ്തു. അതിനാല്‍ യൂദാ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരം പാര്‍ത്തിരുന്നു.lTQ അപ്പോള്‍ പന്ത്രണ്ട് അപ്പൊസ്തലന്മാരിലൊരാള്‍ മഹാപുരോഹിതന്മാരുമായി സംസാരിക്കാന്‍ പോയി. അതു ഈസ്കര്യോത്താവായ യൂദാ ആയിരുന്നു. അയാള്‍ യേശുവിനെ അവര്‍ക്കു ഒറ്റിക്കൊടുക്കാനാണു പോയത്._S7 ഞാന്‍ നിങ്ങളോടു സത്യമായും പറയുന്നു. സുവിശേഷം ലോകം മുഴുവനും പ്രചരിപ്പിക്കപ്പെടുക വഴി ജനങ്ങള്‍ അവളെ ഓര്‍ക്കും. അവിടെയെല്ലാം ഈ സ്ത്രീയുടെ പ്രവൃത്തിയും പ്രസ്താവിക്കപ്പെടും.”ORഈ സ്ത്രീയാകട്ടെ എനിക്കായി അവളെക്കൊണ്ടു ചെയ്യാവുന്നതേ ചെയ്തുള്ളൂ. അവള്‍ എന്‍റെ മേല്‍ സുഗന്ധം പൂശി. എന്‍റെ ശവസംസ്കാരത്തിനുള്ള തയ്യാറെടുപ്പിനായിട്ടാണ് അവളിതു ചെയ്തത്.Q7ദരിദ്രര്‍ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും. നിങ്ങള്‍ക്കെപ്പോള്‍ വേണമെങ്കിലും അവരെ സഹായിക്കാം. പക്ഷേ നിങ്ങള്‍ക്കെന്നെ എപ്പോഴും കിട്ടിയെന്നു വരില്ല.9Pkയേശു പറഞ്ഞു, “അവളെ വെറുതെ വിടൂ, നിങ്ങളെന്തിനാണവളെ വിഷമിപ്പിക്കുന്നത്. അവള്‍ എനിക്കായൊരു നല്ല കാര്യമാണ് ചെയ്തത്.Oഒരു വര്‍ഷത്തെ അദ്ധ്വാനത്തിന്‍റെ വിലയുണ്ടതിന്. അതു വിറ്റ് ആ പണം പാവങ്ങള്‍ക്കു കൊടുക്കാമായിരുന്നു.” അവര്‍ ആ സ്ത്രീയെ ശക്തമായി വിമര്‍ശിച്ചു.Nശിഷ്യന്മാരില്‍ ചിലര്‍ അതു കണ്ടു. അവര്‍ നീരസത്തോടെ പരസ്പരം പറഞ്ഞു, “എന്തിന് ഈ തൈലം അവള്‍ പാഴാക്കി?`M9യേശു ബേഥാന്യയിലായിരുന്നു. അവിടെ അവന്‍ ശിമോന്‍ എന്ന കുഷ്ഠരോഗിയോടൊപ്പം അയാളുടെ വീട്ടില്‍ ആഹാരം കഴിക്കുകയായിരുന്നു. അവര്‍ അവിടെയായിരുന്നപ്പോള്‍ ഒരു സ്ത്രീ അവനെ സമീപിച്ചു. അവളുടെ കൈയില്‍ വളരെ വിലയേറിയ സുഗന്ധതൈലം നിറച്ച വെണ്‍കല്‍ഭരണി ഉണ്ടായിരുന്നു. ശുദ്ധമായ നാര്‍ദ്ദീനില്‍ നിന്ന് ഉണ്ടാക്കിയതായിരുന്നു ആ തൈലം. അവള്‍ ഭരണി തുറന്ന് തൈലം യേശുവിന്‍റെ തലയില്‍ ഒഴിച്ചു.$LAഅവര്‍ പറഞ്ഞു, “പക്ഷേ പെരുന്നാള്‍ ദിവസങ്ങളില്‍ അതു പാടില്ല. ജനങ്ങള്‍ രോഷാകുലരാകും. അതു കലാപം ഉണ്ടാക്കും.”IK പെസഹയ്ക്കും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിനും ഇനി രണ്ടു ദിവസമേയുള്ളൂ. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ ചതിച്ചു ബന്ധിക്കാന്‍ ഒരു വഴി ആലോചിക്കുകയായിരുന്നു. എന്നിട്ട് അവര്‍ക്ക് അവനെ വധിക്കണം.sJ_ %ഞാന്‍ നിങ്ങളോട് എന്തുപറയുന്നുവോ ഞാന്‍ അതെല്ലാവരോടും പറയുന്നു. ‘ജാഗ്രതയായിരിക്കുക!’”3I_ $അയാള്‍ പെട്ടെന്നായിരിക്കും വരിക. നിങ്ങള്‍ എപ്പോഴും തയ്യാറായിരിക്കുക. നിങ്ങള്‍ ഉറങ്ങുന്നതായി അയാള്‍ കാണരുത്.!H; #അതിനാല്‍ നിങ്ങളെപ്പോഴും ജാഗ്രതയോടെ ഇരിക്കുക. വീട്ടുടമസ്ഥന്‍ എപ്പോഴാണു മടങ്ങിവരികയെന്നു നിങ്ങള്‍ക്കറിയില്ല. അയാള്‍ ചിലപ്പോള്‍ ഉച്ച തിരിഞ്ഞ് വരാം. പാതിരാത്രിയില്‍ വരാം, പുലര്‍കാലത്തുതന്നെയാവാം. അല്ലെങ്കില്‍ സൂര്യന്‍ ഉദിക്കുന്നനേരത്തുമാവാം. G9 "വീടുപേക്ഷിച്ചു യാത്രയ്ക്കുപോകുന്ന മനുഷ്യനെപ്പോലെയാണത്. അയാള്‍ വീട് ദാസന്മാരെ ഏല്പിക്കും. ഓരോ ദാസനെയും ഓരോ പ്രത്യേക ജോലി ഏല്പിക്കും. ഒരാളോട് കാവല്‍ക്കാരനാകുവാനും കല്പിക്കുന്നു. ഓരോരുത്തര്‍ക്കും ഓരോ തൊഴില്‍. അതി നാല്‍ ജാഗ്രതയായിരിക്കുക. ഇത് ഞാനിപ്പോള്‍ നിങ്ങളോടു പറയുന്നതു പോലെ തന്നെയാണ്.}Fs !ശ്രദ്ധിച്ചിരിക്കുക, എപ്പോഴും തയ്യാറായിരിക്കുക. ആ സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിയില്ല.yEk “ആ ദിവസത്തെപ്പറ്റിയും മണിക്കൂറിനെപ്പറ്റിയും പറയുവാനാര്‍ക്കും സാദ്ധ്യമല്ല. സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനോ ആ ദിവസം എപ്പോഴാണെന്നു പറയാന്‍ കഴിയില്ല. പിതാവിനു മാത്രം അതറിയാം. D ലോകം മുഴുവനും ഭൂമിയും ആകാശവും നശിപ്പിക്കപ്പെടും. എന്നാല്‍ എന്‍റെ വചനങ്ങള്‍ മാത്രം നശിക്കില്ല.C ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. ഇന്നത്തെ തലമുറക്കാര്‍ ജീവിച്ചിരിക്കെത്തന്നെ ഇതൊക്കെ സംഭവിക്കും.)BK ഇപ്രകാരം തന്നെ, ഇതെല്ലാം സംഭവിക്കുന്നതു കാണുന്പോള്‍ അവന്‍ വരാനുള്ള സമയമായെന്ന് നിങ്ങള്‍ ധരിച്ചുകൊള്ളുക.A “അത്തിമരം നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു. അത്തിമരത്തിന്‍റെ തണ്ടുകള്‍ മൃദുവായി, പുതിയ ഇലകള്‍ മുളയ്ക്കുന്പോള്‍ വേനല്‍ വരവായെന്ന് നാം അറിയുന്നു.@1 മനുഷ്യപുത്രന്‍ ദൂതന്മാരെ ഭൂമിക്കു ചുറ്റും അയയ്ക്കും. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും ഈ ദൂതന്മാര്‍ അവന്‍ തിരഞ്ഞെടുത്തവരെ ഒരുമിച്ചു കൂട്ടും.?} അപ്പോള്‍ മനുഷ്യപുത്രന്‍ വര്‍ദ്ധിച്ച കരുത്തോടും പ്രതാപത്തോടും മേഘങ്ങളില്‍ വരുന്നതു കാണും.> നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീഴും, ആകാശത്തുള്ള എല്ലാത്തിനും മാറ്റം സംഭവിക്കും.’ യെശയ്യാവ് 13:10; 34:4.\=1 “ഈ ദുരന്തങ്ങള്‍ക്കു ശേഷം ‘സൂര്യന്‍ ഇരുണ്ടു പോകും, ചന്ദ്രന്‍ പ്രകാശിക്കയില്ല.$<A അതിനാല്‍ സൂക്ഷിച്ചിരിക്കുക ഞാന്‍ നിങ്ങള്‍ക്കിതിനെപ്പറ്റിയെല്ലാം മുന്‍കൂട്ടി പറഞ്ഞുതന്നിരിക്കുന്നു.};s കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും വന്ന് വലിയ കാര്യങ്ങളും വീര്യപ്രവര്‍ത്തികളും ചെയ്യും. ദൈവം തിരഞ്ഞെടുത്തവരുടെ മുന്പിലാണവര്‍ ഇതു കാണിക്കുക. പറ്റുമെങ്കില്‍ ദൈവത്തിന്‍റെ ആളുകളെ വിഡ്ഢികളാക്കാനുള്ള ശ്രമമായാണ് അവരിതു ചെയ്യുക.d:A ആ സമയം ചിലര്‍ നിങ്ങളോടു പറയും, ‘ക്രിസ്തു ഇവിടെയുണ്ട്,’ അല്ലെങ്കില്‍ ‘അവന്‍ അവിടെയുണ്ട്,’ എന്നു പറയും. പക്ഷെ അവരെ വിശ്വസിക്കരുത്.9) ആ ദിവസങ്ങളുടെ എണ്ണം വളരെ കുറയ്ക്കുവാന്‍ ദൈവം തീരുമാനിച്ചു. അല്ലായിരുന്നെങ്കില്‍ ഒരു മനുഷ്യനും അവശേഷിക്കുകയില്ല. പക്ഷേ താന്‍ പ്രത്യേകം തിരഞ്ഞെടുത്തവരെ വിചാരിച്ച് ആ ദിവസങ്ങള്‍ അവന്‍ ചുരുക്കും. T~!|{yqw?usr?omAlFkihgkeed4c1a``^\ZYYW^USXRFPNMLKoK*JJ,GF ENCB??=),യേശു മരിച്ച വാര്‍ത്ത പീലാത്തൊസിനെ അത്ഭുതപ്പെടുത്തി. യേശുവിനു കാവല്‍ നിന്ന ശതാധിപനെ പീലാത്തൊസ് വിളിച്ചു. യേശു മരിച്ചുകഴിഞ്ഞോ എന്നയാളോടു ചോദിച്ചു.b==+അരിമത്ഥ്യാക്കാരനായ യോസേഫ് എന്നൊരാള്‍ പീലാത്തൊസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെടാന്‍ ധൈര്യം കാട്ടി. യോസേഫ് യെഹൂദസമിതിയിലെ പ്രധാനപ്പെട്ട ഒരു അംഗമായിരുന്നു. ദൈവരാജ്യം പ്രതീക്ഷിച്ചു കഴിഞ്ഞവനുമായിരുന്നു അയാള്‍.[</*അത് ഒരുക്കദിവസമായിരുന്നു. (അതായത് ശബ്ബത്തിന്‍റെ തലേന്ന്). അന്തരീക്ഷം ഇരുട്ടി.8;i)ഇവര്‍ യേശു ഗലീലയില്‍ ആയിരുന്നപ്പോള്‍ അവനെ അനുഗമിച്ചിരുന്നു. മറ്റനേകം സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. അവര്‍ യേശുവിനോടൊപ്പം യെരൂശലേമിലേക്കു വന്നവരായിരുന്നു.C:(ഏതാനും സ്ത്രീകള്‍ അകലെനിന്ന് എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അതില്‍ മഗ്ദലമറിയയും ശലോമയും ചെറിയ യാക്കോബിന്‍റെയും യോസെയുടെയും അമ്മയായ മറിയയും ഉണ്ടായിരുന്നു.9y'യേശു എങ്ങനെ മരിച്ചു എന്നത് അവനു മുന്പില്‍ നിന്നിരുന്ന ശതാധിപന്‍ കണ്ടു. അയാള്‍ പറഞ്ഞു, “ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ദൈവപുത്രനായിരുന്നു.” 8 &യേശു മരിക്കുന്പോള്‍ ദൈവാലയത്തിലെ തിരശ്ശീല രണ്ടായി മുറിഞ്ഞു. മുകളില്‍നിന്ന് താഴെ വരെ അതു കീറി.<7q%അപ്പോള്‍ യേശു ഉച്ചത്തില്‍ കരയുകയും അന്ത്യശ്വാസം വിടുകയും ചെയ്തു.=6s$ഒരാള്‍ ഓടിച്ചെന്ന് ഒരു നീര്‍പ്പഞ്ഞി കൊണ്ടുവന്നു. അയാള്‍ അതു വിനാഗിരിയില്‍ മുക്കി ഒരു കന്പില്‍ കെട്ടി. അയാള്‍ ആ കന്പ് ഉയര്‍ത്തി യേശുവിന് കുടിക്കാന്‍ നീര്‍പ്പഞ്ഞി കൊടുത്തു. അയാള്‍ പറഞ്ഞു, “അവനെ കുരിശില്‍നിന്നും ഇറക്കാന്‍ ഏലിയാവ് വരുമോ എന്നു നമുക്കു കാണാം.5#അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ ഇതു കേട്ടു. അവര്‍ പറഞ്ഞു, “നോക്കൂ അവന്‍ ഏലീയാവെ വിളിക്കുകയാണ്.”44a"മൂന്നുമണിക്കു യേശു ഉറക്കെ നിലവിളിച്ചു, “എലോഹീ, എലോഹീ, ലമ്മാ ശബ്ബക്താനീ.” ഇതിന്‍റെ അര്‍ത്ഥം ഇങ്ങനെയാണ്, “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീയെന്താണെന്നെ കൈവിട്ടത്?”73g!ഉച്ചയ്ക്ക് രാജ്യമാകെ ഇരുണ്ടു. മൂന്നുമണി വരെ ഇരുട്ടു തുടര്‍ന്നു.m2S അവന്‍ യെഹൂദരാജാവായ യഥാര്‍ത്ഥ ക്രിസ്തുവാണെങ്കില്‍ അവന്‍ കുരിശില്‍ നിന്നിറങ്ങി വരട്ടെ. അതു കണ്ടാല്‍ നമുക്കവനില്‍ വിശ്വസിക്കാം. അവനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു..1Uമഹാപുരോഹിതരും ശാസ്ത്രിമാരും അവിടെയുണ്ടായിരുന്നു.ജനങ്ങള്‍ ചെയ്തതു പോലെ തന്നെ അവരും യേശുവിനെ പരിഹസിച്ചു. അവര്‍ അന്യോന്യം പറഞ്ഞു. അവന്‍ മറ്റുള്ളവരെ രക്ഷിച്ചു. എന്നാല്‍ സ്വയം രക്ഷിക്കാനവനു കഴിയുന്നില്ല.50cഎങ്കില്‍ നീ തന്നെ നിന്നെ രക്ഷിക്കൂ, കുരിശില്‍ നിന്നിറങ്ങി വരൂ.”B/[This verse may not be a part of this translation]B.[This verse may not be a part of this translation]H- അവര്‍ യേശുവിനോടൊപ്പം രണ്ടു കള്ളന്മാരെയും ക്രൂശിച്ചിരുന്നു. ഒരുവനെ അവന്‍റെ ഇടതുവശത്തും മറ്റവനെ അവന്‍റെ വലതുവശത്തും.,!യേശുവിനെതിരെയുള്ള കുറ്റം ആ മുദ്രപ്പത്രത്തില്‍ “യെഹൂദരുടെ രാജാവ്” എന്നും രേഖപ്പെടുത്തിയിരുന്നു.H+ യേശുവിനെ അവര്‍ കുരിശില്‍ തറച്ചപ്പോള്‍ കാലത്തു ഒന്‍പതു മണിയായിരുന്നു.*}പട്ടാളക്കാര്‍ യേശുവിനെ കുരിശില്‍ ചേര്‍ത്തുവച്ച് ആണിയടിച്ചു. അവര്‍ അവന്‍റെ വസ്ത്രം കീറിയെടുത്ത് അവരുടെയിടയില്‍ വീതിച്ചു. ഓരോരുത്തര്‍ക്കും ഏതു വസ്ത്രഭാഗം കിട്ടണമെന്നവര്‍ നറുക്കിട്ടു.)3ഗൊല്‍ഗോഥായില്‍ പട്ടാളക്കാര്‍ യേശുവിനെ വീഞ്ഞു കുടിപ്പിക്കുവാന്‍ ശ്രമിച്ചു. അതില്‍ മീറാ കലര്‍ത്തിയിരുന്നു. പക്ഷെ അതു കുടിക്കാന്‍ യേശു വിസമ്മതിച്ചു.(അവര്‍ യേശുവിനെ ഗൊല്‍ഗോഥായിലേക്കു കൊണ്ടുപോയി. (തലയോട്ടിയുടെ സ്ഥലം എന്നാണീ വാക്കിന്‍റെ അര്‍ത്ഥം)#'?കുറേനക്കാരന്‍ ശിമോന്‍ ആ വഴി കടന്നു പോകുകയായിരുന്നു. അയാള്‍ അലക്സന്തരിന്‍റെയും രൂഫൊസിന്‍റെയും പിതാവായിരുന്നു. അയാള്‍ നാട്ടിന്‍പുറത്തുനിന്നും നഗരത്തിലേക്കു വരികയായിരുന്നു. യേശുവിന്‍റെ കുരിശു ചുമക്കുവാന്‍ പട്ടാളക്കാര്‍ അയാളെ നിര്‍ബന്ധിച്ചു.[&/അതിനുശേഷം ചുവന്ന മേലങ്കി ഊരി അവന്‍റെ തന്നെ വസ്ത്രങ്ങള്‍ അവര്‍ അവനെ ധരിപ്പിച്ചു. പിന്നെ അവര്‍ അവനെ ക്രൂശിക്കാന്‍ കൊണ്ടുപോയി.%7പട്ടാളക്കാര്‍ അവന്‍റെ തലയില്‍ ഒരു വടി കൊണ്ട് അടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു. അവര്‍ അവന്‍റെ മുന്പില്‍ മുട്ടുകുത്തി വന്ദിച്ച് അവനെ പരിഹസിച്ചു.'$Gഅനന്തരം അവര്‍ യേശുവിനെ “യെഹൂദരുടെ രാജാവേ” എന്നു വിളിച്ചു.#!അവരവനെ ഒരു ചുമന്ന മേലങ്കി ധരിപ്പിച്ചു. ഒരു മുള്‍ക്കിരീടമുണ്ടാക്കി അത് യേശുവിന്‍റെ തലയിലണിയിച്ചു.G"പട്ടാളക്കാര്‍ മുഴുവനും യേശുവിനെ നാടുവാഴിയുടെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. അവര്‍ മറ്റു പട്ടാളക്കാരെയും വിളിച്ചു.!}ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുവാന്‍ പീലാത്തൊസ് ബറബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുത്തു. യേശുവിനെ ചാട്ടവാറുകൊണ്ടടിക്കാനും അയാള്‍ പട്ടാളക്കാരോട് ആജ്ഞാപിച്ചു. അനന്തരം യേശുവിനെ ക്രൂശിക്കുവാന്‍ പീലാത്തൊസ് അവനെ പട്ടാളക്കാരെ ഏല്പിച്ചു.l Qപീലാത്തൊസ് ചോദിച്ചു, “എന്തിനാണ്? അവനെന്തു തെറ്റു ചെയ്തു?” പക്ഷെ ജനങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, “അവനെ ക്രൂശിക്കുക.”/ ജനങ്ങള്‍ വീണ്ടും വിളിച്ചു പറഞ്ഞു, “അവനെ ക്രൂശിക്കുക!”M പീലാത്തൊസ് വീണ്ടും അവരോടു ചോദിച്ചു, “എങ്കില്‍ നിങ്ങള്‍ യെഹൂദരുടെ രാജാവെന്നു വിളിക്കുന്ന ഈ മനുഷ്യനെ ഞാനെന്തു ചെയ്യണം?”8i പക്ഷേ യേശുവിനെയല്ലാതെ ബറബ്ബാസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുവാന്‍ മഹാപുരോഹിതര്‍ ജനങ്ങളെ പ്രേരിപ്പിച്ചു.w മഹാപുരോഹിതര്‍ അസൂയ കൊണ്ടാണ് യേശുവിനെ തന്നെ ഏല്പിച്ചതെന്ന് പീലാത്തൊസിന് അറിയാമായിരുന്നു.[/ പീലാത്തോസ് അവരോടു ചോദിച്ചു, “യെഹൂദരാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരണമോ?”eCഅത്തവണയും ജനങ്ങള്‍ പീലാത്തൊസിനോട് പതിവുപോലെ ഒരാളെ മോചിപ്പിക്കാനാവശ്യപ്പെട്ടു.kOആ സമയം തടവറയില്‍ ബറബ്ബാസ് എന്നൊരാളുണ്ടായിരുന്നു. അയാള്‍ കലാപകാരികളുടെ കൂടെ തടവിലായിരുന്നു. കലാപങ്ങളിലെ കൊലയാളിയായിരുന്നു അവന്‍.fEഎല്ലാ പെസഹാനാളിലും പീലാത്തൊസ് ഒരാളെ വീതം തടവില്‍നിന്നും വിട്ടിരുന്നു. ജനങ്ങളാവശ്യപ്പെടുന്ന ആരെയും അയാള്‍ക്കു വിടാമായിരുന്നു.I പക്ഷെ യേശു അപ്പോഴും ഒന്നും പറയാത്തതു കണ്ട് പീലാത്തൊസ് അത്ഭുതപ്പെട്ടു.eCപീലാത്തൊസ് യേശുവിനോടു മറ്റൊരു കാര്യം കൂടി ചോദിച്ചു, “ഇവര്‍ നിനക്കെതിരായി പല കുറ്റങ്ങളും ആരോപിക്കുന്നു. എന്നിട്ടും നിന്‍റെ രക്ഷയ്ക്കായി നീയെന്താണ് മറുപടിയൊന്നും പറയാത്തത്.”7gമഹാപുരോഹിതന്മാര്‍ യേശുവിന്‍റെമേല്‍ പല ആരോപണങ്ങളും ഉന്നയിച്ചു.wgപീലാത്തൊസ് യേശുവിനോടു ചോദിച്ചു, “നീ യെഹൂദരുടെ രാജാവാണോ?” യേശു പറഞ്ഞു, “അതെ, അതു ശരിയാണ്.” 5പുലര്‍ച്ചെ തന്നെ മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും ശാസ്ത്രിമാരും യെഹൂദസമിതി മുഴുവനും യേശുവിനെ എന്താണു ചെയ്യേണ്ടതെന്നു തീരുമാനിച്ചു. അവര്‍ അവനെ ബന്ധിച്ച് പീലാത്തൊസിന്‍റെ മുന്പില്‍ കൊണ്ടുചെന്നു. അവര്‍ യേശുവിനെ പീലാത്തൊസിനെ ഏല്പിച്ചു.Y+Hപത്രൊസ് ഇതു പറഞ്ഞുകഴിഞ്ഞപ്പോള്‍ കോഴി രണ്ടാമതും കൂകി. അപ്പോള്‍ യേശുവിന്‍റെ വാക്കുകള്‍ അവന്‍ ഓര്‍ത്തു. കോഴി രണ്ടു പ്രാവശ്യം കൂകും മുന്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും. പത്രൊസിന് സങ്കടമായി. അവന്‍ കരയാന്‍ തുടങ്ങി.taGഅപ്പോള്‍ പത്രൊസ് ശപിക്കാന്‍ തുടങ്ങി. അവന്‍ ശക്തിയായി പറഞ്ഞു, “ദൈവം സാക്ഷിയായി ഞാന്‍ ആണയിടുന്നു. നിങ്ങള്‍ പറയുന്നയാളെ എനിക്കറിയില്ല.”9kFഅപ്പോഴും പത്രൊസ് അതു വീണ്ടും നിഷേധിച്ചു. അല്പം കഴിഞ്ഞ് ചിലര്‍ പത്രൊസിന്‍റെ അടുത്തു നില്‍ക്കുകയായിരുന്നു. അവര്‍ പറഞ്ഞു, “ഞങ്ങള്‍ക്കറിയാം നീ യേശുവിന്‍റെ അനുയായികളില്‍ ഒരാളാണെന്ന്. നീ ഒരു ഗലീലക്കാരനാണല്ലോ.”GEഅവിടെയും ദാസി പത്രൊസിനെ കണ്ടു. അവള്‍ അവിടെ നിന്നവരോടു പറഞ്ഞു, “ഇയാള്‍ യേശുവിന്‍റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാളാണ്.”.UDപക്ഷേ താനൊരിക്കലും യേശുവിനോടൊപ്പം ഉണ്ടായിരുന്നില്ലെന്ന് പത്രൊസ് പറഞ്ഞു. അവന്‍ പറഞ്ഞു, “നീ എന്തിനെപ്പറ്റിയാണു പറയുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല.” പത്രൊസ് മുറ്റത്തിന്‍റെ പടിവാതിക്കലേക്കു പോയി. Cഅവര്‍ തീ കാഞ്ഞുകൊണ്ടിരിക്കുന്നത് അവള്‍ കണ്ടു. അവള്‍ അവനെ സൂക്ഷിച്ചു നോക്കി. അവള്‍ പറഞ്ഞു, “നീയും നസറെത്തിലെ യേശുവിന്‍റെ കൂടെ ഉണ്ടായിരുന്നല്ലോ.”y kBആ സമയം പത്രൊസ് മുറ്റത്ത് തന്നെയായിരുന്നു. മഹാപുരോഹിതന്‍റെ ഒരു ദാസി പത്രൊസിനെ സമീപിച്ചു. -Aഅവരില്‍ ചിലര്‍ അവന്‍റെമേല്‍ തുപ്പി. അവര്‍ അവന്‍റെ മുഖം മൂടി അവനെ ഇടിച്ചു. അവര്‍ ആവശ്യപ്പെട്ടു, “നീ പ്രവാചകനാണെന്ന് സാക്ഷ്യപ്പെടുത്തുക.” കാവല്‍ക്കാര്‍ യേശുവിനെ ദൂരേക്കു കൊണ്ടുപോയി മര്‍ദ്ദിച്ചു.[ /@അവന്‍ ദൈവവിരുദ്ധമായി പറയുന്നതെല്ലാം നിങ്ങള്‍ കേട്ടില്ലേ, നിങ്ങള്‍ക്കെന്തു തോന്നുന്നു?” യേശു കുറ്റക്കാരനാണെന്ന് എല്ലാവരും പറഞ്ഞു. അവന്‍ വധിക്കപ്പെടണമെന്ന് അവര്‍ പറഞ്ഞു. `<}|Q{Czxwutpo|mkYigyfeQcbb|aY`+_^$\[ZXVvVTTSSRPO]N[MLKJ^I#HuGgFeDDRBA@?=<;:9S8c7S54210/-,,,+)(c'l&/$"! E|]( _ c <G=ജനങ്ങള്‍ ഒരു യാഗം നല്‍കണമെന്നും കര്‍ത്താവിന്‍റെ ന്യായപ്രമാണം അനുശാസിക്കുന്നു. “രണ്ടു ഇണപ്രാവുകളെയോ രണ്ടു മാടപ്പിറാക്കുഞ്ഞുങ്ങളെയോ യാഗം നല്‍കണം.” അതിനാല്‍ യോസേഫും മറിയയും യെരൂശലേമില്‍ അതു ചെയ്യുന്നതിനെത്തി.<കര്‍ത്താവിന്‍റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നു: “ഓരോ കുടുംബത്തിലെയും ആദ്യത്തെ കുട്ടി ‘കര്‍ത്താവിന്‍റെ പരിശുദ്ധന്‍’ എന്നറിയപ്പെടും.”f;Eമോശെയുടെ ന്യായപ്രമാണം പഠിപ്പിക്കുന്നതനുസരിച്ച് യോസേഫിനും മറിയയ്ക്കും ശുദ്ധീകരണത്തിനുള്ള സമയമായി. അവര്‍ യേശുവിനെ കര്‍ത്താവിനു സമര്‍പ്പിക്കാനായി യെരൂശലേമില്‍ കൊണ്ടുവന്നു.:#കുട്ടിക്ക് എട്ടുദിവസം പ്രായമായപ്പോള്‍ അവന്‍റെ പരിച്ഛേദന കര്‍മ്മം നടത്തി. യേശുവെന്നു പേരുമിട്ടു. കുട്ടി മറിയയുടെ ഗര്‍ഭത്തില്‍ വളരാന്‍ തുടങ്ങും മുന്പുതന്നെ ദൂതന്‍ പറഞ്ഞതനുസരിച്ചാണ് ഈ പേരിട്ടത്. യേശു ദൈവാലയത്തില്‍ സമര്‍പ്പിക്കപ്പെടുന്നുB9}ഇടയന്മാര്‍ തങ്ങളുടെ ആടുകളുടെ അടുത്തേക്കു മടങ്ങി. ദൂതന്‍ അവരോടു പറഞ്ഞതുപോലെ കാണുവാനും കേള്‍ക്കുവാനുമായതില്‍ അവര്‍ ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്തു.x8iമറിയ എല്ലാക്കാര്യവും ഹൃദയത്തിലൊളിച്ചു വയ്ക്കുകയും അവയെപ്പറ്റി ചിന്തിക്കുകയും ചെയ്തു.27]ഇടയന്മാര്‍ പറഞ്ഞ സംഗതികള്‍ കേട്ട് എല്ലാവര്‍ക്കും അത്ഭുതമായി.R6ഇടയന്മാര്‍ കുഞ്ഞിനെ കണ്ടു. കുഞ്ഞിനെപ്പറ്റി ദൂതന്മാര്‍ പറഞ്ഞതവര്‍ പറഞ്ഞു.%5Cഅതിനാല്‍ ഇടയന്മാര്‍ വേഗം യോസേഫിനെയും മറിയയെയും കണ്ടെത്തി. കുഞ്ഞ് പുല്‍ക്കൂട്ടില്‍ കിടക്കുകയായിരുന്നു.4wദൂതന്മാര്‍ ഇടയന്മാരെ വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി. ഇടയന്മാര്‍ പരസ്പരം പറഞ്ഞു, “നമുക്കു ബേത്ലേഹേമില്‍ പോയി നടന്നതെന്താണെന്നു കാണാം. കര്‍ത്താവ് നമ്മോടു പറഞ്ഞത് നമുക്കവിടെ കാണാം.”s3_“സ്വര്‍ഗ്ഗത്തില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവം പ്രസാദിക്കുന്നവര്‍ക്ക് സമാധാനം.”2% പെട്ടെന്ന് ഒരു വലിയ സംഘം ദൂതന്മാര്‍ ആദ്യത്തെ ദൂതനോടു ചേര്‍ന്നു. എല്ലാവരും ഇങ്ങനെ ദൈവത്തെ വാഴ്ത്തി:11[ ഒരു പുല്‍ത്തൊഴുത്തില്‍ തുണിയില്‍ പൊതിഞ്ഞു കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. അങ്ങനെ നിങ്ങളവനെ അറിയും.”0/ ഇന്ന് ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങളുടെ രക്ഷകന്‍ പിറന്നിരിക്കുന്നു. കര്‍ത്താവായ ക്രിസ്തുവാണവന്‍./ ദൂതന്‍ അവരോടു പറഞ്ഞു, “ഭയപ്പെടരുത്, എന്തെന്നാല്‍ ഞാന്‍ നിങ്ങളോട് ചില നല്ല വാര്‍ത്തകള്‍ പറയാന്‍ പോകുന്നു. എല്ലാ ജനങ്ങളെയും അതു സന്തോഷിപ്പിക്കും.. ദൈവത്തിന്‍റെ ഒരു ദൂതന്‍ അവര്‍ക്കു മുന്പില്‍ വന്നുനിന്നു. കര്‍ത്താവിന്‍റെ പ്രകാശം അവര്‍ക്കു ചുറ്റും തിളങ്ങി. ഇടയന്മാര്‍ വളരെ ഭയമുള്ളവരായി.i-Kആ രാത്രി ചില ഇടയന്മാര്‍ ആടുകളെയും കാത്തുകൊണ്ട് വെളിന്പ്രദേശങ്ങളിലുണ്ടായിരുന്നു.:,mഅവള്‍ അവളുടെ ആദ്യത്തെ കുട്ടിക്കു ജന്മമരുളി. സത്രത്തില്‍ ഒരു മുറിയും ഒഴിഞ്ഞിരുന്നില്ല. അതിനാലവര്‍ കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് ഒരു പുല്‍ത്തൊഴുത്തില്‍ കിടത്തി.6+eഅവര്‍ ബേത്ലേഹേമിലായിരുന്നപ്പോള്‍ മറിയയ്ക്കു പ്രസവസമയമടുത്തു.*യോസേഫ് തന്‍റെ പ്രതിശ്രുതവധു മറിയയോടൊപ്പമാണ് പേരു ചേര്‍ത്തത്. (മറിയ അപ്പോള്‍ ഗര്‍ഭവതിയായിരുന്നു))wഅതിനാല്‍ ഗലീലയിലെ പട്ടണമായ നസറെത്തില്‍നിന്നും യോസേഫ് പുറപ്പെട്ടു. യെഹൂദ്യയിലെ ബേത്ലേഹേമിലെക്കാണയാള്‍ പോയത്. ദാവീദിന്‍റെ പട്ടണമെന്നാണവിടം അറിയപ്പെട്ടിരുന്നത്. ദാവീദിന്‍റെ ഗോത്രത്തിലുള്‍പ്പെട്ടതിനാലാണ് യോസേഫ് അങ്ങോട്ടു പോയത്.j(Mഎല്ലാ ജനങ്ങളും കണക്കെടുപ്പില്‍ പേരു ചേര്‍ക്കാന്‍ അവരവരുടെ പട്ടണങ്ങളിലേക്കു പോയി.z'mഅത് ആദ്യത്തെ കണക്കെടുപ്പായിരുന്നു. കുറേന്യൊസ് ആയിരുന്നു അപ്പോള്‍ സറിയയുടെ ഗവര്‍ണ്ണര്‍.y& mഅക്കാലത്തു റോമാചക്രവര്‍ത്തിയായിരുന്ന ഔഗുസ്തോസ്, റോമാസാമ്രാജ്യത്തിലുള്ള എല്ലാവരും ഒരു ജനസംഖ്യ കണക്കെടുപ്പു പുസ്തകത്തില്‍ തങ്ങളുടെ പേരു ചേര്‍ക്കണമെന്ന് ഒരു കല്പന പുറപ്പെടുവിച്ചു.+% QPആത്മാവില്‍ ശക്തിയുള്ളവനായി യോഹന്നാന്‍ വളര്‍ന്നു. യിസ്രായേല്‍ക്കാരോട് പ്രസംഗിക്കാന്‍ വരുംവരെ യോഹന്നാന്‍ എല്ലാവരില്‍നിന്നും അകന്ന് ഒരിടത്ത് താമസിച്ചു.9$ mOഇരുട്ടിലും മരണഭയത്തിലും ജീവിക്കുന്ന മനുഷ്യരെ ദൈവം സഹായിക്കും. സമാധാനത്തിലേക്കുള്ള വഴിയേ, അവന്‍ നമ്മെ നടത്തും.”s# aNദൈവത്തിന്‍റെ സ്നേഹദയയാല്‍ സ്വര്‍ഗ്ഗത്തില്‍നിന്നൊരു പുതുദിനം നമ്മുടെമേല്‍ തിളങ്ങും.*" OMതന്‍റെ ജനത്തിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട് അവര്‍ രക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് നീ അവരെ അറിയിക്കും.! {Lകുഞ്ഞേ, ഇപ്പോള്‍ നീ അത്യുന്നതന്‍റെ പ്രവാചകനെന്നു വിളിക്കപ്പെടും. കര്‍ത്താവിനു മുന്പെ ചെന്ന് നീ അവന്‍റെ വരവിന് ജനങ്ങളെ സന്നദ്ധരാക്കുകയും  !Kജീവിച്ചിരിക്കുന്ന കാലത്തോളം ദൈവത്തിന്‍റെ മുന്പില്‍ നാം വിശുദ്ധരും നീതിബോധമുള്ളവരും ആയിരിക്കണം.N Jനമ്മെ രക്ഷിക്കുമെന്ന് ദൈവം നമ്മുടെ പിതാവായ അബ്രാഹാമിനു വാഗ്ദാനം ചെയ്തു.n WIനമുക്കു ദൈവത്തെ ഭയം കൂടാതെ ശുശ്രൂഷിക്കാനുതകും വിധം ശത്രുക്കളുടെ ശക്തിയില്‍നിന്നും  Hനമ്മുടെ പിതാക്കന്മാരോട് അവന്‍ കരുണ ഉള്ളവനായിരിക്കുമെന്ന് ദൈവം അരുളിച്ചെയ്തു. തന്‍റെ വിശുദ്ധവാഗ്ദാനത്തെപ്പറ്റി അദ്ദേഹം ഓര്‍ക്കുകയും ചെയ്തു.  Gനമ്മുടെ ശത്രുക്കളില്‍നിന്നും നമ്മെ വെറുക്കുന്നവരുടെ കൈകളില്‍ നിന്നും ദൈവം നമ്മെ രക്ഷിക്കും.  ;Fഅവനിതു ചെയ്യുമെന്ന് ദൈവം വളരെ മുന്പു ജീവിച്ചിരുന്ന വിശുദ്ധപ്രവാചകന്മാര്‍ മുഖേന അരുളിച്ചെയ്തിരുന്നു.~ wEദൈവദാസനായ ദാവീദിന്‍റെ കുടുംബത്തില്‍ ദൈവം നമുക്കു ശക്തനായൊരു രക്ഷകനെ നല്‍കിയിരിക്കുന്നു.K D“യിസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിനെ വാഴ്ത്തുവിന്‍. തന്‍റെ ജനങ്ങളെ സഹായിക്കുന്നതിന് ദൈവമിതാ എത്തിയിരിക്കുന്നു. അവന്‍ അവര്‍ക്കു സ്വാതന്ത്യവും നല്‍കിയിരിക്കുന്നു.V 'Cഅനന്തരം യോഹന്നാന്‍റെ അപ്പനായ സെഖര്യാവില്‍ പരിശുദ്ധാത്മാവ് വന്നു നിറഞ്ഞു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നയാള്‍ പറഞ്ഞു:s aBകേട്ടവരുടെ മനസ്സില്‍ അത് ആഴത്തില്‍ പതിഞ്ഞു, “ഈ കുട്ടി ആരായിത്തീരും?” അവര്‍ വിചാരിച്ചു. ദൈവം അവനോടൊപ്പം ആയതുകൊണ്ടാണിതെന്നവര്‍ പറഞ്ഞു.  Aഅവരുടെ എല്ലാ അയല്‍ക്കാരും ഭയചകിതരായി. ഈ സംഭവങ്ങള്‍ യെഹൂദ്യയിലെ മലന്പ്രദേശങ്ങളിലെങ്ങും പരന്നു.l S@അപ്പോളയാള്‍ക്ക് വീണ്ടും സംസാരിക്കാമെന്നായി. അയാള്‍ ദൈവത്തെ സ്തുതിക്കാന്‍ തുടങ്ങി.L ?സെഖര്യാവ് ചെറിയ എഴുത്തുമേശ ആവശ്യപ്പെട്ടു. അയാളെഴുതി, “അവന്‍റെ പേര് യോഹന്നാന്‍ എന്നാകുന്നു.” എല്ലാവരും അത്ഭുതപ്പെട്ടു. >അനന്തരം അവര്‍ ആംഗ്യത്തിലൂടെ കുട്ടിയുടെ അപ്പനോടു ചോദിച്ചു, “എന്തു പേരിടാനാണു നിങ്ങള്‍ക്കാഗ്രഹം?”  =“പക്ഷേ നിന്‍റെ കുടുംബത്തിലാര്‍ക്കും യോഹന്നാനെന്നു പേരില്ലല്ലോ? അവര്‍ എലീശബെത്തിനോടു പറഞ്ഞു.T #<പക്ഷേ കുട്ടിയുടെ അമ്മ പറഞ്ഞു, “അല്ല! കുട്ടിക്കു യോഹന്നാന്‍ എന്നു പേരിടേണം.” /;കുട്ടിക്ക് എട്ടു ദിവസം പ്രായമായപ്പോള്‍, അവള്‍ കുട്ടിയുടെ പരിച്ഛേദനം നടത്താന്‍ വന്നു. അവര്‍ കുട്ടിയ്ക്ക് സെഖര്യാവെന്നു പേരിടാന്‍ തുനിഞ്ഞു. എന്തെന്നാല്‍ അവന്‍റെ അപ്പന്‍റെ പേര് അങ്ങനെയായിരുന്നു.1 ]:കര്‍ത്താവ് അവളോട് വലിയ കാരുണ്യം കാട്ടിയെന്നു കേട്ട അവളുടെ ബന്ധുക്കളും അയല്‍ക്കാരും അവളോടൊത്തു സന്തോഷിച്ചു.@ {9എലീശബെത്തിനു പ്രസവസമയമായപ്പോള്‍, അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു.Q  8മൂന്നു മാസത്തോളം എലീശബെത്തിനോടൊത്തു താമസിച്ച്, മറിയ വീട്ടിലേക്കു മടങ്ങി.E  7അബ്രാഹാമിനോടും അയാളുടെ സന്തതിപരന്പരകളോടും, എന്നെന്നും കരുണയുള്ളവനായിരിക്കുമെന്ന് നമ്മുടെ പൂര്‍വ്വപിതാക്കളോടു വാഗ്ദാനം ചെയ്തതനുസരിച്ച് ദൈവം പ്രവര്‍ത്തിച്ചു.”)  M6ദൈവം യെഹൂദരെ-അവനെ സേവിക്കുന്ന അവന്‍റെ ആളുകളെയും സഹായിച്ചു.b  ?5വിശക്കുന്നവര്‍ക്കു നന്മകള്‍ നല്‍കി ദൈവം അവരെ തൃപ്തിപ്പെടുത്തി. പക്ഷേ ധനവാന്മാരെയും സ്വാര്‍ത്ഥരെയും വെറുംകയ്യോടെ പറഞ്ഞയച്ചു.~  w4ഭരണാധികാരികളെ അവരുടെ സിംഹാസനത്തില്‍നിന്നും ദൈവം മറിച്ചിട്ടു. താഴ്ന്നവരെയവന്‍ ഉയര്‍ത്തി.  3അവന്‍റെ ഭുജം ശക്തമാണ്. സ്വയം വലിയവനെന്നു നടിക്കുകയും അഹങ്കരിക്കുകയും ചെയ്തവരെ ദൈവം ചിതറിച്ചു.* O2തലമുറകളായി ദൈവം തന്നെ ഭയപ്പെടുന്നവര്‍ക്കു കരുണയുള്ളവനാണ്.7 i1എന്തെന്നാല്‍, സര്‍വ്വശക്തന്‍ എനിക്കുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവന്‍റെ നാമം പരിശുദ്ധമാകുന്നു.5 e0ദൈവം അവന്‍റെ ദാസിയുടെ താഴ്മയെ പരിഗണിച്ചിരിക്കുന്നു. ഞാന്‍ അനുഗ്രഹീതയാണെന്ന് ഇപ്പോള്‍ മുതല്‍ എല്ലാവരും പറയും.? y/“എന്‍റെ ആത്മാവ് കര്‍ത്താവിനെ വാഴ്ത്തുന്നു; ദൈവം എന്‍റെ രക്ഷകനാകുന്നു. അതിനാല്‍ എന്‍റെ ഹൃദയം സന്തോഷമുള്ളതാകുന്നു.> y.അനന്തരം മറിയ പറഞ്ഞു,< s-കര്‍ത്താവിന്‍റെ അരുളപ്പാട് വിശ്വസിച്ചതിനാല്‍ നീ അനുഗ്രഹീതയാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്നതു നീ വിശ്വസിച്ചു.”~ w,നിന്‍റെ ശബ്ദം ഞാന്‍ കേട്ടപ്പോള്‍ എന്‍റെയുള്ളിലുള്ള കുട്ടി സന്തോഷംകൊണ്ട് കുതിച്ചുതുള്ളി.# A+എന്‍റെ കര്‍ത്താവിന്‍റെ അമ്മയായ നീ എന്‍റെ അടുത്തു വന്നിരിക്കുന്നു. ഇതിനായി എനിക്കെങ്ങനെ ഭാഗ്യം ലഭിച്ചു.   *അവള്‍ വലിയ ശബ്ദത്തില്‍ പറഞ്ഞു, “ദൈവം നിന്നെ എല്ലാ സ്ത്രീകളെക്കാളും അനുഗ്രഹിച്ചിരിക്കുന്നു. നീ പ്രസവിക്കാനിരിക്കുന്ന കുഞ്ഞും അനുഗ്രഹീതനാണ്.>~ w)മറിയയുടെ അഭിവാദ്യം കേട്ട എലീശബെത്തിന്‍റെ ഗര്‍ഭത്തിലെ ശിശു ചലിച്ചു. എലീശബെത്തില്‍ പരിശുദ്ധാത്മാവ് വന്നു നിറഞ്ഞു.+} Q(സെഖര്യാവിന്‍റെ വീട്ടില്‍ ചെന്ന് അവള്‍ എലീശബെത്തിനെ വണങ്ങി.7| i'മറിയ ഉടനെ യെഹൂദ്യയില്‍ മലന്പ്രദേശത്തുള്ള പട്ടണത്തിലേക്കു പോയി.F{ &മറിയ പറഞ്ഞു, “കര്‍ത്താവിന്‍റെ ദാസിയാണു ഞാന്‍. നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ.” അനന്തരം ദൂതന്‍ അവിടം വിട്ടു പോയി.lz S%ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല.”yy m$നിന്‍റെ ബന്ധുവായ എലീശബെത്തും ഗര്‍ഭം ധരിച്ചിരിക്കുന്നു. അവള്‍ വളരെ വൃദ്ധയാണ്. എങ്കിലും അവള്‍ക്കൊരു ആണ്‍കുട്ടിയുണ്ടാകാന്‍ പോകുന്നു. എല്ലാവരും കരുതി അവള്‍ക്കിനി കുട്ടിയുണ്ടാവില്ലെന്ന്. എന്നാല്‍ അവളിപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്.`x ;#ദൂതന്‍ മറിയയോടു പറഞ്ഞു, “പരിശുദ്ധാത്മാവു നിന്നില്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്നില്‍ വാഴും. നിനക്കു ജനിക്കുന്ന കുഞ്ഞ് പരിശുദ്ധനാണ്. അവന്‍ ദൈവപുത്രനെന്നു വിളിക്കപ്പെടും.Cw "മറിയ ദൂതനോടു ചോദിച്ചു, “അതെങ്ങനെ സംഭവിക്കും? ഞാന്‍ വിവാഹിതയല്ലല്ലോ?”v {!അവന്‍ യാക്കോബിന്‍റെ ജനതയെ എക്കാലവും ഭരിക്കും. അവന്‍റെ ഭരണം ഒരിക്കലും അവസാനിക്കുകയുമില്ല.”~u w അവന്‍ വലിയവനായിരിക്കും. ജനങ്ങള്‍ അവനെ അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കും. കര്‍ത്താവായ ദൈവം അവന് പിതാവായ ദാവീദിന്‍റെ സിംഹാസനം നല്‍കും.ht Kനോക്കൂ! നീ ഗര്‍ഭവതിയാകും. ഒരാണ്‍കുഞ്ഞിനു നീ ജന്മമരുളും. നീയവന് യേശു എന്നു പേരിടേണം.s )ദൂതന്‍ അവളോടു പറഞ്ഞു, “ഭയപ്പെടാതിരിക്കൂ! മറിയേ, എന്തെന്നാല്‍ ദൈവം നിന്നില്‍ സംപ്രീതനായിരിക്കുന്നു.*r Oപക്ഷേ ദൂതന്‍ പറഞ്ഞതുകേട്ട് മറിയയ്ക്ക് ആശയക്കുഴപ്പമുണ്ടായി. അവളത്ഭുതം കൂറി. “എന്താണ് ഈ ആശംസയുടെ അര്‍ത്ഥം?”q 9ദൂതന്‍ അവളുടെയടുത്തെത്തി പറഞ്ഞു, “ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവളേ, വന്ദനം! ദൈവം നിന്നോടൊപ്പമുണ്ട്.”Ap his verse may not be a part of this translation]Ao [This verse may not be a part of this translation]In  “കര്‍ത്താവ് എനിക്കെന്താണു ചെയ്തിരിക്കുന്നതെന്നു നോക്കൂ. ഇപ്പോഴവന്‍ അവന്‍റെ പ്രീതി കാണിക്കുകയും കുട്ടികള്‍ ഇല്ലാത്തതുകൊണ്ട് എനിക്കു ജനത്തിനു മുന്പില്‍ ഉണ്ടായിരുന്ന അപമാനം ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു.”qm ]പിന്നീട് സെഖര്യാവിന്‍റെ ഭാര്യ എലീശബെത്ത് ഗര്‍ഭിണിയായി. അതുകൊണ്ടു അവള്‍ അഞ്ചു മാസത്തേക്കു വീടിനു പുറത്തുപോയില്ല. എലീശബെത്തു പറഞ്ഞു,/l Yതന്‍റെ ശുശ്രൂഷാ സമയം കഴിഞ്ഞപ്പോള്‍ അയാള്‍ വീട്ടിലേക്കു പോയി.bk ?സെഖര്യാവ് പുറത്തേക്കു വന്നു. പക്ഷേ അയാള്‍ക്കു മിണ്ടുവാനാകുമായിരുന്നില്ല. ദൈവാലയത്തിനുള്ളില്‍ വച്ച് അയാള്‍ക്കൊരു ദര്‍ശനമുണ്ടായെന്ന് ജനങ്ങള്‍ മനസ്സിലാക്കി. സെഖര്യാവിനു സംസാരിക്കാനായില്ല. അയാള്‍ അവരോട് ആംഗ്യം കാണിച്ചു.vj gപുറത്ത് ജനങ്ങള്‍ സെഖര്യാവിനായി കാത്തിരിക്കുകയായിരുന്നു. ദൈവാലയത്തിനുള്ളില്‍ വളരെനേരം അയാള്‍ ഇരിക്കുന്നതില്‍ അവര്‍ അത്ഭുതപ്പെട്ടു.ti cനോക്കൂ, ഇപ്പറഞ്ഞതെല്ലാം സംഭവിക്കുംവരെ നിനക്കു സംസാരശേഷി നഷ്ടപ്പെടുകയും നീ നിശ്ശബ്ദനാകുകയും ചെയ്യും. എന്തെന്നാല്‍, ഞാന്‍ നിന്നോടു പറഞ്ഞ കാര്യങ്ങള്‍ നീ വിശ്വസിച്ചില്ല. പക്ഷേ ഇതെല്ലാം യഥാര്‍ത്ഥത്തില്‍ സംഭവിക്കുകതന്നെ ചെയ്യും.”'h Iദൂതന്‍ പ്രതിവചിച്ചു, “ദൈവത്തിനു മുന്പിലുള്ള ഗബ്രിയേലാണു ഞാന്‍. നിന്നോടു സംസാരിക്കുവാനും ഈ നല്ല വര്‍ത്തമാനം നിന്നെ അറിയിക്കുവാനും ദൈവം എന്നെ അയച്ചതാണ്._g 9സെഖര്യാവ് ദൂതനോടു ചോദിച്ചു, “നീ പറയുന്നതു സത്യമാണെന്നു ഞാനെങ്ങനെയറിയും. ഞാനൊരു വൃദ്ധനും എന്‍റെ ഭാര്യ വയസ്സേറെ ചെന്നവളുമാണ്.”|f sയോഹന്നാന്‍ ഏലീയാവിന്‍റെ ആത്മാവിലും ശക്തിയിലും കര്‍ത്താവിന്‍റെ മുന്പായി പോകും. ഏലീയാവിന്‍റെ ആത്മാവും ശക്തിയും അവനുണ്ടാകും. പിതാക്കന്മാര്‍ക്കും മക്കള്‍ക്കുമിടയില്‍ അവന്‍ സമാധാനം സ്ഥാപിക്കും. ദൈവത്തെ അനുസരിക്കാത്ത ഒട്ടേറെപ്പേരുണ്ട്. അവരെ നീതിമാന്മാരുടെ വിജ്ഞാനത്തിലേക്കു യോഹന്നാന്‍ കൊണ്ടുവരും. അങ്ങനെ കര്‍ത്താവിന്‍റെ വരവിനുവേണ്ടി അവന്‍ ജനങ്ങളെ ഒരുക്കി നിര്‍ത്തും.”\e 3അനേകം യെഹൂദരെ യോഹന്നാന്‍ അവരുടെ ദൈവമായ കര്‍ത്താവിലേക്കു മടക്കിക്കൊണ്ടുവരും.jd Oദൈവത്തിന്‍റെ മുന്പില്‍ യോഹന്നാന്‍ വലിയവനായിത്തീരും. അയാള്‍ ഒരിക്കലും വീഞ്ഞോ മദ്യമോ കുടിക്കുകയില്ല. അമ്മയുടെ ഗര്‍ഭത്തിലായിരിക്കെത്തന്നെ യോഹന്നാനില്‍ പരിശുദ്ധാത്മാവ് നിറയും.ac =നീ വളരെയധികം സന്തോഷവാനായിത്തീരും. അവന്‍റെ ജനനത്തില്‍ അനേകം പേര്‍ സന്തോഷിക്കും.zb o പക്ഷേ ദൂതന്‍ അയാളോടു പറഞ്ഞു, “സെഖര്യാവേ, ഭയപ്പെടേണ്ട, നിന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടിട്ടുണ്ട്. നിന്‍റെ ഭാര്യ എലീശബെത്ത് ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം./a Y ദൂതനെ കണ്ടപ്പോള്‍ സെഖര്യാവിന് പരിഭ്രമവും വളരെ ഭയവും ഉണ്ടായി. `  അപ്പോള്‍ ധൂമബലപീഠത്തിനു വലതുവശത്തായി ദൈവത്തിന്‍റെ ദൂതന്‍ സെഖര്യാവിനു മുന്പില്‍ വന്നുനിന്നു.A_ } പുറത്ത് അനേകമനേകം ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ധൂമാര്‍പ്പണം നടക്കുന്പോള്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.f^ G ദൈവത്തിന്‍റെ മുന്പില്‍ ധൂമാര്‍പ്പണം നടത്താന്‍ പുരോഹിതര്‍ ഒരു പുരോഹിതനെ എപ്പോഴും തെരഞ്ഞെടുക്കുമായിരുന്നു. സെഖര്യാവിനെ അത്തവണ അത് ചെയ്യുന്നതിന് തെരഞ്ഞെടുത്തു. അതിനാലയാള്‍ കര്‍ത്താവിന്‍റെ ദൈവാലയത്തിനുള്ളിലേക്കു കടന്നു. R}|Wzfyxxwhv.trqolYjhgfed\bca3_^^[ZiYXBVSeQOMLKnI(FE`DBAl@q>L<:764l21.,*)L'%$H" Y_Ez/  ] x3,Qയേശു, അവന്‍ വളര്‍ന്ന പട്ടണമായ നസറെത്തിലേക്കു പോയി. എപ്പോഴുമെന്നപോലെ ശബ്ബത്തു ദിവസം അവന്‍ യെഹൂദപ്പള്ളിയിലേക്കു പോയി. യേശു വായിക്കാന്‍ എഴുന്നേറ്റു നിന്നു.q[അവന്‍ അവരുടെ യെഹൂദപ്പള്ളികളില്‍ ഉപദേശിക്കാന്‍ തുടങ്ങി. എല്ലാവരും യേശുവിനെ വാഴ്ത്തി.l Qയേശു പരിശുദ്ധാത്മാവിന്‍റെ ശക്തിയോടു കൂടി ഗലീലയിലേക്കു മടങ്ങി. ഗലീലയ്ക്കു ചുറ്റുപാടും യേശുവിനെപ്പറ്റിയുള്ള വാര്‍ത്ത പ്രചരിച്ചു. ! പ്രലോഭനങ്ങളുടെയെല്ലാം അവസാനത്തിലെത്തിയ പിശാച് മറ്റൊരു സന്ദര്‍ഭവും പ്രതീക്ഷിച്ച് ദൂരേക്കു പോയി.B  [This verse may not be a part of this translation]B  [This verse may not be a part of this translation]: m തിരുവെഴുത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ: ‘ദൈവം തന്‍റെ ദൂതന്മാരോട് നിന്നെ രക്ഷിക്കാന്‍ കല്പിക്കും.’ സങ്കീര്‍ത്തനം 91:11mS അനന്തരം പിശാച് യേശുവിനെ യെരൂശലേമിലേക്കു നയിച്ചു. ദൈവാലയത്തിനു മുകളിലത്തെ ഏറ്റവും ഉയര്‍ന്ന ബിന്ദുവില്‍ കയറ്റി. പിശാച് യേശുവിനോടു പറഞ്ഞു, “നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക.nUയേശു പറഞ്ഞു, “തിരുവെഴുത്തിലുണ്ടല്ലോ:.Uനീ എന്നെ മാത്രം നമസ്കരിച്ചാല്‍ ഇതെല്ലാം നിനക്കു ഞാന്‍ തരാം.”/Wപറഞ്ഞു, “ഈ കാണുന്ന എല്ലാ രാജ്യങ്ങളും അതിന്‍റെ എല്ലാ പ്രതാപത്തോടും തിളക്കത്തോടും കൂടി എനിക്ക് തന്നിട്ടുള്ളവയാണ്. എനി ക്കിഷ്ടമുള്ള ആര്‍ക്കും അതു കൊടുക്കാം.iKഅപ്പോള്‍ പിശാച് യേശുവിനെ ഉയരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരു നിമിഷത്തില്‍ കാട്ടിക്കൊടുത്തിട്ടുZ-യേശു മറുപടി പറഞ്ഞു, “മനുഷ്യന്‍ അപ്പം കൊണ്ടുമാത്രമല്ല ജീവിക്കുന്നതെന്നു തിരുവെഴുത്തില്‍ എഴുതിയിട്ടുണ്ടല്ലോ.” ആവര്‍ത്തനം 8:3iKപിശാച് യേശുവിനോടു പറഞ്ഞു, “നീ ദൈവപുത്രനാണെങ്കില്‍ ഈ പാറയെ അപ്പമാകാന്‍ കല്പിക്കൂ.”Gഅവിടെ പിശാച് നാല്പതു ദിവസങ്ങള്‍ യേശുവിനെ പ്രലോഭിപ്പിച്ചു. ആ സമയം അവന്‍ ഒന്നും ഭക്ഷിച്ചിരുന്നില്ല. ആ ദിവസങ്ങളുടെ അന്ത്യത്തില്‍ യേശുവിന് നന്നേ വിശപ്പുണ്ടായിരുന്നു.t cയേശു യോര്‍ദ്ദാനില്‍നിന്നും തിരിച്ചെത്തി. അവനില്‍ പരിശുദ്ധാത്മാവ് നിറഞ്ഞിരുന്നു. പരിശുദ്ധാത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു.C&കയിനാന്‍, എനോശിന്‍റെ പുത്രന്‍. എനോശ്, ശേത്തിന്‍റെ പുത്രന്‍. ശേത്ത്, ആദാമിന്‍റെ പുത്രന്‍. ആദാം, ദൈവത്തിന്‍റെ പുത്രന്‍.=~s%ലാമേക്ക്, മെഥൂശലയുടെ പുത്രന്‍. മെഥൂശലാ, ഹാനോക്കിന്‍റെ പുത്രന്‍. ഹാനോക്ക്, യാരെദിന്‍റെ പുത്രന്‍. യാരെദ്, മലെല്യേലിന്‍റെ പുത്രന്‍. മലെല്യേന്‍, കയിനാന്‍റെ പുത്രന്‍.}%$ശലാം, കയിനാന്‍റെ പുത്രന്‍. കയിനാന്‍, അര്‍ഫക്സാദിന്‍റെ പുത്രന്‍. അര്‍ഫക്സാദ്, ശേമിന്‍റെ പുത്രന്‍. ശേം, നോഹയുടെ പുത്രന്‍. നോഹ, ലാമേക്കിന്‍റെ പുത്രന്‍.|#നാഹോര്‍, സെരൂഗിന്‍റെ പുത്രന്‍. സെരൂഗ്, രെഗുവിന്‍റെ പുത്രന്‍. രെഗു, ഫാലെഗിന്‍റെ പുത്രന്‍. ഫാലെഗ്, ഏബെരിന്‍റെ പുത്രന്‍. ഏബെര്‍, ശലാമിന്‍റെ പുത്രന്‍.F{"യെഹൂദാ, യാക്കോബിന്‍റെ പുത്രന്‍. യാക്കോബ്, യിസ്ഹാക്കിന്‍റെ പുത്രന്‍. യിസ്ഹാക്ക്, അബ്രാഹാമിന്‍റെ പുത്രന്‍. അബ്രാഹാം, തേറഹിന്‍റെ പുത്രന്‍. തേറഹ്, നാഹോരിന്‍റെ പുത്രന്‍.{zo!നഹശോന്‍, അമ്മീനാദാബിന്‍റെ പുത്രന്‍. അമ്മീനാദാബ്, അരാമിന്‍റെ പുത്രന്‍. അരാം, അര്‍നിയുടെ പുത്രന്‍. അര്‍നി, എസ്രോന്‍റെ പുത്രന്‍. എസ്രോന്‍, പാരെസിന്‍റെ പുത്രന്‍. പാരെസ്, യെഹൂദയുടെ പുത്രന്‍.y+ ദാവീദ്, യിശ്ശായിയുടെ പുത്രന്‍. യിശ്ശായി, ഓബേദിന്‍റെ പുത്രന്‍. ഓബേദ്, ബോവസിന്‍റെ പുത്രന്‍. ബോവസ്, സല്‍മോന്‍റെ പുത്രന്‍. സല്‍മോന്‍, നഹശോന്‍റെ പുത്രന്‍.x7എല്യാക്കീം, മെല്യാവിന്‍റെ പുത്രന്‍. മെല്യാവ്, മെന്നയുടെ പുത്രന്‍. മെന്നാ, മത്തഥയുടെ പുത്രന്‍. മത്തഥ, നാഥാന്‍റെ പുത്രന്‍. നാഥാന്‍, ദാവീദിന്‍റെ പുത്രന്‍."w=ലേവി, ശിമ്യോന്‍റെ പുത്രന്‍. ശിമ്യോന്‍, യെഹൂദയുടെ പുത്രന്‍. യെഹൂദാ, യോസേഫിന്‍റെ പുത്രന്‍. യോസേഫ്, യോനാമിന്‍റെ പുത്രന്‍. യോനാം, എല്യാക്കീമിന്‍റെ പുത്രന്‍."v=ഏര്‍, യോശുവിന്‍റെ പുത്രന്‍. യോശു, എലീയേസരിന്‍റെ പുത്രന്‍. എലീയേസര്‍, യോരീമിന്‍റെ പുത്രന്‍. യോരീം, മത്ഥാത്തിന്‍റെ പുത്രന്‍. മത്ഥാത്ത്, ലേവിയുടെ പുത്രന്‍."u=നേരി, മെല്‍ക്കിയുടെ പുത്രന്‍. മെല്‍ക്കി, അദ്ദിയുടെ പുത്രന്‍. അദ്ദി, കോസാമിന്‍റെ പുത്രന്‍. കോസാം, എല്‍മാദാമിന്‍റെ പുത്രന്‍. എല്‍മാദാം, ഏരിന്‍റെ പുത്രന്‍..tUയോദാ, യോഹന്നാന്‍റെ പുത്രന്‍, യോഹന്നാന്‍, രേസയുടെ പുത്രന്‍. രേസ, സൊരൊബാബേലിന്‍റെ പുത്രന്‍. സൊരൊബാബേല്‍, ശലഥീയേലിന്‍റെ പുത്രന്‍. ശലഥീയേല്‍, നേരിയുടെ പുത്രന്‍.(sIനഗ്ഗായി, മയാത്തിന്‍റെ പുത്രന്‍. മയാത്ത്, മത്തഥ്യൊസിന്‍റെ പുത്രന്‍. മത്തഥ്യൊസ്, ശെമയിയുടെ പുത്രന്‍. ശെമയി, യോസേഫിന്‍റെ പുത്രന്‍. യോസേഫ്, യോദായുടെ പുത്രന്‍.r7യോസേഫ്, മത്തഥ്യൊസിന്‍റെ പുത്രന്‍. മത്തഥ്യൊസ്, ആമോസിന്‍റെ പുത്രന്‍. ആമോസ്, നാഹൂമിന്‍റെ പുത്രന്‍. നാഹൂം, എസ്ലിയുടെ പുത്രന്‍. എസ്ളി, നഗ്ഗായിയുടെ പുത്രന്‍.(qIഹേലി, മത്ഥാത്തിന്‍റെ പുത്രന്‍. മത്ഥാത്ത്, ലേവിയുടെ പുത്രന്‍. ലേവി, മെല്‍ക്കിയുടെ പുത്രന്‍. മെല്‍ക്കി, യന്നായിയുടെ പുത്രന്‍. യന്നായി, യോസേഫിന്‍റെ പുത്രന്‍.cp?യേശു തന്‍റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അദ്ദേഹത്തിനു മുപ്പതു വയസ്സോളം ആയിരുന്നു പ്രായം. അവന്‍ യോസേഫിന്‍റെ പുത്രനാണെന്നു ജനങ്ങള്‍ കരുതിയിരുന്നു. യോസേഫ്, ഹേലിയുടെ പുത്രന്‍.o!പരിശുദ്ധാത്മാവ് അവനിലേക്കിറങ്ങിവന്നു. കാഴ്ചയില്‍ അതൊരു പ്രാവിനെപ്പോലെ രൂപം കൊണ്ടിരുന്നു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നൊരു ശബ്ദം ഇങ്ങനെ കേട്ടു, “നീ എന്‍റെ പുത്രനാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്നില്‍ സംപ്രീതനായിരിക്കുന്നു.”Gnയോഹന്നാന്‍ ജയിലിലടയ്ക്കപ്പെടും മുന്പ് എല്ലാവരും സ്നാനപ്പെട്ടു. യേശുവിനെയും സ്നാനപ്പെടുത്തി. യേശു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു.mഅതിനാല്‍ ഹെരോദാവ് മറ്റൊരു ദുഷ്ചെയ്തി കൂടി ചെയ്തു. യോഹന്നാനെ ജയിലിലടച്ചു. ഹെരോദാവിന്‍റെ മറ്റെല്ലാ ദുഷ്ക്രിയകളോടും ആ പ്രവൃത്തികൂടി കൂട്ടി.)>lu(യോഹന്നാന്‍ രാജാവായ ഹെരോദാവിനെ വിമര്‍ശിച്ചു. അയാളുടെ സഹോദരപത്നി ഹെരോദ്യയുമായി അയാള്‍ ചെയ്ത ചീത്ത നടപടികളെ യോഹന്നാന്‍ വിമര്‍ശിച്ചു. മറ്റൊരുപാടു ചീത്തപ്രവൃത്തികളിലും ഹെരോദാവിനെ യോഹന്നാന്‍ കുറ്റപ്പെടുത്തി. k യോഹന്നാന്‍ സുവിശേഷപ്രസംഗം തുടര്‍ന്നു. ജനങ്ങളെ സഹായിക്കുന്ന ഒരുപാടുകാര്യങ്ങള്‍ അവന്‍ പറഞ്ഞു.Aj{ഗോതന്പും പതിരും വേര്‍തിരിക്കാന്‍ തയ്യാറായി അവനെത്തും. നല്ല ധാന്യത്തെ അവന്‍ തന്‍റെ കളപ്പുരയില്‍ നിറയ്ക്കുകയും ചീത്ത ധാന്യത്തെ അവന്‍ കത്തിച്ചു കളയുകയും ചെയ്യും. അവസാനിക്കാത്ത അഗ്നിയില്‍ അവന്‍ അതു ഹോമിക്കും.”Qiയോഹന്നാന്‍ എല്ലാവരോടുമായി മറുപടി പറഞ്ഞു, “ഞാന്‍ വെള്ളം കൊണ്ട് നിങ്ങളെ സ്നാനപ്പെടുത്തുന്നു. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ കഴിവുള്ളവനാണ്. അവന്‍റെ ചെരുപ്പഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല. അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിനാലും തീയാലും സ്നാനപ്പെടുത്തും.sh_എല്ലാ ആളുകളും പ്രതീക്ഷയില്‍ ആയിരുന്നു. അതുകൊണ്ട് യോഹന്നാനെ കണ്ടപ്പോള്‍ അവര്‍ ഉള്ളില്‍ സ്വയം ഊഹിച്ചു, “ഇദ്ദേഹം ആയിരിക്കാം ക്രിസ്തു.”!g;പട്ടാളക്കാര്‍ യോഹന്നാനോടു ചോദിച്ചു, “ഞങ്ങളോ? ഞങ്ങളെന്തു ചെയ്യണം?” യോഹന്നാന്‍ അവരോടു പറഞ്ഞു, “ജനങ്ങളോടു പണം പിടിച്ചുവാങ്ങരുത്. ആരെപ്പറ്റിയും കള്ളം പറയരുത്. നിങ്ങളുടെ ശന്പളം കൊണ്ട് തൃപ്തരാകുവിന്‍.”wfg യോഹന്നാന്‍ അവരോടു പറഞ്ഞു, “നിങ്ങള്‍ കല്പിക്കപ്പെട്ടതില്‍ കൂടുതല്‍ നികുതി ഈടാക്കരുത്.”e} നികുതിപിരിവുകാരു പോലും യോഹന്നാന്‍റെ അടുത്തെത്തി. അവര്‍ക്കും സ്നാനപ്പെടണമായിരുന്നു. അവര്‍ യോഹന്നാനോടു പറഞ്ഞു, “ഗുരോ, ഞങ്ങളെന്തു ചെയ്യണം?”3d_ യോഹന്നാന്‍ പ്രതിവചിച്ചു, “നിങ്ങള്‍ക്കു രണ്ടുടുപ്പുണ്ടെങ്കില്‍ ഒന്ന് ഇല്ലാത്തവനുമായി പങ്കു വയ്ക്കുക. നിങ്ങളില്‍ ആര്‍ക്കെങ്കിലും അപ്പമുണ്ടെങ്കില്‍ അതും.”3c_ അപ്പോള്‍ ജനങ്ങള്‍ യോഹന്നാനോടു ചോദിച്ചു, “ഞങ്ങളെന്തു ചെയ്യണം?”6be മരങ്ങള്‍ മുറിച്ചിടാന്‍ മഴു തയ്യാറായിക്കഴിഞ്ഞു. നല്ല ഫലങ്ങള്‍ സൃഷ്ടിക്കാത്ത എല്ലാ മരങ്ങളും വെട്ടി തീയിലിടും.” a യഥാര്‍ത്ഥത്തില്‍ മാനസാന്തരം വന്നുവെന്നു കാണിക്കുന്ന പ്രവൃത്തികള്‍ ചെയ്യുവിന്‍. ‘അബ്രാഹാമാണു ഞങ്ങളുടെ പിതാവ്’ എന്നു വീന്പിളക്കരുത്. ഞാന്‍ നിങ്ങളോടു പറയട്ടെ, അബ്രാഹാമിനു ഈ കല്ലുകളില്‍ നിന്ന് സന്തതികളെ സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയും.B`}ജനങ്ങള്‍ സ്നാനപ്പെടുവാന്‍ യോഹന്നാന്‍റെ അടുത്തെത്തി. യോഹന്നാന്‍ അവരോടു പറഞ്ഞു, “നിങ്ങള്‍ വിഷപ്പാന്പുകളെപ്പോലെയാണ്. വരുവാനിരിക്കുന്ന ദൈവകോപത്തില്‍നിന്ന് ഓടിയകലാന്‍ ആരാണു നിങ്ങള്‍ക്കു മുന്നറിയിപ്പു തന്നത്.$_Aഎല്ലാ മനുഷ്യരും ദൈവത്തിന്‍റെ രക്ഷ അറിയും.’” യെശയ്യാവ് 40:3-52^]എല്ലാ താഴ്വരകളും നിറയ്ക്കപ്പെടും. എല്ലാ പര്‍വ്വതങ്ങളും കുന്നുകളും നിരപ്പാക്കപ്പെടും. വളഞ്ഞ പാതകള്‍ നേരെയാക്കപ്പെടും. പരുപരുത്ത പാതകള്‍ മിനുസപ്പെടുത്തും.P]യെശയ്യാപ്രവാചകന്‍റെ പ്രവചന പുസ്തകത്തിലെഴുതിയിരിക്കുന്നതു പോലെ! “മരുഭൂമിയില്‍ വിളിച്ചു പറയുന്ന ഒരുവനുണ്ട്: ‘കര്‍ത്താവിനു വഴിയൊരുക്കുക. അവന്‍റെ വഴികള്‍ നേരെയാക്കുക.f\Eയോര്‍ദ്ദാന്‍ നദീതടമൊട്ടുക്കും സഞ്ചരിച്ച് യോഹന്നാന്‍ ജനങ്ങളോട് പ്രസംഗിച്ചു. മാനസാന്തരപ്പെട്ട് സ്നാനപ്പെട്ട് പാപങ്ങളില്‍നിന്ന് മോചിതരാകുവാന്‍ അവന്‍ ജനങ്ങളോട് പ്രസംഗിച്ചു.W['ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരുമായിരുന്നു. ആ സമയം സെഖര്യാവിന്‍റെ പുത്രനായ യോഹന്നാന് ദൈവത്തില്‍ നിന്നൊരു കല്പന കിട്ടി. യോഹന്നാന്‍ മരുഭൂമിയില്‍ വസിക്കുകയായിരുന്നു.OZ തീബെര്യൊസ് കൈസരുടെ പതിനഞ്ചാം ഭരണവര്‍ഷമായിരുന്നു അത്. യെഹൂദ്യയിലെ ഭരണാധികാരി പൊന്തിയൊസ് പീലാത്തൊസ്, ഗലീലയിലെ ഭരണാധികാരി ഹെരൊദാവ്, ഇതൂര്യാ, ത്രഖോനിത്തി എന്നിവിടങ്ങളിലെ ഭരണാധികാരിയും ഹെരോദാവിന്‍റെ സഹോദരനുമായ ഫീലിപ്പോസ്, അബിലേനയിലെ ഭരണാധികാരിയായ ലൂസാന്യാസ് എന്നിവര്‍ കൈസരിന്‍റെ ഭരണത്തില്‍ കീഴിലായിരുന്നു.Y4യേശു ജ്ഞാനസന്പാദനത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്നു. അവന്‍ മുതിര്‍ന്നുവന്നു. ജനങ്ങള്‍ യേശുവിനെ ഇഷ്ടപ്പെട്ടു. അവന്‍ ദൈവത്തെ പ്രസാദിപ്പിച്ചു.X3യേശു അവരോടൊത്ത് നസറെത്തിലേക്കു പോയി. മാതാപിതാക്കള്‍ പറഞ്ഞതെല്ലാം അവന്‍ അനുസരിച്ചു. അവന്‍റെ അമ്മ അതേപ്പറ്റിയെല്ലാം ആലോചിക്കുകയായിരുന്നു.W12അവന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം അവര്‍ക്കു മനസ്സിലായില്ല.yVk1യേശു അവരോടു പറഞ്ഞു, “എന്തിനാണു നിങ്ങളെന്നെ അന്വേഷിച്ചത്. എന്‍റെ പിതാവിന്‍റെ നിയോഗമുള്ളിടത്തു ഞാനുണ്ടാവുമെന്നു നിങ്ങള്‍ക്കറിയില്ലേ?”tUa0യേശുവിന്‍റെ അപ്പനമ്മമാര്‍ക്കും അവനെ കണ്ടപ്പോള്‍ അന്പരപ്പുണ്ടായി. അവന്‍റെ അമ്മ അവനോടു പറഞ്ഞു, “മകനെ, നീയെന്താണു ഞങ്ങളോടിതു ചെയ്തത്? നിന്നെയോര്‍ത്ത് നിന്‍റെയപ്പനും ഞാനും ഏറെ ദുഃഖിച്ചു. ഞങ്ങള്‍ നിന്നെ നോക്കി നടക്കുകയായിരുന്നു.”DT/എല്ലാവരും അവന്‍റെ വാക്കുകള്‍ കേട്ടു. അവന്‍റെ ധാരണാശക്തിയും ബുദ്ധിപരമായ ഉത്തരങ്ങളും എല്ലാവരെയും അത്ഭുതപ്പെടുത്തി. S .മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍ അവനെ കണ്ടെത്തി. യേശു ദൈവാലയത്തില്‍ മതാദ്ധ്യാപകരെ ശ്രവിക്കുകയും അവരോട് ചോദ്യങ്ങള്‍ ചോദിക്കുകയുമായിരുന്നു.,RQ-പക്ഷേ സംഘത്തില്‍ യേശുവിനെ കാണാനവര്‍ക്കു കഴിഞ്ഞില്ല. അതിനാലവര്‍ യേശുവിനെ തിരയാന്‍ യെരൂശലേമിലേക്കു മടങ്ങി.uQc,യോസേഫും മറിയയും ഒരു ദിവസത്തെ യാത്ര പൂര്‍ത്തിയാക്കിയിരുന്നു. യേശു അവരുടെ സംഘത്തോടൊപ്പം ഉണ്ടാവുമെന്നവര്‍ കരുതി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ അവര്‍ യേശു വിനെ തിരഞ്ഞു.uPc+പെരുന്നാള്‍ കഴിഞ്ഞ് അവര്‍ വീട്ടിലേക്കു പോയി. പക്ഷേ ബാലനായ യേശു യെരൂശലേമില്‍ തങ്ങി. അവന്‍റെ മാതാപിതാക്കള്‍ ഇക്കാര്യമറിഞ്ഞിരുന്നില്ല.QO*യേശുവിന് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ പതിവുപോലെ അവര്‍ പെരുന്നാളിനു പോയി.N)എല്ലാവര്‍ഷവും യേശുവിന്‍റെ മാതാപിതാക്കള്‍ പെസഹ ഉത്സവത്തിന് യെരൂശലേമിലേക്ക് പോകുമായിരുന്നു.)MK(ചെറിയ കുട്ടിയായിരുന്ന യേശു വളരുകയായിരുന്നു. അവന്‍ ശക്തനും ബുദ്ധിമാനുമായി. ദൈവാനുഗ്രഹം അവനുണ്ടായിരുന്നു."L='യോസേഫും മറിയയും കര്‍ത്താവിന്‍റെ ന്യായപ്രമാണം അനുശാസിക്കുന്നവ എല്ലാം ചെയ്തു കഴിഞ്ഞു. എന്നിട്ടവര്‍ ഗലീലയിലെ തങ്ങളുടെ വാസസ്ഥലമായ നസറെത്തിലേക്കു പോയി.MK&അപ്പോള്‍ ദൈവത്തോടു നന്ദി പറഞ്ഞു കൊണ്ട് ഹന്നായും അവിടെയുണ്ടായിരുന്നു. യെരൂശലേമിനെ ദൈവം സ്വതന്ത്രമാക്കുന്നതു കാത്തു നില്‍ക്കുന്നവരോട് അവള്‍ യേശുവിനെപ്പറ്റി പറഞ്ഞു.%JC%അവളുടെ ഭര്‍ത്താവ് മരിച്ചതില്‍ പിന്നീട് അവള്‍ ഏകയായി ജീവിച്ചു. ഇപ്പോളവള്‍ക്ക് എണ്‍പത്തിനാല് വയസ്സുണ്ട്. അവള്‍ എപ്പോഴും ദൈവാലയത്തില്‍ തന്നെ വസിച്ചു. ഒരിക്കലും അവിടം വിട്ടുപോയിരുന്നില്ല. രാപകല്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി അവള്‍ ദൈവാരാധന നടത്തി.,IQ$അപ്പോള്‍ ദൈവാലയത്തില്‍ ഹന്നയെന്ന പ്രവാചകിയായ ഒരു സ്ത്രീയുണ്ടായിരുന്നു. അവള്‍ ഫനൂവേലിന്‍റെ കുടുംബത്തില്‍പ്പെട്ടവളും ആശേര്‍ഗോത്രക്കാരിയും ആയിരുന്നു. ഹന്നാ പടുവൃദ്ധയായിരുന്നു. അവള്‍ക്ക് ഏഴു വര്‍ഷത്തേക്കു മാത്രമേ വിവാഹജീവിതം ഉണ്ടായിരുന്നു ള്ളൂ.;Ho#ജനങ്ങള്‍ രഹസ്യമായി ചിന്തിക്കുന്നത് വെളിപ്പെടും. സംഭവ്യമായ ചില കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ ശോകാകുലമാക്കും.”tGa"അനന്തരം അവരെ അനുഗ്രഹിച്ച് ശിമ്യോന്‍ ഇങ്ങനെ പറഞ്ഞു, “ഈ കുട്ടിയാല്‍ അനേകം യെഹൂദര്‍ നശിക്കുകയും അനേകര്‍ ഉയരുകയും ചെയ്യും. ദൈവത്തിന്‍റെ അടയാളമെന്ന നിലയില്‍ പലരും അവനെ അംഗീകരിക്കില്ല.AF{!യേശുവിനെപ്പറ്റി കുഞ്ഞിന്‍റെ അമ്മയായ മറിയയോട് ശിമ്യോന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് യോസേഫും മറിയയും ആശ്ചര്യപ്പെട്ടു.6Ee ജാതികള്‍ക്ക് അങ്ങയുടെ മാര്‍ഗ്ഗം കാണിക്കുന്ന പ്രകാശമാണവന്‍. നിന്‍റെ ജനമായ യിസ്രായേലിനും അവന്‍ അഭിമാനം പകരും.”D#എല്ലാവര്‍ക്കുമായി അങ്ങ് അവനെ ഒരുക്കിയിരിക്കുന്നു.Cഞാനെന്‍റെ കണ്ണുകള്‍കൊണ്ട് അങ്ങയുടെ രക്ഷയെ കണ്ടു.#B?“കര്‍ത്താവേ അങ്ങയുടെ ദാസനായ എന്നെ, ഇപ്പോള്‍ അങ്ങയുടെ വാഗ്ദാനമനുസരിച്ച് സമാധാനമായി മരിക്കാ നനുവദിക്കൂ.&AEകുഞ്ഞിനെ കൈകളിലെടുത്ത് ശിമ്യോന്‍ ദൈവത്തിനു നന്ദി പറഞ്ഞു:m@Sആത്മാവ് ശിമ്യോനെ ദൈവാലയത്തിലേക്കു നയിച്ചു. യെഹൂദാന്യായപ്രമാണം അനുശാസിക്കുന്നതു ചെയ്യുന്നതിനു മറിയയും യോസേഫും അവിടെയെത്തിയിരുന്നു. ഉണ്ണിയേശുവിനെയും അവര്‍ കൊണ്ടുവന്നിരുന്നു.&?Eകര്‍ത്താവിന്‍റെ ക്രിസ്തുവിനെ കാണുംമുന്പ് താന്‍ മരിക്കില്ലെന്ന് പരിശുദ്ധാത്മാവ് അയാളോടു പറഞ്ഞിരുന്നു.{>oയെരൂശലേമില്‍ ശിമ്യോന്‍ എന്നു പേരായ ഒരാള്‍ ജീവിച്ചിരുന്നു. അദ്ദേഹം നല്ലവനും ഭക്തിയുള്ളവനും ആയിരുന്നു. ദൈവം യിസ്രായേലിനെ സഹായിക്കുന്ന സമയത്തിനായി കാത്തുനില്‍ക്കുകയായിരുന്നു ശിമ്യോന്‍. അവനില്‍ പരിശുദ്ധാത്മാവ് കുടികൊണ്ടിരുന്നു. Rn~{&yxkw)u'rqo~mkjihqgVfPe9ca_B^Z[Z@XgVT`RR(PO^MLIHGUGFDCA?=;:875p4T210l-,+F)('#$#" DD-'>  _ mrnayമത്തായി, തോമാസ്, അല്‍ഫായിയുടെ പുത്രന്‍ യാക്കോബ്, എരിവുകാരന്‍ എന്നു വിളിക്കപ്പെട്ട ശിമോന്‍,D`പത്രൊസ് എന്നു അവന്‍ പേരിട്ട ശിമോന്‍, അവന്‍റെ സഹോദരന്‍ അന്ത്രെയാസ്, യാക്കോബ്, യോഹന്നാന്‍, ഫീലിപ്പോസ്, ബര്‍ത്തൊലൊമായി,/_W പിറ്റേന്നു പ്രഭാതത്തില്‍, യേശു തന്‍റെ അനുയായികളെ വിളിച്ചു. അവന്‍ അവരില്‍ നിന്നു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു. അവന്‍ അവരെ “അപ്പൊസ്തലന്മാരെന്നു” വിളിച്ചു.A^{ ആ സമയം യേശു മലയിലേക്ക് പ്രാര്‍ത്ഥിക്കാന്‍ പോയി. രാത്രി മുഴുവന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ട് അവനവിടെ കഴിഞ്ഞു.C] പരീശന്മാരും ശാസ്ത്രിമാരും വളരെയധികം ക്ഷുഭിതരായി. അവര്‍ പരസ്പരം പറഞ്ഞു, “യേശുവിനെ നമുക്കെന്തു ചെയ്യുവാന്‍ കഴിയും?”\ യേശു ചുറ്റിനും അവരെ നോക്കി. യേശു രോഗിയോടു പറഞ്ഞു, “ഞാന്‍ നിന്‍റെ കൈയ്യൊന്നു കാണട്ടെ.” അയാള്‍ തന്‍റെ കൈ പുറത്തെടുത്തു. അവന്‍റെ കൈ സുഖപ്പെട്ടു.Y[+ അപ്പോള്‍ യേശു അവരോടു പറഞ്ഞു, “ഞാന്‍ ചോദിക്കുന്നു, ശബ്ബത്തുദിവസം നന്മ ചെയ്യണമോ, തിന്മ ചെയ്യണമോ? ഏതാണു ശരി? ഒരു ജീവന്‍ രക്ഷിക്കാതെ, നശിപ്പിക്കാനോ നമ്മെ അനുവദിച്ചിട്ടുള്ളത്?”8Ziപക്ഷേ അവര്‍ എന്താണുദ്ദേശിക്കുന്നതെന്ന് യേശുവിനറിയാമായിരുന്നു. അവന്‍ തളര്‍വാതക്കാരനോടു പറഞ്ഞു, “എഴുന്നേറ്റ് ഇവരുടെ മുന്പില്‍ നില്‍ക്കൂ.” അയാള്‍ അനുസരിച്ചു.Y7ശബ്ബത്തുദിവസം യേശു സുഖപ്പെടുത്തുമോ എന്നറിയാന്‍ ശാസ്ത്രിമാരും പരീശന്മാരും കാത്തു നില്‍ക്കുകയായിരുന്നു. യേശു തെറ്റായെന്തെങ്കിലും ചെയ്താല്‍ അവനെ കുറ്റപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.wXgമറ്റൊരു ശബ്ബത്തു ദിവസം യേശു യെഹൂദപ്പള്ളിയിലേക്കു പോയി. യേശു അവരെ ഉപദേശിച്ചു. വലതുകൈക്ക് തളര്‍വാതം ബാധിച്ച ഒരാള്‍ അവിടെ ഉണ്ടായിരുന്നു.BW[This verse may not be a part of this translation]SVദാവീദ് ദൈവാലയത്തില്‍ പ്രവേശിച്ച് ദൈവത്തിനുള്ള വഴിപാടു സാധനങ്ങളെടുത്തു ഭക്ഷിച്ചു. അയാള്‍ കുറെ അപ്പം തന്നോടൊപ്പമുണ്ടായിരുന്നവര്‍ക്കും നല്‍കി. അതു മോശെയുടെ ന്യായപ്രമാണത്തിനെതിരാണ്. പുരോഹിതന്മാര്‍ക്കു മാത്രമേ ആ അപ്പം കഴിക്കാവൂ എന്നാണു ന്യായപ്രമാണം പറയുന്നത്.”NUയേശു പ്രതിവചിച്ചു, “തനിക്കും തന്‍റെ ആളുകള്‍ക്കും വിശന്നപ്പോള്‍ ദാവീദ് എന്താണു ചെയ്തതെന്ന് നിങ്ങള്‍ വായിച്ചിട്ടില്ലേ?T}ചില പരീശന്മാര്‍ പറഞ്ഞു, “എന്താണ് ശബ്ബത്തു ദിവസം മോശെയുടെ ന്യായപ്രമാണം നിങ്ങള്‍ ലംഘിച്ചത്?”!S =ഒരു ശബ്ബത്തു ദിവസത്തില്‍ യേശു ഒരു ധാന്യവയലിലൂടെ നടക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ കുറച്ചു ധാന്യമെടുത്ത് കൈകൊണ്ട് തിരുമ്മി ഭക്ഷിച്ചു.?Rw'പഴയ വീഞ്ഞ് കുടിയ്ക്കുന്ന ആരും പുതിയ വീഞ്ഞ് ആവശ്യപ്പെടാറില്ല. എന്തെന്നാല്‍ അവന്‍ പറയുന്നു, ‘പഴയ വീഞ്ഞാണു നല്ലത്.’”)QK&അവര്‍ പുതിയ വീഞ്ഞ് പുതിയ തുരുത്തിയില്‍ത്തന്നെ നിറയ്ക്കും.~Pu%ആള്‍ക്കാര്‍ പുതിയ വീഞ്ഞ് പഴയ തുരുത്തിയില്‍ നിറയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ പഴയ തുരുത്തി കീറിപ്പോവുകയും വീഞ്ഞ് നഷ്ടപ്പെടുകയും ചെയ്യും.wOg$യേശു അവരോടു ഈ കഥ പറഞ്ഞു, “പുതിയ ഒരു വസ്ത്രത്തില്‍ നിന്നും ഒരു കഷണം കീറിയെടുത്ത് ആരും പഴയ വസ്ത്രത്തിലെ ദ്വാരം അടയ്ക്കാറില്ല. എന്തുകൊണ്ടെന്നാല്‍ അതു പുതിയ വസ്ത്രത്തെ നശിപ്പിക്കും. പുതിയതില്‍ നിന്നുള്ള കഷണം പഴയതിനോട് ചേരുകയുമില്ല.N/#പക്ഷേ വരന്‍ അവരില്‍ നിന്നും അകറ്റപ്പെടുന്ന അവസരം വരും. അപ്പോള്‍ ആ സുഹൃത്തുക്കള്‍ ഉപവസിച്ചുകൊള്ളും.”bM="യേശു അവരോടു പറഞ്ഞു, “ഒരു വിവാഹസമയത്ത്, വരന്‍ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്ക് അവന്‍റെ സുഹൃത്തുക്കളെ ഉപവസിപ്പിക്കുവാന്‍ കഴിയുമോ?dLA!അവര്‍ യേശുവിനോടു പറഞ്ഞു, “യോഹന്നാന്‍റെ അനുയായികള്‍ പരീശന്മാര്‍ ചെയ്യുന്നതുപോലെ പലപ്പോഴും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട്. പക്ഷേ അങ്ങയുടെ അനുയായികള്‍ എപ്പോഴും തിന്നുകയും കുടിക്കുകയും ചെയ്യുന്നുവല്ലോ?”1K[ ഞാന്‍ നല്ലവരെ മാനസാന്തരപ്പെടുത്തുവാനല്ല വന്നത്. ദുഷിച്ചവരെ മാനസാന്തരത്തിലേക്ക് നയിക്കാനാണ് ഞാന്‍ വന്നത്.”Jയേശു അവര്‍ക്കു മറുപടി നല്‍കി, “ആരോഗ്യവാന്മാര്‍ക്ക് വൈദ്യന്‍ വേണ്ട. പക്ഷേ രോഗികള്‍ക്ക് അവന്‍ വേണം.'IGപക്ഷേ പരീശന്മാരും അവരുടെ ശാസ്ത്രികളും യേശുവിന്‍റെ ശിഷ്യന്മാര്‍ക്കെതിരെ പിറുപിറുത്തു പറഞ്ഞു, “നിങ്ങളെന്താണ് നികുതിപിരിവുകാരോടും മറ്റു ദുഷിച്ചവരോടുമൊത്ത് തിന്നുകയും കുടിയ്ക്കുകയും ചെയ്യുന്നത്?”&HEലേവി യേശുവിന് ഒരു ഗംഭീര അത്താഴം നല്‍കി. അത്താഴം ലേവിയുടെ വീട്ടില്‍ വച്ചായിരുന്നു. അനേകം നികുതിപിരിവുകാരും വേറെ ചിലരും ആ വിരുന്നില്‍ സംബന്ധിച്ചിരുന്നു.2G]ലേവി എഴുന്നേറ്റ് എല്ലാം ഉപേക്ഷിച്ച് യേശുവിനെ പിന്തുടര്‍ന്നു.?Fwഅതിനുശേഷം പുറത്തിറങ്ങിയ യേശു ഒരു നികുതിപിരിവുകാരന്‍ അയാളുടെ കാര്യാലയത്തില്‍ ഇരിക്കുന്നതു കണ്ടു. ലേവി എന്നാണവന്‍റെ പേര്. യേശു അവനോടു പറഞ്ഞു, “എന്നെ അനുഗമിക്കൂ.”OEജനങ്ങളില്‍ ദൈവത്തിന്‍റെ ശക്തിയിലുള്ള ബഹുമാനം നിറഞ്ഞു. അവര്‍ പറഞ്ഞു, “ഇന്നു ഞങ്ങള്‍ അത്ഭുതസംഭവങ്ങള്‍ കണ്ടിരിക്കുന്നു.”^D5ഉടന്‍ അയാള്‍ ജനങ്ങളുടെ മുന്പില്‍ എഴുന്നേറ്റ് നിന്ന് തന്‍റെ കിടക്കയും എടുത്ത് ദൈവത്തെ വാഴ്ത്തിക്കൊണ്ട് വീട്ടിലേക്കു നടന്നു.mCSഎന്നാല്‍ മനുഷ്യപുത്രനു ഭൂമിയില്‍ പാപങ്ങള്‍ പൊറുക്കാനുള്ള അധികാരമുണ്ടെന്ന് ഞാന്‍ തെളിയിക്കാം.” അതിനായി യേശു തളര്‍വാതരോഗിയോട് ആവശ്യപ്പെട്ടു. ഞാന്‍ നിന്നോടു പറയുന്നു, “എഴുന്നേറ്റ് നിന്‍റെ കിടക്കയുമെടുത്ത് വീട്ടില്‍ പോകുക.”TB!‘നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതാണോ’ ‘എഴുന്നേറ്റു നടക്കൂ’ എന്നാവശ്യപ്പെടുന്നതാണോ എളുപ്പം?zAmയേശു അവരുടെ മനോഗതമറിഞ്ഞു. അവന്‍ പറഞ്ഞു, “എന്താണു നിങ്ങളുടെ ഹൃദയത്തില്‍ അത്തരം ചിന്തകള്‍?@ശാസ്ത്രിമാരും പരീശന്മാരും സ്വയം ചിന്തിച്ചു, “ആരാണിവന്‍? അവന്‍ ദൈവവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു. ദൈവത്തിനു മാത്രമേ പാപങ്ങള്‍ പൊറുക്കാനാവൂ.”?)അവരുടെ വിശ്വാസം അവന്‍ കണ്ടു. യേശു രോഗിയോടു പറഞ്ഞു, “നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”>7പക്ഷേ ആള്‍ക്കൂട്ടത്തിനിടയില്‍ അവര്‍ക്കതിനായില്ല. അതിനാല്‍ മേല്‍ക്കൂരയില്‍ കയറി ഓടിളക്കി അതിലൂടെ കിടക്കയോടെ യേശുവിനു മുന്പില്‍ അയാളെ അവര്‍ ഇറക്കി.x=iചിലര്‍ ഒരു തളര്‍വാതരോഗിയെ ഒരു കട്ടിലില്‍ എടുത്തുകൊണ്ടുവന്നു. അവര്‍ അയാളെ അകത്തു കൊണ്ടുവന്ന് യേശുവിനു മുന്പില്‍ കിടത്താന്‍ ശ്രമിച്ചു.T<!ഒരു ദിവസം യേശു ജനങ്ങളെ പഠിപ്പിക്കുകയായിരുന്നു. പരീശന്മാരും ശാസ്ത്രിമാരും അവിടെ കൂടിയിരുന്നു. അവര്‍ എല്ലാ നഗരങ്ങളില്‍നിന്നും വന്നവരായിരുന്നു. ജനങ്ങളെ രോഗവിമുക്തരാക്കുവാനുള്ള ശക്തി കര്‍ത്താവ് അവനു നല്‍കിയിരുന്നു.Y;+യേശു പലപ്പോഴും പ്രാര്‍ത്ഥനയ്ക്കായി ഏകാന്തമായ സ്ഥലത്തേക്കു പോകുമായിരുന്നു.>:uപക്ഷേ യേശുവിനെ സംബന്ധിച്ച വാര്‍ത്ത വളരെയധികം പരന്നു. യേശുവിനെ കേള്‍ക്കാനും രോഗം ഭേദമായി കിട്ടാനും അനേകര്‍ എത്തി.59cഅപ്പോള്‍ യേശു അവനോടു നിര്‍ദ്ദേശിച്ചു, “സംഭവിച്ചതെന്താണെന്ന് ആരോടും പറയരുത്. പക്ഷേ പോയി പുരോഹിതനു നിന്നെ കാണിച്ചുകൊടുക്കുക. മോശെയുടെ കല്പനയിലെപ്പോലെ നിന്‍റെ സുഖപ്പെടലിനായുള്ള വഴിപാടുകള്‍ സമര്‍പ്പിക്കുക. അതു ജനങ്ങളുടെ മുന്പില്‍ തെളിവായിരിക്കട്ടെ.”C8 യേശു പറഞ്ഞു, “എനിക്കു നിന്നെ സുഖപ്പെടുത്തണം. സുഖപ്പെടൂ.” യേശു അയാളെ സ്പര്‍ശിച്ചു. പൊടുന്നനവേ കുഷ്ഠം അപ്രത്യക്ഷമായി.A7{ ഒരിക്കല്‍ രോഗിയായ ഒരാള്‍ താമസിക്കുന്ന ഒരു പട്ടണത്തില്‍ യേശുവുമുണ്ടായിരുന്നു. അയാള്‍ കുഷ്ഠരോഗിയായിരുന്നു. യേശുവിനെ കണ്ട അയാള്‍ അവന്‍റെ മുന്നില്‍ കുനിഞ്ഞ് അവനോടു യാചിച്ചു, “കര്‍ത്താവേ, എന്നെ സുഖപ്പെടുത്തിയാലും. അങ്ങ് ആഗ്രഹിച്ചാല്‍ അതു നടക്കുമെന്നറിയാം.” 6  അവര്‍ തങ്ങളുടെ വള്ളങ്ങള്‍ തീരത്തടുപ്പിച്ചു. അവര്‍ എല്ലാം ത്യജിച്ച് യേശുവിന്‍റെ അനുയായികളായി.n5U യാക്കോബും യോഹന്നാനും സെബെദിയുടെ പുത്രന്മാരും അത്ഭുതസ്തബ്ധരായി. യേശു ശിമോനോടു പറഞ്ഞു, “ഭയപ്പെടാതിരിക്കൂ, ഇനി മുതല്‍ നിങ്ങള്‍ മീനിനെയല്ല മനുഷ്യരെ പിടിക്കാന്‍ പ്രവര്‍ത്തിക്കും.”B4 [This verse may not be a part of this translation]B3[This verse may not be a part of this translation]d2Aഅവര്‍ മറ്റൊരു വള്ളത്തിലെ സുഹൃത്തുക്കളെ സഹായത്തിനു വിളിച്ചു. സുഹൃത്തുക്കളെത്തി, ഇരുവള്ളങ്ങളും മുങ്ങാറായതുവരെ മത്സ്യം ലഭിച്ചു.17മീന്‍പിടുത്തക്കാര്‍ വെള്ളത്തില്‍ വലകള്‍ വീശി. അവരുടെ വലകള്‍ മത്സ്യങ്ങളെക്കൊണ്ടു നിറഞ്ഞു പൊട്ടാറായി.#0?ശിമോന്‍ മറുപടി പറഞ്ഞു, “പ്രഭോ, ഞങ്ങള്‍ രാത്രി മുഴുവനും നന്നായി അദ്ധ്വാനിച്ചു. പക്ഷേ ഒരു മീനിനെയും പിടിക്കാനായില്ല. എന്നാല്‍ അങ്ങു പറയുന്നു ഞാന്‍ വെള്ളത്തില്‍ വലകള്‍ ഇടണമെന്ന്. അതിനാലങ്ങനെ ചെയ്യാം.”w/gയേശു പ്രസംഗം നിര്‍ത്തി. അവന്‍ ശിമോനോടു പറഞ്ഞു, “വള്ളം ആഴക്കടലിലേക്കു കൊണ്ടുപോകൂ, നിങ്ങളെല്ലാവരും വലയെറിഞ്ഞാല്‍ ധാരാളം മീന്‍ കിട്ടും.”X.)യേശു ശിമോന്‍റെ വള്ളത്തില്‍ കയറി. അതു കരയില്‍നിന്നു കുറച്ചു ദൂരം മാറ്റാന്‍ യേശു അവനോടാവശ്യപ്പെട്ടു. എന്നിട്ട് അവന്‍ വള്ളത്തില്‍ കയറിയിരുന്ന് ജനങ്ങ ളെ ഉപദേശിച്ചു തുടങ്ങി.G-തടാകത്തിന്‍റെ തീരത്ത് രണ്ടു വള്ളങ്ങള്‍ കിടക്കുന്നതവന്‍ കണ്ടു. മീന്‍പിടുത്തക്കാര്‍ അവരുടെ വലകള്‍ കഴുകുകയായിരുന്നു.{, qയേശു ഗെന്നേസരെത്ത് തടാകത്തിന്‍റെ കരയില്‍ നിന്നു. ഒരുപാടു പേര്‍ അവനു ചുറ്റും തിങ്ങിക്കൂടി. ദൈവവചനം കേള്‍ക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു.(+I,അങ്ങനെ യെഹൂദ്യയിലെ യെഹൂദപ്പള്ളികളില്‍ അവന്‍ പ്രസംഗിച്ചു.* +പക്ഷേ യേശു അവരോടു പറഞ്ഞു, “ദൈവരാജ്യത്തെ സംബന്ധിക്കുന്ന സുവിശേഷം എനിക്ക് മറ്റു പട്ടണങ്ങളിലും പ്രസംഗിക്കണം. അതിനാണ് ഞാന്‍ അയയ്ക്കപ്പെട്ടത്.”0)Y*അടുത്ത ദിവസം യേശു ഏകാന്തമായൊരിടത്തേക്കു പോയി. ജനങ്ങള്‍ അവനു വേണ്ടി തിരഞ്ഞു. അവര്‍ അവനെ കണ്ടപ്പോള്‍ അവിടം വിട്ടുപോകുന്നതില്‍ നിന്ന് അവനെ തടയാന്‍ ശ്രമിച്ചു.O()പലരിലും നിന്ന് ഭൂതങ്ങള്‍ പുറത്തുവന്നു. ഭൂതങ്ങള്‍ നിലവിളിച്ചു, “നീ ദൈവപുത്രനാണ്.” പക്ഷേ യേശു അവരെ ശകാരിക്കുകയും സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. അവന്‍ ക്രിസ്തുവാണെന്ന് ഭൂതങ്ങള്‍ക്ക് അറിയാമായിരുന്നു.U'#(സൂര്യാസ്തമയമായപ്പോള്‍ ജനങ്ങള്‍ രോഗബാധിതരായ അനേകരെ അവന്‍റെയടുക്കല്‍ കൊണ്ടുവന്നു. അവര്‍ക്ക് വിവിധ രോഗങ്ങളായിരുന്നു. യേശു ഓരോ രോഗിയുടെ മേലും കൈവച്ച് അവരെ സുഖപ്പെടുത്തി.7&g'അവന്‍ അവളുടെ വളരെ അടുത്തു നിന്നുകൊണ്ട് പനിയോട് അവളെ വിട്ടു പോകുവാന്‍ ആജ്ഞാപിച്ചു. പനി അവളെ വിട്ടുപോയി. അപ്പോള്‍ അവള്‍ എഴുന്നേറ്റ് അവരെ പരിചരിക്കാന്‍ തുടങ്ങി.[%/&യേശു യെഹൂദപ്പള്ളി വിട്ടു. അവന്‍ ശിമോന്‍റെ വീട്ടിലേക്കു പോയി. ശിമോന്‍റെ ഭാര്യയുടെ അമ്മ രോഗം പിടിച്ചു കിടപ്പായിരുന്നു. അവര്‍ക്കു കടുത്ത പനിയായിരുന്നു. അവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് അവര്‍ അവനോടപേക്ഷിച്ചു.d$A%അതിനാല്‍ യേശുവിനെപ്പറ്റിയുള്ള വാര്‍ത്ത ആ പ്രദേശത്തുള്ള എല്ലാ സ്ഥലത്തും പരന്നു.B#}$ജനങ്ങള്‍ അത്ഭുതപ്പെട്ടു. അവര്‍ പരസ്പരം പറഞ്ഞു, “എന്താണിതിനര്‍ത്ഥം. അശുദ്ധാത്മാക്കളോടു അധികാരത്തോടെയും ശക്തിയാലും അവന്‍ ആജ്ഞാപിക്കുന്നു. അവര്‍ പുറത്തുവരുന്നു.” "#പക്ഷേ ആ അശുദ്ധാത്മാവിനോടു നിര്‍ത്താന്‍ യേശു ആജ്ഞാപിച്ചു. യേശു പറഞ്ഞു, “മിണ്ടാതിരിക്കൂ, ആ മനുഷ്യനില്‍ നിന്നു പുറത്തു കടക്കൂ.” പിശാച് ആ മനുഷ്യനെ ജനങ്ങളുടെയിടയില്‍ തള്ളിയിട്ടു. എന്നിട്ട് അയാളെ ഉപദ്രവിക്കാതെ അയാളില്‍നിന്നു പുറത്തു കടന്നു.!3"“നസറായനായ യേശുവേ, ഞങ്ങളോട് നിനക്കെന്താണ് വേണ്ടത്. ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നി രിക്കുന്നത്. നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്‍റെ പരിശുദ്ധന്‍.” !അശുദ്ധാത്മാവ് ബാധിച്ച ഒരുവന്‍ ആ യെഹൂദപ്പള്ളിയിലുണ്ടായിരുന്നു. അയാള്‍ ഉച്ചത്തില്‍ വിളിച്ചു കൂവി,} അവന്‍റെ വാക്കുകള്‍ അധികാരത്തോടെ ആയിരുന്നതിനാല്‍ അവന്‍റെ ഉപദേശം ജനങ്ങളെ അത്ഭുതപ്പെടുത്തി.'യേശു ഗലീലയിലെ നഗരമായ കഫര്‍ന്നഹൂമിലേക്കു പോയി. ശബ്ബത്തു ദിവസം അവന്‍ ജനങ്ങളെ ഉപദേശിക്കുകയായിരുന്നു. എന്നാല്‍ യേശു അവരുടെ നടുവിലൂടെ നടന്ന് ദൂരെ പോയി.`9അവര്‍ ചാടിയെഴുന്നേറ്റ് യേശുവിനെ നഗരത്തിനു പുറത്താക്കി. ഒരു മലയുടെ മുകളിലാണവരുടെ നഗരം പണിതിരിക്കുന്നത്. അവനെ താഴേക്കു തള്ളിയിടാനായി മലയുടെ അറ്റത്തേക്ക് അവര്‍ അവനെ നയിച്ചു.jMയെഹൂദപ്പള്ളിയിലുള്ള എല്ലാവരും ഇക്കാര്യങ്ങള്‍ കേട്ടു. അവര്‍ അത്യധികം കോപാകുലരായി.taഏലീശാപ്രവാചകന്‍റെ കാലത്ത് യിസ്രായേലില്‍ അനേകം കുഷ്ഠരോഗികളും ഉണ്ടായിരുന്നു. പക്ഷെ നയമാനൊഴികെ ആരും സുഖപ്പെട്ടില്ല. നയമാന്‍ യിസ്രായേല്‍ക്കാരനായിരുന്നില്ല. സുറിയക്കാരനായിരുന്നു.”/Wപക്ഷേ ഏലീയാവ് യിസ്രായേലിലെ ആ വിധവകളുടെ അടുത്തേക്ക് അയയ്ക്കപ്പെട്ടില്ല. സീദോന്‍ ദേശത്തെ സരെപ്തയില്‍ ഒരു വിധവയുടെ അടുത്തേക്കാണ് ഏലീയാവ് അയയ്ക്കപ്പെട്ടത്. ഞാന്‍ പറയുന്നതു സത്യമാണ്. ഏലീയാപ്രവാചകന്‍റെ കാലത്ത് യിസ്രായേലില്‍ മൂന്നരവര്‍ഷം മഴ പെയ്തില്ല. രാജ്യത്തെങ്ങും ഭക്ഷണവുമുണ്ടായിരുന്നില്ല. ആ സമയത്ത് യിസ്രായേലില്‍ അനേകം വിധവകളുണ്ടായിരുന്നു./Wഅപ്പോള്‍ യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം ചെയ്യുന്നു. ഒരു പ്രവാചകനും സ്വന്തം പട്ടണത്തില്‍ സ്വീകാര്യനല്ല.b=യേശു അവരോടു പറഞ്ഞു, “വൈദ്യാ, സ്വയം സുഖപ്പെടുത്തൂ, എന്ന പഴഞ്ചൊല്ലു പോലെ നിങ്ങള്‍ എന്നോടു പറയുമെന്ന് എനിക്കറിയാം. ‘നീ കഫര്‍ന്നഹൂമില്‍ ചെയ്തതിനെപ്പറ്റി ഞങ്ങള്‍ കേട്ടിട്ടുണ്ട്. അതെല്ലാം നിന്‍റെ സ്വന്തപട്ടണത്തിലും ചെയ്യൂ.’”~uഎല്ലാവരും യേശുവിനെപ്പറ്റി നല്ലതു പറഞ്ഞു. അവന്‍റെ ഹൃദ്യമായ വാക്കുകളില്‍ അവര്‍ അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “അവനെങ്ങനെ ഇപ്രകാരം പറയാന്‍ കഴിയുന്നു? അവന്‍ യോസേഫിന്‍റെ മകന്‍ മാത്രമല്ലേ?”>uയേശു അവരോട് സംസാരിക്കാന്‍ തുടങ്ങി. അവന്‍ പറഞ്ഞു, “നിങ്ങള്‍ ഈ വാക്കുകള്‍ കേള്‍ക്കെത്തന്നെ ഇവ അന്വര്‍ത്ഥമാകുന്നു.”യേശു പുസ്തകമടച്ചു. പുസ്തകം പരിചാരകന് മടക്കിക്കൊടുത്ത് അവന്‍ നിലത്തിരുന്നു. യെഹൂദപ്പള്ളിയിലുള്ള എല്ലാവരും യേശുവിനെ അടുത്തു നിരീക്ഷിച്ചു.0Yജനങ്ങളോട് കാരുണ്യം കാട്ടാനും കര്‍ത്താവിന്‍റെ വര്‍ഷമെത്തിയെന്നറിയിക്കാനും എന്നെ നിയോഗിച്ചു.” യെശയ്യാവ് 61:1-2%C“കര്‍ത്താവിന്‍റെ ചൈതന്യം എന്നിലുണ്ട്. ഒന്നുമില്ലാത്തവരോട് സുവിശേഷം പറയാന്‍ ദൈവം എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. പാപത്തിന്‍റെ തടവുകാര്‍ക്ക് മോചനം നല്‍കുമെന്നും അന്ധര്‍ക്കു കാഴ്ച നല്‍കുമെന്നും ജനങ്ങളോടു പറയാന്‍ ദൈവം എന്നെ നിയോഗിച്ചിരിക്കുന്നു. ദുര്‍ബ്ബലരെ അവരുടെ കഷ്ടപ്പാടുകളില്‍ നിന്നും മോചിപ്പിക്കാന്‍ ദൈവം എന്നെ അയച്ചിരിക്കുന്നു.-Sയെശയ്യാപ്രവാചകന്‍റെ പുസ്തകം അവനു നല്‍കിയിരുന്നു. യേശു പുസ്തകം തുറന്ന് ഇങ്ങനെ എഴുതിയിരിക്കുന്ന ഭാഗം കണ്ടു: H~|zBxwqu~spomlAjigfdcGa_\j[`Y"VUTcSHPOMjJPHGEBgAl?=<;487421V/-n,q*)}'&%$,!Ae[] * Tk)O&അവള്‍ യേശുവിന്‍റെ പിന്നില്‍ അവന്‍റെ കാലുകള്‍ക്കടുത്തായി നിന്നു കരഞ്ഞു. അവള്‍ അവന്‍റെ പാദങ്ങള്‍ കണ്ണീരുകൊണ്ടു കഴുകുവാന്‍ തുടങ്ങി. അവള്‍ യേശുവിന്‍റെ പാദങ്ങള്‍ തന്‍റെ തലമുടി കൊണ്ടു തുടച്ചു. അവള്‍ അവന്‍റെ കാലുകളില്‍ തുടരെ ചുംബിക്കുകയും സുഗന്ധതൈലം പുരട്ടി തടവുകയും ചെയ്തു.h(I%അപ്പോഴവിടെ നഗരത്തിലെ പാപിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. യേശു പരീശന്‍റെ വീട്ടില്‍ ആഹാരം കഴിക്കാനെത്തുമെന്ന് അവളറിഞ്ഞിരുന്നു. അവള്‍ ഒരു ഭരണിയില്‍ സുഗന്ധതൈലം കൊണ്ടുവന്നിരുന്നു.\'1$പരീശന്മാരിലൊരാള്‍ തന്നോടൊപ്പം ആഹാരം കഴിക്കണമെന്ന് യേശുവിനോട് ആവശ്യപ്പെട്ടു. യേശു അവന്‍റെ വീട്ടിലെത്തി ഭക്ഷണത്തിനിരുന്നു.D&#പക്ഷേ ജ്ഞാനം അതിന്‍റെ എല്ലാ പ്രവൃത്തികളാലും സാധൂകരിക്കപ്പെടുന്നു.”i%K"മനുഷ്യപുത്രന്‍ മറ്റുള്ളവരെപ്പോലെ തിന്നുകയും വീഞ്ഞു കുടിക്കുകയും ചെയ്തു. നിങ്ങള്‍ പറയുന്നു, ‘അവനെ നോക്കൂ, അവന്‍ നിറയെ തിന്നുകയും മദ്യം കഴിയ്ക്കുകയും ചെയ്യുന്നു. അവന്‍ ചുങ്കക്കാരുടെയും മറ്റു ദുഷിച്ചവരുടെയും കൂട്ടുകാരന്‍.’R$!3സ്നാപകയോഹന്നാന്‍ വന്നു. പക്ഷേ അവന്‍ മറ്റുള്ളവരില്‍ നിന്നു വിരുദ്ധമായി ആഹാരം കഴിക്കുകയോ വീഞ്ഞ് കുടിക്കുകയോ ചെയ്തില്ല. എന്നാല്‍ നിങ്ങള്‍ പറയുന്നു, ‘അവനില്‍ ഭൂതമുണ്ട്.’/#W അവര്‍ ചന്തക്കുട്ടികളെപ്പോലെയാണ്. അവര്‍ ഇങ്ങനെയൊക്കെ പരസ്പരം പറയുന്നു. ‘ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, പക്ഷേ നിങ്ങള്‍ നൃത്തം വെച്ചില്ല; ഞങ്ങള്‍ നിങ്ങള്‍ക്കായി ദുഃഖഗാനം പാടി പക്ഷേ നിങ്ങള്‍ കരഞ്ഞില്ല.’ "9“ഇക്കാലത്തെ മനുഷ്യരെപ്പറ്റി ഞാനെന്തു പറയാന്‍? അവരെ ഞാന്‍ എന്തിനോടുപമിക്കും? അവര്‍ എന്തിനെപ്പോലെയാണ്?!എന്നാല്‍ പരീശന്മാരും ശാസ്ത്രിമാരും തങ്ങള്‍ക്കായുള്ള ദൈവഹിതം നിരസിക്കുകയും അവരെ സ്നാനപ്പെടുത്താന്‍ യോഹന്നാനെ അനുവദിക്കാതിരിക്കുകയും ചെയ്തു.q [ഇതുകേട്ട് എല്ലാവരും ദൈവത്തിന്‍റെ നീതിയെ അംഗീകരിച്ചു. നികുതിപിരിവുകാര്‍ പോലും. അവര്‍ എല്ലാം യോഹന്നാനാല്‍ സ്നാനം ചെയ്യപ്പെട്ടവരാണ്.K“ഞാന്‍ നിങ്ങളോടു പറയുന്നു, യോഹന്നാന്‍ ഇതുവരെ ജനിച്ച ആരെക്കാളും ശ്രേഷ്ഠനാണ്. എന്നാല്‍ ദൈവരാജ്യത്തിലെ ഏറ്റവും പ്രാധാന്യം കുറഞ്ഞവന്‍പോലും അയാളെക്കാള്‍ ശ്രേഷ്ഠനാണ്.”അയാളെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ശ്രദ്ധിക്കൂ, നിന്‍റെ മുന്പില്‍ എന്‍റെ ദൂതനെ ഞാനയയ്ക്കുന്നു. അവന്‍ നിനക്കായി വഴിയൊരുക്കും.’ മലാഖി 3:1|qയഥാര്‍ത്ഥത്തില്‍ നിങ്ങളെന്തു കാണുവാനാണു പോയത്? ഒരു പ്രവാചകനെ? അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, യോഹന്നാന്‍ ഒരു പ്രവാചകനിലുമധികം എന്തോ ആണ്.”X)അല്ലാതെന്തു കാണാനാണു നിങ്ങള്‍ പോയത്? നേരിയ തുണികൊണ്ടുള്ള വസ്ത്രം ധരിച്ചൊരുവനെയോ? നേരിയ തുണികൊണ്ടു തയ്പ്പിച്ച നല്ല വസ്ത്രം ധരിച്ചവര്‍ രാജകൊട്ടാരത്തിലാണ് ജീവിക്കുന്നത്.W'യോഹന്നാന്‍റെ ശിഷ്യന്മാര്‍ പോയപ്പോള്‍ യേശു യോഹന്നാനെപ്പറ്റി ജനങ്ങളോടു പറഞ്ഞു, “നിങ്ങള്‍ എന്തു കാണാനായിരുന്നു മരുഭൂമിയിലേക്ക് പോയത്? കാറ്റില്‍ ഊതുന്ന കാട്ടുപുല്ലിനെയോ?%Cവിശ്വാസത്തിനു തടസ്സമായി എന്നെ കാണാത്തവര്‍ അനുഗ്രഹീതര്‍.7അപ്പോള്‍ യേശു യോഹന്നാന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങളിവിടെ കണ്ടതും കേട്ടതുമെല്ലാം യോഹന്നാനോടു ചെന്നു പറയൂ, അന്ധര്‍ക്കു കാഴ്ച കിട്ടിയത്, വാതരോഗി എഴുന്നേറ്റു നടന്നത്. കുഷ്ഠരോഗി സുഖപ്പെട്ടത്. ബധിരനു കേള്‍ക്കാനായത്. മരിച്ചവര്‍ ജീവിച്ചത്. പാവപ്പെട്ടവര്‍ക്ക് ദൈവരാജ്യം നല്‍കിയ വാര്‍ത്തയും അതേസമയം യേശു അനേകം പേരെ അവരുടെ രോഗങ്ങളില്‍ നിന്നും വ്യാധികളില്‍നിന്നും സുഖപ്പെടുത്തിയിരുന്നു. അശുദ്ധാത്മാക്കളില്‍നിന്നും രക്ഷിച്ചിരുന്നു. അവന്‍ അനേകം അന്ധര്‍ക്കു കാഴ്ച നല്‍കിയിരുന്നു.1[അവര്‍ യേശുവിന്‍റെ അടുത്തെത്തി. അവര്‍ പറഞ്ഞു, “സ്നാപകയോഹന്നാനാണ് ഞങ്ങളെ നിന്‍റെ അടുത്തേക്കയച്ചത്. ഈ ചോദ്യം ചോദിക്കുന്നതിനായി, ‘നീയാണോ, വരാനിരിക്കുന്നവന്‍’ അതോ ഞങ്ങളിനി മറ്റൊരുവനുവേണ്ടി കാത്തിരിക്കണോ?”!യേശുവിന്‍റെ അടുത്തുചെന്ന് ഇങ്ങനെ ചോദിക്കുവാന്‍ അയാള്‍ അവരോടു പറഞ്ഞു, “നീയാണോ വരാനിരിക്കുന്നവന്‍? അതോ, മറ്റൊരുവനുവേണ്ടി ഞങ്ങള്‍ കാത്തിരിക്കണോ?”#?ഇക്കാര്യങ്ങളെല്ലാം യോഹന്നാനോട് അയാളുടെ ശിഷ്യന്മാര്‍ പറഞ്ഞു. അയാള്‍ തന്‍റെ രണ്ടു ശിഷ്യന്മാരെ വിളിച്ചു.I (യേശുവിനെക്കുറിച്ചുള്ള ഈ വാര്‍ത്ത യെഹൂദ്യയിലും പരിസരങ്ങളിലും പരന്നു.)A{എല്ലാവരും അത്ഭുതപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചു. അവര്‍ പറഞ്ഞു, “ഒരു മഹാപ്രവാചകന്‍ നമ്മള്‍ക്കിടയിലേക്ക് വന്നിരിക്കുന്നു. ദൈവം തന്‍റെ ജനത്തെ ശ്രദ്ധിക്കുന്നു.”അപ്പോളവന്‍ എഴുന്നേറ്റിരുന്ന് സംസാരിക്കുവാന്‍ തുടങ്ങി. യേശു അയാളെ അയാളുടെ അമ്മയ്ക്ക് നല്‍കി.eCയേശു ശവപ്പെട്ടിക്കരികിലേക്കു നടന്നുചെന്ന് അതില്‍ തൊട്ടു. ശവപ്പെട്ടി ചുമന്നിരുന്നവര്‍ നിന്നു. യേശു മരിച്ച പുത്രനോടു പറഞ്ഞു, “യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കൂ!”yk അവളെ കണ്ട യേശുവിന് തന്‍റെ മനസ്സില്‍ അവളോട് അനുകന്പ തോന്നി. യേശു അവളോടു പറഞ്ഞു, “കരയരുത്.”mS അവര്‍ നഗരകവാടത്തിന് അടുത്തെത്തിയപ്പോള്‍ അവന്‍ ഒരു ശവസംസ്കാരം കണ്ടു. വിധവയായ ഒരമ്മയ്ക്ക് അവരുടെ ഏക മകനെയും നഷ്ടപ്പെട്ടു. മൃതദേഹം പുറത്തേക്കു കൊണ്ടുവന്നപ്പോള്‍ നഗരത്തില്‍ നിന്നുവന്ന അനവധിയാളുകള്‍ അവളോടൊപ്പം ഉണ്ടായിരുന്നു.s_ പിറ്റേന്ന് യേശു നയീന്‍ എന്ന പട്ടണത്തിലേക്കു പോയി. യേശുവിന്‍റെ ശിഷ്യന്മാരും വലിയൊരു കൂട്ടം ജനങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.@ y യേശുവിനടുത്തേക്ക് അയയ്ക്കപ്പെട്ടവര്‍ തിരികെ വീട്ടിലെത്തി. അവരുടെ ദൃത്യന്‍ സുഖം പ്രാപിച്ചിരിക്കുന്നതവര്‍ കണ്ടു. % ഇതു കേട്ട യേശു അത്ഭുതം കൂറി. യേശു തന്നെ അനുഗമിക്കുന്ന ജനക്കൂട്ടത്തിന്‍റെ നേര്‍ക്കൂ തിരിഞ്ഞു. അവന്‍ പറഞ്ഞു, “ഞാന്‍ പറയുന്നു, ഇങ്ങനെയൊരു വിശ്വാസം ഞാനൊരിടത്തും കണ്ടിട്ടില്ല. യിസ്രായേലില്‍ പോലും.”L ഞാന്‍ തന്നെ മറ്റുള്ളവരുടെ അധികാരത്തിന്‍കീഴിലാണ്. എന്‍റെ അധികാരത്തിന്‍ കീഴില്‍ പടയാളികളുണ്ട്. അവരിലൊരുവനോടു ഞാന്‍ ‘പോകൂ’ എന്നു പറഞ്ഞാലവന്‍ പോകും. മറ്റൊരുവനോട് ‘വരൂ’ എന്നു പറഞ്ഞാലവന്‍ വരും. ഞാനെന്‍റെ ദാസനോട് ‘അതു ചെയ്യൂ’ എന്നു പറഞ്ഞാലവന്‍ എന്നെ അനുസരിക്കും.”8 iഅതാണു ഞാന്‍ സ്വയം അങ്ങയുടെ അടുത്തേക്ക് വരാതിരുന്നത്. എന്‍റെ ദാസന്‍ ഭേദമാകാന്‍ അങ്ങു കല്പിക്കുക മാത്രമേ വേണ്ടൂ.p Yയേശു അവരോടൊത്തു പോയി. അവന്‍ ശതാധിപന്‍റെ വീടിനടുത്തെത്തിയപ്പോള്‍ അയാള്‍ തന്‍റെ സുഹൃത്തുക്കളെ അയച്ച് ഇങ്ങനെ പറയിപ്പിച്ചു. “കര്‍ത്താവേ, അങ്ങ് എന്‍റെ ഭവനത്തിലേക്ക് വരേണ്ടതില്ല. അങ്ങയെ അവിടെവച്ചു സ്വീകരിക്കാന്‍ ഞാന്‍ അര്‍ഹനല്ല.Cഅവര്‍ പറഞ്ഞു, “നിന്‍റെ സഹായത്തിന് ഈ ശതാധിപന്‍ അര്‍ഹനാണ്. എന്തെന്നാല്‍ അയാള്‍ നമ്മുടെ ജനതയെ സ്നേഹിക്കുകയും ഞങ്ങള്‍ക്കായി യെഹൂദപ്പള്ളി പണിയുകയും ചെയ്തിട്ടുണ്ട്.”nUഅവര്‍ യേശുവിന്‍റെ അടുത്തെത്തി. ശതാധിപനെ സഹായിക്കണമെന്ന് അവര്‍ യേശുവിനോട് യാചിച്ചു.~uയേശുവിനെപ്പറ്റി കേട്ട അയാള്‍ ജനത്തിന്‍റെ മൂപ്പന്മാരെ അദ്ദേഹത്തിനടുത്തേക്ക് അയച്ചു. അവിടെയെത്തി തന്‍റെ ദാസന്‍റെ ജീവന്‍ രക്ഷിക്കണമെന്ന് യേശുവിനോട് അപേക്ഷിക്കാനാണയാള്‍ അവരെ അയച്ചത്.ykഅവിടെ ഒരു ശതാധിപനുണ്ടായിരുന്നു. അയാള്‍ക്ക് രോഗത്താല്‍ മരണാസന്നനായൊരു ദാസനുണ്ടായിരുന്നു. ശതാധിപന്‍ ദാസനെ വളരെയധികം സ്നേഹിച്ചിരുന്നു.w iയേശു ജനങ്ങളോടു പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. അനന്തരം അവന്‍ കഫര്‍ന്നഹൂമിലേക്കു പോയി.31എന്നാല്‍ എന്നെ ശ്രവിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ അടിത്തറയില്ലാത്ത വെറും മണ്ണില്‍ തന്‍റെ വീടു പണിയുന്നവനെപ്പോലെയാണ്. ജലപ്രവാഹത്തില്‍ അവന്‍റെ വീട് എളുപ്പത്തില്‍ തകര്‍ന്നു വീഴും. വീടു പൂര്‍ണ്ണമായും നശിക്കുകയും ചെയ്യുന്നു.I 0ഉറപ്പുള്ള വീടു പണിയുന്നവനെപ്പോലെയാണ്. അവന്‍ ആഴത്തില്‍ കുഴിയെടുത്ത് ശക്തമായ പാറയിന്മേല്‍ അടിത്തറ ഇടുന്നു. വെള്ളപ്പൊക്കക്കാലത്ത് ആ വീടിനെ ഒഴുക്കിയകറ്റാന്‍ വെള്ളം ശ്രമിക്കുന്നു. പക്ഷേ ജലപ്രവാഹത്തിന് വീടിനെ മാറ്റാനാവില്ല. എന്തെന്നാല്‍ ആ വീട് കരുത്തുള്ളതാണ്.kO/എന്‍റെയടുത്ത് വന്ന് എന്നെ ശ്രദ്ധിക്കുകയും അതനുസരിക്കുകയും ചെയ്യുന്ന ഒരോരുത്തരും .“നിങ്ങള്‍ എന്നെ ‘കര്‍ത്താവേ, കര്‍ത്താവേ,’ എന്നു വിളിക്കുകയും എന്നാല്‍ ഞാന്‍ പറയുന്നതൊന്നും അനുസരിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?%-നല്ലവനായ ഒരുവന് സ്വഹൃദയത്തില്‍ നന്മകളുടെ നിക്ഷേപമുണ്ടാകും. അതിനാലാണവന്‍ സ്വന്തം ഹൃദയത്തില്‍ നിന്ന് നല്ല കാര്യങ്ങള്‍ പുറത്തെടുക്കുന്നത്. പക്ഷേ ദുഷ്ടനായ ഒരുവന്‍റെ ഹൃദയത്തില്‍ തിന്മയേ ഉണ്ടാകൂ. അതാനാലയാള്‍ തിന്മയേയും പുറത്തെടുക്കുന്നു. ഏതൊരുവനും സ്വന്തം ഹൃദയത്തിലുള്ള കാര്യങ്ങളേ പറയൂ.&~E,ഓരോ മരവും അതു നല്‍കുന്ന ഫലത്തിന്‍റെ പേരിലറിയപ്പെടുന്നു. ആരും മുള്ളുകളില്‍ നിന്ന് അത്തിപ്പഴങ്ങള്‍ ശേഖരിക്കുന്നില്ല. ഞെരിഞ്ഞിലില്‍ നിന്ന് മുന്തിരിയും.~}u+ഒരു നല്ല മരം ദുഷിച്ച ഫലത്തെ നല്‍കുന്നില്ല. അതുപോലെ ഒരു ചീത്തമരം നല്ല ഫലത്തെയും തരുന്നില്ല..|U*നിങ്ങള്‍ നിങ്ങളുടെ സഹോദരനോടു പറയുന്നു, ‘സഹോദരാ, നിന്‍റെ കണ്ണിലെ കരടു ഞാന്‍ എടുത്തുകളയട്ടയോ’ എന്ന്. നിങ്ങള്‍ക്കു സ്വന്തം കണ്ണിലെ കോല്‍ കാണു വാനാകുന്നില്ല. നിങ്ങളൊരു കപടഭക്തിക്കാരനാണ്. ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തു മാറ്റൂ. അപ്പോള്‍ സഹോദരന്‍റെ കണ്ണിലെ കരടു നിങ്ങള്‍ക്കു വ്യക്തമായിക്കാണാനാകും.{')സഹോദരന്‍റെ കണ്ണിലെ കരടു കണ്ടെത്തുന്ന നിങ്ങള്‍ എന്തുകൊണ്ട് സ്വന്തം കണ്ണിലെ വലിയ കോല്‍ കാണുന്നില്ല.Cz(ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല. എന്നാല്‍ മുഴുവനും പഠിച്ചു കഴിയുന്പോള്‍ ശിഷ്യന്മാര്‍ ഗുരുവിനെപ്പോലെയാകുന്നു.9yk'യേശു അവരോടു ഈ കഥ പറഞ്ഞു: “കുരുടനായ ഒരാള്‍ക്ക് മറ്റൊരു കുരുടനെ നയിക്കുവാനാകുമോ? ഇല്ല! ഇരുവരും ഒരേ കുഴിയില്‍ വീഴും.7xg&അന്യര്‍ക്കു ദാനം ചെയ്യുക. അത്രയധികം നിങ്ങള്‍ക്കും ലഭിക്കും. നിങ്ങളുടെ കയ്യില്‍ ഒതുങ്ങാതെ മടിയില്‍ വീഴത്തക്കവിധത്തില്‍ അത്രയധികം. നിങ്ങള്‍ അന്യര്‍ക്കു കൊടുക്കുന്ന അളവില്‍ തന്നെ ദൈവം നിങ്ങള്‍ക്കും തരും.”:wm%“നിങ്ങള്‍ മറ്റുള്ളവരെ വിധിക്കരുത്. എന്നാല്‍ നിങ്ങളും വിധിക്കപ്പെടുകയില്ല. മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്, എങ്കില്‍ നിങ്ങളെയും കുറ്റപ്പെടുത്തുകയില്ല. മറ്റുള്ളവരോടു ക്ഷമിക്കുക. നിങ്ങളും ക്ഷമിക്കപ്പെടും.v$നിങ്ങളുടെ പിതാവ് സ്നേഹവും കാരുണ്യവും നല്‍കുന്നതു പോലെ നിങ്ങളും സ്നേഹകാരുണ്യങ്ങള്‍ ചൊരിയുക.+uO#അതിനാല്‍ നിങ്ങളുടെ ശത്രുക്കളെയും സ്നേഹിക്കുക. അവര്‍ക്കായി നന്മ ചെയ്യുക. തിരിച്ചു കിട്ടണമെന്നാഗ്രഹിക്കാതെ അവര്‍ക്കു കടം കൊടുക്കുക. നിങ്ങള്‍ക്കു മഹത്തായ ഒരു പ്രതിഫലം ലഭിക്കും. നിങ്ങള്‍ അത്യുന്നതന്‍റെ പുത്രന്മാരാകും. അതെ, എന്തെന്നാല്‍ ദൈവം നന്ദിയില്ലാത്തവരോടും, ദുഷ്ടന്മാരോടും കരുണയുള്ളവനാണ്. t "എന്നെങ്കിലും തിരിച്ചു കിട്ടും എന്ന പ്രതീക്ഷയോടെ കടം കൊടുത്താല്‍ നിങ്ങള്‍ക്കെന്തു മേന്മ? ഇല്ല, പാപികള്‍ പോലും മറ്റു പാപികള്‍ക്കു കടം കൊടുക്കുന്നത് അതേ തുക തിരിച്ചുകിട്ടുമെന്നതു കൊണ്ടാണ്.s3!നന്മ ചെയ്യുന്നവര്‍ക്കുവേണ്ടി മാത്രം നിങ്ങള്‍ നന്മ ചെയ്താല്‍ നിങ്ങ ള്‍ക്കെന്തെങ്കിലും മേന്മയുണ്ടാകുമോ? ഇല്ല, പാപികള്‍ പോലും അങ്ങനെ ചെയ്യുന്നുണ്ട്..rU നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു മേന്മയാണുള്ളത്. ഇല്ല, പാപികള്‍ പോലും അവരെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ട്.q)മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണം എന്നാഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങള്‍ അവരോടും പെരുമാറുക.;poനിന്നോടു യാചിക്കുന്ന എല്ലാവര്‍ക്കും നീ കൊടുക്കുക. നിന്‍റേതായ എന്തെങ്കിലും എടുത്തുകൊണ്ടുപോകുന്നവനോടു അതു മടക്കിക്കിട്ടാന്‍ കര്‍ക്കശമായി ചോദിക്കാതിരിക്കുക.[o/നിങ്ങളുടെ ഒരു കരണത്തു അടിക്കുന്നവനു മറ്റേ കരണവും കാണിച്ചു കൊടുക്കുക. ആരെങ്കിലും നിങ്ങളുടെ കോട്ട് എടുത്തുകൊണ്ടു പോകുകയാണെങ്കില്‍ അവന്‍ നിങ്ങളുടെ ഉടുപ്പും കൊണ്ടുപോകട്ടെ.'nGനിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക. നിങ്ങളെ നിന്ദിക്കുന്നവര്‍ക്കു വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുക._m7“എന്നെ ശ്രദ്ധിക്കുന്ന നിങ്ങളോട് ഞാന്‍ പറയുന്നു. നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക. നിങ്ങളെ വെറുക്കുന്നവര്‍ക്കു നന്മ ചെയ്യുക.ilK“നിങ്ങളെപ്പറ്റി എല്ലാവരും നല്ലതു പറയുന്പോള്‍ നിങ്ങള്‍ക്കു ദുരിതം. അവരുടെ പൂര്‍വ്വികര്‍ കള്ളപ്രവാചകരോട് അങ്ങനെ ചെയ്തിട്ടുണ്ട്. kഇപ്പോള്‍ സംതൃപ്തി ലഭിച്ചവരേ നിങ്ങള്‍ക്കു ദുരിതം. എന്തെന്നാല്‍ നിങ്ങള്‍ക്കു വിശപ്പുണ്ടാകും. ഇപ്പോള്‍ ചിരിക്കുന്നവരെ നിങ്ങള്‍ക്കു ദുരിതം. എന്തെന്നാല്‍ നിങ്ങള്‍ ദുഃഖിതരും കരയുന്നവരുമാകും.(jI“എന്നാല്‍ ധനവാന്മാരെ നിങ്ങള്‍ക്കു ദുരിതം. എന്തെന്നാല്‍ നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു കിട്ടിക്കഴിഞ്ഞു.i#അപ്പോഴും നിങ്ങള്‍ ആഹ്ളാദവാ ന്മാരും സന്തോഷവാന്മാരും ആകും. എന്തെന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കു മഹത്തായൊരു സമ്മാനം ലഭിക്കും. അവരുടെ പൂര്‍വ്വികര്‍ പ്രവാചകരോടും അങ്ങനെ ചെയ്തിരിക്കുന്നു.whg“മനുഷ്യര്‍ നിങ്ങളെ നിന്ദിക്കുകയും ദുഷ്ടരെന്നു വിളിക്കുകയും ചെയ്യുന്പോള്‍ നിങ്ങള്‍ സൌഭാഗ്യവാന്മാര്‍, നിങ്ങള്‍ മനുഷ്യപുത്രന്‍റെ ആളായതിനാല്‍ നിങ്ങള്‍ ചീത്തയെന്ന് മനുഷ്യര്‍ പറയും. അവരങ്ങനെ പറയുന്പോഴും നിങ്ങള്‍ ഭാഗ്യവാന്മാര്‍.ogWഇപ്പോള്‍, വിശക്കുന്ന നിങ്ങള്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ നിങ്ങള്‍ക്കു സംതൃപ്തി ലഭിക്കും. ഇപ്പോള്‍ കരയുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ നിങ്ങള്‍ സന്തോഷം കൊണ്ട് ചിരിക്കും.Rfയേശു തന്‍റെ ശിഷ്യന്മാരെ നോക്കി പറഞ്ഞു, “ദരിദ്രരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ ദൈവരാജ്യം നിങ്ങള്‍ക്കുള്ളതാണ്.wegഎല്ലാവരും യേശുവിനെ തൊടാന്‍ ശ്രമിച്ചു. എന്തെന്നാല്‍ ശക്തി അവനില്‍ നിന്നായിരുന്നു പുറപ്പെട്ടിരുന്നത്. യേശു എല്ലാവരെയും സുഖപ്പെടുത്തി.Ldഅവരെല്ലാമെത്തിയത് യേശുവിന്‍റെ വാക്കുകള്‍ കേള്‍ക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായിരുന്നു. അശുദ്ധാത്മാവില്‍ നിന്നു പീഡനം അനുഭവിച്ചിരുന്നവരെല്ലാം സുഖപ്പെട്ടു.Rcയേശുവും അപ്പൊസ്തലന്മാരും മലയിറങ്ങിവന്നു. യേശു പരന്ന ഒരു സ്ഥലത്തു നിന്നു. അദ്ദേഹത്തിന്‍റെ ഒരു വലിയ സംഘം അനുയായികള്‍ അവിടെ കൂടിയിരുന്നു. യെഹൂദ്യയില്‍ നിന്നും യെരൂശലേമില്‍നിന്നും കടല്‍ത്തീര നഗരങ്ങളായ സോരില്‍നിന്നും സീദോനില്‍നിന്നും അനേകര്‍ അവിടെ കൂടിയിരുന്നു.b!യാക്കോബിന്‍റെ പുത്രന്‍ യൂദാ, യേശുവിനെ ഒറ്റു കൊടുത്ത യൂദാ ഈസ്ക്കാര്യോത്ത് എന്നിവരായിരുന്നു അവര്‍. NN~.|zywtsr{p)oMmljhfdcIbF`_^O[xZXUSQyOML@JI9GF5DB@R?"[This verse may not be a part of this translation]7ug മറ്റു ചിലരാകട്ടെ, “ഏലിയാവ് നമ്മുടെ ഇടയിലേക്ക് എത്തിയിരിക്കുന്നു” എന്ന് പറഞ്ഞു. വേറെ കുറെപ്പേര്‍ പറഞ്ഞു, “വളരെപ്പണ്ട് ഉണ്ടായിരുന്ന ചില പ്രവാചകന്മാര്‍ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.”htI സംഭവിക്കുന്നതെല്ലാം ഗവര്‍ണ്ണറായ ഹെരോദാവ് കേട്ടു. അയാള്‍ അന്പരന്നു. എന്തെന്നാല്‍, “സ്നാപകയോഹന്നാന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു” എന്നു ചിലര്‍ പറഞ്ഞു.+sO അപ്പൊസ്തലന്മാര്‍ പുറത്തേക്കിറങ്ങി. അവര്‍ എല്ലാ പട്ടണങ്ങളിലൂടെയും കടന്നു. അവര്‍ സുവിശേഷം പ്രസംഗിക്കുകയും എല്ലായിടവും ജനങ്ങളെ സുഖപ്പെടുത്തുകയും ചെയ്തു.rr] പട്ടണത്തിലെ ജന ങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ ആ നഗരം വിട്ടുപോവുക. ആ നഗരം വിട്ടുപോകുന്പോള്‍ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക. അത് അവര്‍ക്കൊരു മുന്നറിയിപ്പായിരിക്കട്ടെ.”Wq' ഏതെങ്കിലും വീട്ടില്‍ കയറിയാല്‍ അവിടം വിട്ടുപോകാറാകുന്നതുവരെ അവിടെ കഴിയുക.npU അവന്‍ അപ്പൊസ്തലന്മാരോടു പറഞ്ഞു, “നിങ്ങള്‍ സഞ്ചരിക്കുന്പോള്‍ ഊന്നുവടി എടുക്കരുത്. സഞ്ചിയോ, ആഹാരമോ, പണമോ, കൈയിലെടുക്കരുത്. നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമേ കൊണ്ടുപോകാവൂ.o ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും, യേശു അപ്പൊസ്തലന്മാരെ അയച്ചു.n # യേശു പന്ത്രണ്ട് അപ്പൊസ്തലന്മാരെയും വിളിച്ചു. പിശാചുക്കളുടെമേല്‍ അധികാരവും രോഗങ്ങള്‍ ഭേദമാക്കാനുള്ള ശക്തിയും അധികാരവും അവന്‍ അവര്‍ക്കു നല്‍കി.Mm8പെണ്‍കുട്ടിയുടെ അപ്പ നമ്മമാര്‍ അത്ഭുതസ്തബ്ധരായി. നടന്നതെന്താണെന്ന് ആരോടും പറയരുതെന്ന് അവന്‍ അവരോട് നിര്‍ദ്ദേശിച്ചു.'lG7അവളുടെ ആത്മാവ് തിരികെ വന്ന് അവളില്‍ പ്രവേശിക്കുകയും അവളുടന്‍ എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. യേശു പറഞ്ഞു, “അവള്‍ക്കു തിന്നാനെന്തെങ്കിലും കൊടുക്കൂ.”Qk6എന്നാല്‍ യേശു അവളുടെ കൈയില്‍ പിടിച്ചു വിളിച്ചു, “കുഞ്ഞേ, എഴുന്നേല്‍ക്കൂ.”j5ജനങ്ങള്‍ യേശുവിനെ നോക്കി പരിഹസിച്ചു. എന്തെന്നാല്‍ കുട്ടി മരിച്ചുവെന്ന് അവര്‍ക്കുറപ്പായിരുന്നു.Li4എല്ലാവരും കുട്ടിയുടെ മരണത്തില്‍ ദുഃഖിച്ചു കരയുകയും വിലപിക്കുകയും ചെ യ്തിരുന്നു. എന്നാല്‍ യേശു പറഞ്ഞു, “കരയാതിരിക്കൂ, അവള്‍ മരിച്ചിട്ടില്ല. അവള്‍ ഉറങ്ങുക മാത്രമാണ്.”[h/3യേശു ആ വീട്ടിലേക്കു പോയി. പത്രൊസ്, യോഹന്നാന്‍, യാക്കോബ് എന്നീ ശിഷ്യന്മാര്‍, കുട്ടിയുടെ അപ്പനമ്മമാര്‍ എന്നിവരൊഴികെ ആരെയും യേശുവിനോടൊപ്പം ഉള്ളില്‍ കടക്കാന്‍ അനുവദിച്ചില്ല.#g?2യേശു അതു കേട്ടു. അവന്‍ യായീറൊസിനോടു പറഞ്ഞു, “ഭയപ്പെടേണ്ട, വിശ്വാസം മാത്രം മതി. നിന്‍റെ മകള്‍ സുഖപ്പെടും.”au,അവള്‍ യേശുവിന്‍റെ പിന്നിലൂടെ വന്ന് അവന്‍റെ വസ്ത്രത്തിന്‍റെ തുന്പത്തു തൊട്ടു. ആ നിമിഷം അവളുടെ രക്തസ്രാവം നിലച്ചു.I` +പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ അവിടെ എത്തി. അവളുടെ പണം മുഴുവനും ചികിത്സയ്ക്കുവേണ്ടി ചെലവാക്കിയെങ്കിലും ഒരു വൈദ്യനും അവളുടെ രോഗം ഭേദമാക്കാനായില്ല._/*യായീറൊസിന് ഒരേ ഒരു മകളുണ്ടായിരുന്നു. പന്ത്രണ്ടു വയസ്സായ അവള്‍ മരിക്കാറായിരുന്നു. യേശു യായീറൊസിന്‍റെ വീട്ടിലേക്കു പോകവേ അവനു ചുറ്റും ആളുകള്‍ തിക്കിത്തിരക്കി സമ്മര്‍ദ്ദമേല്പിച്ചുകൊണ്ടിരുന്നു.X^))യായീറൊസ് എന്നു പേരായ ഒരുവന്‍ അവന്‍റെയടുത്തെത്തി. അയാളായിരുന്നു യെഹൂദപ്പള്ളിയിലെ പ്രമാണി. യായീറൊസ് യേശുവിന്‍റെ കാല്‍ക്കല്‍ വീണു തന്‍റെ വീട്ടിലേക്കു വരാന്‍ അപേക്ഷിച്ചു.5]c(ഗലീലയില്‍ മടങ്ങിയെത്തിയ യേശുവിനെ ജനക്കൂട്ടം സ്വാഗതം ചെയ്തു. അവര്‍ ഓരോരുത്തരും അവനെ കാത്തിരിക്കുകയായിരുന്നു.q\['“വീട്ടിലേക്കു മടങ്ങുക. നിനക്കു ദൈവം ചെയ്തുതന്നതെല്ലാം എല്ലാവരോടും പറയുക” എന്നു പറഞ്ഞ് യേശു അയാളെ അയച്ചു. അയാള്‍ നഗരത്തിലാകെ സഞ്ചരിച്ച് യേശു അവനായി ചെയ്ത പ്രവൃത്തികള്‍ വിവരിച്ചു.f[E&ഭൂതങ്ങളില്‍ നിന്നു വിമുക്തനായവന്‍ തന്നെക്കൂടി കൊണ്ടുപോകുവാന്‍ അവനോടു യാചിച്ചു./ZW%ഗെരസേന്യപ്രദേശത്തുള്ള എല്ലാവരും അവിടം വിട്ടു പോകാന്‍ യേശുവിനോടാവശ്യപ്പെട്ടു. എല്ലാവരും ഭയന്നിരുന്നു. അതിനാല്‍ യേശു വഞ്ചിയില്‍ കയറി ഗലീലയിലേക്കു മടങ്ങി.Y$സംഭവങ്ങളെല്ലാം കണ്ടവര്‍ മറ്റുള്ളവരോട് യേശു അയാളെ എങ്ങനെ സുഖപ്പെടുത്തി എന്നതു വിശദീകരിച്ചു.GX#എന്താണു സംഭവിച്ചതെന്നു കാണുവാന്‍ ജനങ്ങള്‍ പുറത്തു വന്നു. അവന്‍ യേശുവിന്‍റെ അടുത്തു വന്നു. യേശുവിന്‍റെ കാല്‍ക്കല്‍ ഭൂതങ്ങളില്‍ നിന്നു വിമുക്തനായവന്‍ ഇരിക്കുന്നതവര്‍ കണ്ടു. അയാള്‍ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. അയാള്‍ പ്രശാന്തനായിരുന്നു. ജനങ്ങള്‍ ഭയചകിതരായി.zWm"പന്നികളെ മേയിച്ചിരുന്നവര്‍ ഓടിപ്പോയി. അവര്‍ നഗരത്തിലും ഗ്രാമങ്ങളിലും ഇക്കാര്യം പറഞ്ഞു.jVM!അപ്പോള്‍ ഭൂതങ്ങള്‍ അയാളില്‍ നിന്നിറങ്ങി പന്നികളിലേക്ക് പ്രവേശിച്ചു. പന്നികള്‍ കുന്നിറങ്ങി താഴെ തടാകത്തില്‍ വീണു മുങ്ങിച്ചത്തു.eUC അവിടെയൊരു മലഞ്ചെരുവില്‍ ഒരു വലിയ പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. അവയ്ക്കുള്ളിലേക്കു പ്രവേശിക്കുവാന്‍ അനുവദിക്കണമെന്ന് ഭൂതങ്ങള്‍ യേശുവിനോട് യാചിച്ചു. യേശു അനുവദിച്ചു.mTSപാതാളത്തിലേക്കു പോകുവാന്‍ തങ്ങളോട് ആജ്ഞാപിക്കരുതേയെന്നവര്‍ യേശുവിനോടപേക്ഷിച്ചു.FSയേശു അവനോടു ചോദിച്ചു, “നിന്‍റെ പേരെന്താണ്?” അയാള്‍ മറുപടി പറഞ്ഞു, “ലെഗ്യോന്‍.” (അയാളെ അനേകം ഭൂതങ്ങള്‍ ബാധിച്ചിരുന്നു.)BR[This verse may not be a part of this translation]BQ[This verse may not be a part of this translation]NPയേശു വള്ളത്തില്‍ നിന്ന് കരയ്ക്കിറങ്ങിയപ്പോള്‍ ആ നഗരത്തില്‍ നിന്നു വന്ന ഒരാള്‍ യേശുവിന്‍റെ അടുത്തു ചെന്നു. ആ മനുഷ്യനെ ഭൂതം ബാധിച്ചിരുന്നു. വളരെക്കാലമായി അയാള്‍ വസ്ത്രം ധരിച്ചിരുന്നില്ല. അയാള്‍ വീട്ടിലല്ല, മരിച്ച ആള്‍ക്കാരുടെ ശവകുടീരങ്ങളിലാണ് വസിച്ചിരുന്നത്.,OQയേശുവും അവന്‍റെ ശിഷ്യന്മാരും ഗലീലയില്‍ നിന്ന് തടാകം മുറിച്ചു കടന്ന് ഗെരസേന്യര്‍ വസിക്കുന്നിടത്തു ചെന്നു.{Noയേശു ശിഷ്യന്മാരോടു ചോദിച്ചു, “നിങ്ങളുടെ വിശ്വാസമെവിടെ?” ശിഷ്യന്മാര്‍ ഭയപ്പെടുകയും വിസ്മയിക്കുകയും ചെയ്തു. അവര്‍ പരസ്പരം പറഞ്ഞു, “ഇവന്‍ എന്തൊരു മനുഷ്യന്‍? കാറ്റിനോടും ജലത്തോടും അവന്‍ കല്പിക്കുന്നു. അവ അനുസരിക്കുകയും ചെയ്യുന്നു.”Myശിഷ്യന്മാര്‍ യേശുവിനെ ഉണര്‍ത്തി. അവര്‍ പറഞ്ഞു, “ഗുരോ! ഗുരോ! ഞങ്ങള്‍ നശിക്കുന്നു.” യേശു ഉണര്‍ന്നെണീറ്റു, അവന്‍ കൊടുങ്കാറ്റിനും തിരമാലകള്‍ക്കും ആജ്ഞ നല്‍കി. കാറ്റു നിന്നു. തടാകം ശാന്തമായി.\L1അവര്‍ യാത്ര ചെയ്കേ യേശു ഉറങ്ങി. ഒരു കൊടുങ്കാറ്റടിച്ച് തടാകം ഇളകിമറിഞ്ഞു. വള്ളത്തില്‍ വെള്ളം നിറഞ്ഞു. അവരെല്ലാം അപകടത്തിലായി.BK}ഒരു ദിവസം യേശുവും അവന്‍റെ ശിഷ്യന്മാരും ഒരു വള്ളത്തില്‍ കയറി. യേശു അവരോടു പറഞ്ഞു, “എന്നോടൊപ്പം തടാകം മുറിച്ചു കടക്കൂ.” അതിനാലവര്‍ തടാകം മുറിച്ചു കടക്കാന്‍ തുടങ്ങി.:Jmയേശു അവരോടു പറഞ്ഞു, “എന്‍റെ അമ്മയും സഹോദരന്മാരും, ദൈവവചനം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാരോ അവരാണ്.”FIആരോ യേശുവിനോടു പറഞ്ഞു, “നിന്‍റെ അമ്മയും സഹോദരന്മാരും പുറത്തു നില്‍ക്കുന്നു. അവര്‍ നിന്നെക്കാണാന്‍ ആഗ്രഹിക്കുന്നു.”9Hkയേശുവിന്‍റെ അമ്മയും സഹോദരന്മാരും അവനെ കാണാനെത്തി. അവിടെ അനേകം പേരുണ്ടായിരുന്നതിനാല്‍ അമ്മയ്ക്കും സഹോദരന്മാര്‍ക്കും യേശുവിന്‍റെ അടുത്തെത്താന്‍ കഴിഞ്ഞില്ല.1G[നിങ്ങള്‍ എങ്ങനെ ശ്രദ്ധിക്കുന്നു എന്നതിനാല്‍ ജാഗരൂകരാകുക. ഉള്ളവന് കൂടുതല്‍ നല്‍കപ്പെടും. ഇല്ലാത്തവനില്‍ നിന്ന് തനിക്കുണ്ടെന്നവന്‍ കരുതുന്നതും എടുക്കും.”F/ഒളിച്ചുവയ്ക്കുന്നതെന്തും പുറത്തു കാണാറാകും. എല്ലാ രഹസ്യവും വെളിപ്പെടുകയും പുറത്തറിയുകയും ചെയ്യും.aE;“ആരും വിളക്കു കൊളുത്തിയിട്ട് അത് പാത്രം കൊണ്ട് മൂടുകയോ, കട്ടിലിനടിയില്‍ ഒളിച്ചു വയ്ക്കുകയോ ചെയ്യുന്നില്ല. പകരം വീട്ടില്‍ വരുന്നവര്‍ക്കു വെളിച്ചം കാണേണ്ടതിലേക്കായി വിളക്ക് ഒരു വിളക്കുകാലില്‍ വയ്ക്കുകയാണ് ചെയ്യുന്നത്.D)എന്നാല്‍ നല്ല കൃഷിഭൂമിയില്‍ വീണ വിത്തുകള്‍ നല്ലതും സത്യസന്ധവുമായ ഹൃദയത്തോടെ ദൈവവചനം സ്വീകരിക്കുന്നവരാണ്. അവര്‍ ദൈവവചനത്തെ അനുസരിക്കുകയും ക്ഷമാപൂര്‍വ്വം നല്ല ഫലത്തെ ഉളവാക്കുകയും ചെയ്യുന്നു.7Cgമുള്‍ച്ചെടികള്‍ക്കിടയില്‍ വീണ വിത്തുകള്‍ എന്തെന്നോ? അവര്‍ ദൈവവചനത്തെ കേള്‍ക്കുന്നതോടൊപ്പം ആശങ്കകളാലും, സന്പത്തിനാലും, ജീവിതസുഖങ്ങളാലും വളര്‍ച്ച മുരടിച്ചവരാണ്. അതിനാലവര്‍ നല്ല ഫലത്തെ ഉണ്ടാക്കുന്നില്ല.=Bs പാറയില്‍ വീണ വിത്തുകളാകട്ടെ വചനങ്ങള്‍ കേട്ടു സസന്തോഷം സ്വീകരിക്കുന്നവരെപ്പോലെയാണ്. പക്ഷേ അവര്‍ക്ക് ആഴത്തില്‍ വേരുകളില്ല. അവര്‍ കുറച്ചുനേരത്തേക്കു വിശ്വസിക്കുന്നു. പക്ഷേ പ്രലോഭനങ്ങള്‍ വരികയായി. അപ്പോളവര്‍ വിശ്വാസമവസാനിപ്പിച്ച് ദൈവത്തെ ഉപേക്ഷിക്കും.TA! വഴിയോരത്തു വീണ വിത്തുകള്‍ ദൈവവചനം കേട്ടവരെപ്പോലെയാണ്. പക്ഷേ പിശാചു വന്നു അവരുടെ മനസ്സില്‍ നിന്നും വചനങ്ങളെ എടുത്തു കളയുന്നു. അവര്‍ വചനങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും തന്മൂലം രക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യും. @ “ആ കഥയുടെ അര്‍ത്ഥമിതാണ്: വിത്തുകള്‍ ദൈവവചനമാണ്.S? യേശു പറഞ്ഞു, “നിങ്ങള്‍ ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അറിയാന്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഞാന്‍ സാരോപദേശകഥകളിലൂടെ മറ്റുള്ളവരെ പഠിപ്പിക്കുന്നു. എന്തെന്നാല്‍, ‘മറ്റുള്ളവര്‍ നോക്കിയാലും കാണാതിരിക്കാനും; കേട്ടാലും മനസ്സിലാകാതിരിക്കാനും വേണ്ടി.’ യെശയ്യാവ് 6:9K> യേശുവിന്‍റെ ശിഷ്യന്മാര്‍ അവനോടു ചോദിച്ചു, “എന്താണ്, ഈ കഥയുടെ അര്‍ത്ഥം?”<=qചിലവ നല്ല കൃഷിയിടങ്ങളില്‍ തന്നെ വീണു. അവ വളര്‍ന്ന് നൂറു മേനി വിളവു നല്‍കി.” യേശു കഥ അവസാനിപ്പിച്ചു. അനന്തരം അവന്‍ പറഞ്ഞു, “കേള്‍ക്കണമെന്നുള്ളവര്‍ കേള്‍ക്കട്ടെ.”d<Aചിലവ മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. അവ വളരാന്‍ തുടങ്ങിയെങ്കിലും അവയോടൊപ്പം വളര്‍ന്ന മുള്‍ച്ചെടികള്‍ അവയുടെ വളര്‍ച്ച തടഞ്ഞു.;wചില വിത്തുകള്‍ പാറയില്‍ വീണു. അവ മുളച്ചുവളരാന്‍ തുടങ്ങിയെങ്കിലും വെള്ളം കിട്ടാതെ കരിഞ്ഞു.":=“ഒരു കൃഷിക്കാരന്‍ വിത്തു വിതയ്ക്കാനായി പുറപ്പെട്ടു. അതില്‍ ചില വിത്തുകള്‍ വഴിയോരത്തു വീണു. ആളുകള്‍ അവയെ ചവിട്ടി നടന്നു. പക്ഷികള്‍ അതു മുഴുവന്‍ തിന്നു.9!എല്ലാ പട്ടണങ്ങളില്‍ നിന്നും യേശുവിന്‍റെ അടുത്തേക്ക് അനവധി ആളുകള്‍ വന്നു. യേശു അവരോട് ഈ ഉപമ പറഞ്ഞു:8}അവളില്‍ നിന്ന് ഏഴു ഭൂതങ്ങള്‍ പുറത്തു പോയിരുന്നു. ഹെരോദാവിന്‍റെ കാര്യവിചാരകനായ കൂസയുടെ ഭാര്യയായ യോഹന്ന, ശൂശന്ന തുടങ്ങി അനേകംപേര്‍ അവനോടൊത്തുണ്ടായിരുന്നു. ഈ സ്ത്രീകള്‍ യേശുവിനെയും ശിഷ്യന്മാരെയും സ്വന്തം പണം നല്‍കി സഹായിച്ചിരുന്നു.#7?ഏതാനും സ്ത്രീകളും അവനോടൊപ്പം ഉണ്ടായിരുന്നു. യേശു ആ സ്ത്രീകളെ അശുദ്ധാത്മാക്കളില്‍നിന്നും രോഗങ്ങളില്‍ നിന്നും രക്ഷിച്ചു. സ്ത്രീകളിലൊരുവള്‍ മറിയയായിരുന്നു. അവള്‍ മഗ്ദല എന്ന പട്ടണത്തില്‍ ഉള്ളവളാണ്. 6 അടുത്ത ദിവസം യേശു ഏതാനും നഗരങ്ങളിലൂടെയും ചെറിയ പട്ടണങ്ങളിലൂടെയും സഞ്ചരിച്ചു. യേശു ദൈവരാജ്യത്തെപ്പറ്റിയുള്ള സുവിശേഷം പ്രസംഗിച്ചു. പന്ത്രണ്ടു ശിഷ്യന്മാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.05Y2യേശു ആ സ്ത്രീയോടു പറഞ്ഞു, “നിന്‍റെ വിശ്വാസം നിന്നെ നിന്‍റെ പാപങ്ങളില്‍ നിന്നു രക്ഷിച്ചു. സമാധാനത്തോടെ പോകൂ.”P41യേശുവിനോടു കൂടെ ഭക്ഷണം കഴിക്കുന്നവര്‍ പറഞ്ഞു, “അവന്‍ ആരാണെന്നാണവന്‍റെ വിചാരം? അവനെങ്ങനെ പാപങ്ങള്‍ പൊറുക്കാന്‍ കഴിയും?”X3)0അനന്തരം യേശു അവളോടു പറഞ്ഞു, “നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു.”N2/ഞാന്‍ നിന്നോടു പറയുന്നു. ഇവളുടെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുന്നു. ഇതു വ്യക്തമാണ്. എന്തെന്നാല്‍ അവള്‍ അവളുടെ മഹത്തായ സ്നേഹം പ്രകടിപ്പിച്ചു. ആരോടു കുറച്ചു ക്ഷമിക്കുന്നുവോ അയാള്‍ അല്പം സ്നേഹിക്കുന്നു.”1.നീ എന്‍റെ തലയില്‍ തൈലം പുരട്ടി തടവിയില്ല. പക്ഷേ ഇവള്‍ എന്‍റെ പാദങ്ങളില്‍ സുഗന്ധതൈലം പുരട്ടി തടവി.T0!-നീ എന്നെ ചുംബിച്ചില്ല. എന്നാല്‍ ഞാനകത്തു കടന്ന സമയം മുതല്‍ ഇവള്‍ എന്‍റെ കാലുകളെ ചുംബിക്കുന്നത് ഒരിക്കലും നിര്‍ത്തിയില്ല.c/?,അനന്തരം യേശു ആ സ്ത്രീയുടെ നേര്‍ക്ക് തിരിഞ്ഞ് ശിമോനോടു പറഞ്ഞു, “നീ ഈ സ്ത്രീയെ കാണുന്നുണ്ടോ? ഞാന്‍ നിന്‍റെ വീട്ടില്‍ വന്നപ്പോള്‍ നീയെനിക്കു കാലു കഴുകുവാന്‍ വെള്ളം തന്നില്ല. എന്നാല്‍ ഇവള്‍ തന്‍റെ കണ്ണുനീരു കൊണ്ട് എന്‍റെ കാലു കഴുകുകയും മുടികൊണ്ട് അവ തുടയ്ക്കുകയും ചെയ്തു.2.]+ശിമോന്‍ പറഞ്ഞു, “കൂടുതല്‍ പണം കടം വാങ്ങിയവനാകും കൂടുതല്‍ സന്തോഷം.” യേശു ശിമോനോടു പറഞ്ഞു, “നീ പറഞ്ഞത് ശരിയാണ്.”H- *പണമില്ലാത്തതിനാല്‍ അവര്‍ക്കു കടം വീട്ടുവാനാകുമായിരുന്നില്ല. അപ്പോള്‍ അയാള്‍ രണ്ടാളോടും പണം തിരികെ തരേണ്ടെന്നു പറഞ്ഞു. ഇവരിലാര്‍ക്കാവും അയാളോടു കൂടുതല്‍ സ്നേഹം?” ,)യേശു പറഞ്ഞു, “ഒരിടത്ത് രണ്ടു പേരുണ്ടായിരുന്നു. അവര്‍ പണം കടം കൊടുക്കുന്ന ഒരാളുടെ കടക്കാരനായിരുന്നു. ഒരാള്‍ക്ക് അഞ്ഞൂറ് ദിനാറും മറ്റെയാള്‍ക്ക് അന്‍പതു ദിനാറും കടമായിരുന്നു ഉണ്ടായിരുന്നത്.I+ (യേശു പരീശനോടു പറഞ്ഞു, “ശിമോനെ, എനിക്കു നിന്നോട് ചിലതു പറയാനുണ്ട്.” ശിമോന്‍ പറഞ്ഞു, “ഗുരോ പറയൂ, ഞാന്‍ ശ്രദ്ധിക്കുകയാണ്.”N*'യേശുവിന്‍റെ ആതിഥേയനായ പരീശന്‍ അതു കണ്ടു. അയാള്‍ ആലോചിച്ചു. യേശു ഒരു പ്രവാചകനായിരുന്നുവെങ്കില്‍ തന്നെ സ്പര്‍ശിച്ചിരിക്കുന്നത് ഒരു പാപിനിയാണെന്ന് അവനറിയാമായിരുന്നു. Od}{yLwwOu;srpnmk?ih;gFdcRa`_]\6YnWVUSRVONLIH+FDCB@ >V=U<:987754b21m0Y/>-T+h*((+&$#G"4!CQbd - dF അയാള്‍ മറുപടി പറഞ്ഞു, “നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ സ്നേഹിക്കണം. നിന്‍റെ മുഴുവന്‍ ഹൃദയത്തോടും മുഴുവന്‍ ആത്മാവോടും മുഴുവന്‍ ശക്തിയോടും മുഴുവന്‍ മനസ്സോടും അവനെ സ്നേഹിക്കണം.” കൂടാതെ ‘നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക.”’E3 യേശു അയാളോടു ചോദിച്ചു, “ന്യായപ്രമാണത്തില്‍ എന്താണെഴുതിയിരിക്കുന്നത്? അതില്‍ നീ എന്തു വായിക്കുന്നു?”/DW അപ്പോള്‍ ഒരു ശാസ്ത്രി എഴുന്നേറ്റു. അയാള്‍ യേശുവിനെ പരീക്ഷിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. അയാള്‍ പറഞ്ഞു, “ഗുരോ, നിത്യജീവന്‍ ലഭിക്കാന്‍ ഞാനെന്തു ചെയ്യണം.”KC ഞാന്‍ നിങ്ങളോടു പറയുന്നു. ഈ കാഴ്ചകള്‍ കാണുവാന്‍ അനേകം പ്രവാചകരും രാജാക്കന്മാരും ആഗ്രഹിച്ചു. പക്ഷേ അവരിതു കണ്ടില്ല. നിങ്ങളിപ്പോള്‍ കേള്‍ക്കുന്നവ കേള്‍ക്കുവാനും അവര്‍ ആഗ്രഹിച്ചിരുന്നു. എന്നാലവര്‍ ഇതു കേട്ടില്ല.”~Bu അനന്തരം യേശു തന്‍റെ ശിഷ്യന്മാര്‍ക്കു നേരെ തിരിഞ്ഞു. അവന്‍ പറഞ്ഞു, “നിങ്ങളിപ്പോള്‍ കാണുന്ന കാഴ്ചകള്‍ കാണുവാന്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. A എന്‍റെ പിതാവ് എനിക്ക് എല്ലാം തന്നു. പുത്രനാരെന്ന് പിതാവിനൊഴികെ മറ്റാര്‍ക്കും അറികയില്ല. പിതാവ് ആരെന്ന് പുത്രനു മാത്രമേ അറിയൂ. പുത്രന്‍ പിതാവിനെ വെളി പ്പെടുത്തിക്കൊടുക്കുന്നതിനായി തിരഞ്ഞെടുത്തവര്‍ക്കു മാത്രമേ പിതാവിനെപ്പറ്റി അറിയൂ.”!@; യേശു പരിശുദ്ധാത്മാവിനാല്‍ വളരെ സന്തോഷവാനായി, അവന്‍ പറഞ്ഞു, “സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, നന്ദി. ജ്ഞാനികളില്‍ നിന്നും വിവേകികളില്‍ നിന്നും നീ ഇക്കാര്യം മറച്ചുവെച്ചതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു. എങ്കിലും നീ ഈ കാര്യങ്ങള്‍ കേവലമായവര്‍ക്കു വെളിവാക്കിക്കൊടുത്തു. അതേ പിതാവേ, നിന്‍റെ ആഗ്രഹം അതു തന്നെയായിരുന്നു.K? ദുഷ്ടാത്മാക്കള്‍ നിങ്ങളെ അനുസരിക്കുന്നു. സന്തോഷിപ്പിന്‍. എന്തിനെന്നോ, നിങ്ങളുടെ ഈ ശക്തിയിലല്ല, മറിച്ച് സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പേര്‍ ചേര്‍ത്തിരിക്കുന്നതില്‍.”2>] നോക്കൂ, സര്‍പ്പങ്ങളുടെയും തേളുകളുടെയും മുകളിലൂടെ നടക്കുവാന്‍ ഞാന്‍ നിങ്ങള്‍ക്ക് അധികാരം നല്‍കി. ഞാന്‍ നിങ്ങള്‍ക്ക് ശത്രുക്കളെക്കാള്‍ അധികം ശക്തി നല്‍കിയിരിക്കുന്നു. നിങ്ങളെ ഒന്നും ഉപദ്രവിക്കുകയില്ല.= യേശു അവരോടു പറഞ്ഞു, “സാത്താന്‍ ആകാശത്തുനിന്നും ഒരു മിന്നല്‍പ്പിണര്‍ പോലെ വീഴുന്നതു ഞാന്‍ കണ്ടു.%<C എഴുപത്തിരണ്ടു ശിഷ്യന്മാരും സന്തോഷത്തോടെ തിരിച്ചു വന്നു. അവര്‍ പറഞ്ഞു, “കര്‍ത്താവേ, അങ്ങയുടെ നാമം ഉച്ചരിച്ചപ്പോള്‍ ഭൂതങ്ങള്‍ പോലും ഞങ്ങളെ അനുസരിച്ചു.”M; “നിങ്ങളെ ശ്രവിക്കുന്ന ഒരാള്‍ എന്നെ ശ്രവിക്കുന്നു. നിങ്ങളെ തിരസ്കരിക്കുന്നവന്‍ എന്നെ തിരസ്കരിക്കുന്നു. എന്നെ തിരസ്കരിക്കുന്നവന്‍ എന്നെ അയച്ചവനെ തിരസ്കരിക്കുന്നു.”z:m കഫര്‍ന്നഹൂമേ, വാനോളം ഉയര്‍ത്തപ്പെടാന്‍ നീയാഗ്രഹിച്ചുവോ? നീ പാതാളത്തോളം താഴ്ത്തപ്പെടും.k9O വിധിദിവസം സീദോന്‍റെയും സോരിന്‍റെയും അവസ്ഥയെക്കാള്‍ കഷ്ടമായിരിക്കും നിങ്ങളുടേത്.=8s “കോരസീനേ നിനക്കു കഷ്ടം! ബേത്ത്സെയിദേ നിനക്കു കഷ്ടം! ഞാന്‍ നിങ്ങളില്‍ വളരെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ഈ അത്ഭുതങ്ങള്‍ സോരിലും സീദോനിലുമുള്ളവരുടെമേല്‍ പ്രയോഗിച്ചിരുന്നെങ്കില്‍ അവര്‍ പണ്ടു തന്നെ മാനസാന്തരപ്പെട്ട് പാപവിമോചിതജീവിതം നയിക്കുമായിരുന്നു.-7S ഞാന്‍ നിങ്ങളോടു പറയുന്നു: വിധിദിവസം സൊദോമിലെ ജനങ്ങളുടെ അവസ്ഥയെക്കാള്‍ മോശമായിരിക്കും ആ പട്ടണത്തിലെ അവസ്ഥ.:6m ‘ഞങ്ങളുടെ പാദത്തില്‍ നിങ്ങളുടെ പട്ടണത്തില്‍നിന്നു പറ്റിയ പൊടികൂടി ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ തട്ടിക്കളയുന്നു. പക്ഷേ ഓര്‍ക്കുക, ദൈവരാജ്യം വരാറായിരിക്കുന്നു.’/5W എന്നാല്‍ ഒരു നഗരത്തിലെ ആളുകള്‍ നിങ്ങളെ സ്വീകരിച്ചില്ലെങ്കില്‍ ആ നഗരത്തിലെ തെരുവിലേക്കിറങ്ങി ഇങ്ങനെ പറയുക:4 അവിടെയുള്ള രോഗികളെ ഭേദപ്പെടുത്തുക. എന്നിട്ടവരോടു പറയുക, ‘ദൈവരാജ്യം നിങ്ങളോടടുത്തിരിക്കുന്നു.’^35 നിങ്ങളൊരു നഗരത്തിലേക്ക് ചെല്ലുന്പോള്‍ അവര്‍ നിങ്ങളെ സ്വീകരിച്ചാല്‍ അവര്‍ നിങ്ങളുടെ മുന്പില്‍ വച്ചു തരുന്ന ഭക്ഷണം കഴിക്കുക.p2Y സമാധാനമുള്ള വീട്ടില്‍ തങ്ങുക. അവര്‍ തരുന്നതെന്തും തിന്നുകയും കുടിയ്ക്കുകയും ചെയ്യുക. വേലക്കാരന്‍ തന്‍റെ കൂലിക്കര്‍ഹനാണല്ലോ. നിങ്ങള്‍ ആ വീട് വിട്ട് മറ്റൊരു വീട്ടിലേക്കു മാറരുത്. 1  സമാധാനപ്രിയനായ ഒരാളിവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ വര്‍ത്തിക്കും. അയാള്‍ സമാധാനപ്രിയനല്ലെങ്കില്‍ അത് നിങ്ങളിലേക്ക് മടങ്ങും.?0w ഏതെങ്കിലും ഒരു വീട്ടില്‍ കയറും മുന്പ് ഈ വീടിനു സമാധാനം എന്നു പറയുക./ ഒരു മടിശ്ശീലയോ സഞ്ചിയോ ചെരുപ്പോ കൈയിലെടുക്കരുത്. വഴിയില്‍ കാണുന്നവരോട് സംസാരിച്ചു നില്‍ക്കരുത്._.7 നിങ്ങള്‍ക്കിപ്പോള്‍ പോകാം. പക്ഷേ ശ്രദ്ധിക്കൂ, ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെയെന്ന പോലെ.h-I യേശു അവരോടു പറഞ്ഞു, “അവിടെ കൊയ്യുവാന്‍ പിടിപ്പതുണ്ട്. പക്ഷേ വേലക്കാര്‍ കുറവാണ്. വിളവിന്‍റെ ഉടമ ദൈവമാണ്. വിളവെടുപ്പിനു കൂടുതല്‍ ജോലിക്കാരെ അയയ്ക്കാന്‍ അവനോടു പ്രാര്‍ത്ഥിക്കുക.f, G അനന്തരം കര്‍ത്താവ് എഴുപത്തിരണ്ട്* പുരുഷന്മാരെക്കൂടി തിരഞ്ഞെടുത്തു. അവരെ രണ്ടു പേര്‍ വീതമുള്ള സംഘങ്ങളായി തിരിച്ച് അവന്‍ പോകാനിരിക്കുന്ന പട്ടണങ്ങളിലേക്ക് മുന്‍കൂട്ടി അയച്ചു.+' >യേശു പറഞ്ഞു, “വയല്‍ ഉഴുവാന്‍ പുറപ്പെട്ടവന്‍ തിരിഞ്ഞു നോക്കിയാല്‍ അവന്‍ ദൈവരാജ്യത്തിനു യോഗ്യനല്ല.”* =മറ്റൊരുവന്‍ പറഞ്ഞു, “ഞാനങ്ങയെ അനുഗമിക്കാം, പക്ഷേ ആദ്യം എന്‍റെ കുടുംബത്തോടു യാത്ര പറഞ്ഞു വരട്ടെ.”`)9 <പക്ഷേ യേശു അയാളോടു പറഞ്ഞു, “മരിച്ചവര്‍ തങ്ങളുടെ സ്വന്തം മരിച്ചവരെ സംസ്കരിക്കട്ടെ. നീ പോയി ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കുക.” ( ;യേശു മറ്റൊരാളോടു പറഞ്ഞു, “എന്നെ അനുഗമിക്കൂ.” പക്ഷേ അയാള്‍ പറഞ്ഞു, “കര്‍ത്താവേ, ഞാന്‍ ആദ്യം പോയി എന്‍റെ പിതാവിന്‍റെ ജഡം സംസ്കരിച്ചിട്ടു വരട്ടെ.”'y :യേശു പറഞ്ഞു, “കുറുക്കന്മാര്‍ക്കു വസിക്കുവാന്‍ മാളമുണ്ട്. പക്ഷികള്‍ക്കു കൂടുകളുണ്ട്. എന്നാല്‍ മനുഷ്യപുത്രനു തലചായ്ക്കാന്‍ ഒരിടവുമില്ല.”%&C 9അവര്‍ വഴിയേ നടക്കുകയായിരുന്നു, ഒരാള്‍ യേശുവിനോടു പറഞ്ഞു, “അങ്ങ് പോകുന്ന എല്ലായിടവും ഞാന്‍ അനുഗമിക്കും.”,%Q 8അനന്തരം യേശുവും ശിഷ്യന്മാരും മറ്റൊരു പട്ടണത്തിലേക്കു പോയി.Y$+ 7യേശു തിരിഞ്ഞ് അവരെ ശകാരിച്ചു.,#Q 6ശിഷ്യന്മാരായ യാക്കോബും യോഹന്നാനും ഇതു കണ്ടു. അവര്‍ പറഞ്ഞു, “കര്‍ത്താവേ, സ്വര്‍ഗ്ഗത്തില്‍ നിന്ന് തീ ഇറങ്ങിവന്ന് ഇവരെ നശിപ്പിക്കുവാന്‍ ഞങ്ങള്‍ പറയട്ടെയോ?”"/ 5പക്ഷേ അന്നാട്ടുകാര്‍ യേശുവിനെ സ്വീകരിച്ചില്ല. എന്തെന്നാല്‍ അവന്‍ യെരൂശലേമിലേക്കു പോവുകയായിരുന്നു.%!C 4യേശു തനിക്കു മുന്പ് ചിലരെ അയച്ചു. യേശുവിനായി എല്ലാമൊരുക്കാന്‍ അവര്‍ ശമര്യയിലെ ഒരു പട്ടണത്തിലേക്കു പോയി.> u 3യേശു സ്വര്‍ഗ്ഗത്തിലേക്കു മടങ്ങേണ്ട സമയം അടുത്തു വന്നുകൊണ്ടിരുന്നു. യെരൂശലേമിലേക്കു പോകാന്‍ അവന്‍ തീരുമാനിച്ചു.}s 2യേശു അവനോടു പറഞ്ഞു, “അവനെ തടയരുത്. നിങ്ങള്‍ക്കെതിരല്ലാത്തവന്‍ നിങ്ങള്‍ക്കുളളവനാകുന്നു.”1[ 1യോഹന്നാന്‍ പറഞ്ഞു, “ഗുരോ, ഒരുവന്‍ അങ്ങയുടെ നാമത്തില്‍ ഭൂതങ്ങളെ ഒഴിപ്പിക്കുന്നത് ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളുടെ സംഘത്തില്‍പെടാത്തതിനാല്‍ ഞങ്ങളവനെ വിലക്കി.”q[ 0അവന്‍ പറഞ്ഞു, “എന്‍റെ നാമത്തില്‍ ഈ കുഞ്ഞിനെ സ്വീകരിക്കുന്നവന്‍ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ എല്ലാവരിലും ഏറ്റവും താഴ്മയുള്ളവന്‍ ആരാണോ അവനാണേറ്റവും വലിയവന്‍.”1 /അവരെന്താണ് ചിന്തിക്കുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. അവന്‍ ഒരു കുഞ്ഞിനെ എടുത്ത് അരികിലിരുത്തി.uc .തങ്ങളില്‍ ആരാണു വലിയവനെന്ന കാര്യത്തില്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ തര്‍ക്കമാരംഭിച്ചു.4a -യേശു എന്താണര്‍ത്ഥമാക്കിയതെന്ന് ശിഷ്യന്മാര്‍ക്ക് മനസ്സിലായില്ല. അവര്‍ക്കു മനസ്സിലാകാത്തവിധം അതിന്‍റെ അര്‍ത്ഥം മറഞ്ഞിരുന്നു. അവന്‍ പറഞ്ഞതെന്താണെന്ന് അവനോടു ചോദിക്കാന്‍ ശിഷ്യന്മാര്‍ക്കു ഭയമായിരുന്നു.V% ,“ഞാനിപ്പോള്‍ നിങ്ങളോടു പറയുന്ന കാര്യങ്ങള്‍ മറക്കരുത്. മനുഷ്യപുത്രന്‍ ചില മനുഷ്യരുടെ നിയന്ത്രണത്തില്‍പെടാന്‍ പോകുന്നു.”'G +എല്ലാവരും ദൈവത്തിന്‍റെ മഹത്ശക്തിയില്‍ അത്ഭുതപ്പെട്ടു. യേശു ചെയ്ത സംഗതിയില്‍ എല്ലാവരും അത്ഭുതപ്പെട്ടിരിക്കുന്പോള്‍ യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു,,Q *കുട്ടി അവന്‍റെ അടുത്തേക്കു വരവേ ഭൂതം കുട്ടിയെ തള്ളിയിട്ടു. കുട്ടിക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു. പക്ഷേ യേശു അശുദ്ധാത്മാവിന് ശക്തമായ ആജ്ഞ നല്‍കി. കുട്ടി സുഖപ്പെട്ടു. യേശു അവനെ പിതാവിനു തിരികെ നല്‍കി. )യേശു മറുപടി പറഞ്ഞു, “ഇന്നത്തെ ആളുകളായ നിങ്ങള്‍ക്കു വിശ്വാസമേയില്ല. തെറ്റായ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ജീവിക്കുന്നു. ഞാനെത്രകാലം ഇനി നിങ്ങളോടൊത്തുണ്ടാവണം. നിങ്ങളെ സഹിക്കണം?” അനന്തരം യേശു അയാളോടു പറഞ്ഞു, “നിന്‍റെ മകനെ ഇവിടെ കൊണ്ടുവരിക.”-S (അശുദ്ധാത്മാവിനെ ഒഴിപ്പിക്കണമെന്ന് ഞാനങ്ങയുടെ ശിഷ്യന്മാരോട് യാചിച്ചു. എന്നാല്‍ അവര്‍ക്കതിനു കഴിഞ്ഞില്ല.” 'ഒരു അശുദ്ധാത്മാവ് എന്‍റെ മകനെ ബാധിച്ചിരിക്കുന്നു. അവന്‍ പെട്ടന്ന് നിലവിളിക്കുന്നു, അവന് ആത്മനിയന്ത്രണം നഷ്ടപ്പെടുകയും വായില്‍നിന്ന് നുരയും പതയും വരികയും ചെയ്യുന്നു. അശുദ്ധാത്മാവ് അവനെ നോവിക്കുന്നു. ഒരിക്കലും അവനെ വിട്ടുപോകുന്നുമില്ല.oW &ജനക്കൂട്ടത്തില്‍ നിന്നൊരാള്‍ യേശുവിനോടു വിളിച്ചു പറഞ്ഞു, “ഗുരോ, ദയവായി ഇവിടെ വന്ന് എന്‍റെ മകനെ നോക്കിയാലും, അവനെന്‍റെ ഏക പുത്രനാണ്.9k %അടുത്ത ദിവസം യേശുവും പത്രൊസും യോഹന്നാനും യാക്കോബും മലയിറങ്ങി വന്നു. ഒരു വലിയ ജനക്കൂട്ടം യേശുവിനെ കാണാന്‍ വന്നു.S $ശബ്ദം അവസാനിച്ചപ്പോള്‍ യേശു തനിയെ കാണപ്പെട്ടു. പത്രൊസ്, യാക്കോബ്, യോഹന്നാന്‍ എന്നിവര്‍ ഒന്നും പറഞ്ഞില്ല. ആ ദിവസങ്ങളില്‍ തങ്ങള്‍ കണ്ടതിനെപ്പറ്റി അവര്‍ ആരോടും പറഞ്ഞില്ല.- #മേഘത്തില്‍ നിന്നും ഒരു ശബ്ദം കേട്ടു. “ഇതെന്‍റെ പുത്രനാണ്. ഞാന്‍ തെരഞ്ഞെടുത്തവന്‍. അവനെ അനുസരിക്കുക.”oW "പത്രൊസ് ഇതു പറഞ്ഞുകൊണ്ടിരിക്കെ ഒരു മേഘം അവരെ പൊതിഞ്ഞു. മേഘത്താല്‍ ആവരണം ചെയ്യപ്പെട്ടതിനാല്‍ പത്രൊസും യാക്കോബും യോഹന്നാനും ഭയന്നു.D !മോശെയും ഏലിയാവും അവനെ വിട്ടു പോകുന്പോള്‍ പത്രൊസ് യേശുവിനോടു പറഞ്ഞു, “ഗുരോ, നാം ഇവിടെയായിരിക്കുന്നത് നല്ലത്. നമുക്ക് മൂന്നു കൂടാരങ്ങളുണ്ടാക്കാം. ഒന്നു നിനക്ക്, ഒന്നു മോശെയ്ക്ക്, ഒന്നു ഏലിയാവിന്.” (താന്‍ എന്താണു പറയുന്നതെന്ന് പത്രൊസിനു നിശ്ചയമില്ലായിരുന്നു.)= s പത്രൊസും മറ്റുള്ളവരും ഉറക്കമായിരുന്നു. പക്ഷേ ഉണര്‍ന്നെണീറ്റ അവര്‍ യേശുവിന്‍റെ തേജസ്സ് കണ്ടു. യേശുവിനോടൊപ്പം മറ്റു രണ്ടുപേര്‍ കൂടി നില്‍ക്കുന്നത് അവരും കണ്ടു.# ? മോശെയും ഏലിയാവും തേജസ്സോടു കൂടിയവരായിരുന്നു. അവര്‍ യേശുവുമായി യെരൂശലേമില്‍ സംഭവിക്കാനിരിക്കുന്ന അവന്‍റെ മരണത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു. w അപ്പോള്‍ അവനോടു രണ്ടുപേര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ മോശെയും ഏലിയാവുമായിരുന്നു.{ o പ്രാര്‍ത്ഥിക്കവേ, യേശുവിന്‍റെ മുഖഭാവം മാറി. അവന്‍റെ വസ്ത്രം തിളങ്ങുന്ന വെണ്‍മയുള്ളതായി.. U യേശു ഇക്കാര്യങ്ങള്‍ പറഞ്ഞ് എട്ടുദിവസത്തോളം കഴിഞ്ഞപ്പോള്‍ അവന്‍ പത്രൊസ്, യാക്കോബ്, യോഹന്നാന്‍, എന്നിവരെയും കൂട്ടി ഒരു മലയിലേക്ക് പ്രാര്‍ത്ഥിക്കാന്‍ പോയി.<q ഞാന്‍ നിങ്ങളോട് സത്യം പറയുന്നു. ഇവിടെ കൂടിയിരിക്കുന്ന നിങ്ങളില്‍ ചിലര്‍ മരിക്കുംമുന്പ് ദൈവരാജ്യം ദര്‍ശിക്കും.”0Y ആരെങ്കിലും എന്നെപ്പറ്റിയോ എന്‍റെ വചനങ്ങളെപ്പറ്റിയോ ലജ്ജിച്ചാല്‍ അവനെപ്പറ്റി ഞാന്‍ (മനുഷ്യപുത്രന്‍)ലജ്ജിക്കും. ഞാന്‍ എന്‍റെ മഹത്വത്തിലും പിതാവിന്‍റേയും പരിശുദ്ധദൂതന്മാരുടെയും മഹത്വത്തിലും വരുന്പോള്‍ ലജ്ജിക്കുന്നവരെയോര്‍ത്ത് ഞാന്‍ ലജ്ജിക്കും.q[ സ്വയം നശിപ്പിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തവന് ഈ ലോകം മുഴുവന്‍ കിട്ടിയാലെന്തു ഫലം? സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന് അത് നഷ്ടപ്പെടും. സ്വന്തം ജീവന്‍ എനിക്കുവേണ്ടി നഷ്ടപ്പെടുത്തുന്നവന് അതു രക്ഷിക്കാന്‍ കഴിയും.ve യേശു തുടര്‍ന്നു പറഞ്ഞു, “എന്നെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാം ത്യജിക്കണം. അവന്‍ തന്‍റെ കുരിശേന്തി നിത്യവും എന്നെ പിന്‍തുടരണം.1 “മനുഷ്യപുത്രന് ഒരുപാടു കഷ്ടം സഹിക്കേണ്ടതുണ്ട്. ജനത്തിന്‍റെ മൂപ്പന്മാരാലും മഹാപുരോഹിതന്മാരാലും ശാസ്ത്രിമാരാലും തിരസ്കരിക്കപ്പെടേണ്ടതുണ്ട്. മനുഷ്യപുത്രന്‍ വധിക്കപ്പെടും. പക്ഷേ മൂന്നാംനാള്‍ കഴിയുന്പോള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.”ve ഇക്കാര്യം ആരോടും പറയരുതെന്ന് യേശു അവര്‍ക്കു മുന്നറിയിപ്പു നല്‍കി. അനന്തരം യേശു പറഞ്ഞു,8i അനന്തരം അവന്‍ ചോദിച്ചു, “ആകട്ടെ, ഞാനാരെന്നാണു നിങ്ങള്‍ പറയുന്നത്?” പത്രൊസ് മറുപടി പറഞ്ഞു, “ദൈവം അയച്ച ക്രിസ്തു.”wg ശിഷ്യന്മാര്‍ പ്രതിവചിച്ചു, “ചിലര്‍ പറയുന്നു, അങ്ങ് സ്നാപകയോഹന്നനാണെന്ന്. ചിലര്‍ ഏലിയാവ് എന്നും മറ്റു ചിലര്‍ വളരെ പണ്ടുണ്ടായിരുന്ന പ്രവാചകരിലൊരാള്‍ പുനര്‍ജനിച്ചതെന്നും പറയുന്നു.”&E ഒരിക്കല്‍ യേശു ഒറ്റയ്ക്കു പ്രാര്‍ത്ഥിക്കുകയായിരുന്നു. ശിഷ്യന്മാരെല്ലാവരും അവിടെയെത്തി. യേശു അവരോടു ചോദിച്ചു, “ഞാന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്.”}~s എല്ലാവരും തൃപ്തിയാംവണ്ണം ഭക്ഷിച്ചു. എന്നിട്ടും കുറെയധികം ആഹാരം മിച്ചം വന്നു. പന്ത്രണ്ടു കൂടകളും മിച്ചം വന്ന ആഹാരം കൊണ്ടു നിറഞ്ഞിരുന്നു.} അനന്തരം യേശു അഞ്ചപ്പവും രണ്ടു മീനും എടുത്തു. അവന്‍ ആകാശത്തേക്കു നോക്കി, ആഹാരം തന്നതിനു ദൈവത്തോടു നന്ദി പറഞ്ഞു. എന്നിട്ട് അവന്‍ ആഹാരം പകുത്ത് ശിഷ്യന്മാരുടെ കൈയില്‍ കൊടുത്ത് വിളന്പാന്‍ പറഞ്ഞു. |  ശിഷ്യന്മാര്‍ പറഞ്ഞതനുസരിച്ച് ആളുകള്‍ ഇരുന്നു.l{Q (അവിടെ അയ്യായിരം പുരുഷന്മാരുണ്ടായിരുന്നു.) യേശു ശിഷ്യന്മാരോടു പറഞ്ഞു, “അവരോടു അന്‍പതുപേര്‍ വീതമുള്ള കൂട്ടങ്ങളായിരിക്കാന്‍ പറയൂ.”~zu പക്ഷേ യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങള്‍ ഇവര്‍ക്കെല്ലാവര്‍ക്കും കഴിക്കാന്‍ ആഹാരം വാങ്ങിക്കൊണ്ടുവരൂ.” ശിഷ്യന്മാര്‍ പറഞ്ഞു, “അഞ്ചു അപ്പവും രണ്ടു മീനും മാത്രമേ ഞങ്ങളുടെ കയ്യിലുള്ളൂ. അല്ലെങ്കില്‍ ഞങ്ങള്‍ പോയി വല്ലതും വാങ്ങി വരണം.”$yA സന്ധ്യയായപ്പോള്‍ പന്ത്രണ്ടു അപ്പൊസ്തലന്മാരും യേശുവിനടുത്തെത്തി പറഞ്ഞു, “ഇവിടം ആള്‍ത്താമസമില്ലാത്ത സ്ഥലമാണ്. ജനങ്ങളെ പറഞ്ഞയച്ചേക്കുക. അവര്‍ ചുറ്റുമുള്ള ഗ്രാമങ്ങളില്‍ ചെന്ന് ആഹാരം കണ്ടെത്തട്ടെ.”x എന്നാല്‍ യേശു എവിടെപ്പോയെന്ന് ജനങ്ങള്‍ അറിഞ്ഞു. അവര്‍ അവനെ പിന്തുടര്‍ന്നു. യേശു അവരെ സ്വാഗതം ചെയ്യുകയും ദൈവരാജ്യത്തെപ്പറ്റി അവരോടു സംസാരിക്കുകയും ചെയ്തു. അദ്ദേഹം രോഗികളെ സുഖപ്പെടുത്തി. K~|zxdw_usqgpboEmkihFg,dcbx```W^[YjX*VnURQ%ONLJIGFXD B@i?}=;:~7641/-,+*)'&%!bKP=  "Xs_ “അഞ്ചു പക്ഷികളെ വിറ്റത് വെറും രണ്ടു നാണയങ്ങള്‍ക്കല്ലേ? പക്ഷേ ദൈവം അതൊന്നും മറക്കില്ല.y ഭയക്കേണ്ട ആളെ ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തരാം. നിങ്ങളെ കൊല്ലാനും തുടര്‍ന്നു നരകത്തിലേക്കെറിയാനും ശക്തിയുള്ള ദൈവത്തെ മാത്രം ഭയപ്പെടുക. അതെ, അവനെ മാത്രമേ, നിങ്ങള്‍ പേടിക്കേണ്ടതായുള്ളൂ.oW അനന്തരം യേശു അവരോടു പറഞ്ഞു, “എന്‍റെ സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോടു പറയുന്നു, മനുഷ്യരെ ഭയപ്പെടരുത്. മനുഷ്യര്‍ക്ക് ശരീരത്തെ വധിക്കാനേ കഴിയൂ. അതിനപ്പുറം നിങ്ങളെ ഉപദ്രവിക്കാനാവില്ല.&E ഇരുട്ടത്തു നിങ്ങള്‍ പറഞ്ഞവയെല്ലാം വെളിച്ചത്തു കേള്‍ക്കും. രഹസ്യമുറിയിലിരുന്നു നിങ്ങള്‍ മന്ത്രിച്ചതെല്ലാം പുരപ്പുറത്തു നിന്ന് വിളിച്ചു പറയപ്പെടും.”F  മറഞ്ഞിരിക്കുന്നതെല്ലാം വെളിപ്പെടും. രഹസ്യങ്ങളെല്ലാം പരസ്യങ്ങളാകും.\  3 ഇതിനിടയില്‍ വലിയൊരു പുരുഷാരം അവിടെ തടിച്ചുകൂടി. പരസ്പരം ചവിട്ടിമെതിക്കുംവിധം അവര്‍ തിക്കിത്തിരക്കി. അവരോടു സംസാരിക്കുംമുന്പ് യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “പരീശന്മാരുടെ പുളിമാവിനെതിരെ ജാഗ്രത പുലര്‍ത്തുക. അവര്‍ കപടഭക്തിക്കാരാണെന്നാണു ഞാന്‍ പറഞ്ഞതിനര്‍ത്ഥം.k O 6യേശുവിനെക്കൊണ്ട് തെറ്റായതെന്തെങ്കിലും പറയിച്ചു കുരുക്കാനായിരുന്നു അവരുടെ ശ്രമം. 3 5യേശു അവിടം വിട്ടുപോകാന്‍ തുടങ്ങിയപ്പോള്‍ പരീശന്മാരും ശാസ്ത്രിമാരും അവനില്‍ ഉഗ്രമായി സമ്മര്‍ദ്ദം ചെലുത്തി. പലതിനെപ്പറ്റിയും അവര്‍ ചോദ്യങ്ങള്‍ ചോദിച്ച് അവനില്‍ നിന്നും ഉത്തരങ്ങളാവശ്യപ്പെട്ടു.V % 4“ശാസ്ത്രിമാരേ, നിങ്ങള്‍ക്കു ദുരിതം. ദൈവജ്ഞാനത്തിന്‍റെ താക്കോല്‍ നിങ്ങള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നു. നിങ്ങള്‍ സ്വയം പഠിക്കുകയില്ല. മറ്റുള്ളവരെ പഠിപ്പിക്കുകയുമില്ല.” 9 3ഹാബേലിന്‍റെ രക്തം ചിന്തിയതുമുതല്‍ സെഖര്യാവിന്‍റെ രക്തം ചിന്തിയതുവരെയുള്ള എല്ലാ കുറ്റങ്ങള്‍ക്കും നിങ്ങള്‍ ശിക്ഷിക്കപ്പെടും. സെഖര്യാവ് ബലിപീഠത്തിനും ദൈവാലയത്തിനുമിടയില്‍ വെച്ചു കൊല്ലപ്പെട്ടു. അതെ, ഞാന്‍ നിങ്ങളോടു പറയുന്നു ഈ തലമുറക്കാരായ നിങ്ങള്‍ അവയ്ക്കെല്ലാം വേണ്ടി ശിക്ഷിക്കപ്പെടും.)K 2അതുകൊണ്ട് ഈ തലമുറക്കാരായ നിങ്ങള്‍ ലോകാരംഭം മുതല്‍ കൊല്ലപ്പെട്ട പ്രവാചകരുടെ മരണത്തിനു ശിക്ഷി ക്കപ്പെടും. 1അതിനാലാണു ദൈവത്തിന്‍റെ ജ്ഞാനം ഇങ്ങനെ പറയുന്നത്, ‘ഞാനവരുടെ അടുത്തേക്കു പ്രവാചകരെയും അപ്പൊസ്തലന്മാരെയും അയയ്ക്കും. അവരില്‍ ചിലരെ ദുഷ്ടമനുഷ്യര്‍ വധിക്കും. മറ്റുള്ളവര്‍ പീഢിപ്പിക്കപ്പെടും.’wg 0ഇപ്പോഴാകട്ടെ നിങ്ങളുടെ പൂര്‍വ്വികരുടെ കര്‍മ്മത്തെ നിങ്ങള്‍ അംഗീകരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. അവര്‍ പ്രവാചകരെ കൊന്നു, നിങ്ങള്‍ പ്രവാചകര്‍ക്ക് ശവകുടീരങ്ങളൊരുക്കുന്നു.]3 /നിങ്ങള്‍ക്കു ദുരിതം, എന്തെന്നാല്‍ നിങ്ങള്‍ പ്രവാചകര്‍ക്കു ശവകുടീരങ്ങളൊരുക്കുന്നു. അവരെ നിങ്ങളുടെ പൂര്‍വ്വികര്‍ കൊന്നതാണ്.`9 .യേശു പറഞ്ഞു, “ശാസ്ത്രിമാരേ, നിങ്ങള്‍ക്കു കൂടി ദുരിതം. വിഷമകരമായ നിയമങ്ങള്‍ നിങ്ങളുണ്ടാക്കുന്നു. അവ അനുസരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നു. എന്നാല്‍ നിങ്ങളാകട്ടെ അവയിലൊരു നിയമവും പാലിക്കാന്‍ ശ്രമിക്കുന്നു കൂടിയില്ല.N -ശാസ്ത്രിമാരിലൊരാള്‍ യേശുവിനോടു പറഞ്ഞു, “ഗുരോ, പരീശന്മാരെപ്പറ്റി നീ ഇതു പറയുന്പോള്‍ ഞങ്ങളെക്കൂടി അധിക്ഷേപിക്കുകയാണ്.”hI ,നിങ്ങള്‍ക്കു ദുരിതം, എന്തെന്നാല്‍ മറവിലുള്ള കുഴിമാടങ്ങള്‍ പോലെയാണു നിങ്ങള്‍. മനുഷ്യര്‍ അറിയാതെ അതിനു മുകളില്‍കൂടി നടക്കുന്നു.”H  +“പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. എന്തെന്നാല്‍ പള്ളികളില്‍ പ്രധാന ഇരിപ്പിടങ്ങള്‍ കിട്ടുന്നതു നിങ്ങളിഷ്ടപ്പെട്ടു. ചന്തയില്‍ ജനങ്ങളുടെ ബഹുമാനം നിങ്ങള്‍ ആഗ്രഹിച്ചു./ *പക്ഷേ, പരീശന്മാരേ, നിങ്ങള്‍ക്കു ദുരിതം! കാരണം, നിങ്ങള്‍ തുളസിയിലും അരൂതയിലും എല്ലാ സസ്യങ്ങളിലും പോലും നേടിയതിന്‍റെ പത്തിലൊന്നു ദൈവത്തിനു നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ മറ്റുള്ളവരോട് നീതി പുലര്‍ത്തുന്നതില്‍ ഉപേക്ഷവരുത്തുന്നു. മര്യാദകാട്ടാനും ദൈവത്തെ സ്നേഹിക്കാനും മറക്കുന്നു. ഇതു നിങ്ങള്‍ ചെയ്യേണ്ടതാണ്. അതോടൊപ്പം പത്തിലൊന്നു കൊടുക്കുന്നതും നിങ്ങള്‍ തുടര്‍ന്നു ചെയ്യേണ്ടതുണ്ട്.~5 )നിങ്ങളുടെ ചഷകങ്ങളിലുള്ളതെല്ലാം ആവശ്യക്കാരനു കൊടുക്കുക. അപ്പോള്‍ നിങ്ങള്‍ പൂര്‍ണ്ണമായും ശുദ്ധമാകും.c}? (നിങ്ങള്‍ വിഡ്ഢികളാണ്. പുറം നിര്‍മ്മിച്ചവന്‍ (ദൈവം) തന്നെയാണകവും നിര്‍മ്മിച്ചത്.u|c 'കര്‍ത്താവ് അയാളോടു പറഞ്ഞു, “നിങ്ങള്‍ പരീശന്മാര്‍ ചഷകങ്ങളടെയും പാത്രങ്ങ ളുടെയും പുറം മാത്രം കഴുകുന്നു. എന്നാല്‍ നിങ്ങളുടെ ഉള്ളില്‍ ദുരാഗ്രഹവും ദുഷ്ടതയും കൊണ്ട് നിറഞ്ഞിരിക്കുന്നു.d{A &എന്നാല്‍ ആഹാരത്തിനു മുന്പ് യേശു കൈകഴുകാതിരുന്നതു കണ്ട് പരീശന്‍ അത്ഭുതപ്പെട്ടു.zy %യേശു സംസാരം അവസാനിപ്പിച്ചപ്പോള്‍ ഒരു പരീശന്‍ തന്നോടൊപ്പം ഭക്ഷണം കഴിക്കാന്‍ ചെന്നിരുന്നു.;yo $നിങ്ങളുടെ ശരീരമാകെ തിളക്കമാര്‍ന്നതായാല്‍, ഇരുണ്ട സ്ഥലമില്ലാതിരുന്നാല്‍, നിങ്ങള്‍ മിന്നല്‍ പോലെ പ്രകാശിക്കും.”Vx% #അതിനാല്‍ ശ്രദ്ധാലുവായിരിക്കുക! നിങ്ങളിലെ പ്രകാശം ഇരുട്ടുവാനനുവദിക്കരുത്.hwI "നിങ്ങളുടെ കണ്ണ് ശരീരത്തിന്‍റെ പ്രകാശമാണ്. കണ്ണുകള്‍ നന്നായിരുന്നാല്‍ നിങ്ങളുടെ ശരീരം പ്രകാശമാനമായിരിക്കും. കണ്ണുകള്‍ ചീത്തയായിരുന്നാല്‍ നിങ്ങളുടെ ശരീരം ഇരുണ്ടതായിരിക്കും.Zv- !“ആരും വിളക്കു കൊളുത്തി പറയ്ക്കടിയില്‍ വെയ്ക്കുകയോ ഒളിച്ചു വെയ്ക്കുകയോ ചെയ്യുന്നില്ല. മറിച്ച് അകത്തു കടന്നുവരുന്നവര്‍ക്കു വ്യക്തമായി കാണാനായി അതു മേശയില്‍ വയ്ക്കുന്നു. u ന്യായവിധിദിവസം നീനെവേക്കാര്‍ ഇന്നത്തെ തലമുറക്കാരോടൊപ്പം എഴുന്നേറ്റുനിന്ന് നിങ്ങള്‍ തെറ്റുകാരാണെന്നു പറയും. എന്തുകൊണ്ട്? യോനയുടെ പ്രസംഗങ്ങള്‍ കേട്ട് അവര്‍ മാനസാന്തരപ്പെട്ടു. ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ യോനയേക്കാളും ശ്രേഷ്ഠനാണ്.'tG ന്യായവിധിദിവസം തെക്കിന്‍റെ രാജ്ഞി ഉയിര്‍ത്തെഴുന്നേറ്റ് ഈ തലമുറക്കാരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും. കാരണം അവള്‍ വളരെ വളരെ അകലെനിന്നും ശലോമോന്‍റെ ജ്ഞാനം നിറഞ്ഞ വചനം കേള്‍ക്കാനെത്തി. ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ ശലോമോനെക്കാള്‍ ശ്രേഷ്ഠനാണ്.,sQ യോനാ, നീനെവേക്കാര്‍ക്ക് ഒരു അടയാളമായിരുന്നു. മനുഷ്യപുത്രനും അതുപോലെ ഈ തലമുറക്കാര്‍ക്ക് അടയാളമായിരിക്കും.r ജനക്കൂട്ടം വലുതായിക്കൊണ്ടിരുന്നു. യേശു പറഞ്ഞു, “ഇന്നത്തെ തലമുറ ദുഷിച്ചതാണ്. അവര്‍ ദൈവത്തിന്‍റെ അടയാളമായി ഒരത്ഭുത സംഭവം ആവശ്യപ്പെടുന്നു. പക്ഷേ അവര്‍ക്കതു കിട്ടില്ല. യോനായ്ക്കന്നു സംഭവിച്ച അത്ഭുതമല്ലാതെ മറ്റൊരടയാളവും ലഭിക്കുകയില്ല.5qc എന്നാല്‍ യേശു പറഞ്ഞു, “ദൈവവചനങ്ങള്‍ കേള്‍ക്കുകയും അതു അനുസരിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ സന്തുഷ്ടര്‍.”{po യേശു ഇത്രയും പറഞ്ഞപ്പോള്‍ അവിടെ കൂടിയിരുന്നവരില്‍ ഒരു സ്ത്രീ സംസാരിക്കാന്‍ തുടങ്ങി. അവള്‍ യേശുവിനോടു പറഞ്ഞു, “നിന്നെ പ്രസവിച്ചതിനാലും മുലയൂട്ടിയതിനാലും നിന്‍റെ അമ്മ അനുഗൃഹീതയാണ്.”Co അശുദ്ധാത്മാവ് മടങ്ങിപ്പോയി തന്നെക്കാള്‍ ദുഷ്ടരായ ഏഴു അശുദ്ധാത്മാക്കളുമായി വന്നു. അവരെല്ലാം കൂടി അയാളില്‍ പ്രവേശിക്കുന്നു. അതോടെ അയാളുടെ ഗതി പഴയതിലും കഷ്ടമായി.”hnI മടങ്ങിച്ചെല്ലുന്പോള്‍ ആ മനുഷ്യന്‍ വൃത്തിയാക്കപ്പെട്ടവനും ശുദ്ധനുമായി കാണുന്നു.Fm “അശുദ്ധാത്മാവ് ഒരാളെ വിട്ടു പോകുന്പോള്‍ വിശ്രമിക്കാനിടം തേടി മരുഭൂമികളിലൂടെ സഞ്ചരിക്കും. പക്ഷേ അതിന് ഒരിടവും കിട്ടുകയില്ല. അതിനാല്‍ അശുദ്ധാത്മാവ് പറയുന്നു, ‘ഞാന്‍ വിട്ടൊഴിഞ്ഞു പോന്നവനിലേക്ക് തന്നെ മടങ്ങും.’Sl ‘എന്നോടൊപ്പം നില്‍ക്കാത്തവന്‍ എനിക്കെതിരാണ്. എന്നോടൊപ്പം പ്രവര്‍ത്തിക്കാത്തവന്‍ എനിക്കെതിരായി പ്രവര്‍ത്തിക്കുന്നു.’Jk  പക്ഷേ അവനെക്കാള്‍ ശക്തനായവന്‍ അയാളെ കീഴടക്കുമെന്നിരിക്കട്ടെ, അയാള്‍ മറ്റെയാള്‍ വിശ്വാസമര്‍പ്പിച്ചിരുന്ന എല്ലാ ആയുധങ്ങളും പിടിച്ചെടുക്കും. പിന്നെ ശക്തന്‍ മറ്റെയാളുടെ വീട്ടിലെ സാധനങ്ങള്‍ ആവശ്യം പോലെ എടുക്കും.Bj} “ശക്തനായ ഒരുവന്‍ അനേകം ആയുധങ്ങളോടെ സ്വന്തം വീടിനു കാവല്‍ നിന്നാല്‍ അവന്‍റെ വീട്ടിലുള്ള സാമഗ്രികള്‍ സുരക്ഷിതമാണ്.oiW എന്നാല്‍ ഞാന്‍ ദൈവത്തിന്‍റെ ശക്തിയിലാണ് ഭൂതങ്ങളെ ഓടിക്കുന്നത്. ദൈവരാജ്യം നിങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞുവെന്ന് ഇതു കാണിക്കുന്നു.`h9 ഞാനങ്ങനെ ചെയ്യുന്നുവെങ്കില്‍ നിങ്ങളുടെ ആള്‍ക്കാര്‍ ഏതു ശക്തി ഉപയോഗിച്ചാണ് ഭൂതങ്ങളെ ഓടിക്കുക. നിങ്ങള്‍ പറയുന്നത് തെറ്റാണെന്ന് നിങ്ങളുടെ ആള്‍ക്കാര്‍ തന്നെ തെളിയിക്കുന്നു.cg? അതുപോലെ സാത്താന്‍ സാത്താനെതിരെ പൊരുതിയാല്‍ അവന്‍റെ രാജ്യമെങ്ങനെ നിലനില്‍ക്കും. നിങ്ങള്‍ പറയുന്നു, ഭൂതങ്ങളെ ഒഴിപ്പിക്കാന്‍ ഞാന്‍ ബെയെത്സെബൂലിന്‍റെ ശക്തി ഉപയോഗിച്ചുവെന്ന്.wfg പക്ഷേ അവരുടെ വിചാരങ്ങള്‍ യേശുവിനറിയാമായിരുന്നു. അതിനാലവന്‍ അവരോടു പറഞ്ഞു, “അന്തഃച്ഛിദ്രമുള്ള ഏതു രാജ്യവും നശിക്കും. സ്വന്തം അംഗങ്ങള്‍ക്കെതിരായി പൊരുതുന്ന കുടുംബവും ചിതറിപ്പോകും.e3 മറ്റു ചിലര്‍ക്ക് യേശുവിനെ പരീക്ഷിക്കണമായിരുന്നു. അവര്‍ അവനോടു ഒരു സ്വര്‍ഗ്ഗീയ അടയാളം ആവശ്യപ്പെട്ടു.)dK പക്ഷേ ചിലര്‍ പറഞ്ഞു, “ഭൂതങ്ങളുടെ രാജാവായ ബെയെത്സെബൂലിന്‍റെ ശക്തിയാലാണ് യേശു ഭൂതങ്ങളെ ഒഴിപ്പിക്കുന്നത്.”c3 യേശു ഒരിക്കല്‍ ഊമനായ ഒരാളില്‍ നിന്ന് ഭൂതത്തെ ഒഴിപ്പിക്കുകയായിരുന്നു. ഭൂതം പുറത്തു കടന്നപ്പോള്‍ അയാള്‍ക്കു സംസാരിക്കാറായി. ആളുകള്‍ അത്ഭുതപ്പെട്ടു.7bg നിങ്ങള്‍ എല്ലാവരെയും പോലെ ദുഷ്ടരാണ്. എങ്കിലും സ്വന്തം കുഞ്ഞുങ്ങള്‍ക്കെങ്ങനെ നല്ല സമ്മാനങ്ങള്‍ കൊടുക്കണമെന്ന് നിങ്ങള്‍ക്കറിയാം. അതിനേക്കാളേറെ നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവിന് തന്നോടു ചോദിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കണമെന്ന് നന്നായറിയാം.iaK അല്ലെങ്കില്‍ നിങ്ങളുടെ മകന്‍ മുട്ട ചോദിച്ചാല്‍ നിങ്ങളവന് തേളിനെ കൊടുക്കുമോ? ഇല്ല.8`i “നിങ്ങളുടെ മക്കള്‍ നിങ്ങളോടു മത്സ്യം ആവശ്യപ്പെട്ടാല്‍ നിങ്ങളെന്തു ചെയ്യും. ഏതെങ്കിലും പിതാവ് അപ്പോള്‍ പാന്പിനെ കൊടുക്കുമോ? ഇല്ല, നിങ്ങള്‍ മത്സ്യമേ കൊടുക്കൂ.<_q അതെ, തുടര്‍ച്ച യായി അന്വേഷിക്കുന്നവന്‍ കണ്ടെത്തും. തുടര്‍ച്ചയായി മുട്ടുന്നവനു മുന്നില്‍ വാതില്‍ തുറക്കപ്പെടും.+^O അതുകൊണ്ട് ഞാന്‍ നിങ്ങളോടു പറയുന്നു, തുടരെ ചോദിക്കുവിന്‍, ദൈവം നിങ്ങള്‍ക്കു തരും. തുടര്‍ച്ചയായി അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും. തുടര്‍ച്ചയായി മുട്ടുവിന്‍, നിങ്ങള്‍ക്കായി വാതില്‍ തുറക്കപ്പെടും.g]G ഞാന്‍ നിങ്ങളോടു പറയുന്നു. അടുത്ത സ്നേഹിതനാണെങ്കിലും ആ സമയത്ത് അയാള്‍ നിങ്ങള്‍ക്ക് ഒന്നും തന്നില്ലെന്നു വരാം. എന്നാല്‍ നിര്‍ബന്ധപൂര്‍വ്വം തുടരെ, തുടരെ ചോദിച്ചാല്‍ തീര്‍ച്ചയായും അയാള്‍ എഴുന്നേറ്റ് വന്ന് എന്തെങ്കിലും തരും.O\ സുഹൃത്ത് അകത്തു നിന്നിങ്ങനെ പറയുന്നുവെന്നിരിക്കട്ടെ, ‘കടന്നുപോകൂ, എന്നെ ശല്യപ്പെടുത്തരുത്. വാതില്‍ പൂട്ടിയിരിക്കുന്നു. ഞാനും കുട്ടികളും കിടക്കയിലാണ്. എനിക്കിപ്പോള്‍ എഴുന്നേറ്റ് നിനക്കു റൊട്ടി തരാനൊന്നും വയ്യ.’B[ [This verse may not be a part of this translation]BZ [This verse may not be a part of this translation]Y ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ, എന്തെന്നാല്‍ ഞങ്ങളോടു തെറ്റു ചെയ്ത എല്ലാവരോടും ഞങ്ങള്‍ ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ.” X അന്നന്നാവശ്യമുള്ള അപ്പം ഞങ്ങള്‍ക്കു നല്‍കേണമേ.%WC യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കൂ: ‘പിതാവേ, അങ്ങയുടെ നാമം പൂജിതമായിരിക്കേണമേ. നിന്‍റെ രാജ്യം വരേണമേ.wV i ഒരിടത്തുവച്ച് യേശു പ്രാര്‍ത്ഥിക്കുകയായിരുന്നു. അവന്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന്‍ പറഞ്ഞു, “കര്‍ത്താവേ, യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു. അതുപോലെ നീ ഞങ്ങളെയും പഠിപ്പിക്കണമേ.”U% *ഒന്നു മാത്രമാണു പ്രധാനം. മറിയ ശരിയായതു തിരഞ്ഞെടുത്തു. അത് അവളില്‍ നിന്ന് എടുത്തു കളയപ്പെടുകയില്ല.”AT{ )പക്ഷേ യേശു ഇതാണു പറഞ്ഞത്, “മാര്‍ത്തയേ, മാര്‍ത്തയേ, നീ പലകാര്യങ്ങള്‍കൊണ്ട് ഉത്കണ്ഠപ്പെട്ടു മനം കലങ്ങിയിരിക്കുന്നു.jSM (അധികം ജോലി ചെയ്യാനുണ്ടായിരുന്നതിനാല്‍ മാര്‍ത്തയ്ക്കു ദേഷ്യം വന്നു. അവള്‍ അകത്തു ചെന്നു പറഞ്ഞു, “കര്‍ത്താവേ, എന്‍റെ സഹോദരി വീട്ടുജോലികള്‍ എന്നെ മാത്രമേല്പിച്ചതില്‍ അങ്ങയ്ക്ക് വൈഷമ്യമില്ലേ? അവളോട് എന്നെ സഹായിക്കാന്‍ പറയൂ.”pRY 'മാര്‍ത്തയ്ക്കു മറിയ എന്നൊരു സഹോദരിയുണ്ടായിരുന്നു. മറിയ യേശുവിന്‍റെ കാല്‍ക്കലിരുന്ന് അവന്‍റെ വചനങ്ങള്‍ കേട്ടുകൊണ്ടിരുന്നു. മാര്‍ത്തയാകട്ടെ വീട്ടുജോലികള്‍ ചെയ്തുകൊണ്ടിരുന്നു.TQ! &തങ്ങളുടെ യാത്രക്കിടയില്‍ യേശു ഒരു പട്ടണത്തിലേക്കു പോയി. അവിടെ മാര്‍ത്തയെന്ന സ്ത്രീ അവനെ അവളുടെ വസതിയില്‍ സ്വാഗതം ചെയ്തു.P+ %ശാസ്ത്രി പറഞ്ഞു, “അയാളെ സഹായിച്ചവന്‍.” യേശു പറഞ്ഞു, “എങ്കില്‍ നീയും പോയി അയാള്‍ ചെയ്തതു പോലെ ചെയ്യൂ.”O{ $യേശു ചോദിച്ചു, “ഈ മൂന്നു പേരില്‍ ആരാണ് കവര്‍ച്ചക്കാര്‍ക്കിരയായ മനുഷ്യന് അയല്‍ക്കാരനായത്?”N7 #പിറ്റേന്ന് രണ്ടു വെള്ളിനാണയങ്ങളെടുത്ത് സത്രം സൂക്ഷിപ്പുകാരന് കൊടുത്തിട്ടു പറഞ്ഞു, ‘ഇയാളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഞാനിനിയും വരുന്പോള്‍ നിനക്കു ചെലവുവരുന്ന കൂടുതല്‍ തുക തന്നുകൊള്ളാം.’”KM "അയാള്‍ യാത്രക്കാരന്‍റെ മുറിവുകളില്‍ ഒലീവെണ്ണയും വീഞ്ഞും പുരട്ടി. മുറിവുകള്‍ തുണിവച്ച് കെട്ടി. അനന്തരം ശമര്യാക്കാരന്‍ തന്‍റെ കഴുതപ്പുറത്തിരുത്തി അയാളെ ഒരു സത്രത്തിലെത്തിച്ചു. അവിടെയിരുന്ന് അയാളെ ശുശ്രൂഷിച്ചു.L} !പിന്നീട് ആ വഴി വന്നത് ഒരു ശമര്യാക്കാരനായിരുന്നു. ശമര്യാക്കാരന്‍ മുറിവേറ്റ ആളുടെയടുത്തെത്തി അയാളെ കണ്ടു. ശമര്യാക്കാരനു ദീനാനുകന്പ തോന്നി.K{ അടുത്തതായി ഒരു ലേവ്യന്‍ ആ വഴിക്കെത്തി. അയാളും യാത്രക്കാരനെകണ്ട് മറുവശത്തുകൂടി നടന്നുപോയി.'JG ആ സമയം ഒരു യെഹൂദപുരോഹിതന്‍ ആ വഴി കടന്നുപോയി. അവശനായ ആ മനുഷ്യനെ കണ്ടെങ്കിലും പുരോഹിതന്‍ അയാളെ സഹായിക്കാന്‍ നില്‍ക്കാതെ, നടന്നു മറുവശത്തുകൂടെ കടന്നുപോയി.eIC ഇതിനുത്തരമായി യേശു പറഞ്ഞു, “ഒരാള്‍ യെരൂശലേമില്‍ നിന്നും യെരീഹോവിലേക്കു പോകുകയായിരുന്നു. കുറെ കള്ളന്മാര്‍ അയാളെ വളഞ്ഞു. അവര്‍ അയാളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മര്‍ദ്ദിക്കുകയും ചെയ്തു. എന്നിട്ട് അയാളെ വഴിയിലിട്ടിട്ട് കടന്നുകളഞ്ഞു. അയാള്‍ അര്‍ദ്ധപ്രാണനായിരുന്നു.fHE പക്ഷേ ചോദ്യം ചോദിച്ചതിനു തന്നെത്തന്നെ ന്യായീകരിക്കണമെന്നും അയാള്‍ക്കുണ്ടായിരുന്നു. അതിനാലവന്‍ യേശുവിനോടു ചോദിച്ചു, “പക്ഷേ ഞാന്‍ സ്നേഹിക്കേണ്ട എന്‍റെ അയല്‍ക്കാരന്‍ ആരാണ്?”G- യേശു അയാളോടു പറഞ്ഞു, “നിന്‍റെ ഉത്തരം ശരിയാണ്. അതുപോലെ പ്രവര്‍ത്തിക്കൂ. നിനക്കു നിത്യജീവിതം കിട്ടും.” R~|fzyvvtfrqMpoZmkji1g0fdWc_a_]\Y=8;:8w654}30"/_-+*f)'%"! ?Q c I @%hcI കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നീ ഭാഗങ്ങളില്‍നിന്നും ആളുകള്‍ വരും. അവര്‍ സ്വര്‍ഗ്ഗരാജ്യത്തിലെ മേശയ്ക്കു ചുറ്റും ഇരിക്കും.b' ദൈവരാജ്യത്ത് നിങ്ങള്‍ അബ്രഹാമിനെയും യിസ്ഹാക്കിനെയും യാക്കോബിനെയും മറ്റെല്ലാ പ്രവാചകരെയും കാണും. പക്ഷേ നിങ്ങളെ പുറത്തു തന്നെ നിര്‍ത്തും. അപ്പോള്‍ നിങ്ങള്‍ ഭയവും ക്രോധവും കൊണ്ട് നിലവിളിക്കും.8ai അപ്പോള്‍ അവന്‍ പറയും, ‘എനിക്കു നിങ്ങളെ അറിയില്ല. നിങ്ങള്‍ എവിടെ നിന്നു വന്നു? എന്നില്‍ നിന്നു വളരെ അകലെ കടന്നുപോക. നിങ്ങളുടെ പ്രവര്‍ത്തികള്‍ ദുഷ്ടതയുള്ളതാണ്.’`+ അപ്പോള്‍ നിങ്ങള്‍ പറയും, ‘ഞങ്ങള്‍ നിന്നോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തിട്ടുണ്ട്. നീ ഞങ്ങളുടെ പട്ടണങ്ങളിലെ വഴികളില്‍ പഠിപ്പിച്ചിട്ടുണ്ട്.’_ വീട്ടുടമ തന്‍റെ വാതില്‍ അടച്ചു കഴിഞ്ഞാല്‍, പുറത്തുനിന്ന് നിങ്ങള്‍ക്കു മുട്ടുവാന്‍ കഴിയും. എന്നാല്‍ അവന്‍ തുറക്കുകയില്ല. നിങ്ങള്‍ക്കു പറയാം, ‘യജമാനനേ, ദയവായി ഞങ്ങള്‍ക്കുവേണ്ടി വാതില്‍ തുറന്നാലും.’ പക്ഷേ അയാള്‍ മറുപടി പറയും, ‘എനിക്കു നിങ്ങളെ അറിയില്ല. നിങ്ങള്‍ എവിടെനിന്നാണ് വരുന്നത്?’^' “സ്വര്‍ഗ്ഗത്തിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ കടക്കുവാന്‍ കഠിനമായി പരിശ്രമിക്കൂ. അതു കടക്കാന്‍ പലരും ശ്രമിക്കും. എങ്കിലും ചിലര്‍ക്കേ അതിനു കഴിയൂ.d]A ചിലര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, എത്ര പേര്‍ രക്ഷിക്കപ്പെടും? കുറച്ചുപേര്‍ മാത്രമേ രക്ഷിക്കപ്പെടുകയുള്ളോ?” യേശു പറഞ്ഞു,1\[ യേശു എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിക്കുകയായിരുന്നു. അവന്‍ യെരൂശലേമിലേക്കുള്ള യാത്ര തുടര്‍ന്നു.y[k അത് പുളിമാവുപോലെയാണ്. ഒരു സ്ത്രീ പാത്രത്തില്‍ മൂന്ന് അളവു റൊട്ടിമാവിനോടു പുളിമാവ് ചേര്‍ത്ത് കുഴയ്ക്കുന്നു. മാവു പുളിച്ചു പൊന്തുന്നു.”&ZE യേശു വീണ്ടും പറഞ്ഞു, “ദൈവരാജ്യത്തെ ഞാനെന്തിനോടുപമിക്കണം.dYA ദൈവരാജ്യം കടുകുചെടിയുടെ വിത്തു പോലെയാണ്. ഒരാള്‍ ഈ വിത്ത് അയാളുടെ തോട്ടത്തില്‍ വിതയ്ക്കുന്നു. വിത്ത് മുളച്ച് വലിയ ചെടിയാകുന്നു. പക്ഷികള്‍ അതിന്‍റെ ശാഖകളില്‍ കൂടുകൂട്ടുന്നു.”TX! യേശു പറഞ്ഞു, “ദൈവരാജ്യം എന്തു പോലെയാണ്? എന്തിനോടാണ് ഞാനതിനെ ഉപമിക്കേണ്ടത്.Wy യേശു ഇതു പറഞ്ഞപ്പോള്‍ അവന്‍റെ എതിരാളികള്‍ എല്ലാം സ്വയം ലജ്ജിച്ചു. യേശു ചെയ്തുകൊണ്ടിരുന്ന അത്ഭുതകര്‍മ്മങ്ങളില്‍ എല്ലാവരും സന്തുഷ്ടരായി.VV% ഞാനിപ്പോള്‍ രോഗശാന്തി വരുത്തിയ ഈ സ്ത്രീ ഒരു യെഹൂദസഹോദരിയാണ്. പക്ഷേ പതിനെട്ടു വര്‍ഷമായി സാത്താന്‍ അവളെ ബന്ധിച്ചിരിക്കുന്നു. തീര്‍ച്ചയായും ശബ്ബത്തു ദിവസം അവളെ അവളുടെ ബന്ധനത്തില്‍ നിന്ന് മോചിപ്പിച്ചതില്‍ തെറ്റില്ല.”U കര്‍ത്താവ് (യേശു) മറുപടി പറഞ്ഞു, “കപടഭക്തിക്കാരേ, നിങ്ങള്‍ ശബ്ബത്തു ദിവസം പോലും നിങ്ങളുടെ പണിമൃഗങ്ങളെ വെള്ളം കുടിപ്പിക്കാന്‍ കൊണ്ടുപോകാറില്ലേ.T/ ശബ്ബത്തു ദിവസം യേശു രോഗശാന്തി വരുത്തിയതില്‍ യെഹൂദപ്പള്ളിയിലെ നേതാവ് രോഷാകുലനായി. അയാള്‍ ജനങ്ങളോടു പറഞ്ഞു, “ജോലി ചെയ്യാന്‍ ആറു ദിവസങ്ങളുണ്ട്. അതിനാല്‍ ആ ദിവസങ്ങളില്‍ വന്ന് രോഗശാന്തി നേടാം. പക്ഷേ ശബ്ബത്തു ദിവസം രോഗശാന്തിക്കായി വരാതിരിക്കുക.”8Si യേശു അവളുടെ പുറത്ത് അവന്‍റെ കൈകള്‍ വെച്ചു. അപ്പോള്‍ അവള്‍ക്കു നിവര്‍ന്നു നില്‍ക്കാനായി അവള്‍ ദൈവത്തെ വാഴ്ത്തി.pRY അവളെ കണ്ട യേശു അവളെ അടുത്തുവിളിച്ചു പറഞ്ഞു, “സ്ത്രീയേ, നീ രോഗവിമുക്തയായിരിക്കുന്നു.”CQ അവിടെ അശുദ്ധാത്മാവ് ബാധിച്ച ഒരു സ്ത്രീയുണ്ടായിരുന്നു. ആത്മാവ് അവളെ പതിനെട്ടു വര്‍ഷമായി കൂനിയാക്കിയിരുന്നു. അവള്‍ക്കു നിവര്‍ന്നു നില്‍ക്കുവാനാകുമായിരുന്നില്ല.7Pg യേശു ശബ്ബത്തു ദിവസം യെഹൂദപ്പള്ളിയില്‍ പഠിപ്പിക്കുകയായിരുന്നു.O# അടുത്ത വര്‍ഷം ഇതു കായ്ച്ചേക്കാം. എന്നിട്ടും കായ്ക്കുന്നില്ലെങ്കില്‍ അങ്ങയ്ക്കു വെട്ടിക്കളയാം.’”BN} പക്ഷേ ദാസന്‍ പറഞ്ഞു, ‘യജമാനനേ, ഈ മരത്തിന് കായ്ക്കാന്‍ ഒരുവര്‍ഷം കൂടി അനുവദിക്കൂ. ഞാനിതിന്‍റെ ചുവടു കിളച്ച് വളം ഇടാം.#M? തോട്ടം സൂക്ഷിപ്പുകാരനായ ഒരു ദാസന്‍ അയാള്‍ക്കുണ്ടായിരു ന്നു. അയാള്‍ ദാസനോടു പറഞ്ഞു, ‘മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിമരത്തില്‍ പഴം ഉണ്ടോ എന്നു നോക്കുന്നു. പക്ഷേ ഒരിക്കലും ഒന്നും കണ്ടില്ല. ഇതു വെട്ടിക്കളയൂ! എന്തിനാണിത്രയും ഭൂമി മെനക്കെടുത്തുന്നത്?L യേശു ഈ കഥ പറഞ്ഞു, “ഒരാള്‍ക്ക് ഒരു അത്തിമരമുണ്ടായിരുന്നു. അത് അയാളുടെ മുന്തിരിത്തോട്ടത്തിലാണ് നട്ടിരുന്നത്. അയാള്‍ ആ മരത്തില്‍ കായ് വല്ലതുമുണ്ടോ എന്നു വന്നു നോക്കിയെങ്കിലും ഒന്നും കണ്ടില്ല.fKE ആയിരുന്നില്ല. പക്ഷേ ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ടില്ലെങ്കില്‍ നിങ്ങളെല്ലാം അതുപോലെ നശിപ്പിക്കപ്പെടും.”PJ ശീലോഹാമിലെ ഗോപുരമിടിഞ്ഞു വീണു മരിച്ചവരോ, അവര്‍ യെരൂശലേമിലെ മറ്റാള്‍ക്കാരെക്കാള്‍ പാപികളാണെന്നു നിങ്ങള്‍ കരുതുന്നുവോ?XI) അല്ല, അവരങ്ങനെയായിരുന്നില്ല. പക്ഷേ നിങ്ങളെല്ലാവരും മാനസാന്തരപ്പെട്ടില്ലെങ്കില്‍ അവരെപ്പോലെ നിങ്ങളും നശിപ്പിക്കപ്പെടും.MH യേശു പറഞ്ഞു, “അവര്‍ മറ്റെല്ലാ ഗലീലക്കാരെക്കാള്‍ പാപികളായതിനാലാണ് അവര്‍ക്കിതു സംഭവിച്ചതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?HG  ആ സമയം അവനോടൊപ്പം ചിലരുണ്ടായിരുന്നു. ചില ഗലീലക്കാര്‍ക്ക് എന്തു സംഭവിച്ചുവെന്ന് അവര്‍ അവനോടു പറഞ്ഞു. അവര്‍ ആരാധിക്കവേ പീലാത്തോസ് അവരെ വധിച്ചു. അവരുടെ രക്തം യാഗത്തില്‍ മൃഗങ്ങളുടെ രക്തത്തോട് പീലാത്തോസ് കലര്‍ത്തി.?Fw ;എല്ലാം എടുത്തതിനുശേഷമല്ലാതെ അവര്‍ നിങ്ങളെ അവിടെ നിന്നും വിടില്ല.” E  :ആരെങ്കിലും നിങ്ങള്‍ക്കെതിരെ കുറ്റമാരോപിക്കുകയും നിങ്ങള്‍ അയാളുടെ കൂടെ കോടതിയില്‍ പോവുകയും ചെയ്യുന്പോള്‍ വഴിക്കുവച്ചു തന്നെ പ്രശ്നം തീര്‍ക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ അയാള്‍ നിങ്ങളെ ന്യായാധിപന്‍റെ മുന്പിലെത്തിക്കും. ന്യായാധിപന്‍ നിങ്ങളെ ഉദ്യോഗസ്ഥന്‍റെ കൈയില്‍ ഏല്പിക്കും. അയാള്‍ നിങ്ങളെ തടവറയിലേക്ക് എറിയുകയും ചെയ്യും.ID  9“ഏതാണു ശരിയെന്നു നിങ്ങളെന്താണു നിങ്ങള്‍ക്കുവേണ്ടി നിശ്ചയിക്കാത്തത്?:Cm 8കപടഭക്തിക്കാരേ, നിങ്ങള്‍ക്കു കാലാവസ്ഥ മനസ്സിലാക്കാം. എന്നാല്‍ കാലത്തെ നിങ്ങളെന്തുകൊണ്ട് മനസ്സിലാക്കുന്നില്ല.3B_ 7തെക്കു നിന്ന് കാറ്റു വീശുന്പോള്‍ നിങ്ങള്‍ പറയും ‘ഇന്ന് ചൂടു ദിവസം’ ആയിരിക്കും. അത് അങ്ങനെ ആവുകയും ചെയ്യുന്നു.A{ 6അപ്പോള്‍ യേശു ജനക്കൂട്ടത്തോടു പറഞ്ഞു, “പടിഞ്ഞാറ്, മേഘം വളരുന്നതു കാണുന്പോള്‍ നിങ്ങള്‍ പറയും ‘മഴ വരുന്നു’ താമസിയാതെ മഴ പെയ്യുകയും ചെയ്യും.I@  5അപ്പന്‍ മകനെതിരായും മകന്‍ അപ്പനെതിരായും വിഭജിക്കപ്പെടും. അമ്മ മകള്‍ക്കെതിരായും മകള്‍ അമ്മയ്ക്കെതിരായും വിഭജിക്കപ്പെടും. അമ്മായിയമ്മ മരുമകള്‍ക്കെതിരായും മരുമകള്‍ അമ്മായിയമ്മയ്ക്കെതിരായും വിഭജിക്കപ്പെടും.”1?[ 4അഞ്ചംഗങ്ങളുള്ള ഒരു കുടുംബം, മൂന്നുപേര്‍ രണ്ടുപേര്‍ക്കെതിരായും, രണ്ടുപേര്‍ മൂന്നുപേര്‍ക്കെതിരായും തിരിയും.;>o 3ഞാന്‍ ലോകത്തു സമാധാനം സ്ഥാപിക്കാനാണു വന്നതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല ഞാന്‍ ഈ ലോകം വിഭജിക്കാനാണു വന്നത്.=3 2എനിക്കു വ്യത്യസ്തമായൊരു സ്നാനം സ്വീകരിക്കേണ്ടതുണ്ട്. അതു തീരുവോളം എനിക്കു വലിയ ഞെരുക്കം തോന്നുന്നു.h<I 1യേശു തുടര്‍ന്നു പറഞ്ഞു, “ഭൂമിയില്‍ തീയിടാനാണു ഞാന്‍ വന്നിരിക്കുന്നത്. അതിപ്പോഴും കത്തി എരിഞ്ഞെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു.; 0യജമാനന്‍റെ ആഗ്രഹമറിയാത്ത ദാസനോ? അവന്‍ ശിക്ഷ അര്‍ഹിക്കുന്ന പ്രവര്‍ത്തികളേ ചെയ്യൂ. പക്ഷേ മറ്റെയാളെക്കാള്‍ കുറഞ്ഞ ശിക്ഷയേ അവനു ലഭിക്കൂ. കൂടുതല്‍ ഏല്പിക്കപ്പെട്ടവന്‍ കൂടുതല്‍ ഉത്തരവാദിയാണ്. അവനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു.”j:M /“യജമാനന്‍റെ ആഗ്രഹമറിഞ്ഞിട്ടും അതനുസരിച്ച് ഒരുങ്ങിയിരിക്കാതെയും ഏല്പിച്ച ജോലി ചെയ്യാതെയുമിരിക്കുന്ന ദാസനു കഠിനശിക്ഷ ലഭിക്കും.f9E .അപ്പോള്‍ യജമാനന്‍ അവന്‍ പ്രതീക്ഷിക്കാത്ത സമയത്തു കടന്നുവരും. യജമാനന്‍ അവനെ ശിക്ഷിക്കും. അവനെ അവിശ്വസ്തരുടെ കൂടെ പറഞ്ഞയയ്ക്കും.>8u -എന്നാല്‍ യജമാനന്‍ ഉടനെയെങ്ങും വരില്ല എന്നതുകൊണ്ട് അവന്‍ ദുഷിച്ചു പെരുമാറാന്‍ തുടങ്ങിയാലെന്തു സംഭവിക്കും? അവന്‍ മറ്റു ദാസരെ ആണ്‍പെണ്‍ ഭേദമില്ലാതെ പ്രഹരിക്കുകയും തിന്നുകയും കുടിച്ചു മത്തനാകുകയും ചെയ്താലോ?7' ,ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, യജമാനന്‍ അയാള്‍ക്കുള്ളതെല്ലാം നോക്കാന്‍ ആ ദാസനെ തിരഞ്ഞെടുക്കും.o6W +യജമാനന്‍ വരുന്പോള്‍ തന്നെ ഏല്പിച്ച ജോലി ചെയ്യുന്നത് അയാള്‍ കാണുന്നതു ദാസനു സന്തോഷം.f5E *കര്‍ത്താവ് പറഞ്ഞു, “ആരാണ് വിവേകിയായ ദാസന്‍? മറ്റു ദാസന്മാര്‍ക്കു യഥാസമയം ഭക്ഷണം നല്‍കുവാന്‍ യജമാനന്‍ വിശ്വസ്തനായ ഒരു ദാസനെ തിരഞ്ഞെടുക്കും. അതിനു തിരഞ്ഞെടുക്കപ്പെടുന്നവനാര്?4 )പത്രൊസ് ചോദിച്ചു, “കര്‍ത്താവേ, നീ ഈ കഥ പറഞ്ഞതു ഞങ്ങള്‍ക്കു വേണ്ടിയോ എല്ലാവര്‍ക്കും വേണ്ടിയോ?”s3_ (അതിനാല്‍ നിങ്ങളും തയ്യാറായിരിക്കുക. മനുഷ്യപുത്രന്‍ അപ്രതീക്ഷിതമായാകും കടന്നു വരിക.”*2M 'ഇതോര്‍ക്കുക, കള്ളനെപ്പോള്‍ വരുമെന്ന് വീട്ടുടമ അറിഞ്ഞെങ്കില്‍ അയാള്‍ കള്ളനെ വീടു തുരന്നു കയറാന്‍ വിടില്ല.I1  &അയാള്‍ അര്‍ദ്ധരാത്രിക്കോ അതിലും വൈകിയോ വരുന്പോഴും കാത്തിരിക്കുന്നത് യജമാനന്‍ കാണുന്പോള്‍ ദാസന്മാര്‍ അനുഗ്രഹീതര്‍.Q0 %അങ്ങനെയുള്ള ദാസര്‍ അനുഗ്രഹീതരാണ്. എന്തെന്നാല്‍ അവന്‍ യജമാനനുവേണ്ടി കാത്തിരിക്കുന്നു. ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, യജമാനന്‍ തന്നെ ചിലപ്പോള്‍ സേവനത്തിന്‍റെ വസ്ത്രം ധരിച്ചു ദാസന്മാര്‍ക്കു വിളന്പിക്കൊടുക്കും.[// $വിവാഹവിരുന്നു കഴിഞ്ഞുവരുന്ന യജമാനന്‍റെ വരവും കാത്തിരിക്കുന്ന ദാസന്മാരെപ്പോലെ. യജമാനന്‍ വന്നു വാതിലില്‍ മുട്ടും. അപ്പോള്‍ ദാസന്‍ അയാള്‍ക്കായി വാതില്‍ തുറന്നു കൊടുക്കണം.+.O #“തയ്യാറായിരിക്കുക. പൂര്‍ണ്ണമായും വസ്ത്രം ധരിച്ചു നിങ്ങളുടെ വിളക്കു കൊളുത്തി ദാസന്മാരെപ്പോലെ നില്‍ക്കുക.-1 "നി ങ്ങളുടെ നിക്ഷേപത്തോടൊപ്പമാകും നിങ്ങളുടെ ഹൃദയവും.”[,/ !നിങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് പണം ഭിക്ഷ നല്‍കുക. ഈ ലോകത്തിന്‍റെ സന്പത്ത് നിലനില്‍ക്കില്ല. നിലനില്‍ക്കുന്ന സന്പത്തു നേടൂ. സ്വര്‍ഗ്ഗത്തിലെ നിധി നേടൂ. അത് എക്കാലവും നിലനില്‍ക്കും. സ്വര്‍ഗ്ഗത്തിലെ നിങ്ങളുടെ സന്പത്ത് കള്ളന്‍ കവരുകയില്ല. പുഴുക്കള്‍ നശിപ്പിക്കുകയില്ല.+' “ചെറിയ കൂട്ടമേ, ഭയക്കരുത്. നിങ്ങളുടെ പിതാവ് രാജ്യം നിങ്ങള്‍ക്കു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു,{*o നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യം അന്വേഷിക്കുവിന്‍. എങ്കില്‍ നിങ്ങള്‍ക്കിതെല്ലാം നല്‍കപ്പെടും._)7 ലോകത്തിലെ എല്ലാ മനുഷ്യരും അതെല്ലാം കിട്ടാനാഗ്രഹിക്കുന്നു. നിങ്ങളുടെ പിതാവായ ദൈവത്തിനറിയാം നിങ്ങള്‍ക്കെന്താണു വേണ്ടതെന്ന്.P( അതിനാല്‍ എപ്പോഴും എന്തു തിന്നും എന്തു കുടിക്കും എന്നതിനെപ്പറ്റി ആലോചിക്കാതിരിക്കുക. അതിനെപ്പറ്റി ദുഃഖിക്കാതിരിക്കുക.#'? മൈതാനത്തെ പുല്ലുകളെ ദൈവം ഇങ്ങനെ അണിയിച്ചൊരുക്കുന്നു. ഇന്നു ജീവിക്കുന്ന ആ പുല്ലുകള്‍ ഇന്നും നാളെയും തീയിലെറിയപ്പെട്ടേക്കാം. അതിനാല്‍ അല്പവിശ്വാസികളെ ദൈവം നിങ്ങളെ അതിലും നന്നായി അണിയിച്ചൊരുക്കും.=&s കാട്ടുപൂക്കളെ നോക്കൂ, അവര്‍ തങ്ങള്‍ക്കായി ജോലി ചെയ്യുകയോ വസ്ത്രമുണ്ടാക്കുകയോ ഇല്ല. പക്ഷേ ഞാന്‍ നിങ്ങളോടു പറയുന്നു, മഹാനും ധനികനുമായ ശലോമോനുപോലും ഈ പൂക്കളില്‍ ഒന്നിനെപ്പോലെ മനോഹരമായി അണിഞ്ഞൊരുങ്ങാനാവില്ല.c%? ചെറിയ കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു ഒന്നും ചെയ്യാന്‍ കഴിയാതിരിക്കെ വലിയ കാര്യങ്ങളെയോര്‍ത്ത് വേവലാതിപ്പെടുന്നതെന്തിന്?t$a ഇതെച്ചൊല്ലി ചിന്തിച്ചു വ്യാകുലപ്പെട്ട് ആരും ആയുസ്സിലെ ഒരു ദിവസം പോലും കൂട്ടുന്നില്ല.%#C പക്ഷികളെ നോക്കൂ, അവ വിതയ്ക്കുന്നില്ല. കൊയ്യുന്നുമില്ല. പക്ഷികള്‍ പുരകളിലോ പത്തായങ്ങളിലോ ആഹാരം ശേഖരിക്കുന്നുമില്ല. പക്ഷേ ദൈവം അവയെ സംരക്ഷിക്കുന്നു. നിങ്ങള്‍ പക്ഷികളെക്കാള്‍ പലമടങ്ങു വിലയുള്ളവരാണ്.,"Q ജീവിതം ഭക്ഷണത്തെക്കാള്‍ വലിയതാണ്. ശരീരം വസ്ത്രത്തെക്കാളും.}!s യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു, “അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളുടെ ഭക്ഷണത്തെച്ചൊല്ലി വിഷമിക്കാതിരിക്കുക. നിങ്ങളുടെ ശരീരത്തിനു വേണ്ട വസ്ത്രത്തെയോര്‍ത്തും വിഷമിക്കരുത്.b = ഇതാണ് സ്വന്ത ആവശ്യത്തിനു സന്പാദിക്കുന്നവന്‍റെ ഗതി. ദൈവത്തിന് അയാള്‍ ധനികനല്ല.”zm പക്ഷേ ദൈവം അയാളോടു പറഞ്ഞു, ‘മൂഢാ, ഇന്നു രാത്രിയില്‍ നീ മരിക്കും. നിനക്കായി നീ ഒരുക്കിയ ഈ സാധനങ്ങള്‍ കൊണ്ടെന്തു ഫലം. അവ ആര്‍ക്കു ലഭിക്കും?’A{ എന്നിട്ടെനിക്ക് എന്നോടു തന്നെ പറയാം. എന്‍റെ എല്ലാ നല്ല സാധനങ്ങളും ഞാന്‍ ശേഖരിച്ചു എന്ന്. വരും വര്‍ഷങ്ങളിലേക്ക് വേണ്ടുവോളം ഞാന്‍ ശേഖരിച്ചു. പിന്നെ എല്ലാം ലഘുവായി എടുത്തു തിന്നും കുടിച്ചും ജീവിതം ആസ്വദിക്കാം.’|q ഞാനെന്തു ചെയ്യണമെന്നെനിക്കറിയാം. പത്തായം പൊളിച്ച് വലിയ പത്താ യങ്ങള്‍ നിര്‍മ്മിക്കണം. ഗോതന്പും മറ്റു നല്ല സാധനങ്ങളും അതില്‍ നിറയ്ക്കും.4a അയാള്‍ ആലോചിച്ചു, ‘ഞാനെന്തു ചെയ്യും? വിളവു സൂക്ഷിക്കാനിടമില്ല.7g പിന്നീട് യേശു ഈ കഥ പറഞ്ഞു, “കുറെ ഭൂമി സ്വന്തമായുള്ള ഒരു ധനികനുണ്ടായിരുന്നു. അയാളുടെ ഭൂമിയില്‍ നല്ല വിളവുണ്ടായി. അനന്തരം യേശു അവരോടു പറഞ്ഞു, “എല്ലാ സ്വാര്‍ത്ഥതക്കെതിരായും ജാഗ്രത പുലര്‍ത്തുക. ആര്‍ക്കും തങ്ങളുടെ അനേകം സ്വത്തില്‍നിന്നും ജീവിതം ലഭിക്കില്ല.” പക്ഷേ യേശു അയാളോടു പറഞ്ഞു, “ആരു പറഞ്ഞു, ഞാന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്പിക്കണമെന്ന്? നിങ്ങള്‍ക്കിടയില്‍ സ്വത്തു വിഭജിക്കാന്‍ ഞാനാരാണ്?”' ആള്‍ക്കൂട്ടത്തിലൊരാള്‍ യേശുവിനോടു പറഞ്ഞു, “ഗുരോ, ഞങ്ങളുടെ അപ്പന്‍ മരിച്ചു. അദ്ദേഹത്തിന്‍റെ സ്വത്തു പങ്കുവയ്ക്കാന്‍ എന്‍റെ സഹോദരനോടു പറഞ്ഞാലും.”T! ആ സമയം നിങ്ങള്‍ പറയേണ്ടതെന്തെന്ന് പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും.”)K “നിങ്ങളെ ചിലര്‍ യെഹൂദപ്പള്ളിയിലേക്കു കൊണ്ടുവന്ന് നേതാക്കളുടെയും മറ്റു പ്രമാണിമാരുടെയും മുന്പില്‍ നിര്‍ത്തുന്പോള്‍ നിങ്ങളുടെ ന്യായസമര്‍ത്ഥനത്തിനായി എങ്ങനെ എന്തു പറയുമെന്നോര്‍ത്തു വിഷമിക്കേണ്ട.,Q “മനുഷ്യപുത്രന് എതിരായെന്തെങ്കിലും പറയുന്നവന്‍ ക്ഷമിക്കപ്പെട്ടേക്കാം. എന്നാല്‍ പരിശുദ്ധാത്മാവിനെ എതിര്‍ത്തു സംസാരിക്കുന്നവന്‍ ക്ഷമിക്കപ്പെടുകയില്ല.,Q പക്ഷേ മറ്റുള്ളവരുടെ മുന്പില്‍ എന്നില്‍ വിശ്വസിക്കുന്നില്ലെന്നു പറഞ്ഞാല്‍ അവന്‍ എന്‍റേതല്ലെന്ന് ഞാനും പറയും. ഇതു ഞാന്‍ ദൈവത്തിന്‍റെ ദൂതന്മാരോടും പറയും.)K “ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലുമൊരാള്‍ ആളുകളുടെ മുന്പില്‍ നില്‍ക്കുകയും എന്നിലുള്ള വിശ്വാസം ഏറ്റുപറയുകയും ചെയ്താല്‍ ഞാന്‍ പറയും അയാള്‍ എന്‍റേതാണെന്ന്. ഞാനിതു ദൈവത്തിന്‍റെ ദൂതന്മാരോടും പറയും.iK അതെ, നിങ്ങളുടെ തലയില്‍ എത്ര മുടിയുണ്ടെന്നുവരെ ദൈവത്തിനറിയാം. ഭയക്കാതിരിക്കൂ! നിങ്ങള്‍ക്ക് അനേകം പക്ഷികളേക്കാള്‍ വളരെ വിലയുണ്ട്. O~t} {z*vts2r|qgpnn`m[kijfeb*a^]\'ZY WVTCRQIPOLKJHhGqDCDAn?>>/m-+*E)( 'V%$##P! 2pC>  nUഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. ഒരു കൊച്ചുകുട്ടി എന്തെങ്കിലും സ്വീകരിക്കുന്പോലെ ദൈവരാജ്യത്തെ നിങ്ങള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ക്കതിലൊരിക്കലും പ്രവേശിക്കാനാവില്ല.”എന്നാല്‍ യേശു കുട്ടികളെ തന്‍റെ അടുക്കലേക്കു വിളിച്ചിട്ട് ശിഷ്യന്മാരോടു പറഞ്ഞു, “കൊച്ചുകുട്ടികള്‍ എന്‍റെ അടുത്തോട്ടു വന്നോട്ടെ. അവരെ തടയരുത്. എന്തെന്നാല്‍ ആ കൊച്ചുകുട്ടികളെപ്പോലെയുള്ളവര്‍ക്കാണ് ദൈവരാജ്യത്തില്‍ പ്രവേശനം ലഭിക്കുക.-Sചിലര്‍ തങ്ങളുടെ ശിശുക്കളെ യേശുവിന്‍റെ സ്പര്‍ശനത്തിനായി കൊണ്ടുവന്നു. അതു കണ്ട ശിഷ്യന്മാര്‍ അവരെ ശകാരിച്ചു.3~_ഞാന്‍ നിങ്ങളോടു പറയുന്നു, ഇയാള്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞ് ദൈവസന്നിധിയില്‍ നീതിമാനായി വീട്ടിലേക്കു പോകും. എന്നാല്‍ താന്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠനാണെന്ന് സ്വയം തോന്നിയ പരീശന്‍ ദൈവത്തിനു മുന്പില്‍ നീതീകരിക്കപ്പെട്ടവനല്ല. സ്വയം ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. വിനീതനായവന്‍ ഉയര്‍ത്തപ്പെടും.”}7 ചുങ്കക്കാരനും ഒറ്റയ്ക്കായിരുന്നു നിന്നിരുന്നത്. എന്നാലയാള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കൊന്ന് നോക്കുക കൂടി ഉണ്ടായില്ല. അയാള്‍ ദൈവത്തിന്‍റെ മുന്പില്‍ വിനീതനായി. അയാള്‍ പറഞ്ഞു, ‘ദൈവമേ എന്നില്‍ കരുണയുണ്ടാകേണമേ. ഞാനൊരു പാപിയാണ്.’O| ഞാന്‍ നല്ലവനാണ്, ഞാനാഴ്ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. നേടുന്നതിന്‍റെ പത്തിലൊന്ന് ഞാന്‍ ദാനം ചെയ്യുന്നുമുണ്ട്.’X{) പരീശന്‍ ചുങ്കക്കാരനില്‍നിന്നും വളരെ അകന്ന് ഒറ്റയ്ക്കു നിന്നു. പ്രാര്‍ത്ഥനയില്‍ പരീശന്‍ ഇങ്ങനെ പറഞ്ഞു, ‘ദൈവമേ, ഞാന്‍ മറ്റുള്ളവരെപ്പോലെ ദുഷിച്ചവനല്ലാത്തതിന് ഞാനങ്ങയ്ക്കു നന്ദി പറയുന്നു. ഞാന്‍ മോഷ്ടാവോ, വഞ്ചകനോ, വ്യഭിചരിക്കുന്നവനോ അല്ല. ഈ ചുങ്കക്കാരനെക്കാള്‍ ഞാന്‍ നല്ലവനായതിനാല്‍ ഞാനങ്ങയ്ക്കു നന്ദി പറയുന്നു.Kz “ഒരിക്കല്‍ ഒരു പരീശനും ചുങ്കക്കാരനും ജീവിച്ചിരുന്നു. ഒരു ദിവസം അവരിരുവരും പ്രാര്‍ത്ഥിക്കാന്‍ ദൈവാലയത്തിലേക്കു പോയി.pyY തങ്ങള്‍ വളരെ നല്ലവരാണെന്നു കരുതിയിരുന്ന ചിലര്‍ അവിടെയുണ്ടായിരുന്നു. മറ്റുള്ളവരെക്കാള്‍ തങ്ങള്‍ മിടുക്കരാണെന്നവര്‍ നടിച്ചിരുന്നു. അവരെ പഠിപ്പിക്കുന്നതിന് യേശു ഈ കഥ ഉപയോഗിച്ചു.>xuഞാന്‍ നിങ്ങളോടു പറയുന്നു, ദൈവം അവന്‍റെ ആളുകളെ വേഗത്തില്‍ സഹായിക്കും. പക്ഷേ, മനുഷ്യപുത്രന്‍ വീണ്ടും വരുന്പോള്‍ അവനില്‍ വിശ്വസിക്കുന്നവനെ ഭൂമിയില്‍ കാണാനാകുമോ?” w ദൈവത്തിന്‍റെ ആളുകള്‍ ദൈവത്തോടു നിലവിളിക്കും. ദൈവം അവന്‍റെയാളുകള്‍ക്ക് ശരിയായതു നല്‍കും. അവന്‍റെയാളുകള്‍ക്ക് മറുപടി നല്‍കാന്‍ ദൈവം വൈകില്ല.Svകര്‍ത്താവ് പറഞ്ഞു, “ശ്രദ്ധിക്കൂ, നീചനായ ന്യായാധിപന്‍ പറയുന്നതു കേള്‍ക്കൂ.Iu പക്ഷേ ഈ സ്ത്രീ എന്നെ ശല്യപ്പെടുത്തുന്നു. എന്നാല്‍ അവരുടെ ആവശ്യം ഞാന്‍ നിറവേറ്റുകയാണെങ്കില്‍ അവളെന്നെ വിട്ടുപൊയ്ക്കൊള്ളും. ഞാനതു നിറവേറ്റിക്കൊടുക്കാതിരുന്നാല്‍ ഞാന്‍ രോഗിയാകുംവരെ അവളെന്നെ ശല്യപ്പെടുത്തും.’”tഎന്നാല്‍ ആ സ്ത്രീയെ സഹായിക്കാന്‍ ന്യായാധിപന് താല്പര്യമില്ലായിരുന്നു. കുറെക്കാലത്തിനു ശേഷം അയാള്‍ സ്വയം ചിന്തിച്ചു, ‘ദൈവത്തെ എനിക്കു പേടിയില്ല. നാട്ടുകാരെന്തു കരുതുമെന്നും പ്രശ്നമല്ല.osWഅതേ പട്ടണത്തില്‍ ഒരു വിധവ താമസിച്ചിരുന്നു. അവള്‍ പല തവണ ന്യായാധിപനെ സമീപിച്ചു പറഞ്ഞു, ‘എന്‍റെ ശത്രുവിനെതിരെ എനിക്കു നീതി തന്നാലും.’>ru“ഒരിക്കല്‍ ഒരു പട്ടണത്തില്‍ ഒരു ന്യായാധിപനുണ്ടായിരുന്നു. അയാള്‍ ദൈവത്തെ പേടിച്ചിരുന്നില്ല. തന്നെപ്പറ്റി ആളുകളെന്തു കരുതും എന്നും അയാള്‍ ചിന്തിച്ചിരുന്നില്ല.vq gഅനന്തരം എപ്പോഴും പ്രാര്‍ത്ഥിക്കണമെന്നും ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നും യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. അതിനവന്‍ ഒരു കഥ ഉപയോഗിച്ചു: p9%ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, എവിടെയായിരിക്കും എടുത്തുകൊണ്ടുപോവുക?” യേശു മറുപടി പറഞ്ഞു, “കഴുകന്മാര്‍ തിരയുന്നിടത്ത് ശവമുണ്ടാകും.”Bo$[This verse may not be a part of this translation]n7#രണ്ടു സ്ത്രീകള്‍ ഒരുമിച്ചു ജോലി ചെയ്യുന്നുണ്ടാവും. ഒരുവളെ ഉപേക്ഷിച്ച് മറ്റെവളെ എടുത്തുകൊണ്ടുപോകും.”Am{"ഞാന്‍ വീണ്ടും വരുന്പോള്‍ ഒരു മുറിയിലുറങ്ങുന്ന രണ്ടുപേരുണ്ടാകും. ഒരാളെ എടുത്തുകൊണ്ടുപോയി മറ്റെയാളെ ഉപേക്ഷിക്കും.Ul#!തന്‍റെ ജീവന്‍ സൂക്ഷിക്കാന്‍ ശ്രമിക്കുന്നവന് അതു നഷ്ടപ്പെടും. പക്ഷേ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന് തിരികെ ലഭിക്കും.3k_ ലോത്തിന്‍റെ ഭാര്യയ്ക്കെന്താണു സംഭവിച്ചതെന്ന് ഓര്‍മ്മിക്കുക.jw“ആ ദിവസം പുരപ്പുറത്തിരിക്കുന്നവന്‍ അകത്തു ചെന്ന് തന്‍റെ സാധനങ്ങളെടുക്കാന്‍ പാടില്ല. വയലില്‍ നില്‍ക്കുന്നവന്‍ മടങ്ങിപ്പോകാനും പാടില്ല.1i[മനുഷ്യപുത്രന്‍ വീണ്ടും വരുന്പോഴും ഇതുതന്നെയാവും സംഭവിക്കുക.thaലോത്ത് പട്ടണം വിട്ടുപോകുന്പോഴും അവര്‍ ഇതൊക്കെ ചെയ്തുകൊണ്ടിരുന്നു. അപ്പോള്‍ ആകാശത്തുനിന്നും തീയും ഗന്ധവും പെയ്ത് അവരെല്ലാം മരിച്ചു.Qgദൈവം സൊദോംനഗരം നശിപ്പിച്ച ലോത്തിന്‍റെ കാലത്തും ഇതൊക്കെയാണുണ്ടായത്. അവര്‍ തിന്നുകയും കുടിയ്ക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും വീടുപണിയുകയുമൊക്കെയായിരുന്നു.Wf'നോഹയുടെ കാലത്ത്, നോഹ പെട്ടകത്തില്‍ കയറിയ ആ ദിവസം പോലും ആളുകള്‍ തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോള്‍ പ്രളയമുണ്ടായി അവരെല്ലാം മരിച്ചു.Meമനുഷ്യപുത്രന്‍ വരുന്പോള്‍ നോഹയുടെ നാളില്‍ സംഭവിച്ചതുതന്നെ സംഭവിക്കും."d=എന്നാല്‍ അവന് ആദ്യം ഏറെ കഷ്ടം സഹിക്കേണ്ടിവരും. ഈ തലമുറയില്‍പ്പെട്ട ആളുകള്‍ അവനെ നിരസിക്കുകയും ചെയ്യും.xci“മനുഷ്യപുത്രന്‍ എന്നു വീണ്ടും വരുമെന്ന് നിങ്ങളറിയും. മേഘങ്ങള്‍ക്കു വിലങ്ങനെ മിന്നല്‍ക്കൊടിയെന്നപോലെ തിളങ്ങിക്കൊണ്ടാവും അവന്‍ വരിക.b-ആളുകള്‍ നിങ്ങളോടു പറയും ‘അതാ അവിടെ’ അല്ലെങ്കില്‍ ‘ഇതാ ഇവിടെ’ നിങ്ങള്‍ നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കുക. ദൂരെയെങ്ങും അന്വേഷിച്ചു പോകേണ്ടതില്ല.(aIഅനന്തരം യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “മനുഷ്യപുത്രന്‍റെ ദിവസങ്ങളിലൊന്ന് കാണാന്‍ നിങ്ങള്‍ വളരെ കൊതിക്കുന്ന സമയം വരും. എന്നാല്‍ നിങ്ങളതു കാണുകയില്ല.`‘നോക്കൂ, ദൈവരാജ്യം ഇതാ ഇവിടെ’ എന്നാര്‍ക്കും പറയാനാവില്ല. അല്ലെങ്കില്‍ ‘അതാ അവിടെ’ എന്നും ആര്‍ക്കും പറയാനാവില്ല. ദൈവരാജ്യം നിങ്ങളുടെ ഇടയിലാണ്.”J_ പരീശന്മാരില്‍ ചിലര്‍ യേശുവിനോടു ചോദിച്ചു, “ദൈവരാജ്യം എപ്പോള്‍ വരും?” യേശു മറുപടി പറഞ്ഞു, “ദൈവരാജ്യം വരുന്നത് നിങ്ങളുടെ കണ്ണിനു കാണാനാവുന്ന വഴിയിലൂടെയായിരിക്കില്ല. ^ അപ്പോള്‍ യേശു അവനോടു പറഞ്ഞു, “എഴുന്നേറ്റു പോകൂ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.”P]ദൈവത്തെ മഹത്വപ്പെ ടുത്തുവാന്‍ ഈ വിദേശി ഒരാള്‍ മാത്രമേ മടങ്ങി വന്നുള്ളോ?”K\യേശു ചോദിച്ചു, “പത്തുപേര്‍ സുഖപ്പെട്ടുവല്ലോ. എവിടെ മറ്റ് ഒന്‍പതു പേര്‍.[[/അയാള്‍ യേശുവിന്‍റെ കാല്‍ക്കല്‍ മുട്ടുകുത്തി അവനു നന്ദി പറഞ്ഞു. (ആ മനുഷ്യന്‍ ഒരു ശമര്യാക്കാരനായിരുന്നു, യെഹൂദനല്ലായിരുന്നു.)}Zsതന്‍റെ രോഗം ഭേദമായെന്നു കണ്ടപ്പോള്‍ അവരില്‍ ഒരുവന്‍ യേശുവിന്‍റെയടുത്തേക്കു മടങ്ങിച്ചെന്നു. അയാള്‍ ഉച്ചത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞു.}Ysഅവരെ കണ്ട യേശു പറഞ്ഞു, “പോയി പുരോഹിതന്മാര്‍ക്കു നിങ്ങളെ കാണിച്ചുകൊടുക്കൂ.” അവര്‍ പുരോഹിതന്മാരുടെ അടുത്തേക്കു പോകവേ അവരുടെ രോഗം ഭേദമായി.cX? അല്പം മാറിനിന്ന് അവര്‍ അവനോടു വിളിച്ചു പറഞ്ഞു, “യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ.”W% അവന്‍ ഒരു ചെറുഗ്രാമത്തിലേക്കു വന്നു. അവിടെവെച്ച് കുഷ്ഠ രോഗികളായ പത്തു പുരുഷന്മാര്‍ അവനെ വന്നു കണ്ടു. എന്നാല്‍ അവര്‍ അവന്‍റെയടുത്തേക്കു വന്നില്ല.jVM യേശു യേരൂശലേമിലേക്കു പോകുകയായിരുന്നു. അവന്‍ ഗലീലയില്‍നിന്നും ശമര്യയിലേക്കു പോയി.kUO നിങ്ങളും അങ്ങനെ തന്നെ. ചെയ്യാന്‍ കല്പിച്ച ജോലികള്‍ എല്ലാം ചെയ്തു കഴിയുന്പോള്‍ ഇങ്ങനെ പറയുന്നു, ‘ഞങ്ങള്‍ പ്രത്യേക നന്ദിയ്ക്കൊന്നും അര്‍ഹരല്ല. ചെയ്യേണ്ട ജോലി ചെയ്തെന്നേ ഉള്ളൂ.’”6Te അവന്‍ ചെയ്യുന്ന ജോലിക്ക് അവനോടാരും പ്രത്യേകം നന്ദിയൊന്നും പറയുകയില്ല. യജമാനന്‍ കല്പിക്കുന്നത് അവന്‍ ചെയ്യും.VS%അല്ല, ‘എനിക്കു കഴിക്കാനെ ന്തെങ്കിലും ഉണ്ടാക്ക്. എന്നിട്ട് എനിക്കു വിളന്പ്. ഞാന്‍ തിന്നും കുടിച്ചും കഴിയുന്പോള്‍ നിനക്ക് ഭക്ഷിക്കാം.’ ഇതായിരിക്കും നിങ്ങള്‍ അവനോട് പറയുക.WR'“വയലില്‍ പണിയെടുക്കുന്ന ഒരു ദാസന്‍ നിങ്ങളില്‍ ഒരാള്‍ക്കുണ്ടെന്നിരിക്കട്ടെ. വയല്‍ ഉഴുകയും ആടിനെ മേയ്ക്കുകയും ചെയ്ത് അവന്‍ മടങ്ങിവരുന്പോള്‍ നിങ്ങള്‍ എന്താണ് അവനോടു പറയുക, ‘വന്നാട്ടെ, ഇരുന്നു ഭക്ഷണം കഴിക്കൂ’ എന്നാണോ?$QAകര്‍ത്താവ് പറഞ്ഞു, “നിങ്ങളുടെ വിശ്വാസം കടുകുമണിയോളം ഉണ്ടെങ്കില്‍ മള്‍ബറിച്ചെടിയോട് നിങ്ങള്‍ക്ക് കല്പിക്കാം, ‘വേരോടെ പറിഞ്ഞു കടലില്‍ സ്വയം വേരുറപ്പിക്കുക.’ ചെടി നിങ്ങളെ അനുസരിക്കും. നല്ല ദാസരാകുകiPKഅപ്പൊസ്തലന്മാര്‍ കര്‍ത്താവിനോടു പറഞ്ഞു, “ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ.”vOeനിങ്ങളുടെ സഹോദരന്‍ ഓരോ ദിവസവും ഏഴു പ്രാവശ്യം നിങ്ങളോടു പാപം ചെയ്യുകയും ഓരോ തവണയും അവന്‍ അനുതപിക്കുകയും ചെയ്താല്‍ അവനോടു ക്ഷമിക്കുക.”[N/അതിനാല്‍ സൂക്ഷിക്കുക. “നിങ്ങളുടെ സഹോദരന്‍ പാപം ചെയ്യുന്നുവെങ്കില്‍ അവന്‍റെ തെറ്റുകള്‍ കാണിച്ചു കൊടുക്കുക. ചെയ്ത തെറ്റില്‍ അവനു കുറ്റബോധമുണ്ടെങ്കില്‍ അവനോടു ക്ഷമിക്കുക.&MEഈ ദുര്‍ബലരായ മനുഷ്യരെക്കൊണ്ടു പാപം ചെയ്യിക്കുന്നവര്‍ക്ക് വളരെ ദുരിതം. അങ്ങനെ ചെയ്യുന്നതിലും ഭേദം കഴുത്തില്‍ തിരികല്ലുകെട്ടി കടലില്‍ ചാടുന്നതു തന്നെ.7L iയേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “മനുഷ്യരെ പാപികളാക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനു കാരണക്കാരന്‍ ആകുന്നവനു ദുരിതം.MKഎന്നാല്‍ അബ്രാഹാം അയാളോടു പറഞ്ഞു, ‘ഇല്ല മോശെയെയും പ്രവാചകരെയും അനുസരിക്കാത്ത നിന്‍റെ സഹോദരന്മാര്‍ മരിച്ചവര്‍ മടങ്ങിച്ചെന്ന് പറഞ്ഞാലും കേള്‍ക്കാന്‍ പോകുന്നില്ല.’”Jഎന്നാല്‍ ധനികന്‍ പറഞ്ഞു, ‘ഇല്ല, പിതാവായ അബ്രാഹാമേ, മരിച്ചവരാരെങ്കിലും അവരെ സമീപിച്ചാലേ അവര്‍ വിശ്വസിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യൂ.’TI!അബ്രാഹാം പറഞ്ഞു, ‘മോശെയുടെ ന്യായപ്രമാണവും പ്രവാചകരുടെ ലിഖിതങ്ങളും അവര്‍ക്കു മുന്നിലുണ്ട്. അവരതില്‍നിന്നും പഠിക്കട്ടെ.’aH;എനിക്ക് അഞ്ച് സഹോദരന്മാരുണ്ട്. അവര്‍ ഈ യാതനാസ്ഥലത്തേക്ക് വരാതിരിക്കാന്‍ ലാസര്‍ ചെന്ന് അവര്‍ക്കു മുന്നറിയിപ്പു കൊടുക്കട്ടെ.’eGCധനികന്‍ പറഞ്ഞു, ‘ദയവായി ലാസറിനെ ഭൂമിയില്‍ എന്‍റെ അപ്പന്‍റെ വീട്ടിലേക്കയയ്ക്കണം.IF നിങ്ങള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു വലിയ അകല്‍ച്ചയുണ്ട്. അതു കടന്നു വന്ന് നിങ്ങളെ സഹായിക്കാന്‍ ആര്‍ക്കുമാവില്ല. ആര്‍ക്കും അവിടം വിട്ട് ഇങ്ങോട്ട് വരാനുമാവില്ല.’E7പക്ഷേ അബ്രാഹാം പറഞ്ഞു, ‘നിന്‍റെ ജീവിതകാലത്തെ ഓര്‍ക്കുക. അന്നു നീ നല്ലതനുഭവിച്ചു. ലാസര്‍ ദുരിതവും. ഇപ്പോഴിവിടെ ലാസര്‍ സുഖിക്കുന്നു. നീ കഷ്ടപ്പെടുന്നു.Dyഅയാള്‍ വിളിച്ചു, ‘പിതാവേ, അബ്രാഹാമേ, എന്നോടു കരുണ കാട്ടേണമേ. തന്‍റെ വിരല്‍ വെള്ളത്തില്‍ മുക്കി എന്‍റെ നാക്കു തണുപ്പിക്കുവാന്‍ ലാസറിനെ അയക്കേണമേ. ഞാന്‍ ഈ തീയില്‍ പീഢിപ്പിക്കപ്പെടുന്നു.’aC;അയാള്‍ പാതാളത്തില്‍ പീഢനങ്ങള്‍ക്ക് വിധേയനായി. ധനികന്‍ കണ്ണു തുറന്നു വളരെയകലെ ലാസര്‍ അബ്രഹാമിന്‍റെ കൈകളിലിരിക്കുന്നത് കണ്ടു.UB#പിന്നീട് ലാസര്‍ മരിച്ചു. ദൂതന്മാര്‍ ലാസറിനെ എടുത്ത് അബ്രാഹാമിന്‍റെ കൈകളിലെത്തിച്ചു. ധനികനും മരിച്ച് സംസ്കരിക്കപ്പെട്ടു.eACധനികന്‍റെ ഊണുമേശയില്‍ നിന്ന് താഴെ വീഴുന്ന ഉച്ഛിഷ്ടമാണ് അവന്‍റെ ഭക്ഷണം. പലപ്പോഴും നായ്ക്കള്‍ അവന്‍റെ വ്രണങ്ങള്‍ നക്കിയിരുന്നു.@അവിടെ ലാസറെന്നൊരു ദരിദ്രനും വസിച്ചിരുന്നു. ലാസറിന്‍റെ ശരീരമാകെ വ്രണങ്ങള്‍ നിറഞ്ഞിരുന്നു. അവനെന്നും ധനികന്‍റെ പടിവാതില്‍ക്കല്‍ കിടക്കും._?7യേശു പറഞ്ഞു, “എപ്പോഴും ഏറ്റവും മേത്തരമായ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്ന ഒരു ധനികനുണ്ടായിരുന്നു. എന്നും വിഭവസമൃദ്ധമായ ആഹാരം കഴിച്ച് ആഘോഷത്തോടെ ജീവിക്കത്തക്ക ധനികനാണയാള്‍.W>'“ഒരാള്‍ തന്‍റെ ഭാര്യയുമായി വിവാഹമോചനം നടത്തി മറ്റൊരുവളെ വിവാഹം ചെയ്താല്‍ അയാള്‍ വ്യഭിചരിക്കുന്നു. അതുപോലെ വിവാഹമോചിതരായ സ്ത്രീയെ വിവാഹം ചെയ്യുന്നവനും വ്യഭിചാരിയാണ്.”F=ന്യായപ്രമാണത്തിന്‍റെ വള്ളിപുള്ളികള്‍ പോലും വിട്ടുകളയാനാവില്ല. ആകാശവും ഭൂമിയും കടന്നുപോകുന്നത് അതിലും എളുപ്പമാണ്.d<A“ജനങ്ങള്‍ മോശെയുടെ ന്യായപ്രമാണങ്ങളും പ്രവാചകരുടെ ലിഖിതങ്ങളും അനുസരിച്ച് ജീവിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. എന്നാല്‍ സ്നാപകയോഹന്നാന്‍റെ കാലത്തിനു ശേഷം ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രചരിപ്പിക്കപ്പെടുന്നു. ദൈവരാജ്യത്തിലേക്ക് കയറിപ്പറ്റാന്‍ അനേകംപേര്‍ ശ്രമിക്കുന്നു.l;Qയേശു പരീശന്മാരോടു പറഞ്ഞു, “നിങ്ങള്‍ മനുഷ്യരുടെ മുന്പില്‍ നല്ലവര്‍ ചമയുന്നവരാണ്. പക്ഷേ ദൈവം നിങ്ങളുടെ ഹൃദയമറിയുന്നു. മനുഷ്യര്‍ പ്രധാനമെന്നു കരുതുന്നവ ദൈവത്തിനു നിസ്സാരങ്ങളാണ്. : പരീശന്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പണത്തെ സ്നേഹിച്ച അവര്‍ യേശുവിനെ വിമര്‍ശിച്ചു.o9W “ഒരു ദാസനും ഒരേ സമയം രണ്ട് യജമാനന്മാരെ സേവിക്കുക സാദ്ധ്യമല്ല. ദാസന്‍ ഒരു യജമാനനെ വെറുത്ത് മറ്റെവനെ സ്നേഹിക്കും. അല്ലെങ്കില്‍ ഒരാളോടു വിശ്വാസം പ്രകടിപ്പിക്കുകയും മറ്റെവനെ അത്ര കാര്യമാക്കാതിരിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരേസമയം നിങ്ങള്‍ക്കു സേവിക്കാനാവില്ല.”8 മറ്റുള്ളവരുടെ കാര്യങ്ങളില്‍ നിങ്ങള്‍ വിശ്വസ്തരല്ലെന്നു തെളിയിക്കപ്പെട്ടാല്‍ നിങ്ങള്‍ക്കു ഒന്നും സ്വന്തമായിട്ടും ഏല്പിക്കപ്പെടുകയില്ല.)7K ലൌകീക സന്പന്നതയില്‍ നിങ്ങള്‍ വിശ്വസ്തനല്ലെങ്കില്‍ സ്വര്‍ഗ്ഗീയ സന്പന്നതയിലും നിങ്ങള്‍ വിശ്വസ്തരാകില്ല.o6W ഏറ്റവും ചെറിയ കാര്യത്തില്‍ പോലും വിശ്വസിക്കപ്പെടുന്നവന്‍ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തില്‍ കളങ്കം വരുത്തുന്നവന്‍ വലിയ ഇടപാടുകളിലും കളങ്കം ഏല്പിക്കും.T5! “ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ലോകത്തു നിങ്ങള്‍ക്കുള്ളതുകൊണ്ട് സ്നേഹിതരെ ഉണ്ടാക്കുക. അവരെല്ലാം പോയിക്കഴിയുന്പോള്‍ നിങ്ങള്‍ നിത്യമായ വസതിയിലേക്കു സ്വാഗതം ചെയ്യപ്പെടും.d4Aപിന്നീട് യജമാനന്‍ നെറികെട്ട അയാളുടെ മിടുക്കിനെ അഭിനന്ദിച്ചു. അതെ, ഈ ലോകത്തിലെ ആള്‍ക്കാര്‍ തങ്ങളുടെ സമകാലികരുമായി നടത്തുന്ന ഇടപാടുകളില്‍ ആത്മീയമനുഷ്യരെക്കാള്‍ മിടുക്കരാണ്.R3പിന്നീടയാള്‍ മറ്റൊരാളോടു ചോദിച്ചു, ‘നീ യജമാനനു എന്തുകൊടുക്കാനുണ്ട്?’ അയാള്‍ പറഞ്ഞു, ‘അറുപതിനായിരം പൌണ്ടിന്‍റെ ഗോതന്പ്.’ കാര്യസ്ഥന്‍ അയാളോടു പറഞ്ഞു, ‘ഇതാ നിന്‍റെ കടപ്പത്രം കുറച്ച് അന്പതിനായിരം പൌണ്ടിന്‍റെ ആക്കുക.’ Y~}{zxEwgvnuvtss romkj`hgfeecb``^^$]ZYXWUSRQ8PwN8LyJoHGEDCB@>!#ശിഷ്യന്മാര്‍ കഴുതയെ യേശുവിന്‍റെ സമീപത്തേക്കു കൊണ്ടുവന്നു. അവര്‍ തങ്ങളുടെ കുപ്പായം കഴുതപ്പുറത്തു വിരിച്ചു. യേശുവിനെ അതിന്‍റെ പുറത്തവര്‍ കയറ്റി.=w"ശിഷ്യന്മാര്‍ പറഞ്ഞു, “ഗുരുവിന് ഇതിനെ വേണം.”w<g!അവര്‍ കഴുതയെ അഴിച്ചു. എന്നാല്‍ കഴുതയുടെ ഉടമസ്ഥന്‍ വന്നു. അവന്‍ ശിഷ്യന്മാരോടു ചോദിച്ചു, “എന്തിനാണ് ഞങ്ങളുടെ കഴുതയെ നിങ്ങളഴിക്കുന്നത്?”v;e രണ്ടു ശിഷ്യന്മാരും ഗ്രാമത്തിലേക്കു പോയി. യേശു അവരോടു പറഞ്ഞവിധം അവര്‍ കഴുതയെ കണ്ടെത്തി.C:എന്താണ് കഴുതയെ അഴിച്ചുകൊണ്ടുപോകുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ പറയണം, ‘ഗുരുവിന് ഈ കഴുതയെ വേണം’ എന്ന്.”69eഅവന്‍ പറഞ്ഞു, “ആ കാണുന്ന ഗ്രാമത്തിലേക്കു പോകൂ. അവിടേക്കു പ്രവേശിക്കുന്പോള്‍ത്തന്നെ, കെട്ടിയിരിക്കുന്ന ഒരു കഴുതക്കുട്ടിയെ കാണാം. ആരും ഇതുവരെ അതിന്‍റെ പുറത്ത് സവാരി ചെയ്തിട്ടില്ല. അതിനെ അഴിച്ചുകൊണ്ടുവരിക.a8;യേശു ഒലീവുമലകള്‍ക്കു സമീപമുള്ള ബേത്ത്ഫാഗ, ബേഥാന്യ എന്നീ ഗ്രാമങ്ങള്‍ക്കടുത്തെത്തി. അവന്‍ തന്‍റെ രണ്ടുശിഷ്യന്മാരെ പറഞ്ഞയച്ചു.C7ഇതു പറഞ്ഞതിനു ശേഷം യേശു യെരൂശലേമിലേക്കുള്ള തന്‍റെ യാത്ര തുടര്‍ന്നു.86iഇപ്പോള്‍ എന്‍റെ ശത്രുക്കളെവിടെ? ഞാന്‍ അവരുടെ രാജാവാകാന്‍ ഇഷ്ടപ്പെടാത്തവര്‍ എവിടെ? എന്‍റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്നു കൊല്ലുക. അവര്‍ ചാകുന്നതെനിക്കു കാണണം!”s5_രാജാവു പറഞ്ഞു, ‘അവനവനുള്ളത് ഉപയോഗിക്കുന്നവന് വീണ്ടും കിട്ടും. തനിക്കുള്ളതെല്ലാം ഉപയോഗിക്കാത്തവനില്‍ നിന്നും എല്ലാം എടുക്കപ്പെടും.v4eഅവര്‍ രാജാവിനോടു പറഞ്ഞു, ‘പക്ഷേ, അയാള്‍ക്ക് ഇപ്പോള്‍ത്തന്നെ പത്തു മടങ്ങു പണമുണ്ടല്ലോ?’f3Eഅനന്തരം ഇതെല്ലാം കണ്ടുനിന്നവരോടു രാജാവു പറഞ്ഞു, ‘ഇയാളുടെ കൈയില്‍ നിന്നും പണമെടുത്ത് പത്തു മടങ്ങു പണം സന്പാദിച്ചവനു കൊടുക്കുക.’-2Sഅതു ശരിയാണെങ്കില്‍ നീയെന്‍റെ പണം പണമിടപാടുകാരുടെ പക്കല്‍ നിക്ഷേപിക്കണമായിരുന്നു. എങ്കില്‍ ഞാന്‍ മടങ്ങിവരുന്പോഴേക്കും അതിനു പലിശയെങ്കിലും കിട്ടിയേനെ.’1രാജാവ് അയാളോടു പറഞ്ഞു, ‘വൃത്തികെട്ടവന്‍, നിന്‍റെ വാക്കുകളുപയോഗിച്ച് ഞാന്‍ നിന്നെ അപലപിക്കുന്നു. ഞാനൊരു കഠിനഹൃദയനാണെന്നു നീ പറഞ്ഞു, ഞാന്‍ സ്വയം സന്പാദിക്കാത്ത പണവും കൃഷി ചെയ്യാത്ത ധാന്യവും പോലും ഞാന്‍ പിടിച്ചെടുക്കുമെന്ന് നീ പറഞ്ഞു.-0Sഎനിക്ക് അങ്ങയെ ഭയമായിരുന്നു. എന്തെന്നാല്‍ അങ്ങ് ശക്തനാണ്. അങ്ങ് കര്‍ക്കശക്കാരനാണെന്നും എനിക്കറിയാം. സ്വയം സന്പാദിക്കാത്ത പണവും സ്വയം കൃഷി ചെയ്യാത്ത ധാന്യവും അങ്ങ് പിടിച്ചെടുക്കുമെന്ന് എനിക്കറിയാം.’4/aപിന്നെ മറ്റൊരു ദാസന്‍ വന്നു. അയാള്‍ പറഞ്ഞു, ‘യജമാനനേ, ഇതാ അങ്ങയുടെ പണം. ഞാനതു തുണിയില്‍ പൊതിഞ്ഞ് ഒളിച്ചു വെച്ചു.(.Iരാജാവ് അയാളോടു പറഞ്ഞു, ‘നിനക്ക് അഞ്ചു നഗരങ്ങള്‍ ഭരിക്കാം.’\-1രണ്ടാം ദാസന്‍ പറഞ്ഞു, ‘അങ്ങു തന്ന ഒരുകിഴി പണംകൊണ്ട് അഞ്ചു കിഴി പണം ഉണ്ടാക്കി.’,രാജാവ് അയാളോടു പറഞ്ഞു, ‘കൊള്ളാം, നീയൊരു നല്ല ദാസനാണ്. നിന്നെ ചെറിയ കാര്യങ്ങളില്‍ പോലും വിശ്വസിക്കാമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഞാന്‍ നിന്നെ പത്തു നഗരങ്ങളുടെ ണാധികാരിയാക്കുന്നു!’+ഒന്നാമത്തെ ദാസന്‍ വന്നു പറഞ്ഞു, ‘അങ്ങു തന്ന ഒരു കിഴി പണം കൊണ്ട് പത്തു കിഴി പണം ഞാന്‍ സന്പാദിച്ചു.’C*“എന്നാല്‍ അയാള്‍ രാജാവായി. വീട്ടില്‍ മടങ്ങിയെത്തി അയാള്‍ പറഞ്ഞു, ‘ഞാന്‍ പണം കൊടുത്ത ദാസന്മാരെ വിളിക്കൂ. അതുവച്ച് എത്ര പണം അവര്‍ അധികം ഉണ്ടാക്കിയെന്നെനിക്കറിയണം.’)പക്ഷേ അന്നാട്ടുകാര്‍ അയാളെ വെറുത്തിരുന്നു. അതാനാലവര്‍ അയാളെ പിന്തുടരാന്‍ ഒരു സംഘം ആളുകളെ മറ്റേ രാജ്യത്തേക്കയച്ചു. അവര്‍ മറ്റേ രാജ്യത്തെത്തിപ്പറഞ്ഞു, ‘അയാളെ ഞങ്ങള്‍ക്കു രാജാവായി വേണ്ട.’;(o അതിനാലയാള്‍ തന്‍റെ ദാസന്മാരില്‍ പത്തു പേരെ വിളിച്ചു. അയാള്‍ ഓരോരുത്തര്‍ക്കും ഓരോ പണക്കിഴി നല്‍കി പറഞ്ഞു, ‘ഞാന്‍ തിരിച്ചുവരും വരെ ഈ പണം കൊണ്ട് വ്യാപാരം ചെയ്യൂ.’;'o ആളുകളുടെ മനോഗതിയറിഞ്ഞ യേശു ഈ കഥ പറഞ്ഞു, “ഉന്നതകുലജാതനായ ഒരാള്‍ രാജാവാകാന്‍ വേണ്ടി ദൂരെ ഒരു രാജ്യത്ത് പോകാന്‍ തുടങ്ങിയതായിരുന്നു. അനന്തരം അയാള്‍ മടങ്ങിവന്ന് സ്വന്തം ആള്‍ക്കാരെ ഭരിക്കാമെന്ന് പരിപാടിയിട്ടു.=&s യേശു യെരൂശലേമിനടുത്തെത്തി. ദൈവരാജ്യം ഉടനെ വരുമെന്ന് ചിലര്‍ കരുതി.a%; നഷ്ടപ്പെട്ടവയെ കണ്ടെത്താനും രക്ഷിക്കാനുമാണ് മനുഷ്യപുത്രന്‍ വന്നിട്ടുള്ളത്.”$ യേശു പറഞ്ഞു, “ഇയാള്‍ നല്ലവനാണ്. ഇയാള്‍ അബ്രാഹാമിന്‍റെ യഥാര്‍ത്ഥ പുത്രനാണ്. അതിനാലിന്ന് സക്കായി അവന്‍റെ പാപങ്ങളില്‍ നിന്നു മോചിതനായിരിക്കുന്നു.6#eസക്കായി കര്‍ത്താവിനോടു പറഞ്ഞു, “ഞാന്‍ നന്മ ചെയ്യാനാഗ്രഹിക്കുന്നു. എന്‍റെ സ്വത്തുക്കളുടെ പകുതി ഞാന്‍ പാവങ്ങള്‍ക്കു കൊടുക്കാം. ഞാന്‍ ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കു നാലു മടങ്ങു നല്‍കാം.”&"Eഎല്ലാവരും ഇതു കണ്ടു. അവര്‍ പരാതിപ്പെടാന്‍ തുടങ്ങി, “കര്‍ത്താവിനു തങ്ങാന്‍ ഈ പാപിയുടെ വീടേ കിട്ടിയുള്ളോ?”v!eസക്കായി വേഗം താഴെയിറങ്ങി വന്നു. യേശു തന്‍റെ വീട്ടില്‍ തങ്ങുന്നതില്‍ അവന്‍ സന്തോഷിച്ചു.C യേശു അവിടെ എത്തിയപ്പോള്‍ സക്കായി മരത്തിലിരിക്കുന്നതു കണ്ടു. അവന്‍ സക്കായിയോടു പറഞ്ഞു, “സക്കായിയേ, വേഗം താഴെയിറങ്ങിവരൂ. എനിക്ക് ഇന്ന് നിന്‍റെ വീട്ടില്‍ വസിക്കണം.”1അവന്‍ മുന്‍പോട്ടോടി യേശു സഞ്ചരിക്കുമെന്നറിഞ്ഞ സ്ഥലത്തു ചെന്ന് ഒരു കാട്ടത്തിമരത്തില്‍ കയറി ഇരുന്നു. യേശു ആരെന്നു കാണാന്‍ അയാള്‍ ആഗ്രഹിച്ചു. യേശുവിനെ കാണുവാന്‍ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. സക്കായിക്ക് ഉയരം കുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തിനു മുകളിലൂടെ അയാള്‍ക്ക് യേശുവിനെ കാണാനായില്ല.)യെരീഹോവില്‍ സക്കായി എന്നൊരാളുണ്ടായിരുന്നു. അയാള്‍ ധനികനും പ്രമാണിയുമായ ഒരു ചുങ്കക്കാരനായിരുന്നു.~ wയേശു യെരീഹോപട്ടണത്തിലൂടെ പോവുകയായിരുന്നു.iK+അയാള്‍ക്കു കാഴ്ച തിരിച്ചുകിട്ടി. അയാള്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് യേശുവിനെ അനുഗമിച്ചു. ഇതെല്ലാം കണ്ട് ജനങ്ങള്‍ ദൈവത്തെ വാഴ്ത്തി. 9*“നോക്കൂ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.”F)“നിനക്കു എന്താണു ഞാന്‍ ചെയ്തു തരേണ്ടത്?” അന്ധന്‍ പറഞ്ഞു, “കര്‍ത്താവേ, എനിക്കു കാഴ്ച തിരിച്ചു തരൂ.” യേശു അവനോടു പറഞ്ഞു,(യേശു അവിടെ നിന്നു പറഞ്ഞു, “ആ അന്ധനെ ഇങ്ങോട്ടു വിളിക്കൂ.” അവന്‍ അടുത്തു വന്നപ്പോള്‍ യേശു ചോദിച്ചു,nU'ജനക്കൂട്ടത്തെ നയിച്ചിരുന്നവര്‍ അവനെ ശാസിച്ചു. അവര്‍ അവനോട് മിണ്ടാതിരിക്കുവാന്‍ പറഞ്ഞു. പക്ഷേ അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുകൂവി. “ദാവീദിന്‍റെ പുത്രാ, എന്നോടു കരുണ കാട്ടൂ!”r]&അന്ധന്‍ വളരെ ഉച്ചത്തില്‍ പറഞ്ഞു, “യേശുവേ, ദാവീദിന്‍റെ പുത്രാ, എന്നോടു കരുണ കാട്ടേണമേ.”L%ആളുകള്‍ പറഞ്ഞു, “നസറെത്തില്‍നിന്ന് യേശു എന്നൊരാള്‍ ഇങ്ങോട്ടു വരുന്നു.”eC$ആളുകള്‍ നടന്നു നീങ്ങുന്നതിന്‍റെ ശബ്ദം കേട്ട് അയാള്‍ അന്വേഷിച്ചു, “എന്തുണ്ടായി?”&E#യേശു യെരീഹോപട്ടണത്തിനടുത്തെത്തി. അവിടെയൊരു അന്ധന്‍ വഴിയോരത്ത് യാചിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.~u"അപ്പൊസ്തലന്മാര്‍ക്കിതു മനസ്സിലായില്ല. അര്‍ത്ഥം അവര്‍ക്കു മറവായിരുന്നു. അവന്‍റെ വാക്കുകളുടെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ അവര്‍ക്കായില്ല.Y+!അവര്‍ അവനെ ചാട്ടകൊണ്ടടിക്കുകയും കൊല്ലുകയും ചെയ്യും. എന്നാല്‍ മരണത്തിന്‍റെ മൂന്നാംനാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.”A{ അവന്‍റെ ആള്‍ക്കാര്‍ അവനെതിരായി തിരിയുകയും അവനെ ജാതികള്‍ക്കു കൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും മുഖത്തു തുപ്പുകയും ചെയ്യും. അവര്‍ അവനെ അപമാനിക്കും.b=അനന്തരം യേശു പന്ത്രണ്ടു അപ്പൊസ്തലന്മാരെയും ഒരു വശത്തേക്കു വിളിച്ചു സംസാരിച്ചു. അവന്‍ പറഞ്ഞു, “ശ്രദ്ധിക്കൂ, നമ്മള്‍ യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രനെപ്പറ്റി എഴുതാന്‍ ദൈവം പ്രവാചകരോടു കല്പിച്ചതെല്ലാം സംഭവിക്കും.%ദൈവരാജ്യത്തിനുവേണ്ടി തന്‍റെ വീടും, ഭാര്യ, സഹോദരങ്ങള്‍, അപ്പനമ്മമാര്‍, മക്കള്‍ എന്നിവരെയും ഉപേക്ഷിച്ചവര്‍ക്ക് അതിലും കൂടുതല്‍ കിട്ടും. തന്‍റെ ജീവിതത്തിലയാള്‍ക്കു പലമടങ്ങ് കിട്ടും. അയാള്‍ മരിച്ചു കഴിഞ്ഞ് ദൈവത്തോടൊത്ത് നിത്യകാലം വസിക്കും.” യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയുന്നു.S പത്രൊസ് പറഞ്ഞു, “നോക്കൂ, ഞങ്ങള്‍ എല്ലാമുപേക്ഷിച്ച് അങ്ങയെ പിന്തുടരുന്നു.”E യേശു പറഞ്ഞു, “മനുഷ്യര്‍ക്ക് ചെയ്യാനാകാത്തത് ദൈവത്തിനു ചെയ്യാനാകും.”I  അതു കേട്ടവര്‍ ചോദിച്ചു, “പിന്നെ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കു കഴിയും?”t aധനികന്‍റെ ദൈവരാജ്യപ്രവേശനത്തെക്കാള്‍ എളുപ്പമാണ് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കാന്‍.”ucഅയാളുടെ സങ്കടം കണ്ട യേശു പറഞ്ഞു, “ധനവാന് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക വിഷമമാണ്.Z-പക്ഷേ ഇതുകേട്ട് അയാള്‍ ദുഃഖിതനായി. കാരണം അയാള്‍ വളരെ വലിയ പണക്കാരനായിരുന്നു.\1അതു കേട്ട യേശു അയാളോടു പറഞ്ഞു, “എന്നാല്‍ നീ ചെയ്യേണ്ടതായി ഒന്നുകൂടിയുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു കിട്ടുന്ന പണം പാവങ്ങള്‍ക്കു കൊടുക്കുക. നിനക്ക് സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം കിട്ടും. എന്നിട്ട് വന്ന് എന്നെ പിന്തുടരുക.”~uഎന്നാല്‍ പ്രമാണി പറഞ്ഞു, “ഈ കല്പനകളെല്ലാം ചെറുപ്പം മുതല്‍ക്കേ ഞാന്‍ അനുസരിക്കുന്നുണ്ട്.”Gഎന്നാല്‍ നിന്‍റെ ചോദ്യത്തിനു ഞാന്‍ ഉത്തരം നല്‍കാം. ദൈവകല്പനകള്‍ നിനക്കറിയില്ലേ? ‘വ്യഭിചരിക്കരുത്, ആരെയും കൊല്ലരുത്, മോഷ്ടിക്കരുത്, മറ്റുള്ളവരെപ്പറ്റി കള്ളസാക്ഷ്യം പറയരുത്. അപ്പനെയും അമ്മയെയും ബഹുമാനിക്കണം.’”zmയേശു അയാളോടു ചോദിച്ചു, “എന്താണു നീയെന്നെ നല്ലവനെന്നു വിളിച്ചത്. ദൈവം മാത്രമാണു നല്ലവന്‍. ഒരു യെഹൂദപ്രമാണി യേശുവിനോടു ചോദിച്ചു, “നല്ലവനായ ഗുരോ, നിത്യജീവിതം കിട്ടാന്‍ ഞാനെന്തു ചെയ്യണം?” X~i|{yuswrzq|pnl{k-hgfefdcc a`N][ZZYWVUvTQP;OgNfLtJtHPFE3CA@>B; :/98]66P543u10.;+)('%$$&"!  Ufcj(C 5 R t@U2ദൈവരാജ്യം വരുംവരെ ഞാനിനി വീഞ്ഞു കുടിക്കില്ല.”?1wഅനന്തരം യേശു ഒരു കോപ്പ വീഞ്ഞെടുത്തു. അവന്‍ അതിനു ദൈവത്തോടു നന്ദി പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞു, “ഈ കോപ്പയെടുത്ത് ഇവിടെയുള്ള എല്ലാവരും ഇതില്‍നിന്നും പങ്കു പറ്റുക.g0Gദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാക്കും വരെ മറ്റൊരു പെസഹാഭക്ഷണം ഞാന്‍ കഴിക്കില്ല.”0/Yയേശു അവരോടു പറഞ്ഞു, “മരിക്കുംമുന്പ് നിങ്ങളോടൊത്ത് ഈ പെസഹാഭക്ഷണം കഴിക്കണമെന്ന് ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു..)പെസഹാഭക്ഷണം കഴിക്കാനുള്ള സമയമായി. യേശുവും അപ്പൊസ്തലന്മാരും മേശയ്ക്കു ചുറ്റും ഇരിക്കുകയായിരുന്നു.- പത്രൊസും യോഹന്നാനും പുറപ്പെട്ടു. യേശു പറഞ്ഞതു പോലെയെല്ലാം നടന്നു. അവര്‍ പെസഹാ ഭക്ഷണം ഒരുക്കി., അയാള്‍ മുകളിലത്തെ നിലയില്‍ ഒരുക്കിയിട്ടുള്ള ഒരു വലിയ മുറി കാണിച്ചു തരും. അവിടെ ഭക്ഷണമൊരുക്കുക.” +9 വീട്ടുടമയോട്, ‘തനിക്കും തന്‍റെ ശിഷ്യന്മാര്‍ക്കും പെസഹാഭക്ഷണം ഭക്ഷിക്കാനുള്ള സ്ഥലം എവിടെ എന്നു കാണിച്ചു തരുവാന്‍ ഗുരു ആവശ്യപ്പെടുന്നു’ എന്നു പറയുക._*7 “ശ്രദ്ധിക്കുക. യെരൂശലേംനഗരത്തിലേക്കു ചെല്ലുന്പോള്‍ ഒരു കുടം വെള്ളവുമായി നില്‍ക്കുന്ന ഒരാളെ നിങ്ങള്‍ കാണും. അവനെ പിന്തുടരുക. അവന്‍ ഒരു വീട്ടിലേക്കു കയറും. അവനോടൊപ്പം പോവുക.d)A അവര്‍ യേശുവിനോടു ചോദിച്ചു, “എവിടെയാണ് ഞങ്ങള്‍ ഒരുക്കേണ്ടത്?” യേശു അവരോടു പറഞ്ഞു,w(gയേശു പത്രൊസിനോടും യോഹന്നാനോടും പറഞ്ഞു, “പോയി നമുക്കു കഴിക്കാന്‍ പെസഹാഭക്ഷണമൊരുക്കുക.”''Gപുളിപ്പില്ലാത്ത അപ്പത്തിന്‍റെ ദിവസം എത്തി. അന്നാണ് യെഹൂദര്‍ പെസഹാക്കുഞ്ഞാടിനെ യാഗമര്‍പ്പിച്ചിരുന്നത്.&+യൂദാ സമ്മതിച്ചു. അവന്‍ അതിനുള്ള തരം പാര്‍ത്തിരുന്നു. യേശുവിനു ചുറ്റും ജനക്കൂട്ടം ഇല്ലാത്ത സമയം യൂദാ നോക്കിയിരുന്നു. (മത്താ.26:17-25; മര്‍ക്കൊ. 14:12-21; യോഹ. 13:21-30)#%?പുരോഹിതര്‍ ഇതില്‍ സന്തുഷ്ടരായി. യേശുവിനെ ഒറ്റിക്കൊടുക്കുന്നതിന് അവര്‍ യൂദായ്ക്ക് പണം വാഗ്ദാനം ചെയ്തു.z$mയൂദാ മഹാപുരോഹിതന്മാരെയും ദൈവാലയത്തിനു കാവല്‍ നിന്ന പടയാളികളെയും കണ്ട് യേശുവിനെ അവര്‍ക്ക് ഒറ്റിക്കൊടുക്കുന്നതിനെപ്പറ്റി സംസാരിച്ചു.#7യേശുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ യൂദാഈസ്ക്കാര്യോത്ത് എന്നൊരുവനുണ്ടായിരുന്നു. സാത്താന്‍ അവനില്‍ പ്രവേശിച്ച് അവനെക്കൊണ്ട് തെറ്റു ചെയ്യിച്ചു.>"uമഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ കൊല്ലാനുള്ള വഴികള്‍ ആലോചിക്കുകയായിരുന്നു. പക്ഷേ അവര്‍ ജനങ്ങളെ ഭയന്നു.u! eയെഹൂദരുടെ പെസഹ എന്നു പേരുള്ള പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ ഏതാണ്ടടുത്തു. w&ഓരോ പ്രഭാതത്തിലും യേശുവിനെ ശ്രവിക്കാന്‍ എല്ലാവരും നേരത്തെ എഴുന്നേറ്റ് ദൈവാലയത്തിലെത്തി.nU%പകല്‍ മുഴുവന്‍ യേശു ദൈവാലയത്തിലുള്ളവരെ പഠിപ്പിക്കുകയായിരുന്നു. രാത്രിയില്‍ അവന്‍ നഗരത്തിനു പുറത്തേക്കു പോയി. ഒലീവുമലയില്‍ തങ്ങി.yk$വരാനിരിക്കുന്ന എല്ലാ അനിഷ്ടസംഭവങ്ങളും സുരക്ഷിതമായി തരണം ചെയ്യാന്‍ വേണ്ടുന്ന കരുത്തിനായി എപ്പോഴും പ്രാര്‍ത്ഥിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യുക. മനുഷ്യപുത്രനു മുന്പില്‍ നില്‍ക്കാന്‍ വേണ്ട ശക്തിക്കായി പ്രാര്‍ത്ഥിക്കുക.”4a#ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും പെട്ടെന്നുള്ള കണി പോലെ അതു വരും.;o"“സൂക്ഷിച്ചിരിക്കുക, നിങ്ങളുടെ കാലം സാഹസികമായ ജീവിതത്തിനും മദ്യാസക്തിക്കും പുറമെ ലൌകികമായ സുഖങ്ങള്‍ക്കായി തുലച്ചുകളയരുത്. അങ്ങനെയായാല്‍ ശക്തിയായതു ചിന്തിക്കുവാന്‍ നിങ്ങള്‍ക്കാവില്ല. അപ്പോള്‍ ആദ്യം വരുന്പോള്‍ നിങ്ങള്‍ സന്നദ്ധരാകാതെ പിടിക്കപ്പെടും.!ലോകം മുഴുവന്‍, ഭൂമിയും ആകാശവും നശിപ്പിക്കപ്പെടും, പക്ഷേ എന്‍റെ വാക്കുകള്‍ ഒരിക്കലും നശിക്കില്ല.gG “ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ, ഈ തലമുറയുടെ കാലയളവില്‍ തന്നെ ഇതെല്ലാം സംഭവിക്കും.X)അതു പോലെ ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുന്പോള്‍ ദൈവരാജ്യം വരവായി എന്നും നിങ്ങള്‍ മനസ്സിലാക്കുന്നു.2]അതു തളിര്‍ക്കുന്പോള്‍ വേനല്‍ക്കാലം വരവായി എന്നു നിങ്ങളറിയും.;oഅനന്തരം യേശു ഈ കഥ പറഞ്ഞു, “മരങ്ങളെ നോക്കുക. അത്തിമരം തന്നെ ഉദാഹരണം.ഇതൊക്കെ സംഭവിക്കാന്‍ തുടങ്ങുന്പോള്‍ ഭയക്കരുത്. മുകളിലേക്കു നോക്കി ആഹ്ലാദിക്കുക. വ്യാകുലപ്പെടരുത്. സന്തോഷിക്കുക, എന്തെന്നാല്‍ ദൈവം നിങ്ങളെ സ്വതന്ത്രരാക്കുന്ന സമയം അടുത്തിരിക്കുന്നു!”)അപ്പോള്‍ മനുഷ്യപുത്രന്‍ എല്ലാ കരുത്തോടെയും വലിയ മഹത്വത്തോടെയും മേഘത്തില്‍ കയറിവരുന്നതവര്‍ കാണും.!;അവര്‍ ഭയക്കും. ലോകത്തിനെന്തു സംഭവിക്കുമെന്ന് അവര്‍ വ്യാകുലപ്പെടും. ആകാശത്ത് എല്ലാറ്റിനും മാറ്റം വരും.s_“സൂര്യചന്ദ്രനക്ഷത്രങ്ങള്‍ക്കിടയില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ഭൂമിയിലെ മനുഷ്യര്‍ക്ക് കുരുങ്ങിയ അനുഭവമുണ്ടാകും. സമുദ്രങ്ങള്‍ ഇളകിമറിയും. എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ അന്പരക്കും.]3ഈ ആളുകളില്‍ നിന്നു ചിലരെ പട്ടാളക്കാര്‍ കൊല്ലും. മറ്റുള്ളവര്‍ തടവുകാരാക്കപ്പെട്ട് എല്ലാ നാടുകളിലേക്കും അയയ്ക്കപ്പെടും. തങ്ങളുടെ കാലം കഴിയുംവരെ ജാതികളില്‍ പരിശുദ്ധ യെരൂശലേംനഗരിയെ കാല്‍ക്കീഴിലാക്കി ചവുട്ടി മെതിക്കും.A{അപ്പോള്‍ ഗര്‍ഭിണികള്‍ക്കും കൊച്ചുകുട്ടിക ളുള്ളവരുമായ സ്ത്രീകള്‍ക്കും ദുരിതം. എന്തെന്നോ? ഈ ഭൂമിയിലേക്കു ദുരിതങ്ങളുടെ കാലമാണു വരുന്നത്. ദൈവം ഈ ജനതയോടു കോപിക്കും.A{ദൈവം അവന്‍റെ ജനതയെ ശിക്ഷിക്കുന്ന സമയത്തെപ്പറ്റി പ്രവാചകര്‍ പലരും എഴുതിയിട്ടുണ്ട്. ഇതെല്ലാം സംഭവിക്കാന്‍ പോകുന്ന സമയത്തെപ്പറ്റിയാണ് ഞാന്‍ നിങ്ങളോടു പറയുന്നത്.,Qആ സമയം, യെഹൂദ്യയിലെ ജനങ്ങള്‍ മലകളില്‍ നിന്ന് ഇറങ്ങി ഓടണം. യെരൂശലേമിലുള്ളവര്‍ വേഗം അവിടം വിട്ടുപോകണം. നിങ്ങള്‍ നഗരത്തിനടുത്താണെങ്കില്‍ അകത്തേക്ക് ഓടരുത്!a;“യെരൂശലേമിനു ചുറ്റും സൈന്യം നിരക്കുന്നതു നിങ്ങള്‍ കാണും. അപ്പോള്‍ യെരൂശലേം നശിപ്പിക്കപ്പെടാന്‍ സമയമായെന്നു നിങ്ങള്‍ അറിയും.> uഇതിനെല്ലാമിടയില്‍ നിങ്ങള്‍ ശക്തമായ വിശ്വാസംകൊണ്ട് സ്വരക്ഷ നേടും.0 Yഎന്നാല്‍ ഇക്കാരണങ്ങളൊന്നും നിങ്ങള്‍ക്കു ക്ഷതമേല്പിക്കില്ല.% Cഎന്‍റെ ശിഷ്യന്മാരായതിനാല്‍ എല്ലാവരും നിങ്ങളെ വെറുക്കും.` 9നിങ്ങളുടെ മാതാപിതാക്കളും സഹോദരന്മാരും ബന്ധുക്കളും സുഹൃത്തുക്കളും നിങ്ങള്‍ക്കെതിരെ തിരിയും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലും.A {നിങ്ങളുടെ ഒരു ശത്രുവിനും തടയാനും, മറുപടി പറയാനും കഴിയാത്തവിധം കാര്യങ്ങള്‍ പറയാന്‍ ഞാന്‍ നിങ്ങള്‍ക്കു ജ്ഞാനം തരും.  നിങ്ങള്‍ പറയേണ്ടതിനെ ചൊല്ലി വേവലാതിപ്പെടേണ്ട.Y+ എന്നാല്‍ എന്നെപ്പറ്റി പ്രസംഗിക്കാന്‍ നിങ്ങള്‍ക്കുള്ള അവസരമായിരിക്കും അത്.2] “ഇതെല്ലാം സംഭവിക്കുംമുന്പ് അവര്‍ നിങ്ങളെ ബന്ധിച്ച് ഉപദ്രവിക്കും. അവര്‍ നിങ്ങളെ യെഹൂദപ്പള്ളിയില്‍ വിധിച്ച് തടവറകളിലാക്കി പീഢനങ്ങളേല്പിക്കും. രാജാക്കന്മാര്‍ക്കും ഭരണാധിപന്മാര്‍ക്കും മുന്പില്‍ നിങ്ങള്‍ക്കു നില്‍ക്കേണ്ടിവരും. നിങ്ങളെന്‍റെ ശിഷ്യന്മാരായതിനാലാണ് അവര്‍ നിങ്ങളോടിതു ചെയ്യുന്നത്.{o വലിയ ഭൂകന്പങ്ങളും രോഗങ്ങളും പല ചീത്ത സംഭവങ്ങളും പലയിടങ്ങളിലും ഉണ്ടാകും. ചിലയിടങ്ങളില്‍ കടുത്ത ക്ഷാമമനുഭവപ്പെടും. ഭീകരമായ സംഭവങ്ങളുണ്ടാകും. ആളുകള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും അത്ഭുതങ്ങള്‍ സംഭവിക്കും.K പിന്നീട് യേശു അവരോട് പറഞ്ഞു, “രാജ്യം രാജ്യത്തോടും ജനത ജനതയോടും പൊരുതും.zm യുദ്ധത്തെപ്പറ്റിയും സാമുദായിക ലഹളകളെപ്പറ്റിയും കേള്‍ക്കുന്പോള്‍ ഭയക്കരുത്. അതെല്ലാം ആദ്യം സംഭവിക്കണം. പക്ഷേ അവസാനം ഉടന്‍ വരികയില്ല.”!;യേശു പറഞ്ഞു, “സൂക്ഷിച്ചിരിക്കുക! കബളിപ്പിക്കപ്പെടാതിരിക്കുക! എന്‍റെ പേരില്‍ പലരും വരും. അവര്‍ പറഞ്ഞേക്കാം, ‘ഞാനാണു ക്രിസ്തു’ എന്നും ‘ശരിയായ സമയമായിരിക്കുന്നു’ എന്നും! എന്നാല്‍ അവരെ അനുഗമിക്കരുത്.Mചില ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “ഗുരോ, ഇതെല്ലാം എന്നു സംഭവിക്കും? ഇതെല്ലാം സംഭവിക്കുമെന്നതിന്‍റെ സൂചനയെന്താണ്?”H എന്നാല്‍ യേശു പറഞ്ഞു, “നിങ്ങളിവിടെ കാണുന്നതെല്ലാം നശിക്കുന്ന സമയം വരും. ഈ കെട്ടിടത്തിന്‍റെ ഓരോ കല്ലും നിലത്തെറിയപ്പെടും. ഒരു കല്ലും മറ്റൊന്നിനു മുകളിലിരിക്കില്ല!” 9ശിഷ്യന്മാരില്‍ ചിലര്‍ ദൈവാലയത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു. അവര്‍ പറഞ്ഞു, “ഇതൊരു മനോഹരമായ ദൈവാലയമാണ്. നല്ല കല്ലുകള്‍ കൊണ്ടുണ്ടാക്കിയത്. വഴിപാടായി ദൈവത്തിനര്‍പ്പിച്ച സാധനങ്ങള്‍ നോക്കുക!”|~qധനികര്‍ക്ക് ധാരാളമുണ്ട്, അവര്‍ തങ്ങള്‍ക്ക് ആവശ്യമില്ലാത്തതാണ് നല്‍കിയത്. ഈ സ്ത്രീയാകട്ടെ, ദരിദ്രയാണ്. അവള്‍ തനിക്കുള്ളതെല്ലാം നല്‍കി. തന്‍റെ ഉപജീവനത്തിനുവേണ്ട പണമാണവള്‍ നല്‍കിയത്.”n}Uയേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. ഈ വിധവ രണ്ടു ചെറുനാണയങ്ങളെ നല്‍കിയിട്ടുള്ളൂ. എന്നാല്‍ അവള്‍ നല്‍കിയത് അവിടെയുണ്ടായിരുന്ന എല്ലാ ധനികരും നല്‍കിയതിനേക്കാള്‍ അധികമാണ്.}|sപിന്നീട് ഒരു സാധുവിധവ ഭണ്ഡാരത്തിലേക്കു രണ്ടു ചെറിയ ചെന്പുനാണയങ്ങളിടുന്നതും അവന്‍ കണ്ടു.P{ ചില ധനികന്മാര്‍ ദൈവാലയത്തിലെ ഭണ്ഡാരത്തില്‍ കാണിക്കയിടുന്നത് യേശു കണ്ടു.9zk/അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുന്നു. എന്നിട്ട് നീണ്ട പ്രാര്‍ത്ഥനകൊണ്ട് തങ്ങളെത്തന്നെ നല്ലവരെന്നു കാണിക്കാന്‍ ശ്രമിക്കുന്നു. ദൈവം അവരെ വളരെ ശിക്ഷിക്കും.”y.“ശാസ്ത്രിമാരെ സൂക്ഷിക്കുക. അവര്‍ പ്രധാനമെന്നു തോന്നിക്കുന്ന വസ്ത്രമിട്ടു നടക്കാനിഷ്ടപ്പെടുന്നു. ചന്തയില്‍ ആളുകള്‍ തങ്ങളെ വണങ്ങുന്നത് അവര്‍ക്കിഷ്ടമാണ്. യെഹൂദപ്പള്ളികളിലും വിരുന്നുകളിലും അതിപ്രധാന ഇരിപ്പിടങ്ങളും അവരാഗ്രഹിക്കുന്നു.hxI-എല്ലാവരും യേശുവിന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു. യേശു അവന്‍റെ ശിഷ്യന്മാരോടു പറഞ്ഞു,Rw,ക്രിസ്തുവിനെ ദാവീദ്, ‘കര്‍ത്താവ് എന്നു വിളിക്കുന്നു, എന്നാല്‍ ക്രിസ്തു ദാവീദിന്‍റെ മകനാണ്. ഇതു രണ്ടും എങ്ങനെ ശരിയാകും?’”jvM+നിന്‍റെ ശത്രുക്കളെ നിന്‍റെ കാല്‍ക്കീഴില്‍ ഞാന്‍ കൊണ്ടുവരും വരെ.’ സങ്കീര്‍ത്തനം 110:1^u5*സങ്കീര്‍ത്തനപുസ്തകത്തില്‍ ദാവീദു തന്നെ പറയുന്നു: ‘കര്‍ത്താവ് (ദൈവം) എന്‍റെ കര്‍ത്താവിനോട് അരുളി: എന്‍റെ വലതുവശത്ത് ഇരിക്കുക.utc)അപ്പോള്‍ യേശു ചോദിച്ചു, “ക്രിസ്തു ദാവീദിന്‍റെ പുത്രനാണെന്ന് ആളുകള്‍ എങ്ങനെ പറയാനാവും?5sc(മറ്റൊരു ചോദ്യം അവനോടു ചോദിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.Sr'ശാസ്ത്രിമാരില്‍ ചിലര്‍ പറഞ്ഞു, “ഗുരോ, അങ്ങയുടെ ഉത്തരം നന്നായിരിക്കുന്നു.”"q=&ഞാന്‍ അവരുടെ ദൈവമാണെന്ന് ദൈവം പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ മരിച്ചിട്ടില്ല. അവന്‍ മരിച്ചവരുടെ ദൈവമല്ല. പക്ഷേ ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ്. അവന്‍റെ കാഴ്ചപ്പാടില്‍ അവനുള്ളവരെല്ലാം ജീവിക്കുന്നു.”pw%മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് മോശെ സൂചിപ്പിച്ചിട്ടുണ്ട്. കത്തുന്ന മുള്‍ച്ചെടികളെപ്പറ്റി എഴുതുന്നിടത്ത് മോശെ, ‘കര്‍ത്താവായ ദൈവം അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമാണെന്ന്’ എഴുതിയിട്ടുണ്ട്.toa$കാരണം അവര്‍ ദൂതന്മാര്‍ക്കു തുല്യരാകയാല്‍ മരിക്കയില്ല. മരണത്തില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ അവര്‍ ദൈവത്തിന്‍റ സന്തതികളാണ്.Vn%#ചിലര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനും വീണ്ടും ജീവിക്കുന്നതിനും അര്‍ഹരാണ്. ആ ജീവിതത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല.Wm'"യേശു സദൂക്യരോടു പറഞ്ഞു, “ഈ ലോകത്തില്‍ മനുഷ്യര്‍ പരസ്പരം വിവാഹം കഴിക്കുന്നു.elC!അതിനാല്‍ ഉയിര്‍ത്തെഴുന്നേല്പു സംഭവിക്കുന്പേള്‍ അവള്‍ ആരുടെ ഭാര്യയായിരിക്കും?”kw പക്ഷേ ഏഴു സഹോദരന്മാരും അവളെ വിവാഹം കഴിച്ചു.cj?മൂന്നാമനും അവരെ വിവാഹം കഴിച്ചശേഷം മരിച്ചു. എല്ലാ ഏഴു സഹോദരന്മാര്‍ക്കും അതുതന്നെ സംഭവിച്ചു. എല്ലാവരും കുട്ടികളില്ലാതെ മരിച്ചു.ci?അപ്പോള്‍ രണ്ടാമന്‍ ആ സ്ത്രീയെ വിവാഹം കഴിച്ചു. അയാളും കുട്ടികളുണ്ടാകാതെ മരിച്ചു.1h[ഒരിക്കല്‍ ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. മൂത്തയാള്‍ വിവാഹം കഴിച്ചെങ്കിലും കുട്ടികളില്ലാതെ മരിച്ചു.@gy“ഗുരോ, വിവാഹിതനായ ഒരാള്‍ മരിക്കുകയും അയാള്‍ക്കു കുട്ടികളില്ലാതെ വരികയും ചെയ്താല്‍ അയാളുടെ വിധവയെ അയാളുടെ സഹോദരന്‍ വിവാഹം കഴിക്കണമെന്ന് മോശെ എഴുതിയിരിക്കുന്നു. അവര്‍ സഹോദരനു വേണ്ടി സന്താനങ്ങളെ സൃഷ്ടിക്കണം.Jf ഏതാനും സദൂക്യര്‍ യേശുവിനെ സമീപിച്ചു. (അവര്‍ ഉയര്‍ത്തെഴുന്നേല്പില്‍ വിശ്വസിച്ചിരുന്നില്ല.) അവര്‍ യേശുവിനോടു ചോദിച്ചു,heIഅവന്‍റെ വിവേകപൂര്‍ണ്ണമായ ഉത്തരം അവരെ അത്ഭുതപ്പെടുത്തി. അവര്‍ക്കൊന്നും പറയാനായില്ല. ആള്‍ക്കാരുടെ മുന്പില്‍ അവനെ കുരുക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. തനിക്കെതിരായവര്‍ക്കു പാകത്തിന് ഉപയോഗിക്കാന്‍ യേശു ഒന്നും പറഞ്ഞില്ല.d3യേശു അവരോടു പറഞ്ഞു, “അപ്പോള്‍ കൈസര്‍ക്കുള്ളത് കൈസര്‍ക്കു കൊടുത്തേക്കുക. ദൈവത്തിനുള്ളത് ദൈവത്തിനും.”pcY“ഒരു നാണയം എന്നെ കാണിക്കൂ. ആരുടെ പടമാണിതിലുള്ളത്? ആരുടെ പേരാണ് അതിന്‍റെ പുറത്ത് മുദ്രണം ചെയ്തിട്ടുള്ളത്?” അവര്‍ പറഞ്ഞു, “കൈസറുടേത്.”zbmഇവര്‍ തന്നെ കുരുക്കാന്‍ ശ്രമിക്കുകയാണെന്ന് യേശുവിനറിയാമായിരുന്നു. അവന്‍ അവരോടു പറഞ്ഞു,yakഞങ്ങളോടു പറയൂ, ഞങ്ങള്‍ കൈസര്‍ക്കു നികുതി കൊടുക്കുന്നത് ശരിയോ? തെറ്റോ, ശരിയോ എന്നു പറയുക?”a`;അവര്‍ യേശുവിനോടു ചോദിച്ചു, “ഗുരോ, അങ്ങു പറയുന്നതും പഠിപ്പിക്കുന്നതും സത്യമാണെന്നു ഞങ്ങള്‍ക്കറിയാം. വിവേചിക്കാതെ ഇതുതന്നെ നീ എല്ലാവരെയും പഠിപ്പിക്കുന്നു. ദൈവമാര്‍ഗ്ഗത്തെപ്പറ്റിയുള്ള സത്യം നീ എപ്പോഴും പഠിപ്പിക്കുന്നു.u_cയേശുവിനെ കുരുക്കാന്‍ പറ്റിയ സമയം നോക്കി ശാസ്ത്രിമാരും പുരോഹിതരുമിരുന്നു. അവര്‍ ചിലരെ യേശുവിന്‍റെ സമീപത്തേക്കയച്ചു. നല്ലവരെന്ന് യേശുവിന്‍റെ മുന്പില്‍ നടിക്കണമെന്ന് അവരെ ചട്ടം കെട്ടിയിരുന്നു. യേശു പറയുന്നതില്‍ തെറ്റു കണ്ടെത്താന്‍ അവര്‍ ശ്രമിച്ചു. (അങ്ങനെ തെറ്റെന്തെങ്കിലും കണ്ടുപിടിച്ചാല്‍ അവര്‍ക്ക് അവനെ, അവന്‍റെമേല്‍ ശക്തിയും അധികാരവുമുള്ള ഭരണാധിപനെ ഏല്പിക്കാം)E^യേശു പറഞ്ഞ ഈ കഥ യെഹൂദപ്രമാണിമാര്‍ കേട്ടു. ഈ കഥ അവരെപ്പറ്റിയാണെന്നവര്‍ അറിഞ്ഞു. അതിനാല്‍ ആ സമയം യേശുവിനെ തടവിലാക്കണമെന്നവര്‍ ആഗ്രഹിച്ചു. പക്ഷേ ജനങ്ങളെ അവര്‍ ഭയന്നു.t]aആ കല്ലിനു മുകളില്‍ വീഴുന്നവര്‍ തകരും. കല്ല് നിങ്ങളുടെ മേല്‍ വീണാല്‍ നിങ്ങള്‍ പൊടിയും.”O\പക്ഷേ യേശു അവരുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു: ‘പിന്നെ ഈ എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥമെന്താണ്. പണിക്കാര്‍ വലിച്ചെറിയുന്ന കല്ല് മൂലക്കല്ലാവും!’ സങ്കീര്‍ത്തനം 118:22[അയാള്‍ വന്ന് ആ കര്‍ഷകരെ കൊല്ലും. എന്നിട്ട് തോട്ടം മറ്റു കൃഷിക്കാര്‍ക്കു നല്‍കും. ആളുകള്‍ ഈ കഥ കേട്ടു. അവര്‍ പറഞ്ഞു, ഇല്ല, അതൊരിക്കലും സംഭവിക്കില്ല. [}rzyxwvtsqponlji"hed4b_a<``_^N\[ZIXW!USRQOLKIGG5EDB}@@"??? =n;;6:'876321/y.,*I)I(&%#$*  ]&>Hu/.)8   7kOY +&(“ഇത് യെഹൂദരുടെ രാജാവാണ്” എന്ന് കുരിശിനു മുകളില്‍ എഴുതിയിട്ടുണ്ടായിരുന്നു.)* M%ഭടന്മാര്‍ പറഞ്ഞു, “നീ യെഹൂദരാജാവെങ്കില്‍ സ്വയം രക്ഷിക്ക്.” )$ഭടന്മാര്‍ പോലും അവനെ പരിഹസിച്ചു ചിരിച്ചു. അവര്‍ അടുത്തുവന്ന് യേശുവിനു പുളിക്കുന്ന വീഞ്ഞു കൊടുത്തു.X )#ജനങ്ങള്‍ അതു നോക്കിനിന്നു. യെഹൂദപ്രമാണികള്‍ യേശുവിനെ പരിഹസിച്ചു, “അവന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ക്രിസ്തുവാണെങ്കില്‍ സ്വയം രക്ഷപെടട്ടെ. അവന്‍ മറ്റുള്ളവരെ രക്ഷിച്ചു. ഇപ്പോള്‍ അവന്‍ അവനെത്തന്നെ രക്ഷിക്കട്ടെ?”w g"യേശു പറഞ്ഞു, “പിതാവേ, എന്നെ വധിക്കുന്ന ഇവരോടു ക്ഷമിക്കേണമേ. എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല.” യേശുവിന്‍റെ വസ്ത്രങ്ങള്‍ വീതം വയ്ക്കാന്‍ അവര്‍ നറുക്കിട്ടു.q[!“തലയോടിടം” എന്നു പേരുള്ള ഒരു സ്ഥലത്തേക്കാണവരെ കൊണ്ടുപോയത്. അവിടെവെച്ച് ഭടന്മാര്‍ യേശുവിനെ കുരിശില്‍ ചേര്‍ത്ത് ആണിയടിച്ചു. അവര്‍ കുറ്റവാളികളെ യേശുവിന്‍റെ ഇരുവശങ്ങളിലും ക്രൂശിച്ചു. ഒരാള്‍ വലതുവശത്തും മറ്റെയാള്‍ ഇടതുവശത്തും.I  യേശുവിനോടൊപ്പം രണ്ടു കുറ്റവാളികളെക്കൂടി കൊല്ലാന്‍ കൊണ്ടുപോയിരുന്നു.Oജീവിതം സുഗമമായ ഇപ്പോള്‍ ഇങ്ങനെ പറയുന്പോള്‍ കഷ്ടകാലത്ത് അവരെന്തു പറയും?”;oഅപ്പോള്‍ ആളുകള്‍ പര്‍വ്വതങ്ങളോട് ഞങ്ങളുടെമേല്‍ വന്നു പതിക്കുക എന്നു പറയും. ‘മലകളോട് ഞങ്ങളെ മൂടുക’ എന്നും പറയും.5‘വന്ധ്യകള്‍ക്കും പരിപാലിക്കാന്‍ കുട്ടികളില്ലാത്തവര്‍ക്കും ഭാഗ്യം’ എന്ന് ആളുകള്‍ പറയുന്ന സമയം വരും.പക്ഷേ യേശു തിരിഞ്ഞ് അവരോടു പറഞ്ഞു, “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയരുത്. നിങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ കുട്ടികള്‍ക്കുവേണ്ടിയും കരയൂ!X)അനേകംപേര്‍ യേശുവിനെ അനുഗമിച്ചു. ചില സ്ത്രീകള്‍ സങ്കടംകൊണ്ട് കരയുന്നുണ്ടായിരുന്നു. അവര്‍ അവനുവേണ്ടി ദുഃഖത്തോടെ വിലപിച്ചു.ഭടന്മാര്‍ യേശുവിനെ കൊല്ലാന്‍ ദൂരെ കൊണ്ടുപോയി. ആ സമയം വയലില്‍നിന്നും ശിമോന്‍ എന്നൊരാള്‍ നഗരത്തിലേക്കു വരികയായിരുന്നു. കുറേനയില്‍ നിന്നാണയാള്‍ വന്നത്. യേശുവിന്‍റെ കുരിശും ചുമന്ന് അവനു പിന്നാലെ നടക്കാന്‍ ഭടന്മാര്‍ ശിമോനെ നിര്‍ബന്ധിച്ചു.nUബറബ്ബാസിനെ മോചിപ്പിക്കാനും അവര്‍ ആവശ്യപ്പെട്ടു. ബറബ്ബാസ് കലാപം നടത്തിയതിന് തടവറയിലായിരുന്നു. പീലാത്തൊസ് ബറബ്ബാസിനെ മോചിപ്പിച്ചു. പീലാത്തൊസ് യേശുവിനെ കൊല്ലാന്‍ ജനങ്ങള്‍ക്കു വിട്ടു കൊടുത്തു. അവര്‍ക്കു വേണ്ടതും അതായിരുന്നു.4aഅവര്‍ ആവശ്യപ്പെടുംപ്രകാരം ചെയ്യാന്‍ പീലാത്തൊസ് തീരുമാനിച്ചു.E~പക്ഷേ ജനങ്ങള്‍ പിന്നെയും വിളിച്ചുകൂകി. യേശുവിനെ ക്രൂശിച്ചുകൊല്ലണമെന്നവര്‍ ആവശ്യപ്പെട്ടു. അവരുടെ ആക്രോശം ശക്തമായി.B}}മൂന്നാം തവണയും പീലാത്തൊസ് ജനങ്ങളോടു പറഞ്ഞു, “എന്തിന്? അവന്‍ എന്തു തെറ്റാണ് ചെയ്തത്? അവന്‍ തെറ്റുകാരനല്ല. അവനെ കൊല്ലുന്നതിന് ഞാന്‍ ഒരു കാരണവും കാണുന്നില്ല. അതുകൊണ്ട് അല്പം പ്രഹരിപ്പിച്ച് ഞാനവനെ വിട്ടയയ്ക്കും.”O|1പക്ഷേ ജനങ്ങള്‍ പിന്നെയും വിളിച്ചുകൂകി, “അവനെ കൊല്ലുക, അവനെ ക്രൂശിക്കുക!”r{]യേശുവിനെ വെറുതെ വിടാന്‍ പീലാത്തൊസ് ആഗ്രഹിച്ചു. അതയാള്‍ വീണ്ടും അവരോടു പ്രഖ്യാപിച്ചു.dzA(നഗരത്തില്‍ കലാപം നടത്തിയതിന് തടവറയില്‍ കഴിയുന്ന ബറബ്ബാസ് ഒരു കൊലയാളി കൂടെയാണ്.)nyUപക്ഷേ ജനങ്ങള്‍ വിളിച്ചു കൂകി, “അവനെ കൊല്ലുക, ബറബ്ബാസിനെ ഞങ്ങള്‍ക്കായി വെറുതെ വിടുക.”Bx[This verse may not be a part of this translation])wKഅതിനാല്‍ ഏതാനും പ്രഹരങ്ങള്‍ നല്‍കി ഞാനവനെ വിട്ടയയ്ക്കും.”+vOഹെരോദാവും ഇവനില്‍ കുറ്റമൊന്നും കണ്ടില്ല. അതിനാലവന്‍ യേശുവിനെ ഇങ്ങോട്ട് തിരിച്ചയച്ചു. നോക്കൂ, വധശിക്ഷ നല്‍കാന്‍ പറ്റിയ കുറ്റമൊന്നും അവന്‍ ചെയ്തിട്ടില്ല.muSപീലാത്തൊസ് അവരോടു പറഞ്ഞു, “നിങ്ങള്‍ ഈ മനുഷ്യനെ എന്‍റെയടുക്കല്‍ കൊണ്ടുവന്നു. അവന്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. നിങ്ങളുടെയെല്ലാം മുന്പില്‍ വച്ച് ഞാന്‍ ഈ മനുഷ്യനെ വിചാരണ ചെയ്തു. എന്നിട്ടും അയാള്‍ ഒരു തെറ്റും ചെയ്തതായി കാണുന്നില്ല. നിങ്ങള്‍ പറയുന്ന ഒരു തെറ്റും അയാള്‍ ചെയ്തിട്ടില്ല.utc പീലാത്തൊസ് മഹാപുരോഹിതരോടും യെഹൂദനേതാക്കളോടും ഒപ്പം എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി.rs] മുന്പ് പീലാത്തൊസും ഹെരോദാവും ശത്രുക്കളായിരുന്നു. എന്നാല്‍ ആ ദിവസം അവര്‍ സ്നേഹിതരായി.|rq ഹെരോദാവും ഭടന്മാരും യേശുവിനോടു അവജ്ഞയോടെ പെരുമാറി. അവനെ പരിഹസിച്ചു രാജാവിന്‍റേതു പോലുള്ള വസ്ത്രങ്ങളണിയിച്ച് കളിയാക്കി. ഹെരോദാവ് യേശുവിനെ പീലാത്തൊസിന്‍റെ അടുത്തേക്ക് മടക്കിയയച്ചു.,qQ മഹാപുരോഹിതരും ശാസ്ത്രിമാരും അവിടെയുണ്ടായിരുന്നു. അവര്‍ യേശുവിനെതിരെ പലതും ആക്രോശിക്കുന്നുണ്ടായിരുന്നു.|pq ഹെരോദാവ് യേശുവിനോടു ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ യേശു ഒരു മറുപടിയും പറഞ്ഞില്ല.o#യേശുവിനെ കണ്ടപ്പോള്‍ ഹെരോദാവ് സന്തോഷിച്ചു. ഹെരോദാവ് യേശുവിനെപ്പറ്റി കേട്ടിരുന്നു. അതിനാല്‍ വളരെക്കാലമായി അവനെ കാണാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഒരത്ഭുതം കാണാന്‍ അദ്ദേഹത്തിനാഗ്രഹമുണ്ടായിരുന്നു. യേശു അതു ചെയ്യുമെന്നയാള്‍ പ്രതീക്ഷിച്ചു.Vn%യേശു ഹെരോദാവിന്‍റെ അധികാര പരിധിയില്‍പെട്ടവനാണെന്ന് പീലാത്തൊസ് അറിഞ്ഞു. ആ സമയം ഹെരോദാവ് യെരൂശലേമില്‍ ഉണ്ടായിരുന്നതിനാല്‍ പീലാത്തൊസ് യേശുവിനെ അവന്‍റെ അടുത്തേക്കയച്ചു.9mkഇതു കേട്ടപ്പോള്‍ പീലാത്തൊസ്, യേശു ഗലീലക്കാരനാണോ എന്നന്വേഷിച്ചു.lഅവര്‍ വീണ്ടും വീണ്ടും പറഞ്ഞു, “പക്ഷേ യേശു ജനങ്ങളുടെ ഇടയില്‍ കുഴപ്പം കുത്തിപ്പൊക്കുന്നു. യെഹൂദ്യയിലെങ്ങും അവന്‍ പഠിപ്പിക്കുന്നു. ഗലീലയിലാരംഭിച്ച അവന്‍ ഇപ്പോള്‍ ഇവിടെയും എത്തിയിരിക്കുന്നു!” k പീലാത്തൊസ് മഹാപുരോഹിതന്മാരോടും ജനങ്ങളോടുമായി പറഞ്ഞു, “ഇവനില്‍ ഞാനൊരു കുറ്റവും കാണുന്നില്ല.”jപീലാത്തൊസ് യേശുവിനോടു ചോദിച്ചു, “നീ യെഹൂദന്മാരുടെ രാജാവാണോ?” യേശു പറഞ്ഞു, “അതെ, അതു ശരിയാണ്.”5icഅവര്‍ യേശുവിനെതിരെ കുറ്റാരോപണം നടത്താന്‍ തുടങ്ങി. അവര്‍ പീലാത്തൊസിനോടു പറഞ്ഞു, “നമ്മുടെ ജനങ്ങളെ വഴിതെറ്റിക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്ന ഇവനെ ഞങ്ങള്‍ പിടിച്ചു കൊണ്ടുവന്നിരിക്കുന്നു. കൈസര്‍ക്കു കരം കൊടുക്കരുതെന്ന് ഇവന്‍ ആഹ്വാനം ചെയ്യുന്നു. താന്‍ ക്രിസ്തുവെന്ന രാജാവാണെന്നവന്‍ അവകാശപ്പെടുന്നു.”sh aഅനന്തരം ആ സംഘം മുഴുവനും എഴുന്നേറ്റ് യേശുവിനെ പീലാത്തൊസിന്‍റെ അടുത്തേക്കു കൊണ്ടുപോയി.gwGഅവര്‍ പറഞ്ഞു, “ഇനി നമുക്കെന്തിനു മറ്റു സാക്ഷ്യം? അവന്‍ തന്നെ അതു പറയുന്നതു നമ്മള്‍ കേട്ടു.”NfFഅവരെല്ലാവരും പറഞ്ഞു, “അപ്പോള്‍ നീ ദൈവപുത്രനാണോ?” യേശു അവരോടു പറഞ്ഞു, “അതെ, ഞാനാകുന്നു എന്ന് നിങ്ങള്‍ പറയുന്നത് ശരിയാണ്.” eEഎന്നാല്‍ ഇപ്പോള്‍ മുതല്‍ മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ വലതുവശത്ത് ഇരിക്കും.” dDഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ മറുപടി പറയുകയുമില്ല.#c?Cഅവര്‍ പറഞ്ഞു, “നീ ക്രിസ്തുവാണെങ്കില്‍ ഞങ്ങളോടു പറയുക.” യേശു അവരോടു പറഞ്ഞു, “ഞാന്‍ ക്രിസ്തുവാണെന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല..bUBഅടുത്ത പ്രഭാതത്തില്‍ ജനത്തിന്‍റെ മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ഒരുമിച്ചുവന്നു. അവര്‍ യേശുവിനെ ഉന്നതന്യായാധിപസംഘത്തിലേക്കു കൊണ്ടുപോയി.uacAഅവര്‍ യേശുവിനെ ഒരുപാട് ദുഷിച്ചു പറഞ്ഞു.B`@[This verse may not be a part of this translation]B_?[This verse may not be a part of this translation]~^u>പത്രൊസ് പുറത്തേക്കു പോയി മനംനൊന്തു കരഞ്ഞു.V]%=കര്‍ത്താവ് തിരിഞ്ഞ് പത്രൊസിന്‍റെ കണ്ണുകളിലേക്ക് നോക്കി. അവന്‍ മുന്പു പറഞ്ഞത് പത്രൊസ് ഓര്‍മ്മിച്ചു: “രാവിലെ കോഴി കൂകുന്നതിനു മുന്പ് നീയെന്നെ മൂന്നുവട്ടം തള്ളിപ്പറയും.”\3<എന്നാല്‍ പത്രൊസ് പറഞ്ഞു, “മനുഷ്യാ, എന്താണു നിങ്ങള്‍ പറയുന്നതെന്നെനിക്കു മനസ്സിലാവുന്നില്ല.” പെട്ടെന്ന്, പത്രൊസ് ഇതു പറഞ്ഞുകൊണ്ടിരിക്കവേ, കോഴി കൂകി.u[c;ഒരു മണിക്കൂറിനു ശേഷം വേറെയൊരാള്‍ പറഞ്ഞു, “സത്യത്തില്‍! ഇയാളും അവരില്‍ ഉണ്ടായിരുന്നു. അവന്‍ ഗലീലാക്കാരനാണ്.” അയാള്‍ തറപ്പിച്ചു പറഞ്ഞു.Z-:അല്പനേരം കൂടിക്കഴിഞ്ഞ് മറ്റൊരാള്‍ കൂടി പത്രൊസിനെ കണ്ടു. അയാള്‍ പറഞ്ഞു, “നീ അവരില്‍ ഒരുവനാണ്.” എന്നാല്‍ പത്രൊസ് പറഞ്ഞു, “മനുഷ്യാ, ഞാനവരില്‍ ഒരാളല്ല.”AY{9എന്നാല്‍ പത്രൊസ് അതു നിഷേധിച്ചു, “സ്ത്രീയേ, എനിക്കവനെ അറിഞ്ഞുകൂടാ.”SX8പത്രൊസ് അവിടെയിരിക്കുന്നത് തീയുടെ വെളിച്ചത്തില്‍ ഒരു ദാസി കണ്ടു. അവള്‍ പത്രൊസിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്നിട്ടവള്‍ പറഞ്ഞു, “ഇയാള്‍ അവനോടൊപ്പമുള്ളവനാണ്.”/WW7പട്ടാളക്കാര്‍ മുറ്റത്ത് നടുക്കായി തീ കൂട്ടി കൂട്ടമായി അതു കാഞ്ഞുകൊണ്ടിരുന്നു. പത്രൊസും അവരോടൊപ്പമിരുന്നു.fVE6അവര്‍ യേശുവിനെ ബന്ധിച്ച് ദൂരേക്കു കൊണ്ടുപോയി. അവനെ അവര്‍ മഹാപുരോഹിതന്‍റെ വീട്ടിലെത്തിച്ചു. പത്രൊസ് അവരെ പിന്തുടര്‍ന്നിരുന്നു. പക്ഷേ അവന്‍ യേശുവിന്‍റെ അടുത്തേക്കു ചെന്നില്ല.U5ഞാനെന്നും ദൈവാലയത്തില്‍ നിങ്ങള്‍ക്കിടയിലുണ്ടായിരുന്നല്ലോ. പിന്നെന്താണവിടെവെച്ച് എന്നെ ബന്ധിക്കാന്‍ നിങ്ങള്‍ ശ്രമിക്കാഞ്ഞത്? പക്ഷേ ഇപ്പോള്‍ നിങ്ങളുടെ സമയമായി. അന്ധകാരത്തിന്‍റെ ആധിപത്യം.”T'4യേശുവിനെ ബന്ധിക്കാന്‍ വന്ന സംഘത്തില്‍ മഹാപുരോഹിതന്മാരും ദേവാലയകാവല്‍ക്കാരും ജനത്തിന്‍റെ മൂപ്പന്മാരും ഉണ്ടായിരുന്നു. യേശു അവരോടു പറഞ്ഞു, “നിങ്ങളെന്തിനാണ് വാളും വടിയുമായി വന്നിരിക്കുന്നത്? ഞാനൊരു കുറ്റവാളിയെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?S-3യേശു പറഞ്ഞു, “നിര്‍ത്ത്!” ഇതിനപ്പുറം വേണ്ട. യേശു ദാസന്‍റെ ചെവിയില്‍ സ്പര്‍ശിച്ച് അവനെ സുഖപ്പെടുത്തി.R2ഒരു ശിഷ്യന്‍ വാളുപയോഗിക്കുകയും ചെയ്തു. മഹാപുരോഹിതന്‍റെ ദാസന്‍റെ വലതു ചെവി അയാള്‍ അറുത്തു കളഞ്ഞു.uQc1യേശുവിന്‍റെ ശിഷ്യന്മാര്‍ സംഭവിക്കാന്‍ പോകുന്നതു കണ്ടുകൊണ്ട് ചുറ്റും നില്‍ക്കുന്നുണ്ടായിരുന്നു. ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, ഞങ്ങളുടെ വാളുകള്‍ ഉപയോഗിക്കട്ടെ?”PP0പക്ഷേ യേശു അവനോടു പറഞ്ഞു, “യൂദയേ, നീ സൌഹൃദത്തിന്‍റെ ചുംബനം കൊണ്ട് മനുഷ്യപുത്രനെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കുകയാണോ?”LO/യേശു സംസാരിച്ചുകൊണ്ടിരിക്കവേ ഒരു സംഘം ആളുകളെത്തി. അപ്പൊസ്തലന്മാരില്‍ ഒരുവനായിരുന്നു അവരെ നയിച്ചിരുന്നത്. അവന്‍ യൂദയായിരുന്നു. അവന്‍ യേശുവിനെ ചുംബിക്കാന്‍ അടുത്തു.TN!.യേശു അവരോടു പറഞ്ഞു, “എന്താണു നിങ്ങള്‍ ഉറങ്ങുന്നത്? എഴുന്നേറ്റ് പ്രലോഭനത്തിനെതിരെയുള്ള ശക്തിയ്ക്കായി പ്രാര്‍ത്ഥിക്കുക.”[M/-പ്രാര്‍ത്ഥിച്ചു കഴിഞ്ഞ് അവന്‍ ശിഷ്യന്മാരുടെ അടുത്തേക്കു ചെന്നു. അവര്‍ ഉറങ്ങുകയായിരുന്നു. (അവരുടെ ദുഃഖം അവരെ ക്ഷീണിതരാക്കി.)PL,പ്രാര്‍ത്ഥനാവേളയില്‍ അവന്‍ വേദനകൊണ്ടു പുളഞ്ഞു. അവന്‍റെ മുഖത്തുനിന്നും രക്തത്തുള്ളികള്‍ പോലെ വിയര്‍പ്പുകണങ്ങള്‍ വീണു.NK+അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു. യേശുവിന് ശക്തി നല്‍കുവാന്‍ അയയ്ക്കപ്പെട്ടതാണ് ആ ദൂതന്‍.hJI*“പിതാവേ, നിനക്കു ഹിതമെങ്കില്‍ കഷ്ടതയുടെ ഈ പാനപാത്രം എന്നില്‍ നിന്നെടുക്കേണമേ. പക്ഷേ എന്‍റെ ഇഷ്ടമല്ല, നിന്‍റെ ഇഷ്ടം നടപ്പാക്കുക.”tIa)അനന്തരം യേശു അവരില്‍നിന്ന് അന്പതുവാരയോളം അകന്നു. അവന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു,BH([This verse may not be a part of this translation]BG'[This verse may not be a part of this translation]F7&ശിഷ്യന്മാര്‍ പറഞ്ഞു, “നോക്കൂ, കര്‍ത്താവേ ഇതാ രണ്ടു വാളുകള്‍.” യേശു അവരോടു പറഞ്ഞു, “രണ്ടെണ്ണം മതിയാകും.”QE%തിരുവെഴുത്തു പറയുന്നു: ‘അവനൊരു കുറ്റവാളിയാണെന്ന് അവര്‍ പറഞ്ഞു.’ യെശയ്യാവ് 53:12 തിരുവെഴുത്ത് നടപ്പാക്കണം. എന്നെപ്പറ്റിയാണ് എഴുതിയിരിക്കുന്നത്. ഇപ്പോഴതു സംഭവിക്കുന്നു.” D $യേശു അവരോടു പറഞ്ഞു, “എന്നാല്‍ ഇപ്പോള്‍ പണമോ സഞ്ചിയോ ഉള്ളവന്‍ അതെടുക്കട്ടെ. നിങ്ങള്‍ക്കൊരു വാളില്ലെങ്കില്‍ വസ്ത്രം വിറ്റ് അതൊന്നു വാങ്ങട്ടെ.OC#പിന്നീട് യേശു അപ്പൊസ്തലന്മാരോടു പറഞ്ഞു, “ഞാന്‍ നിങ്ങളെ ജനങ്ങളോടു പ്രസംഗിക്കാനയച്ചു. പണമോ സഞ്ചിയോ ചെരുപ്പോ കൂടാതെയാണയച്ചത്. എങ്കിലും നിങ്ങള്‍ക്കെന്തിന്‍റെയെങ്കിലും കുറവുണ്ടായോ?” അപ്പൊസ്തലന്മാര്‍ പറഞ്ഞു, “ഇല്ല.” B "എന്നാല്‍ യേശു പറഞ്ഞു, “പത്രൊസേ, നാളെ രാവിലെ കോഴി കൂകും മുന്പ് നീ മൂന്നു തവണ എന്നെ തള്ളിപ്പറയും.”A!പക്ഷേ പത്രൊസ് യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ, അങ്ങയോടൊപ്പം തടവറയില്‍ വസിക്കാന്‍ ഞാന്‍ തയ്യാറാണ്. അങ്ങയോടൊപ്പം മരിക്കാന്‍ പോലും ഞാനൊരുക്കമാണ്.”O@ നിന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. നീ എന്നിലേക്കു മടങ്ങി വരുന്പോള്‍ നിന്‍റെ സഹോദരന്മാര്‍ ധീരന്മാരായിരിപ്പാന്‍ അവരെ സഹായിക്കുക.”s?_“ഒരു കര്‍ഷകന്‍ ഗോതന്പ് പാറ്റിക്കൊടുക്കുന്പോലെ നിങ്ങളെ പരീക്ഷിക്കാന്‍ സാത്താന്‍ അനുവാദം വാങ്ങിക്കഴിഞ്ഞു. ശിമോന്‍, ശിമോന്‍ (പത്രൊസ്),->Sഎന്‍റെ രാജ്യത്ത് നിങ്ങള്‍ എന്നോടൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യും. സിംഹാസനത്തിലിരുന്ന് നിങ്ങള്‍ യിസ്രായേലിലെ പന്ത്രണ്ടു ഗോത്രക്കാരെയും വിധിക്കും.3=_എന്‍റെ പിതാവ് എനിക്കൊരു രാജ്യം തന്നിട്ടുണ്ട്. എന്നോടൊത്ത് ഭരിക്കാനുള്ള അധികാരം ഞാന്‍ നിങ്ങള്‍ക്കും നല്‍കും.(<I“നിങ്ങള്‍ എന്നോടൊത്തു പല കഷ്ടപ്പാടുകളിലും ഉണ്ടായിരുന്നു.; ആരാണു കൂടുതല്‍ പ്രധാനി, മേശയ്ക്കു മുന്പിലിരിക്കുന്നവനോ, വിളന്പുന്നവനോ? നിങ്ങള്‍ കരുതും മേശയ്ക്കു മുന്പിലിരിക്കുന്നവനാണു പ്രമുഖനെന്ന്. എന്നാല്‍, ഞാന്‍ നിങ്ങളുടെ ഇടയില്‍ ദാസനെപ്പോലെയാണ്.#:?പക്ഷേ നിങ്ങള്‍ അങ്ങനെയാവരുത്. ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയാകണം. നായകന്‍ ദാസനെപ്പോലെയാകണം.t9aഎന്നാല്‍ യേശു അവരോടു പറഞ്ഞു, “ലോകത്തിലെ രാജാക്കന്മാര്‍ അവരുടെ പ്രജകളെ ഭരിക്കുന്നു. മനുഷ്യനുമേല്‍ അധികാരമുള്ളവര്‍ ‘ജനങ്ങളെക്കൊണ്ട്’ തങ്ങളെ വലിയ ജനസേവകര്‍ എന്നു വിളിപ്പിക്കുന്നു.f8Eപിന്നീട്, തങ്ങളിലാരാണ് വലിയവന്‍ എന്നതിനെച്ചൊല്ലി അപ്പൊസ്തലന്മാര്‍ തര്‍ക്കമായി.g7Gഅപ്പോള്‍ അപ്പൊസ്തലന്മാര്‍ പരസ്പരം ചോദിച്ചു, “നമ്മളിലാരാണ് യേശുവിനോടതു ചെയ്യുക?”B6}മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് വര്‍ത്തിക്കുന്നു. മനുഷ്യപുത്രനെ കൊല്ലാന്‍ കൊടുക്കുന്നവനു ദുരിതം.”53യേശു പറഞ്ഞു, “നിങ്ങളിലൊരുവന്‍ വൈകാതെ എനിക്കെതിരെ തിരിയും. അവന്‍റെ കൈ എന്‍റെ കൈയോടൊപ്പം ഈ മേശമേലുണ്ട്.q4[അതുപോലെ തന്നെ, അത്താഴത്തിനുശേഷം യേശു വീഞ്ഞുകോപ്പ കയ്യിലെടുത്തു പറഞ്ഞു, “ഈ വീഞ്ഞ് ദൈവം അവന്‍റെ ആളുകളുമായി നടത്തിയ പുതിയനിയമത്തെ കാണിക്കുന്നു. അതെന്‍റെ രക്തത്തില്‍ (മരണം) തുടങ്ങുന്നു. ഞാനാ രക്തം നിങ്ങള്‍ക്കു വേണ്ടി ചീന്തുന്നു.” 3 പിന്നീട് യേശു അപ്പം എടുത്തു. അവന്‍ അപ്പത്തിന് ദൈവത്തോട് നന്ദി പറഞ്ഞ് അത് വീതിച്ചു. അവന്‍ അത് എല്ലാ അപ്പൊസ്തലന്മാര്‍ക്കും നല്‍കി. യേശു പറഞ്ഞു, “എന്‍റെ ശരീരമായ ഈ അപ്പം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. എന്‍റെ ഓര്‍മ്മയ്ക്കായി നിങ്ങളിതു ചെയ്യുക.” _~C}{zyvxzwv8tsqqqXpZnUmlj]hgOfe"cb^`v_^H\[WXVV3UkTvSPQNMLPJHG/ExDoB Al?m>=:875X4!3W2-0/'- ,+)s'&r&-%#"\!1 +%(_\ &Bpl [ഈ യെഹൂദരെ അയച്ചത് പരീശന്മാരായിരുന്നു.`k ;യോഹന്നാന്‍ അവരോടു യെശയ്യാപ്രവാചകന്‍റെ വാക്കുകള്‍ പറഞ്ഞു: “‘കര്‍ത്താവിന്‍റെ വഴി നേരെയാക്കുവിന്‍ എന്നു മരുഭൂമിയില്‍’ വിളിച്ചു പറയുന്നവന്‍റെ ശബ്ദം ഞാനാകുന്നു.” യെശയ്യാവ് 40:3j !അപ്പോള്‍ യെഹൂദര്‍ ചോദിച്ചു, “നീയാരാണ്? ഞങ്ങളോട് നിന്നെപ്പറ്റി പറയൂ. ഞങ്ങളെ അയച്ചവരോടു പറയാനൊരു മറുപടി തരിക. നിന്നെപ്പറ്റി നീയെന്താണു പറയുന്നത്?”6i gഅപ്പോള്‍ യെഹൂദന്മാര്‍ യോഹന്നാനോടു ചോദിച്ചു, “പിന്നെ നീ ആരാണ്? ഏലീയാവോ?” യോഹന്നാന്‍ മറുപടി പറഞ്ഞു, “ഞാന്‍ ഏലിയാവ് അല്ല.” യെഹൂദര്‍ ചോദിച്ചു, “നീ പ്രവാചകനാണോ?” യോഹന്നാന്‍ മറുപടി പറഞ്ഞു, “ഞാന്‍ പ്രവാചകനും അല്ല.”Fh യോഹന്നാന്‍ സ്വതന്ത്രമായി സംസാരിച്ചു. മറുപടി പറയാനവന്‍ മടിച്ചില്ല. യോഹന്നാന്‍ വ്യക്തമായി പറഞ്ഞു, “ഞാന്‍ ക്രിസ്തുവല്ല.” അതുതന്നെയാണ് യോഹന്നാന്‍ ജനങ്ങളോടു പറഞ്ഞതും.Ag }യെരൂശലേമിലെ യെഹൂദര്‍ ഏതാനും പുരോഹിതരേയും ലേവ്യരേയും, “നീയാരാണ്?” എന്നു ചോദിക്കാന്‍ യോഹന്നാന്‍റെ അടുത്തേക്കയച്ചു.f %ആരും ദൈവത്തെ ഒരിക്കലും കണ്ടിട്ടില്ല. പക്ഷേ പുത്രനാണ് ദൈവം. അവന്‍ പിതാവിനോട് ഏറ്റവും അടുത്തവനാണ്. ദൈവത്തെ പുത്രന്‍ നമുക്കു കാട്ടിത്തന്നിട്ടുണ്ട്. e ന്യായപ്രമാണം മോശെവഴിയാണ് നല്‍കപ്പെട്ടത്. പക്ഷേ കൃപയും സത്യവും യേശുക്രിസ്തുവിലൂടെയാണു വന്നത്.d #വചനം കൃപയും സത്യവും കൊണ്ടു നിറഞ്ഞിരുന്നു. അവനില്‍ നിന്നു നാമെല്ലാം വളരെ അനുഗ്രഹങ്ങള്‍ പ്രാപിച്ചു.rc _യോഹന്നാന്‍ ക്രിസ്തുവിനെപ്പറ്റി അവരോടു പറഞ്ഞു, “എനിക്കു ശേഷം വരുന്നവന്‍ എന്നെക്കാള്‍ ശ്രേഷ്ഠനാണ്. എനിക്കു മുന്പേ തന്നെ അവന്‍ ജീവിച്ചിരുന്നു. എന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്.”b 3വചനം മനുഷ്യാകാരം പൂണ്ട് നമുക്കിടയില്‍ പാര്‍ത്തു. പിതാവിന്‍റെ ഏക പുത്രനായവന്‍റെ തേജസ്സ് നാം അവനില്‍ കണ്ടു. വചനം കൃപയും സത്യവും കൊണ്ടു നിറഞ്ഞിരുന്നു.a y സാധാരണ കുട്ടികള്‍ പിറക്കുന്പോലെയായിരുന്നില്ല അവന്‍ പിറന്നത്. മാതാപിതാക്കളുടെ രക്തത്തില്‍ നിന്നോ പുരുഷന്‍റെ ആഗ്രഹത്തില്‍ നിന്നോ അല്ല അവന്‍ ഉണ്ടായത്. ദൈവത്തില്‍ നിന്നാണവന്‍ പിറന്നത്.0` [ പക്ഷേ ചിലര്‍ അവനെ അംഗീകരിച്ചു. അവര്‍ അവ നില്‍ വിശ്വസിച്ചു. അവന്‍ അവര്‍ക്കു ദൈവമക്കള്‍ ആകുവാന്‍ അവകാശം നല്‍കി._  അവന്‍റേതായ ലോകത്തിലേക്കവന്‍ വന്നു. എന്നാല്‍ അവന്‍റെ തന്നെ ആള്‍ക്കാര്‍ അവനെ അംഗീകരിച്ചില്ല.^  വചനം ലോകത്തിലുണ്ടായിരുന്നു. അവനിലൂടെയാണ് ലോകം സൃഷ്ടിക്കപ്പെട്ടത്. പക്ഷേ ലോകര്‍ അവനെ അറിഞ്ഞില്ല.w] i യഥാര്‍ത്ഥ പ്രകാശം ലോകത്തിലേക്കു വരികയായിരുന്നു. ആ വെളിച്ചം ജനങ്ങള്‍ക്കു പ്രകാശം പകരും.{\ qപക്ഷേ യോഹന്നാന്‍ വെളിച്ചമായിരുന്നില്ല. എന്നാലവന്‍ പ്രകാശത്തെപ്പറ്റി പറയാന്‍ വന്നവനാണ്.|[ sവെളിച്ചത്തെപ്പറ്റി മനുഷ്യരോടു പറയാനാണവന്‍ വന്നത്. യോഹന്നാനിലൂടെ എല്ലാവരും വെളിച്ചത്തെപ്പറ്റി കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യും.?Z yയോഹന്നാനെന്നു പേരായ ഒരാള്‍ അവിടെ ഉണ്ടായിരുന്നു. ദൈവം അയച്ചതാണയാളെ.lY Sവെളിച്ചം ഇരുട്ടില്‍ പ്രകാശിക്കുന്നു. എന്നാല്‍ ഇരുട്ട് അതിനെ പരാജയപ്പെടുത്തിയില്ല.>X wഅവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. W എല്ലാം അവനിലൂടെയാണ് ഉണ്ടാക്കപ്പെട്ടത്. അവനെക്കൂടാതെ സൃഷ്ടിക്കപ്പെട്ടതൊന്നും ഉണ്ടായിട്ടില്ല.uV eആദിയില്‍ അവന്‍ ദൈവത്തോടൊപ്പമായിരുന്നു.U ലോകാരംഭത്തിനു മുന്പ് വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവമായിരുന്നു.jTM5തങ്ങളുടെ മുഴുവന്‍ സമയവും ദൈവത്തെ വാഴ്ത്തിക്കൊണ്ട് അവര്‍ ദൈവാലയത്തില്‍ താമസിച്ചു.S!4ശിഷ്യന്മാര്‍ അവനെ അവിടെ നമസ്കരിച്ചിട്ട് വര്‍ദ്ധിച്ച ആഹ്ലാദത്തോടെ യെരൂശലേമിലേക്ക് മടങ്ങിപ്പോയി.'RG3യേശു അവരെ അനുഗ്രഹിക്കവേ അവന്‍ അവരില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു.OQ2യേശു തന്‍റെ ശിഷ്യന്മാരെ യെരൂശലേമില്‍നിന്നും ബെഥാന്യ വരെ നയിച്ചു. അവന്‍ കൈകളുയര്‍ത്തി തന്‍റെ ശിഷ്യന്മാരെ അനുഗ്രഹിച്ചു.5Pc1ശ്രദ്ധിക്കൂ, എന്‍റെ പിതാവ് നിങ്ങള്‍ക്ക് ചില വാഗ്ദാനങ്ങള്‍ തന്നിട്ടുണ്ട്. ഞാനത് നിങ്ങള്‍ക്കയയ്ക്കും. എന്നാല്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍നിന്നും ശക്തി ലഭിക്കും വരെ നിങ്ങള്‍ യെരൂശലേമില്‍ താമസിക്കുക.”BO0[This verse may not be a part of this translation]BN/[This verse may not be a part of this translation]bM=.യേശു അവരോടു പറഞ്ഞു, “ക്രിസ്തു കൊല്ലപ്പെടുകയും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുമെന്ന് എഴുതപ്പെട്ടിട്ടുണ്ട്.L'-അനന്തരം യേശു എല്ലാ തിരുവെഴുത്തുകളും ശിഷ്യന്മാര്‍ക്കു വിശദീകരിച്ചു കൊടുത്തു. തന്നെപ്പറ്റി എഴുതിയിരിക്കുന്നത് മനസ്സിലാക്കാന്‍ അവനവരെ സഹായിച്ചു.{Ko,യേശു അവരോടു പറഞ്ഞു, “ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ എന്നെക്കുറിച്ച് മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകരുടെ പുസ്തകത്തിലും സങ്കീര്‍ത്തനങ്ങളിലും എഴുതിയിട്ടുള്ള എല്ലാ കാര്യങ്ങളും സംഭവിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.” J+ശിഷ്യന്മാര്‍ നോക്കിനില്‍ക്കേ യേശു മീന്‍ തിന്നു.I*അവര്‍ പാകം ചെയ്ത ഒരു കഷണം മീന്‍ അവനു കൊടുത്തു.H))അവര്‍ അത്ഭുതപ്പെടുകയും യേശു ജീവിച്ചിരിക്കുന്നതില്‍ ആഹ്ലാദിക്കുകയും ചെയ്തു. തങ്ങള്‍ കാണുന്നതൊന്നും അവര്‍ക്കു വിശ്വസിക്കാനായില്ല. യേശു ചോദിച്ചു, “നിങ്ങളുടെ പക്കല്‍ എന്തെങ്കിലും ഭക്ഷണമുണ്ടോ?”mGS(ഇതു പറഞ്ഞതിനു ശേഷം, യേശു തന്‍റെ കൈകളിലും പാദങ്ങളിലുമുള്ള ദ്വാരങ്ങള്‍ അവരെ കാണിച്ചു.F'എന്‍റെ കൈകളിലേക്കും പാദങ്ങളിലേക്കും നോക്കൂ. ഇതു ശരിക്കും ഞാനാണ്! എന്നെ തൊട്ടു നോക്കൂ. എനിക്കു ജീവിക്കുന്ന ഒരു ശരീരമുണ്ടെന്ന് നിങ്ങള്‍ക്കു കാണാം; ഒരു പ്രേതത്തിനും അങ്ങനെയൊന്നും ഉണ്ടാകയില്ല.”&EE&എന്നാല്‍ യേശു പറഞ്ഞു, “നിങ്ങളെന്തിന് അസ്വസ്ഥരാകുന്നു? നിങ്ങള്‍ കാണുന്നതിനെ സംശയിക്കുന്നത് എന്തുകൊണ്ട്?FD%ഒരു പ്രേതത്തെ കാണുന്നതു പോലെ അവര്‍ ഞെട്ടുകയും ഭയചകിതരാവുകയും ചെയ്തു.3C_$ഇരുവരും ഇക്കാര്യങ്ങള്‍ പറയവേ, യേശു അവര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു. അവരോടു പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം”fBE#വഴിയില്‍ വെച്ചുണ്ടായതെല്ലാം അവരിരുവരും വിശദീകരിച്ചു. അപ്പം വീതിച്ചപ്പോള്‍ തങ്ങള്‍ യേശുവിനെ തിരിച്ചറിഞ്ഞത് എങ്ങനെയെന്നും അവര്‍ പറഞ്ഞു. യേശു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നു (മത്താ. 28:16-20; മര്‍ക്കൊ. 16:14-18; യോഹ. 20:19-23; അ. പ്രവ. 1:6-8)'AG"പറഞ്ഞു, “കര്‍ത്താവ് യഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവന്‍ ശിമോന് പ്രത്യക്ഷപ്പെട്ടു.”k@O!ഇരുവരും എഴുന്നേറ്റ് ഉടന്‍ യെരൂശലേമിലേക്കു പോയി. അവിടെ യേശുവിന്‍റെ ശിഷ്യന്മാര്‍ പതിനൊന്നുപേരും ഒരുമിച്ച് കൂടിയിരിക്കുന്നതവര്‍ കണ്ടു. പതിനൊന്ന് അപ്പൊസ്തലന്മാരും മറ്റുള്ളവരും ?9 ഇരുവരും പരസ്പരം പറഞ്ഞു, “യേശു വഴിയില്‍ വച്ച് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയത്തില്‍ തീ എരിയുന്നതുപോലെ തോന്നി. തിരുവെഴുത്തുകളുടെ അര്‍ത്ഥം അവന്‍ വിശദീകരിച്ചപ്പോഴും മനസ്സ് ജ്വലിച്ചിരുന്നു.”>-ആ സമയം യേശുവിനെ തിരിച്ചറിയാന്‍ അവരെ അനുവദിച്ചു. അവനാരാണെന്നവര്‍ അറിഞ്ഞപ്പോള്‍ യേശു അപ്രത്യക്ഷനായി.K=യേശു അവരോടൊപ്പം ഭക്ഷണത്തിനിരുന്നു. അവന്‍ ഏതാനും അപ്പമെടുത്ത് ദൈവത്തിനു നന്ദി പറഞ്ഞു, അവനതു വീതിച്ച് അവര്‍ക്കു നല്‍കി.{<oഎന്നാലവര്‍ അവനില്‍ സമ്മര്‍ദ്ദം ചെലുത്തി. അവര്‍ യാചിച്ചു, “ഞങ്ങളോടൊപ്പം തങ്ങൂ. ഇപ്പോള്‍ത്തന്നെ നേരം വൈകിയിരിക്കുന്നു. പകല്‍ മിക്കവാറും കഴിഞ്ഞു.” അവന്‍ അവരോടൊപ്പം പാര്‍ക്കാന്‍ ചെന്നു.0;Yഅവര്‍ എമ്മവൂസിനടുത്തെത്തി. യേശു യാത്ര തുടരുന്നതായി ഭാവിച്ചു.K:തിരുവെഴുത്തുകളില്‍ അവനെക്കുറിച്ച് എഴുതുയിട്ടുളളതു മുഴുവന്‍ യേശു അവര്‍ക്കു വിശദീകരിച്ചു കൊടുത്തു. മോശെയില്‍നിന്നു തുടങ്ങി എല്ലാ പ്രവാചകരും ഉള്‍ക്കൊള്ളുന്ന എല്ലാ തിരുവെഴുത്തുകളും അവന്‍ വിശദീകരിച്ചു കൊടുത്തു.9ക്രിസ്തു ഇതെല്ലാം സഹിച്ച് തന്‍റെ മഹത്വത്തില്‍ പ്രവേശിക്കുമെന്ന് പ്രവാചകര്‍ പറഞ്ഞിരുന്നു.”38_അപ്പോള്‍ യേശു രണ്ടുപേരോടും പറഞ്ഞു, “നിങ്ങള്‍ വിഡ്ഢികളും പതുക്കെ മാത്രം സത്യം അറിയുന്നവരുമാണ്. പ്രവാചകര്‍ പറഞ്ഞതു മുഴുവന്‍ നിങ്ങള്‍ വിശ്വസിക്കണമായിരുന്നു.7yഅതിനാല്‍ ഞങ്ങളില്‍ ചിലര്‍ കല്ലറയില്‍ പോയി നോക്കി. എല്ലാം ആ സ്ത്രീകള്‍ പറഞ്ഞതുപോലെ തന്നെയായിരുന്നു. ഞങ്ങളിലാരും അവരും യേശുവിനെ കണ്ടില്ല.”s6_എന്നാല്‍ അവന്‍റെ ശരീരം അവരവിടെ കണ്ടില്ല. അവര്‍ മടങ്ങിവന്നു. തങ്ങള്‍ക്ക് രണ്ട് ദൂതന്മാരുടെ ദര്‍ശനമുണ്ടായെന്നു പറഞ്ഞു. യേശു ജീവിച്ചിരിക്കുന്നു എന്ന് ദൂതന്മാര്‍ അവരോടു പറഞ്ഞുവത്രേ!"5=എന്നാല്‍ ഇന്ന് ഞങ്ങളുടെ ചില സ്ത്രീകള്‍ അത്യത്ഭുതകരമായ ചില കാര്യങ്ങള്‍ പറഞ്ഞു. ഇന്ന് അതിരാവിലെ ആ സ്ത്രീകള്‍ യേശുവിനെ അടക്കിയിരുന്ന കല്ലറയില്‍ ചെന്നു.p4Yയിസ്രായേലിനെ സ്വതന്ത്രമാക്കുന്നത് അവനാണെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. മാത്രവുമല്ല, അവന്‍ മരിച്ചിട്ട് ഇന്ന് മൂന്നാം ദിവസമാണ്.3എന്നാല്‍ ഞങ്ങളുടെ നേതാക്കളും മഹാപുരോഹിതരും അവനെ വധശിക്ഷയ്ക്കു വിധിച്ചു. അവര്‍ അവനെ ക്രൂശിച്ചു.2യേശു അവരോടു ചോദിച്ചു, “എന്തിനെപ്പറ്റിയാണു നിങ്ങള്‍ പറയുന്നത്?” അവര്‍ അവനോടു പറഞ്ഞു, “നസറെത്തിലെ യേശുവിനെപ്പറ്റിയാണ്. ദൈവത്തിന്‍റെയും എല്ലാ ആളുകളുടെയും കണ്ണിലെ പ്രവാചകന്‍. എല്ലാ മനുഷ്യര്‍ക്കും അവനൊരു മഹാനായ പ്രവാചകനായിരുന്നു. അവന്‍റെ വാക്കിലും പ്രവൃത്തിയിലും ശക്തിയുണ്ടായിരുന്നു.d1Aക്ലെയൊപ്പാവ് എന്നു പേരായ ഒരുവന്‍ മറുപടി പറഞ്ഞു, “ഈ ദിവസങ്ങളില്‍ യെരൂശലേമില്‍ നടന്ന കാര്യങ്ങളറിയാത്ത ഏക വ്യക്തി നീ ആയിരിക്കണം.”"0=അപ്പോള്‍ യേശു പറഞ്ഞു, “എന്തു കാര്യങ്ങളാണ് നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്?” ഇരുവരും ദുഃഖഭാവത്തോടെ നിന്നു.q/[(എന്നാല്‍ രണ്ടുപേര്‍ക്കും അവനെ തിരിച്ചറിയാന്‍ കഴിയാത്ത വിധം മറയ്ക്കപ്പെട്ടിരുന്നു.)D.ഇക്കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യവേ, യേശു അവരുടെ ഒപ്പമെത്തി നടന്നു.=-sഉണ്ടായ കാര്യങ്ങളെപ്പറ്റി അവര്‍ അന്യോന്യം സംസാരിക്കുകയായിരുന്നു., അതേ ദിവസം തന്നെ യേശുവിന്‍റെ രണ്ടു ശിഷ്യന്മാര്‍ എമ്മവുസ് എന്ന ഗ്രാമത്തിലേക്കു പോകുകയായിരുന്നു. യെരൂശലേമില്‍നിന്നും ഏഴു നാഴിക അകലെയാണ് ആ ഗ്രാമം.I+  എന്നാലിത് സത്യമാണോ എന്നറിയുവാന്‍ പത്രൊസ് കല്ലറയിലേക്ക് ഓടി. അവന്‍ കല്ലറയ്ക്കകത്ത് എത്തി നോക്കിയെങ്കിലും യേശുവിന്‍റെ ദേഹം പൊതിഞ്ഞിരുന്ന വസ്ത്രമൊഴികെ മറ്റൊന്നും കണ്ടില്ല. യേശു പോയി കഴിഞ്ഞു. ഇതെല്ലാമോര്‍ത്ത് അത്ഭുതപ്പെട്ട് പത്രൊസ് ഒറ്റയ്ക്ക് അകലേക്കു പോയി.O* പക്ഷേ അവര്‍ ആ സ്ത്രീകളുടെ വാക്കുകള്‍ വിശ്വസിച്ചില്ല. കാരണം അവരുടെ വാക്കുകള്‍ അപ്പൊസ്തലന്മാര്‍ക്ക് അസംബന്ധമായി തോന്നി.)- ആ സ്ത്രീകളില്‍ മഗ്ദലമറിയ, യോഹന്നാ, യാക്കോബിന്‍റെ അമ്മയായ മറിയ എന്നിവരും മറ്റു ചില സ്ത്രീകളും ഉണ്ടായിരുന്നു. അവര്‍ അപ്പൊസ്തലന്മാരോട് എല്ലാം പറഞ്ഞു.( അവര്‍ ശവക്കല്ലറ വിട്ട് പതിനൊന്ന് അപ്പൊസ്തലന്മാരുടെയും മറ്റ് ശിഷ്യന്മാരുടെയും അടുത്തേക്കു പോയി. കല്ലറയില്‍ സംഭവിച്ചതെല്ലാം അവരോടു പറഞ്ഞു. '9അപ്പോള്‍ ആ സ്ത്രീകള്‍ യേശുവിന്‍റെ വാക്കുകള്‍ ഓര്‍ത്തു.d&Aമനുഷ്യപുത്രന്‍ ദുഷ്ടന്മാരുടെ കൈയില്‍ ഏല്പിക്കപ്പെടുമെന്നും അവര്‍ അവനെ ഒരു കുരിശില്‍ കൊല്ലുമെന്നും അവന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും യേശു പറഞ്ഞിരുന്നു.”%7യേശു ഇവിടെ ഇല്ല. അവന്‍ ഉയിര്‍ത്തെഴുന്നേറ്റു. അവന്‍ ഗലീലയില്‍ വച്ച് പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ?$3സ്ത്രീകള്‍ ഭയന്നു തലകുനിച്ചു. ആ രണ്ട് പുരുഷന്മാര്‍ അവരോടു പറഞ്ഞു, “നിങ്ങളെന്തിന് ജീവിച്ചിരിക്കുന്ന ഒരാളെ ഇവിടെ തിരയുന്നു? ഇത് മരിച്ചവരുടെ സ്ഥലമാണ്.[#/ആ സ്ത്രീകള്‍ക്കതു മനസ്സിലായില്ല. അവര്‍ വിസ്മയിച്ചു നില്‍ക്കവേ തിളങ്ങുന്ന വസ്ത്രങ്ങളുടുത്ത രണ്ടു പുരുഷന്മാര്‍ അവിടെ വന്നു.J" അവര്‍ അകത്തേക്കു കടന്നു. കര്‍ത്താവായ യേശുവിന്‍റെ ശരീരം അവിടെ കണ്ടില്ല.p!Yകല്ലറയുടെ വാതില്‍ ഒരു വലിയ കല്ലുകൊണ്ട് അടച്ചിരുന്നു. എന്നാല്‍ ആ കല്ല് കല്ലറയില്‍ നിന്ന് ഉരുട്ടി മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു.  'ആഴ്ചയിലെ ആദ്യത്തെ ദിവസം അതിരാവിലെ ആ സ്ത്രീകള്‍ യേശുവിനെ അടക്കം ചെയ്ത കല്ലറയിലേക്കു വന്നു. സുഗന്ധലേപനങ്ങള്‍ അവര്‍ തയ്യാറാക്കി കൊണ്ടുവന്നിരുന്നു.&E8അനന്തരം യേശുവിന്‍റെ ശരീരത്തില്‍ പൂശാന്‍ സുഗന്ധദ്രവ്യങ്ങളും ലേപനങ്ങളും ഒരുക്കാനവര്‍ പോയി. മോശെയുടെ കല്പന അനുസരിച്ച് ശബ്ബത്തു ദിവസം അവര്‍ വിശ്രമിച്ചു.xi7യേശുവിനോടൊപ്പം ഗലീലയില്‍നിന്നു വന്ന സ്ത്രീകള്‍ യോസേഫിനെ പിന്‍തുടര്‍ന്നു. അവര്‍ കല്ലറയും അതില്‍ യേശുവിന്‍റെ ശരീരം വച്ച സ്ഥലവും കണ്ടു.N6അത് ഒരുക്ക ദിവസമായിരുന്നു. സൂര്യനസ്തമിക്കുന്പോള്‍ ശബ്ബത്ത് ആരംഭിക്കും.{5യോസേഫ് യേശുവിന്‍റെ മൃതശരീരം കുരിശില്‍ നിന്നിറക്കി തുണിയില്‍ പൊതിഞ്ഞു. എന്നിട്ടത് ഒരു പാറയില്‍ കുഴിച്ചുണ്ടാക്കിയ കല്ലറയില്‍ അടക്കം ചെയ്തു. ആ ശവക്കല്ലറ മുന്‍പാരും ഉപയോഗിച്ചിരുന്നില്ല.zm4യോസേഫ് പീലാത്തൊസിനെ സമീപിച്ച് യേശുവിന്‍റെ മൃതശരീരം ചോദിച്ചു. പീലാത്തൊസ് അതിനനുവദിച്ചു.B3[This verse may not be a part of this translation]B2[This verse may not be a part of this translation]oW1യേശുവിന്‍റെ അടുത്ത എല്ലാ സുഹൃത്തുക്കളും യേശുവിനെ ഗലീലയില്‍ നിന്നും പിന്‍തുടര്‍ന്ന ഏതാനും സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. അവര്‍ കുരിശില്‍നിന്ന് വളരെ അകന്ന് എല്ലാം കണ്ടു നിന്നു.wg0ഇതെല്ലാം കാണാന്‍ അനേകംപേര്‍ നഗരത്തില്‍ നിന്നും വന്നു. ഈ രംഗം കണ്ടവര്‍ ദുഃഖിച്ചു മടങ്ങി.dA/ശതാധിപന്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അയാള്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു, “ഈ മനുഷ്യന്‍ നല്ലവനാണെന്ന് എനിക്കറിയാമായിരുന്നു.”gG.യേശു ഉച്ചത്തില്‍ നിലവിളിച്ചു. “പിതാവേ, എന്‍റെ ആത്മാവിനെ ഞാന്‍ നിനക്കര്‍പ്പിക്കുന്നു.” ഇത്രയും പറഞ്ഞ് യേശു അന്ത്യശ്വാസം വലിച്ചു.S-സൂര്യനെ കാണാന്‍ സാധിച്ചതേയില്ല. ദൈവാലയത്തിലെ തിരശ്ശീല നടുവേ രണ്ടായി കീറി.xi,നേരം ഉച്ചയായെങ്കിലും ഉച്ച തിരിഞ്ഞ് മൂന്നു മണിവരെ ആ പ്രദേശമാകെ ഇരുള്‍ വ്യാപിച്ചിരുന്നു.'+യേശു അവനോടു പറഞ്ഞു, “ഇന്ന് നീ എന്നോടൊത്ത് പരദീസയിലായിരിക്കും! എന്നു ഞാന്‍ നിന്നോടു സത്യം പറയുന്നു.”/*എന്നിട്ട് അയാള്‍ യേശുവിനോടു പറഞ്ഞു, “യേശുവേ, നിന്‍റെ രാജ്യവാഴ്ച തുടങ്ങുന്പോള്‍ എന്നെയും ഓര്‍ക്കുക.”iK)ഞാനും നീയും കുറ്റവാളികളാണ്. നമ്മള്‍ തെറ്റു ചെയ്തവരായതിനാല്‍ കൊല്ലപ്പെടണം. എന്നാല്‍ ഈ മനുഷ്യന്‍ (യേശു) ഒരു തെറ്റും ചെയ്തിട്ടില്ല.”"=(എന്നാല്‍ മറ്റേ കുറ്റവാളി അയാളെ ശകാരിച്ചു. അവന്‍ പറഞ്ഞു, “നീ ദൈവത്തെ ഭയക്കണം. നമ്മളെല്ലാം ഉടന്‍ മരിക്കും.9k'അവനോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളില്‍ ഒരുവന്‍ യേശുവിനെ നിന്ദിച്ചുപറഞ്ഞു, “നീ ക്രിസ്തുവല്ലേ? എങ്കില്‍ സ്വയം രക്ഷിക്ക്. എന്നിട്ട് ഞങ്ങളെയും രക്ഷിക്ക്!” T~}|zy$wuuustsrqomkjh feb`_}]X\HZXWVUT^SQPOM>K=IYഅവന്‍ വളരണം. ഞാന്‍ എളിയവനാകുകയും വേണം.=7വധു വരന്‍റേതു മാത്രമാണ്. വരന്‍റെ സഹായിയും സുഹൃത്തുമായവന്‍ വര ന്‍റെ വരവിന് കാത്തു നില്‍ക്കുന്നു. അയാളുടെ സ്വരം കേള്‍ക്കുന്പോള്‍ സുഹൃത്ത് ആഹ്ലാദിക്കുന്നു. എന്‍റെ ആഹ്ലാദസമയം ഇതാ എത്തിയിരിക്കുന്നു.D<ഞാന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടതല്ലേ? ‘ഞാന്‍ ക്രിസ്തുവല്ല,’ അവന്‍റെ വഴിയൊരുക്കുവാന്‍ ദൈവം അയച്ചവന്‍ മാത്രമാണു ഞാന്‍.’1;[യോഹന്നാന്‍ മറുപടി പറഞ്ഞു, “ദൈവം നല്‍കുന്നതേ ആര്‍ക്കും കിട്ടൂ.:അതിനാല്‍ ശിഷ്യന്മാര്‍ യോഹന്നാനെ സമീപിച്ചു. അവര്‍ പറഞ്ഞു, “റബ്ബീ, യോര്‍ദ്ദാന്‍ നദിയുടെ മറുകരയില്‍ അങ്ങയോടൊത്തുണ്ടായിരുന്ന ആളെ ഓര്‍ക്കുന്നില്ലേ? അയാളെപ്പറ്റിയായിരുന്നു അങ്ങ് പ്രസംഗിച്ചിരുന്നത്. ആ മനുഷ്യന്‍ ആളുകളെ സ്നാനപ്പെടുത്തുന്നു. ഒട്ടേറെപ്പേര്‍ അവനെ സമീപിക്കുന്നുമുണ്ട്.”;9oയോഹന്നാന്‍റെ ചില ശിഷ്യന്മാരും ഒരു യെഹൂദനും തമ്മില്‍ ഒരു വാദമുണ്ടായി. ശുദ്ധീകരണത്തെപ്പറ്റിയായിരുന്നു തര്‍ക്കം.8(അന്ന് യോഹന്നാന്‍ തടവില്‍ ആക്കപ്പെട്ടിരുന്നില്ല.)7യോഹന്നാനും ഐനോനില്‍ ആളുകളെ സ്നാനപ്പെടുത്തുന്നുണ്ടായിരുന്നു. ശാലേമിനടുത്തുള്ള സ്ഥലമായിരുന്നു ഐനോന്‍. അവിടെ ഇഷ്ടംപോലെ വെള്ളം ഉണ്ടായിരുന്നതു കൊണ്ടാണ് യോഹന്നാന്‍ അവിടെ സ്നാനം നടത്തിയത്. സ്നാനപ്പെടുന്നതിന് ആളുകള്‍ അങ്ങോട്ടു പോയിരുന്നു.X6)അതിനുശേഷം യേശുവും ശിഷ്യന്മാരും യെഹൂദ്യ ദേശത്തേക്കു പോയി. അവന്‍ അവിടെ ശിഷ്യന്മാരോടൊത്തു താമസിച്ച് ആളുകളെ സ്നാനപ്പെടുത്തി.o5Wസത്യമായ മാര്‍ഗ്ഗം സ്വീകരിച്ചവര്‍ പ്രകാശത്തിലേക്കു വരും. അപ്പോള്‍ അയാളുടെ പ്രവൃത്തികള്‍ ദൈവത്തിലൂടെയാണു ചെയ്തതെന്ന് വെളിപ്പെടും.P4ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ പ്രകാശത്തെ വെറുക്കുന്നു. അവര്‍ വെളിച്ചത്തിലേക്കു വരില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ ചെയ്ത എല്ലാ ചീത്തപ്രവൃത്തിയും വെളിച്ചത്തു തെളിയും.c3?ഇക്കാര്യങ്ങള്‍ കൊണ്ടവര്‍ വിധിക്കപ്പെട്ടു: വെളിച്ചം ലോകത്തിലേക്കു വന്നു കഴിഞ്ഞു. എന്നാലാളുകള്‍ക്കതു വേണ്ടിയിരുന്നില്ല. പകരം അവര്‍ക്ക് ഇരുട്ടാണ് അഭികാമ്യം. എന്തുകൊണ്ടെന്നാല്‍ അവരുടെ ചെയ്തികള്‍ ദുഷ്ടത നിറഞ്ഞതായിരുന്നു.]23ദൈവപുത്രനില്‍ വിശ്വസിക്കുന്നവനെ വിധിക്കില്ല. എന്നാല്‍ വിശ്വസിക്കാത്തവന്‍ വിധിക്കപ്പെട്ടു കഴിഞ്ഞു. എന്തുകൊണ്ടെന്നാല്‍ അയാള്‍ ദൈവത്തിന്‍റെ ഏകപുത്രനില്‍ വിശ്വസിച്ചില്ല.1ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. തന്‍റെ പുത്രനിലൂടെ ലോകത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ദൈവം അവനെ അയച്ചത്.E0തന്‍റെ ഏകപുത്രനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ വളരെയധികം സ്നേഹിച്ചു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിക്കാതിരിക്കുവാനും അവര്‍ക്കു നിത്യജീവന്‍ ലഭിക്കുവാനും വേണ്ടി ദൈവം തന്‍റെ മകനെ ആ ലോകത്തിലേക്കയച്ചു.q/[മനുഷ്യപുത്രനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും നിത്യജീവന്‍ ലഭിക്കേണ്ടതിനു തന്നെ.”K.“മരുഭൂമിയില്‍ മോശെ സര്‍പ്പത്തെ ഉയര്‍ത്തി. മനുഷ്യപുത്രനെ സംബന്ധിച്ചും അങ്ങനെ തന്നെ. മനുഷ്യപുത്രനും ഉയിര്‍ത്തപ്പെടണം.-! സ്വര്‍ഗ്ഗത്തില്‍നിന്നും വന്നിറങ്ങിയ മനുഷ്യപുത്രനല്ലാതാരും സ്വര്‍ഗ്ഗത്തിലേക്കു കയറിയിട്ടില്ല.},s ഞാന്‍ നിങ്ങളോടു ഭൂമിയിലെ കാര്യങ്ങള്‍ സംസാരിച്ചു. പക്ഷേ നിങ്ങള്‍ എന്നെ വിശ്വസിച്ചില്ല. അതിനാല്‍ ഞാന്‍ സ്വര്‍ഗ്ഗത്തിലെ കാര്യങ്ങള്‍ പറയുന്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ വിശ്വസിക്കില്ല!+w ഞാന്‍ നിന്നോടു സത്യമായി പറയുന്നു, ഞങ്ങള്‍ അറിയുന്നവയെപ്പറ്റി ഞങ്ങള്‍ പറയുന്നു. ഞങ്ങള്‍ കണ്ടതിനെപ്പറ്റി ഞങ്ങള്‍ പറയുന്നു. പക്ഷേ ഞങ്ങള്‍ നിങ്ങളോടു പറഞ്ഞതു നിങ്ങള്‍ സ്വീകരിക്കുന്നില്ല.* യേശു പറഞ്ഞു, “യിസ്രായേലിലെ ഗുരുവാണല്ലോ നീ. പക്ഷേ നിനക്കിപ്പോഴും ഒന്നും മനസ്സിലാകാത്തതെന്ത്?)' നിക്കോദേമൊസ് ചേദിച്ചു, “ഇതൊക്കെ എങ്ങനെ സംഭവിക്കും?”X()കാറ്റ് അതിനു പോകേണ്ടിടത്തേക്കു വീശുന്നു. കാറ്റിന്‍റെ സ്വരം നീ കേള്‍ക്കുന്നു. എന്നാല്‍ കാറ്റ് എവിടെനിന്നു വരുന്നു എന്നോ അതെങ്ങോട്ടു പോകുന്നുവെന്നോ നിനക്കറിയില്ല. ആത്മാവില്‍ നിന്നു ജനിച്ചവനെപ്പറ്റിയും അതുപോലെയാണ്.”0'Yഞാന്‍ പറഞ്ഞിനെപ്പറ്റി വിസ്മയിക്കേണ്ട, ‘നീ വീണ്ടും ജനിക്കണം.’&{ഒരാളുടെ ശരീരം അയാളുടെ മനുഷ്യരായ അപ്പനമ്മമാരില്‍ നിന്നു ജനിച്ചതാണ്. പക്ഷേ ഒരുവന്‍റെ ആത്മീയ ജീവിതമാകട്ടെ ആത്മാവില്‍ നിന്നും ജനിച്ചതുമാണ്.c%?പക്ഷേ യേശു മറുപടി പറഞ്ഞു, “ഞാന്‍ നിന്നോടു സത്യമായി പറയാം. ഒരാള്‍ വെള്ളത്താലും ആത്മാവിനാലും ജനിക്കണം. വെള്ളത്താലും ആത്മാവിനാലും ജനിക്കാത്തവന് ദൈവരാജ്യത്തേക്ക് പ്രവേശനമില്ല.$/നിക്കോദേമൊസ് പറഞ്ഞു, “എന്നാല്‍ വൃദ്ധനായ ഒരാള്‍ക്ക് എങ്ങനെ വീണ്ടും ജനിക്കാനാവും. ഒരാള്‍ക്കു വീണ്ടും അമ്മയുടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കാനാവില്ല. അതിനാലാര്‍ക്കും രണ്ടാമതു ജനിക്കാനുമാവില്ല.”~#uയേശു മറുപടി പറഞ്ഞു, “ഞാന്‍ നിന്നോടു സത്യമായി പറയാം. ഒരാള്‍ വീണ്ടും ജനിക്കണം. വീണ്ടും ജനിക്കുന്നില്ലെങ്കില്‍ അവനു ദൈവരാജ്യം കാണാനാവില്ല.”5"cഒരു രാത്രി നിക്കോദേമൊസ് യേശുവിനെ സമീപിച്ചു. നിക്കോദേമൊസ് പറഞ്ഞു, “ഗുരോ, ദൈവം അയച്ച ഒരു അദ്ധ്യാപകനാണു അങ്ങെന്നു ഞങ്ങള്‍ക്കറിയാം. ദൈവസഹായമില്ലാതെ അങ്ങു ചെയ്ത അത്ഭുതപ്രവൃത്തികള്‍ ആര്‍ക്കും ചെയ്യാനാവില്ല.”N! നിക്കോദേമൊസ് എന്നു പേരായ ഒരാളുണ്ടായിരുന്നു. അയാള്‍ പരീശന്മാരില്‍ ഒരാളായിരുന്നു. അവന്‍ ഒരു പ്രധാന യെഹൂദനേതാവായിരുന്നു.b =മറ്റുള്ളവരെപ്പറ്റി തന്നോടു പറയാന്‍ അവനു ആരും ആവശ്യമായിരുന്നില്ല. ഒരാളുടെ മനസ്സിലെന്താണുള്ളതെന്ന് യേശുവിന് അറിയാമായിരുന്നു.എന്നാല്‍ യേശു അവരെ വിശ്വസിച്ചില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെ മനോഗതം യേശുവിന് അറിയാമായിരുന്നു._7പെസഹാ ഉത്സവത്തിനോടനുബന്ധിച്ച് യേശു യെരൂശലേമിലായിരുന്നു. അവന്‍ ചെയ്ത അത്ഭുതപ്രവൃത്തികളാല്‍ അനേകംപേര്‍ അവനില്‍ വിശ്വസിച്ചു.Rയേശു മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ തിരുവെഴുത്തും യേശു പറഞ്ഞ വാക്കുകളും അനുസ്മരിച്ചു. അതിനാല്‍ ശിഷ്യന്മാര്‍ അവനെപ്പറ്റിയുള്ള തിരുവെഴുത്തുകളിലും യേശുവിന്‍റെ വാക്കുകളിലും വിശ്വസിച്ചു.)'G(എന്നാല്‍ യേശു ഉദ്ദേശിച്ച ദൈവാലയം സ്വന്തം ശരീരമായിരുന്നു.[/യെഹൂദര്‍ മറുപടി പറഞ്ഞു, “മനുഷ്യര്‍ നാല്പത്താറു വര്‍ഷം പണിയെടുത്താണിതു നിര്‍മ്മിച്ചത്! മൂന്നു ദിവസത്തിനുള്ളില്‍ ഇതു നിനക്കു വീണ്ടും പണിയാമെന്നു നീ വിശ്വസിക്കുന്നുണ്ടോ?”യേശു മറുപടി പറഞ്ഞു, “ഈ ദൈവാലയം നശിപ്പിക്കുക, മൂന്നു ദിവസത്തിനുള്ളില്‍ ഞാനിതു വീണ്ടും പണിയും.”iKയെഹൂദര്‍ യേശുവിനോടു പറഞ്ഞു, “ഞങ്ങളെ ഒരു അത്ഭുതപ്രവൃത്തി അടയാളമായി കാണിക്കുക. ഇതെല്ലാം ചെയ്യാന്‍ നിനക്കുള്ള അവകാശം തെളിയിക്കുക.”Mഇതു സംഭവിച്ചപ്പോള്‍ തിരുവെഴുത്തുകളിലെ വാക്കുകള്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ ഓര്‍ത്തു: “നിന്‍റെ ആലയത്തെക്കുറിച്ചുള്ള ആവേശം എന്നെ തിന്നുകളയും.” സങ്കീര്‍ത്തനങ്ങള്‍ 69:9J എന്നിട്ട് യേശു അവിടെ മാടപ്പിറാവുകളെ വില്‍ക്കുകയായിരുന്നവരോടു പറഞ്ഞു, “ഇതെല്ലാം എടുത്തുകൊണ്ടു പുറത്തേക്കു പോവുക. എന്‍റെ പിതാവിന്‍റെ ഭവനത്തെ കച്ചവടസ്ഥലമാക്കരുത്.”3_യേശു ഏതാനും കയര്‍കഷണങ്ങള്‍ ചേര്‍ത്ത് ഒരു ചാട്ടയുണ്ടാക്കി. അവന്‍ മനുഷ്യരെയും കാളകളെയും ആടുകളെയും ദൈവാലയത്തില്‍ നിന്നും പുറത്താക്കി. പണമിടപാടുകാരുടെ മേശകള്‍ മറിച്ചിടുകയും പണം ചിതറിച്ചു കളയുകയും ചെയ്തു.iKദൈവാലയത്തില്‍ ആളുകള്‍ കാളകളെയും ആടുകളെയും പ്രാവുകളെയും വില്‍ക്കുന്നത് അവന്‍ കണ്ടു. മറ്റുള്ളവര്‍ മേശയ്ക്കരികില്‍ ഇരിക്കുന്നതും കണ്ടു. അവര്‍ പണമിടപാടുകള്‍ നടത്തുകയായിരുന്നു.P അത് പെസഹാ സമയം ആകാറായപ്പോഴായിരുന്നു. അതിനാല്‍ യേശു യെരൂശലേമിലേക്കു പോയി. അനന്തരം യേശു കഫര്‍ന്നഹൂമിലേക്കു പോയി. യേശുവിന്‍റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും അവനോടൊത്തു പോയി. അവര്‍ ഏതാനും ദിവസം കഫര്‍ന്നഹൂമില്‍ തങ്ങി.}s യേശുവിന്‍റെ ആദ്യത്തെ അത്ഭുതപ്രവൃത്തിയായിരുന്നു അത്. ഗലീലയിലെ കാനാവിലാണ് യേശു ഈ പ്രവൃത്തി ചെയ്തത്. അങ്ങനെ യേശു തന്‍റെ മഹത്വം പ്രകടിപ്പിച്ചു. അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.}s അയാള്‍ വരനോടു പറഞ്ഞു, “ആളുകള്‍ നല്ല വീഞ്ഞ് ആദ്യം വിളന്പും. പിന്നീട് അതിഥികള്‍ കുടിച്ചു കഴിയുന്പോള്‍ തരംതാണ വീഞ്ഞും വിളന്പും. പക്ഷേ നീ നല്ല വീഞ്ഞു ഇതുവരേക്കും മാറ്റിവച്ചു വിളന്പുന്നു.”C യജമാനന്‍ വെള്ളം രുചിച്ചു നോക്കിയപ്പോള്‍ അതു വീഞ്ഞായി മാറിയിരിക്കുന്നതു കണ്ടു. വീഞ്ഞ് എവിടെ നിന്നു വന്നുവെന്ന് അയാളറിഞ്ഞില്ല. എന്നാലതു കൊണ്ടുവന്ന ദാസന്മാര്‍ക്ക് അറിയാമായിരുന്നു. വിവാഹയജമാനന്‍ വരനെ വിളിച്ചു.  അനന്തരം യേശു ദാസന്മാരോടു പറഞ്ഞു, “കുറച്ചു കോരി യജമാനനെ ഏല്പിക്കുക.” അവര്‍ കൊണ്ടുപോയി കൊടുത്തു.യേശു ദാസന്മാരോടു പറഞ്ഞു, “ആ കല്‍ഭരണികളില്‍ വെള്ളം നിറയ്ക്കുക.” ദാസന്മാര്‍ വക്കോളം വെള്ളം നിറച്ചു.k Oഅവിടെ ആറു വലിയ കല്‍ഭരണികളുണ്ടായിരുന്നു, യെഹൂദര്‍ ശുദ്ധീകരണത്തിനുള്ള വെള്ളം നിറയ്ക്കുന്നത് അതിലായിരുന്നു. ഓരോന്നിലും എണ്‍പതു മുതല്‍ നൂറു ലിറ്റര്‍ വരെ വെള്ളം കൊള്ളുമായിരുന്നു.A {യേശുവിന്‍റെ അമ്മ ദാസന്മാരോടു പറഞ്ഞു, “യേശു പറയുന്നതു പോലെ ചെയ്യുക.”N യേശു മറുപടി പറഞ്ഞു, “പ്രിയപ്പെട്ട സ്ത്രീയേ, ഞാനെന്തു ചെയ്യണമെന്ന് എന്നോടു പറയേണ്ടതില്ല. എന്‍റെ സമയം ഇനിയുമായിട്ടില്ല.”& Eഅവിടെ വീഞ്ഞു തികഞ്ഞില്ല. വീഞ്ഞു തീര്‍ന്നപ്പോള്‍ യേശുവിന്‍റെ അമ്മ അവനോടു പറഞ്ഞു, “അവര്‍ക്കു വീഞ്ഞ് ഇല്ല.”' Gയേശുവിനെയും ശിഷ്യന്മാരെയും വിവാഹത്തിനു ക്ഷണിച്ചിരുന്നു.7 iരണ്ടു ദിവസങ്ങള്‍ക്കു ശേഷം ഗലീലയിലെ കാനാവില്‍ ഒരു കല്യാണമുണ്ടായിരുന്നു. യേശുവിന്‍റെ അമ്മ അവിടെയുണ്ടായിരുന്നു.c A3യേശു തുടര്‍ന്നു, “ഞാന്‍ നിന്നോടു സത്യമായി പറയട്ടെ. സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍റെ അടുക്കല്‍ ‘ദൂതന്മാര്‍ കയറുകയും ഇറങ്ങുകയും’ ചെയ്യുന്നത് നിങ്ങള്‍ കാണും.” 52യേശു നഥനയേലിനോടു പറഞ്ഞു, “അത്തിമരച്ചുവട്ടില്‍ നിന്നെ ഞാന്‍ കണ്ടതായി പറഞ്ഞു. അതിനാല്‍ നീയെന്നില്‍ വിശ്വസിക്കുന്നു. പക്ഷേ, നീ അതിലും മഹത്തായതു കാണും.”  1അപ്പോള്‍ നഥനയേല്‍ യേശുവിനോടു പറഞ്ഞു, “റബ്ബീ, അങ്ങാണു ദൈവപുത്രന്‍. യിസ്രായേലിന്‍റെ രാജാവാണു നീ.”! =0നഥനയേല്‍ ചോദിച്ചു, നീ എങ്ങനെ എന്നെ അറിയും?” യേശു മറുപടി പറഞ്ഞു, “നീ അത്തിമരത്തിന്‍റെ ചുവട്ടില്‍ ഇരുന്നപ്പോള്‍ തന്നെ ഞാന്‍ കണ്ടു. ഫിലിപ്പോസ് എന്നെപ്പറ്റി നിന്നോട് പറയുന്നതിനു മുന്പേയായിരുന്നു അത്.”n W/നഥനയേല്‍ തന്‍റെയടുത്തേക്കു വരുന്നത് യേശു കണ്ടു. “ഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍, ഇവനില്‍ കാപട്യം ഇല്ല,” എന്ന് അവനെക്കുറിച്ച് പറഞ്ഞു. %.പക്ഷെ നഥനയേല്‍ ഫിലിപ്പോസിനോടു ചോദിച്ചു, “നസറെത്ത്! നസറെത്തില്‍ നിന്നെന്തെങ്കിലും നന്മ പ്രതീക്ഷിക്കാമോ?” ഫിലിപ്പോസ് മറുപടി പറഞ്ഞു, “വന്നു കാണുക.”0 [-ഫിലിപ്പോസ് നഥനയേലിനെ കണ്ടു പറഞ്ഞു, “മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതോര്‍ക്കുക. വരാനിരിക്കുന്ന ഒരുവനെപ്പറ്റി മോശെ എഴുതിയിട്ടുണ്ട്. പ്രവാചകരും അവനെപ്പറ്റി എഴുതിയിരിക്കുന്നു. ഞങ്ങളവനെ കണ്ടെത്തിയിരിക്കുന്നു. അവന്‍റെ പേരാണ് യേശു. യോസേഫിന്‍റെ പുത്രന്‍. നസറെത്തില്‍നിന്നും വന്നവന്‍.” {,ഫിലിപ്പോസ്, അന്ത്രെയാസിന്‍റെയും പത്രൊസിന്‍റെയും നഗരമായ ബേഥ്സയിദായില്‍നിന്നും വന്നവനാണ്.F +അടുത്ത ദിവസം യേശു ഗലീലയിലേക്കു പോകാന്‍ തീരുമാനിച്ചു. യേശു ഫിലിപ്പോസിനെ കണ്ടെത്തിയിട്ടു പറഞ്ഞു, “എന്നെ അനുഗമിക്കുക.”x~ k*എന്നിട്ട് അന്ത്രെയാസ് ശിമോനെ യേശുവിന്‍റെയടുത്തേക്കു കൊണ്ടുവന്നു. യേശു ശിമോനെ നോക്കി പറഞ്ഞു, “നീ യോഹന്നാന്‍റെ പുത്രനായ ശിമോനല്ലേ? നീ കേഫാ (പത്രൊസ് എന്നര്‍ത്ഥം) എന്നു വിളിക്കപ്പെടും.”R} )സഹോദരനായ ശിമോനെ തേടിപ്പിടിച്ചു കാണുകയാണ് അന്ത്രെയാസ് ആദ്യം ചെയ്തത്. അന്ത്രെയാസ് ശിമോനോടു പറഞ്ഞു, “ഞങ്ങള്‍ മശീഹയെ കണ്ടെത്തി.” (“മശീഹാ” എന്നതിനു “ക്രിസ്തു” എന്നര്‍ത്ഥം.)M| (യോഹന്നാന്‍ യേശുവിനെപ്പറ്റി പറഞ്ഞതു കേട്ടാണവര്‍ അവനെ അനുഗമിച്ചത്. അവരില്‍ ഒരാളുടെ പേര് അന്ത്രെയാസ് എന്നായിരുന്നു. അന്ത്രെയാസ് ശിമോന്‍ പത്രൊസിന്‍റെ സഹോദരനായിരുന്നു.u{ e'യശു പറഞ്ഞു, “എന്‍റെ കൂടെ വന്നു കാണുക.” അതിനാല്‍ അവര്‍ ഇരുവരും യേശുവിനോടൊപ്പം പോയി. യേശു താമസിച്ച സ്ഥലം അവര്‍ കണ്ടു. ആ ദിവസം അവര്‍ യേശുവിനോടൊപ്പം തങ്ങി. അപ്പോള്‍ സമയം നാലുമണി ആയിരുന്നു.:z o&യേശു തിരിഞ്ഞു നോക്കിയപ്പോള്‍ ആ രണ്ടു പുരുഷന്മാര്‍ തന്നെ പിന്തുടരുന്നതു കണ്ടു. അവന്‍ ചോദിച്ചു, “നിങ്ങള്‍ക്കെന്താണു വേണ്ടത്?” ഇരുവരും ചോദിച്ചു, “റബ്ബീ, (ഗുരു എന്നര്‍ത്ഥത്തില്‍) അങ്ങെവിടെയാണു താമസിക്കുന്നത്?”by ?%യോഹന്നാന്‍റെ ഈ വാക്കുകള്‍ രണ്ടു ശിഷ്യന്മാരും കേട്ടു. അവര്‍ യേശുവിനെ അനുഗമിച്ചു.jx O$യേശു നടന്നുപോകുന്നത് യോഹന്നാന്‍ കണ്ടു. അയാള്‍ പറഞ്ഞു, “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്!”qw ]#പിറ്റേന്ന് തന്‍റെ രണ്ടു ശിഷ്യന്മാരോടൊത്ത് യോഹന്നാന്‍ വീണ്ടും നില്‍ക്കുകയായിരുന്നു.Bv "അതിനാല്‍ ‘ഇവന്‍ ദൈവപുത്രന്‍ തന്നെ’ എന്നു സാക്ഷ്യം പറയുകയും ചെയ്തു.”Au ![This verse may not be a part of this translation]At  [This verse may not be a part of this translation]s }ഞാനോ അവനെ അറിഞ്ഞില്ല. യേശുവാണ് ക്രിസ്തുവെന്ന് യിസ്രായേലിനെ അറിയിക്കുന്നതിന് ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കാന്‍ വന്നിരിക്കുന്നു.” r ;ഞാന്‍ ഇവനെപ്പറ്റിയാണു പറഞ്ഞത്. ‘എനിക്കു പിന്നാലെ ഒരുവന്‍ വരും. പക്ഷെ അവന്‍ എന്നെക്കാള്‍ ശ്രേഷ്ഠനാണ്. കാരണം എനിക്കു മുന്പു തന്നെ അവന്‍ ഉണ്ടായിരുന്നു.’q #പിറ്റേന്ന് യേശു തന്‍റെ അടുത്തേക്കു വരുന്നത് യോഹന്നാന്‍ കണ്ടു. യോഹന്നാന്‍ പറഞ്ഞു, “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്. ലോകത്തിന്‍റെ പാപം അവന്‍ നീക്കുന്നു!@p {യോര്‍ദ്ദാന്‍നദിയുടെ മറുകരയിലുള്ള ബേഥാന്യയിലാണിതൊക്കെ സംഭവിച്ചത്. അവിടെ യോഹന്നാന്‍ സ്നാനപ്പെടുത്തുകയായിരുന്നു.o എനിക്കുശേഷം വരുന്നവനാണവന്‍. അവന്‍റെ ചെരുപ്പിന്‍റെ വള്ളി അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല.”{n qയോഹന്നാന്‍ മറുപടി പറഞ്ഞു, ഞാന്‍ ജനങ്ങളെ വെള്ളത്തിലാണു സ്നാനപ്പെടുത്തിയത്. എന്നാല്‍ നിങ്ങള്‍ക്കറിയാത്ത ഒരുവന്‍ നിങ്ങള്‍ക്കിടയിലുണ്ട്.vm gഅവര്‍ യോഹന്നാനോടു ചോദിച്ചു, “നീ ക്രിസ്തുവല്ലെന്നു നീ പറയുന്നു. ഏലീയാവോ പ്രവാചകനോ അല്ലെന്നും. പിന്നെന്തിനു നീ സ്നാനം കഴിപ്പിക്കുന്നു?” X }|{]z xKwvusrrpmlTji/fe;dsc%az`_][YXWDVhSRQQIP+OzNkMJI'HFDyBB0??>-u പക്ഷേ അയാള്‍ മറുപടി പറഞ്ഞു, “എന്നെ സുഖപ്പെടുത്തിയവന്‍ എന്നോടു പറഞ്ഞു, ‘നിന്‍റെ കിടക്കയുമെടുത്ത് നടക്കുക’ എന്ന്.”T! അതിനാല്‍ സുഖപ്പെട്ടവനോട് യെഹൂദര്‍ പറഞ്ഞു, “ഇന്നു ശബ്ബത്താണ്. ഇന്നു കിടക്കയെടുക്കുന്നതു ന്യായപ്രമാണത്തിനു വിരുദ്ധമാണ്.”eC ഉടന്‍ തന്നെ അയാളുടെ രോഗം ഭേദമായി. അയാള്‍ തന്‍റെ കിടക്കയുമെടുത്ത് നടക്കാന്‍ തുടങ്ങി. ഒരു ശബ്ബത്തു ദിവസമായിരുന്നു ഇതു സംഭവിച്ചത്.\1അപ്പോള്‍ യേശു പറഞ്ഞു, “എഴുന്നേല്‍ക്കൂ, നിന്‍റെ കിടക്കയുമെടുത്ത് നടന്നുപോകൂ.”Z-രോഗി മറുപടി പറഞ്ഞു, “പ്രഭോ, വെള്ളം ഇളകി തുടങ്ങുന്പോള്‍ എന്നെ വെള്ളത്തിലിറക്കാന്‍ ആരുമില്ല. ആദ്യം ഇറങ്ങാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ അപ്പോഴേക്കും എന്നെക്കാള്‍ മുന്പേ മറ്റാരെങ്കിലും വെള്ളത്തില്‍ ഇറങ്ങിയിരിക്കും.” അയാളവിടെ കിടക്കുന്നത് യേശു കണ്ടു. വളരെക്കാലമായി അയാള്‍ രോഗിയാണെന്ന് യേശുവിന് മനസ്സിലായി. യേശു അയാളോടു ചോദിച്ചു, “നിനക്കു സുഖമാകണമെന്നുണ്ടോ?”B[This verse may not be a part of this translation]B~[This verse may not be a part of this translation]G}കുളക്കരയിലെ മണ്ഡപങ്ങളില്‍ ധാരാളം രോഗികള്‍ കിടന്നിരുന്നു. അവരില്‍ അന്ധരും മുടന്തരും തളര്‍വാതക്കാരും ഉണ്ടായിരുന്നു.|അവിടെ അഞ്ചു മണ്ഡപങ്ങളുള്ള ഒരു കുളം ഉണ്ടായിരുന്നു. യെഹൂദഭാഷയില്‍ അതിനെ ബെഥെസ്ദാ എന്നു വിളിച്ചിരുന്നു. ആട്ടുവാതിലിനു അരികിലായിരുന്നു ഈ കുളം.E{ യേശു പിന്നീട് ഒരു പ്രത്യേക യെഹൂദ ഉത്സവത്തിനായി യെരൂശലേമിലേക്കു പോയി.3z_6യെഹൂദ്യയില്‍നിന്നും ഗലീലയില്‍ എത്തിയതിനുശേഷം യേശു പ്രവര്‍ത്തിച്ച രണ്ടാമത്തെ വീര്യപ്രവൃത്തി ആയിരുന്നു അത്.y5ഒരുമണി സമയത്താണ്, “നിന്‍റെ മകന്‍ ജീവിക്കും” എന്ന് യേശു പറഞ്ഞതെന്ന് അയാള്‍ ഓര്‍ത്തു. അതിനാല്‍ അയാളും അയാളുടെ വീട്ടുകാരും യേശുവില്‍ വിശ്വസിച്ചു.~xu4അയാള്‍ ചോദിച്ചു, “എത്ര മണിക്കാണ് അവന്‍റെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങിയത്?” ദാസന്മാര്‍ മറുപടി പറഞ്ഞു, “ഇന്നലെ ഒരുമണിക്കാണ് പനി വിട്ടത്.”w%3വീട്ടിലേക്കു പോകും വഴി അയാളുടെ ദാസന്മാര്‍ വന്ന് സന്ധിച്ചു അയാളോടു പറഞ്ഞു, “അങ്ങയുടെ മകനു സുഖമായി.”=vs2യേശു മറുപടി പറഞ്ഞു, “പോകൂ, നിന്‍റെ മകന്‍ ജീവിക്കും.” അയാള്‍ യേശുവിന്‍റെ വാക്കുകള്‍ വിശ്വസിച്ചു വീട്ടിലേക്കു പോയി..uU1രാജാവിന്‍റെ ഉദ്യോഗസ്ഥന്‍ പറഞ്ഞു, “പ്രഭോ, എന്‍റെ കൊച്ചുമകന്‍ മരിക്കും മുന്പ് എന്‍റെ വീട്ടിലേക്കു വന്നാലും.”Nt0യേശു അയാളോടു പറഞ്ഞു, “എന്നില്‍ വിശ്വസിക്കും മുന്പ് നിങ്ങള്‍ക്ക് വീര്യപ്രവൃത്തികളും അത്ഭുതപ്രവൃത്തികളും കാണണം അല്ലേ?” s9/യേശു യെഹൂദ്യയില്‍ നിന്ന് ഗലീലയിലെത്തിയിട്ടുണ്ടെന്ന് അയാള്‍ കേട്ടു. അതിനാല്‍ അയാള്‍ കാനാവില്‍ യേശുവിന്‍റെയടുത്തേക്കു പോയി. കഫര്‍ന്നഹൂമില്‍ വന്ന് തന്‍റെ പുത്രന്‍റെ രോഗം ഭേദമാക്കാന്‍ അയാള്‍ യേശുവിനോട് അപേക്ഷിച്ചു. ആ കുട്ടി മരിക്കാറായിരുന്നു.r5.ഗലീലയിലെ കാനാവിലേക്കു യേശു വീണ്ടും പോയി. അവിടെയാണ് യേശു വെള്ളത്തെ വീഞ്ഞാക്കിയത്. രാജാവിന്‍റെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ കഫര്‍ന്നഹൂമില്‍ താമസിച്ചിരുന്നു. അയാളുടെ മകന് രോഗം പിടിപെട്ടിരുന്നു.8qi-ഗലീലയിലെത്തിയ യേശുവിനെ അവിടത്തുകാര്‍ സ്വീകരിച്ചു. യെരൂശലേമിലെ പെസഹാ ഉത്സവത്തില്‍ അവന്‍ ചെയ്ത കാര്യങ്ങള്‍ അവരെല്ലാം കണ്ടിരുന്നു. അവരും അവിടെയുണ്ടായിരുന്നു.jpM,(ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ ബഹുമാനം ഇല്ലായെന്ന് അതിനുമുന്പാണു യേശു പറഞ്ഞത്.)4oa+രണ്ടു ദിവസങ്ങള്‍ക്കു ശേഷം യേശു അവിടം വിട്ടു ഗലീലയിലേക്കു പോയി.Yn+*ആളുകള്‍ ആ സ്ത്രീയോടു പറഞ്ഞു, “ആദ്യം നീ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ യേശുവില്‍ വിശ്വസിച്ചു. ഇപ്പോള്‍ ഞങ്ങള്‍ സ്വയം കേട്ടതിന്‍റെ വെളിച്ചത്തില്‍ വിശ്വസിക്കുന്നു. ഇവന്‍ തന്നെയാണു ലോകരക്ഷകനെന്നു ഞങ്ങളറിയുന്നു.”8mi)യേശുവിന്‍റെ വാക്കുകള്‍ കേട്ട് വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു. l (ശമര്യാക്കാര്‍ യേശുവിന്‍റെ അടുത്തേക്കു പോയി. തങ്ങളോടൊത്തു താമസിക്കാന്‍ അവര്‍ യേശുവിനോടു അപേക്ഷിച്ചു. അതിനാല്‍ അവന്‍ അവിടെ രണ്ടു ദിവസം തങ്ങി.k%'നഗരത്തില്‍ നിന്നും ഒട്ടേറെ ശമര്യാക്കാര്‍ യേശുവില്‍ വിശ്വസിച്ചു. യേശുവിനെപ്പറ്റി ആ സ്ത്രീ പറഞ്ഞതു കേട്ടാണവര്‍ വിശ്വസിച്ചത്. അവള്‍ അവരോടു പറഞ്ഞു, “ഞാനിതുവരെ ചെയ്തതെല്ലാം അവന്‍ എന്നോടു പറഞ്ഞു.”j &നിങ്ങള്‍ വിതയ്ക്കാത്തതു കൊയ്യാനാണു ഞാന്‍ നിങ്ങളെ അയച്ചത്. മറ്റുള്ളവര്‍ വേല ചെയ്യുന്നു. അവരുടെ വേലയ്ക്കു നിങ്ങള്‍ക്കു പ്രതിഫലം കിട്ടുന്നു.”i%നമ്മള്‍ പറയാറുണ്ടല്ലോ ‘ഒരാള്‍ വിതയ്ക്കുന്നു, വേറൊരാള്‍ കൊയ്യുന്നു.’ അതു സാര്‍ത്ഥകമാകുന്നു.$hA$കൊയ്യുന്നവനിപ്പോഴും കൂലി കിട്ടുന്നു. അയാള്‍ നിത്യജീവിതത്തിലേക്കു വിളവു ശേഖരിക്കുന്നു. അതിനാലിപ്പോള്‍ വിതച്ചവനും കൊയ്യുന്നനും ഒരുപോലെ ആഹ്ലാദിക്കാം.2g]#വിതയ്ക്കുന്പോള്‍ നിങ്ങള്‍ പറയും നാലുമാസം കൂടി കാത്തിരുന്നാല്‍ വിളവെടുക്കാം.” പക്ഷേ ഞാന്‍ നിങ്ങളോടു പറയുന്നു, “നിങ്ങളുടെ കണ്ണുകള്‍ തുറക്കുക. എന്നിട്ട് ജനങ്ങളെ നോക്കുക. വിളവെടുക്കാറായ വയല്‍ പോലെയാണവര്‍.bf="യേശു പറഞ്ഞു, “ദൈവം എന്നിലേല്പിച്ച കര്‍ത്തവ്യനിര്‍വ്വഹണമാണ് എന്‍റെ ഭക്ഷണം. അവനെന്നെ ഏല്പിച്ച ജോലി തീര്‍ക്കുകയാണെന്‍റെ ഭക്ഷണം. e!അതുകേട്ട് ശിഷ്യന്മാര്‍ സ്വയം ചോദിച്ചു, “ഇനി ആരെങ്കിലും നേരത്തെ അദ്ദേഹത്തിനു ഭക്ഷണം കൊടുത്തോ?”-dS പക്ഷേ യേശു പറഞ്ഞു, “എനിക്ക് നിങ്ങള്‍ക്കറിയാത്ത ആഹാരമുണ്ട്.”c-ആ സ്ത്രീ നഗരത്തിലായിരിക്കവേ ശിഷ്യന്മാര്‍ യേശുവിനോട് അപേക്ഷിച്ചു, “റബ്ബീ, എന്തെങ്കിലും കഴിച്ചാലും.”!b;അതിനാല്‍ ആളുകളെല്ലാം നഗരം വിട്ട് യേശുവിനെ കാണാന്‍ പോയി.ay“ഞാനിതുവരെ ചെയ്തതെല്ലാം ഒരാള്‍ എന്നോടു പറഞ്ഞു, ‘വന്ന് അവനെ കാണുക. അവനായിരിക്കാം ക്രിസ്തു.”`{അപ്പോള്‍ ആ സ്ത്രീ തന്‍റെ കുടം അവിടെവെച്ച് നഗരത്തിലേക്കു പോയി. അവള്‍ ആളുകളോട് ഇങ്ങനെ പറഞ്ഞു,m_Sആ സമയം യേശുവിന്‍റെ ശിഷ്യന്മാര്‍ നഗരത്തില്‍നിന്നും മടങ്ങിയെത്തി. യേശു ഒരു സ്ത്രീയുമായി സംസാരിക്കുന്നതു കണ്ട് അവര്‍ അത്ഭുതപ്പെട്ടു. “എന്നാല്‍ നിനക്കെന്തുവേണം?” എന്നോ “നീ എന്താണവളോടു സംസാരിക്കുന്നത്?” എന്നോ ആരും ചോദിച്ചില്ല.X^)അപ്പോള്‍ യേശു പറഞ്ഞു, “ആ മനുഷ്യനാണ് നിന്നോടു സംസാരിക്കുന്നത്. ഞാനാണ് മശീഹാ.”%]Cസ്ത്രീ പറഞ്ഞു, “മശീഹാ, വരുന്നുണ്ടെന്ന് എനിക്കറിയാം.” (അവന്‍ ക്രിസ്തു എന്നു വിളിക്കപ്പെടുന്നു.) “മശീഹാ വരുന്പോള്‍ അവന്‍ ഞങ്ങള്‍ക്കെല്ലാം വിശദമായി തരും.”\ദൈവം ആത്മാവ് ആണ്. അതിനാല്‍ ദൈവത്തെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കണം.”w[gയഥാര്‍ത്ഥ നമസ്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന സമയം വരും. ആ സമയമിതാ എത്തിക്കഴിഞ്ഞു. അത്തരത്തിലുള്ളവര്‍ തന്‍റെ നമസ്കാരികള്‍ ആകാനാണ് പിതാവ് ആഗ്രഹിക്കുന്നത്.Z5നിങ്ങള്‍ ശമര്യാക്കാര്‍ മനസ്സിലാകാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങള്‍ യെഹൂദര്‍ മനസ്സിലാകുന്നതിനെ നമസ്കരിക്കുന്നു. രക്ഷ യെഹൂദരില്‍ നിന്നാണു വരുന്നത്.hYIയേശു പറഞ്ഞു, “സ്ത്രീയേ, എന്നില്‍ വിശ്വസിക്കൂ! നിങ്ങള്‍ പിതാവിനെ നമസ്കരിക്കുന്നത് യെരൂശലേമിലോ ഈ മലയിലോ അല്ലാതാകുന്ന സമയം വരുന്നു.7Xgഞങ്ങളുടെ പിതാക്കന്മാര്‍ ഈ പര്‍വ്വതത്തില്‍ നമസ്കരിച്ചു വന്നു. എന്നാല്‍ നിങ്ങള്‍ യെഹൂദര്‍ അവകാശപ്പെടുന്നു യെരൂശലേമാണ് നമസ്കരിക്കേണ്ട യഥാര്‍ത്ഥ സ്ഥലമെന്ന്.”:Wmസ്ത്രീ പറഞ്ഞു, “പ്രഭോ, അങ്ങ് ഒരു പ്രവാചകനാണ് എന്ന് ഞാന്‍ കാണുന്നു.'VGയഥാര്‍ത്ഥത്തില്‍ നിനക്കു അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ നിന്‍റെ കൂടെ ഇപ്പോഴുള്ളവന്‍ നിന്‍റെ ഭര്‍ത്താവല്ല. നീ എന്നോടു സത്യം പറഞ്ഞു.”JU സ്ത്രീ മറുപടി പറഞ്ഞു, “പക്ഷേ, എനിക്കു ഭര്‍ത്താവില്ല.” യേശു അവളോടു പറഞ്ഞു, “നിനക്കു ഭര്‍ത്താവില്ലെന്നു പറഞ്ഞതു ശരിയാണ്.DTയേശു അവളോടു പറഞ്ഞു, “പോയി നിന്‍റെ ഭര്‍ത്താവിനെയും കൂട്ടി മടങ്ങിവരൂ.”9Skസ്ത്രീ യേശുവിനോടു പറഞ്ഞു, “പ്രഭോ, എനിക്കാവെള്ളം തന്നാലും. എനിക്കു വീണ്ടും ദാഹമുണ്ടാകാതിരിക്കട്ടെ. പിന്നെ ഇവിടെ വെള്ളം കോരാനും വരേണ്ട ആവശ്യം ഉണ്ടാകയില്ലല്ലോ.”3R_എന്നാല്‍ ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവര്‍ക്ക് ഒരിക്കലും ദാഹിക്കില്ല. ഞാന്‍ നല്‍കുന്ന വെള്ളം അയാളില്‍ ഒരു നീരുറവപോലെ ഒഴുകിക്കൊണ്ടിരിക്കും. ഞാന്‍ നല്‍കുന്ന വെള്ളം അവനെ നിത്യജീവനിലേക്കു നയിക്കും.”PQ യേശു മറുപടി പറഞ്ഞു, “ഈ വെള്ളം കുടിക്കുന്നവര്‍ക്കൊക്കെ വീണ്ടും ദാഹിക്കും.MP നീ ഞങ്ങളുടെ പിതാവ് യാക്കോബിനെക്കാള്‍ ശ്രേഷ്ഠനാണോ? യാക്കോബാണു ഞങ്ങള്‍ക്ക് ഈ കിണര്‍ നല്‍കിയത്. അവന്‍ ഇതില്‍ നിന്നും സ്വയം വെള്ളം കുടിച്ചു. അവന്‍റെ മക്കളും അവന്‍റെ മൃഗങ്ങളും ഇതില്‍ നിന്നാണു വെള്ളം കുടിച്ചിരുന്നത്.”iOK സ്ത്രീ പറഞ്ഞു, “പ്രഭോ, അങ്ങയ്ക്കെവിടെ നിന്നു ജീവജലം കിട്ടും? കിണറിനാണെങ്കില്‍ വളരെ ആഴം ഉണ്ട്. അങ്ങയുടെ കയ്യിലാകട്ടെ പാത്രവുമില്ല.QN യേശു മറുപടി പറഞ്ഞു, “ദൈവം എന്താണു തരുന്നത് എന്നതിനെപ്പറ്റി നിനക്കറിയില്ല. ദാഹജലം ചോദിച്ച ഞാനാരെന്നും നിനക്കറിയില്ല. നീ അറിഞ്ഞിരുന്നെങ്കില്‍ നീ എന്നോടു ചോദിക്കുകയും ഞാന്‍ നിനക്കു ജീവജലം തരികയും ചെയ്യുമായിരുന്നു.”mMS ശമര്യാക്കാരി മറുപടി പറഞ്ഞു, “നീ എന്നോടു വെള്ളം ചോദിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നു! നീ യെഹൂദനും ഞാന്‍ ശമര്യാക്കാരിയുമാണ്!” (യെഹൂദര്‍ ശമര്യാക്കാരുടെ സുഹൃത്തുക്കളായിരുന്നില്ല.)LL(യേശുവിന്‍റെ ശഷ്യന്മാര്‍ ഗ്രാമത്തില്‍ ആഹാരം വാങ്ങവേയാണിതു സംഭവിച്ചത്.)K-ഒരു ശമര്യാക്കാരി വെള്ളം കോരാന്‍ അവിടെയെത്തി. യേശു അവളോടു പറഞ്ഞു, “എനിക്കു കുടിക്കാനല്പം വെള്ളം തരൂ.”Jയാക്കോബിന്‍റെ കിണര്‍ അവിടെയായിരുന്നു. ദീര്‍ഘയാത്രയില്‍ യേശു വളരെ ക്ഷീണിതനായിരുന്നു. അവന്‍ കിണറ്റിന്‍കരയിലിരുന്നു. നേരം ഉച്ചയോടടുത്തിരുന്നു.NIശമര്യയില്‍ സുഖാര്‍ എന്ന നഗരത്തില്‍ യേശു വന്നു. യാക്കോബ് തന്‍റെ പുത്രന്‍ യോസേഫിനു നല്‍കിയ കൃഷിയിടത്തിനടുത്താണ് ഈ സ്ഥലം.CHഅങ്ങോട്ടുള്ള വഴിയേ യേശുവിന് ശമര്യാരാജ്യത്തുകൂടി പോകേണ്ടിയിരുന്നു.&GEഅതിനാല്‍ യേശു യെഹൂദ്യാ വിട്ട് ഗലീലയിലേക്കു മടങ്ങിപ്പോയി.:Fm(പക്ഷെ യേശു യഥാര്‍ത്ഥത്തില്‍ ആരെയും സ്നാനപ്പെടുത്തിയിരുന്നില്ല. അവനുവേണ്ടി അവന്‍റെ ശിഷ്യന്മാരാണു ചെയ്തത്.) ഇതെപ്പറ്റി പരീശന്മാര്‍ കേട്ടുവെന്ന് യേശു അറിഞ്ഞു.PE യേശു യോഹന്നാനെക്കാള്‍ കൂടുതല്‍ പേരെ സ്നാനപ്പെടുത്തുകയും ശിഷ്യന്മാരാക്കുകയും ചെയ്യുന്നുണ്ടെന്ന് പരീശന്മാര്‍ അറിഞ്ഞു.jDM$പുത്രനില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്. പുത്രനെ അനുസരിക്കാത്തവന് ആ ജീവിതമൊരിക്കലും ലഭിക്കില്ല. ദൈവകോപം അവനിലുണ്ടാകും.”]C3#പിതാവ് പുത്രനെ സ്നേഹിക്കുന്നു. പിതാവ് പുത്രന് എല്ലാറ്റിനും മേലെ ശക്തി നല്‍കി.ZB-"ദൈവം അവനെ അയച്ചു. ദൈവം അയച്ചവന്‍ ദൈവത്തിന്‍റെ വാക്കുകള്‍ ഉച്ചരിക്കുന്നു. ദൈവം ആത്മാവിനെ മുഴുവനായി അവനു നല്‍കിയിരിക്കുന്നു.rA]!അവന്‍റെ വാക്കുകള്‍ സ്വീകരിക്കുന്നവന്‍ ദൈവം സത്യമാണെന്നതിനും മുദ്ര പതിപ്പിക്കുന്നു. X\~}{z+x>vtuUsrr4qoml1jihgnffd&bad`^]i[\YWbVT S5QPNN?LJ0GF EBe?y>w<:865i422 0/t-, *E(Z'%$ "!! _ny&;5 DmpSGയേശു ശിമോന്‍ഈസ്കര്യോത്താവിന്‍റെ പുത്രന്‍ യൂദയെപ്പറ്റി ആയിരുന്നു സംസാരിച്ചത്. യൂദാ പന്ത്രണ്ടു അപ്പൊസ്തലന്മാരില്‍ ഒരുവനായിരുന്നു. പക്ഷെ അവന്‍ പിന്നീട് യേശുവിന് എതിരെ തിരിഞ്ഞു./oWFഅപ്പോള്‍ യേശു മറുപടി പറഞ്ഞു, “ഞാന്‍ നിങ്ങളെ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു. പക്ഷെ നിങ്ങളിലൊരുവന്‍ പിശാചാണ്.”sn_Eഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുന്നു. നീ ദൈവത്തിന്‍റെ പരിശുദ്ധനാണെന്നു ഞങ്ങളറിയുന്നു.”6meDശിമോന്‍ പത്രൊസ് മറുപടി പറഞ്ഞു, “കര്‍ത്താവേ, ഞങ്ങളെവിടെ പോകും? നിത്യജീവന്‍ തരുന്ന വചനങ്ങള്‍ നിന്‍റെ പക്കലുണ്ട്.olWCയേശു തന്‍റെ പന്ത്രണ്ട് അപ്പൊസ്തലന്മാരോടും പറഞ്ഞു, “നിങ്ങളും എന്നെ വിട്ടു പോകുന്നോ?”GkBയേശു ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ വളരെയധികം ശിഷ്യന്മാര്‍ അവനെ വിട്ടു പോയി. പിന്നീട് അവര്‍ അവന്‍റെ അനുയായികളായില്ല.>juAയേശു പറഞ്ഞു, “അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ‘എന്‍റെയടുത്തുവരാന്‍ പിതാവ് അനുവദിക്കാത്തവന്‍ എന്‍റെയടുത്തെത്തില്ല.’”8ii@പക്ഷേ നിങ്ങളില്‍ ചിലര്‍ വിശ്വസിക്കുന്നില്ല.” (യേശുവിന് വിശ്വസിക്കാത്തവരെ മനസ്സിലായിരുന്നു. ആദ്യം മുതല്‍ക്കുതന്നെ അവനിത് അറിയാമായിരുന്നു. തനിക്കെതിരെ വിശ്വാസവഞ്ചന ചെയ്യുന്നവനെയും അവന് അറിയാമായിരുന്നു.)~hu?നും നേടാന്‍ കഴിയുകയില്ല. ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്കുകള്‍ ആത്മാവാണ്. ഇവ ജീവന്‍ നല്‍കുന്നു.g5>അപ്പോള്‍ മനുഷ്യപുത്രന്‍ അവന്‍ വന്നിടത്തേക്കു തന്നെ തിരിച്ചു പോകുന്നതു നിങ്ങള്‍ കണ്ടാലോ? 63ശരീരത്തിന്f'=തന്‍റെ ശിഷ്യന്മാര്‍ ഇതേപ്പറ്റി പരാതി പറയുന്നുണ്ടെന്ന് യേശു മനസ്സിലാക്കി. അതിനാല്‍ യേശു പറഞ്ഞു, “ഈ ഉപദേശം നിങ്ങള്‍ക്കു പ്രശ്നമുണ്ടാക്കുന്നുണ്ടോ?0eY<യേശുവിന്‍റെ ശിഷ്യന്മാര്‍ ഇതു കേട്ടു. അവരില്‍ വളരെപ്പേര്‍ പിറുപിറുക്കുകയായിരുന്നു, “ഇതൊരു വിഷമം പിടിച്ച ഉപദേശമാണ്. ഇതുള്‍ക്കൊള്ളാന്‍ ആരെക്കൊണ്ടു കഴിയും?”_d7;കഫര്‍ന്നഹൂമിലുള്ള യെഹൂദപ്പള്ളിയില്‍ പഠിപ്പിക്കവേയാണ് യേശു ഇതെല്ലാം പറഞ്ഞത്.c7:മരുഭൂമിയില്‍ നമ്മുടെ പിതാക്കള്‍ ഭക്ഷിച്ച അപ്പം പോലെയല്ല ഞാന്‍. അവര്‍ ആ അപ്പം തിന്നു. എന്നിട്ടും അവര്‍ മരിച്ചു. ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും വന്ന അപ്പമാണ്. അതു തിന്നുന്നവന് നിത്യജീവന്‍ ലഭിക്കും.”vbe9പിതാവ് എന്നെ അയച്ചു. പിതാവ് ജീവിക്കുകയും അവന്‍മൂലം ഞാനും ജീവിക്കുകയും ചെയ്യുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ എന്നാല്‍ ജീവിക്കും.3a_8എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം കുടിയ്ക്കുകയും ചെയ്യുന്നവന്‍ എന്നില്‍ ജീവിക്കും. ഞാന്‍ അയാളിലും ജീവിക്കും.>`u7എന്‍റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്‍റെ രക്തം യഥാര്‍ത്ഥ പാനീയവും.t_a6എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവന്‍ ഉണ്ടായിരിക്കും. അവനെ ഞാന്‍ അന്ത്യനാളില്‍ ഉയര്‍പ്പിക്കും.U^#5യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയാം. നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം തിന്നണം. അവന്‍റെ രക്തം നിങ്ങള്‍ കുടിക്കണം. അല്ലെങ്കില്‍ നിങ്ങളില്‍ ജീവനുണ്ടായിരിക്കയില്ല.v]e4അപ്പോള്‍ യെഹൂദര്‍ പരസ്പരം തര്‍ക്കിക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞു, “ഇയാള്‍ക്കെങ്ങനെ സ്വന്തം ശരീരം നമുക്കു ഭക്ഷിക്കാന്‍ തരാന്‍ കഴിയും?”q\[3സ്വര്‍ഗ്ഗത്തില്‍ നിന്നും വന്ന ജീവന്‍റെ അപ്പം ഞാനാകുന്നു. ആ അപ്പം തിന്നുന്നവനു നിത്യജീവന്‍ ഉണ്ട്. ആ അപ്പം എന്‍റെ ശരീരമാണ്. ലോകര്‍ക്കു ജീവന്‍ ലഭിക്കും വിധം ഞാനെന്‍റെ ശരീരം നല്‍കും.”m[S2സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വന്ന ആ അപ്പം ഞാനാകുന്നു. അതു തിന്നുന്നവനു മരണമില്ല.!Z;1മരുഭൂമിയില്‍ വച്ച് ദൈവം കൊടുത്ത മന്ന (ആഹാരം) നിങ്ങളുടെ പൂര്‍വ്വികര്‍ കഴിച്ചു. എന്നിട്ടും അവര്‍ മരിച്ചു.eYC0ഞാന്‍ ജീവന്‍ തരുന്ന അപ്പമാകുന്നു.LX/ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്.MW.ആരും പിതാവിനെ കണ്ടിട്ടില്ല. അവനില്‍ നിന്നും വന്നവന്‍ മാത്രമാണ് പിതാവിനെ കണ്ടിട്ടുള്ളത്. അവന്‍ പിതാവിനെ കണ്ടിട്ടുണ്ട്._V7-പ്രവാചകര്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, ‘ദൈവം എല്ലാവരെയും പഠിപ്പിക്കും.’ ആളുകള്‍ പിതാവിനെ ശ്രവിക്കുകയും അവനില്‍ നിന്നു പഠിക്കുകയും ചെയ്യും. അപ്പോള്‍ അവര്‍ എന്‍റെയടുത്തെത്തും.wUg,പിതാവാണ് എന്നെ അയച്ചത്. അവന്‍ തന്നെയാണ് ആളുകളെ എന്‍റെയടുത്തേക്ക് ആകര്‍ഷിക്കുന്നതും. അവസാന ദിവസത്തില്‍ ഞാനവരെ ഉയര്‍ത്തും. പിതാവ് ആകര്‍ഷിക്കാത്തവനു എന്‍റെയടുത്തെത്താന്‍ കഴികയില്ല.lTQ+പക്ഷേ യേശു പറഞ്ഞു, “മുറുമുറുക്കേണ്ട.gSG*യെഹൂദര്‍ പറഞ്ഞു, “ഇവനാണ് യേശു. അവന്‍റെ അപ്പനമ്മമാരെ നമുക്കറിയാം. അവന്‍ യോസേഫിന്‍റെ മകന്‍ മാത്രം. പിന്നെ എങ്ങനെ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്നവനാണ് എന്നവനു പറയാന്‍ കഴിയും?”WR')യെഹൂദര്‍ യേശുവിനെപ്പറ്റി മുറുമുറുക്കാന്‍ തുടങ്ങി. “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും താഴേക്കിറങ്ങി വന്ന അപ്പമാണ്” എന്ന് യേശു പറഞ്ഞതു കൊണ്ടാണവര്‍ അവനെതിരെ മുറുമുറുത്തത്./QW(പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യജീവന്‍ ലഭിക്കും. അയാളെ അന്ത്യദിനത്തില്‍ ഞാനുയര്‍ത്തും. എന്‍റെ പിതാവിന്‍റെ ഇഷ്ടം അതാണ്.”P3'ദൈവം എനിക്കു തന്നിരിക്കുന്നവരൊന്നും എനിക്കു നഷ്ടമാകരുത്. അവസാനനാളില്‍ ഞാന്‍ അവരെ ഉയര്‍ത്തണം. എന്നെ അയച്ചവന്‍ ഞാനങ്ങനെ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.O&ദൈവം എന്നോടാവശ്യപ്പെടുന്നതു ചെയ്യാന്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും താഴേക്കു വന്നു. എനിക്കു വേണ്ടതു ചെയ്യാനല്ല ഞാന്‍ വന്നിരിക്കുന്നത്. N%എനിക്കു പിതാവ് തരുന്നവന്‍ എന്നിലേക്കു വരും. എന്‍റെയടുക്കല്‍ വരുന്നവനെ ഞാന്‍ കൈവെടിയുകയുമില്ല.mMS$എന്നെ കണ്ടിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ലെന്നു ഞാന്‍ നേരത്തെ നിങ്ങളോടു പറഞ്ഞു,1L[#അപ്പോള്‍ യേശു പറഞ്ഞു, “ഞാനാണു ജീവന്‍ നല്‍കുന്ന അപ്പം.” എന്നിലേക്കു വരുന്നവന് ഒരിക്കലും വിശക്കില്ല. എന്നില്‍ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല.3K_"ആളുകള്‍ പറഞ്ഞു, “പ്രഭോ, ഞങ്ങള്‍ക്ക് ആ അപ്പം എപ്പോഴും തന്നാലും.”9Jk!എന്താണു ദൈവത്തിന്‍റെ അപ്പം? സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന് ലോകത്തിനു ജീവന്‍ നല്‍കുന്നതാണ് ദൈവത്തിന്‍റെ അപ്പം.”kIO യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയാം. നിങ്ങള്‍ക്കു സ്വര്‍ഗ്ഗീയ ഭക്ഷണം തന്നതു മോശെയല്ല. എന്നാല്‍ എന്‍റെ പിതാവ് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള യഥാര്‍ത്ഥമായ അപ്പം നല്‍കുന്നു."H=ഞങ്ങളുടെ പിതാക്കന്മാര്‍ക്കു മരുഭൂമിയില്‍ വച്ചു ഭക്ഷിക്കാന്‍ ദൈവം മന്ന കൊടുത്തു. തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. ‘അവര്‍ക്ക് കഴിക്കാന്‍ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും അപ്പം കൊടുത്തു.’”G+അതുകൊണ്ട് ആളുകള്‍ ചോദിച്ചു, “നിന്നെ ദൈവം അയച്ചതാണെന്നു തെളിയിക്കാന്‍ എന്തു അത്ഭുതപ്രവൃത്തി നീ ചെയ്യും? ഒരു അത്ഭുതപ്രവൃത്തി ഞങ്ങളെ കാണിച്ചാല്‍ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കാം. നീയെന്തു ചെയ്യും?F/യേശു മറുപടി പറഞ്ഞു, “ദൈവം ആവശ്യപ്പെടുന്ന പ്രവൃത്തിയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ദൈവം അയച്ചവനില്‍ വിശ്വസിക്കുകയാണ് അവനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത്.”~Euആളുകള്‍ യേശുവിനോടു ചോദിച്ചു, “ദൈവം ഇഷ്ടപ്പെടുന്ന ഏതൊക്കെ പ്രവൃത്തികള്‍ ഞങ്ങള്‍ ചെയ്യണം?”hDIഭൂമിയിലെ ഭക്ഷണം നശ്വരമാണ്. അതിനാലതിനായി ശ്രമിക്കരുത്. എന്നാല്‍ നന്നായി നിലനില്‍ക്കുന്നതും നിത്യജീവന്‍ നല്‍കുന്നതുമായ ആഹാരത്തിനായി ശ്രമിക്കൂ. മനുഷ്യപുത്രന്‍ നിങ്ങള്‍ക്ക് ആ ഭക്ഷണം നല്‍കും. താന്‍ മനുഷ്യപുത്രനോടൊത്തുണ്ടെന്ന് പിതാവായ ദൈവം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു.”(CIയേശു മറുപടി പറഞ്ഞു, “എന്തിനാണു നിങ്ങളെന്നെ തിരയുന്നത്? എന്‍റെ ശക്തി തെളിയിക്കാന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതു കണ്ടിട്ടാണോ നിങ്ങള്‍ വന്നത്. അല്ല, ഞാന്‍ സത്യമായി നിങ്ങളോടു പറയട്ടെ. നിങ്ങള്‍ അപ്പം തിന്നു തൃപ്തരായതു കൊണ്ടാണ് എന്നെ തിരയുന്നത്. Bമറുകരയില്‍ അവര്‍ യേശുവിനെ കണ്ടു. അവര്‍ അവനോടു ചോദിച്ചു, “ഗുരോ, അങ്ങ് എപ്പോഴാണ് ഇവിടെയെത്തിയത്?”MAയേശുവും ശിഷ്യന്മാരും അവിടെ ഇപ്പോഴില്ലെന്ന് ആളുകള്‍ മനസ്സിലാക്കി. അതിനാലവര്‍ വഞ്ചികളില്‍ കയറി കഫര്‍ന്നഹൂമിലേക്കു തിരിച്ചു. അവര്‍ക്ക് യേശുവിനെ കണ്ടെത്തണമായിരുന്നു.;@oപക്ഷേ അപ്പോള്‍ തിബെര്യാസില്‍നിന്നും ഏതാനും വഞ്ചികള്‍ അവിടെയെത്തി. ജനങ്ങള്‍ നേരത്തെ ഭക്ഷണം കഴിച്ച സ്ഥലത്തിനടുത്ത് വഞ്ചികള്‍ വന്നടുത്തു. യേശു നന്ദി പറഞ്ഞതിനു ശേഷം അവര്‍ അപ്പം കഴിച്ചത് അവിടെ വെച്ചായിരുന്നു.9?kപിറ്റേന്നു നേരം പുലര്‍ന്നു. ചിലര്‍ മറുകരയില്‍ത്തന്നെ തങ്ങിയിരുന്നു. യേശു വഞ്ചിയില്‍ ശിഷ്യന്മാരോടൊത്തു പോയിരുന്നില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. ശിഷ്യന്മാര്‍ തനിയെ വഞ്ചിയില്‍ പോയെന്നും അവര്‍ക്കറിയാം. അവിടെയാകെ ഒരു വഞ്ചിയേ ഉണ്ടായിരുന്നുള്ളുതാനും.N>അവനിത്രയും പറഞ്ഞപ്പോള്‍ അവനെ വഞ്ചിയില്‍ കയറ്റാന്‍ അവര്‍ക്ക് ഉത്സാഹമായി. അപ്പോള്‍ വഞ്ചി അവര്‍ക്കെത്തേണ്ട കരയിലടുത്തു.=പക്ഷേ യേശു അവരോടു പറഞ്ഞു, “ഭയപ്പെടാതെ, ഇതു ഞാനാണ്.”|<qഅവര്‍ മൂന്നു നാലു നാഴിക കടലിലേക്കു തുഴഞ്ഞു പോയി. അപ്പോഴവര്‍ യേശുവിനെ കണ്ടു. അവന്‍ വെള്ളത്തിനു മീതെകൂടി നടക്കുകയായിരുന്നു. അവന്‍ അവരുടെ വഞ്ചിയിലേക്കു നടന്നടുത്തു. ശിഷ്യന്മാര്‍ ഭയന്നു.`;9കാറ്റ് അതിശക്തമായി വീശിക്കൊണ്ടിരുന്നു. കടലിലെ തിരകള്‍ വലുതായിക്കൊണ്ടിരുന്നു.y:kനേരം ഇരുട്ടിയിട്ടും യേശു അവരുടെയടുത്ത് എത്തിയിരുന്നില്ല. ശിഷ്യന്മാര്‍ ഒരു വഞ്ചിയില്‍ കയറി മറുകരയിലുള്ള കഫര്‍ന്നഹൂമിലേക്കു തിരിച്ചു.P9അന്നു വൈകിട്ട് യേശുവിന്‍റെ ശിഷ്യന്മാര്‍ ഗലീലക്കടല്‍ത്തീരത്തേക്കു പോയി.8{തന്നെ ബലമായി രാജാവാക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നതായി യേശു മനസ്സിലാക്കി. യേശുവിനെ ബലമായി പിടിച്ച് രാജാവാക്കാന്‍ അവര്‍ ആലോചിച്ചു. അതിനാലവന്‍ ഒറ്റയ്ക്ക് അവിടംവിട്ട് മലയിലേക്കു പോയി.P7യേശുവിന്‍റെ ഈ വീര്യപ്രവര്‍ത്തി ആളുകള്‍ കണ്ടു. അവര്‍ പറഞ്ഞു, “യഥാര്‍ത്ഥത്തില്‍ ഇവനാണ് ലോകത്തിലേക്കു വരുന്ന പ്രവാചകന്‍.”26] അതിനാല്‍ ശിഷ്യന്മാര്‍ മിച്ചമുള്ളതെല്ലാം ശേഖരിച്ചു. അഞ്ച് ബാര്‍ളി കൊണ്ടുണ്ടാക്കിയ അപ്പക്കഷണത്തില്‍ നിന്നാണവര്‍ എല്ലാവരും ഭക്ഷണം കഴിച്ചത്. എന്നാല്‍ ശിഷ്യന്മാര്‍ പന്ത്രണ്ട് കുട്ട നിറയെ ആഹാരം ശേഖരിച്ചു.@5y എല്ലാവര്‍ക്കും മതിയാവോളം ഭക്ഷണം കിട്ടി. അവര്‍ തിന്നു കഴിഞ്ഞപ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു, “അവര്‍ തിന്നാത്ത മീനും അപ്പവും ശേഖരിക്കുക. ഒന്നും വെറുതെ കളയരുത്.” 4  അപ്പോള്‍ യേശു അപ്പക്കഷണങ്ങള്‍ കയ്യിലെടുത്തു. അപ്പം തന്നതിന് ദൈവത്തിനു നന്ദി പറഞ്ഞ് അവന്‍ അത് അവിടെയിരുന്നവര്‍ക്ക് വിളന്പി. മീനും അവനങ്ങനെ വിളന്പി. ആളുകള്‍ക്കാവശ്യമുള്ളത്ര അവന്‍ വിളന്പി.J3  യേശു പറഞ്ഞു, “ജനങ്ങളോട് ഇരിക്കാന്‍ പറയുക.” അതൊരു പുല്‍മേടായിരുന്നു. അയ്യായിരത്തോളം പുരുഷന്മാര്‍ അവിടെ ഇരുന്നിരുന്നു.Z2- “ഇവിടെ ഒരു കുട്ടിയുടെ കൈയില്‍ ബാര്‍ളികൊണ്ടുള്ള അഞ്ചപ്പവും രണ്ടു ചെറിയ മീനുമുണ്ട്. പക്ഷേ ഇത്രയധികം പേര്‍ക്ക് അതു തികയില്ല.”K1മറ്റൊരു ശിഷ്യന്‍ അന്ത്രെയാസും അവിടെയുണ്ടായിരുന്നു. ശിമോന്‍ പത്രൊസിന്‍റെ സഹോദരനായിരുന്നു അയാള്‍. അന്ത്രെയാസ് പറഞ്ഞു,s0_ഫിലിപ്പോസ് മറുപടി പറഞ്ഞു, “ഇവരില്‍ ഓരോരുത്തര്‍ക്കും അല്പം അപ്പമെങ്കിലും വാങ്ങാന്‍ നമ്മള്‍ എല്ലാവരും ഒരുമാസം പണിയെടുക്കേണ്ടിവരും.”G/(അവന്‍ ഫിലിപ്പോസിനെ പരീക്ഷിക്കാനായിരുന്നു ഈ ചോദ്യം ചോദിച്ചത്. താന്‍ ചെയ്യാനുള്ളത് യേശു തീരുമാനിച്ചു കഴിഞ്ഞിരുന്നു.)l.Qയേശു തലയുയര്‍ത്തി നോക്കിയപ്പോള്‍ അനേകം പേര്‍ തന്‍റെയടുത്തേക്കു വരുന്നതായി കണ്ടു. യേശു ഫിലിപ്പോസിനോടു ചോദിച്ചു, “ഇവര്‍ക്കെല്ലാവര്‍ക്കുമുള്ള അപ്പം നമുക്കെവിടെനിന്നു കിട്ടും?”-+അത് യെഹൂദരുടെ പെസഹാ തിരുനാളിനോടടുത്ത സമയമായിരുന്നു.7,gയേശു മലയോരത്തേക്കു പോയി. അവന്‍ അവിടെ ശിഷ്യന്മാരോടുകൂടി ഇരുന്നു.}+sഅനേകം പേര്‍ യേശുവിനെ പിന്തുടര്‍ന്നു. രോഗികളെ സുഖപ്പെടുത്തിക്കൊണ്ട് അവന്‍ കാണിച്ച അത്ഭുതങ്ങള്‍ കണ്ടിട്ടാണ് അവര്‍ അവനെ പിന്തുടര്‍ന്നത്.:* oപിന്നീട് യേശു ഗലീലക്കടലിന്‍റെ (തിബര്യാസ് കടല്‍) അക്കരയ്ക്കു പോയി.G)/പക്ഷേ മോശെയുടെ ലിഖിതങ്ങള്‍ നിങ്ങള്‍ വിശ്വസിച്ചില്ല. അതിനാല്‍ എന്‍റെ വാക്കുകള്‍ വിശ്വസിക്കാനും നിങ്ങള്‍ക്കാവില്ല.”5(c.നിങ്ങള്‍ മോശെയില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ എന്നെയും വിശ്വസിച്ചിരുന്നേനെ. കാരണം? മോശെ എന്നെപ്പറ്റി എഴുതി.A'{-പിതാവിനു മുന്പില്‍ നിങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുമെന്നു കരുതേണ്ട. മോശെയാണു നിങ്ങളില്‍ കുറ്റമാരോപിക്കുക. അവന്‍ നിങ്ങളെ രക്ഷിക്കുമെന്നാണല്ലോ നിങ്ങളുടെ വിശ്വാസം.*&M,അന്യോന്യം മഹത്വം സ്വീകരിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. പക്ഷേ ഏകദൈവത്തില്‍ നിന്നു വരുന്ന മഹത്വം നിങ്ങള്‍ തേടാറില്ല. പിന്നെ എങ്ങനെ നിങ്ങള്‍ വിശ്വസിക്കും?m%S+എന്‍റെ പിതാവിന്‍റെ പേരില്‍ ഞാന്‍ വന്നു. ഞാന്‍ അവനുവേണ്ടി സംസാരിക്കുന്നു. പക്ഷേ നിങ്ങളെന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍ സ്വന്തം നാമത്തില്‍ വരു ന്നവനെ നിങ്ങള്‍ അംഗീകരിക്കുന്നു.$/*പക്ഷേ എനിക്കു നിങ്ങളെ അറിയാം. ദൈവസ്നേഹം നിങ്ങളിലില്ല.#)“മനുഷ്യരുടെ സ്തുതി ഞാന്‍ കാംക്ഷിക്കുന്നില്ല.d"A(എന്നാല്‍ നിങ്ങള്‍ക്കു വേണ്ടിയ ജീവനായി എന്നെ സമീപിക്കാന്‍ നിങ്ങള്‍ മടിക്കുന്നു.+!O'നിങ്ങള്‍ തിരുവെഴുത്തുകള്‍ വായിക്കുന്നു. തിരുവെഴുത്തുകള്‍ നിത്യജീവന്‍ തരുമെന്നു നിങ്ങള്‍ കരുതുന്നു. ആ തിരുവെഴുത്തുകള്‍ തന്നെ എന്നെപ്പറ്റിയും പറയുന്നു. /&പിതാവിന്‍റെ വചനം നിങ്ങളിലില്ല. എന്തുകൊണ്ടെന്നാല്‍ പിതാവ് അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല.F%പക്ഷേ നിങ്ങളൊരിക്കലും ഈ സ്വരം കേട്ടിട്ടില്ല. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കുള്ള സാക്ഷ്യമാണ് എനിക്കുള്ള പിതാവിന്‍റെ നിയോഗം. അവന്‍റെ രൂപവും നിങ്ങള്‍ കണ്ടിട്ടില്ല.iK$എന്‍റെ സാക്ഷ്യം യോഹന്നാനെക്കാള്‍ മഹത്തരമാണ്. എന്‍റെ പ്രവൃത്തികള്‍ തന്നെ എന്‍റെ സാക്ഷ്യം. ഇതൊക്കെ സഫലമാക്കാനാണു പിതാവെന്നെ നിയോഗിച്ചതെന്നകാര്യം ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.#കത്തിക്കൊണ്ട് പ്രകാശം നല്‍കുന്ന വിളക്കു പോലായിരുന്നു യോഹന്നാന്‍. അയാളുടെ വെളിച്ചം അല്പനേരം ആസ്വദിക്കാന്‍ നിങ്ങള്‍ക്കു സന്തോഷമായിരുന്നു.`9"എന്നെപ്പറ്റി മറ്റുള്ളവരോടു പറയാന്‍ എനിയ്ക്കൊരാളും വേണ്ട. നിങ്ങള്‍ രക്ഷ പ്രാപിക്കുന്നതിനാണ് ഞാനിതൊക്കെ നിങ്ങളോടു പറയുന്നത്.{o!“നിങ്ങള്‍ യോഹന്നാന്‍റെ അടുത്തേക്ക് ആളെ അയച്ചു. അയാള്‍ നിങ്ങളോട് സത്യത്തെപ്പറ്റി പറഞ്ഞു,A{ എന്നാല്‍ എന്നെപ്പറ്റി അവരോടു പറയുന്ന മറ്റൊരാളുണ്ട്. എന്നെപ്പറ്റി അയാള്‍ പറയുന്നതൊക്കെ സത്യമാണെന്ന് എനിക്കറിയാം. 9“ഞാന്‍ എന്നെപ്പറ്റി തന്നെ ആളുകളോടു പറയുന്നത് സാധുവല്ല. P~F}{yxwvt1sqWp6mldkqj hfdcAb a][ZZWV,SRQ2NyLLJIGFD.B?>=;::8e7y65u421/8..[- +&)(!%#!"s "pcqjD B NGI@ യേശു ആരെപ്പറ്റിയാണ് പറയുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലായില്ല. പിതാവിനെപ്പറ്റിയായിരുന്നു യേശു അവരോടു പറഞ്ഞിരുന്നത്.j?Mഎനിക്കു നിങ്ങളെപ്പറ്റി വളരെ പറയാനുണ്ട്. എനിക്കു നിങ്ങളെ വിധിക്കാനുമുണ്ട്. എന്നാല്‍ എന്നെ അയച്ചവനില്‍നിന്നും കേള്‍ക്കുന്നതു മാത്രമേ ഞാന്‍ ആളുകളോടു പറയൂ. അവന്‍ സത്യം പറയുന്നു.”N>യെഹൂദര്‍ ചോദിച്ചു, “അപ്പോള്‍ നീ ആരാണ്?” യേശു മറുപടി പറഞ്ഞു, “ഞാന്‍ ആദിമുതല്‍ നിങ്ങളോടു എന്തു പറഞ്ഞിരുന്നുവോ അതാണ് ഞാന്‍.S=ഞാന്‍ നിങ്ങളോടു പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ പാപങ്ങളോടു കൂടി മരിക്കുമെന്ന്. ‘ഞാന്‍ ആകുന്നു’ എന്നു നിങ്ങള്‍ വിശ്വസിക്കാത്തപക്ഷം നിങ്ങള്‍ നിങ്ങളുടെ പാപങ്ങളോടെ മരിക്കും.”'<Gഎന്നാല്‍ യേശു ആ യെഹൂദരോടു പറഞ്ഞു, “നിങ്ങള്‍ താഴെനിന്നുള്ളവരാണ്. പക്ഷേ ഞാനാകട്ടെ മുകളില്‍നിന്നും വന്നവനും. നിങ്ങള്‍ ഈ ലോകത്തിലെയാണ്, ഞാനീ ലോകത്തിലെയല്ല.;{അതുകൊണ്ട് യെഹൂദര്‍ സ്വയം ചോദിച്ചു, “യേശു ആത്മഹത്യ ചെയ്യുമോ? ‘ഞാന്‍ പോകുന്നിടത്തേക്കു നിങ്ങള്‍ക്കെത്താനാവില്ല’ എന്ന് അവന്‍ പറയുന്നല്ലോ?”p:Yയേശു വീണ്ടും ആളുകളോടു പറഞ്ഞു, “ഞാന്‍ നിങ്ങളെ വിട്ടുപോകും. നിങ്ങളെന്നെ തിരയും പക്ഷേ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളോടുകൂടി മരിക്കും. ഞാന്‍ പോകുന്നിടത്തേക്കു നിങ്ങള്‍ക്കു വരാനാവില്ല.”~9uദൈവാലയത്തില്‍ ഉപദേശിക്കുന്പോഴാണ് യേശു ഇതൊക്കെ പറഞ്ഞത്. ഭണ്ഡാരത്തിന്‍റെ അടുത്തിരുന്നാണ് അവനിതു പറഞ്ഞത്. എന്നിട്ടും ആരും അവനെ പിടികൂടിയില്ല. യേശുവിന്‍റെ ശരിയായ സമയം ഇനിയും ആയിട്ടില്ല"8=ജനങ്ങള്‍ ചോദിച്ചു, “എവിടെ നിന്‍റെ പിതാവ്?” യേശു മറുപടി പറഞ്ഞു, “എന്നെയോ എന്‍റെ പിതാവിനെയോ നിങ്ങള്‍ക്കറിയില്ല. എന്നാല്‍ എന്നെ നിങ്ങളറിഞ്ഞാല്‍ അപ്പോള്‍ എന്‍റെ പിതാവിനെയും നിങ്ങളറിഞ്ഞിട്ടുണ്ടാവും.”7എന്നെപ്പറ്റി പറയുന്ന സാക്ഷികളില്‍ ഒരാള്‍ ഞാനാണ്. എന്നെ അയച്ച എന്‍റെ പിതാവാണ് മറ്റേ സാക്ഷി.”D6രണ്ടു സാക്ഷികള്‍ ഒരേകാര്യം പറഞ്ഞാല്‍ അതു യാഥാര്‍ത്ഥ്യമായി സ്വീകരിക്കുക എന്നാണ് നിങ്ങളുടെ ന്യായപ്രമാണം പറയുന്നത്.&5Eപക്ഷേ ഞാന്‍ വിധിച്ചാല്‍ അതു സത്യവിധിയായിരിക്കും. എന്തു കൊണ്ടെന്നോ? ഞാന്‍ വിധിക്കുന്പോള്‍ ഞാന്‍ തനിച്ചല്ല. എന്നെ അയച്ച എന്‍റെ പിതാവും എന്നോടൊപ്പമുണ്ട്. 4 മറ്റാരെയും വിധിക്കുന്നതുപോലെയാണ് നിങ്ങള്‍ എന്നെയും വിധിക്കുന്നത്. ഞാന്‍ ആരെയും വിധിക്കില്ല.3യേശു മറുപടി പറഞ്ഞു, “അതെ, ഞാന്‍ ഈ പറയുന്നതെല്ലാം എന്നെപ്പറ്റിയാണ്. പക്ഷെ ഞാന്‍ പറയുന്ന ഇക്കാര്യങ്ങളെല്ലാം ആളുകള്‍ക്ക് വിശ്വസിക്കാം. എന്തുകൊണ്ട്? കാരണം, എനിക്കറിയാം ഞാന്‍ എവിടെ നിന്നു വന്നു എന്നും ഞാനെങ്ങോട്ടാണു പോകുന്നതെന്നും. ഞാന്‍ നിങ്ങളെപ്പോലെയല്ല. ഞാനെവിടെനിന്നു വന്നുവെന്നോ എങ്ങോട്ടു പോകുന്നുവെന്നോ നിങ്ങള്‍ക്കറിയില്ല.Y2+ പക്ഷേ പരീശന്മാര്‍ യേശുവിനോടു പറഞ്ഞു, “നീ നിന്നെപ്പറ്റി പറയുന്പോള്‍, ഇതെല്ലാം സത്യമാണെന്നു പറയുന്ന ഒരേയൊരാള്‍ നീയാണ്. അതിനാല്‍ ഞങ്ങള്‍ക്ക് അതൊന്നും അംഗീകരിക്കാനാവില്ല.”g1G പിന്നീട് യേശു ജനങ്ങളെ വീണ്ടും പഠിപ്പിച്ചു, “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു, എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും ഇരുട്ടില്‍ വീഴില്ല. അവനു ജീവന്‍ നല്‍കുന്ന പ്രകാശം ലഭിക്കും.”Q0 അവള്‍ മറുപടി പറഞ്ഞു, “പ്രഭോ, ആരും എന്നെ വിധിച്ചില്ല.” അപ്പോള്‍ യേശു പറഞ്ഞു, “അതുകൊണ്ട് ഞാനും നിന്നെ വിധിക്കുന്നില്ല. നിനക്കിപ്പോള്‍ പോകാം. പക്ഷേ വീണ്ടും പാപം ചെയ്യരുത്.”/  യേശു വീണ്ടും തലയുയര്‍ത്തി അവളോടു ചോദിച്ചു, “സ്ത്രീയേ, നിന്നെ കുറ്റപ്പെടുത്തുന്നവര്‍ എവിടെ? ആരും നിന്നെ കുറ്റക്കാരിയെന്നു വിധിച്ചില്ലല്ലോ?”M. യേശുവിന്‍റെ വാക്കുകള്‍ കേട്ടവര്‍ ഓരോരുത്തരായി സ്ഥലം വിട്ടു. കൂട്ടത്തില്‍ മൂപ്പനായുള്ളവന്‍ ആദ്യം. ബാക്കിയുള്ളവര്‍ പിന്നാലെ. യേശുവും ആ സ്ത്രീയും അവിടെ തനിച്ചായി. അവള്‍ യേശുവിന്‍റെ മുന്പില്‍ നില്‍ക്കുകയായിരുന്നു.*-Mഎന്നിട്ട് അവന്‍ വീണ്ടും മുട്ടുകുത്തി നിന്ന് നിലത്ത് എഴുതി.v,eയെഹൂദപ്രമാണിമാര്‍ അതേ ചോദ്യം പലവട്ടം ആവര്‍ത്തിച്ചു. അതിനാല്‍ യേശു എഴുന്നേറ്റു നിന്നു പറഞ്ഞു, “ഇക്കൂട്ടത്തില്‍ പാപം ചെയ്യാത്തവര്‍ ആരെങ്കിലുമുണ്ടോ? എങ്കില്‍ ഒരു പാപവും ചെയ്യാത്ത അയാള്‍ ഈ സ്ത്രീയുടെമേല്‍ ആദ്യത്തെ കല്ലെറിയട്ടെ.”+}യേശുവിനെ കുരുക്കാനാണ് യെഹൂദര്‍ ഈ ചോദ്യം ഉന്നയിച്ചത്. തെറ്റായെന്തെങ്കിലും പറഞ്ഞിട്ടു വേണം അവര്‍ക്കവനെ പിടിക്കാന്‍. അപ്പോഴവര്‍ക്ക് അവനെതിരെ കുറ്റാരോപണം നടത്താം. പക്ഷേ യേശു മുട്ടുകുത്തി നിന്ന് നിലത്തു വിരല്‍കൊണ്ട് എഴുതാന്‍ തുടങ്ങി.w*gനിയമപരമായി മോശെ നമ്മോടു കല്പിക്കുന്നു ഇത്തരം തെറ്റു ചെയ്യുന്നവളെ കല്ലെറിഞ്ഞു കൊല്ലണമെന്ന്. ഞങ്ങളെന്തു ചെയ്യണമെന്നാണു നീ പറയുന്നത്?”)അവര്‍ യേശുവിനോടു പറഞ്ഞു, “ഗുരോ, ഇവള്‍ തന്‍റെ തന്നെ ഭര്‍ത്താവല്ലാത്ത ഒരുവനുമായി ലൈംഗികബന്ധം പുലര്‍ത്തിയതിനാണ് പിടിക്കപ്പെട്ടിരിക്കുന്നത്.`(9ശാസ്ത്രിമാരും പരീശന്മാരും ഒരു സ്ത്രീയെ അവിടെ കൊണ്ടുവന്നു. വ്യഭിചാരക്കുറ്റം ചുമത്തിയാണ് അവര്‍ അവളെ അവിടെ കൊണ്ടുവന്നത്. യെഹൂദര്‍ അവളെ ആളുകളുടെ മുന്പില്‍ ബലമായി കൊണ്ടുവന്നു.M'അതിരാവിലെ തന്നെ അവന്‍ ദൈവാലയത്തിലേക്കു മടങ്ങിപ്പോയി. ആളുകളെല്ലാം അവന്‍റെ അടുത്തുവന്നു. യേശു ഇരുന്ന് അവരെ പഠിപ്പിച്ചു.T& #യേശു ഒലിവുമലകളിലേക്കു പോയി.%}5യെഹൂദനേതാക്കളെല്ലാവരും വീടുകളിലേക്കു പോയി.\$14യെഹൂദപ്രമാണിമാര്‍ മറുപടി പറഞ്ഞു, “നീയും ഗലീലയില്‍ നിന്നും വന്നവനാണോ? തിരുവെഴുത്തുകള്‍ പഠിക്കുക. ഗലീലയില്‍ നിന്നും ഒരു പ്രവാചകനും വരുന്നില്ലെന്നു നിനക്കു മനസ്സിലാക്കാം.”r#]3“ഒരുവനെ വിചാരണ കൂടാതെ വിധിക്കാന്‍ നമ്മുടെ ന്യായപ്രമാണം അനുവദിക്കുന്നില്ല. അവനെന്തു ചെയ്തുവെന്നറിയാതെ നമുക്കവനെ വിധിക്കാനാവില്ല.” " 2എന്നാല്‍ നിക്കൊദേമൊസ് അവരുടെയിടയില്‍ ഉണ്ടായിരുന്നു. അയാള്‍ മാത്രമാണ് മുന്പ് യേശുവിനെ സന്ദര്‍ശിക്കാന്‍ പോയിട്ടുള്ളത്. നിക്കൊദേമൊസ് പറഞ്ഞു,V!%1ന്യായപ്രമാണമറിയാതെ അവിടെ തടിച്ചുകൂടിയ ജനക്കൂട്ടം മാത്രമേ അവനില്‍ വിശ്വസിക്കുന്നുള്ളൂ. അവര്‍ ദൈവത്തിന്‍റെ ശാപത്തിലാണ്.”+ O0ജനനായകന്മാരില്‍ ആരെങ്കിലും യേശുവില്‍ വിശ്വസിച്ചോ? ഇല്ല. ഞങ്ങള്‍ പരീശന്മാരിലാരെ ങ്കിലും വിശ്വസിച്ചോ? ഇല്ല.Q/പരീശന്മാര്‍ മറുപടി പറഞ്ഞു, “യേശു നിങ്ങളെയും മണ്ടന്മാരാക്കിയിരിക്കുന്നു!hI.നിയമപാലകര്‍ മറുപടി പറഞ്ഞു, “അവന്‍റെ വാക്കുകള്‍ ആരുടെ വാക്കുകളെക്കാളും മഹത്താണ്.”0Y-ദൈവാലയത്തിലെ നിയമപാലകര്‍ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുത്തു മടങ്ങിയെത്തി. പുരോഹിതന്മാരും പരീശന്മാരും ചോദിച്ചു, “എന്താ അവനെ കൊണ്ടുവരാത്തത്?”P,യേശുവിനെ പിടിക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടു. പക്ഷേ ആരും അതിനു തുനിഞ്ഞില്ല._7+അതിനാല്‍ യേശുവിന്‍റെ കാര്യത്തില്‍ ഒരേ അഭിപ്രായത്തിലെത്താന്‍ അവര്‍ക്കായില്ല.N*ദാവീദിന്‍റെ കുടുംബത്തില്‍ നിന്നാവും ക്രിസ്തു വരികയെന്നു തിരുവെഴുത്ത് പറയുന്നുണ്ട്. ദാവീദു ജീവിച്ചിരുന്ന ബേത്ത്ലേഹെമില്‍നിന്നും വരുമെന്ന് തുരുവെഴുത്ത് പറയുന്നു.”!)മറ്റുള്ളവര്‍ പറഞ്ഞു, “അവന്‍ ക്രിസ്തുവാണ്.” വേറെ ചിലര്‍ പറഞ്ഞു, “ക്രിസ്തു ഗലീലയില്‍ നിന്നും വരില്ല./W(യേശുവിന്‍റെ ഈ വാക്കുകള്‍ ആളുകള്‍ കേട്ടു. അവരില്‍ ചിലര്‍ പറഞ്ഞു, “ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനാണ്.”c?'യേശു പരിശുദ്ധാത്മാവിനെപ്പറ്റിയായിരുന്നു പറഞ്ഞു വന്നത്. ആത്മാവ് ഇതുവരെ ജനങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്നില്ല. കാരണം യേശു ഇതുവരെ മരിക്കുകയോ മഹത്വത്തിലേക്കു ഉയിര്‍ത്തെഴുന്നേല്‍ക്കുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ പിന്നീട് യേശുവില്‍ വിശ്വസിച്ചവര്‍ക്ക് ആത്മാവ് ലഭിക്കും.V%&എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്‍റെ നദിപ്രവാഹം ഉണ്ടാകും. തിരുവെഴുത്തില്‍ അതാണു പറയുന്നത്.”R%പെരുനാളിന്‍റെ അവസാനദിനമെത്തി. അതായിരുന്നു ഏറ്റവും പ്രധാനദിനവും. അന്ന് യേശു നിന്നുകൊണ്ടു വളരെ ഉച്ചത്തില്‍ പറഞ്ഞു, “ദാഹിക്കുന്നവര്‍ക്ക് എന്‍റെയടുത്തു വന്നു കുടിക്കാം.,Q$നിങ്ങളെന്നെ തിരക്കിയാലും കണ്ടെത്തില്ല. എന്നും, ‘ഞാനുള്ള സ്ഥത്തേക്കു നിങ്ങള്‍ക്കു വരാനുമാവില്ല’ എന്നും ഇയാള്‍ പറയുന്നു. എന്താണിതിന്‍റെയൊക്കെ അര്‍ത്ഥം?”+O#യെഹൂദന്മാര്‍ പരസ്പരം ചോദിച്ചു, “നമ്മള്‍ക്കു കണ്ടുപിടിക്കാനാവാത്ത എവിടേക്കാണിവന്‍ പോവുക. അവന്‍ യവനക്കാരുടെ ഇടയില്‍ ചിതറിക്കിടക്കുന്ന നമ്മുടെ ആളുകളുടെയടുത്തു പോകുമോ? അവനവിടെ യവനക്കാരെ ഉപദേശിക്കുമോ?"നിങ്ങളെന്നെ തിരയുമെങ്കിലും കണ്ടെത്തില്ല. ഞാന്‍ ഉള്ള സ്ഥലത്ത് നിങ്ങള്‍ക്ക് എത്താനുമാവില്ല.”[/!അപ്പോള്‍ യേശു പറഞ്ഞു, “ഞാനിനി നിങ്ങളോടൊത്തു കുറച്ചു സമയം കൂടിയേ ഉണ്ടായിരിക്കൂ. പിന്നീട് ഞാന്‍ എന്നെ അയച്ചവനിലേക്കു മടങ്ങും.)K യേശുവിനെപ്പറ്റി ജനങ്ങള്‍ ഇപ്രകാരം അടക്കം പറയുന്നത് പരീശന്മാര്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതിനാല്‍ മഹാപുരോഹിതരും പരീശന്മാരും ദൈവാലയം സൂക്ഷിക്കുന്ന ഏതാനും നിയമപാലകരെ യേശുവിനെ പിടിക്കാന്‍ അയച്ചു.5cപക്ഷേ ആളുകളിലധികം പേര്‍ അവനില്‍ വിശ്വസിച്ചു. ആളുകള്‍ പറഞ്ഞു, “ഞങ്ങള്‍ ക്രിസ്തുവിന്‍റെ വരവു കാത്തിരിക്കുകയാണ്. ക്രിസ്തു വരുന്പോള്‍ അവന്‍ ഇയാള്‍ ചെയ്തതിനെക്കാള്‍ അധികം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമോ? ഇല്ല. അതുകൊണ്ട് ഇവന്‍ തന്നെയായിരിക്കണം ക്രിസ്തു.”യേശു ഇതു പറഞ്ഞപ്പോള്‍ ആളുകള്‍ അവനെ പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ ആര്‍ക്കും അവനെ തൊടാനായില്ല. കാരണം യേശു കൊല്ലപ്പെടാനുള്ള സമയമായിരുന്നില്ല.F പക്ഷേ ഞാന്‍ അവനെ അറിയും ഞാന്‍ അവനില്‍ നിന്നുമാണ്. അവന്‍ എന്നെ അയച്ചു.”% Cയേശു അപ്പോഴും ദൈവാലയത്തില്‍ ഉപദേശിക്കുകയായിരുന്നു. യേശു പറഞ്ഞു, “അതെ, ഞാനാരെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. പക്ഷേ ഞാന്‍ എന്‍റെ സ്വന്തം അധികാരത്തിലല്ല വന്നിരിക്കുന്നത്. സത്യമായവന്‍ എന്നെ അയച്ചതാണ്. നിങ്ങള്‍ക്കവനെ അറികയില്ല.r ]പക്ഷേ ഇയാള്‍ എവിടെനിന്നാണ് വരുന്നതെന്ന് നമുക്കറിയാം. യഥാര്‍ത്ഥ ക്രിസ്തു വരുന്പോള്‍ അവന്‍ എവിടെ നിന്നാണ് വന്നതെന്നു ആരും അറിയില്ല.”\ 1പക്ഷേ എല്ലാവര്‍ക്കും കാണുവാനും കേള്‍ക്കുവാനും കഴിയുന്ന സ്ഥലങ്ങളില്‍ വച്ചാണ് അവന്‍ ഉപദേശിക്കുന്നത്. ആരും അവനെ അതില്‍ നിന്നു തടയുന്നുമില്ല. അവന്‍ ക്രിസ്തുവാണെന്ന് നേതാക്കന്മാര്‍ യഥാര്‍ത്ഥമായി ഉറപ്പിച്ചിട്ടുണ്ടാവാം.n Uഅപ്പോള്‍ ചില യെരൂശലേംനിവാസികള്‍ പറഞ്ഞു, “ഇയാളെയാണ് അവര്‍ കൊല്ലാന്‍ ശ്രമിക്കുന്നത്.?wഒന്നും കാണുന്നതുപോലെ വിധിക്കരുത്. നീതിയോടെ ശരിയായതിനെ വിധിക്കുക.”2]മോശെയുടെ ന്യായപ്രമാണം അനുസരിച്ചാണ് ശബ്ബത്തുദിവസം ഛേദനം നടത്തിയതെന്ന് ഇതു കാണിക്കുന്നു. പിന്നെന്തിനാണ് ശബ്ബത്തു ദിവസം ഒരാളുടെ മുഴുവന്‍ ശരീരത്തെയും സുഖപ്പെടുത്തിയതിന് നിങ്ങളെന്നോട് ദേഷ്യപ്പെടുന്നത്.മോശെയുടെ ന്യായപ്രമാണത്തില്‍ പരിച്ഛേദനത്തെപ്പറ്റി പറയുന്നുണ്ട്. (പക്ഷേ യഥാര്‍ത്ഥത്തില്‍ മോശെയല്ല അതിന്‍റെ ഉപജ്ഞാതാവ്. മോശെയ്ക്കും മുന്പു ജീവിച്ചിരുന്ന നമ്മുടെ ആളുകളില്‍ നിന്നാണ് പരിച്ഛേദനം തന്നെ വന്നത്.) അതിനാല്‍ ചിലപ്പോഴൊക്കെ ശബ്ബത്തുദിവസം കുട്ടികളുടെ ഛേദനം നിങ്ങള്‍ നടത്തുന്നു.യേശു അവരോടു പറഞ്ഞു, “ഞാനൊരത്ഭുതം പ്രവര്‍ത്തിച്ചു. അതുകൊണ്ട് നിങ്ങളെല്ലാവരും അത്ഭുതപ്പെട്ടു.1[ആളുകള്‍ മറുപടി പറഞ്ഞു, “നിന്‍റെ ഉള്ളില്‍ ഭൂതം കുടിയിരിക്കുന്നു. ഞങ്ങള്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുന്നില്ല.”wgമോശെ നിങ്ങള്‍ക്കു ന്യായപ്രമാണം തന്നില്ലേ? പക്ഷേ നിങ്ങളിലാരും അതു പാലിക്കുന്നില്ല. നിങ്ങളെന്തിനാണ് എന്നെ വധിക്കാന്‍ ശ്രമിക്കുന്നത്?”&Eസ്വന്തം ആശയങ്ങള്‍ പഠിപ്പിക്കുന്നവന്‍ സ്വയം ആദരവും പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവനാണ്. എന്നാല്‍ അവനെ അയച്ചവനു ആദരവു നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നവന്‍ വിശ്വാസയോഗ്യനാണ്. അവനില്‍ തെറ്റൊന്നുമില്ല.Fദൈവം ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവന്‍ എന്‍റെ ഉപദേശം ദൈവത്തില്‍ നിന്നു വന്നതാണെന്നറിയും. ഈ ഉപദേശം എന്‍റെ സ്വന്തമല്ലെന്നും അയാളറിയും.W'യേശു മറുപടി പറഞ്ഞു, “ഞാന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എന്‍റെ സ്വന്തമല്ല. എന്‍റെ ഉപദേശങ്ങള്‍ എന്നെ അയച്ചവന്‍റെ വചനങ്ങളാണ്.b=യെഹൂദര്‍ അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “ഇയാളൊരിക്കലും വിദ്യാലയത്തില്‍ പോയി പഠിച്ചിട്ടില്ല. പിന്നെങ്ങനെ ഇയാളിത്രയും പഠിച്ചു?”o~Wഉത്സവം ഏതാണ്ടു പകുതി കഴിഞ്ഞു. അപ്പോള്‍ യേശു ദൈവാലയത്തിലെത്തി ഉപദേശിക്കാന്‍ തുടങ്ങി.l}Q പക്ഷേ ആര്‍ക്കും യേശുവിനെപ്പറ്റി പരസ്യമായി എന്തെങ്കിലും പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. അവര്‍ക്ക് യെഹൂദ നേതാക്കളെ ഭയമായിരുന്നു.^|5 അവിടെ ഒരു വലിയ സംഘം ആള്‍ക്കാര്‍ ഉണ്ടായിരുന്നു. അവരില്‍ പലരും രഹസ്യമായി യേശുവിനെപ്പറ്റി പറയുന്നുണ്ടായിരുന്നു. ചിലര്‍ പറഞ്ഞു, “അയാളൊരു നല്ല മനുഷ്യനാണ്.” പക്ഷേ മറ്റുചിലര്‍ പറഞ്ഞു, “അല്ല, അവന്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.”{3 പെരുന്നാള്‍ സ്ഥലത്ത് യെഹൂദര്‍ യേശുവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. അവര്‍ ചോദിച്ചു, “എവിടെ അയാള്‍?”Gz അതിനാല്‍ യേശുവിന്‍റെ സഹോദരന്മാര്‍ പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ യേശു പരസ്യമായി അവിടെ പോയില്ല. പകരം അവന്‍ രഹസ്യമായി അവിടെപ്പോയി. പക്ഷേ ആളുകള്‍ തന്നെക്കാണാന്‍ യേശു അനുവദിച്ചില്ല. y യേശു ഇതു പറഞ്ഞതിനു ശേഷം ഗലീലയില്‍ത്തന്നെ തങ്ങി.Mxഅതിനാല്‍ നിങ്ങള്‍ പെരുന്നാളിനു പോകുക. എന്‍റെ ശരിയായ സമയം ആഗതമായിട്ടില്ലാത്തിനാല്‍ ഞാനിപ്പോള്‍ ഈ ഉത്സവത്തിനു പോകുന്നില്ല. എന്‍റെ ശരിയായ സമയം ഇനിയും എത്തിയിട്ടില്ല.”w-ലോകത്തിനു നിങ്ങളെ വെറുക്കാനാവില്ല. പക്ഷേ ലോകം എന്നെ വെറുക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ലോകരോട് പറയുന്നു അവരുടെ പ്രവൃത്തികള്‍ ദുഷ്ടതയാണെന്ന്.Svയേശു തന്‍റെ സഹോദരന്മാരോടു പറഞ്ഞു, “എന്‍റെ ശരിയായ സമയം ഇനിയുമായിട്ടില്ല. എന്നാല്‍ നിങ്ങള്‍ക്കെപ്പോഴും ശരിയായ സമയമാണല്ലോ.6ue(യേശുവിന്‍റെ സഹോദരന്മാര്‍ പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല.)utcആളുകള്‍ തന്നെ അറിയണമെന്ന് ഒരുവനാഗ്രഹമുണ്ടെങ്കില്‍ അവന്‍ തന്‍റെ പ്രവൃത്തികളെ മറച്ചുവെച്ചിട്ടു കാര്യമില്ല. നിന്നെ ലോകത്തിനു കാട്ടിക്കൊടുക്കുക. നിന്‍റെ പ്രവൃത്തികള്‍ അവരറിയട്ടെ.”sഅതിനാല്‍ യേശുവിന്‍റെ സഹോദരന്മാര്‍ അവനോടു പറഞ്ഞു, “നീ ഇവിടം വിട്ട് യെഹൂദ്യയിലെ ഉത്സവത്തിനു പോകുക. അപ്പോള്‍ അവിടെ നിന്‍റെ ശിഷ്യന്മാര്‍ക്ക് നീ കാണിക്കുന്ന അത്ഭുതപ്രവൃത്തികള്‍ കാണാന്‍ കഴിയും.rയെഹൂദരുടെ കൂടാരത്തിരുന്നാള്‍ അടുത്തിരുന്നു.6q gഅതിനുശേഷം യേശു ഗലീലദേശമാകെ സഞ്ചരിച്ചു. യെഹൂദ്യയിലെ യെഹൂദര്‍ അവനെ കൊല്ലാനുള്ള തക്കം നോക്കിയിരുന്നതിനാല്‍ ആ ദേശത്തുകൂടി സഞ്ചരിക്കുവാന്‍ അവനിഷ്ടപ്പെട്ടില്ല. T}-{zyxMvu[t5sfcbar_^\[;Z0WVCTCQPOWNbM[LJHGqFEE?CCJB?>=<:8R6s3210.r+*(&%#"!K`QHDtP^ $ j ;6[/ “നല്ലയിടയന്‍ ഞാനാകുന്നു. നല്ലയിടയന്‍ ആടുകള്‍ക്ക് അവന്‍റെ ജീവന്‍ നല്‍കുന്നു.y കള്ളന്‍ വരുന്നത് മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ്. ഞാന്‍ വരുന്നത് അവര്‍ക്കു ജീവനും അതിന്‍റെ മുഴുവന്‍ നന്മയും നല്‍കുന്നതിനാണ്.?w ഞാനാകുന്നു വാതില്‍. എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപെടും. അയാള്‍ക്ക് അകത്തേക്കു വരികയും പുറത്തേക്കു പോകുകയും ചെയ്യാം. ആവശ്യമുള്ളതെല്ലാം അയാള്‍ക്കു കിട്ടും.5 എനിക്കു മുന്പു വന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരുമാകുന്നു. ആടുകള്‍ അവര്‍ക്കു ചെവികൊടുത്തില്ല.1 അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു, “ഞാന്‍ നിങ്ങളോട് സത്യമായി പറയട്ടെ. ആടുകള്‍ക്കുള്ള വാതില്‍ ഞാനാകുന്നു.a; യേശു ആളുകളോട് ആ ഉപമ പറഞ്ഞു, എന്നാല്‍ അതിന്‍റെ അര്‍ത്ഥം അവര്‍ക്കു മനസ്സിലായില്ല.F എന്നാല്‍ അറിയാത്ത ഒരുവനെ ആടുകള്‍ അനുഗമിക്കില്ല. അവ അയാളില്‍ നിന്ന് ഓടിപ്പോകും. കാരണം, അയാളുടെ ശബ്ദം അവയ്ക്കറിയില്ല.”6 e എല്ലാ ആടുകളെയും ഇടയന്‍ പുറത്തേക്കു കൊണ്ടുവരുന്നു. അവന്‍ അവയ്ക്കു മുന്പേ നടന്ന് അവയെ നയിക്കുന്നു. അവന്‍റെ ശബ്ദം അറിയാവുന്നതു കൊണ്ട് ആടുകള്‍ അവനെ അനുഗമിക്കും.5 c ഇടയനുവേണ്ടി കാവല്‍ക്കാരന്‍ വാതില്‍ തുറക്കുന്നു. ആടുകള്‍ ഇടയന്‍റെ ശബ്ദം ശ്രദ്ധിക്കുന്നു. ഇടയന്‍ തന്‍റെയാടുകളെ പേരെടുത്തു വിളിച്ച് പുറത്തേക്കു നയിക്കുന്നു." = എന്നാല്‍ ആടുകളുടെ ഇടയന്‍ വാതിലിലൂടെയാവും പ്രവേശിക്കുക.W  ) യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയാം. ആട്ടിന്‍ തൊഴുത്തിലേക്കു കയറുന്നവന്‍ വാതിലിലൂടെ വേണം പ്രവേശിക്കുവാന്‍. അല്ലാത്തപക്ഷം അവന്‍ കള്ളനാണ്. ആടുകളെ മോഷ്ടിക്കണമവന്.n U )യേശു പറഞ്ഞു, “നിങ്ങള്‍ അന്ധരായിരുന്നുവെങ്കില്‍ നിങ്ങള്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. പക്ഷേ നിങ്ങള്‍ പറയുന്നു നിങ്ങള്‍ക്കു കാണാമെന്ന്. അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ പാപികളാണ്.” 9 (ഏതാനും പരീശന്മാര്‍ അവിടെ സന്നിഹിതരായിരുന്നു. അവര്‍ അതു കേട്ടു. അവര്‍ ചോദിച്ചു, “ഞങ്ങളും അന്ധരാണെന്നോ?”ve 'യേശു പറഞ്ഞു, “ഞാന്‍ ഈ ലോകത്ത് വന്നത് തീര്‍പ്പ് കല്പിക്കാനാണ്. അന്ധര്‍ക്കു കാഴ്ച നല്‍കാനും കാഴ്ചയുണ്ടെന്നു കരുതുന്നവരെ അന്ധരാക്കാനും.5 &അയാള്‍ പറഞ്ഞു, “ഞാന്‍ വിശ്വസിക്കുന്നു കര്‍ത്താവേ.” അനന്തരം അയാള്‍ മുട്ടുകുത്തി യേശുവിനെ നമസ്കരിച്ചു.0Y %യേശു അയാളോടു പറഞ്ഞു, “നീ നേരത്തേതന്നെ അവനെ കണ്ടിട്ടുണ്ട്. നിന്നോടിപ്പോള്‍ സംസാരിക്കുന്നവന്‍ തന്നെയാണവന്‍.”y $അയാള്‍ ചോദിച്ചു, “പ്രഭോ, ആരാണു മനുഷ്യപുത്രന്‍? പറയൂ, എങ്കിലെനിക്കവനില്‍ വിശ്വസിക്കാമല്ലോ?”jM #അയാളെ യെഹൂദനേതാക്കള്‍ ഓടിച്ചു വിട്ട കാര്യം യേശു അറിഞ്ഞു. യേശു അയാളെ കണ്ടെത്തി ചോദിച്ചു, “നീ മനുഷ്യപുത്രനില്‍ വിശ്വസിക്കുന്നുവോ?”' "യെഹൂദ നേതാക്കള്‍ മറുപടി പറഞ്ഞു, “നിന്നില്‍ പാപം നിറഞ്ഞിരിക്കുന്നു. ഞങ്ങളെ നീ പഠിപ്പിക്കാന്‍ നോക്കുന്നോ?” അവര്‍ അയാളെ അവിടെ നിന്നും ഓടിച്ചുവിട്ടു.  !ഇയാള്‍ ദൈവത്തില്‍നിന്നും വന്നവനായിരിക്കും. അല്ലാത്തപക്ഷം ഇതുപോലൊന്നും ചെയ്യാന്‍ അവനാവില്ല.”*M ജന്മനാ അന്ധനായൊരുവനെ ആദ്യമായാണൊരാള്‍ സുഖപ്പെടുത്തുന്നത്.oW ദൈവം പാപികളെ ശ്രദ്ധിക്കില്ലെന്നു നമുക്കെല്ലാമറിയാം. എന്നാല്‍ തന്നെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരെ ദൈവം ശ്രദ്ധിക്കും.F~ അയാള്‍ മറുപടി പറഞ്ഞു, “ഇതു വളരെ അത്ഭുതമായിരിക്കുന്നു. യേശു എവിടെനിന്നാണു വരുന്നതെന്നു നിങ്ങള്‍ക്കറിയില്ല. പക്ഷേ അവന്‍ എന്‍റെ കണ്ണുകളെ സുഖപ്പെടുത്തിയിരിക്കുന്നു.]}3 ദൈവം മോശെയോട് സംസാരിച്ചുവെന്നു ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഈ മനുഷ്യന്‍ എവിടെനിന്നാണു വരുന്നതെന്നു പോലും ഞങ്ങള്‍ക്കറിയില്ല.”|3 അവര്‍ കോപാകുലരായി. അയാളെ ശകാരിച്ചുകൊണ്ടു പറഞ്ഞു, “നീ അവന്‍റെ ശിഷ്യനാണ്. ഞങ്ങള്‍ മോശെയുടെ അനുയായികളും.m{S അയാള്‍ മറുപടി പറഞ്ഞു, “ഞാന്‍ നിങ്ങളോട് അതെല്ലാം പറഞ്ഞു കഴിഞ്ഞു. പക്ഷേ നിങ്ങളെന്നെ ശ്രദ്ധിച്ചില്ല. എന്തിനാണിതെല്ലാം ഇനിയും കേള്‍ക്കുന്നത്? നിങ്ങള്‍ക്കും അവന്‍റെ അനുയായികളാകണോ?”+zO യെഹൂദനേതാക്കള്‍ ചോദിച്ചു, “അവന്‍ നിനക്കായി എന്താണു ചെയ്തത്? അവന്‍ എങ്ങനെ നിന്‍റെ കണ്ണുകളെ സുഖപ്പെടുത്തി?”4ya അയാള്‍ മറുപടി പറഞ്ഞു, “അയാള്‍ ഒരു പാപിയാണെങ്കില്‍ അത് എനിക്കറിയില്ല. പക്ഷേ ഒരു കാര്യം അറിയാം. ഞാന്‍ അന്ധനായിരുന്നു. ഇപ്പോഴെനിക്കു കാഴ്ച കിട്ടിയിരിക്കുന്നു.” x അതിനാല്‍ യെഹൂദനേതാക്കള്‍ അന്ധനായിരുന്നവനെ വിളിച്ചു. വീണ്ടും വരാനവര്‍ പറഞ്ഞു. യെഹൂദനേതാക്കള്‍ പറഞ്ഞു, “സത്യം പറഞ്ഞ് നീ ദൈവത്തെ മഹത്വപ്പെടുത്തണം. ഈ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം.”qw[ അതുകൊണ്ടാണ് അയാളുടെ മാതാപിതാക്കള്‍ “അവനു പ്രായമായി അവനോടു ചോദിക്കുക” എന്നു പറഞ്ഞത്.Dv അവര്‍ ഇങ്ങനെ പറയാന്‍ കാരണം അവര്‍ക്കു യെഹൂദനേതാക്കളെ ഭയമായിരുന്നു. യേശു ക്രിസ്തുവാണെന്നു പറയുന്ന ഓരോരുത്തരെയും തങ്ങള്‍ ശിക്ഷിക്കുമെന്ന് യെഹൂദനേതാക്കള്‍ നേരത്തേ തീരുമാനിച്ചിരുന്നു. അങ്ങനെ ചെയ്യുന്നവരെ നേതാക്കള്‍ യെഹൂദപ്പള്ളിയില്‍നിന്നും പുറത്താക്കും.ouW ഇവന് ഇപ്പോഴെങ്ങനെ കാഴ്ച കിട്ടിയെന്നതു മാത്രം ഞങ്ങള്‍ക്കറിയില്ല. ആരാണവന്‍റെ കണ്ണുകളെ സുഖപ്പെടുത്തിയതെന്നും ഞങ്ങള്‍ക്കറിയില്ല. അവനോടു തന്നെ ചോദിക്കുക. തന്നെപ്പറ്റിത്തന്നെ മറുപടി പറയാന്‍ മാത്രം പ്രായമൊക്കെ അവനായിട്ടുണ്ട്.”Ht  അവന്‍റെ അപ്പനമ്മമാര്‍ മറുപടി പറഞ്ഞു, “ഇവന്‍ ഞങ്ങളുടെ മകനാണെന്നും അവന്‍ ജന്മനാ അന്ധനായിരുന്നെന്നും ഞങ്ങള്‍ക്കറിയാം.$sA യെഹൂദര്‍ അപ്പനമ്മമാരോട് ചോദിച്ചു, “ഇവന്‍, നിങ്ങളുടെ മകനാണോ? അവന്‍ ജന്മനാ അന്ധനായിരുന്നെന്നു നിങ്ങള്‍ പറയുന്നോ? പിന്നെ ഇപ്പോഴെങ്ങനെ അവനു കാഴ്ച കിട്ടി?”r% എന്നാല്‍ യെഹൂദര്‍ ഇതൊന്നും യഥാര്‍ത്ഥത്തില്‍ അയാള്‍ക്കു സംഭവിച്ച കാര്യങ്ങളാണെന്നു വിശ്വസിച്ചിരുന്നില്ല. അയാള്‍ അന്ധനും ഇപ്പോള്‍ സുഖപ്പെട്ടവനുമാണെന്ന് അവര്‍ വിശ്വസിച്ചിരുന്നില്ല. പക്ഷേ പിന്നീടവര്‍ അയാളുടെ അപ്പനമ്മമാരെ ആളയച്ചു വരുത്തി.[q/ യെഹൂദ നേതാക്കള്‍ അയാളോടു വീണ്ടും ചോദിച്ചു, “അയാള്‍ നിന്നെ സുഖപ്പെടുത്തി. കാഴ്ച തന്നു. അവനെപ്പറ്റി നിന്‍റെ അഭിപ്രായമെന്താണ്?” അയാള്‍ മറുപടി പറഞ്ഞു, “അവന്‍ ഒരു പ്രവാചകനാണ്.” p  പരീശന്മാരില്‍ ചിലര്‍ പറഞ്ഞു, “ശബ്ബത്തിന്‍റെ ന്യായപ്രമാണങ്ങള്‍ അനുസരിക്കാത്തവന്‍ ദൈവത്തില്‍ നിന്നുള്ളവനല്ല.” മറ്റുള്ളവര്‍ പറഞ്ഞു, “പക്ഷേ പാപിയായ ഒരുവന് ഇത്തരം അത്ഭുത പ്രവര്‍ത്തികള്‍ കാട്ടാനാവില്ല.” യെഹൂദര്‍ പരസ്പരം അംഗീകരിച്ചില്ല.uoc അതുകൊണ്ട് പരീശന്മാര്‍ അവനോടു ചോദിച്ചു, “നിനക്കെങ്ങനെയാണ് കാഴ്ച കിട്ടിയത്?” അയാള്‍ മറുപടി പറഞ്ഞു, “അവന്‍ എന്‍റെ കണ്ണുകളില്‍ ചെളി പുരട്ടി. ഞാന്‍ കണ്ണു കഴുകി. എനിക്കു കാഴ്ചയും കിട്ടി.”{no യേശു ചെളി കുഴച്ച് അവന്‍റെ കണ്ണുകള്‍ക്ക് കാഴ്ച നല്‍കി. ശബ്ബത്തു ദിവസമാണ് യേശു ഇതു ചെയ്തത്.m അനന്തരം അവര്‍ അയാളെ പരീശന്മാരുടെ അടുത്തേക്കു കൊണ്ടുവന്നു. അന്ധനായിരുന്നവനായിരുന്നു അയാള്‍klO ആളുകള്‍ അവനോടു ചോദിച്ചു, “ആ മനുഷ്യന്‍ എവിടെയുണ്ട്?” അയാള്‍ പറഞ്ഞു, “എനിക്കറിയില്ല.”/kW അയാള്‍ മറുപടി പറഞ്ഞു, “യേശുവെന്നു വിളിക്കപ്പെടുന്നയാള്‍ അല്പം ചെളികുഴച്ചു. അവന്‍ അതെന്‍റെ കണ്ണുകളില്‍ പുരട്ടി. എന്നിട്ട് ശിലോഹാം കുളത്തില്‍ പോയി കഴുകാന്‍ എന്നോടു പറഞ്ഞു. അതിനാല്‍ ഞാന്‍ പോയി ശിലോഹാം കുളത്തില്‍ കഴുകി. അപ്പോഴെനിക്കു കാഴ്ചയും കിട്ടി.”Dj ആളുകള്‍ ചോദിച്ചു, “എന്തുണ്ടായി? നിനക്കെങ്ങനെ കാഴ്ച തിരിച്ചു കിട്ടി?”Bi [This verse may not be a part of this translation],hQ മുന്പ് അയാള്‍ ഇരുന്നു യാചിക്കുന്നത് ആളുകള്‍ കണ്ടിരുന്നു. അവരും അയാളുടെ അയല്‍ക്കാരും പറഞ്ഞു, “ഇതാ! എപ്പോഴും വഴിയോരത്തിരുന്നു യാചിച്ചവന്‍ തന്നെയോ ഇയാള്‍?”Bg [This verse may not be a part of this translation]!f; യേശു ഇതു പറഞ്ഞു കഴിഞ്ഞ് മണ്ണില്‍ തുപ്പി ചെളി കുഴച്ചെടുത്തു. അവന്‍ ആ ചെളി അന്ധന്‍റെ കണ്ണുകളില്‍ പുരട്ടി.De ഈ ലോകത്തില്‍ ഞാനുണ്ടായിരിക്കുന്പോള്‍ ലോകത്തിന്‍റെ പ്രകാശം ഞാനാണ്.”1d[ പകല്‍ തീരുന്നതു വരേക്കും എന്നെ അയച്ചവന്‍റെ ജോലികള്‍ നാം തുടരണം. രാത്രിയില്‍ ആര്‍ക്കും ജോലി ചെയ്യാനുമാവില്ല.c യേശു മറുപടി പറഞ്ഞു, “അവന്‍റെയോ അവന്‍റെ മാതാപിതാക്കളുടെയോ പാപങ്ങളല്ല അവനെ അന്ധനാക്കിയത്. ഞാനവനെ സുഖപ്പെടുത്തുന്പോള്‍ ദൈവത്തിന്‍റെ ശക്തി ആളുകള്‍ക്കു കാണുന്നതിനാണവന്‍ അന്ധനായി ജനിച്ചത്.Mb യേശുവിന്‍റെ ശിഷ്യന്മാര്‍ അവനോടു ചോദിച്ചു, “ഗുരോ, ഇയാള്‍ ജന്മനാ അന്ധനാണ്. എന്നാല്‍ ആരുടെ പാപമാണ് ഇവനെ അന്ധനാക്കിയത്. അയാളുടെ തന്നെ പാപങ്ങളോ മാതാപിതാക്കളുടെ പാപങ്ങളോ?”Va ' നടന്നു പോകവേ യേശു ഒരന്ധനെ കണ്ടു. ജനിച്ചപ്പോള്‍ തന്നെ അയാള്‍ അന്ധനായിരുന്നു.`;യേശു ഇതു പറഞ്ഞപ്പോള്‍ ആളുകള്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു. യേശു മറഞ്ഞ് ദൈവാലയം വിട്ടുപോയി.q_[:യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയാം. അബ്രാഹാം ജനിക്കുന്നതിനു മുന്പും ഞാനുണ്ട്.”h^I9യെഹൂദര്‍ യേശുവിനോട് പറഞ്ഞു, “എന്ത്, നിനക്ക് അന്പതു വയസ്സു പോലും ആയിട്ടില്ല. എന്നിട്ടും നീ അബ്രാഹാമിനെ കണ്ടു എന്നവകാശപ്പെടുന്നോ?”']G8ഞാന്‍ വരുന്ന ദിവസം കാണാം എന്ന പ്രത്യാശയില്‍ അബ്രാഹാം സന്തുഷ്ടനായിരുന്നു. അതുകൊണ്ട് അയാള്‍ സന്തോഷിച്ചു.”Q\7എന്നാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവനെ അറികയില്ല. എനിക്കവനെയറിയാം. എനിക്കവനെ അറികയില്ലെന്നു ഞാന്‍ പറഞ്ഞാല്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും. പക്ഷേ ഞാനവനെ അറിയും. അവന്‍റെ വാക്കുകളെ ഞാന്‍ അനുസരിക്കുകയും ചെയ്യുന്നു.|[q6യേശു മറുപടി പറഞ്ഞു, “ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ അതിനു വിലയില്ല. എന്നെ മഹത്വപ്പെടുത്തുന്നവന്‍ എന്‍റെ പിതാവാണ്. അവന്‍ നിങ്ങളുടെ ദൈവമാണെന്നു നിങ്ങള്‍ പറയുകയും ചെയ്യുന്നു.Z5ഞങ്ങളുടെ പിതാവായ അബ്രാഹാമിനേക്കാള്‍ മഹാനാണു നീയെന്നു നീ കരുതുന്നുണ്ടോ? അബ്രാഹാം മരിച്ചു. പ്രവാചകരും മരിച്ചു. നീ ആരെന്നാണു നിന്‍റെ വിചാരം?”aY;4യെഹൂദര്‍ യേശുവിനലോടു പറഞ്ഞു, “ഞങ്ങള്‍ക്കിപ്പോള്‍ മനസ്സിലായി. നിനക്കു പിശാചു ബാധയുണ്ടെന്ന്, അബ്രാഹാമും പ്രവാചകരും മരിച്ചു. പക്ഷേ നീ പറയുന്നു, ‘എന്‍റെ വചനങ്ങള്‍ അനുസരിക്കുന്നവര്‍ ഒരിക്കലും മരണം രുചിച്ചറിയുകയില്ല’ എന്ന്.X3ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. എന്‍റെ വചനങ്ങള്‍ അനുസരിക്കുന്നവന്‍ മരണത്തെ നേരിടുകയില്ല.”eWC2എങ്കിലും ഞാനെന്‍റെ മഹത്വ ത്തിനായി ശ്രമിക്കുന്നില്ല. എനിക്കുവേണ്ടി അതു കാംക്ഷിക്കുന്ന ഒരുവനുണ്ട്. വിധികര്‍ത്താവും അവന്‍ തന്നെ.ZV-1യേശു പറഞ്ഞു, “എന്നെ ഭൂതം ബാധിച്ചിട്ടൊന്നും ഇല്ല. ഞാനെന്‍റെ പിതാവിനെ മഹത്വപ്പെടുത്തുന്നു. പക്ഷേ നിങ്ങളെന്നെ അപമാനിക്കുന്നു.3U_0യെഹൂദര്‍ മറുപടി പറഞ്ഞു, “നീ ഒരു ശമര്യാക്കാരനാണെന്നു ഞങ്ങള്‍ പറയുന്നു. നിന്നെ ഭൂതം ബാധിച്ചിട്ടുണ്ടെന്നു ഞങ്ങള്‍ പറയുന്നു. ഞങ്ങള്‍ ഈ പറയുന്നതൊക്കെ ശരിയല്ലേ?”5Tc/ദൈവസന്തതിയായവന്‍ ദൈവം പറയുന്നതെന്തോ അതു സ്വീകരിക്കുന്നു. എന്നാല്‍ ദൈവത്തില്‍ നിന്നുള്ളവര്‍ അല്ലാത്തതിനാല്‍ നിങ്ങളവന്‍റെ വാക്കുകള്‍ സ്വീകരിക്കുന്നില്ല.”WS'.ഞാന്‍ പാപത്തില്‍ കുറ്റവാളിയാണെന്നു തെളിയിക്കുക. ഞാന്‍ സത്യം പറഞ്ഞാല്‍ എന്തുകൊണ്ട് നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ല?IR -ഞാന്‍ സത്യം പറയുന്നു. അതുകൊണ്ടാണ് നിങ്ങള്‍ എന്നില്‍ വിശ്വസിക്കാത്തത്.Q-,പിശാചാണ് നിങ്ങളുടെ പിതാവ്. നിങ്ങള്‍ അവന്‍റെ മക്കളാണ്. അവന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുന്നു. ആദ്യം മുതല്‍ക്കു തന്നെ പിശാച് ഒരു കൊലയാളിയായിരുന്നു. അവന്‍ സത്യവിരോധിയാണ്. അവനിലാകട്ടെ സത്യം അശേഷം ഇല്ല. അവന്‍ പറയുന്ന നുണകള്‍ പോലെതന്നെയാണ് അവന്‍. അവന്‍ നുണയനും നുണയന്മാരുടെ പിതാവും ആണ്.P}+ഞാന്‍ പറയുന്നതൊന്നും നിങ്ങള്‍ക്കു മനസ്സിലാകുന്നില്ല. എന്തുകൊണ്ട്? നിങ്ങള്‍ക്ക് എന്‍റെ ഉപദേശം സ്വീകരിക്കാന്‍ സാധിക്കാത്തതുകൊണ്ട് തന്നെ.uOc*യേശു ആ യെഹൂദരേടു പറഞ്ഞു, “ദൈവം യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പിതാവാണെങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കണം. ദൈവത്തില്‍നിന്നു വന്ന ഞാനിപ്പോള്‍ ഇവിടെയുണ്ട്. ഞാനെന്‍റെ സ്വന്തം അധികാരത്തിലല്ല. ഇവിടെ വന്നിരിക്കുന്നത്. ദൈവം എന്നെ അയച്ചു.fNE)അതുകൊണ്ട് നിങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ സ്വന്തം പിതാവ് ചെയ്യുന്നവ തന്നെ. പക്ഷേ യെഹൂദര്‍ പറഞ്ഞു, “ഞങ്ങള്‍ ജാരസന്തതികളല്ല. ദൈവമാണ് ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ ഏകപിതാവും അവനാണ്.”$MA(ദൈവത്തില്‍നിന്നും കേട്ട സത്യങ്ങള്‍ നിങ്ങളോടു പറഞ്ഞ ഒരു മനുഷ്യനാണു ഞാന്‍. പക്ഷേ നിങ്ങളെന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. അബ്രാഹാം അതുപോലൊന്നും ചെയ്തില്ല._L7'അപ്പോള്‍ യെഹൂര്‍ പറഞ്ഞു, “അബ്രാഹാമാണു ഞങ്ങളുടെ പിതാവ്.” യേശു പറഞ്ഞു, “നിങ്ങള്‍ അബ്രാഹാമിന്‍റെ യഥാര്‍ത്ഥ പുത്രന്മാരായിരുന്നെങ്കില്‍ അബ്രാഹാം ചെയ്തതൊക്കെ നിങ്ങളും ചെയ്യണം.5Kc&എന്‍റെ പിതാവ് എന്നെ കാട്ടിയതു മാത്രം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ പിതാവ് പറഞ്ഞതു നിങ്ങള്‍ ചെയ്യുന്നു.”SJ%നിങ്ങള്‍ അബ്രാഹാമിന്‍റെ മക്കളാണെന്നു എനിക്കറിയാം. പക്ഷേ നിങ്ങളെന്നെ കൊല്ലാനാഗ്രഹിക്കുന്നു. എന്തെന്നോ? എന്‍റെ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.uIc$പുത്രന്‍ നിങ്ങളെ സ്വത ന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ മോചിക്കപ്പെടുന്നു."H=#ഒരടിമയ്ക്ക് ഒരു കുടുംബത്തില്‍ സ്ഥിരമായി താമസിക്കാനാവില്ല. പക്ഷെ മകന്‍ കുടുംബത്തില്‍ സ്ഥിരപ്പെടുന്നു.=Gs"യേശു മറുപടി പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, പാപം ചെയ്യുന്നവരെല്ലാം അടിമകളാണ്. പാപമാണ് അവരുടെ യജമാനന്‍.-FS!യെഹൂദര്‍ മറുപടി പറഞ്ഞു, “ഞങ്ങള്‍ അബ്രാഹാമിന്‍റെ മക്കളാണ്. ഞങ്ങളൊരിക്കലും അടിമകളായിട്ടില്ല. എങ്ങനെയാണു പിന്നെ ഞങ്ങള്‍ സ്വതന്ത്രരാകുമെന്നു നീ പറയുന്നത്?”6Ee അപ്പോള്‍ നിങ്ങള്‍ സത്യമറിയും. സത്യം നിങ്ങളെ സ്വതന്ത്രരാക്കും.”PDഅതുകൊണ്ട് തന്നില്‍ വിശ്വസിച്ച യെഹൂദരോട് യേശു പറഞ്ഞു, “എന്‍റെ വചനങ്ങള്‍ നിങ്ങള്‍ തുടര്‍ന്നും അനുസരിച്ചാല്‍ നിങ്ങള്‍ എന്‍റെ യഥാര്‍ത്ഥത്തിലുള്ള ശിഷ്യന്മാരായിരിക്കും.#C?യേശു ഇതെല്ലാം പറയവേ ഒട്ടേറെപ്പേര്‍ അവനില്‍ വിശ്വസിച്ചു.'BGഎന്നെ അയച്ചവന്‍ എന്നോടൊത്തുണ്ട്. അവനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ഞാനെപ്പോഴും പ്രവര്‍ത്തിക്കുന്നു. അതിനാല്‍ അവനൊരിക്കലും എന്നെ ഉപേക്ഷിക്കയില്ല.”OAഅതിനാല്‍ യേശു അവരോടു പറഞ്ഞു, “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തും. ‘ഞാന്‍ ആകുന്നു’ എന്നു നിങ്ങളപ്പോള്‍ അറിയും. ഞാന്‍ ഈ ചെയ്യുന്നതൊന്നും എന്‍റെ സ്വന്തം അധികാരം കൊണ്ടല്ലെന്നും നിങ്ങളറിയും. പിതാവ് എന്നെ പഠിപ്പിച്ചതു മാത്രമേ ഞാന്‍ പറയുന്നുള്ളൂവെന്നും നിങ്ങളറിയും. [`}||N| {z#xvut6rrqGomlkjLhhggfcbEa+_^[ZYWWGUT}RQBPONMKJHGF3ECB@@.>=<;j:9M765<321/-+**)(&$#&!P(_'   `Wo' മറിയ വിലയേറിയ ശുദ്ധമായ നാര്‍ദ്ദീന്‍ തൈലം ഒരു കുപ്പി കൊണ്ടുവന്നു. അവളത് യേശുവിന്‍റെ കാലുകളില്‍ ഒഴിച്ചു. തന്‍റെ തലമുടി കൊണ്ട് അവള്‍ അവന്‍റെ പാദങ്ങള്‍ തുടച്ചു. നാര്‍ദ്ദീന്‍ തൈലത്തിന്‍റെ സൌരഭ്യം ആ മുറിയിലെങ്ങും നിറഞ്ഞു.Sn അവിടെ അവര്‍ യേശുവിന് ഒരു അത്താഴവിരുന്ന് ഒരുക്കിയിരുന്നു. മാര്‍ത്ത ആഹാരം വിളന്പി. ലാസറും യേശുവിനോടൊത്തിരുന്ന് ഭക്ഷിച്ചു.nm W പെസഹയ്ക്ക് ആറുദിവസം മുന്പ് യേശു ബേഥാന്യയിലേക്കു പോയി. ലാസര്‍ താമസിച്ച സ്ഥലമാണത്. (ലാസറിനെയാണ് യേശു മരണത്തില്‍ നിന്ന് ഉയര്‍ത്തിയത്.)Zl- 9മഹാപുരോഹിതന്മാരും പരീശന്മാരും യേശുവിനെപ്പറ്റി ഒരു പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. ആരെങ്കിലും യേശുവിനെ കണ്ടാലുടന്‍ തങ്ങളെ വിവരമറിയിക്കണം. അപ്പോള്‍ മഹാപുരോപിതന്മാര്‍ക്കും പരീശന്മാര്‍ക്കും യേശുവിനെ പിടിക്കാമല്ലോ.9kk 8അവര്‍ യേശുവിനെ തിരഞ്ഞു. ദൈവാലയത്തില്‍ അവര്‍ പരസ്പരം ചോദിച്ചു, “യേശു ഉത്സവത്തിനു വരുമോ? നിനക്കെന്തു തോന്നുന്നു.”ejC 7യെഹൂദരുടെ പെസഹ ഉത്സവം അടുത്തിരുന്നു. നാട്ടിന്‍പുറങ്ങളില്‍ നിന്ന് അനവധിയാളുകള്‍ പെസഹായ്ക്ക് യെരൂലേമിലേക്കു പോയി. ശുദ്ധീകരണത്തിനുള്ള പ്രത്യേക കര്‍മ്മങ്ങള്‍ക്കാണവര്‍ പോയത്.i/ 6അതിനാലവന്‍ യെഹൂദരുടെയിടയില്‍ സ്വതന്ത്രമായി നടക്കുന്നതു നിര്‍ത്തി. അവന്‍ യെരൂശലേം വിട്ട് മരുഭൂമിയ്ക്കടുത്തൊരിടത്തേക്കു പോയി. യേശു എഫ്രയീമിലെ നഗരത്തിലേക്കു പോയി ശിഷ്യന്മാരോടൊത്ത് അവിടെ തങ്ങി.%hC 5അന്ന് യെഹൂദാനേതാക്കള്‍ യേശുവിനെ കൊല്ലാന്‍ തീരുമാനിച്ചു,:gm 4അതെ, യെഹൂദജനതയ്ക്കു വേണ്ടി യേശു മരിക്കണം. ലോകം മുഴുവന്‍ ചിതറിക്കിടക്കുന്ന ദൈവത്തിന്‍റെ മറ്റു മക്കള്‍ക്കു വേണ്ടിയും കൂടിയാണ് അവന്‍ മരിക്കുന്നത്. അവരെയെല്ലാം സംഘടിപ്പിച്ച് ഒന്നാക്കുന്നതിന് അവന്‍ മരിക്കണം.fw 3ഇതു കയ്യാഫാവ് സ്വയം ചിന്തിച്ചുണ്ടാക്കിയതല്ല. അവനായിരുന്നു ആ വര്‍ഷത്തെ പ്രധാന പുരോഹിതന്‍. ആ നിലയില്‍ പ്രവചിക്കുകയായിരുന്നു അയാള്‍. യേശു രാജ്യത്തിനുവേണ്ടി മരിക്കുമെന്ന് അയാള്‍ പറഞ്ഞു.uec 2ദേശം മുഴുവനും നശിക്കുന്നതിലും ഒരു മനുഷ്യന്‍ ജനത്തിനു വേണ്ടി മരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കാണെന്നു നിങ്ങള്‍ തിരിച്ചറിയുന്നില്ല.”5dc 1ആ വര്‍ഷത്തെ മഹാപുരോഹിതനായ കയ്യാഫാവും അവിടെയുണ്ടായിരുന്നു. കയ്യാഫാവ് പറഞ്ഞു, “നിങ്ങള്‍ക്കൊന്നും അറിയുകയില്ല.c) 0അവനെ ഈ വഴിയില്‍ തുടരാന്‍ നമ്മള്‍ അനുവദിച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും. അപ്പോള്‍ റോമാക്കാര്‍ വന്ന് നമ്മുടെ ദൈവാലയവും രാജ്യവും കൈയടക്കും.”Eb /അപ്പോള്‍ പരീശന്മാരും മഹാപുരോഹിതന്മാരും ചേര്‍ന്ന് യെഹൂദസഭ വിളിച്ചുകൂട്ടി. അവര്‍ ചോദിച്ചു, “നാമെന്തു ചെയ്യാന്‍ ഈ മനുഷ്യന്‍ വളരെ അത്ഭുതപ്രവര്‍ത്തികള്‍ ചെയ്യുന്നു.$aA .എന്നാല്‍ ചില യെഹൂദര്‍ പരീശന്മാരുടെ അടുത്തേക്ക് ചെന്നു. യേശു ചെയ്തതെല്ലാം അവര്‍ പരീശന്മാരോടു വിവരിച്ചു.Y`+ -മറിയയെ സന്ദര്‍ശിക്കാന്‍ വളരെയധികം യെഹൂദര്‍ എത്തിയിരുന്നു. യേശു ചെയ്തത് അവര്‍ കണ്ടു. അവരിലധികംപേരും യേശുവില്‍ വിശ്വസിച്ചു.2_] ,മരിച്ചവന്‍ പുറത്തു വന്നു. അവന്‍റെ കൈകാലുകള്‍ തുണിക്കഷണങ്ങള്‍ കൊണ്ടു പൊതിഞ്ഞിരുന്നു. മുഖം തൂവാലയില്‍ പൊതിഞ്ഞിരുന്നു. യേശു ആളുകളോടു പറഞ്ഞു, “അവന്‍റെ മേല്‍ നിന്ന് വസ്ത്രങ്ങളെടുത്ത് അവനെ പോകാനനുവദിക്കുക.”L^ +ഇതു പറഞ്ഞതിനു ശേഷം യേശു വലിയ ഉച്ചത്തില്‍ വിളിച്ചു, “ലാസര്‍ പുറത്തു വരൂ.”]w *അങ്ങ് എപ്പോഴും എന്നെ ശ്രവിക്കുന്നു ണ്ടെന്ന് എനിക്കറിയാം. എന്‍റെ ചുറ്റുമുള്ള ആളുകളെ കരുതിയാണ് ഞാനതൊക്കെ പറഞ്ഞത്. നീ എന്നെ അയച്ചതാണെന്ന് അവര്‍ വിശ്വസിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.”l\Q )അതിനാലവര്‍ കല്ല് ഉരുട്ടി മാറ്റി. അപ്പോള്‍ യേശു മുകളിലേക്കു നോക്കി പറഞ്ഞു, “പിതാവേ, എന്നെ ശ്രവിച്ചതിന് ഞാനങ്ങയ്ക്കു നന്ദി പറയുന്നു.<[q (അപ്പോള്‍ യേശു മാര്‍ത്തയോടു പറഞ്ഞു, “ഞാന്‍ നിന്നോടു പറഞ്ഞത് ഓര്‍മ്മിക്കുക. വിശ്വസിക്കുന്നുവെങ്കില്‍ ദൈവത്തിന്‍റെ മഹത്വം നിനക്കു കാണാമെന്നു ഞാന്‍ പറഞ്ഞില്ലേ?”Z{ 'യേശു കല്പിച്ചു, “കല്ല് എടുത്തു മാറ്റൂ.” മാര്‍ത്ത പറഞ്ഞു, “പക്ഷേ കര്‍ത്താവേ, ലാസര്‍ മരിച്ചിട്ടു നാലു ദിവസമായി. അതു തുറന്നാല്‍ ദുര്‍ഗന്ധമുണ്ടാവും.” മരിച്ച ആളുടെ സഹോദരിയായിരുന്നു മാര്‍ത്ത.Y &വീണ്ടും യേശുവിന്‍റെ മനസ്സില്‍ ദുഃഖം നിറഞ്ഞു. ലാസറിനെ അടക്കം ചെയ്ത കല്ലറയിലേക്കവന്‍ പോയി. വാതില്‍ വലിയൊരു കല്ലുകൊണ്ടടച്ച ഒരു ഗുഹയായിരുന്നു അത്.bX= %പക്ഷേ ചില യെഹൂദര്‍ പറഞ്ഞു, “യേശു ഒരന്ധനു കാഴ്ച നല്‍കി. ലാസര്‍ മരിക്കുന്നതില്‍ നിന്നു തടയാന്‍ എന്തുകൊണ്ട് അവനൊന്നും ചെയ്തില്ല?”DW $യെഹൂദര്‍ പറഞ്ഞു, “നോക്കൂ, യേശു ലാസറിനെ എത്രമാത്രം സ്നേഹിച്ചിരുന്നു.”)VM #യേശു കരഞ്ഞു.U  "യേശു ചോദിച്ചു, “എവിടെയാണു നിങ്ങളവനെ സംസ്കരിച്ചത്?” അവര്‍ പറഞ്ഞു, “കര്‍ത്താവേ, വന്നു കണ്ടാലും.”T) !മറിയ കരയുന്നത് യേശു കണ്ടു. അവളോടൊപ്പം വന്ന യെഹൂദരെയും യേശു കണ്ടു. അവരും കരയുകയായിരുന്നു. യേശുവിനു കടുത്ത ദുഃഖം തോന്നി. അവന്‍റെ ഹൃദയം കലങ്ങി മറിഞ്ഞു.S അവള്‍ യേശുവുണ്ടായിരു ന്ന സ്ഥലത്തെത്തി. മറിയ യേശുവിനെ കണ്ടപ്പോള്‍ അവന്‍റെ കാല്‍ക്കല്‍ വീണു. മറിയ പറഞ്ഞു, “കര്‍ത്താവേ, നീയിവിടെ ഉണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കില്ലായിരുന്നു.”!R; മറിയയെ വീട്ടില്‍ വച്ചു ആശ്വസിപ്പിച്ചു കൊണ്ടിരുന്ന യെഹൂദരും അവളോടൊപ്പം പോയി. അവള്‍ പെട്ടെന്നു പുറത്തേക്കു പോകുന്നതവര്‍ കണ്ടിരുന്നു. അവള്‍ ലാസറിന്‍റെ കല്ലറയില്‍ കരയാന്‍ പോകുകയാണെന്ന് അവര്‍ കരുതി.Q7 യേശു ഇതുവരെ ഗ്രാമത്തിലെത്തിയിരുന്നില്ല. അവനപ്പോഴും മാര്‍ത്ത അവനെ സന്ധിച്ച സ്ഥലത്തു തന്നെയായിരുന്നു.0PY അതു കേട്ടയുടനെ മറിയ എഴുന്നേറ്റ് യേശുവിന്‍റെ അടുത്തേക്ക് ഓടി.1O[ ഇത്രയും പറഞ്ഞ് മാര്‍ത്ത മറിയയുടെ അടുത്തേക്കു പോയി. അവള്‍ മറിയയോട് ഒറ്റയ്ക്കു സംസാരിച്ചു. മാര്‍ത്ത പറഞ്ഞു, “ഗുരു ഇവിടെയുണ്ട്. അവന്‍ നിന്നെ അന്വേഷിക്കുന്നു.”tNa മാര്‍ത്ത മറുപടി പറഞ്ഞു, “ഉവ്വ്, കര്‍ത്താവേ, ദൈവപുത്രനായ ക്രിസ്തു നീയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ലോകത്തിലേക്കു വരുന്നവന്‍ നീയാണ്.”FM എന്നില്‍ വിശ്വസിച്ചു ജീവിക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ ഒരിക്കലും മരിക്കില്ല. നീയിതു വിശ്വസിക്കുന്നുവോ മാര്‍ത്തേ?”KL യേശു അവളോടു പറഞ്ഞു, “ഞാനാകുന്നു പുനരുത്ഥാനം. ഞാനാണ് ജീവന്‍. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും വീണ്ടും ജീവിക്കും.aK; മാര്‍ത്ത പറഞ്ഞു, “അന്ത്യനാളില്‍ ആളുകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്പോള്‍ അവനും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് എനിക്കറിയാം.”4Ja യേശു പറഞ്ഞു, “നിന്‍റെ സഹോദരന്‍ എഴുന്നേറ്റു വീണ്ടും ജീവിക്കും.”$IA എങ്കിലും ദൈവത്തോട് ഇപ്പോഴും നീ ആവശ്യപ്പെടുന്നത് എന്തുതന്നെയായാലും നിനക്കവന്‍ തരുമെന്ന് എനിക്കറിയാം.”CH മാര്‍ത്ത യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നു വെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കില്ലായിരുന്നു.G  യേശു വരുന്നെന്നു മാര്‍ത്ത അറിഞ്ഞു. അവള്‍ ചെന്ന് അവനെ സന്ധിച്ചു. എന്നാല്‍ മറിയ വീട്ടില്‍ തങ്ങി.EF അനേകം യെഹൂദര്‍ മാര്‍ത്തയേയും മറിയയേയും കാണാന്‍ വന്നു. സഹോദരനെക്കുറിച്ച് അവരെ സമാധാനിപ്പിക്കാനാണ് യെഹൂദര്‍ വന്നത്.%EC യെരൂശലേമില്‍നിന്നും രണ്ടു നാഴിക മാറിയായിരുന്നു ബേഥാന്യ.?Dw യേശു ബേഥാന്യയിലെത്തി. അപ്പോഴേക്കും ലാസര്‍ മരിച്ചുവെന്നും കല്ലറയിലായിട്ടു തന്നെ നാലു ദിവസമായെന്നും യേശു അറിഞ്ഞു.C' അപ്പോള്‍ ദിദിമൊസ് എന്നു വിളിക്കപ്പെടുന്ന തോമസ് മറ്റു ശിഷ്യന്മാരോടു പറഞ്ഞു, “നമ്മള്‍ക്കും പോകാം. യെഹൂദ്യയില്‍ യേശുവിനോടൊപ്പം നമുക്കും മരിക്കാം.”tBa ഞാനവിടെ ഇല്ലായിരുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. നിങ്ങളെ കരുതി ഞാന്‍ സന്തോഷിക്കുന്നു. കാരണം ഇപ്പോള്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമല്ലോ. നമുക്കിപ്പോള്‍തന്നെ അവന്‍റെയടുത്തു പോകാം.”A} അതിനാല്‍ യേശു വ്യക്തമാക്കി, “ലാസര്‍ മരിച്ചു.@ ലാസര്‍ മരിച്ചുവെന്നാണ് യേശു അര്‍ത്ഥമാക്കിയത്. എന്നാല്‍ ശിഷ്യന്മാര്‍ വിചാരിച്ചത് ലാസര്‍ സ്വാഭാവികമായി ഉറങ്ങുന്നുവെന്ന് യേശു പറഞ്ഞുവെന്നാണ്.?} ശിഷ്യന്മാര്‍ മറുപടി പറഞ്ഞു, “പക്ഷേ കര്‍ത്താവേ, അവന്‍ ഉറങ്ങുകയാണെങ്കില്‍ സുഖം പ്രാപിക്കും.”6>e യേശു ഇതെല്ലാം പറഞ്ഞതിനു ശേഷം പറഞ്ഞു, “നമ്മുടെ സുഹൃത്ത് ലാസര്‍ ഉറങ്ങുന്നു. അവനെ ഉണര്‍ത്താനാണു ഞാന്‍ പോകുന്നത്.” = പക്ഷേ രാത്രിയില്‍ നടക്കുന്നവന്‍ തട്ടിവീഴുന്നു. കാരണം? അവന്‍റെ കാഴ്ചയ്ക്കു വേണ്ട പ്രകാശമില്ല.”<} യേശു മറുപടി പറഞ്ഞു, “ദിവസം പന്ത്രണ്ടു മണിക്കൂര്‍ പ്രകാശമുണ്ടെന്നതു ശരിയല്ലേ? പകല്‍ നടക്കുന്നവന്‍ തട്ടിമറിഞ്ഞു വീഴുന്നില്ല. കാരണമെന്തെന്നാല്‍ ഈ ലോകത്തിന്‍റെ വെളിച്ചത്തില്‍ അവനു കാണാം.!;; ശിഷ്യന്മാര്‍ മറുപടി പറഞ്ഞു, “പക്ഷേ ഗുരോ, യെഹൂദ്യയിലെ യെഹൂദര്‍ അങ്ങയെ കല്ലെറിയാന്‍ ശ്രമിച്ചവരാണ്. അതും ഈയിടെ. എന്നിട്ടും അങ്ങയ്ക്കു അവിടെ പോകണമെന്നോ?”L: അപ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു, “നമുക്ക് യെഹൂദ്യയിലേക്കു മടങ്ങണം.”~9u ലാസര്‍ രോഗിയാണെന്നു കേട്ടപ്പോള്‍ യേശു താന്‍ പാര്‍ത്തിരുന്നിടത്തു രണ്ടു ദിവസം കൂടി തങ്ങി.-8S (യേശു മാര്‍ത്തയെയും സഹോദരിയെയും ലാസറെയും സ്നേഹിച്ചിരുന്നു).7 ഇതു കേട്ട് യേശു പറഞ്ഞു, “ഈ രോഗത്തിന്‍റെ അന്ത്യം മരണമല്ല. ഇതു ദൈവത്തിന്‍റെ മഹത്വത്തിന്‍റേതാണ്. മനുഷ്യപുത്രനു മഹത്വമുണ്ടാകാനാണു ഇതു വന്നത്.”/6W അതുകൊണ്ട് മറിയയും മാര്‍ത്തയും സന്ദേശവുമായി ഒരാളെ യേശുവിന്‍റെയടുത്തേക്കു അയച്ചു പറഞ്ഞു, “കര്‍ത്താവേ, അങ്ങയുടെ പ്രിയ സുഹൃത്ത് ലാസര്‍ രോഗിയായിരിക്കുന്നു.”~5u (ഇതേ മറിയയാണ് പിന്നീട് യേശുവിനെ തൈലാഭിഷേകം ചെയ്തതും അവന്‍റെ കാലുകളെ തലമുടികൊണ്ട് തുടച്ചതും.) മറിയയുടെ സഹോദരനാണ് ഇപ്പോള്‍ രോഗിയായ ലാസര്‍.D4  ബേഥാന്യയില്‍ ലാസര്‍ എന്ന ഒരുത്തന്‍ ദീനമായി കിടന്നു. ഇവിടെത്തന്നെയാണ് മറിയയും സഹോദരി മാര്‍ത്തയും താമസിച്ചിരുന്നത്.w3g *അവിടെ അനേകംപേര്‍ യേശുവില്‍ വിശ്വസിച്ചു.<2q )അനേകര്‍ അവനെ സമീപിച്ചു, അവര്‍ പറഞ്ഞു, “യോഹന്നാന്‍ ഒരിക്കലും അത്ഭുതപ്രവൃത്തികള്‍ ചെയ്തിട്ടില്ല. എന്നാല്‍ യോഹന്നാന്‍ ഇയാളെപ്പറ്റി പറഞ്ഞതെല്ലാം ശരിയായിരുന്നു.”<1q (പിന്നീട് യേശു യോര്‍ദ്ദാന്‍നദി കടന്ന് യോഹന്നാന്‍ മുന്പ് സ്നാനം നടത്തിയിരുന്നിടത്തേക്കു പോയി. യേശു അവിടെത്തങ്ങി.s0_ 'യെഹൂദര്‍ വീണ്ടും അവനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ അവരില്‍നിന്നും രക്ഷപെട്ടു.T/! &എന്നാല്‍ പിതാവ് ചെയ്യുന്നത് തന്നെ ഞാനും ചെയ്താല്‍ എന്നെ വിശ്വസിക്കുക. നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലായിരിക്കാം. പക്ഷേ എന്‍റെ പ്രവൃത്തികളില്‍ വിശ്വസിക്കുക. അപ്പോള്‍ നിങ്ങള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യും പിതാവ് എന്നിലും ഞാന്‍ പിതാവിലുമുണ്ടെന്ന്.”. %എന്‍റെ പിതാവ് എന്ത് ചെയ്യുന്നുവോ അത് ഞാന്‍ ചെയ്തില്ലെങ്കില്‍ എന്‍റെ വാക്കുകള്‍ വിശ്വസിക്കേണ്ട.- $ഞാന്‍ ദൈവപുത്രനാണ് എന്നു ഞാന്‍ പറയുന്നത് ദൈവദൂഷണമാണെന്നു പിന്നെ നിങ്ങളെന്താണു പറയുന്നത്? ദൈവം തിരഞ്ഞെടുത്ത് ഭൂമിയിലേക്കയച്ചവനാണ് ഞാന്‍.,% #ഈ തിരുവെഴുത്ത് ദൈവസന്ദേശം കിട്ടിയവരെ ദേവന്മാരെന്നു വിളിച്ചു. തിരുവെഴുത്തുകള്‍ എപ്പോഴും സത്യമാണ്.@+y "യേശു മറുപടി പറഞ്ഞു, “നിങ്ങളുടെ ന്യായപ്രമാണത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, ‘ഞാന്‍ പറഞ്ഞു നിങ്ങള്‍ ദേവന്മാരാണ്.’ *  !യെഹൂദര്‍ പറഞ്ഞു, “നീ ചെയ്ത ചില നന്മക്കല്ല ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്. പക്ഷേ നീ പറഞ്ഞ വാക്കുകളെല്ലാം ദൈവവിരുദ്ധമാണ്. നീ വെറും മനുഷ്യനാണ്. പക്ഷേ നീ ദൈവ മാണെന്നു സ്വയം അവകാശപ്പെടുന്നു. അതിനാലാണു ഞങ്ങള്‍ നിന്നെ കല്ലെറിഞ്ഞു കൊല്ലുന്നത്.”<)q എന്നാല്‍ യേശു അവരോടു പറഞ്ഞു, “ഞാന്‍ പിതാവില്‍ നിന്നു പല നല്ല കാര്യങ്ങളും ചെയ്തു. നിങ്ങള്‍ അവ കാണുകയും ചെയ്തു. ഇതില്‍ ഏതു കാര്യത്തിനാണു നിങ്ങളെന്നെ കൊല്ലുന്നത്?” ( യെഹൂദര്‍ വീണ്ടും യേശുവിനെ എറിയാന്‍ കല്ലെടുത്തു.R' പിതാവും ഞാനും ഒന്നുതന്നെ.” & എന്‍റെ പിതാവ് എന്‍റെ ആടുകളെ എനിക്കു തന്നു. അവനാണ് എല്ലാറ്റിനും വലിയത്. ആര്‍ക്കും എന്‍റെ പിതാവിന്‍റെ കൈയില്‍നിന്നും ആടുകളെ മോഷ്ടിക്കാനാവില്ല.i%K ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു, അവ ഒരിക്കലും മരിക്കയില്ല. അവയെ എന്‍റെ കൈയില്‍ നിന്നും പിടിച്ചെടുക്കാന്‍ ആര്‍ക്കുമാവില്ല.n$U എന്‍റെ ആടുകള്‍ എന്‍റെ ശബ്ദം കേള്‍ക്കുന്നു. എനിക്കവയെ അറിയാം. അവ എന്നെ പിന്തുടരുന്നു.X#) പക്ഷേ നിങ്ങള്‍ വിശ്വസിക്കാത്തതെന്തുകൊണ്ട്? കാരണം നിങ്ങള്‍ എന്‍റെ ആടുകളല്ല." യേശു മറുപടി പറഞ്ഞു, “ഞാന്‍ നേരത്തെ തന്നെ നിങ്ങളോടു പറഞ്ഞിട്ടുണ്ട്. പക്ഷേ നിങ്ങള്‍ വിശ്വസിച്ചില്ല. ഞാന്‍ എന്‍റെ പിതാവിന്‍റെ പേരില്‍ ചെയ്യുന്ന അത്ഭുതപ്രവൃത്തികള്‍ ഞാനാരെന്നു തെളിയിക്കുന്നു.)!K യെഹൂദര്‍ യേശുവിന്‍റെ ചുറ്റും കൂടി അവര്‍ പറഞ്ഞു, “എത്രകാലം നീ ഞങ്ങളെ ഈ അനിശ്ചിതത്വത്തില്‍ നിര്‍ത്തും? നീ ക്രിസ്തുവാണെങ്കില്‍ ഞങ്ങളോടു വ്യക്തമായി പറയുക.”: m യേശു ദൈവാലയത്തില്‍ ശലോമോന്‍റെ മണ്ഡപത്തിലൂടെ നടക്കുകയായിരുന്നു,J  അതൊരു ശീതകാലമായിരുന്നു. യെരൂശലേമില്‍ പ്രതിഷ്ഠോത്സവത്തിന്‍റെ സമയമായി._7 എന്നാല്‍ മറ്റ് യെഹൂദര്‍ പറഞ്ഞു, “ഇതു ഭൂതം ബാധിച്ചവന്‍റെ ഭ്രാന്തന്‍ വാക്കുകളല്ല. ഭൂതത്തിന് അന്ധനു കാഴ്ച നല്‍കുവാനാകുമോ? ഇല്ല.” അധികം യെഹൂദരും പറഞ്ഞു, “അവനില്‍ ഒരു ഭൂതം ബാധിച്ചിരിക്കുന്നു. അതവനെ ഭ്രാന്തനാക്കിയിരിക്കുന്നു. പിന്നെന്തിന് അവന്‍റെ വാക്കുകള്‍ കേള്‍ക്കുന്നു?”N യേശുവിന്‍റെ ഈ വാക്കുകള്‍ യെഹൂദരുടെ ഇടയില്‍ വീണ്ടും ഭിന്നിപ്പുണ്ടാക്കി.J  എന്‍റെ ജീവന്‍ ആരും എന്നില്‍ നിന്ന് എടുത്തുകൊണ്ടു പോകയില്ല. എന്‍റെ ജീവന്‍ ഞാന്‍ സ്വയം ത്യജിക്കുകയാണ്. എനിക്കതിനുള്ള അവകാശമുണ്ട്. അതു തിരിച്ചു കിട്ടാനുള്ള അവകാശവും എനിക്കുണ്ട്. ഇതാണെന്‍റെ പിതാവ് എന്നോടു പറഞ്ഞത്.”4a സ്വന്തം ജീവന്‍ ത്യജിക്കുന്ന എന്നെ പിതാവ് സ്നേഹിക്കുന്നു. വീണ്ടും കിട്ടാനാണ് ഞാന്‍ എന്‍റെ ജീവന്‍ നല്‍കുന്നത്.3 എനിക്ക് മറ്റ് ആടുകള്‍ കൂടിയുണ്ട്. അവ ഈ തൊഴുത്തിലില്ല. എനിക്കവയെയും നയിക്കണം. അവ എന്‍റെ ശബ്ദം കേള്‍ക്കും. ഭാവിയില്‍ ഒരു തൊഴുത്തും ഒരിടയനും മാത്രമാകും.B [This verse may not be a part of this translation]B [This verse may not be a part of this translation]*M അവന്‍ വെറും കൂലിക്കാരന്‍ മാത്രം ആയതിനാല്‍ ആണ് അവന്‍ ഓടിപ്പോകുന്നത്. അയാള്‍ക്ക് ആടുകളെപ്പറ്റി വിചാരമില്ല.y കൂലിയ്ക്ക് ആടുകളെ സൂക്ഷിക്കുന്നവനും ഇടയനും തമ്മില്‍ വ്യത്യാസമുണ്ട്. കൂലിക്കാരന്‍ ആടിന്‍റെ ഉടമയല്ല. അതുകൊണ്ട് ചെന്നായ് വരുന്നത് അവന്‍ കാണുന്പോള്‍ അവന്‍ ആടുകളെ ഉപേക്ഷിച്ച് ഓടി രക്ഷപെടും. ചെന്നായ് ആടുകളെ ആക്രമിച്ച് അവയെ ചിതറിക്കും. T~|zDyBx8v*uusrp%o-nkii#hBfed8cKb{`F^\[ YdWVUTSROM*LJMIRFF6C5B$@@ >=;:,864 2v1/.z-B+h*i('m%$"! v^&& ! fsUC# %പത്രൊസ് ചോദിച്ചു, “എന്തുകൊണ്ട് എനിക്കു നിന്നെ പിന്തുടര്‍ന്നുകൂടാ കര്‍ത്താവേ? ഞാന്‍ നിനക്കുവേണ്ടി മരിക്കാനും തയ്യാറാണ്.”%BC $ശിമോന്‍ പത്രൊസ് യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, അങ്ങെവിടേക്കാണു പോകുന്നത്?” യേശു മറുപടി പറഞ്ഞു, “ഞാന്‍ പോകുന്നിടത്തേക്കു നിനക്കിപ്പോള്‍ പിന്തുടരാനാവില്ല. പക്ഷേ പിന്നീട് നിനക്കു പിന്തുടരാനാകും.”lAQ #നിങ്ങള്‍ പരസ്പരം സ്നേഹിച്ചാല്‍ നിങ്ങളെന്‍റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”`@9 "“ഞാന്‍ നിങ്ങള്‍ക്കു പുതിയൊരു കല്പന തരുന്നു: പരസ്പരം സ്നേഹിക്കുക. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങള്‍ പരസ്പരം സ്നേഹിക്കുക.r?] !യേശു പറഞ്ഞു, “എന്‍റെ കുട്ടികളെ, ഞാനിനി കുറച്ചു നേരത്തേക്കു കൂടി മാത്രമേ നിങ്ങളോടൊത്തുണ്ടാകൂ. നിങ്ങളെന്നെ തിരയും. യെഹൂദരോടു പറഞ്ഞതു നിങ്ങളോടും ഇപ്പോള്‍ ഞാന്‍ പറയുന്നു: ഞാന്‍ പോകുന്നിടത്തു നിങ്ങള്‍ക്ക് എന്നെ അനുഗമിക്കാനാവില്ല.Y>+ അവനിലൂടെ ദൈവം മഹത്വപ്പെട്ടുവെങ്കില്‍ ദൈവം തന്നിലൂടെ പുത്രനെയും മഹത്വപ്പെടുത്തും. ദൈവം വേഗം തന്നെ അവന്‍റെ മഹത്വം നല്‍കും.”Z=- യൂദാ പോയപ്പോള്‍ യേശു പറഞ്ഞു, “ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. ദൈവവും മനുഷ്യപുത്രനിലൂടെ മഹത്വപ്പെടുന്നു.4<a യേശു കൊടുത്ത അപ്പവും വാങ്ങി രാത്രിയില്‍ യൂദാ പുറത്തേക്കു പോയി.I;  യൂദയായിരുന്നു പണപ്പെട്ടി സൂക്ഷിപ്പുകാരന്‍. അതിനാല്‍ വിരുന്നിനു വേണ്ടതൊക്കെ വാങ്ങാന്‍ യേശു യൂദയോടു പറയുകയാകാം എന്നവര്‍ കരുതി. അല്ലെങ്കില്‍ പാവങ്ങള്‍ക്കെന്തെങ്കിലും കൊടുക്കാന്‍ പറയുകയുമാവാം എന്നുമവര്‍ കരുതി.|:q യേശു ഇത് യൂദയോട് പറയുവാന്‍ കാരണമെന്തെന്ന് മേശയ്ക്കരികിലിരുന്ന ആര്‍ക്കും മനസ്സിലായില്ല.49a അപ്പമെടുത്തപ്പോള്‍ സാത്താന്‍ അവനില്‍ പ്രവേശിച്ചു. യേശു യൂദയോടു പറഞ്ഞു, “നിനക്കു ചെയ്യാനുള്ളതു വേഗം ചെയ്യുക.”+8O യേശു മറുപടി പറഞ്ഞു, ഈ അപ്പം ഞാന്‍ പാത്രത്തില്‍ മുക്കും. ഇതു ഞാന്‍ ആര്‍ക്കു കൊടുക്കുന്നുവോ അവന്‍ എനിക്കെതിരെ തിരിയും.” യേശു ഒരു അപ്പക്കഷണമെടുത്ത് മുക്കി ശിമോന്‍റെ പുത്രനായ യൂദാഇസ്കരിയോത്തിനു കൊടുത്തു.7 അയാള്‍ യേശുവിന്‍റെയടുത്തേക്കു ചാഞ്ഞു ചോദിച്ചു, “കര്‍ത്താവേ, അങ്ങേക്കെതിരെ തിരിയുന്നവന്‍ ആരാണ്?”6) ആരെപ്പറ്റിയാണ് സംസാരിക്കുന്നതെന്ന് യേശുവിനോടു ചോദിക്കാന്‍ ശിമോന്‍ പത്രൊസ് അയാളോട് ആംഗ്യം കാട്ടി..5U ശിഷ്യന്മാരിലൊരുവന്‍ യേശുവിന്‍റെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. യേശു സ്നേഹിച്ച ഒരു ശിഷ്യനായിരുന്നു അത്.4 ശിഷ്യന്മാരെല്ലാവരും പരസ്പരം നോക്കി. ആരെപ്പറ്റിയാണ് യേശു പറയുന്നതെന്ന് അവര്‍ക്കു മനസ്സിലായില്ല.\31 ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍ യേശുവിന്‍റെ മനസ്സു വീണ്ടും കലങ്ങി. അവന്‍ തന്‍റെ ശിഷ്യന്മാരോടു തുറന്നു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയാം. നിങ്ങളിലൊരുവന്‍ എനിക്കെതിരെ തിരിയും.” 2  ഞാന്‍ നിങ്ങളോടു സത്യം പറയാം. ഞാനയച്ചവനെ സ്വീകരിക്കുന്നവന്‍ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിച്ചവന്‍ എന്നെ അയച്ചവനെയും സ്വീകരിക്കും.”f1E അങ്ങനെ സംഭവിക്കും മുന്പ് ഇപ്പോള്‍ ഞാനിതു നിങ്ങളോടു പറയുന്നു. അതു സംഭവിക്കുന്പോള്‍ നിങ്ങള്‍ ‘ഞാന്‍ ആകുന്നു’ എന്നു വിശ്വസിക്കും.`09 ഞാന്‍ നിങ്ങളെ എല്ലാവരേയും പറ്റിയല്ല ഈ പറയുന്നത്. ഞാന്‍ തിരഞ്ഞെടുത്തവരെ എനിക്കറിയാം. പക്ഷേ തിരുവെഴുത്തില്‍ പറഞ്ഞതു സംഭവിക്കണം. ‘എന്‍റെ അപ്പം പങ്കു വെച്ചവന്‍എനിക്കെതിരായി.’p/Y ഇതെല്ലാമറിഞ്ഞു നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്കു സന്തോഷവാന്മാരായിരിക്കാം.`.9 ഞാന്‍ നിങ്ങളോട് സത്യമായി പറയുന്നു. ഒരു ദാസനും തന്‍റെ യജമാനനെക്കാള്‍ വലിയവനല്ല.]-3 നിങ്ങള്‍ക്കു മാതൃകയായാണ് ഞാനിങ്ങനെയൊക്കെ ചെയ്തത്. അതിനാല്‍ ഞാന്‍ നിങ്ങളോട് ചെയ്തതുപോലെ നിങ്ങളോരോരുത്തരും പരസ്പരം ചെയ്യുക., നിങ്ങളുടെ കര്‍ത്താവ് ഞാനാണ്. പക്ഷേ ഞാനൊരു ദാസനെപ്പോലെ നിങ്ങളുടെ കാലുകള്‍ കഴുകി. അതിനാല്‍ നിങ്ങളോരോരുത്തരും മറ്റുള്ളവരുടെ കാലുകള്‍ കഴുകണം.+3 നിങ്ങളെന്നെ ‘ഗുരു’ എന്നു വിളിക്കുന്നു. ‘കര്‍ത്താവേ,’ എന്നു വിളിക്കുന്നു. ഞാന്‍ അതായതു കൊണ്ട് ശരിയാണ്.B*} യേശു അവരുടെ കാല്‍കഴുകല്‍ അവസാനിപ്പിച്ചു, തന്‍റെ വസ്ത്രങ്ങള്‍ ധരിച്ച് അവന്‍ വീണ്ടും ഇരുന്നു. യേശു ചോദിച്ചു, “ഞാന്‍ നിങ്ങള്‍ക്കായി എന്താണു ചെയ്തതെന്നു മനസ്സിലായോ?L) തനിക്കെതിരെ തിരിയുന്നവനാരെന്ന് യേശുവിന് അറിയാമായിരുന്നു. അതിനാലാണ് “നിങ്ങളിലെല്ലാവരും ശുദ്ധരല്ല” എന്നവന്‍ പറഞ്ഞത്.((I യേശു പറഞ്ഞു, “ഒരാള്‍ കുളിച്ചാല്‍ അയാളുടെ ശരീരം മുഴുവന്‍ വൃത്തിയാകും. അവന്‍ കാലുകള്‍ കഴുകുകയേ വേണ്ടൂ. നിങ്ങള്‍ ശുദ്ധരാണ്, എന്നാല്‍ നിങ്ങളെല്ലാവരും അല്ല.”{'o ശിമോന്‍ പത്രൊസ് പറഞ്ഞു, “കര്‍ത്താവേ, എന്‍റെ കാലുകള്‍ കഴുകിയതിനു ശേഷം കൈകളും തലയും കഴുകൂ.”V&% പത്രൊസ് പറഞ്ഞു, “ഇല്ല! അങ്ങെന്‍റെ കാല്‍ ഒരിക്കലും കഴുകില്ല.” യേശു മറുപടി പറഞ്ഞു, “ഞാന്‍ നിന്‍റെ കാലു കഴുകിയില്ലെങ്കില്‍ നിനക്കെന്‍റെ ആളുകളില്‍ ഒന്നാകാന്‍ സാധിക്കയില്ല.”4%a യേശു മറുപടി പറഞ്ഞു, “ഞാനിപ്പോളെന്താണു ചെയ്യുന്നതെന്നു നീ അറിയുന്നില്ല. പക്ഷേ പിന്നീട് നിനക്കതു മനസ്സിലാവും.”$+ യേശു അടുത്തെത്തിയപ്പോള്‍ ശിമോന്‍ പത്രൊസ് അവനോടു പറഞ്ഞു, “കര്‍ത്താവേ, അങ്ങ് എന്‍റെ കാല് കഴുകുകയാണോ?”~#u അവന്‍ ഒരു പാത്രത്തില്‍ വെള്ളം എടുത്തു. യേശു ശിഷ്യന്മാരുടെ കാല്‍ കഴുകുവാന്‍ തുടങ്ങി. അരയില്‍ നിന്നും തോര്‍ത്തഴിച്ച് അവരുടെ കാലും തുടച്ചു.Y"+ അവര്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കവേ യേശു എഴുന്നേറ്റു നിന്ന് തന്‍റെ മേല്‍കുപ്പായം മാറ്റി. ഒരു തോര്‍ത്തെടുത്ത് അരയില്‍ ചുറ്റി.! പിതാവ് യേശുവിന് എല്ലാറ്റിനും മേല്‍ ശക്തി നല്‍കി. താന്‍ ദൈവത്തില്‍ നിന്നും വന്നവനാണെന്നും ദൈവത്തിലേക്കു മടങ്ങിപ്പോകുകയാണെന്നും യേശുവിനറിയാം. } യേശുവും ശിഷ്യന്മാരും അത്താഴം കഴിക്കുകയായിരുന്നു, പിശാച് യേശുവിനെതിരെ തിരിയാന്‍ യൂദാ ഇസ്കര്യോത്തിനെ ബോധ്യപ്പെടുത്തിക്കഴിഞ്ഞിരുന്നു. (ശിമോന്‍ ഇസ്കര്യോത്തിന്‍റെ പുത്രനായിരുന്നു യൂദാ.)6 g പെസഹാ ഉത്സവത്തിനു മുന്പ് തനിക്ക് ഈ ലോകം വിടാനുള്ള സമയമായെന്ന് യേശുവിന് അറിയാമായിരുന്നു. യേശുവിനു പിതാവിന്‍റെ അടുത്തേക്കു പോകാനുള്ള സമയമായി. അവന്‍ ഈ ലോകത്തുള്ള തന്‍റെയാള്‍ക്കാരെ എപ്പോഴും സ്നേഹിച്ചു. ഇപ്പോഴാണവര്‍ അവരോടേറ്റവും സ്നേഹം പ്രകടിപ്പിച്ചത്._7 2പിതാവിന്‍റെ കല്പനയില്‍ നിന്നാണ് നിത്യജീവനുണ്ടാകുന്നതെന്നും എനിക്കറിയാം. പിതാവ് പറഞ്ഞിട്ടുള്ളവ മാത്രമാണു ഞാന്‍ പറയുന്നത്.”_7 1കാരണം? എന്‍റെ വചനങ്ങള്‍ എന്‍റേതല്ല. എന്നെ അയച്ച പിതാവ് എന്താണു പറയേണ്ടതെന്നും പഠിപ്പിക്കേണ്ടതെന്നും എന്നോടു പറഞ്ഞിട്ടുണ്ട്.  0എന്‍റെ വചനങ്ങള്‍ തള്ളുകയും വിശ്വസിക്കാന്‍ മടിക്കുകയും ചെയ്യുന്നവനെ വിധിക്കാനൊരാളുണ്ട്. എന്‍റെ സന്ദേശങ്ങള്‍ അയാളെ അവസാനനാളില്‍ വിധിക്കും.' /“ആളുകളെ വിധിക്കാനല്ല അവരെ രക്ഷിക്കാനാണു ഞാനെത്തിയത്. അതിനാല്‍ എന്‍റെ വചനം കേട്ടിട്ടും അനുസരിക്കാതിരിക്കുന്നവരെ വിധിക്കുന്നതു ഞാനായിരിക്കില്ല.O .ഞാന്‍ പ്രകാശമാകുന്നു. ഞാന്‍ ഈ ലോകത്തിലേക്കു വന്നു. എന്നില്‍ വിശ്വസിക്കുന്നവന്‍ ഇരുട്ടിലുഴലാതിരിക്കാനാണു ഞാന്‍ വന്നത്.C -എന്നെക്കാണുന്നവന്‍ യഥാര്‍ത്ഥത്തില്‍ കാണുന്നത് എന്നെ അയച്ചവനെയാണ്.P ,അപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു, “എന്നില്‍ വിശ്വസിക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ എന്നെ അയച്ചവനെയാണു വിശ്വസിക്കുന്നത്.  +മനുഷ്യനില്‍നിന്നുള്ള മഹത്വമാണ് ദൈവത്തില്‍ നിന്നുള്ള മഹത്വത്തെക്കാള്‍ ഇവര്‍ ഇഷ്ടപ്പെടുന്നത്.}s *പക്ഷേ അനവധിപേര്‍ യേശുവില്‍ വിശ്വസിച്ചു. യെഹൂദനേതാക്കള്‍ പോലും അധികം പേരും വിശ്വസിച്ചു, എന്നാല്‍ പരീശന്മാരെ അവര്‍ ഭയന്നിരുന്നു. അതിനാലവര്‍ തങ്ങളുടെ വിശ്വാസത്തെപ്പറ്റി ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. യെഹൂദപ്പള്ളിയില്‍ നിന്നും പുറത്താക്കപ്പെടുമോ എന്നായിരുന്നു അവര്‍ക്കു ഭയം.;o )അവന്‍റെ മഹത്വം കണ്ടിട്ടുള്ളതുകൊണ്ടാണ് യെശയ്യാവ് ഇങ്ങനെ പറഞ്ഞത്.Y+ (“ദൈവം ആളുകളെ അന്ധരാക്കി. ദൈവം അവരുടെ മനസ്സ് കറുപ്പിച്ചു. അവര്‍ തങ്ങളുടെ കണ്ണുകള്‍ കൊണ്ടു കാണാതിരിക്കാനും മനസ്സുകൊണ്ട് ഒന്നും മനസ്സിലാക്കാതിരിക്കാനുമാണ് ദൈവം അതു ചെയ്തത്. അപ്പോള്‍ ഞാനവരെ സുഖപ്പെടുത്തും.” യെശയ്യാവ് 6:10wg 'ഇക്കാരണത്താല്‍ അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം യെശയ്യാവ് ഇങ്ങനെയും പറഞ്ഞു:2] &യെശയ്യാപ്രവാചകന്‍ പറഞ്ഞതങ്ങനെ സാര്‍ത്ഥകമാകുന്നതിന്: “കര്‍ത്താവേ, ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ആരു വിശ്വസിച്ചു? കര്‍ത്താവിന്‍റെ ശക്തി ആരു കണ്ടു?” യെശയ്യാവ് 53:1#? %ഇങ്ങനെ അനവധി അത്ഭുതങ്ങള്‍ യേശു പ്രവര്‍ത്തിച്ചു. ഇതെല്ലാം കണ്ടെങ്കിലും ആളുകള്‍ അവനില്‍ വിശ്വസിച്ചില്ല.hI $അതിനാല്‍ വെളിച്ചം നിങ്ങളുടെ പക്കലുള്ളപ്പോള്‍ അതിനെ വിശ്വസിക്കുക. അപ്പോള്‍ നിങ്ങള്‍ വെളിച്ചത്തിന്‍റെ പുത്രന്മാരാകും. ഇതെല്ലാം പറഞ്ഞു കഴിഞ്ഞ് യേശു അവിടം വിട്ടു. ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്തിടത്തേക്കാണ് യേശു പോയത്.hI #അപ്പോള്‍ യേശു പറഞ്ഞു, “കുറച്ചു സമയത്തേക്കു കൂടി മാത്രമേ പ്രകാശം നിങ്ങളോടൊത്തുണ്ടാകൂ. അതിനാല്‍ പ്രകാശമുള്ളപ്പോള്‍ നടക്കുക. അപ്പോള്‍ ഇരുട്ടു നിങ്ങളെ പിടിക്കില്ല. ഇരുട്ടില്‍ നടക്കുന്നവനു താനെവിടെയാണു പോകുന്നതെന്നറികയില്ല._7 "ആളുകള്‍ പറഞ്ഞു, “ക്രിസ്തു, എക്കാലവും ജീവിക്കുമെന്നാണല്ലോ ന്യായപ്രമാണം പറയുന്നത്. പിന്നെന്താണ് ‘മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണം’ എന്നു നീ പറയുന്നത്? ആരാണീ മനുഷ്യപുത്രന്‍?”U # !എന്തു തരത്തിലുള്ള മരണമാണ് തന്‍റേതെന്ന് അറിയിക്കാനാണ് യേശു ഇങ്ങനെ പറഞ്ഞത്., Q ഞാന്‍ ഭൂമിയില്‍ നിന്നും ഉയര്‍ത്തപ്പെടും. അതു സംഭവിക്കുന്പോള്‍ ഞാന്‍ എല്ലാവരെയും എന്നിലേക്കു കൊണ്ടുവരും.”  ലോകം വിധിക്കപ്പെടേണ്ട സമയമായി. ഇപ്പോള്‍ ഈ ലോകത്തിന്‍റെ ഭരണാധിപനായ പിശാച് പുറത്താക്കപ്പെടും.h I യേശു അവരോടു പറഞ്ഞു, “ആ ശബ്ദം എന്നെ ഉദ്ദേശിച്ചുള്ളതല്ല നിങ്ങള്‍ക്കുള്ളതായിരുന്നു.{ o അവിടെ നിന്നിരുന്നവര്‍ ആ ശബ്ദം കേട്ടു. അതൊരു ഇടിമുഴക്കമാണെന്നവര്‍ പറഞ്ഞു. പക്ഷേ മറ്റുള്ളവര്‍ പറഞ്ഞു, “ഒരു ദൂതന്‍ യേശുവിനോടു സംസാരിച്ചു.”$A പിതാവേ, അങ്ങയുടെ നാമം മഹത്വപ്പെടട്ടെ.” അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരശരീരി മുഴങ്ങി, “ഞാനതിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും അങ്ങനെ ചെയ്യും.”lQ “ഇപ്പോള്‍ ഞാനാകെ കുഴങ്ങുന്നു. ഞാനെന്തു പറയണം? ‘പീഢനത്തിന്‍റെ ഈ സമയത്തു നിന്ന് എന്നെ രക്ഷിച്ചാലും പിതാവേ,’ എന്നു പറയണോ? ഇല്ല, പീഢനങ്ങളേറ്റു വാങ്ങാനാണു ഞാന്‍ ഈ കാലത്തുതന്നെ വന്നത്.H  എന്നെ ശുശ്രൂഷിക്കുന്നവന്‍ എന്നെ അനുഗമിക്കണം. ഞാന്‍ പോകുന്നിടത്തൊക്കെ എന്‍റെ ദാസന്‍ എന്നോടൊപ്പം ഉണ്ടായിരിക്കും. എന്നെ ശുശ്രൂഷിക്കുന്നവരെ എന്‍റെ പിതാവ് ആദരിക്കും.zm സ്വന്തം ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടും. ഈ ലോകത്തിലെ സ്വന്തം ജീവിതം വെറുക്കുന്നവന്‍ അതു സൂക്ഷിക്കും. അവനു നിത്യജീവന്‍ ലഭിക്കും.1[ ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ഗോതന്പുമണി മണ്ണില്‍ വീണു നശിച്ചില്ലെങ്കില്‍ അത് എപ്പോഴും ഒരൊറ്റ വിത്തായിത്തന്നെ ഇരിക്കും. പക്ഷേ നശിച്ചാല്‍ അതു വളരുകയും അനേകം വിത്തുകള്‍ ഉല്പാദിപ്പിക്കുകയും ചെയ്യും.L യേശു അവരോടു പറഞ്ഞു, “ഇപ്പോഴാണു മനുഷ്യപുത്രന്‍ മഹത്വപ്പെടുവാനുള്ള സമയം.iK ഫിലിപ്പോസ്, അന്ത്രെയാസിനോട് ഇക്കാര്യം പറഞ്ഞു. അവരിരുവരും പോയി യേശുവിനോടും പറഞ്ഞു.%C അവര്‍ ഫിലിപ്പോസിന്‍റെ അടുത്തേക്കു പോയി. (ഗലീലയിലെ ബേഥ്സയിദായില്‍ നിന്നും വന്നവനാണ് ഫിലിപ്പോസ്.) യവനന്മാര്‍ പറഞ്ഞു, “പ്രഭോ, ഞങ്ങള്‍ക്ക് യേശുവിനെ കാണണം.”   ഏതാനും യവനന്മാരും അവിടെയുണ്ടായിരുന്നു. പെസഹാ ഉത്സവത്തിനു ആരാധനയ്ക്കു വന്നവരായിരുന്നു അവര്‍.P അതിനാല്‍ പരീശന്മാര്‍ പരസ്പരം പറഞ്ഞു, “ഇതാ, നമ്മുടെ പരിപാടികളൊന്നും നടക്കുന്നില്ല. എല്ലാവരും അവന്‍റെ അനുയായികളാകുന്നു.”]~3 യേശു ഈ അത്ഭുതം പ്രവര്‍ത്തിച്ചു എന്നു കേട്ട് അനവധി പേര്‍ യേശുവിനെ കാണാനിറങ്ങി.B}} ലാസറിനെ യേശു മരണത്തില്‍ നിന്നു ഉയര്‍ത്തുകയും അവനെ കല്ലറയില്‍നിന്നും പുറത്തു വിളിയ്ക്കുകയും ചെയ്ത സംഭവത്തിന് യേശുവിനോടൊപ്പം അനേകര്‍ സാക്ഷികളായിരുന്നു. ജനക്കൂട്ടം ഇപ്പോഴതെല്ലാമാണു മറ്റുള്ളവരോട് പറയുന്നത്.$|A യേശുവിന്‍റെ ശിഷ്യന്മാര്‍ക്ക് ആദ്യം ഇതൊന്നും മനസ്സിലായില്ല. പക്ഷേ യേശു മഹത്വത്തിലേക്കു ഉയര്‍ത്തപ്പെട്ടതിനു ശേഷം ഇതെല്ലാം അവനെപ്പറ്റി എഴുതപ്പെട്ടവയാണെന്ന് അവര്‍ക്ക് മനസ്സിലായി. അവനു വേണ്ടിയാണ് തങ്ങള്‍ എല്ലാം ചെയ്തതെന്നും അവര്‍ ഓര്‍മ്മിച്ചു.{) “സീയോന്‍ നഗരമേ ഭയപ്പെടേണ്ട! ഇതാ, നിന്‍റെ രാജാവ് വരുന്നു. കഴുതക്കുട്ടിയുടെ പുറത്തു കയറി!” സെഖര്യാവ് 9:9tza യേശു ഒരു കഴുതക്കുട്ടിയുടെ പുറത്തു കയറിയാണു പുറപ്പെട്ടത്. തിരുവെഴുത്തില്‍ പറയുന്പോലെ.(yI പനങ്കന്പുകളുമായി വന്ന അവര്‍ യേശുവിനെ സന്ധിക്കാന്‍ പുറത്തിറങ്ങി. അവര്‍ വിളിച്ചു പറഞ്ഞു, “അവനെ വാഴ്ത്തുക! സ്വാഗതം! കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ!” സങ്കീര്‍ത്തനങ്ങള്‍ 118:25-26 യിസ്രായേലിന്‍റെ രാജാവിനെ ദൈവം അനുഗ്രഹിക്കട്ടെ!x പിറ്റേന്ന് പെസഹാ ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം യേശു യെരൂശലേമിലേക്കു വരുന്നെന്നു കേട്ടു.w% ലാസര്‍ കാരണം അധികം യെഹൂദരും തങ്ങളുടെ നേതാക്കളെ വിട്ട് യേശുവിന്‍റെ അനുയായികളാകുന്നത്രേ. അതിനാലാണ് യെഹൂദനേതാക്കള്‍ ലാസറിനെ കൊല്ലാന്‍ ആലോചിച്ചത്.1v[ അതിനാല്‍ മഹാപുരോഹിതന്മാര്‍ ലാസറിനെ കൊല്ലാനും പരിപാടിയിട്ടു. u  യേശു ബേഥാന്യയിലുണ്ടെന്ന് യെഹൂദരിലധികം പേരും കേട്ടു. അതിനാലവര്‍ യേശുവിനെ കാണാനങ്ങോട്ടു പോയി. ലാസറിനെ കാണാനും കൂടിയാണ് അവര്‍ അങ്ങോട്ടു പോയത്. മരണത്തില്‍നിന്ന് യേശു ഉയര്‍ത്തിയ ആളാണ് ലാസര്‍.t പാവങ്ങള്‍ നിങ്ങള്‍ക്കിടയില്‍ എപ്പോഴുമുണ്ട്. എന്നാല്‍ ഞാന്‍ എന്നും നിങ്ങളോടൊത്തുണ്ടാവില്ല."~su യേശു പറഞ്ഞു, “അവളെ തടയരുത്, എന്‍റെ ശവസംസ്കാര ദിവസത്തിനായി അവള്‍ ഇതു ചെയ്തു എന്നിരിക്കട്ടെ.,rQ പക്ഷേ യൂദയ്ക്ക് പാവങ്ങളോട് യഥാര്‍ത്ഥ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. അവനൊരു കള്ളനായിരുന്നതു കൊണ്ടാണവനങ്ങനെ പറഞ്ഞത്. ശിഷ്യസംഘത്തിന്‍റെ പണപ്പെട്ടി സൂക്ഷിച്ചിരുന്നത് യൂദയായിരുന്നു. ഇടയ്ക്കിടെ അവനതില്‍ നിന്നും പണം മോഷ്ടിക്കുകയും ചെയ്തിരുന്നു.q7 “മുന്നൂറ് വെള്ളിക്കാശിനുള്ള സുഗന്ധതൈലമാണിത്. അതു വിറ്റ് ആ പണം പാവങ്ങള്‍ക്കു നല്‍കിയിരുന്നെങ്കില്‍.”epC യേശുവിന്‍റെ ശിഷ്യന്മാരിലൊരാളും പില്‍ക്കാലത്ത് അവനെ ഒറ്റിക്കൊടുത്തവനുമായ യൂദാ ഇസ്ക്കരിയോത്തും അവിടെയുണ്ടായിരുന്നു. മറിയയുടെ പ്രവൃത്തി അയാള്‍ക്കു പിടിച്ചില്ല. യൂദാ പറഞ്ഞു, O~|{ yXxwpvWtskq nmjihIgfcbaV`1^\8ZgXWUSPOQNLKJIFDCA@b?^=I;:986R33r2/,+)(&!$#F"!-u< { < (I ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. നിങ്ങള്‍ കരയുകയും ദുഃഖിതരാവുകയും ചെയ്യുമെങ്കിലും ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിക്കുമെങ്കിലും നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.{ശിഷ്യന്മാര്‍ക്കിതേപ്പറ്റി ചോദിക്കാന്‍ ആഗ്രഹമുണ്ടെന്ന് യേശു മനസ്സിലാക്കി. അതുകൊണ്ടവന്‍ അവരോടു പറഞ്ഞു, “അല്പനേരത്തിനു ശേഷം നിങ്ങളെന്നെ കാണില്ല. കുറച്ചു നേരംകൂടി കഴി ഞ്ഞാല്‍ പിന്നെ നിങ്ങളെന്നെ വീണ്ടും കാണും എന്നും ഞാന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥമാണോ നിങ്ങള്‍ പരസ്പരം ചോദിക്കുന്നത്?dAശിഷ്യന്മാര്‍ തമ്മില്‍ ചോദിച്ചു, “ഒരല്പ നേരം എന്നതിന് എന്താണര്‍ത്ഥം? അവനെന്താണു പറയുന്നതെന്ന് ഞങ്ങള്‍ക്കു മനസ്സിലാകുന്നില്ല.”jMഏതാനും ശിഷ്യന്മാര്‍ പരസ്പരം പറഞ്ഞു, “അല്പ സമയത്തിനു ശേഷം നിങ്ങളെന്നെ കാണില്ല. അല്പം കൂടി നേരം കഴിഞ്ഞാല്‍ നിങ്ങളെന്നെ വീണ്ടും കാണും എന്ന് യേശു പറഞ്ഞതിന്‍റെ അര്‍ത്ഥമെന്താണ്? എന്തെന്നാല്‍ ‘ഞാനെന്‍റെ പിതാവിന്‍റെ അടുത്തേയ്ക്കു പോകുന്നു’ എന്നു പറയുന്നതിനും എന്താണര്‍ത്ഥം?”"=“അല്പസമയത്തിനു ശേഷം നിങ്ങളെന്നെ കാണില്ല. അല്പം കൂടി നേരം കഴിഞ്ഞാല്‍ പിന്നെ നിങ്ങളെന്നെ വീണ്ടും കാണും.”; oപിതാവിനുള്ളവയെല്ലാം എന്‍റേതാണ്. അതുകൊണ്ടാണ് ആത്മാവ് എന്നില്‍ നിന്നെടുത്ത് നിങ്ങളോടു പറയുമെന്നു ഞാന്‍ പറഞ്ഞത്. #സത്യാത്മാവ് എന്നെ മഹത്വപ്പെടുത്തും. എങ്ങനെയെന്നോ? അവന്‍ എന്നില്‍ നിന്നെടുത്ത് അവ നിങ്ങളോടു പറയും.j M എന്നാല്‍ സത്യാത്മാവ് വരുന്പോള്‍ അവന്‍ നിങ്ങളെ പരിപൂര്‍ണ്ണമായ സത്യത്തിലേക്കു നയിക്കും. സത്യാത്മാവ് അവന്‍റെ തന്നെ വാക്കുകളല്ല പറയുന്നത്. അവന്‍ കേട്ടത് മാത്രം പറയും. സംഭവിക്കുവാന്‍ പോകുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളോടു പറയും.6 e “എനിക്കു നിങ്ങളോടു പറയാന്‍ ഇനിയും ഒരുപാടു കാര്യങ്ങളുണ്ട്. എന്നാല്‍ അതു താങ്ങാന്‍ നിങ്ങള്‍ക്കിപ്പോള്‍ ആവില്ല.e C ഈ ലോകത്തിന്‍റെ ഭരണാധികാരി വിധിക്കപ്പെട്ടു കഴിഞ്ഞതിനാല്‍ അവന്‍ ന്യായവിധിയെപ്പറ്റിയുള്ള സത്യം ലോകത്തിനു തെളിയിച്ചു കൊടുക്കും.7 അവര്‍ എന്നില്‍ വിശ്വസിക്കാത്തതു കൊണ്ട് പാപത്തെപ്പറ്റിയും ഞാന്‍ പിതാവിന്‍റെ അടുക്കലേക്കു പോവുകയും നിങ്ങളിനി എന്നെ കാണാതിരിക്കുകയും ചെയ്യുന്നതു കൊണ്ടു നീതിയെപ്പറ്റിയും അവര്‍ കുറ്റപ്പെടുത്തും.Q പാപത്തെ സംബന്ധിച്ചിടത്തോളം ലോകത്തിന്‍റെ തെറ്റ് അവന്‍ വെളിച്ചത്തു കൊണ്ടുവരും. കാരണം അവര്‍ എന്നില്‍ വിശ്വസിക്കുന്നില്ല.<qസഹായി വരുന്പോള്‍ അവന്‍ ലോകത്തിനു തെറ്റു പറ്റിയെന്നു തെളിയിക്കും.dAപക്ഷേ ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ഞാന്‍ ദൂരേക്കു പോകുന്നത് നിങ്ങള്‍ക്കു നല്ലതാണ്. കാരണം, ഞാന്‍ പോകുന്പോള്‍ സഹായിയെ ഞാന്‍ അയയ്ക്കും. ഞാന്‍ പോയില്ലെങ്കില്‍ അയാള്‍ വരില്ല.,Qഞാനിതെല്ലാം പറഞ്ഞതുകൊണ്ട് നിങ്ങളുടെ മനസ്സു നിറയെ ദുഃഖമാണ്.oWഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്‍റെ അടുത്തേക്കു മടങ്ങുന്നു. എന്നാല്‍ നിങ്ങളാരും എന്നോട് ‘നീ എവിടെപ്പോകുന്നു?’ എന്നു ചോദിക്കുന്നില്ല.,Qഇതെല്ലാം ഞാന്‍ നിങ്ങളോടിപ്പോള്‍ പറയുന്നു. അതുകൊണ്ട് ഇതെല്ലാം സംഭവിക്കുന്പോള്‍, ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു തന്നിരുന്നു എന്നു നിങ്ങള്‍ ഓര്‍ക്കും. “ആരംഭത്തില്‍ ഞാന്‍ നിങ്ങളോട് ഇതൊന്നും പറഞ്ഞില്ല, കാരണം ഞാനപ്പോള്‍ നിങ്ങളോടൊത്തുണ്ടായിരുന്നു.jMപിതാവിനെയും എന്നെയും അറിയാത്തതു കൊണ്ടാണ് ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.#?ആളുകള്‍ നിങ്ങളെ യെഹൂദപ്പള്ളിയില്‍നിന്നും ഇറക്കിവിട്ടേക്കാം. നിങ്ങളെ കൊല്ലുന്നത് ദൈവത്തിനു യാഗമര്‍പ്പിക്കലാണെന്ന് ആളുകള്‍ ചിന്തിക്കുന്ന സമയം വരും.k Q“ഞാനിതെല്ലാം നിങ്ങളോടു പറഞ്ഞത് ആരും നിങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാതിരിക്കാനാണ്.&~Eനിങ്ങളെപ്പറ്റിയും ആളുകളോടു പറയും. എന്തെന്നാല്‍ ആദ്യം മുതല്‍ക്കു തന്നെ നിങ്ങളെന്‍റെ കൂടെ ഉണ്ടായിരുന്നു.}5“ഞാന്‍ പിതാവില്‍ നിന്ന് സഹായിയെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. അതു പിതാവില്‍ നിന്നുള്ള സത്യത്മാവായിരിക്കും. അവന്‍ വരുന്പോള്‍ എന്നെപ്പറ്റി പറയും.5|cഅവരുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നത് സത്യാമാകാനാണിങ്ങനെ സംഭവിച്ചത് ‘അവരെന്നെ അകാരണമായി വെറുത്തു.’){Kമറ്റാരും ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് ഞാന്‍ അവരുടെയിടയില്‍ ചെയ്തത്. ഞാനതൊന്നും ചെയ്തിരുന്നില്ലെങ്കില്‍ അവര്‍ക്കു പാപം ഉണ്ടാവുകയില്ലായിരുന്നു. എന്നാല്‍ ഞാന്‍ ചെയ്തതൊക്കെ അവര്‍ കണ്ടു. എന്നിട്ടും അവര്‍ എന്നെയും എന്‍റെ പിതാവിനെയും വെറുക്കുന്നു.2z]എന്നെ വെറുക്കുന്ന ഏതൊരുവനും എന്‍റെ പിതാവിനെയും വെറുക്കുന്നു.(yIഞാന്‍ വന്ന് ലോകരോടു സംസാരിച്ചിരുന്നില്ലെങ്കില്‍ അവര്‍ക്കു പാപത്തിന്‍റെ കുറ്റഭാരം ഉണ്ടാകുകയില്ലായിരുന്നു. പക്ഷേ ഞാന്‍ അവരോടു സംസാരിച്ചു കഴിഞ്ഞു. അതുകൊണ്ട് അവര്‍ക്ക് പാപത്തില്‍ നിന്ന് ഒഴികഴിവില്ല.)xKആളുകള്‍ ഞാന്‍ കാരണം നിങ്ങളോട് ഇങ്ങനെയെല്ലാം ചെയ്യും. എന്തുകൊണ്ടെന്നാല്‍ എന്നെ അയച്ചവനെ അവര്‍ക്കറിയില്ല.Bw}ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതന്ന പാഠം ഓര്‍മ്മിക്കുക: ഒരു ദാസനും യജമാനനെക്കാള്‍ ശ്രേഷ്ഠനല്ല. ആളുകള്‍ എന്നെ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ അതു നിങ്ങളോടും ചെയ്യും. എന്‍റെ വചനങ്ങള്‍ അവര്‍ അനുസരിച്ചിരുന്നുവെങ്കില്‍ നിങ്ങളുടെ വചനങ്ങളെയും അവര്‍ അനുസരിക്കും.hvIനിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍ ആയിരുന്നെങ്കില്‍ സ്വന്തം ആളുകളെ സ്നേഹിക്കുന്നതു പോലെ ലോകം നിങ്ങളെയും സ്നേഹിച്ചേനെ. പക്ഷെ ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു ലോകത്തില്‍നിന്നും മാറ്റി നിര്‍ത്തി. അങ്ങനെ നിങ്ങള്‍ ഈ ലോകത്തില്‍ ഉള്‍പ്പെടാത്തതിനാലാണ് അവര്‍ നിങ്ങളെ വെറുത്തത്._u7“ലോകം നിങ്ങളെ വെറുക്കുന്നുവെങ്കില്‍, ഓര്‍മ്മിക്കുക ലോകം എന്നെ ആദ്യം വെറുത്തു.xtiഇതെന്‍റെ കല്പനയാണ്. പരസ്പരം സ്നേഹിക്കുക.as;നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തതല്ല. ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തതാണ്. പോയി ഫലം സൃഷ്ടിക്കുക, അപ്പോള്‍ നിങ്ങളുടെ ഫലം ജീവിതത്തില്‍ തുടരും. അപ്പോള്‍ പിതാവ് നിങ്ങള്‍ എന്‍റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും നിങ്ങള്‍ക്കു നല്‍കും.~ruഞാനിപ്പോള്‍ നിങ്ങളെ ദാസരെന്നു വിളിക്കുന്നില്ല. യജമാനനെന്താണു ചെയ്യുന്നതെന്നു ദാസനറിയുന്നില്ല. എന്നാല്‍ ഞാന്‍ നിങ്ങളെ സ്നേഹിതരെന്നു വിളിച്ചിരിക്കുന്നു. കാരണം, എന്‍റെ പിതാവില്‍ നിന്നു കേട്ടതൊക്കെ ഞാന്‍ നിങ്ങളെ അറിയിച്ചു കഴിഞ്ഞു.Aq{ഞാന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളെന്‍റെ സുഹൃത്തുക്കളാണ്.upc കൂട്ടുകാര്‍ക്കുവേണ്ടി മരിക്കുകയാണ് ഒരാള്‍ക്കു കാണിക്കാവുന്ന ഏറ്റവും മഹത്തായ സ്നേഹം. o ഞാന്‍ നിങ്ങള്‍ക്കു തരുന്ന കല്പന ഇതാണ്. ഞാന്‍ നിങ്ങളെ സ്നേഹിച്ചതു പോലെ പരസ്പരം സ്നേഹിക്കുവിന്‍.#n? എനിക്കുള്ള അതേ ആഹ്ലാദം നിങ്ങള്‍ക്കും ഉണ്ടാകാനാണിതെല്ലാം നിങ്ങളോടു ഞാന്‍ പറഞ്ഞത്. നിങ്ങളുടെ ആഹ്ലാദം സന്പൂര്‍ണ്ണമായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.m ഞാനെന്‍റെ പിതാവിന്‍റെ കല്പനകള്‍ അനുസരിക്കുകയും അവന്‍റെ സ്നേഹത്തില്‍ വസിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എന്‍റെ കല്പനകള്‍ അനുസരിച്ചാല്‍ നിങ്ങള്‍ എന്‍റെ സ്നേഹത്തിനു തുടര്‍ച്ചയായി പാത്രമാകും.ly പിതാവ് എന്നെ സ്നേഹിക്കുന്ന പോലെ ഞാന്‍ നിങ്ങളെ സ്നേഹിച്ചു. എന്‍റെ സ്നേഹത്തില്‍ വാസം തുടരുക..kUകൂടുതല്‍ ഫലമുണ്ടാക്കി നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്നു തെളിയിക്കുക. അതെന്‍റെ പിതാവിനെ മഹത്വപ്പെടുത്തും.mjS“എന്നില്‍ വസിക്കുകയും എന്‍റെ വചനങ്ങള്‍ പിന്തുടരുകയും ചെയ്യുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്തും സാധിച്ചു കിട്ടും.i എന്നില്‍ വസിക്കാനാവാത്തവന്‍ മുറിച്ചെറിയപ്പെട്ട ചില്ലയ്ക്കു സമമാണ്. ആ ചില്ല കരിഞ്ഞു പോകും. ഉണങ്ങിയ ചില്ലകള്‍ ശേഖരിച്ച് ആളുകള്‍ തീയിലെറിയും. h“ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ ചില്ലകളുമാണ്. ഒരുത്തന്‍ എന്നില്‍ വസിക്കുകയും ഞാന്‍ അവനില്‍ വസിക്കുകയും ചെയ്താല്‍ ഏറെ ഫലം ഉളവാക്കും. പക്ഷേ എന്നെക്കൂടാതെ അയാള്‍ക്ക് ഒന്നും ചെയ്യാനാവില്ല.bg=എന്നില്‍ തുടര്‍ന്നു വസിക്കുക, ഞാന്‍ നിങ്ങളിലും വസിക്കും. ഒരു ശാഖയ്ക്കും തനിയെ കായ്ക്കാനാവില്ല. അത് മുന്തിരിവള്ളിയുടെ ശാഖയായിരിക്കണം. അതുപോലെയാണു നിങ്ങളും. നിങ്ങള്‍ക്കു തനിയെ കായ്ക്കാനാവില്ല. നിങ്ങള്‍ എന്നില്‍ വസിക്കണം.fഞാന്‍ നിങ്ങളോടു പറഞ്ഞ വചനങ്ങള്‍ മൂലം നിങ്ങള്‍ നേരത്തെതന്നെ വൃത്തിയാക്കപ്പെട്ടിരിക്കുന്നു.eഫലം ഉണ്ടാകാത്ത എന്‍റെ എല്ലാ ശാഖകളും അവന്‍ മുറിച്ചു കളയുന്നു. കായ്ക്കുന്ന എല്ലാ ശാഖകളും കൂടുതല്‍ കായ്ക്കുന്നതിന് അവന്‍ വെട്ടിയൊതുക്കുന്നു.hd Kയേശു പറഞ്ഞു, “ഞാന്‍ യഥാര്‍ത്ഥ മുന്തിരിവള്ളിയാകുന്നു. എന്‍റെ പിതാവ് തോട്ടക്കാരനും.cപക്ഷേ ഞാനെന്‍റെ പിതാവിനെ സ്നേഹിക്കുന്നുവെന്ന് ലോകം അറിയണം. അതിനായി പിതാവ് കല്പിച്ചതുപോലെ ഞാന്‍ ചെയ്യുന്നു. “വരൂ, നമുക്കിവിടം വിട്ടുപോകാം.”?bwഞാനിനി അധികം നേരം നിങ്ങളോടു സംസാരിക്കയില്ല. ഈ ലോകത്തിന്‍റെ ഭരണാധിപന്‍ വരുന്നു. അവന് എന്‍റെമേല്‍ ഒരു ശക്തിയുമില്ല.0aYഇതു സംഭവിക്കും മുന്പ് ഞാനിപ്പോള്‍ നിങ്ങളോടു പറയുന്നു. അപ്പോള്‍ ഇതു സംഭവിക്കുന്പോള്‍ നിങ്ങള്‍ വിശ്വസിക്കും.~`uഞാന്‍ നിങ്ങളോടു പറഞ്ഞതു കേട്ടല്ലോ, ‘ഞാന്‍ പോകുന്നു. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് മടങ്ങിവരും.’ നിങ്ങളെന്നെ സ്നേഹിച്ചിരുന്നുവെങ്കില്‍ ഞാന്‍ പിതാവിലേക്കു മടങ്ങുന്നതില്‍ നിങ്ങള്‍ സന്തോഷിക്കും. കാരണം പിതാവ് എന്നേക്കാള്‍ ശ്രേഷ്ഠനാണ്._w“ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. ഞാന്‍ തരുന്നത് എന്‍റെ തന്നെ സമാധാനമാണ്. ലോകം ചെയ്യുന്നതില്‍നിന്നും വ്യത്യസ്തമായ മാര്‍ഗ്ഗത്തിലാണ് ഞാന്‍ സമാധാനം തരുന്നത്. അതിനാല്‍ നിങ്ങളുടെ ഹൃദയത്തെ വിഷമിപ്പിക്കരുത്. ഭയപ്പെടേണ്ട.'^Gപക്ഷേ സഹായി നിങ്ങളെ എല്ലാം പഠിപ്പിക്കും. ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങളെല്ലാം ഓര്‍മ്മിക്കാന്‍ സഹായി നിങ്ങള്‍ക്കു കാരണമാകും. പിതാവ് എന്‍റെ നാമത്തില്‍ അയയ്ക്കുന്ന പരിശുദ്ധാത്മാവായിരിക്കും ആ സഹായി.G]“ഞാന്‍ നിങ്ങളോടൊത്ത് ഉണ്ടായിരുന്ന കാലത്ത് ഞാനിതെല്ലാം പറഞ്ഞിരുന്നു.c\?എന്നാല്‍ എന്നെ സ്നേഹിക്കാത്തവന്‍ എന്‍റെ വചനങ്ങള്‍ അനുസരിക്കയില്ല. നിങ്ങള്‍ കേള്‍ക്കുന്ന എന്‍റെ വചനങ്ങളൊന്നും എന്‍റേതല്ല. അതെല്ലാം എന്നെ അയച്ച എന്‍റെ പിതാവില്‍ നിന്നും ആണ്.M[യേശു മറുപടി പറഞ്ഞു, “എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനങ്ങള്‍ അനുസരിക്കും. എന്‍റെ പിതാവ് അവനെ സ്നേഹിക്കും. ഞാനും എന്‍റെ പിതാവും അവനിലേക്കു വന്ന് അവനോടൊത്തു വസിക്കും.SZഅപ്പോള്‍ യൂദാ(യൂദാ ഇസ്കര്യോത്ത് അല്ല) ചോദിച്ചു, “പക്ഷേ കര്‍ത്താവേ, എന്തുകൊണ്ടാണ് നീ നിന്നെത്തന്നെ ഞങ്ങള്‍ക്കു കാട്ടുകയും ലോകത്തിനു കാട്ടാതിരിയ്ക്കുകയും ചെയ്യുന്നത്?”Y5എന്‍റെ കല്പനകള്‍ അറിഞ്ഞ് അവ അനുസരിക്കുന്നവന്‍ എന്നെ യഥാര്‍ത്ഥത്തിലും സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുന്നവനെ എന്‍റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കും. ഞാനവന് എന്നെ കാട്ടിക്കൊടുക്കും.”!X;ആ ദിവസം ഞാന്‍ പിതാവിലുണ്ടെന്ന് നിങ്ങളറിയും. നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും ഉണ്ടെന്ന് നിങ്ങളറിയും.WW'അല്പസമയം കൂടി കഴിഞ്ഞാല്‍ ലോകം എന്നെ കാണുകയില്ല. പക്ഷേ നിങ്ങള്‍ എന്നെക്കാണും. ഞാന്‍ ജീവിക്കുന്നതിനാല്‍ നിങ്ങളും ജീവിക്കും.=Vs“അപ്പനമ്മമാരില്ലാത്ത കുട്ടികളെപ്പോലെ ഞാന്‍ നിങ്ങളെ ഒറ്റയ്ക്ക് ഉപേക്ഷിക്കില്ല. ഞാന്‍ നിങ്ങളിലേക്കു മടങ്ങിവരും.U/ആ സഹായി സത്യത്തിന്‍റെ ആത്മാവായിരിക്കും. ലോകത്തിന് അവനെ സ്വീകരിക്കാനാവില്ല. കാരണം ലോകം അവനെ കാണുകയോ അറിയുകയോ ഇല്ല. എന്നാല്‍ നിങ്ങള്‍ അവനെ അറിയുന്നു. അവന്‍ നിങ്ങളോടൊപ്പവും നിങ്ങളിലും വസിക്കുന്നു.jTMമറ്റൊരു സഹായിയെക്കൂടി അയയ്ക്കാന്‍ ഞാന്‍ പിതാവിനോട് അഭ്യര്‍ത്ഥിക്കും. ആ സഹായിയെ എന്നെന്നേയ്ക്കുമായി അവന്‍ നിങ്ങള്‍ക്കു നല്‍കും.FS“നിങ്ങളെന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കല്പനകള്‍ അനുസരിക്കണം.DRഎന്‍റെ നാമത്തില്‍ നിങ്ങളെന്തെങ്കിലും ചോദിച്ചാല്‍ ഞാനതു നിറവേറ്റും.Q എന്‍റെ നാമത്തില്‍ നിങ്ങളെന്തെങ്കിലും ആവശ്യപ്പെട്ടാല്‍ ഞാനതു നിങ്ങള്‍ക്കായി ചെയ്യും. അപ്പോള്‍ പിതാവിന്‍റെ മഹത്വം പുത്രനിലൂടെ കാണിക്കപ്പെടും.gPG ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. എന്നില്‍ വിശ്വസിക്കുന്നവന് ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യാനാവും. അതെ, ഞാന്‍ ചെയ്തതിനെക്കാള്‍ വലിയ പ്രവൃത്തികള്‍ പോലും അവന്‍ ചെയ്യും. എന്തുകൊണ്ടെന്നാല്‍ ഞാന്‍ പിതാവിലേക്കു പോകുന്നു./OW എന്‍റെ പിതാവ് എന്നിലും ഞാന്‍ പിതാവിലും വസിക്കുന്നു എന്നു ഞാന്‍ പറയുന്നതു വിശ്വസിക്കുക. അല്ലെങ്കില്‍ എന്‍റെ അത്ഭുതപ്രവര്‍ത്തികള്‍ നിമിത്തം വിശ്വസിക്കുക.EN ഞാന്‍ പിതാവിലും പിതാവ് എന്നിലുമുണ്ടെന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നുണ്ടോ? ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങളൊന്നും എന്നില്‍ നിന്നും വന്നതല്ല. പിതാവ് എന്നില്‍ വസിച്ച് അവന്‍റെ ജോലികള്‍ ചെയ്യുന്നു.ZM- യേശു മറുപടി പറഞ്ഞു, “ഫിലിപ്പോസേ, ഞാന്‍ ഇത്രയും കാലം നിങ്ങളോടൊത്തുണ്ടായിരുന്നു. അതിനാല്‍ നിങ്ങളെന്നെ അറിയണം. എന്നെ കണ്ടവന്‍ പിതാവിനെയും കണ്ടിട്ടുണ്ട്. പിന്നെന്താണ്, ‘ഞങ്ങള്‍ക്കു പിതാവിനെ കാണിച്ചു തരൂ’ എന്നു പറയുന്നത്?.LUഫിലിപ്പോസ് യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ, ഞങ്ങള്‍ക്കു പിതാവിനെ കാണിച്ചു തന്നാലും. ഞങ്ങള്‍ക്കതു മതിയാകും.”6Keനിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്നെ അറിഞ്ഞെങ്കില്‍ എന്‍റെ പിതാ വിനെയും അറിയണം. എന്നാലിപ്പോള്‍ നിങ്ങള്‍ക്ക് എന്‍റെ പിതാവിനെ അറിയാം. നിങ്ങളവനെ കണ്ടിട്ടുമുണ്ട്.”J#യേശു മറുപടി പറഞ്ഞു, “വഴിയും സത്യവും ജീവനും ഞാനാകുന്നു. പിതാവിലേക്കുള്ള ഏകമാര്‍ഗ്ഗം എന്നിലൂടെയാണ്.EIതോമസ് പറഞ്ഞു, “നീ പോകുന്നത് എവിടേക്കാണെന്നു ഞങ്ങള്‍ക്കറിയില്ല കര്‍ത്താവേ. പിന്നെങ്ങനെ ഞങ്ങള്‍ക്കു വഴിയറിയാനാവും?”H/ഞാന്‍ പോകുന്നിടത്തേയ്ക്കുള്ള വഴി നിങ്ങള്‍ക്കറിയാം.”.GUഅവിടെ നിങ്ങള്‍ക്കൊരിടമുണ്ടാക്കിയിട്ട് ഞാന്‍ തിരിച്ചു വരാം. ഞാനുള്ള സ്ഥലത്ത് നിങ്ങളും ഉണ്ടായിരിക്കേണ്ടതിനായി, അപ്പോള്‍ നിങ്ങളെ എന്നോടൊപ്പം കൊണ്ടുപോകും.oFWഎന്‍റെ പിതാവിന്‍റെ വസതിയില്‍ അനേകം മുറികളുണ്ട്. അങ്ങനെ ഇല്ലായിരുന്നുവെങ്കില്‍ ഇതൊന്നും ഞാന്‍ നിങ്ങളോടു പറയുകയില്ലായിരുന്നു. നിങ്ങള്‍ക്കവിടെ ഒരിടമുണ്ടാക്കാന്‍ ഞാന്‍ പോകുന്നു.E )യേശു പറഞ്ഞു, “നിങ്ങളുടെ ഹൃദയത്തെ വിഷമിപ്പിക്കരുത്. ദൈവത്തില്‍ വിശ്വസിക്കുക. എന്നിലും വിശ്വസിക്കുക.dDA &യേശു മറുപടി പറഞ്ഞു, “യഥാര്‍ത്ഥത്തില്‍ നിനക്ക് നിന്‍റെ ജീവന്‍ എനിക്കായി തരുവാന്‍ കഴിയുമോ? ഞാന്‍ നിന്നോടു സത്യമായി പറയട്ടെ. കോഴി കൂകും മുന്പ് മൂന്നു തവണ നീയെന്നെ തള്ളിപ്പറയും.” L}{yxAutrUq7omlj&gedcba_m^\ZOY.VOSPNMLLKHIHVEDlBf@+>= :97643210T.-,,&*)'%$6"t!6X_The3? 3 IE^%പീലാത്തൊസ് പറഞ്ഞു, “അപ്പോള്‍ നീയൊരു രാജാവാണ്. യേശു പറഞ്ഞു, “ഞാന്‍ രാജാവാണെന്നു താങ്കള്‍ പറയുന്നു. അതു ശരിയാണ്. ഞാന്‍ ജനിച്ചത് ഇതിനാണ്. സത്യം ജനങ്ങളെ സാക്ഷ്യപ്പെടുത്താന്‍. അതിനാണു ഞാന്‍ ഈ ലോകത്തില്‍ വന്നത്. സത്യത്തില്‍ നിന്നുള്ളവരെല്ലാം എന്നെ ശ്രവിക്കുന്നു.”u]c$യേശു പറഞ്ഞു, “എന്‍റെ രാജ്യം ഈ ലോകത്തിന്‍റേതല്ല. അത് ഈ ലോകത്തിന്‍റേത് ആയിരുന്നുവെങ്കില്‍ ഞാന്‍ യെഹൂദരുടെ കയ്യില്‍ ഏല്പിക്കപ്പെടാതിരിക്കാന്‍ എന്‍റെ ദാസന്മാര്‍ പൊരുതുമായിരുന്നു. എന്നാല്‍ എന്‍റെ രാജ്യം മറ്റൊരിടത്തു നിന്നുമാണ്.”G\#പീലാത്തൊസ് പറഞ്ഞു, “ഞാന്‍ ഒരു യെഹൂദനല്ല. നിന്‍റെ തന്നെ ആളുകളും മഹാപുരോഹിതന്മാരും ആണ് നിന്നെ പിടിച്ചു കൊണ്ടുവന്ന് എന്നെ ഏല്പിച്ചത്. എന്താണു നിന്‍റെ മേലുള്ള ആരോപണം?”[%"യേശു പറഞ്ഞു, “ഇത് താങ്കളുടെ സ്വന്തം ചോദ്യമാണോ? അതോ മറ്റാരെങ്കിലും താങ്കളോട് എന്നെപ്പറ്റി പറഞ്ഞതോ?”Z !അപ്പോള്‍ പീലാത്തൊസ് കൊട്ടാരത്തിനുള്ളിലേക്കു മടങ്ങിപ്പോയി. അദ്ദേഹം യേശുവിനെ വിളിച്ചു. അദ്ദേഹം യേശുവിനോടു ചോദിച്ചു, “നീ യെഹൂദരുടെ രാജാവാണോ?”8Yi (താനെങ്ങനെ മരിക്കും എന്ന് യേശു മുന്പു പറഞ്ഞതു യാഥാര്‍ത്ഥ്യമായി.)LXപീലാത്തൊസ് പറഞ്ഞു, “നിങ്ങള്‍ യെഹൂദര്‍ ഇവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണമനുസരിച്ച് ശിക്ഷ വിധിക്കുവിന്‍.” യെഹൂദര്‍ പറഞ്ഞു, “എന്നാല്‍ ഒരാളെ വധശിക്ഷയ്ക്കു വിധിക്കാന്‍ അങ്ങയുടെ നിയമം ഞങ്ങളെ അനുവദിക്കുന്നില്ല.”pWYയെഹൂദര്‍ പറഞ്ഞു, “അവന്‍ ഒരു കുറ്റവാളിയാണ്. അതുകൊണ്ടാണവനെ ഞങ്ങള്‍ അങ്ങയെ ഏല്പിച്ചത്.”cV?അതിനാല്‍ പീലാത്തൊസ് പുറത്ത് യെഹൂദരുടെ അടുത്തേക്കു വന്നു. അദ്ദേഹം ചോദിച്ചു, “ഈ മനുഷ്യനെതിരെയുള്ള നിങ്ങളുടെ കുറ്റാരോപണം എന്ത്?”GUഅനന്തരം യെഹൂദന്മാര്‍ യേശുവിനെ കയ്യഫാവിന്‍റെ കൊട്ടാരത്തില്‍നിന്നും ഗവര്‍ണ്ണരുടെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. അതു പുലര്‍ച്ചെയായിരുന്നു. യെഹൂദര്‍ വസതിക്കുള്ളില്‍ കടന്നില്ല. പെസഹാ ഭക്ഷിക്കേണ്ടിയിരുന്നതു കൊണ്ട് അവര്‍ സ്വയം അശുദ്ധരാകാന്‍ ഇഷ്ടപ്പെട്ടില്ല.Twപക്ഷേ പത്രൊസ് വീണ്ടും പറഞ്ഞു, “ഇല്ല, ഞാനവനോടൊത്ത് ഉണ്ടായിരുന്നില്ല. അപ്പോള്‍ ഒരു കോഴി കൂകി. S9മഹാപുരോഹിതന്‍റെ ദാസന്മാരില്‍ ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. പത്രൊസ് ചെവി മുറിച്ചവന്‍റെ ബന്ധുവാണയാള്‍. അയാള്‍ പറഞ്ഞു, “നിന്നെ ഞാന്‍ പൂന്തോട്ടത്തില്‍ വച്ച് അവനോടൊത്ത് കണ്ടിട്ടുള്ളതായി തോന്നുന്നു.”DRശിമോന്‍ പത്രൊസ് നിന്നുകൊണ്ട് തീ കായുകയായിരുന്നു. മറ്റുള്ളവര്‍ പത്രൊസിനോടു ചോദിച്ചു, “നീ അവന്‍റെ ശിഷ്യന്മാരില്‍ ഒരുത്തനല്ലേ?” പക്ഷേ പത്രൊസ് പറഞ്ഞു, “അല്ല, ഞാനല്ല.”Qഅതിനാല്‍ ഹന്നാവ് യേശുവിനെ കയ്യഫാവിന്‍റെ അടുത്തേക്ക് അയച്ചു. യേശു അപ്പോഴും ബന്ധിതനായിരുന്നു.0PYയേശു മറുപടി പറഞ്ഞു, “തെറ്റെന്തെങ്കിലും പറഞ്ഞെങ്കില്‍ ആ തെറ്റ് എന്താണെന്ന് ഇവിടെയുള്ളവരോട് പറയുക. പക്ഷേ ശരിയാണെങ്കില്‍ പിന്നെ നീയെന്തിനാണെന്നെ ഇടിച്ചത്?”AO{യേശു ഇതു പറഞ്ഞപ്പോള്‍ കാവല്‍ക്കാരില്‍ ഒരുവന്‍ അവനെ ഇടിച്ചു. അയാള്‍ പറഞ്ഞു, “മഹാപുരോഹിതനോട് ഇങ്ങനെ സംസാരിക്കരുത്.”hNIപിന്നെന്താണെന്നെ നിങ്ങള്‍ ചോദ്യം ചെയ്യുന്നത്? എന്‍റെ വചനങ്ങള്‍ കേട്ടവരോട് ചോദിക്കുക. അവര്‍ക്കറിയാം ഞാന്‍ എന്താണു പറഞ്ഞതെന്ന്.”nMUയേശു മറുപടി പറഞ്ഞു, “ഞാനെപ്പോഴും ആളുകളോട് തുറന്നു സംസാരിച്ചിരുന്നു. യെഹൂദപ്പള്ളിയിലും ദൈവാലയങ്ങളിലും ഇരുന്നാണ് ഞാന്‍ പഠിപ്പിക്കാറ്. യെഹൂദരെല്ലാം അവിടെ കൂടാറുണ്ടായിരുന്നു. ഒരിക്കലും ഞാന്‍ ഒന്നും രഹസ്യമായി പറഞ്ഞിരുന്നില്ല.:Lmമഹാപുരോഹിതന്‍ യേശുവിനോട് അവന്‍റെ ശിഷ്യന്മാരെപ്പറ്റി ചോദിച്ചു. യേശു പഠിപ്പിച്ച കാര്യങ്ങളെപ്പറ്റിയും ചോദിച്ചു.>Kuതണുപ്പായിരുന്നതിനാല്‍ ദാസന്മാരും കാവല്‍ക്കാരും തീ കൂട്ടിയിരുന്നു. അവരതിനു ചുറ്റുമിരുന്നു ചൂടുപിടിക്കുകയായിരുന്നു. പത്രൊസ് അവരോടൊത്തു നില്‍ക്കുകയായിരുന്നു.MJവാതില്‍ക്കലെ ദാസി പത്രൊസിനോടു ചോദിച്ചു, “നീയും, ആ മനുഷ്യന്‍റെ ശിഷ്യന്മാരിലൊരുത്തനല്ലേ?” പത്രൊസ് പറഞ്ഞു, “അല്ല, ഞാനല്ല.”I)പക്ഷേ പത്രൊസ് വാതിലിനടുത്ത് വെളിയില്‍ നിന്നതേയുള്ളൂ. മഹാപുരോഹിതനെ അറിയാവുന്ന ശിഷ്യന്‍ പുറത്തേക്കു വന്നു. വാതില്‍ തുറന്ന ദാസിയോട് അയാള്‍ സംസാരിച്ചു. എന്നിട്ടയാള്‍ പത്രൊസിനെ അകത്തേക്കു കടത്തി.tHaശിമോന്‍ പത്രൊസും യേശുവിന്‍റെ മറ്റൊരു ശിഷ്യനും യേശുവിനോടൊത്തു പോയി. മറ്റേ ശിഷ്യനു മഹാപുരോഹിതനെ അറിയാമായിരുന്നു. അതിനാലയാള്‍ യേശുവിനോടൊത്തു മഹാപുരോഹിതന്‍റെ വീട്ടുമുറ്റം വരെ പോയി.sG_എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിക്കുന്നതാവാം നല്ലതെന്ന് ഇയാളാണ് യെഹൂദരോട് പറഞ്ഞത്.F അവര്‍ അവനെ ആദ്യം ഹന്നാവിന്‍റെ മുന്പില്‍ കൊണ്ടുവന്നു. കയ്യഫാവിന്‍റെ അമ്മായിയപ്പനായിരുന്നു ഹന്നാവ്. ആ വര്‍ഷത്തെ മഹാപുരോഹിതനായിരുന്നു കയ്യഫാവ്.E} ഭടന്മാരും അവരുടെ തലവനും യെഹൂദകാവല്‍ക്കാരും ചേര്‍ന്ന് യേശുവിനെ പിടിച്ചുകെട്ടി തടവിലാക്കി.dDA യേശു പത്രൊസിനോടു പറഞ്ഞു, “പത്രൊസേ, നിന്‍റെ വാള് തിരികെ ഉറയിലിടുക. പിതാവ് എനിക്കു തന്ന കഷ്ടതയുടെ പാനപാത്രം ഞാന്‍ വാങ്ങിയേ പറ്റൂ.”)അവര്‍ പറഞ്ഞു, “നസറായനായ യേശുവിനെ.” യേശു പറഞ്ഞു, “ഞാനാണ് യേശു.” (യേശുവിനെതിരെ തിരിഞ്ഞ യൂദായും അവരോടൊപ്പം നില്പുണ്ടായിരുന്നു.)f=Eതനിക്കു സംഭവിക്കാന്‍പോകുന്നതെല്ലാം യേശുവിന് അറിയാമായിരുന്നു. യേശു പുറത്തേക്കിറങ്ങി ചോദിച്ചു, “നിങ്ങള്‍ ആരെയാണു നോക്കുന്നത്?”(<Iഅതിനാല്‍ യൂദാ ഒരു സംഘം ഭടന്മാരെ അങ്ങോട്ടു കൊണ്ടുവന്നു. മഹാപുരോഹിതന്മാരും പരീശന്മാരും നിയോഗിച്ച ഏതാനും കാവല്‍ക്കാരും അവനോടൊത്തുണ്ടായിരുന്നു. അവര്‍ വിളക്കുകളും പന്തങ്ങളും ആയുധങ്ങളും എടുത്തിരുന്നു.=;sയേശു പലപ്പോഴും അവന്‍റെ ശിഷ്യന്മാരുമായി അവിടെ ഒത്തുകൂടാറുണ്ടായിരുന്നതിനാല്‍ യൂദയ്ക്ക് ആ സ്ഥലം അറിയാമായിരുന്നു.: )പ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ യേശു ശിഷ്യന്മാരോടൊത്ത് അവിടം വിട്ടു. അവര്‍ കെദ്രോന്‍ താഴ്വര കടന്നു. താഴ്വരയുടെ മറുവശത്ത് ഒലിവുമരങ്ങളുടെ ഒരു തോട്ടമുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും അങ്ങോട്ടു പോയി.a9;അങ്ങ് എങ്ങനെയാണെന്നു ഞാനവരെ പഠിപ്പിച്ചു. തുടര്‍ന്നും ഞാനവരെ പഠിപ്പിക്കും. അപ്പോള്‍ നിനക്ക് എന്നോടുള്ളതുപോലുള്ള സ്നേഹം അവര്‍ക്കുമുണ്ടാകും. ഞാനവരില്‍ വസിക്കുകയും ചെയ്യും.”58cപിതാവേ, നീയാണു നീതിമാന്‍. ലോകം നിന്നെ അറിയുന്നില്ലെങ്കിലും ഞാനറിയുന്നു. ഇവര്‍ക്കറിയാം എന്നെ നീ അയച്ചതാണെന്ന്.77g“പിതാവേ, ഞാന്‍ എവിടെ ആയിരുന്നാലും എന്നോടൊപ്പം നീ എനിക്കു തന്നവരായ ഇവരും ഉണ്ടാകേണമേ. അങ്ങനെ അവര്‍ക്കു എന്‍റെ മഹത്വം കാണാമല്ലോ. ലോകസൃഷ്ടിക്കു മുന്പു തന്നെ എന്നോടുള്ള സ്നേഹം മൂലം നീ എനിക്കു തന്നതാണ് ഈ മഹത്വം.6}ഞാന്‍ അവരിലുണ്ടാകും. നീ എന്നിലും. അങ്ങനെ അവര്‍ പൂര്‍ണ്ണമായും ഒന്നാകും. അപ്പോള്‍ ലോകം അറിയും നീ എന്നെ അയച്ചുവെന്ന്. എന്നെ നീ സ്നേഹിച്ചതുപോലെ ഈ മനുഷ്യരെയും നീ സ്നേഹിച്ചുവെന്ന് ലോകം അറിയും. 5 നീ എനിക്കു തന്ന മഹത്വം ഞാനിവര്‍ക്കു കൊടുത്തു. ഞാനും നീയും ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നാകുന്നതിനാണ് ഞാന്‍ ഈ മഹത്വം അവര്‍ക്കു നല്‍കിയത്.X4)പിതാവേ, എന്നില്‍ വിശ്വസിച്ചവരെല്ലാം ഒന്നാകുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നീ എന്നിലും ഞാന്‍ നിന്നിലും ഉണ്ട്. നീ എന്നെ അയച്ചു എന്നു ലോകം വിശ്വസിക്കും വിധം ഇവരെല്ലാം നമ്മില്‍ ഒന്നാകുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.w3gഞാനവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു, ഇവരുടെ ഉപദേശങ്ങള്‍ കൊണ്ട് എന്നില്‍ വിശ്വസിക്കുന്നവര്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.s2_ഞാന്‍ സേവനത്തിനായി എന്നെത്തന്നെ ഒരുക്കുന്നു. നിന്‍റെ സേവനത്തിനവര്‍ സത്യത്തില്‍ തയ്യാറാകും വിധം ഞാനിതൊക്കെ അവര്‍ക്കായി ചെയ്യുന്നു.M1നീ എന്നെ ഈ ലോകത്തിലേക്ക് അയച്ചതുപോലെ ഞാന്‍ അവരെയും ഈ ലോകത്തിലേക്കയച്ചു._07നിന്‍റെ സത്യത്തിലൂടെ നിന്‍റെ സേവനത്തിനവരെ സജ്ജരാക്കുക. നിന്‍റെ വചനം സത്യമാണ്.9/kഞാന്‍ ഈ ലോകത്തിന്‍റേത് അല്ലാത്തതുപോലെ അവരും ഈ ലോകത്തിന്‍റേതല്ല.:.mഅവരെ ഈ ലോകത്തില്‍ നിന്നും പുറത്തെടുക്കാനല്ല ഞാനാവശ്യപ്പെടുന്നത്. അവരെ ദുഷ്ടനില്‍നിന്നും സംരക്ഷിക്കണമെന്നാണ്.*-Mഅങ്ങയുടെ ഉപദേശം ഞാനവര്‍ക്കു നല്‍കി. ലോകം അവരെ വെറുത്തു. ഞാന്‍ ഈ ലോകത്തിന്‍റെ അല്ലാത്തതുപോലെ അവരും ഈ ലോകത്തിന്‍റെ അല്ലാത്തതുകൊണ്ട് ഇവരേയും ലോകം വെറുത്തു._,7 “ഞാനിപ്പോള്‍ നിന്‍റെയടുത്തേക്കു വരുന്നു. എന്നാല്‍ ഞാനിതൊക്കെ പ്രവര്‍ത്തിക്കുന്നത് ഞാനിപ്പോഴും ഈ ലോകത്തായതിനാലാണ്. ഇവര്‍ക്ക് എന്‍റെ ആഹ്ലാദമുണ്ടാകുന്നതിനാണ് ഞാന്‍ ഇക്കാര്യങ്ങളൊക്കെ പറയുന്നത്. അവര്‍ക്കെല്ലാം എന്‍റെ മുഴുവന്‍ ആഹ്ലാദമുണ്ടാകാന്‍ ഞാനാഗ്രഹിക്കുന്നു.C+ ഞാനവരോടൊത്ത് ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ അവരെ കാത്തു. നീ എനിക്കു തന്ന നിന്‍റെ നാമത്തിന്‍റെ ശക്തിയാല്‍ ഞാന്‍ അവരെ കാത്തു. നഷ്ടപ്പെടാന്‍ തിരഞ്ഞെടുക്കപ്പെട്ട ഒരുവന്‍ യൂദാ മാത്രം നഷ്ടപ്പെട്ടു. തിരുവെഴുത്തിലെ വാക്കുകള്‍ യഥാര്‍ത്ഥമാകുവാനാണ് അങ്ങനെ സംഭവിച്ചത്.[*/ ഇപ്പോള്‍ ഞാന്‍ നിന്നിലേക്കു വരുന്നു. ഞാനിനി ലോകത്തില്‍ തങ്ങുകയില്ല. എന്നാലിവര്‍ ഇനിയും ഇവിടെയുണ്ടാവും. പരിശുദ്ധ പിതാവേ, ഇവരെ കാക്കേണമേ. ഞാനും നീയും ഒന്നായിരിക്കുന്പോലെ ഇവര്‍ ഒന്നായിരിക്കാന്‍ അങ്ങയുടെ നാമത്തിന്‍റെ (അങ്ങെനിക്കു തന്ന നാമം) ശക്തിയില്‍ ഇവരെ കാക്കേണമേ,)3 എനിക്കുള്ളതെല്ലാം നിന്‍റേതാണ്. നിനക്കുള്ളതെല്ലാം എന്‍റേതും. ഇവര്‍ എനിക്കു മഹത്വം കൊണ്ടുവന്നു തന്നു.<(q അവര്‍ക്കായി ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ലോകത്തിലുള്ളവര്‍ക്കു വേണ്ടിയല്ല ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. അങ്ങയുടെ ആള്‍ക്കാര്‍ക്കുവേണ്ടി, അവരെ അങ്ങ് എനിക്കു നല്‍കിയതുകൊണ്ട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.'നീ എനിക്കു തന്ന ഉപദേശങ്ങള്‍ ഞാനവര്‍ക്കു കൊടുത്തു. അവ അവര്‍ സ്വീകരിച്ചു. ഞാന്‍ യഥാര്‍ത്ഥത്തില്‍ നിന്നില്‍ നിന്നു വന്നവനാണെന്ന് അവര്‍ അറിയുന്നു. നീ എന്നെ അയച്ചതാണെന്ന് അവര്‍ വിശ്വസിക്കുന്നു.H& നീ എനിക്കു തന്നതെല്ലാം നിന്നില്‍ നിന്നാണെന്ന് അവരിപ്പോള്‍ അറിയുന്നു.!%;“നീയെനിക്കീ ലോകത്തില്‍ നിന്നും ചിലരെ തന്നു. അങ്ങയുടെ സദൃശ്യങ്ങളെ ഞാനവര്‍ക്കു കാട്ടി. അങ്ങയുടേതായ അവരെ എനിക്കു നല്‍കി. അങ്ങയുടെ വചനം അവര്‍ അനുസരിച്ചു. $ പിതാവേ നിന്നോടൊപ്പം ഇപ്പോള്‍, എന്നെയും മഹത്വപ്പെടുത്തുക. ലോകസൃഷ്ടിക്കു മുന്പ് എനിക്കു നിന്നോടൊത്തുണ്ടായിരുന്ന മഹത്വം എനിക്കു നല്‍കിയാലും.m#Sനീ എന്നെ ഏല്പിച്ച ജോലി ഞാന്‍ പൂര്‍ത്തിയാക്കി. ഭൂമിയില്‍ അങ്ങയെ ഞാന്‍ മഹത്വീകരിച്ചു.u"cഇതാണ് നിത്യജീവന്‍, ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നത്.e!Cഅങ്ങ് അവനു നല്‍കിയിരിക്കുന്ന ആളുകള്‍ക്കൊക്കെ നിത്യജീവന്‍ നല്‍കാന്‍ പറ്റുന്ന വിധം നീ പുത്രന് എല്ലാവരുടെയും മേല്‍ ശക്തി നല്‍കി.j  Oഇതെല്ലാം പറഞ്ഞതിനു ശേഷം യേശു സ്വര്‍ഗ്ഗത്തിലേക്കു നോക്കി. യേശു പ്രാര്‍ത്ഥിച്ചു, “പിതാവേ, സമയമായിരിക്കുന്നു. പുത്രന്‍ അങ്ങയെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്വപ്പെടുത്തേണമേ.B}!നിങ്ങള്‍ക്കെന്നില്‍ സമാധാനം ഉണ്ടായിരിക്കാന്‍ വേണ്ടിയാണു നിങ്ങളോടു ഞാനിതൊക്കെ പറഞ്ഞത്. ഈ ലോകത്തില്‍ നിങ്ങള്‍ക്കു പ്രശ്നങ്ങളുണ്ടാകാം. പക്ഷേ ധൈര്യത്തോടെയിരിക്കുക. ഞാന്‍ ലോകത്തെ പരാജയപ്പെടുത്തിയിരിക്കുന്നു."= ഇവിടെ ശ്രദ്ധിക്കുക. നിങ്ങള്‍ ചിതറിക്കപ്പെടുന്ന സമയം വരും. നിങ്ങളില്‍ ഓരോരുത്തരും അവരവരുടെ വീടുകളിലേക്കു ചിതറിക്കപ്പെടും. അതിപ്പോഴാണ്. നിങ്ങളെന്നെ വിട്ടുപോകും. ഞാനൊറ്റയ്ക്കാകും. പക്ഷേ ഞാനൊരിക്കലും ഒറ്റയ്ക്കല്ല. കാരണം പിതാവ് എന്നോടൊപ്പമുണ്ട്.6eയേശു പറഞ്ഞു, “അതുകൊണ്ടിപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നു അല്ലേ?'അങ്ങയ്ക്ക് എല്ലാമറിയാമെന്നു ഞങ്ങള്‍ക്കിപ്പോള്‍ കാണാം. ഒരുവന്‍ ഒരു ചോദ്യം ചോദിക്കും മുന്പു തന്നെ നിനക്കതിനു മറുപടി പറയാനാകും. നീ ദൈവത്തില്‍ നിന്നും വന്നതാണെന്നതു ഞങ്ങളെ വിശ്വസിപ്പിക്കുന്നു.”അപ്പോള്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ പറഞ്ഞു, “അങ്ങിപ്പോള്‍ ഞങ്ങളോടു വ്യക്തമായി സംസാരിക്കുന്നു. അങ്ങിപ്പോള്‍ ആലങ്കാരികമായ ഭാഷ ഉപയോഗിക്കുന്നില്ല.-ഞാന്‍ പിതാവില്‍ നിന്ന് ഈ ലോകത്തിലേക്കു വന്നു. ഇപ്പോള്‍ ഞാന്‍ ഈ ലോകം വിട്ട് പിതാവിലേക്കു മടങ്ങുന്നു.”,Qപിതാവ് തന്നെ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങള്‍ എന്നെ സ്നേഹിച്ചതിനാല്‍ അവന്‍ നിങ്ങളെ സ്നേഹിക്കുന്നു. ഞാന്‍ ദൈവത്തില്‍ നിന്നു വന്നവനാണെന്ന് നിങ്ങള്‍ വിശ്വസിച്ചതുകൊണ്ടും പിതാവ് നിങ്ങളെ സ്നേഹിക്കുന്നു.ucആ ദിവസം നിങ്ങള്‍ പിതാവിനോട് എന്‍റെ നാമത്തില്‍ പലതും ചോദിക്കും. അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോട് ചോദിക്കേണ്ട ആവശ്യമില്ല.?w“ഇതു ഞാന്‍ ആലങ്കാരിക ഭാഷയില്‍ നിങ്ങളോടു സംസാരിച്ചിരിക്കുന്നു. എന്നാല്‍ വാക്കുകള്‍ അപ്രകാരം ഉപയോഗിക്കാതെ ഞാന്‍ കാര്യങ്ങള്‍ പറയുന്നകാലം വരും. ഞാന്‍ നിങ്ങളോടു നേരിട്ടുള്ള വാക്കുകളില്‍ പിതാവിനെപ്പറ്റി പറയും.lQനിങ്ങളിതുവരെ എന്‍റെ നാമത്തില്‍ ഒന്നും ആവശ്യപ്പെട്ടില്ല. ചോദിക്കുക, നിങ്ങള്‍ക്കു കിട്ടും. അങ്ങനെ നിങ്ങളുടെ ആഹ്ലാദം പൂര്‍ണ്ണമാകും.Qആ ദിവസം നിങ്ങള്‍ എന്നോടൊന്നും ആവശ്യപ്പെടുകയില്ല. ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. എന്‍റെ നാമത്തില്‍ നിങ്ങള്‍ എന്തു ആവശ്യപ്പെട്ടാലും എന്‍റെ പിതാവ് അതു നിറവേറ്റിത്തരും.ykനിങ്ങള്‍ക്കും അതുപോലെ തന്നെ. ഇപ്പോള്‍ നിങ്ങള്‍ ദുഃഖിക്കുന്നു. എന്നാല്‍ ഞാനിനി നിങ്ങളെ കാണുന്പോള്‍ നിങ്ങള്‍ ഹൃദയംഗമായി ആഹ്ലാദിക്കും. ആരും നിങ്ങളുടെ സന്തോഷത്തെ തട്ടി മാറ്റുകയുമില്ല.yk“ഒരുവള്‍ പ്രസവിക്കുന്പോള്‍ അവള്‍ക്കു വേദനയുണ്ടാകും. കാരണം അവളുടെ സമയമായി എന്നതുതന്നെ. എന്നാല്‍ കുഞ്ഞു പിറന്നു കഴിയുന്പോള്‍ അവള്‍ വേദന മറക്കുന്നു. ഒരു ശിശുവിനെ ലോകത്തിലേക്കു കൊണ്ടുവന്നതില്‍ അവള്‍ എല്ലാം മറന്നു സന്തോഷിക്കുന്നു. N}|u{Tzyywutjqppnm7k{iDgof0cbaO_^^\["ZtWTRQ-ONKLsKVGF+ECA@?=>:9u8!642f10.-#+*)(W'&%o#p! O*l , Y2|,qചില ശിഷ്യന്മാര്‍ അവിടെ കൂടിയിരുന്നു. ശിമോന്‍ പത്രൊസ്, തോമസ് എന്നു വിളിക്കുന്ന ദിദിമൊസ്, ഗലീലയിലെ കാനാക്കാരനായ നഥനയേല്‍, സെബെദിയുടെ രണ്ടു പുത്രന്മാര്‍ കൂടാതെ മറ്റു രണ്ടു ശിഷ്യന്മാരും.U+ %പിന്നീട് തിബെര്യാസ് (ഗലീല) കടല്‍പ്പുറത്തു വച്ച് യേശു വീണ്ടും ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഇങ്ങനെയാണതു സംഭവിച്ചത്:!*;യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കാനാണ് ഈ കാര്യങ്ങള്‍ എഴുതപ്പെട്ടത്. വിശ്വാസത്തിലൂടെ അവന്‍റെ നാമത്തില്‍ ജീവന്‍ കിട്ടുന്നതിനും.8)iയേശു ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തില്‍ പല അത്ഭുതപ്രവര്‍ത്തികളും കാണിച്ചു. അവ ഈ സുവിശേഷത്തില്‍ എഴുതിയിട്ടില്ല.B(}യേശു തോമസിനോടു പറഞ്ഞു, “എന്നെ കണ്ടതുകൊണ്ട് നീ വിശ്വസിച്ചു. എന്നെ കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഏറെ അനുഗൃഹീതര്‍.”('Iതോമസ് യേശുവിനോട് പറഞ്ഞു, “എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ!”@&yഅപ്പോള്‍ യേശു തോമസിനോടു പറഞ്ഞു, “നിന്‍റെ വിരല്‍ ഇതാ ഇവിടെ കടത്തുക. ഇതാ എന്‍റെ കൈകള്‍. നിന്‍റെ കൈകള്‍ എന്‍റെ പളളയില്‍ വയ്ക്കുക. സംശയം അവസാനിപ്പിച്ച് വിശ്വസിക്കുക.”_%7ഒരാഴ്ചയ്ക്കു ശേഷം അവന്‍റെ ശിഷ്യന്മാര്‍ വീണ്ടും വീട്ടിലിരിക്കുകയായിരുന്നു. തോമസും അവരോടൊപ്പം ഉണ്ടായിരുന്നു. കതകുകള്‍ അടച്ചിരുന്നുവെങ്കിലും യേശു അവരുടെ മുന്പില്‍ വന്നു നിന്നു. എന്നിട്ടു പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം!”9$kമറ്റു ശിഷ്യന്മാര്‍ “ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു” എന്നവനോടു പറഞ്ഞു. തോമസ് പറഞ്ഞു, “അവന്‍റെ കൈകളിലെ ആണിത്തുളകള്‍ കാണാതെ ഞാനിതു വിശ്വസിക്കില്ല. അവന്‍റെ ആണിപ്പഴുതുകളില്‍ എന്‍റെ വിരലിടുകയും പാര്‍ശ്വത്തില്‍ കൈവയ്ക്കുകയും ചെയ്യാതെ ഞാനിതു വിശ്വസിക്കയില്ല.”#wയേശു വന്നപ്പോള്‍ തോമസ് എന്നു വിളിക്കുന്ന ദിദിമൊസ് ശിഷ്യന്മാരോടൊപ്പം ഉണ്ടായിരുന്നില്ല. പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായിരുന്നു തോമസ്.v"eനിങ്ങള്‍ ആളുകളുടെ പാപം പൊറുത്താല്‍ അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടും. നിങ്ങള്‍ പൊറുക്കാതിരുന്നാല്‍ അവരില്‍ പാപങ്ങള്‍ നിലനില്‍ക്കും.”!wഇതു പറഞ്ഞിട്ട് യേശു ശിഷ്യന്മാരുടെമേല്‍ ഊതി. യേശു പറഞ്ഞു, “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക.= sഅപ്പോള്‍ യേശു വീണ്ടും പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചു. അതുപോലെ ഞാന്‍ നിങ്ങളെയും അയയ്ക്കുന്നു.”b=ഇതു പറഞ്ഞിട്ട് അവന്‍ ശിഷ്യന്മാരെ തന്‍റെ കൈകളും പാര്‍ശ്വവും കാണിച്ചു. കര്‍ത്താവിനെ കണ്ടപ്പോള്‍ ശിഷ്യന്മാര്‍ വളരെ സന്തോഷിച്ചു.eCഅന്ന് ആഴ്ചയിലെ ആദ്യത്തെ ദിവസമായിരുന്നു. വൈകുന്നേരം ശിഷ്യന്മാര്‍ ഒത്തുചേര്‍ന്നിരുന്നു. യെഹൂദന്മാരെ ഭയന്ന് അവര്‍ കതകടച്ചു കുറ്റിയിട്ടിരുന്നു. അപ്പോള്‍ യേശു വന്ന് അവരുടെ ഇടയില്‍ നിന്നു. യേശു പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം.”Rമഗ്ദലമറിയ ശിഷ്യന്മാരുടെ അടുത്തു ചെന്നു പറഞ്ഞു, “കര്‍ത്താവിനെ ഞാന്‍ കണ്ടു.” യേശു അവളോടു പറഞ്ഞതെല്ലാം അവള്‍ അവരോടു പറഞ്ഞു.pYഅപ്പോള്‍ യേശു അവളോടു പറഞ്ഞു, “എന്നെ പിടിച്ചു നിര്‍ത്തരുത്. ഞാനിതുവരെ പിതാവിന്‍റെ അടുക്കലേക്കു പോയില്ല. നീ എന്‍റെ സഹോദരന്‍ന്മാരുടെ അടുത്തുചെന്ന് ഇങ്ങനെ പറയുക: ‘ഞാന്‍ എന്‍റെ പിതാവിന്‍റെയും നിങ്ങളുടെ പിതാവിന്‍റെയും അടുത്തേയ്ക്കു പോകുന്നു. ഞാന്‍ എന്‍റെ ദൈവത്തിന്‍റെയും നിങ്ങളുടെ ദൈവത്തിന്‍റെയും അടുത്തേക്കു പോകുന്നു.’”Fയേശു അവളെ വിളിച്ചു, “മറിയേ,” മറിയ യേശുവിനു നേര്‍ക്കു തിരിഞ്ഞു യെഹൂദഭാഷയില്‍ പറഞ്ഞു, “റബ്ബോനി!” (“ഗുരു” എന്ന് അര്‍ത്ഥം)iKയേശു അവളോടു ചോദിച്ചു, “സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? ആരെയാണ് നീ തേടുന്നത്?” ഇതു തോട്ടക്കാരനാണെന്നു മറിയ കരുതി. എന്നിട്ടവള്‍ ചോദിച്ചു, “നിങ്ങള്‍ അവനെ കൊണ്ടുപോയിട്ടുണ്ടെങ്കില്‍ പറയൂ നിങ്ങള്‍ എവിടെയാണ് അവനെ വെച്ചിട്ടുള്ളത്, അപ്പോള്‍ എനിക്ക് അവിടെപ്പോയി അവനെ എടുക്കാം.”r]മറിയ അതു പറഞ്ഞു തീര്‍ന്നപ്പോള്‍ യേശു മുന്പില്‍ നില്‍ക്കുന്നത് അവള്‍ കണ്ടു. എന്നാല്‍ അത് യേശുവാണെന്ന് അവള്‍ക്ക് അറിയുമായിരുന്നില്ല.{o ദൂതന്മാര്‍ മറിയയോടു ചോദിച്ചു, “സ്ത്രീയേ നീയെന്തിനാണു കരയുന്നത്?” മറിയ മറുപടി പറഞ്ഞു, “ചിലര്‍ എന്‍റെ കര്‍ത്താവിന്‍റെ ശരീരം എടുത്തു കൊണ്ടുപോയി. അവരവനെ എവിടെ വെച്ചു എന്നെനിക്കറിയില്ല.”3_ വെള്ള വസ്ത്രം ധരിച്ച രണ്ടു ദൂതന്മാരെ അവള്‍ അവിടെ കണ്ടു. യേശുവിന്‍റെ ശരീരം ഇരുന്നിടത്ത് അവരിരുന്നിരുന്നു. ഒരു ദൂതന്‍ യേശുവിന്‍റെ പാദം ഇരുന്നിടത്തും ഇരുന്നു.-S പക്ഷേ മറിയ കല്ലറയ്ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. കരയുന്നതിനിടയില്‍ അവള്‍ കുനിഞ്ഞ് അകത്തേക്കു നോക്കി.5c അനന്തരം ശിഷ്യന്മാര്‍ ഇരുവരും തങ്ങളുടെ വീടുകളിലേയ്ക്കു മടങ്ങി.uc (യേശു ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നു തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നത് അവര്‍ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല.) (മര്‍ക്കൊ. 16:9-11)]3പ്പോള്‍ മറ്റേ ശിഷ്യനും അകത്തു കടന്നു. അയാളായിരുന്നു കല്ലറയ്ക്കടുത്ത് ആദ്യം വന്നത്. സംഭവിച്ചതൊക്കെ കണ്ട് അയാള്‍ വിശ്വസിച്ചു.5cയേശുവിന്‍റെ തലയില്‍ കെട്ടിയിരുന്ന തുണിയും അയാള്‍ കണ്ടു. അതാകട്ടെ ചുരുട്ടി മറ്റൊരിടത്തിരിക്കുന്നതാണ് കണ്ടത്.A{അപ്പോള്‍ ശിമോന്‍ പത്രൊസ് അയാള്‍ക്കു പിന്നിലെത്തി. പത്രൊസ് കല്ലറയ്ക്കുള്ളിലേക്കു കടന്നു. അവിടെ നേര്‍മ്മയുള്ള തുണിക്കഷണങ്ങള്‍ ചിതറിക്കിടക്കുന്നത് അയാള്‍ കണ്ടു.W'അതിനാല്‍ അയാള്‍ ആദ്യം കല്ലറയിലെത്തി. അയാള്‍ കുനിഞ്ഞ് അകത്തേക്കു നോക്കി. നേര്‍മ്മയുള്ള തുണിക്കഷണങ്ങളവിടെ ചിതറിക്കിടക്കുന്നതു കണ്ടെങ്കിലും അയാള്‍ അകത്തേക്കു കയറിയില്ല.iKഇരുവരും ഓടുകയായിരുന്നുവെങ്കിലും മറ്റേ ശിഷ്യന്‍ പത്രൊസിനെക്കാള്‍ വേഗത്തില്‍ ഓടി.2]അതുകൊണ്ട് പത്രൊസും മറ്റേ ശിഷ്യനും കല്ലറയിലേക്കു പുറപ്പെട്ടു.A {അതുകണ്ട് മറിയ ശിമോന്‍ പത്രൊസിന്‍റെയും മറ്റേ ശിഷ്യന്‍റേയും (യേശു വളരെ സ്നേഹിച്ചിരുന്നവന്‍.) അടുത്തേക്ക് ഓടി. മറിയ പറഞ്ഞു, “അവര്‍ കര്‍ത്താവിനെ കല്ലറയില്‍ നിന്നും കൊണ്ടുപോയി. എവിടെയാണവനെ വെച്ചതെന്നറിഞ്ഞു കൂടാ.”i  Mആഴ്ചയിലെ ആദ്യത്തെ ദിവസം പുലര്‍ച്ചെ മഗ്ദലക്കാരി മറിയ യേശുവിന്‍റെ കല്ലറയിലേക്കു പോയി. അപ്പോള്‍ ഇരുട്ടായിരുന്നു. വാതില്‍ക്കല്‍ അടച്ചിരുന്ന വലിയ കല്ല് തള്ളിമാറ്റപ്പെട്ടിരുന്നു. *അവര്‍ യേശുവിനെ ആ കല്ലറയില്‍ അടക്കി. കാരണം ആ കല്ലറ സമീപത്തുള്ളതായിരുന്നു. മാത്രവുമല്ല, അത് യെഹൂദരുടെ ശബ്ബത്തിന്‍റെ ഒരു ദിവസം കൂടിയായിരുന്നു.P )യേശു ക്രൂശിക്കപ്പെട്ടിടത്ത് ഒരു തോട്ടമുണ്ടായിരുന്നു. അവിടെ ഒരു പുതിയ കല്ലറയും. അവിടെ മുന്പ് ആരെയും സംസ്കരിച്ചിട്ടില്ല.} s(ഇവരിരുവരും ചേര്‍ന്ന് യേശുവിന്‍റെ ശരീരം ചുമന്നു. അവര്‍ മൃതദേഹം നേര്‍മയുള്ള തുണികളില്‍ പൊതിഞ്ഞു. (ഇത് യെഹൂദരുടെ ശവസംസ്കാരരീതിയിലൊന്നാണ്.)D'നിക്കൊദേമൊസും യോസേഫിനെ അനുഗമിച്ചു. ഒരു രാത്രിയില്‍ യേശുവിനെ കാണാന്‍ വന്നവനാണ് നിക്കൊദേമൊസ്. അയാളുടെ കൈയില്‍ നൂറു റാത്തല്‍ സുഗന്ധ ദ്രവ്യമുണ്ടായിരുന്നു. മീറായും അകിലും ചേര്‍ന്ന ഒരു സുഗന്ധക്കൂട്ടായിരുന്നു അത്. &പിന്നീട് അതിമഥ്യായില്‍ നിന്നും വന്ന യോസേഫ് എന്നൊരാള്‍ പീലാത്തൊസിനോട് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. (യോസേഫ് യേശുവിന്‍റെ ഒരു ശിഷ്യനായിരുന്നു. എന്നാല്‍ യെഹൂദരെ ഭയപ്പെട്ടതിനാല്‍ അയാളിക്കാര്യം ആരോടും പറഞ്ഞില്ല.) പീലാത്തൊസ് അനുവദിച്ചു.@y%മറ്റൊരു തിരുവെഴുത്തു പറയുന്നു, “തങ്ങള്‍ കുത്തിയവനെ അവര്‍ നോക്കും.”-$തിരുവെഴുത്ത് സത്യമാവാന്‍ വേണ്ടിയാണിങ്ങനെ സംഭവിച്ചത്: “അവന്‍റെ എല്ലുകളൊന്നും ഒടിക്കപ്പെടുകയില്ല.”%#(അതു നേരില്‍ കണ്ട ഒരുവന്‍ പറഞ്ഞിരിക്കുന്നു. നിങ്ങളും വിശ്വസിക്കുന്നതിനു വേണ്ടിയാണ് അവനിതു പറഞ്ഞത്. അയാള്‍ പറഞ്ഞതെല്ലാം സത്യമാകുന്നു. സത്യമാണു താന്‍ പറയുന്നതെന്ന് അയാള്‍ക്ക് അറിയാമായിരുന്നു.)5c"എന്നാല്‍ ഭടന്മാരില്‍ ഒരുവന്‍ തന്‍റെ കുന്തം കൊണ്ട് യേശുവിന്‍റെ പള്ളയില്‍ കുത്തി. ചോരയും വെള്ളവും പുറത്തു ചാടി.$A!യേശുവിനെ സമീപിച്ച ഭടന്മാര്‍ അവന്‍ മരിച്ചുകഴിഞ്ഞതായി കണ്ടു. അതിനാല്‍ അവര്‍ അവന്‍റെ കാലുകള്‍ ഒടിച്ചില്ല.fE ഭടന്മാര്‍ വന്ന് യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടിരുന്ന ഒരുവന്‍റെ കാലുകള്‍ ഒടിച്ചു. എന്നിട്ട് രണ്ടാമന്‍റെയും കാലുകള്‍ ഒടിച്ചു.=sഈ സമയം തയ്യാറെടുപ്പു ദിവസമായിരുന്നു. പിറ്റേന്ന് ഒരു വിശേഷപ്പെട്ട ശബ്ബത്തും ആയിരുന്നു. ശബ്ബത്തു ദിവസം ശരീരങ്ങള്‍ കുരിശില്‍ കിടക്കുന്നത് യെഹൂദര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ അവരുടെ കാലുകള്‍ ഒടിച്ച് താമസിയാതെ അവര്‍ മരിക്കാന്‍ ഇടയാക്കാന്‍ യെഹൂദര്‍ പീലാ ത്തൊസിനോട് അഭ്യര്‍ത്ഥിച്ചു. എന്നിട്ട് ശരീരങ്ങള്‍ കുരിശില്‍ നിന്ന് ഇറക്കാനും അപേക്ഷിച്ചു.+യേശു വിനാഗിരി നുണഞ്ഞു. എന്നിട്ടവന്‍ പറഞ്ഞു, “എല്ലാം പൂര്‍ത്തിയായി.” യേശു തന്‍റെ തല കുനിച്ചു, മരിച്ചു.T~!അവിടെ വിനാഗിരി നിറച്ച ഒരു ഭരണി ഉണ്ടായിരുന്നു. ഭടന്മാര്‍ അതില്‍ ഒരു നീര്‍പ്പഞ്ഞി മുക്കി. നീര്‍പ്പഞ്ഞി ഒരു ഈസോപ്പു കന്പില്‍ കെട്ടിവച്ച് യേശുവിന്‍റെ വായിലേക്കടുപ്പിച്ചു.X})പിന്നീട്, എല്ലാം ചെയ്തു കഴിഞ്ഞു എന്ന് യേശു അറിഞ്ഞു. തിരുവെഴുത്ത് യാഥാര്‍ത്ഥ്യമാകാന്‍ അവന്‍ പറഞ്ഞു, “എനിക്കു ദാഹിക്കുന്നു.”|}അനന്തരം യേശു തന്‍റെ ശിഷ്യനോടു പറഞ്ഞു, “ഇതാ നിന്‍റെ അമ്മ.” അതിനാല്‍ അതിനുശേഷം ആ ശിഷ്യന്‍ യേശുവിന്‍റെ അമ്മയെ തന്‍റെ വീട്ടില്‍ താമസിപ്പിച്ചു.y{kയേശു തന്‍റെ അമ്മയെ കണ്ടു. താന്‍ സ്നേഹിച്ച ശിഷ്യനും അവിടെ നില്‍ക്കുന്നത് യേശു കണ്ടു. അവന്‍ അമ്മയോടു പറഞ്ഞു, “സ്ത്രീയേ, ഇതാ നിന്‍റെ മകന്‍.”Zz-കുരിശിനരുകില്‍ യേശുവിന്‍റെ അമ്മയും അവന്‍റെ അമ്മയുടെ സഹോദരിയും നില്‍ക്കുന്നുണ്ടായിരുന്നു. ക്ലെയോപ്പാവിന്‍റെ ഭാര്യ മറിയയും മഗ്ദലക്കാരി മറിയയും അവരോടൊത്തുണ്ടായിരുന്നു.mySഅതുകൊണ്ട് പട്ടാളക്കാര്‍ പരസ്പരം പറഞ്ഞു, “ഇതു നമുക്കു കീറണ്ട, നറുക്കിട്ട് ആര്‍ക്കെടുക്കണമെന്ന് തീരുമാനിക്കാം.” തിരുവെഴുത്തില്‍ എഴുതിയിട്ടുള്ളത് യാഥാര്‍ത്ഥ്യമാകുവാനാണങ്ങനെ സംഭവിച്ചത്: “എന്‍റെ വസ്ത്രങ്ങള്‍ അവര്‍ വീതം വെച്ചു. എന്‍റെ ഉടുപ്പിനായി അവര്‍ നറുക്കിട്ടു.” സങ്കീര്‍ത്തനങ്ങള്‍ 22:18 അതിനാല്‍ ഭടന്മാരങ്ങനെ ചെയ്തു.wxgയേശുവിനെ കുരിശില്‍ തറച്ച ശേഷം ഭടന്മാര്‍ അവന്‍റെ വസ്ത്രങ്ങള്‍ ഊരിയെടുത്തു. അതിനെ നാലായി പകുത്തു. ഓരോ ഭടനും ഓരോ ഭാഗമെടുത്തു. അവന്‍റെ അടിക്കുപ്പായവും അവര്‍ എടുത്തു. ആ കുപ്പായം തയ്യലില്ലാത്തതും അടിമുടി നെയ്തതുമായ ഒരു കഷണമായിരുന്നു.*wMപീലാത്തൊസ് മറുപടി പറഞ്ഞു, “എഴുതിയതു ഞാന്‍ തിരുത്തുകയില്ല.”"v=യെഹൂദ മഹാപുരോഹിതന്മാര്‍ പീലാത്തൊസിനോടു പറഞ്ഞു, “‘യെഹൂദരുടെ രാജാവ് എന്നെഴുതേണ്ട’ എന്നാല്‍ ഞാന്‍ യെഹൂദരുടെ രാജാവാണെന്ന് ഇയാള്‍ പറയുന്നു എന്നെഴുതുക.”uഎബ്രായ ഭാഷയിലും, റോമ, യവന ഭാഷകളിലും അതെഴുതപ്പെട്ടിരുന്നു. യേശുവിനെ ക്രൂശിച്ചത് നഗരത്തോടടുത്ത സ്ഥലമായിരുന്നതിനാല്‍ അനേകം യെഹൂദര്‍ അതു വായിച്ചു.9tkപീലാത്തൊസ് ഒരടയാളമെഴുതി കുരിശില്‍ ചാര്‍ത്തി. അടയാളം ഇങ്ങനെയായിരുന്നു: “നസറെത്തിലെ യേശു യെഹൂദന്മാരുടെ രാജാവ്.”0sYഅവിടെ അവര്‍ യേശുവിനെ കുരിശില്‍ ചേര്‍ത്ത് ആണിയടിച്ചു. അവര്‍ മറ്റു രണ്ടുപേരെക്കൂടി ക്രൂശിച്ച് അവന്‍റെ ഇരുവശത്തുമായി സ്ഥാപിച്ചു. യേശു മദ്ധ്യത്തിലായിരുന്നു.Ar{യേശു സ്വന്തം ക്രൂശു ചുമന്നിരുന്നു. “തലയോടിടം” എന്നറിയപ്പെടുന്ന (യെഹൂദ ഭാഷയില്‍ “ഗോല്‍ഗോഥാ”) സ്ഥലത്തേക്കവന്‍ പോയി.qഅതുകൊണ്ട് പീലാത്തൊസ് യേശുവിനെ ക്രൂശിക്കാന്‍ അവരെ ഏല്പിച്ചു. ഭടന്മാര്‍ യേശുവിനെ കൊണ്ടുപോയി.pയെഹൂദര്‍ വിളിച്ചു പറഞ്ഞു, “അവനെ കൊണ്ടു പോകുക! അവനെ കൊണ്ടുപോകുക! അവനെ ക്രൂശിക്കുക!” പീലാത്തൊസ് യെഹൂദരോട് ചോദിച്ചു, “നിങ്ങളുടെ രാജാവിനെ ക്രൂശിക്കാനാണോ എന്നോടാവശ്യപ്പെടുന്നത്?” മഹാപുരോഹിതന്മാര്‍ മറുപടി പറഞ്ഞു, “ഞങ്ങളുടെ ഏക രാജാവ് കൈസറാണ്.”;ooപെസഹാവാരത്തിന്‍റെ തയ്യാറെടുപ്പുദിനം ഉച്ചയോടടുത്തിരുന്നു. പീലാത്തൊസ് യെഹൂദരോടു പറഞ്ഞു, “ഇതാ നിങ്ങളുടെ രാജാവ്.”Qn യെഹൂദര്‍ പറഞ്ഞത് പീലാത്തൊസ് കേട്ടു. അയാള്‍ യേശുവിനെ പുറത്തു കൊണ്ടുവന്നു. പീലാത്തൊസ് കല്‍ത്തളത്തിലെ (ഇതിന് എബ്രായ ഭാഷയില്‍ ഗബ്ബഥാ എന്നു പറയും.) ന്യായാസനത്തില്‍ ഇരുന്നു.3m_ അതിനുശേഷം പീലാത്തൊസ് യേശുവിനെ മോചിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ യെഹൂദര്‍ വിളിച്ചു പറഞ്ഞു, “സ്വയം രാജാവാകുന്നവന്‍ കൈസര്‍ക്കെതിരാണ്. അതിനാല്‍ അവനെ താങ്കള്‍ വിട്ടയച്ചാല്‍ താങ്കള്‍ കൈസറിന്‍റെ ശത്രുവാകും.”8li യേശു മറുപടി പറഞ്ഞു, “ദൈവം നിന്നെ ഏല്പിച്ചിട്ടുള്ള അധികാരമേ നിനക്ക് എന്‍റെമേല്‍ ഉള്ളൂ. അതിനാല്‍ എന്നെ നിന്നെ ഏല്പിച്ചവന്‍ കൂടുതല്‍ പാപത്താല്‍ കുറ്റവാളിയാണ്.”Lk “നീയെന്നോടു സംസാരിക്കില്ലേ. എനിക്കു നിന്നെ വിട്ടയയ്ക്കാനുള്ള അധികാരമുണ്ടെന്നോര്‍ക്കുക. നിന്നെ ക്രൂശിക്കാനുള്ളതും.”j അയാള്‍ വീണ്ടും കൊട്ടാരത്തിനുള്ളിലേക്കു പോയി. അയാള്‍ യേശുവിനോടു ചോദിച്ചു, “നീ എവിടെ നിന്നു വരുന്നു?” എന്നാല്‍ യേശു മറുപടിയൊന്നും പറഞ്ഞില്ല.qi[ഇതുകേട്ട് പീലാത്തൊസ് കൂടുതല്‍ ഭയന്നു.Wh'യെഹൂദര്‍ പറഞ്ഞു, “സ്വയം ദൈവപുത്രനെന്നു വിശേഷിപ്പിക്കുന്ന ഇവന്‍ മരിക്കണമെന്നു പറയുന്ന ഒരു ന്യായപ്രമാണം ഞങ്ങള്‍ക്കുണ്ട്.”g മഹാപുരോഹിതന്മാരും യെഹൂദ കാവല്‍ക്കാരും അവനെ കണ്ടപ്പോള്‍ വിളിച്ചു കൂകി, “അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക!” പക്ഷേ പീലാത്തൊസ് പറഞ്ഞു, “നിങ്ങള്‍ തന്നെ കൊണ്ടുപോയി അവനെ ക്രൂശിക്കുക. അവനെതിരെ ചാര്‍ത്താന്‍ കുറ്റമൊന്നും ഞാന്‍ കാണുന്നില്ല.”[This verse may not be a part of this translation]A[ [This verse may not be a part of this translation]~Z wഅപ്പൊസ്തലന്മാര്‍ രണ്ടുപേരെ സംഘത്തിന് മുന്നില്‍ നിറുത്തി. യുസ്തൊസ് എന്നു വിളിക്കപ്പെടുന്ന യോസേഫ് ബര്‍ശബായും മത്ഥിയാസുമായിരുന്നു അവര്‍.AY [This verse may not be a part of this translation]AX [This verse may not be a part of this translation]wW iപത്രൊസ് പറഞ്ഞു, “സങ്കീര്‍ത്തന പുസ്തകത്തില്‍ യൂദയെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: ‘അയാളുടെ നിലത്തേക്കാരും പോകാതാകട്ടെ; ആരും അതില്‍ വസിക്കാതാകട്ടെ. സങ്കീര്‍ത്തനങ്ങള്‍ 69:25 മാത്രവുമല്ല: ‘അവന്‍റെ ജോലി മറ്റൊരാള്‍ എറ്റെടുക്കട്ടെ എന്നും എഴുതിയിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 109:8;V qയെരൂശലേംകാര്‍ മുഴുവനും അതറിഞ്ഞു. അതിനാല്‍ ആ സ്ഥലത്തെ അവര്‍ അക്കല്‍ദാമ എന്നു വിളിച്ചു. അവരുടെ ഭാഷയില്‍ “രക്തത്തിന്‍റെ നിലം” എന്നാണ് അക്കല്‍ദാമയ്ക്ക് അര്‍ത്ഥം.)U /(തന്‍റെ പ്രവൃത്തിയ്ക്ക് യൂദയ്ക്കു പ്രതിഫലമായി കുറെ പണം കിട്ടി. ആ പണത്തിന് അവന്‍ ഒരു വയല്‍ വാങ്ങി. പിന്നീട് അവന്‍ തലയടിച്ചു വീഴുകയും ശരീരം പൊട്ടിപ്പിളരുകയും ചെയ്തു. അവന്‍റെ കുടലുകള്‍ പുറത്തു ചാടി.AT [This verse may not be a part of this translation]AS [This verse may not be a part of this translation]uR eഏതാനും ദിവസങ്ങള്‍ക്കു ശേഷം അവിടെ വിശ്വാസികളുടെ ഒരു യോഗം നടന്നു. (നൂറ്റിരുപതു പേരോളം ഉണ്ടായിരുന്നു.) പത്രൊസ് എഴുന്നേറ്റ് നിന്നു പറഞ്ഞു,;Q qഅപ്പൊസ്തലന്മാര്‍ എല്ലാവരും ഒത്തുകൂടിയിരുന്നു, അവര്‍ സമര്‍പ്പണത്തോടെ ഏകമനസ്കരായി പ്രാര്‍ത്ഥിക്കുകയായിരുന്നു. യേശുവിന്‍റെ അമ്മ മറിയയും അവന്‍റെ സഹോദരന്മാരും മറ്റു ചില സ്ത്രീകളും അവരോടൊപ്പം ഉണ്ടായിരുന്നു.jP O അപ്പൊസ്തലന്മാര്‍ നഗരത്തില്‍ പ്രവേശിച്ചു. അവര്‍ മുകളിലത്തെ നിലയിലുള്ള തങ്ങളുടെ വാസസ്ഥലത്തേക്കു കയറി. പത്രൊസ്, യോഹന്നാന്‍, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പോസ്, തോമസ്, ബര്‍ത്തൊലൊമായി, മത്തായി, അല്‍ഫയുടെ പുത്രനായ യാക്കോബ്, സെലട്ട് എന്നും അറിയപ്പെട്ട എരിവുകാരനായ ശിമോന്‍, യാക്കോബിന്‍റെ പുത്രന്‍ യൂദാ, എന്നിവരായിരുന്നു അവര്‍.oO Y അനന്തരം അപ്പൊസ്തലന്മാര്‍ ഒലീവുമലയില്‍നിന്നും യെരൂശലേമിലേക്ക് മടങ്ങിയെത്തി. (യെരൂശലേമില്‍നിന്നും ഒന്നര നാഴിക അകലെയായിരുന്നു ഈ മല)-N U ഇരുവരും അപ്പൊസ്തലന്മാരോടു പറഞ്ഞു, “ഗലീലാക്കാരേ, നിങ്ങളെന്താണ് ആകാശത്തേക്കു നോക്കി ഇവിടെ നില്‍ക്കുന്നത്? യേശു നിങ്ങളുടെ ഇടയില്‍ നിന്നും ആകാശത്തേക്കു ഉയര്‍ത്തപ്പെടുന്നതു നിങ്ങള്‍ കണ്ടു. അവന്‍ പോകുന്നതു നിങ്ങള്‍ കണ്ടതുപോലെ തന്നെ അവന്‍ മടങ്ങിവരും.”:M o യേശു പോയി മറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അപ്പൊസ്തലന്മാര്‍ ആകാശത്തേക്കു നോക്കിനില്‍ക്കവേ വെള്ള വസ്ത്രമണിഞ്ഞ രണ്ടു പുരുഷന്മാര്‍ (ദൂതന്മാര്‍) അവരുടെ അടുത്തു നിന്നു. L ; ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ യേശു ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടു. അപ്പൊസ്തലന്മാര്‍ നോക്കിനില്‍ക്കേ യേശു മേഘങ്ങള്‍ക്കിടയില്‍ പോയി മറഞ്ഞു കാണാതായി.sK aഎന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളിലേക്ക് വരും. അപ്പോള്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കും. നിങ്ങള്‍ എന്‍റെ സാക്ഷികളായി ജനങ്ങളോട് എന്നെപ്പറ്റി പറയും. ആദ്യം നിങ്ങള്‍ യെരൂശലേംകാരോടു പറയും. പിന്നീട് യെഹൂദ്യയിലും ശരമ്യയിലും ലോകത്തിന്‍റെ ഓരോ ഭാഗങ്ങളിലും ഉള്ള ആളുകളോട് നിങ്ങള്‍ പറയും.”gJ Iയേശു അവരോടു പറഞ്ഞു, “തീയതിയും സമയവുമൊക്കെ നിശ്ചയിക്കാന്‍ അധികാരമുള്ളത് പിതാവിനു മാത്രമാണ്. അതൊന്നും നിങ്ങള്‍ക്ക് അറിയാനാവില്ല.I !അപ്പൊസ്തലന്മാര്‍ എല്ലാവരും ഒത്തുകൂടിയിരിക്കെ അവര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, ഇപ്പോഴാണോ യെഹൂദര്‍ക്കു നീ അവരുടെ രാജ്യം വീണ്ടും നല്‍കുക?”H }യോഹന്നാന്‍ ആളുകളെ വെള്ളത്താല്‍ സ്നാനം കഴിപ്പിച്ചു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്കു പരിശുദ്ധാത്മാവിനാല്‍ സ്നാനം ലഭിക്കും.”rG _ഒരിക്കല്‍ അവരോടൊത്തു ഭക്ഷിച്ചുകൊണ്ടിരിക്കവെ യേശു അവര്‍ക്കു ഈ ആജ്ഞ കൊടുത്തു, “പിതാവ് നിങ്ങള്‍ക്കു വാഗ്ദാനം നല്‍കിയതിനെപ്പറ്റി ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്. ആ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ യെരൂശലേമില്‍ തന്നെ കാത്തിരിക്കുക.MF മരണത്തിനു ശേഷം യേശു താന്‍ ജീവിച്ചിരിക്കുന്നുവെന്ന് അപ്പൊസ്തലന്മാര്‍ക്കു കാണിച്ചു കൊടുത്തു. ധാരാളം അത്ഭുതങ്ങളില്‍ കൂടെ അവന്‍ അതു തെളിയിച്ചു കൊടുത്തു. നാല്പതു ദിവസത്തോളം അവന്‍ അവര്‍ക്കു പ്രത്യക്ഷനായി. യേശു അപ്പൊസ്തലന്മാരോടു ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചു.HE  യേശുവിന്‍റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ജീവിതത്തെപ്പറ്റിയാണ് ഞാനെഴുതിയത്. അതിനു മുന്പ് യേശു താന്‍ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരോടു നിര്‍ദ്ദേശിച്ചിരുന്നുവല്ലോ. പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെയാണ് യേശു അപ്പൊസ്തലന്മാരോട് എല്ലാം നിര്‍ദ്ദേശിച്ചത്. D പ്രിയപ്പെട്ട തെയോഫിലൊസേ, യേശു പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളെപ്പറ്റിയാണ് ഞാന്‍ എന്‍റെ ആദ്യത്തെ ഗ്രന്ഥമെഴുതിയത്.GCയേശു ചെയ്ത ധാരാളം കാര്യങ്ങള്‍ ഇനിയുമുണ്ട്. അതെല്ലാം എഴുതപ്പെട്ടുവെങ്കില്‍ ഈ ലോകം മുഴുവനും ആ എഴുതപ്പെട്ട പുസ്തകങ്ങള്‍ വെക്കാന്‍ മതിയാകയില്ല എന്നു ഞാന്‍ കരുതുന്നു.UB#ആ ശിഷ്യനാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. ഇതെല്ലാം ഇപ്പോഴെഴുതിയതും അയാളാണ്. അവന്‍ പറയുന്നതു സത്യമാണെന്നും നമുക്കറിയാം.lAQഅങ്ങനെ സഹോദരന്മാരുടെ ഇടയില്‍ ഒരു കഥ പ്രചരിച്ചു. യേശു സ്നേഹിച്ച ആ ശിഷ്യന്‍ മരിക്കയില്ല എന്നവര്‍ പറഞ്ഞു പരത്തി. എന്നാല്‍ അവന്‍ മരിക്കയില്ലെന്ന് യേശു പറഞ്ഞില്ല. ഞാന്‍ വരും വരെ അവന്‍ ജീവിച്ചിരിക്കണമെന്ന് ഞാനാഗ്രഹിച്ചേക്കാം. അതിനു നിനക്കെന്ത്? എന്നു മാത്രമേ അവന്‍ പറഞ്ഞുള്ളൂ.@!യേശു മറുപടി പറഞ്ഞു, “ഞാന്‍ വരുന്നതുവരെ ഇയാള്‍ ജീവനോടെ ഇരിക്കണം എന്നെനിക്ക് താല്പര്യമുണ്ടാകാം. അതു നീ കാര്യമാക്കേണ്ടതില്ല. നീ എന്നെ അനുഗമിക്കുക.”`?9അയാള്‍ പിന്നാലെ വരുന്നതു കണ്ട് പത്രൊസ് ചോദിച്ചു, “ഇയാളുടെ കാര്യമോ കര്‍ത്താവേ?”=>sപത്രൊസ് തിരിഞ്ഞു നോക്കിയപ്പോള്‍ യേശു ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ശിഷ്യന്‍ പുറകേ വരുന്നതു കണ്ടു. (ഈ ശിഷ്യനാണ് അത്താഴസമയത്ത് യേശുവിനെതിരെ ചാഞ്ഞുനിന്ന് “കര്‍ത്താവേ, ആരാണു നിനക്കെതിരെ തിരിയുക?” എന്നു ചോദിച്ചത്.) =(പത്രൊസ് എപ്രകാരമുള്ള മരണത്താല്‍ ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് യേശു പറയുകയായിരുന്നു.) അപ്പോള്‍ യേശു പത്രൊസിനോടു പറഞ്ഞു, “എന്നെ അനുഗമിക്കുക.”r<]ഞാന്‍ നിന്നോടു സത്യമായി പറയാം. ചെറുപ്പത്തില്‍ നീ അരമുറുക്കി ഇഷ്ടമുള്ളിടത്തു പോയിരുന്നു. എന്നാല്‍ വാര്‍ദ്ധക്യത്തില്‍ നീ കൈകള്‍ നീട്ടുകയും വേറൊരാള്‍ നിന്‍റെ അരകെട്ടി നിനക്കിഷ്ടമില്ലാത്തിടത്തേയ്ക്കു കൊണ്ടുപോവുകയും ചെയ്യും.”;;oമൂന്നാമതും യേശു ചോദിച്ചു, “യോഹന്നാന്‍റെ പുത്രനായ ശിമോനേ, നീയെന്നെ സ്നേഹിക്കുന്നുവോ?” മൂന്നു തവണ യേശു തന്നോടിങ്ങനെ ചോദിച്ചതില്‍ പത്രൊസിനു സങ്കടമായി. പത്രൊസ് പറഞ്ഞു, “നിനക്കെല്ലാമറിയാമല്ലോ കര്‍ത്താവേ. ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം.” യേശു പത്രൊസിനോടു പറഞ്ഞു, “എന്‍റെ ആടുകളെ മേയ്ക്കുക.0:Yയേശു പത്രൊസിനോടു രണ്ടാമതും ചോദിച്ചു, “യോഹന്നാന്‍റെ പുത്രനായ ശിമോനെ നീ എന്നെ സ്നേഹിക്കുന്നുണ്ടോ?” പത്രൊസ് മറുപടി പറഞ്ഞു, “ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം.” അപ്പോള്‍ യേശു പത്രൊസിനോടു പറഞ്ഞു, “എന്‍റെ ആടുകളെ മേയ്ക്കുക.”w9gഎല്ലാവരും കഴിച്ചുകഴിഞ്ഞപ്പോള്‍ യേശു ശിമോന്‍ പത്രൊസിനോടു ചോദിച്ചു, “യോഹന്നാന്‍റെ പുത്രനായ ശിമോനേ, നീ മറ്റുള്ള ഈ മനുഷ്യരേക്കാള്‍ കൂടുതല്‍ എന്നെ സ്നേഹിക്കുന്നുണ്ടോ?” പത്രൊസ് മറുപടി പറഞ്ഞു, “ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം.” അപ്പോള്‍ യേശു പത്രൊസിനോടു പറഞ്ഞു, “എന്‍റെ കുഞ്ഞാടുകളെ മേയ്ക്കുക.”98kമരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റിട്ട് യേശു ഇതു മൂന്നാം തവണയാണ് ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നത്.Q7 യേശു ചെന്ന് അപ്പമെടുത്ത് അവര്‍ക്കു നല്‍കി. മീനും യേശു അവര്‍ക്കു കൊടുത്തു./6W യേശു അവരോടു പറഞ്ഞു, “വന്നു കഴിക്കുക.” ശിഷ്യന്മാരിലാരും അവനോട്, “ആരാണു നീ” എന്നു ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല. കര്‍ത്താവാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു.w5g ശിമോന്‍ പത്രൊസ് വഞ്ചിയില്‍ ചെന്ന് മീന്‍ നിറഞ്ഞ വല കരയ്ക്കടുപ്പിച്ചു. അതു നിറയെ വലിയ മീനായിരുന്നു. നൂറ്റന്പത്തിമൂന്നെണ്ണം. മീനിന് വലിയ ഭാരം ഉണ്ടായിരുന്നെങ്കിലും വല കീറിയിരുന്നില്ല.Q4 അപ്പോള്‍ യേശു പറഞ്ഞു, “നിങ്ങള്‍ പിടിച്ചതില്‍ കുറെ മീന്‍ കൂടി കൊണ്ടുവരിക.”m3S അവര്‍ വഞ്ചിയില്‍ നിന്ന് കരയ്ക്കിറങ്ങിയപ്പോള്‍ തീക്കനല്‍ കൂട്ടിയിരിക്കുന്നതു കണ്ടു. ഏതാനും മീനും അപ്പവും അതിന്മേല്‍ വച്ചിരുന്നു.2മറ്റു ശിഷ്യന്മാര്‍ വഞ്ചിയില്‍ തന്നെ തീരത്തേക്കു പോയി. മീന്‍ നിറഞ്ഞ വലയും വലിച്ചുകൊണ്ട് അവര്‍ തീരത്തു നിന്നും വെറും നൂറുവാര അകലെയായിരുന്നു.p1Yയേശു സ്നേഹിച്ചിരുന്ന ശിഷ്യന്‍ പത്രൊസിനോടു പറഞ്ഞു, “ആ മനുഷ്യന്‍ കര്‍ത്താവാണ്.” അയാള്‍ പറയുന്നതു പത്രൊസ് കേട്ടു. “ആ മനുഷ്യന്‍ കര്‍ത്താവാണ്.” അപ്പോള്‍ തന്നെ പത്രൊസ് വസ്ത്രമെടുത്തിട്ടു. (ജോലി ചെയ്യാന്‍ വസ്ത്രമഴിച്ചു വച്ചിരിക്കുകയായിരുന്നു.) അവന്‍ വെള്ളത്തിലേക്കെടുത്തു ചാടി.0'യേശു പറഞ്ഞു, “നിങ്ങളുടെ വഞ്ചിയുടെ വലതുവശത്തു വലയെറിയുക. അവിടെ നിന്നു നിങ്ങള്‍ മീന്‍ പിടിക്കും.” ശിഷ്യന്മാര്‍ അങ്ങനെ ചെയ്തു. അവര്‍ക്കു വലവലിച്ചെടുക്കാന്‍ പറ്റാത്തവിധം മത്സ്യം വലയില്‍ കുരുങ്ങി.E/അപ്പോള്‍ യേശു ശിഷ്യന്മാരോടു ചോദിച്ചു, “സ്നേഹിതരേ നിങ്ങള്‍ക്കു മീന്‍ വല്ലതും കിട്ടിയോ?” ശിഷ്യന്മാര്‍ പറഞ്ഞു, “ഇല്ല.”.-പിറ്റേന്ന് പുലര്‍ച്ചയ്ക്കു യേശു തീരത്തു നിന്നു. എന്നാല്‍ അത് യേശുവാണെന്ന് ശിഷ്യന്മാര്‍ അറിഞ്ഞില്ല.Q-ശിമോന്‍ പത്രൊസ് പറഞ്ഞു, “ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു.” മറ്റു ശിഷ്യന്മാര്‍ പറഞ്ഞു, “ഞങ്ങളും നിന്നോടൊത്തു വരുന്നു.” അവര്‍ ഒരു വഞ്ചിയില്‍ കയറിപ്പോയി. ആ രാത്രി മുഴുവന്‍ വലയെറിഞ്ഞുവെങ്കിലും ഒന്നിനേയും കിട്ടിയില്ല. H~|{ywts6pFnmljh?fRdc a__5][wYmWSNR6QPNMKKKiI4FB@?0<986531$0 .+)'%i#! ;0_  8%g"M>ഇതുകേട്ടു വിശ്വാസികള്‍ ഒരേ മനസ്സോടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. “പ്രഭോ, ആകാശത്തിന്‍റെയും ഭൂമിയുടെയും കടലിന്‍റെയും അതിലുള്ള എല്ലാറ്റിന്‍റെയും സൃഷ്ടാവാണ് അവിടുന്ന്.=7പത്രൊസും യോഹന്നാനും യെഹൂദനേതാക്കന്മാരുടെ സഭയില്‍ നിന്നും തങ്ങളുടെ ആള്‍ക്കാര്‍ക്കിടയിലേക്കു പോയി. മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും തങ്ങളോടു പറഞ്ഞതെല്ലാം അവര്‍ വിശ്വാസിസംഘത്തോടു പറഞ്ഞു.B<[This verse may not be a part of this translation]B;[This verse may not be a part of this translation]:)ഞങ്ങള്‍ക്ക് അടങ്ങിയിരിക്കാനാവില്ല. ഞങ്ങള്‍ കണ്ടതും കേട്ടതുമൊക്കെ ഞങ്ങള്‍ക്കു പ്രസംഗിച്ചേ പറ്റൂ.”95പക്ഷേ പത്രൊസും യോഹന്നാനും മറുപടി പറഞ്ഞു, “നിങ്ങള്‍ ആലോചിക്കുന്നതു ശരിയാണോ? ദൈവത്തിനെന്താണു വേണ്ടത്. ഞങ്ങള്‍ ദൈവത്തിനെയോ നിങ്ങളേയോ അനുസരിക്കേണ്ടത്?8അതുകൊണ്ട് യെഹൂദനേതാക്കള്‍ പത്രൊസിനെയും യോഹന്നാനെയും വീണ്ടും വിളിച്ചു. യേശുവിന്‍റെ നാമത്തില്‍ ഒന്നും പ്രസംഗിക്കുകയോ ഉപദേശിക്കുകയോ ചെയ്യരുതെന്ന് അവര്‍ അപ്പൊസ്തലന്മാരോടു നിര്‍ദ്ദേശിച്ചു.j7Mഎന്നാല്‍ ഈ മനുഷ്യനെപ്പറ്റി പ്രസംഗിക്കരുതെന്നു ഭീഷണിപ്പെടുത്തണം. എന്നാല്‍ ഇത് ഇതില്‍ കൂടുതലായി ആളുകളുടെ ഇടയില്‍ പ്രചരിക്കില്ല.”U6#അവര്‍ പറഞ്ഞു, “ഇവരെ നാമെന്തു ചെയ്യണം? അവരൊരു മഹത്തായ അത്ഭുതം പ്രവര്‍ത്തിച്ചുവെന്ന് യെരൂശലേം ജനത മുഴുവന്‍ അറിഞ്ഞു. അതു വ്യക്തവു മാണ്. ആ സത്യം നിഷേധിക്കാന്‍ സാദ്ധ്യവുമല്ല.X5)അവരോട് അവിടം വിട്ടുപോകുവാന്‍ യെഹൂദനേതാക്കള്‍ ആവശ്യപ്പെട്ടു. തങ്ങള്‍ ഇനി എന്തു ചെയ്യണമെന്ന് നേതാക്കള്‍ പരസ്പരം ആലോചിച്ചു.84iമുടന്തന്‍ രണ്ട് അപ്പൊ സ്തലന്മാരോടുമൊത്ത് നില്‍ക്കുന്നത് അവര്‍ കണ്ടു. അയാള്‍ സുഖപ്പെട്ടതും. അതിനാല്‍ അപ്പൊസ്തലന്മാര്‍ക്കെതിരെ അവര്‍ക്ക് ഒന്നും പറയാനായില്ല.h3I യോഹന്നാനും പത്രൊസിനും യാതൊരുവിധ പ്രത്യേക പരിശീലനമോ, വിദ്യാഭ്യാസമോ ഇല്ലെന്നും യെഹൂദനേതാക്കള്‍ക്കു മനസ്സിലായി. അവര്‍ നിര്‍ഭയരായി സംസാരിക്കുന്നതു കണ്ട യെഹൂദനേതാക്കള്‍ അത്ഭുതപ്പെട്ടു. പത്രൊസും യോഹന്നാനും യേശുവിന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ ആണെന്നും അവര്‍ മനസ്സിലാക്കി.X2) മനുഷ്യരെ രക്ഷിക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ യേശുവാണ്. ആകാശത്തിനു കീഴില്‍ മനുഷ്യരെ രക്ഷിക്കാന്‍ ശക്തിയുള്ള ഒരേയൊരു നാമം അവന്‍റേതാണ്. നമ്മള്‍ യേശുവിലൂടെ രക്ഷിക്കപ്പെടണം.”H1  യേശു ‘പണിക്കാരായ നിങ്ങള്‍ വലിച്ചെറിഞ്ഞ കല്ലാണ്; പക്ഷേ ആ കല്ലിപ്പോള്‍ മൂലക്കല്ലായിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 118:220{ ഞങ്ങള്‍ നിങ്ങളെയും എല്ലാ യെഹൂദ ജനത്തെയും അറിയാക്കാന്‍ ആഗ്രഹിക്കുന്നു. ഇയാള്‍ സുഖപ്പെട്ടത് നസ്രായനായ യേശുക്രിസ്തുവിന്‍റെ ശക്തിയാലാണ്. നിങ്ങള്‍ യേശുവിനെ ക്രൂശിച്ചു, ദൈവം അവനെ പുനരുജ്ജീവിപ്പിച്ചു, മുടന്തനായിരുന്ന ഇയാള്‍ക്ക് യേശുക്രിസ്തുവിന്‍റെ ശക്തിയാല്‍ ഇപ്പോള്‍ നടക്കാനും നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കാനും കഴിയുന്നു.\/1 ഞങ്ങളൊരു മുടന്തനു ചെയ്ത നന്മയുടെ പേരില്‍ ഞങ്ങളെ ചോദ്യം ചെയ്യുകയാണോ? അയാളെ സുഖപ്പെടുത്തിയത് ആരാണന്നാണല്ലേ നിങ്ങളുടെ ചോദ്യം?.അപ്പോള്‍ പത്രൊസില്‍ പരിശുദ്ധാത്മാവ് നിറഞ്ഞു, അവന്‍ അവരോടു പറഞ്ഞു, “ജനനേതാക്കളേ, മൂപ്പന്മാരേ,-3അവര്‍ പത്രൊസിനെയും യോഹന്നാനെയും ആളുകളുടെ മുന്നില്‍ നിര്‍ത്തി. “നിങ്ങളെങ്ങനെ ആ മുടന്തനെ സുഖപ്പെടുത്തി? ഏതു ശക്തിയാണു നിങ്ങള്‍ ഉപയോഗിച്ചത്? ആരാണു നിങ്ങള്‍ക്കതിനുള്ള അധികാരം തന്നത്?” എന്നീ ചോദ്യങ്ങ ള്‍ യെഹൂദനേതാക്കള്‍ അവരോട് പലവട്ടം ചോദിച്ചു.,{ഹന്നാവും (മഹാപുരോഹിതന്‍), കയ്യഫാവും, യോഹന്നാനും, അലക്സാന്തരും, അവിടെ ഉണ്ടായിരുന്നു. മഹാപുരോഹിതന്‍റെ കുടുംബത്തിലെ എല്ലാവരും ഉണ്ടായിരുന്നു. +പിറ്റേന്ന് യെഹൂദനേതാക്കളും ജനത്തിന്‍റെ മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമില്‍ സമ്മേളിച്ചു.5*cഎന്നാല്‍ പത്രൊസിന്‍റെയും യോഹന്നാന്‍റെയും പ്രസംഗം കേട്ട അനേകം പേര്‍ അവനില്‍ വിശ്വസിച്ചു. വിശ്വസിച്ച പുരുഷന്മാരുടെ എണ്ണം തന്നെ അഞ്ചായിരത്തോളമായി ഉയര്‍ന്നു.[)/യെഹൂദ നേതാക്കള്‍ പത്രൊസിനെയും യോഹന്നാനെയും പിടിച്ചു തടവിലാക്കി. അപ്പോള്‍ രാത്രിയായിരുന്നതിനാല്‍ അവര്‍ അപ്പൊസ്തലന്മാരെ പിറ്റേന്നു രാവിലെവരെ തുറുങ്കില്‍ പാര്‍പ്പിച്ചു._(7പത്രൊസും യോഹന്നാനും ആളുകളെ പഠിപ്പിക്കുന്ന കാര്യങ്ങളില്‍ അവര്‍ ക്ഷുഭിതരായിരുന്നു. യേശുവിനെപ്പറ്റി പറയുന്പോള്‍ മനുഷ്യര്‍ മരിച്ചവരില്‍ നിന്നും ക്രിസ്തുവില്‍ കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് അവര്‍ പഠിപ്പിക്കുന്നു.M' പത്രൊസും യോഹന്നാനും ജനങ്ങളോടു പ്രസംഗിച്ചുകൊണ്ടു നില്‍ക്കവേ ചിലര്‍ അവരെ സമീപിച്ചു. അവര്‍ യെഹൂദപുരോഹിതരും ദൈവാലയം കാവല്‍ക്കാരുടെ നായകനും ഏതാനും സദൂക്യരും ആയിരുന്നു.8&iദൈവം അവന്‍റെ വിശിഷ്ട ദാസനെ അയച്ചു. നിങ്ങള്‍ക്കിടയിലേക്കാണ് ആദ്യം അവനെ അയച്ചത്. നിങ്ങളെ അനുഗ്രഹിക്കാനാണ് ദൈവം യേശുവിനെ അയച്ചത്. അവന്‍ നിങ്ങളെ ഓരോരുത്തരേയും പാപങ്ങളില്‍ നിന്നകറ്റി അതു പ്രവര്‍ത്തിക്കുന്നു.y%kപ്രവാചകര്‍ പറഞ്ഞതെല്ലാം നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ പിതാക്കന്മാരുമായി ദൈവം ഏര്‍പ്പെട്ട നിയമം നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. ‘നിന്‍റെ സന്തതിയാല്‍ ഭൂമിയിലെ എല്ലാ രാജ്യങ്ങളും അനുഗ്രഹിക്കപ്പെടും എന്ന് ദൈവം നിങ്ങളുടെ പിതാവായ അബ്രാഹാമിനോട് അരുളിച്ചെയ്തിട്ടുണ്ട്.1$[ശമുവേലും അവന്‍റെ പിന്നിലുള്ള എല്ലാ പ്രവാചകരും ഈ സമയത്തെക്കുറിച്ച് പറയുകയും പ്രവചിക്കുകയും ചെയ്തിട്ടുണ്ട്.##ആ പ്രവാചകനെ അനുസരിക്കാത്തവന്‍ ദൈവത്തിന്‍റെ ജനതയില്‍ നിന്ന് അകറ്റപ്പെടുകയും മരിക്കുകയും ചെയ്യും.d"Aമോശെ പറഞ്ഞു, ‘കര്‍ത്താവായ നിങ്ങളുടെ ദൈവം നിങ്ങള്‍ക്കൊരു പ്രവാചകനെ നല്‍കും. ആ പ്രവാചകന്‍ നിങ്ങളുടെ ഇടയില്‍ നിന്നും തന്നെ വരും. അവന്‍ എന്നെപ്പോലെയായിരിക്കും. പ്രവാചകര്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങള്‍ പ്രവര്‍ത്തിക്കണം.o!Wഎല്ലാം വീണ്ടും ശരിയാകും വരെ യേശു സ്വര്‍ഗ്ഗത്തില്‍ താമസിക്കുമെന്നു മാത്രം. വളരെ മുന്പു തന്നെ തന്‍റെ വിശുദ്ധപ്രവാചകര്‍ വഴി പ്രസംഗിച്ചപ്പോഴേ ദൈവം ഈ സമയത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്.N അപ്പോള്‍ ദൈവം നിങ്ങള്‍ക്കു ആത്മീയസമാശ്വാസത്തിന്‍റെ സമയം നല്‍കും. അവന്‍ ക്രിസ്തുവുമായി തെരഞ്ഞെടുത്ത യേശുവിനെ നല്‍കും.1[അതുകൊണ്ട് നിങ്ങള്‍ മാനസാന്തരപ്പെട്ട് ദൈവത്തിലേക്ക് മടങ്ങിവരിക. എങ്കിലേ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കപ്പെടൂ.q[ഇതെല്ലാം സംഭവി ക്കുമെന്നും ക്രിസ്തു കഷ്ടം സഹിക്കുകയും മരിക്കുകയും ചെയ്യുമെന്നും ദൈവം തന്‍റെ പ്രവാചകരിലൂടെ പറഞ്ഞു. ദൈവം അതെങ്ങനെ നിറവേറ്റിയെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട്.“എന്‍റെ സഹോദരന്മാരേ, നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങള്‍ക്കു തന്നെ അറിയാഞ്ഞതിനാലാണ് നിങ്ങള്‍ യേശുവിനോടിങ്ങനെ ചെയ്തതെന്ന് എനിക്കറിയാം. നിങ്ങളുടെ നേതാക്കള്‍ക്കും മനസ്സിലായിട്ടില്ല.'Gയേശുവിന്‍റെ ശക്തിയാണ് ഈ മുടന്തനെ സുഖപ്പെടുത്തിയത്. ഞങ്ങള്‍ യേശുവിന്‍റെ ശക്തിയില്‍ വിശ്വസിക്കുന്നതു കൊണ്ടാണിങ്ങനെ സംഭവിച്ചത്. നിങ്ങള്‍ക്കിയാളെ കാണാം. നിങ്ങള്‍ക്കിയാളെ അറിയുകയും ചെയ്യാം. യേശുവിലുള്ള വിശ്വാസമാണയാളെ പൂര്‍ണ്ണമായും സുഖപ്പെടുത്തിയത്. അങ്ങനെ സംഭവിക്കുന്നത് നിങ്ങളെല്ലാം കണ്ടു.8iജീവന്‍ നല്‍കുന്നവനെ നിങ്ങള്‍ കൊല്ലുകയും ചെയ്തു! എന്നാല്‍ ദൈവം അവനെ പുനരുജ്ജീവിപ്പിച്ചു. ഞങ്ങള്‍ അതിനു സാക്ഷികളാണ്. ഞങ്ങള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് കണ്ടതാണ്.0Yയേശു പരിശുദ്ധനും നിഷ്കളങ്കനും ആയിരുന്നു. എങ്കിലും നിങ്ങള്‍ അവനെ വെടിഞ്ഞു. യേശുവിനു പകരം കൊലയാളിയെ മോചിപ്പിക്കാന്‍ നിങ്ങള്‍ പീലാത്തൊസിനോട് ആവശ്യപ്പെട്ടു.gG അല്ല! ദൈവമാണിതു ചെയ്തത്. അവന്‍ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമാകുന്നു. നമ്മുടെ എല്ലാ പൂര്‍വ്വികരുടെയും ദൈവമാണവന്‍. അവന്‍ തന്‍റെ വിശിഷ്ടസേവകനായ യേശുവിന് മഹത്വം നല്‍കി. പക്ഷേ നിങ്ങള്‍ യേശുവിനെ കൊല്ലാനുള്ള വിധിയാണു നല്‍കിയത്. യേശുവിനെ മോചിപ്പിക്കാന്‍ പീലാത്തോസ് തീരുമാനിച്ചു. പക്ഷേ നിങ്ങള്‍ യേശുവിനെ വേണ്ടെന്നു പീലാത്തൊസിനോടു പറഞ്ഞു.%C അതു കണ്ട് പത്രൊസ് അവരോട് പറഞ്ഞു, “എന്‍റെ യെഹൂദസഹോദരന്മാരേ, നിങ്ങളെന്താണിതിലിത്ര അത്ഭുതപ്പെടുന്നത്. അയാളെ നടക്കുമാറാക്കിയത് ഞങ്ങളാണെന്ന മട്ടിലാണല്ലോ നിങ്ങള്‍ നോക്കുന്നത്. ഞങ്ങളുടെ നന്മകൊണ്ടാണ് ഇതെല്ലാം സാദ്ധ്യമായതെന്നു നിങ്ങള്‍ കരുതുന്നുവോ?1[ അയാള്‍ പത്രൊസിന്‍റെയും യോഹന്നാന്‍റെയും കൈകളില്‍ പിടിച്ചു നിന്നു. അയാള്‍ സുഖപ്പെട്ടതു കണ്ട് എല്ലാവരും അത്ഭുതസ്തബ്ധരായി. അവര്‍ ശലോമോന്‍റെ മണ്ഡപത്തില്‍ പത്രൊസിന്‍റെയും യോഹന്നാന്‍റെയും അടുത്തേക്ക് ഓടി.B [This verse may not be a part of this translation]B [This verse may not be a part of this translation] അയാള്‍ ചാടിയെണീറ്റു നടക്കാന്‍ തുടങ്ങി. അയാള്‍ അവരോടൊത്തു ദൈവാലയത്തിലേക്കു നടന്നു. അയാള്‍ നടക്കുകയും ചാടുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു.Dഎന്നിട്ട് പത്രൊസ് അയാളുടെ വലതു കൈ പിടിച്ച് എഴുന്നേല്പിച്ചു. ഉടന്‍ തന്നെ അയാളുടെ പാദങ്ങളും കാലുകളും കരുത്തുള്ളതായി.eCഎന്നാല്‍ പത്രൊസ് പറഞ്ഞു, “എന്‍റെ കയ്യില്‍ വെള്ളിയോ സ്വര്‍ണ്ണമോ ഇല്ല. എന്നാല്‍ മറ്റു ചിലത് ഞാന്‍ നിനക്കു തരാം: നസറെത്തിലെ യേശുക്രിസ്തുവിന്‍റെ ശക്തിയാല്‍ എഴുന്നേറ്റു നടക്കുക.”Sഅയാള്‍ അവരെ നോക്കി; അവര്‍ തനിക്ക് പണമെന്തെങ്കിലും നല്‍കുമെന്നയാള്‍ കരുതി.(Iപത്രൊസും യോഹന്നാനും അയാളെ നോക്കി പറഞ്ഞു, “ഞങ്ങളെ നോക്കുക.”!ആ ദിവസം പത്രൊസും യോഹന്നാ നും ദൈവാലയത്തിലേക്ക് പോകുന്നത് അയാള്‍ കണ്ടു. അയാള്‍ അവരോടും പണം യാചിച്ചു.Sഅവര്‍ ദൈവാലയപറന്പിലേക്കു പോകുംവഴി ഒരാളെ കണ്ടു. ജീവിതകാലം മുഴുവന്‍ മുടന്തനായിരുന്നു അയാള്‍. നടക്കാനാവാത്ത അയാളെ ഏതാനും സുഹൃത്തുക്കള്‍ താങ്ങിയെടുത്തു കൊണ്ടുവന്നു. അവര്‍ എന്നും അയാളെ ദൈവാലയത്തിന്‍റെ കവാടത്തില്‍ കൊണ്ടുവരുമായിരുന്നു. ദൈവാലയത്തിനു വെളിയില്‍ കവാടത്തിനരികെ അവര്‍ അയാളെ കിടത്തി. സുന്ദരം എന്ന കവാടം എന്നാണവിടം അറിയപ്പെട്ടിരുന്നത്. അവിടെ അയാള്‍ ദൈവാലയത്തിലേക്ക് പോകുന്നവരോട് പണം യാചിക്കും.D  ഒരു ദിവസം പത്രൊസും യോഹന്നാനും ദൈവാലയത്തിലേക്കു പോയി. അപ്പോള്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നു മണിയായിരുന്നു. അത് ദൈവാലയത്തില്‍ നിത്യേനയുള്ള പ്രാര്‍ത്ഥനാസമയമായിരുന്നു. /വിശ്വാസികള്‍ ദൈവത്തെ വാഴ്ത്തുകയും ആളുകള്‍ അവരെ ഇഷ്ടപ്പെടുകയും ചെയ്തു. എല്ലാ ദിവസവും കൂടുതല്‍ പേര്‍ രക്ഷിക്കപ്പെട്ടു; കര്‍ത്താവ് അവരെ വിശ്വാസികളുടെ സംഘത്തിലേക്കു ചേര്‍ക്കുകയായിരുന്നു.8 i.ദൈവാലയപ്പറന്പില്‍ അവര്‍ എന്നും ഒത്തുകൂടി. അവര്‍ക്ക് ഒരേ ലക്ഷ്യമായിരുന്നു. അവര്‍ തങ്ങളുടെ വീടുകളില്‍ ഒരുമിച്ച് ആഹാരം കഴിച്ചു. അവര്‍ സന്തോഷത്തോടെ ആഹാരം പങ്കുവയ്ക്കുകയും ആഹ്ലാദത്തോടെ അതു തിന്നുകയും ചെയ്തു.~ u-തങ്ങള്‍ക്കുണ്ടായിരുന്ന ഭൂമിയും അവരുടെ ഉടമസ്ഥതയിലുള്ള സാധനങ്ങളും വിറ്റു. എന്നിട്ട് അവര്‍ ആ പണം മുഴുവന്‍ ആവശ്യക്കാര്‍ക്കു വിതരണം ചെയ്തു.2 ],വിശ്വാസികളെല്ലാം ഒരുമിച്ചു താമസിച്ചു. അവരെല്ലാം പങ്കുവെച്ചു."=+അപ്പൊസ്തലന്മാരുടെ ശക്തവും അത്ഭുതകരവുമായ പ്രവൃത്തികള്‍ കണ്ട് ആളുകള്‍ക്ക് ദൈവത്തോട് വളരെ ആദരവു തോന്നി. *അവര്‍ യോഗം ചേരുന്നതു തുടര്‍ന്നു. അപ്പൊസ്തലന്മാരുടെ വചനം പഠിക്കാന്‍ അവര്‍ തങ്ങളുടെ സമയം ഉപയോഗിച്ചു. അവര്‍ പരസ്പരം പങ്കുവയ്ക്കുകയും ഒന്നിച്ച് ആഹാരം കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.)അപ്പോള്‍ പത്രൊസിന്‍റെ വചനങ്ങള്‍ സ്വീകരിച്ചവര്‍ സ്നാനപ്പെട്ടു. ആ ദിവസം തന്നെ മൂവായിരത്തോളം പേര്‍ വിശ്വാസികളുടെ കൂട്ടത്തില്‍ ചേര്‍ക്കപ്പെട്ടു.)(പത്രൊസ് വളരെ വാചാലമായി അവര്‍ക്കു മുന്നറിയിപ്പു നല്‍കി. അവന്‍ അവരോടു യാചിച്ചു, “ഇപ്പോള്‍ ജീവിക്കുന്നവരുടെ ദുഷ്ടതകളില്‍ നിന്നും സ്വയം രക്ഷിക്കുക.”iK'ഇതു നിങ്ങള്‍ക്കുള്ള വാഗ്ദാനമാണ്. ഇതു നിങ്ങളുടെ സന്തതികള്‍ക്കും ദൂരെയുള്ള എല്ലാവര്‍ക്കും കൂടിയാണ്. കര്‍ത്താവായ ദൈവം തന്നിലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്.”?w&പത്രൊസ് അവരോടു പറഞ്ഞു, “ഓരോരുത്തരും മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനപ്പെടുക. അപ്പോള്‍ ദൈവം നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു സമ്മാനിക്കുകയും ചെയ്യും.w%ഇതു കേട്ടപ്പോള്‍ ആളുകള്‍ക്ക് ഹൃദയത്തില്‍ കുത്തു കൊണ്ടു. അവര്‍ പത്രൊസിനോടും മറ്റു അപ്പൊസ്തലന്മാരോടും ചോദിച്ചു, “ഞങ്ങളിനി എന്തു ചെയ്യണം?”*M$അതിനാല്‍ എല്ലാ യെഹൂദരും ഇതിന്‍റെ യാഥാര്‍ത്ഥ്യം തീര്‍ച്ചയായും അറിയണം. ദൈവം യേശുവിനെ കര്‍ത്താവും ക്രിസ്തുവുമാക്കി. ഈ യേശുവിനെയാണ് നിങ്ങള്‍ ക്രൂശിച്ചത്.”5c#നിന്‍റെ ശത്രുക്കളെ ഞാന്‍ നിന്‍റെ കാല്‍ക്കീഴിലാക്കുംവരെ നീയെന്‍റെ വലതുവശത്തിരിക്കുക.’ സങ്കീര്‍ത്തനങ്ങള്‍ 110:1V%"ദാവീദല്ല, യേശുവാണ് സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. ദാവീദ് സ്വയം പറഞ്ഞു, ‘കര്‍ത്താവ് എന്‍റെ കര്‍ത്താവിനോടു പറഞ്ഞു:l~Q!യേശു സ്വര്‍ഗ്ഗത്തിലേക്കു ഉയര്‍ത്തപ്പെട്ടു, ഇപ്പോഴവന്‍ ദൈവത്തോടൊപ്പം അവന്‍റെ വലതു വശത്തിരിക്കുന്നു. പിതാവ് (ദൈവം) യേശുവിനിപ്പോള്‍ പരിശുദ്ധാത്മാവിനെ നല്‍കി. ദൈവം അതു വാഗ്ദാനം ചെയ്തതാണ്. ഇപ്പോള്‍ ആ ആത്മാവിനെ യേശു പകരുന്നു. നിങ്ങളിപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും അതാണ്.^}5 അതിനാല്‍ ദാവീദിനെയല്ല, യേശുവിനെയാണ് ദൈവം മരണത്തില്‍ നിന്നും ഉയര്‍ത്തിയത്. നമ്മളെല്ലാം അതിനു സാക്ഷികളാണ്. നമ്മള്‍ അവനെ കണ്ടു.i|Kഇതു സംഭവിക്കും മുന്പ് ദാവീദ് ഇതറിഞ്ഞിരുന്നു. അതിനാലാണ് ദാവീദ് അയാളെപ്പറ്റി ഇങ്ങനെ പറഞ്ഞത്: ‘അവന്‍ പാതാളത്തിലേക്കു തള്ളപ്പെടുകയോ, അവന്‍റെ ദേഹം കല്ലറയില്‍ അഴുകിപ്പോകുകയോ ചെയ്തില്ല.’ സങ്കീര്‍ത്തനങ്ങള്‍ 16:10 യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്പിനെക്കുറിച്ചാണ് ദാവീദ് പറഞ്ഞത്.,{Qപ്രവാചകനായിരുന്ന ദാവീദിനു ദൈവവചനത്തെപ്പറ്റി അറിയാമായിരുന്നു. ദാവീ ദിന്‍റെ ഗോത്രത്തില്‍ നിന്നൊരുവനെ ദാവീദിനെപ്പോലെ താന്‍ രാജാവാക്കുമെന്ന് ദൈവം ദാവീദിനു ഒരു പ്രതിജ്ഞയിലൂടെ വാഗ്ദാനം നല്‍കിയിരുന്നു.cz?“എന്‍റെ സഹോദരന്മാരേ, ഗോത്രപിതാവായ ദാവീദിനെപ്പറ്റി ഞാന്‍ ഉറപ്പായി പറയട്ടെ. അവന്‍ മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. അവന്‍റെ ശവകുടീരം ഇവിടെ നമ്മോടു കൂടെ ഇപ്പോഴുമുണ്ട്.Wy'എങ്ങനെ ജീവിക്കണമെന്ന് നീയെന്നെ പഠിപ്പിച്ചു. എന്‍റെയടുത്തു വന്ന് നീയെന്നെ ആഹ്ലാദപൂര്‍ണ്ണനാക്കും.” സങ്കീര്‍ത്തനങ്ങള്‍ 16:8-11@xyഎന്തെന്നാല്‍ എന്‍റെ ആത്മാവിനെ നീ മരിച്ചവരുടെ രാജ്യത്തിലേക്ക് തള്ളിക്കളയുകയില്ല. നിന്‍റെ പരിശുദ്ധന്‍റെ ദേഹം ശവക്കുഴിയില്‍ അഴുകിപ്പോകുവാന്‍ നീ അനുവദിക്കയില്ല.Aw{അതിനാല്‍ എന്‍റെ ഹൃയം ആഹ്ലാദിച്ചു, എന്‍റെ വായ ആനന്ദത്തോടെ സംസാരിച്ചു. അതെ, എന്‍റെ ശരീരം പോലും പ്രതീക്ഷയോടെ വസിക്കും; E}|jyxvRtprpnmljih,ec%``x`3^\YXWzUMSRgOMMLKJ!FE/CB@=[This verse may not be a part of this translation]BP[This verse may not be a part of this translation]dOAആ ഭൂമി വില്‍ക്കും മുന്പ് അത് നിന്‍റേതായിരുന്നു. അതു വിറ്റുകിട്ടിയ പണം എങ്ങനെയും ചിലവഴിക്കാന്‍ നിനക്കു സ്വാതന്ത്ര്യമുണ്ടുതാനും. പിന്നെ നീയെന്തിനാണ് ഈ ദുഷ്ടരീതിയില്‍ ചിന്തിച്ചത്? നീ ദൈവത്തോടാണ് മനുഷ്യരോടല്ല നുണ പറഞ്ഞത്.”CNപത്രൊസ് പറഞ്ഞു, “അനന്യാസേ എന്തിനാണ് സാത്താനെ നിന്‍റെ ഹൃദയം നിയന്ത്രിക്കാന്‍ അനുവദിച്ചത്? നീ നുണ പറയുകയും പരിശുദ്ധാത്മാവിനെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയും ചെയ്തിരിക്കുന്നു. നീ നിന്‍റെ നിലം വിറ്റു. പക്ഷേ എന്തുകൊണ്ടാണ് നീ കുറേ പണം നിനക്കായി സൂക്ഷിക്കുന്നത്.[This verse may not be a part of this translation]BB[This verse may not be a part of this translation].A Wസ്തെഫാനൊസിന്‍റെ കൊലയ്ക്കു ശെൌലും അവന്‍റെ അംഗീകാരം കൊടുത്തു.Y@+<അവന്‍ മുട്ടുകുത്തി ഉറക്കെ നിലവിളിച്ചു, “കര്‍ത്താവേ, ഇവരുടെമേല്‍ ഈ പാപം ചുമത്തരുതേ.” ഇത്രയും പറഞ്ഞ് സ്തെഫാനൊസ് മരിച്ചു വീണു.4?a;അവരും സ്തെഫാനൊസിനെ കല്ലെറിഞ്ഞു. പക്ഷേ സ്തെഫാനൊസ് അപ്പോഴും പ്രാര്‍ത്ഥിക്കുകയായിരുന്നു. അവന്‍ പറഞ്ഞു, “കര്‍ത്താവായ യേശുവേ, എന്‍റെ ആത്മാവിനെ സ്വീകരിക്കേണമേ.”K>:അവരവനെ നഗരത്തില്‍നിന്നും പുറന്തള്ളി മരിക്കുംവരെ കല്ലെറിഞ്ഞു. സ്തെഫാനൊസിനെതിരെ കള്ളസാക്ഷികള്‍ പറഞ്ഞവര്‍ തങ്ങളുടെ മേലങ്കി ഊരി ശെൌല്‍ എന്നു വിളിച്ച യുവാവിനു നല്‍കി.H= 9അപ്പോള്‍ യെഹൂദനേതാക്കളാകെ ആക്രോശിച്ചു. അവര്‍ തങ്ങളുടെ ചെവികള്‍ പൊത്തി. അവരെല്ലാവരും സ്തെഫാനൊസിന്‍റെ അടുത്തേക്കോടി.< 8സ്തെഫാനൊസ് പറഞ്ഞു, “അതാ, സ്വര്‍ഗ്ഗകവാടം തുറന്നതു ഞാന്‍ കാണുന്നു. മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലത്തുവശത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു.”i;K7പക്ഷേ സ്തെഫാനൊസില്‍ പരിശുദ്ധാത്മാവ് നിറഞ്ഞിരുന്നു. അവന്‍ ആകാശത്തേക്കു നോക്കി. അവന്‍ ദൈവത്തിന്‍റെ മഹത്വം കണ്ടു. ദൈവത്തിന്‍റെ വലതുഭാഗത്ത് യേശു നില്‍ക്കുന്നത് സ്തെഫാനൊസ് കണ്ടു.:56സ്തെഫാനൊസിന്‍റെ ഈ വാക്കുകള്‍ യെഹൂദ നേതാക്കള്‍ കേട്ട് കോപാകുലരായി. അവര്‍ അയാളുടെ നേരെ പല്ലുകളിറുമ്മി.9/5മോശെയുടെ ന്യായപ്രമാണം നിങ്ങള്‍ സ്വീകരിച്ചു. ദൂതന്മാരിലൂടെ ദൈവം നിങ്ങള്‍ക്ക് ഈ ന്യായപ്രമാണം നല്‍കി. എന്നാല്‍ നിങ്ങള്‍ ഈ നിയമങ്ങള്‍ അനുസരിച്ചില്ല.”8{4നിങ്ങളുടെ പിതാക്കന്മാര്‍ ജീവിച്ചിരുന്ന എല്ലാ പ്രവാചകരെയും ഉപദ്രവിച്ചു. നീതിമാന്‍ വരുമെന്ന് ആ പ്രവാചകരെല്ലാം പറഞ്ഞിട്ടുണ്ട്. പക്ഷേ അവരെ പിതാക്കന്മാര്‍ വധിച്ചു. ഇപ്പോള്‍ നിങ്ങളും നീതിമാനെതിരെ തിരിയുകയും അവനെ വധിയ്ക്കുകയും ചെയ്തു.7#3അപ്പോള്‍ സ്തെഫാനൊസ് പറഞ്ഞു, “ദുശ്ശാഠ്യക്കാരായ യെഹൂദനേതാക്കളേ, ദൈവത്തിനു ഹൃദയവും കാതും നല്‍കാത്തവരേ, പരിശുദ്ധാത്മാവിന്‍റെ വചനങ്ങള്‍ക്ക് എപ്പോഴും എതിരു നില്‍ക്കുവന്നവരേ, നിങ്ങളുടെ പിതാക്കന്മാര്‍ ഇതു ചെയ്തു. അതു തന്നെ നിങ്ങളും ചെയ്യുന്നു.=6s2ഇവയെല്ലാം ഞാനാണുണ്ടാക്കിയതെന്ന് മറക്കാതിരിക്കുക.’” യെശയ്യാവ് 66:1-215[1ഭൂമി എന്‍റെ പാദപീഠമാകുന്നു. എനിക്കായി ഏതുതരം ദൈവാലയം പണിയാനാണു നിങ്ങള്‍ക്കാവുക? എനിക്ക് വിശ്രമസങ്കേതം ഇല്ല!40“പക്ഷേ മനുഷ്യര്‍ അവരുടെ കൈകള്‍ കൊണ്ടു നിര്‍മ്മിച്ച ദൈവാലയത്തില്‍ അത്യുന്നതന്‍ വസിക്കുന്നില്ല. അതാണ് പ്രവാചകന്‍ എഴുതിയിട്ടുള്ളത്: ‘കര്‍ത്താവ് അരുളിച്ചെയ്യുന്നു, സ്വര്‍ഗ്ഗം എന്‍റെ സിംഹാസനം.H3 /എന്നാല്‍ ദാവീദിന്‍റെ പുത്രനായ ശലോമോന്‍ ആയിരുന്നു ദൈവാലയം പണിയിച്ചത്.,2Q.ദൈവം ദാവീദില്‍ സന്തുഷ്ടനായി. യാക്കോബിന്‍റെ ദൈവത്തിന് ഒരു ആലയം* പണിയാന്‍ ദാവീദ് ദൈവത്തോട് അനുവാദം ചോദിച്ചു.31_-പിന്നീട് യോശുവ വന്ന് നമ്മുടെ പിതാക്കന്മാരെ മറ്റുദേശങ്ങള്‍ പിടിച്ചടക്കാനായി നയിച്ചു. നമ്മുടെയാള്‍ക്കാര്‍ കടന്നു ചെന്നപ്പോള്‍ അന്യനാട്ടുകാരെ ദൈവം പുറത്താക്കി. പുതിയ നാട്ടിലേക്കു നമ്മുടെ പിതാക്കന്മാര്‍ കടന്നു ചെന്നപ്പോള്‍ ഇതേകൂടാരം അവര്‍ കൊണ്ടുവന്നു. തങ്ങളുടെ പിതാക്കന്മാരില്‍ നിന്നും കിട്ടിയ ആ കൂടാരം അവര്‍ ദാവീദിന്‍റെ കാലം വരെ സൂക്ഷിച്ചു.E0,“നമ്മുടെ പിതാക്കന്മാര്‍ക്ക് മരുഭൂമിയില്‍ വിശുദ്ധകൂടാരം ഉണ്ടായിരുന്നു. എങ്ങനെയാണ് ആ കൂടാരം ഉണ്ടാക്കേണ്ടതെന്ന് ദൈവം മോശെയോടു പറഞ്ഞിരുന്നു. ദൈവം അവനെ കാണിച്ചിരുന്ന മാതൃക അനുസരിച്ചാണ് മോശെ കൂടാരം ഉണ്ടാക്കിയത്./+നിങ്ങള്‍ക്ക് ആരാധിക്കാന്‍ നിങ്ങള്‍ മൊലോക്കിന്‍റെ കൂടാരവും രേഫാന്‍ ദേവന്‍റെ നക്ഷത്രവും നിങ്ങള്‍ കൊണ്ടുവന്നു. ആരാധിക്കേണ്ടതിലേക്കായി അവ നിങ്ങളു ണ്ടാക്കിയ വിഗ്രഹങ്ങളാണ്. അതിനാല്‍ ഞാന്‍ നിങ്ങളെ ബാബിലോണിലേക്കു ബഹിഷ്ക്കരിക്കും.’ ആമോസ് 5:25-27l.Q*പക്ഷേ ദൈവം അവരില്‍ നിന്നും തിരിഞ്ഞു. ആകാശത്തെ കപടദൈവങ്ങളെ ആരാധിക്കാനുള്ള ശ്രമത്തില്‍നിന്ന് അവരെ തടയുന്നത് അവന്‍ അവസാനിപ്പിച്ചു. പ്രവാചകരുടെ പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ദൈവം അരുളിച്ചെയ്യുന്നു, ‘യെഹൂദ വംശജരേ, മരുഭൂമിയില്‍ നാല്പതുവര്‍ഷക്കാലം നിങ്ങളെനിക്കായിരുന്നില്ല രക്തവും യാഗങ്ങളും നല്‍കിയിരുന്നത്;H- )അതുകൊണ്ട് അവര്‍ പശുക്കുട്ടിയെപ്പോലെ തോന്നിക്കുന്ന ഒരു വിഗ്രഹം ഉണ്ടാക്കി. അവര്‍ അതിന് യാഗം നല്‍കി. തങ്ങളുടെ കൈകള്‍കൊണ്ട് എന്തു സൃഷ്ടിച്ചോ അതില്‍ അവര്‍ സന്തോഷിച്ചു.=,s(നമ്മുടെ പിതാക്കന്മാര്‍ അഹരോനോടു പറഞ്ഞു, ‘മോശെ, ഞങ്ങളെ മിസ്രയീമില്‍നിന്നും പുറത്തേക്കു നയിച്ചു. എന്നാല്‍ അവനെന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിയില്ല. അതിനാല്‍ ഞങ്ങളെ നയിക്കാന്‍ ഏതാനും ദേവന്മാരെ ഉണ്ടാക്കുക.+'“എന്നാല്‍ നമ്മുടെ പിതാക്കന്മാര്‍ മോശെയെ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ അവനെ തിരസ്കരിച്ചു. അവര്‍ മിസ്രയീമിലേക്കു പോകാന്‍ ആഗ്രഹിച്ചു.)*K&ഇതേ മോശെ മരുഭൂമിയിലെ യെഹൂദക്കൂട്ടത്തിലും ഉണ്ടായിരുന്നു. അവന്‍ നമ്മുടെ പിതാക്കന്മാരോടൊപ്പവും ഉണ്ടായിരുന്നു. സീനായിമലയ്ക്ക് അടുത്തുവെച്ച് തന്നോടു സംസാരിച്ച ദൂതനോടൊപ്പമായിരുന്നു അവന്‍ അപ്പോള്‍. മോശെ ദൈവത്തില്‍നിന്നും ജീവന്‍ നല്‍കുന്ന കല്പനകള്‍ സ്വീകരിച്ചു. ആ കല്പനകളാണ് മോശെ നമുക്ക് തന്നത്.V)%%യെഹൂദരോട് ഇതേ മോശെ തന്നെയാണ് ഈ വാക്കുകളും പറഞ്ഞത്: ‘ദൈവം നിങ്ങള്‍ക്കൊരു പ്രവാചകനെ നല്‍കും. നിങ്ങള്‍ക്കിടയില്‍ നിന്നാവും ആ പ്രവാചകന്‍ വരിക. അവന്‍ എന്നെപ്പോലെ ആയിരിക്കും.N($മോശെ ജനങ്ങളെ നയിച്ചു. അത്ഭുതങ്ങളും വീര്യപ്രവര്‍ത്തികളും മോശെ പ്രവര്‍ത്തിച്ചു. മിസ്രയീമിലും ചെങ്കടലിലും, മരുഭൂമിയിലും നാല്പതുവര്‍ഷക്കാലം അവന്‍ ഇതു പ്രവര്‍ത്തിച്ചു.U'##“യെഹൂദര്‍ തള്ളിപ്പറഞ്ഞ അതേ മോശെ തന്നെയാണിത്. ‘നീ ഞങ്ങളുടെ ഭരണകര്‍ത്താവും വിധികര്‍ത്താവും ആണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല, എന്ന് അവര്‍ അവനോടു പറഞ്ഞിരുന്നു. ദൈവം രക്ഷകനും ഭരണാധിപനുമായി അയച്ചവനാണു മോശെ. ദൂതന്‍റെ സഹായത്താലാണ് ദൈവം മോശെയെ അയച്ചത്. ആ ദൂതനെയാണ് മുള്‍പ്പടര്‍പ്പിലെ തീജ്വാലയില്‍ മോശെ കണ്ടത്.&%"മിസ്രയീമില്‍ എന്‍റെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ട എനിക്ക് അതേപ്പറ്റി നന്നായി അറിയാം. അവരുടെ കരച്ചില്‍ ഞാന്‍ കേട്ടു. അവരെ രക്ഷിക്കാനാണു ഞാന്‍ താഴേക്കു വന്നിരിക്കുന്നത്. മോശെ, ഇപ്പോള്‍ വരിക. ഞാന്‍ നിന്നെ മിസ്രയീമിലേക്കു മടക്കി അയയ്ക്കുന്നു!!%;!കര്‍ത്താവ് അവനോട് പറഞ്ഞു, ‘നിന്‍റെ ചെരുപ്പുകള്‍ ഊരിക്കളയുക, കാരണം നീ നില്‍ക്കുന്നിടം വിശുദ്ധസ്ഥലമാണ്.$ കര്‍ത്താവ് പറഞ്ഞു, ‘ഞാന്‍ നിന്‍റെ പിതാക്കന്മാരുടെ ദൈവമാകുന്നു. അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം ഞാനാകുന്നു. മോശെ ഭയംകൊണ്ട് വിറയ്ക്കാന്‍ തുടങ്ങി. മുള്‍പ്പടര്‍പ്പിലേക്കു നോക്കാന്‍ അവനു ധൈര്യം ഉണ്ടായില്ല.4#aഅതു കണ്ട മോശെ അത്ഭുതപ്പെട്ടു. അതു കാണാന്‍ മോശെ കൂടുതല്‍ അടുത്തേക്കു ചെന്നു. മൊശെ കര്‍ത്താവിന്‍റെ ശബ്ദം കേട്ടു.a";“നാല്പതു വര്‍ഷങ്ങള്‍ക്കു ശേഷം മോശെ സീനായിമലകള്‍ക്കടുത്തുള്ള മരുഭൂമിയില്‍ നില്‍ക്കുകയായിരുന്നു. അവിടെ മുള്‍പ്പടര്‍പ്പിലെ തീജ്വാലയില്‍ ഒരു ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു.0!Yഅവന്‍ പറഞ്ഞതു കേട്ട് മോശെ മിസ്രയീം വിട്ടു. മോശെ മിദ്യാന്‍ ദേശത്തേക്കു പോയി. അവിടെയവന്‍ അപരിചിതനായി വസിച്ചു. അവിടെവച്ച് മോശെയ്ക്കു രണ്ടു പുത്രന്മാരുണ്ടായി., Qഇന്നലെ മിസ്രയീംകാരനെ കൊന്നതുപോലെ എന്നെ നീ കൊല്ലുമെന്നാണോ?’"=സഹോദരനെ ദ്രോഹിച്ചുകൊണ്ടിരുന്നവന്‍ മോശെയെ തളളിമാറ്റി. അയാള്‍ മോശെയോടു ചോദിച്ചു, ‘ആരാണ് നിന്നെ ഞങ്ങളുടെമേല്‍ ഭരണാധികാരിയും വിധികര്‍ത്താവും ആക്കിയത്? 9പിറ്റേന്ന് രണ്ട് യെഹൂദര്‍ തമ്മിലടിക്കുന്നത് മോശെ കണ്ടു. അയാള്‍ അവരെ പൊരുത്തപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടു പറഞ്ഞു, ‘മനുഷ്യരേ, നിങ്ങള്‍ സഹോദരന്മാരല്ലേ, നിങ്ങളെന്തിനാണ് പരസ്പരം ദ്രോഹിക്കുന്നത്?’kOഅവരെ രക്ഷിക്കാന്‍ ദൈവം തന്നെ അയച്ചതാണെന്ന് യെഹൂദര്‍ക്ക് തന്മൂലം മനസ്സിലാകുമെന്ന് മോശെ കരുതി. എന്നാല്‍ അവര്‍ക്കതു മനസ്സിലായില്ല.ഒരു മിസ്രയീംകാരന്‍ ഒരു യെഹൂദനെ ദ്രോഹിക്കുന്നത് മോശെ കണ്ടു. അയാള്‍ യെഹൂദന്‍റെ സഹായത്തിനെത്തി. മോശെ മിസ്രയീംകാരനെ അടിച്ചുകൊന്ന് ശിക്ഷിച്ചു.“മോശെയ്ക്കു നാല്പതു വയസ്സായപ്പോള്‍ തന്‍റെ യെഹൂദസഹോദരന്മാരെ ചെന്നു കാണണമെന്നു അവനു തോന്നി.~uമിസ്രയീംകാര്‍ തങ്ങള്‍ക്കറിയാവുന്നതു മുഴുവന്‍ മോശെയെ പഠിപ്പിച്ചു. താന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതുമായുള്ള കാര്യങ്ങളില്‍ മോശെ ശക്തനായി.Rമോശെയെ അവര്‍ പുറത്തെറിഞ്ഞപ്പോള്‍ ഫറവോന്‍റെ പുത്രി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി. സ്വന്തം മകനെപ്പോലെ അവള്‍ അവനെ വളര്‍ത്തി. മോശെ പിറന്ന സമയമായിരുന്നു അത്. മോശെ ദൈവത്തിന്‍റെ മുന്പില്‍ അതിസുന്ദരനായിരുന്നു. മൂന്നു മാസം മോശെയെ അവന്‍റെ പിതാവിന്‍റെ ഭവനത്തില്‍ വളര്‍ത്തി.#?രാജാവ് നമ്മുടെ ആളുകളോട് കൌശലപൂര്‍വ്വം പെരുമാറി. അവരോട് അയാള്‍ ക്രൂരമായി പെരുമാറി. അവന്‍ നമ്മുടെ പിതാക്കന്മാരെ തങ്ങളുടെ കുഞ്ഞുങ്ങള്‍ ജീവിക്കുന്നതിനു തടയുവാന്‍ അവരെ പുറത്തിടുവാന്‍ നിര്‍ബന്ധിച്ചു.4aഅപ്പോള്‍ വ്യത്യസ്തനായൊരു രാജാവ് മിസ്രീയീം ഭരിച്ചു. അയാള്‍ക്ക് യോസേഫിനെപ്പറ്റി ഒന്നും അറിയുകയില്ലായിരുന്നു.#“മിസ്രയീമില്‍ യെഹൂദരുടെ എണ്ണം പെരുകി. അവിടെ നമ്മുടെ ആള്‍ക്കാര്‍ തിങ്ങിക്കൂടിവന്നു. (ദൈവം അബ്രാഹാമിനു നല്‍കിയ വാഗ്ദാനം പാലിക്കപ്പെടാറായിരുന്നു.)lQപിന്നീട് അവരുടെ ശരീരം ശെഖേമിലേക്കു കൊണ്ടുവന്നു. അവിടെ അവര്‍ സംസ്കരിക്കപ്പെട്ടു. (ഹാമോരിന്‍റെ പുത്രന്മാരോട് വെള്ളിനാണയങ്ങള്‍ കൊടുത്ത് അബ്രാഹാം ശെഖേമില്‍ വാങ്ങിച്ച കല്ലറയാണത്).\1അങ്ങനെ യാക്കോബ് മിസ്രയീമിലെത്തി. അവനും നമ്മുടെ പിതാക്കന്മാരും അവിടെ മരിച്ചു.q[അനന്തരം യോസേഫ് തന്‍റെ പിതാവിനെ ആളയച്ച് മിസ്രയീമിലേക്ക് ക്ഷണിച്ചു. തന്‍റെ ചാര്‍ച്ചക്കാരായ എഴുപത്തഞ്ചു പേരെക്കൂടി യോസേഫ് ക്ഷണിച്ചു.G പിന്നീടവര്‍ രണ്ടാമതും അവിടെ പോയി. ഈ പ്രാവശ്യം യോസേഫ് തന്‍റെ സഹോദരന്മാരോട് താന്‍ ആരാണെന്ന് വെളിപ്പെടുത്തി. യോസേഫിന്‍റെ കുടുംബത്തെപ്പറ്റി ഫറവോന്‍ അറിയുകയും ചെയ്തു.Q എന്നാല്‍ മിസ്രയീമില്‍ ഭക്ഷ്യശേഖരമുണ്ടെന്ന് യാക്കോബ് കേട്ടു. അതുകൊണ്ടയാള്‍ നമ്മുടെ പിതാക്കന്മാരെ അവിടേക്കയച്ചു. (അത് മിസ്രയീമിലേക്കുള്ള അവരുടെ ആദ്യയാത്രയായിരുന്നു.)kO പക്ഷേ മിസ്രയീമും, കനാന്‍ദേശവും രൂക്ഷമായ വറുതിയില്‍ പെട്ടതുമൂലം കടുത്ത ക്ഷാമവും ഉണ്ടായി. ജനങ്ങള്‍ക്കിതു വളരെ കഷ്ടപ്പാടുണ്ടാക്കി. നമ്മുടെ പിതാക്കന്മാര്‍ക്ക് ഭക്ഷണം കിട്ടാതായി.W' മിസ്രയീമില്‍ യോസേഫിന് ഒരുപാട് കഷ്ടങ്ങളുണ്ടായെങ്കിലും ആ അവസരങ്ങളിലൊക്കെ ദൈവം അവനെ രക്ഷിച്ചു. ഫറവോനായിരുന്നു മിസ്രയീമിലെ രാജാവ്. ഫറവോന്‍ യോസേഫിനെ ഇഷ്ടപ്പെടുകയും ദൈവദത്തമായി യോസേഫിനുള്ള ജ്ഞാനത്താല്‍ അയാളെ ബഹുമാനിക്കുകയും ചെയ്തു. അയാള്‍ യോസേഫിനെ മിസ്രയീമിന്‍റെ അധിപതിയാക്കി. ഫറവോന്‍റെ കൊട്ടാരവാസികളെ ഭരിക്കാനുള്ള അനുവാദം പോലും ഫറവോന്‍ യോസേഫിനു കൊടുത്തു.- S “ഈ പിതാക്കന്മാര്‍ക്ക് യോസേഫിനോട് (അവരുടെ ഇളയ സഹോദരന്‍) അസൂയ തോന്നി. അവര്‍ യോസേഫിനെ മിസ്രയീമിലേക്കു അടിമയായി വിറ്റു. എന്നാല്‍ ദൈവം യോസേഫിനോടൊത്തായിരുന്നു.g Gദൈവം അബ്രാഹാമുമായി ഒരു നിയമം ഉണ്ടാക്കി; പരിച്ഛേദനമായിരുന്നു ആ നിയമത്തിന്‍റെ അടയാളം. അതുകൊണ്ട് അബ്രാഹാം തനിക്കൊരു പുത്രനുണ്ടായപ്പോള്‍ അവന്‍റെ പരിച്ഛേദനകര്‍മ്മം എട്ടു ദിവസം പ്രായമായപ്പോള്‍ നടത്തി. യിസ്ഹാക്ക് എന്നായിരുന്നു ആ പുത്രന്‍റെ പേര്. യിസ്ഹാക്ക് തന്‍റെ പുത്രനായ യാക്കോബിന്‍റെയും യാക്കോബ് തന്‍റെ പുത്രന്മാരുടെയും പരിച്ഛേദനകര്‍മ്മം നടത്തി. ആ പുത്രന്മാരാണ് പില്‍ക്കാലത്ത് പന്ത്രണ്ടു പിതാക്കന്മാരായത്.N പക്ഷേ അവരെ അടിമകളാക്കിയ രാജ്യത്തെ ഞാന്‍ ശിക്ഷിക്കും. ദൈവം ഇങ്ങനെകൂടി പറഞ്ഞു, ‘അതെല്ലാം സംഭവിച്ചതിനു ശേഷം നിന്‍റെയാള്‍ക്കാര്‍ ആ രാജ്യത്തു നിന്നും പുറത്തു കടക്കും. എന്നിട്ട് അവര്‍ ഇവിടെ ഈ സ്ഥലത്ത് എന്നെ ആരാധിക്കും. )ദൈവം ഇങ്ങനെയാണവനോട് അരുളിയത്: ‘നിന്‍റെ സന്തതികള്‍ മറ്റൊരു രാജ്യത്ത് വസിക്കും. അവിടെയവര്‍ അപരിചിതരാവും. അന്നാട്ടുകാര്‍ അവരെ അടിമകളാക്കുകയും നാനൂറു വര്‍ഷം പരുഷമായി കൈകാര്യം ചെയ്യുകയും ചെയ്യും. എന്നാല്‍ ദൈവം അയാള്‍ക്കു അല്പം പോലും സ്ഥലം നല്‍കിയില്ല. ഒരടിസ്ഥലം പോലും. എന്നാല്‍, ഭാവിയില്‍ അബ്രാഹാമിനും സന്തതി പരന്പരകള്‍ക്കുമായി ആ ദേശം നല്‍കാമെന്ന് ദൈവം അവനു വാഗ്ദാനം നല്‍കി. അബ്രാഹാമിനു കുട്ടികളൊന്നുമുണ്ടാകും മുന്പായിരുന്നു അത്.)Pഅതിനാല്‍ അബ്രാഹാം കല്‍ദായ വിട്ടു. അവന്‍ ഹാരാന്‍ ദേശത്തേക്കു പോയി. അബ്രാഹാമിന്‍റെ പിതാവു മരിച്ചതിനു ശേഷം ദൈവം അവനെ നിങ്ങള്‍ ഇപ്പോള്‍ വസിക്കുന്ന ഈ ദേശത്തിലേക്കു അയച്ചു.?wദൈവം അബ്രാഹാമിനോടു പറഞ്ഞു, ‘നിന്‍റെ രാജ്യത്തെയും ബന്ധുക്കളെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന രാജ്യത്തേക്കു പോവുക.T!സ്തെഫാനൊസ് മറുപടി പറഞ്ഞു, “എന്‍റെ യെഹൂദപിതാക്കളേ, സഹോദരന്മാരേ, എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചാലും, നമ്മുടെ മഹത്വമാര്‍ന്ന ദൈവം നമ്മുടെ പിതാവായ അബ്രാഹാമിനു പ്രത്യക്ഷപ്പെട്ടു. അബ്രാഹാം മെസൊപ്പൊത്താമ്യയില്‍ ആയിരുന്നു. അവന്‍ ഹാരാനില്‍ താമസിക്കും മുന്പായിരുന്നു അത്.. Wമഹാപുരോഹിതന്‍ സ്തെഫാനൊസിനോടു ചോദിച്ചു, “ഇതെല്ലാം സത്യമാണോ?”eCസഭയില്‍ കൂടിയിരുന്നവരെല്ലാം സ്തെഫാനൊസിനെ സശ്രദ്ധം വീക്ഷിച്ചു. അവന്‍റെ മുഖം ഒരു ദൂതന്‍റെ മുഖം പോലെയായിരിക്കുന്നത് അവര്‍ കണ്ടു. GF~|z|xswutrqBonmDl0jfg%e@ba+`j^@\ZdXWUpTSRxPgNLHGEDCB~@R@ =;097644[30.,+(%%7#!n2t_u K 8FnU )1അയാള്‍ അവളെ കൈപിടിച്ച് എഴുന്നേല്പിച്ചു. പിന്നീടവന്‍ വിശ്വാസികളെയും വിധവകളെയും മുറിക്കുള്ളിലേക്ക് വിളിച്ചു. അവന്‍ അവര്‍ക്ക് തബീഥയെ കാണിച്ചുകൊടുത്തു; അവള്‍ ജീവിച്ചിരിക്കുന്നു.4a (പത്രൊസ് എല്ലാവരെയും മുറിയില്‍നിന്ന് പുറത്തിറക്കി. അവന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. എന്നിട്ട് തബീഥയുടെ ശരീരത്തിനു നേര്‍ക്കു തിരിഞ്ഞ് പറഞ്ഞു, “തബീഥാ എഴുന്നേല്‍ക്കൂ!” അവള്‍ എഴുന്നേറ്റിരുന്നു കണ്ണു തുറന്നു. പത്രൊസിനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റു.nU 'പത്രൊസ് എഴുന്നേറ്റ് അവരോടൊത്തു പോയി. അവിടെ എത്തിയപ്പോള്‍ അവര്‍ അവനെ മുകളിലത്തെ മുറിയിലേക്കു കൊണ്ടുപോയി. വിധവകളെല്ലാം പത്രൊസിനു ചുറ്റും നിന്നു അവര്‍ കരയുകയായിരുന്നു. തബീഥാ ജീവിച്ചിരുന്നപ്പോള്‍ ഉണ്ടാക്കിയ മേല്‍കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും അവര്‍ പത്രൊസിനെ കാണിച്ചു.5 &പത്രൊസ് ലുദ്ദയില്‍ ഉണ്ടായിരുന്നുവെന്ന് യോപ്പയിലെ വിശ്വാസികള്‍ കേട്ടു. (ലുദ്ദ, യോപ്പയുടെ അടുത്ത സ്ഥലമാണ്.) അതിനാലവര്‍ രണ്ടു പേരെ പത്രൊസിനടുത്തേക്ക് അയച്ചു. അവര്‍ അവനോട് യാചിച്ചു, “ദയവായി വേഗം വരൂ!”C  %പത്രൊസ് ലുദ്ദയിലായിരുന്നപ്പോള്‍ തബീഥാ രോഗം വന്നു മരിച്ചു. ആളുകള്‍ അവളെ കുളിപ്പിച്ചു മുകളിലത്തെ മുറിയില്‍ കിടത്തി.& E $യോപ്പാനഗരത്തില്‍ തബീഥാ എന്നു പേരായ ഒരു വിശ്വാസി ഉണ്ടായിരുന്നു. (‘മാന്‍പേട’ എന്നാണ് അവളുടെ പേരിനര്‍ത്ഥം.) അവള്‍ എന്നും എല്ലാവര്‍ക്കും നന്മ മാത്രം ചെയ്തു. ആവശ്യക്കാര്‍ക്ക് അവള്‍ എപ്പോഴും പണം കൊടുത്തു.f E #ലുദ്ദയിലെയും ശാരോനിലെയും ജനത അതു കണ്ടു. അവരും കര്‍ത്താവായ യേശുവിലേക്കു തിരിഞ്ഞു.  "പത്രൊസ് അയാളോടു പറഞ്ഞു, “ഐനെയാസേ, യേശുക്രിസ്തു നിന്നെ സുഖപ്പെടുത്തുന്നു. എഴുന്നേറ്റ് നിന്ന് നിന്‍റെ കിടക്ക ഒരുക്കുക! നിനക്ക് അതിപ്പോള്‍ സ്വയം ചെയ്യാം.” ഐനെയാസ് പെട്ടെന്ന് എഴുന്നേറ്റുനിന്നു. - !അവിടെ തളര്‍വാതം പിടിപെട്ട ഐനെയാസിനെ അയാള്‍ കണ്ടുമുട്ടി. എട്ടു വര്‍ഷമായി ഐനെയാസ് കിടപ്പിലായിരുന്നു.+O പത്രൊസ് യെരൂശലേമിനു ചുറ്റുപാടും സഞ്ചരിച്ചു. ലുദ്ദയില്‍ വസിച്ചിരുന്ന വിശ്വാസികളെയും അവന്‍ സന്ദര്‍ശിച്ചു.mS യെഹൂദ്യയിലെ മുഴുവന്‍ സഭയ്ക്കും ഗലീലയിലെയും ശരമ്യയിലെയും വിശ്വാസികള്‍ക്കും സമാധാനത്തിന്‍റെ സമയം ഉണ്ടായി. പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ വിശ്വാസി സംഘം വലുതായി. വിശ്വാസികള്‍ തങ്ങളുടെ ജീവിതചര്യകളിലൂടെ കര്‍ത്താവിലുള്ള അവരുടെ ബഹുമാനം തെളിയിച്ചു. അതിനാല്‍ വിശ്വാസികളുടെ സംഘം കൂടുതല്‍ കൂടുതല്‍ വലുതായിക്കൊണ്ടിരുന്നു.M സഹോദരന്മാര്‍ ഇതറിഞ്ഞപ്പോള്‍ അവര്‍ ശെൌലിനെ കൈസര്യയില്‍ കൊണ്ടുപോയി. അവിടെ നിന്നും അവര്‍ ശെൌലിനെ തര്‍സൊസിലേക്ക് അയ ച്ചു.|q യവനഭാഷ സംസാരിക്കുന്ന യെഹൂദരോടു പോലും ശെൌല്‍ സംസാരിച്ചു. അവന്‍ അവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. പക്ഷേ അവര്‍ അവനെ കൊല്ലാന്‍ ശ്രമിച്ചു.gG അതുകൊണ്ട് ശെൌലിന് വിശ്വസികളുടെ ഇടയില്‍ ചേരാന്‍ കഴിഞ്ഞു. അയാള്‍ യെരൂശലേമിലെന്പാടും ഭയം കൂടാതെ കര്‍ത്താവിനെപ്പറ്റി പ്രസംഗിച്ചു. 9 എന്നാല്‍ ബര്‍ന്നബാസ് അയാളെ സ്വീകരിച്ച് അപ്പൊസ്തലന്മാരുടെ അടുത്തു കൊണ്ടുവന്നു. ശെൌല്‍ ദമസ്കൊസിലേക്കു വരുംവഴി കര്‍ത്താവിനെ കണ്ടുവെന്ന് ബര്‍ന്നബാസ് അപ്പൊസ്തലന്മാരോടു പറഞ്ഞു. കര്‍ത്താവ് ശെൌലിനോട് എങ്ങനെ സംസാരിച്ചുവെന്ന് ബര്‍ന്നബാസ് അവര്‍ക്കു വിശദീകരിച്ചു. ദമസ്ക്കൊസിലെ ജനങ്ങളോട് ശെൌല്‍ ഭയമില്ലാതെ കര്‍ത്താവിന്‍റെ പേരില്‍ പ്രസംഗിച്ചുവെന്ന് ബര്‍ന്നബാസ് അപ്പൊസ്തലന്മാരോടു പറഞ്ഞു. അനന്തരം ശെൌല്‍ യെരൂശലേമിലേക്കു പോയി. വിശ്വാസികളുടെ ഇടയില്‍ ചേരാന്‍ അവന്‍ ശ്രമിച്ചെങ്കിലും അവര്‍ അവനെ ഭയപ്പെട്ടു. ശെൌല്‍ യഥാര്‍ത്ഥത്തില്‍ യേശുവിന്‍റെ അനുയായി ആണെന്ന് അവര്‍ വിശ്വസിച്ചില്ല.&E ഒരു രാത്രി ശെൌലിന്‍റെ ഏതാനും ശിഷ്യന്മാര്‍ അയാളെ നഗരത്തില്‍നിന്നും രക്ഷപെടുത്തി. അവര്‍ അവനെ ഒരു കൂടയില്‍ ഒളിപ്പിച്ചു. നഗരഭിത്തിയിലെ ഒരു ദ്വാരത്തിലൂടെ അവര്‍ ആ കൂട പുറത്തേക്കിട്ട് അവനെ താഴേക്കിറക്കി.eC അവര്‍ നഗരകവാടങ്ങളില്‍ ശെൌലിനു വേ ണ്ടി രാപകല്‍ കാവലിരുന്നു. അവര്‍ക്ക് അവനെ കൊല്ലണം. എന്നാല്‍ അവരുടെ പരിപാടി ശെൌല്‍ മനസ്സിലാക്കി.5c ദിവസങ്ങള്‍ക്കു ശേഷം യെഹൂദര്‍ ശെൌലിനെ കൊല്ലാന്‍ പരിപാടിയിട്ടു.~ പക്ഷേ ശെൌല്‍ കൂടുതല്‍ കൂടുതല്‍ ശക്തിയുള്ളവനായിത്തീര്‍ന്നു. യേശു, ക്രിസ്തുവാണെന്നവന്‍ തെളിയിച്ചു. ദമസ്ക്കൊസിലെ യെഹൂദര്‍ക്കു വാദിക്കാന്‍ കഴിയാത്തവിധം ശക്തങ്ങളായിരുന്നു അയാളുടെ തെളിവുകള്‍. }  ശെൌലിന്‍റെ വാക്കുകള്‍ കേട്ടവരെല്ലാം അത്ഭുതം കൂറി. അവര്‍ പറഞ്ഞു, “ഇയാളാണല്ലോ യെരൂശലേമിലും ഉണ്ടായിരുന്നത്. അവിടെ ഇവന്‍ യേശുവിന്‍റെ വിശ്വാസികളെ നശിപ്പിക്കാനാണ് നോക്കിയത്. ഇവിടെയും അവന്‍ അതു തന്നെ ചെയ്യാനായിരിക്കും വന്നത്. വിശ്വാസികളെ യെരൂ ശലേമിലേക്കു പിടിച്ചുകൊണ്ടുപോയി മഹാപുരോഹിതന്മാരെ ഏല്പിക്കാനാണ് അവന്‍ വന്നിരിക്കുന്നത്.”a|; താമസിയാതെ യെഹൂദപ്പള്ളികളില്‍ അവന്‍ യേശുവിനെക്കുറിച്ചു പ്രസംഗിച്ചു തുടങ്ങി. അവന്‍ ജനങ്ങളോടു പറഞ്ഞു, “യേശു ദൈവപുത്രനാകുന്നു!”{ അവന്‍ അല്പം ആഹാരം കഴിച്ചു. ശക്തി തിരിച്ചുകിട്ടിയതുപോലെ അവനു തോന്നി. ശെൌല്‍ ദമസ്ക്കൊസില്‍ യേശുവിന്‍റെ അനുയായികളോടൊത്ത് ഏതാനും നാള്‍ തങ്ങി.z- പെട്ടെന്ന് മീന്‍ ചെതുന്പലുപോലെ എന്തോ ഒന്ന് ശെൌലിന്‍റെ കണ്ണുകളില്‍നിന്നും വീണു. അയാള്‍ക്കു കാഴ്ച തിരിച്ചുകിട്ടി. അവന്‍ എഴുന്നേറ്റു സ്നാനപ്പെട്ടു.kyO അതുകൊണ്ട് അനന്യാസ് അവിടം വിട്ട് യൂദായുടെ വീട്ടിലേക്കു പോയി. ശെൌലിന്‍റെ മേല്‍ കൈകള്‍വച്ച് അയാള്‍ പറഞ്ഞു, “സഹോദരാ ശെൌല്‍, കര്‍ത്താവായ യേശു എന്നെ അയച്ചിരിക്കുന്നു. നീ ഇങ്ങോട്ട് വരും വഴി അവന്‍ നിനക്കു പ്രത്യക്ഷപ്പെട്ടു. നിനക്കു കാഴ്ച കിട്ടുന്നതിനും പരിശുദ്ധാത്മാവ് നിന്നില്‍ നിറയുന്നതിനും വേണ്ടിയാണ് യേശു എന്നെ അയച്ചത്.Kx എനിക്കുവേണ്ടി അവന്‍ സഹിക്കേണ്ടതെല്ലാം ഞാന്‍ അവനു കാണിച്ചു കൊടുക്കും.”Uw# എന്നാല്‍ കര്‍ത്താവ് അനന്യാസിനോടു പറഞ്ഞു, “പോകൂ! ശെൌലിനെ ഞാന്‍ ഒരു പ്രധാന ജോലിക്കായി തെരഞ്ഞെടുത്തു. അവന്‍ എന്നെപ്പറ്റി രാജാക്കന്മാരോടും യെഹൂദരോടും മറ്റു ജനതയോടും പറയും.v) ഇപ്പോഴവന്‍ ദമസ്കൊസില്‍ എത്തിയിരിക്കുന്നു. നിന്നില്‍ വിശ്വസിക്കുന്ന എല്ലാവരെയും പിടിക്കാന്‍ മഹാപുരോഹിതര്‍ അവനെ അധികാരപ്പെടുത്തിയിട്ടുമുണ്ട്.”@uy പക്ഷേ അനന്യാസ് പറഞ്ഞു, “കര്‍ത്താവേ, അനവധി പേര്‍ എന്നോടു ശെൌലിനെപ്പറ്റി പറഞ്ഞു. യെരൂശലേമിലെ അങ്ങയുടെ വിശുദ്ധരോട് അവന്‍ ചെയ്ത ദ്രോഹങ്ങളെപ്പറ്റി ആണ് അവര്‍ പറഞ്ഞത്.t) ശെൌലിനു ഒരു ദര്‍ശനമുണ്ടായി. ആ ദര്‍ശനത്തില്‍ അനന്യാസ് എന്നൊരാള്‍ അയാളെ സമീപിച്ച് തന്‍റെ കൈകള്‍ അയാളുടെ മേല്‍ വച്ചു. അപ്പോള്‍ ശെൌലിന് കാഴ്ച കിട്ടി.”Ys+ കര്‍ത്താവ് അനന്യാസിനോടു പറഞ്ഞു, “നേര്‍വഴി എന്നു വിളിക്കപ്പെടുന്ന പാതയിലേക്കു പോവുക. യൂദായുടെ വീടു കണ്ടുപിടിക്കുക. തര്‍സൊസില്‍നിന്നും വന്ന ശെൌല്‍ എന്നൊരാളെ കണ്ടെത്തുക. അയാള്‍ ഇപ്പോള്‍ അവിടെ പ്രാര്‍ത്ഥിക്കുന്നുണ്ട്.|rq ദമസ്കൊസില്‍ യേശുവിന്‍റെ ഒരു അനുയായി ഉണ്ടായിരുന്നു. അനന്യാസ് എന്നായിരുന്നു അയാളുടെ പേര്. കര്‍ത്താവ് ഒരു ദര്‍ശനത്തില്‍ അനന്യാസിനോടു സംസാരിച്ചു. കര്‍ത്താവ് വിളിച്ചു, “അനന്യാസേ!” അനന്യാസ് വിളി കേട്ടു, “കര്‍ത്താവേ ഞാന്‍ ഇവിടെയുണ്ട്.”Bq [This verse may not be a part of this translation](pI അവന്‍ നിലത്തുനിന്നും എഴുന്നേറ്റു നിന്നു. അവന്‍റെ കണ്ണുകള്‍ തുറന്നിരുന്നുവെങ്കിലും അവനു ഒന്നും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവ നോടൊപ്പം ഉണ്ടായിരുന്നവര്‍ അവന്‍റെ കൈ പിടിച്ചു. ദമസ്കൊസിലേക്കു നയിച്ചു.So ശെൌലിനോടൊപ്പം സഞ്ചരിച്ചിരുന്നവര്‍ അവിടെ നിന്നിരുന്നു. അവര്‍ ഒന്നും പറഞ്ഞില്ല. അവര്‍ ശബ്ദം കേട്ടതല്ലാതെ ആരെയും കണ്ടില്ല.wng എഴുന്നേറ്റു നഗരത്തിലേക്കു പോവുക. അവിടെയുള്ള ആരെങ്കിലും നീ ചെയ്യേണ്ടതെന്തെന്നു പറയും.”m' ശെൌല്‍ ചോദിച്ചു, “നീ ആരാണു കര്‍ത്താവേ?” ശബ്ദം പ്രതിവചിച്ചു, “നീ പീഡിപ്പിക്കുന്ന യേശുവാകുന്നു ഞാന്‍.#l? ശെൌല്‍ നിലം പതിച്ചു. ഒരു ശബ്ദം അവനോടു പറയുന്നതു കേട്ടു: “ശെൌല്‍! ശെൌല്‍! എന്നെ ഉപദ്രവിക്കുന്നത് എന്തിന്?”k3 അതിനാല്‍ ശെൌല്‍ ദമസ്കൊസിലേക്കു പോയി. അയാള്‍ നഗരത്തിന് അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് ആകാശത്തുനിന്നും ഒരു വലിയ പ്രകാശം അയാള്‍ക്കു ചുറ്റും തിളങ്ങി.kjO ദമസ്കൊസിലെ യെഹൂദപ്പള്ളികളിലെ യെഹൂദര്‍ക്കു കത്തയയ്ക്കാന്‍ അയാള്‍ മഹാപുരോഹിതനോട് ആവശ്യപ്പെട്ടു. ദമസ്കൊസില്‍ ക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നവരെ കണ്ടെത്താന്‍ തനിക്കധികാരം നല്‍കണമെന്നാണ് മഹാപുരോഹിതനോട് ശെൌല്‍ ആവശ്യപ്പെട്ടത്. അങ്ങനെയുള്ള പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരാനാണ് അയാ ള്‍ക്ക് ആഗ്രഹം.vi g യെരൂശലേമില്‍ കര്‍ത്താവിന്‍റെ വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും കൊല്ലുന്നതും ശെൌല്‍ തുടര്‍ന്നു. അതിനാലവന്‍ മഹാപുരോഹിതനെ സമീപിച്ചു.Gh(അസ്തൊദ് എന്ന പട്ടണത്തില്‍ ഫിലിപ്പൊസ് പ്രത്യക്ഷപ്പെട്ടു. അവന്‍ കൈസര്യനഗരത്തിലേക്കു പോകുകയായിരുന്നു. അസ്തൊദില്‍നിന്നും കൈസര്യയിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ എല്ലാ ഗ്രാമങ്ങളിലും ഫിലിപ്പൊസ് സുവിശേഷം പ്രസംഗിച്ചു. g'അവര്‍ വെള്ളത്തില്‍നിന്നും കയറിയപ്പോള്‍ ആത്മാവ് ഫിലിപ്പൊസിനെ അപ്രത്യക്ഷനാക്കി. ഉദ്യോഗസ്ഥന്‍ പിന്നീട് ഫിലിപ്പൊസിനെ കണ്ടിട്ടേയില്ല. അയാള്‍ അത്യാഹ്ലാദത്തോടെ വീട്ടിലേക്കു യാത്ര തുടര്‍ന്നു.?fw&രഥം നിറുത്താന്‍ അയാള്‍ ആജ്ഞാപിച്ചു. ഫിലിപ്പൊസും ഷണ്ഡനും വെള്ളത്തിലേക്കിറങ്ങി. ഫിലിപ്പൊസ് അയാളെ സ്നാനപ്പെടുത്തി.Be%[This verse may not be a part of this translation]ldQ$അങ്ങനെ സഞ്ചരിക്കവേ അവര്‍ ഒരു കുളക്കരയിലെത്തി. ഉദ്യോഗസ്ഥന്‍ പറഞ്ഞു, “ഇതാ! ഇവിടെ വെള്ളം! സ്നാനപ്പെടുവാന്‍ എനിക്കിനി എന്താണു തടസ്സം?”c#ഫിലിപ്പൊസ് പ്രസംഗിക്കാന്‍ തുടങ്ങി. അതേ തിരുവെഴുത്ത് ഉദ്ധരിച്ചുകൊണ്ടു തുടങ്ങിയ ഫിലിപ്പൊസ് അയാളോട് യേശുക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ചു.#b?"അയാള്‍ ഫിലിപ്പൊസിനോട് ചോദിച്ചു, “പ്രവാചകന്‍ ഇത് ആരെപ്പറ്റിയാണ് പറയുന്നത്? ഇത് അവന്‍ തന്നെപ്പറ്റി തന്നെ പറയുന്നതോ മറ്റാരെയെങ്കിലും പറ്റിപ്പറയുന്നതോ?7ag!അവന്‍ അപമാനിക്കപ്പെട്ടു. അവനു നീതി നിഷേധിക്കപ്പെട്ടു. ഭൂമിയിലെ അവന്‍റെ ജീവിതം അവസാനിച്ചു. അവന്‍റെ പിന്മുറക്കാരെപ്പറ്റി ആര്‍ക്കും പറയാനാവില്ല.” യെശയ്യാവ് 53:7-8`- തിരുവെഴുത്തിലെ ഈ ഭാഗമായിരുന്നു അയാള്‍ വായിച്ചിരുന്നത്: “അറുക്കുവാനുള്ള കുഞ്ഞാടിനെപ്പോലെ അവനെ കൊണ്ടുപോയി. രോമം മുറിക്കുന്പോള്‍ മിണ്ടാതെ നില്‍ക്കുന്ന കുഞ്ഞാടിനെപ്പോലെ അവന്‍ നിശബ്ദനായിരുന്നു.:_mഅയാള്‍ പറഞ്ഞു, “എനിക്കെങ്ങനെ മനസ്സിലാകാന്‍? എനിക്കിതാരെങ്കിലും വിശദീകരിച്ചു തന്നാല്‍ കൊള്ളാമായിരുന്നു!” എന്നിട്ടയാള്‍ ഫിലിപ്പൊസിനെ രഥത്തിലേക്കു ക്ഷണിച്ചു.&^Eഅതിനാല്‍ ഫിലിപ്പൊസ് രഥത്തിനടുത്തെത്തി അയാള്‍ വായിക്കുന്നതു കേട്ടു. അയാള്‍ യെശയ്യാപ്രവാചകന്‍റെ വചനങ്ങള്‍ വായിക്കുകയായിരുന്നു. ഫിലിപ്പൊസ് അയാളോടു ചോദിച്ചു, വായിക്കുന്നതൊക്കെ മനസ്സിലാകുന്നുണ്ടോ?”=]sആത്മാവ് ഫിലിപ്പൊസിനോടു പറഞ്ഞു, “ആ രഥത്തിനടുത്തു പോയി നില്‍ക്കുക.”i\Kഇപ്പോള്‍ അയാള്‍ വീട്ടിലേക്കു മടങ്ങുന്ന വഴിയാണ്. അയാള്‍ തന്‍റെ രഥത്തിലിരുന്ന് യെശയ്യാപ്രവാചകന്‍റെ ഗ്രന്ഥം വായിക്കുകയായിരുന്നു.$[Aഅതിനാല്‍ ഫിലിപ്പൊസ് തയ്യാറായി പുറപ്പെട്ടു. വഴിയില്‍ അവന്‍ ഒരു എത്യോപ്യക്കാരനെ കണ്ടു. അയാള്‍ ഒരു ഷണ്ഡനായിരുന്നു. എത്യോപ്യരാജ്ഞി കന്ദക്കയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനും, ഖജനാവ് സൂക്ഷിപ്പുകാരനുമാണയാള്‍. യെരൂശലേമില്‍ ആരാധനയ്ക്കു പോയതായിരുന്നു അയാള്‍.aZ;കര്‍ത്താവിന്‍റെ ഒരു ദൂതന്‍ ഫിലിപ്പൊസിനോടു സംസാരിച്ചു. ദൂതന്‍ പറഞ്ഞു, “തയ്യാറായി തെക്കോട്ടു പുറപ്പെടുക. യെരൂശലേമില്‍നിന്നും ഗസെയിലേക്കു മരുഭൂമിയിലുള്ള പാതയിലേക്കു പോവുക.”=Ysഅപ്പോള്‍ രണ്ട് അപ്പൊസ്തലന്മാരും തങ്ങള്‍ കണ്ട യേശുവിന്‍റെ പ്രവര്‍ത്തികളെപ്പറ്റി പ്രസംഗിച്ചു. കര്‍ത്താവിന്‍റെ സന്ദേശം അവര്‍ ജനങ്ങളോടു പറഞ്ഞു. എന്നിട്ടവര്‍ യെരൂശലേമിലേക്കു പോയി. യെരൂശലേമിലേക്കു മടങ്ങും വഴി അവര്‍ പല ശമര്യാപട്ടണങ്ങളിലൂടെ കടന്നുപോവുകയും അവിടെയെല്ലാം സുവിശേഷം പ്രസംഗിക്കുകയും ചെയ്തു.FXശിമോന്‍ മറുപടി പറഞ്ഞു, “നിങ്ങളിരുവരും എനിക്കായി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചാലും. നിങ്ങള്‍ പറഞ്ഞ വിധമൊന്നും എനിക്കു സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചാലും.”Wനീ കടുത്ത അസൂയയില്‍ മുഴുകിയവനും, പിശാചിന്‍റെ നിയന്ത്രണത്തില്‍ ഉള്ളവനുമാണെന്നു ഞാന്‍ കാണുന്നു.”V!മാനസാന്തരപ്പെടുക! നീ ചെയ്ത ദുഷ്ടതകളില്‍നിന്നും പിന്തിരിയുക. ദൈവത്തോടു പ്രാര്‍ത്ഥിക്കുക. നിന്‍റെ ഈവക ചിന്തകള്‍ക്ക് അവന്‍ നിന്നോടു ക്ഷമിക്കട്ടെ. U ഈ ജോലിയില്‍ നിനക്കു ഞങ്ങളോടു പങ്കാളി ആകാനാവില്ല. ദൈവത്തിനു മുന്പില്‍ നിന്‍റെ ഹൃദയം ശുദ്ധമല്ല.UT#പത്രൊസ് ശിമോനോടു പറഞ്ഞു, “നീയും നിന്‍റെ പണവും നശിപ്പിക്കപ്പെടണം. ദൈവത്തിന്‍റെ സമ്മാനം പണം കൊടുത്തു വാങ്ങാമെന്നു നീ കരുതി. Sഎന്നിട്ടു പറഞ്ഞു, “ഞാന്‍ എന്‍റെ കൈ ഒരുവന്‍റെമേല്‍ വച്ചാല്‍ അവനും പരിശുദ്ധാ ത്മാവിനെ കിട്ടേണ്ടതിലേക്കുള്ള ശക്തി എന്നിലേക്കു പകര്‍ന്നു തരിക.”]R3അപ്പൊസ്തലന്മാര്‍ തങ്ങളുടെ കൈകള്‍ ജനങ്ങളുടെമേല്‍ വെച്ചപ്പോള്‍ അവര്‍ക്കു ആത്മാവു ലഭിക്കുന്നത് ശിമോന്‍ കണ്ടു. അതിനാല്‍ അവന്‍ അപ്പൊസ്തലന്മാര്‍ക്കു പണം കൊടുക്കാന്‍ ഒരുങ്ങി.Qഅപ്പൊസ്തലന്മാര്‍ തങ്ങളുടെ കൈകള്‍ ജനങ്ങളുടെമേല്‍ വെച്ചതോടെ അവര്‍ക്കു പരിശുദ്ധാത്മാവിനെ കിട്ടി.=Psയേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവര്‍ സ്നാനപ്പെട്ടു. പക്ഷേ പരിശുദ്ധാത്മാവ് അവരില്‍ ഒരാളിലേക്കും വന്നതേയില്ല. അതിനാലാണ് പത്രൊസും യോഹന്നാനും പ്രാര്‍ത്ഥിച്ചത്.gOGഅവരെത്തി ശമര്യക്കാര്‍ക്കു പരിശുദ്ധാത്മാവിനെ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു.Nഅപ്പൊസ്തലന്മാര്‍ അപ്പോഴും യെരൂശലേമില്‍ ഉണ്ടായിരുന്നു. ശമര്യാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്ന് അവര്‍ കേട്ടു. അതിനാല്‍ അവര്‍ പത്രൊസിനെയും യോഹന്നാനെയും ശമര്യക്കാരുടെ ഇടയിലേക്ക് അയച്ചു.?Mw ശിമോനും ഫിലിപ്പൊസിന്‍റെ വാക്കുകള്‍ വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്തു. അയാള്‍ ഫിലിപ്പൊസിനെ പിന്തുടര്‍ന്നു. ഫിലിപ്പൊസ് ചെയ്ത വീര്യപ്രവൃത്തികളും അതിശക്തമായ കര്‍മ്മങ്ങളും കണ്ട് ശിമോന്‍ അത്ഭുതപ്പെട്ടു.L/ എന്നാല്‍ ഫിലിപ്പൊസ് ദൈവരാജ്യത്തെപ്പ റ്റിയും യേശുക്രിസ്തുവിന്‍റെ ശക്തിയെപ്പറ്റിയുമുള്ള സുവിശേഷം പ്രസംഗിച്ചു. സ്ത്രീപുരുഷന്മാര്‍ ഫിലിപ്പൊസിന്‍റെ വാക്കുകള്‍ വിശ്വസിച്ചു. അവര്‍ സ്നാനപ്പെട്ടു.K5 ആളുകള്‍ തന്‍റെ അനുയായികളാകുംവരെ വളരെനാള്‍ ശിമോന്‍ മായാജാലം കൊണ്ട് ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു. M~|zdxoutJrponlk)j'i&gf9encba>_e^Z\X|VU(SRONMKIG~E]D.BAH?<:97/5 3h20/E-+M*;)7''#"M!%sZ{m8Fpv } _ ]z^m അതേസമയം ഏതാനും പ്രവാചകന്മാര്‍ യെരൂശലേമില്‍നിന്നും അന്ത്യൊക്ക്യായിലേക്കു പുറപ്പെട്ടു.~]u ശെൌലിനെ കണ്ടെത്തി അയാളെ ബര്‍ന്നബാസ് അന്ത്യൊക്ക്യയില്‍ കൊണ്ടുവന്നു. ഇരുവരും ഒരു വര്‍ഷം അവിടെ തങ്ങി. വിശ്വാസിസംഘങ്ങള്‍ എപ്പോഴും ഒന്നിച്ചു ചേരുകയും ബര്‍ന്നബാസും ശെൌലും അവരെ സന്ദര്‍ശിക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യൊക്ക്യായില്‍ യേശുവിന്‍റെ അനുയായികള്‍ ആദ്യമായി “ക്രിസ്ത്യാനികള്‍” എന്നു വിളിക്കപ്പെട്ടു.@\y പിന്നീട് ബര്‍ന്നബാസ് തര്‍സൊസിലേക്കു പോയി. ശെൌലിനെ തെരഞ്ഞാണു പോയത്.B[ [This verse may not be a part of this translation]BZ [This verse may not be a part of this translation] Y യെരൂശലേമിലെ സഭയും അന്ത്യൊക്ക്യയിലെ പുതിയ സഭയെപ്പറ്റി കേട്ടു. അതിനാല്‍ യെരൂശലേമിലെ വിശ്വാസികള്‍ ബര്‍ന്നബാസിനെ അന്ത്യൊക്ക്യയിലേക്ക് അയച്ചു.oXW കര്‍ത്താവ് വിശ്വാസികളെ സഹായിക്കുകയായിരുന്നു. ഒരു വലിയ സംഘം ആള്‍ക്കാര്‍ വിശ്വസിക്കുകയും കര്‍ത്താവിന്‍റെ അനുയായികളാകുകയും ചെയ്തു.W- അവരില്‍ ചിലര്‍ കുപ്രൊസുകാരും കുറേനക്കാരും ആയിരുന്നു. അന്ത്യൊക്ക്യയിലെത്തിയ അവര്‍ യവനക്കാരോടും സുവിശേഷം പ്രസംഗിച്ചു. കര്‍ത്താവായ യേശുവിനെപ്പറ്റിയുള്ള സുവിശേഷം അവര്‍ യവനക്കാരോടു പ്രസംഗിച്ചു.uVc സ്തെഫാനൊസിന്‍റെ മരണശേഷം ഉണ്ടായ ഉപദ്രവങ്ങള്‍ കൊണ്ട് വിശ്വാസികള്‍ ചിതറിപ്പോയിരുന്നു. വിശ്വാസികളില്‍ ചിലര്‍ ഫൊയ്നിക്യ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നിങ്ങനെയുള്ള വിദൂരദേശങ്ങളിലേക്കു പോയി. അവര്‍ അവിടെയൊക്കെ സുവിശേഷം പ്രചരിപ്പിച്ചു; പക്ഷേ യെഹൂദരോടു മാത്രമേ അവര്‍ ഇതു പറഞ്ഞുള്ളൂ.vUe ഇതെല്ലാം കേട്ട യെഹൂദവിശ്വാസികള്‍ തര്‍ക്കം അവസാനിപ്പിച്ചു. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു, “മാനസാന്തരപ്പെടുവാനും നമ്മുടേതുപോലുള്ള ജീവിതം നേടാനും ദൈവം ജാതികളെ അനുവദിച്ചു.”RT കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ച നമുക്ക് തന്നതു പോലുള്ള ദാനം തന്നെ ദൈവം ഇവര്‍ക്കും കൊടുത്തു. അപ്പോള്‍ ദൈവത്തിന്‍റെ ആ പ്രവൃത്തി നിര്‍ത്താന്‍ ഞാനാരായിരുന്നു?”nSU അപ്പോള്‍ ഞാന്‍ കര്‍ത്താവിന്‍റെ വചനങ്ങള്‍ ഓര്‍മ്മിച്ചു. കര്‍ത്താവ് പറഞ്ഞു, യോഹന്നാന്‍ ജനങ്ങളെ വെള്ളം കൊണ്ട് സ്നാനപ്പെടുത്തി. എന്നാല്‍ നിങ്ങള്‍ പരിശുദ്ധാത്മാവില്‍ സ്നാനപ്പെടും!1R[ ഞാന്‍ അവരോടു പ്രസംഗിക്കാന്‍ തുടങ്ങിയ ഉടനെ ആംഭത്തില്‍ നമുക്കുണ്ടായതുപോലെ പരിശുദ്ധാത്മാവ് അവരിലേക്കു വന്നു. Q  അവന്‍ നിങ്ങളോടു സംസാരിക്കും. നിന്നെയും നിന്‍റെ കുടുംബത്തെയും അവന്‍റെ വാക്കുകള്‍ രക്ഷിക്കും.’[P/ തന്‍റെ വീട്ടില്‍ ഒരു ദൂതന്‍ നില്‍ക്കുന്നത് കണ്ടതിനെപ്പറ്റി കൊര്‍ന്നേല്യൊസ് പറഞ്ഞു. ‘ഏതാനും പുരുഷന്മാരെ യോപ്പയിലേക്ക് അയയ്ക്കുക. ശിമോന്‍ പത്രൊസിനെ ഇങ്ങോട്ടു ക്ഷണിക്കുക.*OM സംശയിക്കാതെ അവരോടൊത്തു പോകുവാന്‍ ആത്മാവ് എന്നോട് ആജ്ഞാപിച്ചു. ഈ ആറു വിശ്വാസികളും എന്നോടൊത്തു വന്നു. ഞങ്ങള്‍ കൊര്‍ന്നേല്യൊസിന്‍റെ വീട്ടിലേക്കാണ് പോയത്. N അപ്പോള്‍ ഞാന്‍ താമസിച്ചിരുന്ന വീട്ടിലേക്ക് മൂന്നു പേര്‍ കയറി വന്നു. അവര്‍ കൈസര്യായില്‍ നിന്ന് എന്‍റെ അടുത്തേക്ക് അയയ്ക്കപ്പെട്ടവരായിരുന്നു.VM% മൂന്നു തവണ ഇങ്ങനെ സംഭവിച്ചു. അനന്തരം എല്ലാം ആകാശത്തിലേക്ക് എടുക്കപ്പെട്ടു.FL പക്ഷേ അശരീരി വീണ്ടും ഉണ്ടായി. ‘ദൈവം ഇവയെല്ലാം ശുദ്ധമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. അവയെ അശുദ്ധമെന്നു വിളിക്കരുത്.’dKA പക്ഷേ ഞാന്‍ പറഞ്ഞു, ‘ഞാനതൊരിക്കലും ചെയ്യില്ല കര്‍ത്താവേ! അശുദ്ധവും മലിനമാക്കപ്പെട്ടതുമായ ഒന്നും ഞാനിതുവരെ ഭക്ഷിച്ചിട്ടില്ല!’$JA ഒരശരീരി എന്നോടു പറഞ്ഞതായും കേട്ടു, ‘എഴുന്നേല്‍ക്കൂ പത്രൊസേ; ഇവയില്‍ ഏതെങ്കിലും ഒന്നിനെ കൊന്നുതിന്നുക.’rI] ഞാന്‍ അതിന് ഉള്ളിലേക്കു നോക്കി. വളര്‍ത്തുമൃഗങ്ങളും വന്യമൃഗങ്ങളും അതില്‍ ഉണ്ടായിരുന്നു. ഇഴജന്തുക്കളും പക്ഷികളും അതില്‍ ഞാന്‍ കണ്ടു.SH പത്രൊസ് പറഞ്ഞു, “ഞാന്‍ യോപ്പാനഗരത്തിലായിരുന്നു. ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്കൊരു ദര്‍ശനമുണ്ടായി. ആകാശത്തുനിന്ന് എന്തോ താഴേക്കിറങ്ങിവരുന്നതു ഞാന്‍ കണ്ടു. അതൊരു വലിയ വിരിപ്പുപോലെ കാണപ്പെട്ടു. അതിന്‍റെ നാലു മൂലകളിലും പിടിച്ചു താഴേക്കു കൊണ്ടുവരികയായിരുന്നു. അത് എന്‍റെ അടുത്തു വന്നു നിന്നു.>Gu അതുകൊണ്ട് സംഭവം മുഴുവനും പത്രൊസ് അവര്‍ക്കു വിശദീകരിച്ചുകൊടുത്തു.WF' അവര്‍ പറഞ്ഞു, “ജാതികളും പരിച്ഛേദനം ചെയ്യാത്തവ രുമായവരുടെ വീടുകളില്‍ നീ പോയി, നീ അവരോടൊപ്പമിരുന്ന് ഭക്ഷിക്കുകകൂടി ചെയ്തു.”Ey അങ്ങനെ പത്രൊസ് യെരൂശലേമില്‍ വന്നപ്പോള്‍ ഏതാനും യെഹൂദ വിശ്വാസികള്‍ അവനുമായി തര്‍ക്കിച്ചു.D  ജാതികള്‍ക്കും ദൈവവചനം ലഭിച്ചു എന്ന വാര്‍ത്ത അപ്പൊസ്തലന്മാരും യെഹൂദ്യയിലെ വിശ്വാസികളും കേട്ടു.VC% 0കൊര്‍ന്നേല്യൊസും അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ പത്രൊസ് കല്പിച്ചു. അപ്പോള്‍ ആ ജനം തങ്ങളോടൊപ്പം കുറച്ചു നാള്‍ കൂടി വസിക്കാന്‍ പത്രൊസിനോടു അഭ്യര്‍ത്ഥിച്ചു.B- /“വെള്ളത്തില്‍ സ്നാനപ്പെടുന്നതില്‍ നിന്ന് ഇവരെ തടയാന്‍ നമ്മള്‍ക്കാവില്ല. നമ്മള്‍ക്കു കിട്ടിയതുപോലെ തന്നെ ഇവര്‍ക്കും പരിശുദ്ധാത്മാവിനെ ലഭിച്ചു!”LA .കാരണം ആ ജാതികള്‍ വ്യത്യസ്തഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും അവര്‍ കേട്ടു. അപ്പോള്‍ പത്രൊസ് പറഞ്ഞു,|@q -പത്രൊസിനോടൊപ്പം വന്ന യെഹൂദവിശ്വാസികള്‍ അത്ഭുതപ്പെട്ടു. ജാതികളിലും പരിശുദ്ധാത്മാവ് അതുപോലെ വര്‍ഷിക്കപ്പെട്ടതിനാലാണ് അവര്‍ക്കത്ഭുതം.O? ,പത്രൊസ് ഇങ്ങനെ പ്രഭാഷണം ചെയ്യവേ അവന്‍റെ വാക്കുകള്‍ കേള്‍ക്കുകയായിരുന്നവരുടെ ഇടയിലേക്ക് പരിശുദ്ധാത്മാവ് ഇറങ്ങിവന്നു.!>; +യേശുവില്‍ വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടും. യേശുവിന്‍റെ നാമത്തി ലൂടെ അവന്‍റെ പാപങ്ങളെ ദൈവം പൊറുക്കും. ഇതു സത്യമാണെന്ന് എല്ലാ പ്രവാചകരും പറയുന്നു.=5 *ജനങ്ങളോടു പ്രഭാഷണം നടത്താന്‍ യേശു ഞങ്ങളോടു ആവശ്യപ്പെട്ടു. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ന്യായവിധി നടത്താന്‍ ദൈവം നിയോഗിച്ചവനാണ് അവനെന്ന് എല്ലാവരോടും പറയാന്‍ അവന്‍ ഞങ്ങളോടു പറഞ്ഞു.h<I )പക്ഷേ എല്ലാ ആളുകളും യേശുവിനെ കാണില്ല. ദൈവം തെരഞ്ഞെടുത്ത സാക്ഷികള്‍ മാത്രം അവനെ കണ്ടു. ആ സാക്ഷികളാണു ഞങ്ങള്‍. അവന്‍റെ മരിച്ചവരില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പിനു ശേഷം ഞങ്ങള്‍ അവനോടൊത്തു തിന്നുകയും കുടിയ്ക്കുകയും ചെയ്തു.\;1 (എന്നാല്‍ മരണത്തിന്‍റെ മൂന്നാം നാള്‍ ദൈവം അവനെ പുനരുജ്ജീവിപ്പിച്ചു! ദൈവം ആളുകള്‍ക്ക് യേശുവിനെ വ്യക്തമായി കാണിച്ചു കൊടുത്തു.: 'യെഹൂദ്യയിലും യെരൂശലേമിലും യേശു ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ സാക്ഷികളാണ്. പക്ഷേ യേശു കൊല്ലപ്പെട്ടു. അവര്‍ അവനെ മരക്കുരിശില്‍ തറച്ചു.%9C &നസറെത്തിലെ യേശുവിനെപ്പറ്റി നിങ്ങള്‍ക്കറിയാം. ദൈവം അവന് പരിശുദ്ധാത്മാവിനെയും ശക്തിയേയും നല്‍കിക്കൊണ്ട് അവനെ ക്രിസ്തുവാക്കി. ആളുകള്‍ക്കു നന്മ ചെയ്തുകൊണ്ട് യേശു നാടെങ്ങും ചുറ്റി സഞ്ചരിച്ചു. പിശാചു പീഢിപ്പിച്ചവരെ അവന്‍ സുഖപ്പെടുത്തി. ഇതൊക്കെ യേശുവിനോടൊപ്പമാണ് ദൈവം എന്നതിനു സാക്ഷ്യങ്ങളാണ്. 8 %യെഹൂദ്യയില്‍ എന്താണു സംഭവിച്ചതെന്നു നിങ്ങള്‍ക്കറിയാം. സ്നാനത്തെപ്പറ്റി യോഹന്നാന്‍ ജനങ്ങളോട് പ്രസം ഗിച്ചതിനു ശേഷം ഗലീലയിലാണ് അതാരംഭിച്ചത്.7y $ദൈവം യെഹൂദരോടു സംസാരിച്ചു. യേശുക്രിസ്തുവിലൂടെ സമാധാനം കൈവന്നു എന്ന സുവിശേഷം യേശു അവര്‍ക്കു നല്‍കി. യേശുവാണ് എല്ലാ ജനതയുടേയും കര്‍ത്താവ്.^65 #തന്നെ ആരാധിക്കുന്നവനേയും നീതി ചെയ്യുന്നവനെയും ദൈവം സ്വീകരിക്കുന്നു. ഒരുവന്‍ ഏതു രാജ്യത്തുനിന്നും വരുന്നു എന്നതല്ല പ്രധാനം.+5O "പത്രൊസ് പ്രസംഗിച്ചു തുടങ്ങി: “ദൈവത്തിന് എല്ലാവരും ഒരുപോലെയാണെന്ന് ഞാനിപ്പോള്‍ യഥാര്‍ത്ഥത്തില്‍ പഠിച്ചു.43 !അപ്പോള്‍ തന്നെ ഞാന്‍ നിനക്കു ആളയച്ചു. നീ ഇവിടെ വന്നതു വളരെ നല്ലതുതന്നെ. ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ ദൈവത്തിന്‍റെ മുന്പില്‍ അവന്‍ നിന്നോടു പറയുവാന്‍ കല്പിച്ച കാര്യങ്ങള്‍ കേള്‍ക്കാന്‍ ഇരിക്കുന്നു.O3 നിന്‍റെ ഏതാനും ഭൃത്യന്മരെ യോപ്പയിലേക്കയയ്ക്കുക. ശിമോന്‍ പത്രൊസിനോടു ഇങ്ങോട്ടു വരാന്‍ പറയുക. തുകല്‍ പണിക്കാരനും ശിമോന്‍ എന്നുതന്നെ പേരുള്ളവനുമായ ഒരുവന്‍റെ വസതിയാലാണവന്‍ താമസിക്കുന്നത്. ആ വീട് കടല്‍ത്തീരത്താണ്.’_27 ദൂതന്‍ പറഞ്ഞു, ‘കൊര്‍ന്നേല്യൊസ്! ദൈവം നിന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. പാവങ്ങളോടുള്ള നിന്‍റെ കാരുണ്യപ്രവര്‍ത്തി ദൈവം കണ്ടിരിക്കുന്നു. അവന്‍ നിന്നെ ഓര്‍മ്മിക്കുന്നു.1# കൊര്‍ന്നേല്യൊസ് പറഞ്ഞു, “നാലുദിവസം മുന്പ് ഞാന്‍ എന്‍റ വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. സമയം ഉച്ചയ്ക്ക് മൂന്നു മണിയോളമായി. പെട്ടെന്നൊരാള്‍ എന്‍റെ മുന്പില്‍ വന്നു നിന്നു. പ്രകാശമാനമായി തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ച ഒരു ദൂതന്‍.U0# അതിനാലാണ് ഇവരെന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ തര്‍ക്കിക്കാഞ്ഞത്. ഇപ്പോള്‍ ദയവായി പറയൂ എന്തിനാണു നിങ്ങള്‍ എനിക്കായി ആളയച്ചത്.i/K പത്രൊസ് അവരോടു പറഞ്ഞു, യെഹൂദനല്ലാത്ത ഒരുവനുമായി ബന്ധപ്പെടുകയോ അയാളെ സന്ദര്‍ശിക്കുകയോ ചെയ്യുന്നത് യെഹൂദന്യായപ്രമാണത്തിന് വിരുദ്ധമാണെന്നു നിങ്ങള്‍ക്കറിയാം. എന്നാല്‍ ആരെയും ‘അശുദ്ധന്‍’ എന്നോ, ‘മലിനപ്പെട്ടവന്‍’ എന്നോ ഞാന്‍ വിളിക്കരുതെന്ന് ദൈവം എനിക്കു കാണിച്ചു തന്നു.Z.- പത്രൊസ് കൊര്‍ന്നേല്യൊസുമായി സംഭാഷണം തുടര്‍ന്നു. പിന്നീട് ഉള്ളിലേക്കു കടന്നപ്പോള്‍ വലിയൊരു ആള്‍ക്കൂട്ടത്തെ പത്രൊസ് കണ്ടു.3-_ പത്രൊസ് അയാളോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു, പത്രൊസ് പറഞ്ഞു, എഴുന്നേ ല്‍ക്കൂ, ഞാന്‍ നിന്നെപ്പോലെ ഒരു മനുഷ്യനാണ്.k,O തന്‍റെ വീട്ടിലേക്കു വന്ന പത്രൊസിനെ കൊര്‍ന്നേല്യൊസ് ചെന്നു കണ്ടു. അയാള്‍ പത്രൊസിന്‍റെ കാല്‍ക്കല്‍ വീഴുകയും ആരാധിക്കുകയും ചെയ്തു.a+; പിറ്റേന്ന് അവര്‍ കൈസര്യയിലെത്തി. കൊര്‍ന്നേല്യൊസ് അവര്‍ക്കായി കാത്തിരിക്കുകയായിരുന്നു. അയാള്‍ തന്‍റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും അവിടെ വിളിച്ചുകൂട്ടിയിരുന്നു.\*1 അകത്തു വന്ന് അന്നു രാത്രി അവിടെ തങ്ങാന്‍ പത്രൊസ് അവരോട് അഭ്യര്‍ത്ഥിച്ചു. പിറ്റേദിവസം പത്രൊസ് ആ മൂന്നു പേരോടൊത്തു പോയി. യോപ്പയിലെ ഏതാനും വിശ്വാസികളും പത്രൊസിനോടൊത്തു പോയി.()I അവര്‍ പറഞ്ഞു, “നിന്നെ തന്‍റെ വസതിയിലേക്കു ക്ഷണിക്കാന്‍ ഒരു വിശുദ്ധദൂതന്‍ കൊര്‍ന്നേല്യൊസിനോട് ആജ്ഞാപിച്ചു. കൊര്‍ന്നേല്യൊസ് ഒരു ശതാധിപനാണ്. അയാള്‍ ഒരു ഭക്തനും യഥാര്‍ത്ഥദൈവത്തെ ആരാധിക്കുന്നവനുമാണ്. യെഹൂദര്‍ അയാളെ ആദരിക്കുന്നു. നിനക്കു പറയാനുള്ളത് കേള്‍ക്കുന്നതിന് നിന്നെ വീട്ടിലേക്കു ക്ഷണിക്കാന്‍ ദൂതന്‍ കൊര്‍ന്നേല്യൊസിനോടു കല്പിച്ചു.”Y(+ പത്രൊസ് താഴെ അവരുടെ അടുത്തേക്കു പോയി. അവന്‍ പറഞ്ഞു, “നിങ്ങള്‍ അന്വേഷിക്കുന്ന വ്യക്തി ഞാനാണ്. എന്തിനാണ് നിങ്ങളിവിടെ വന്നത്?”U'# എഴുന്നേറ്റു താഴത്തെ നിലയിലേക്കു ചെല്ലുക. സംശയാലുവാകാതെ അവരോടൊത്തു പോകുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുകയും ചെയ്യുക. ഞാനാണ് അവരെ നിന്‍റെ അടുത്തേക്ക് അയച്ചത്.”&- പത്രൊസ് അപ്പോഴും ദര്‍ശനത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ആത്മാവ് അവനോടു പറഞ്ഞു, “നോക്കൂ! മൂന്നു പേര്‍ നിന്നെ അന്വേഷിക്കുന്നു.c%? വാതില്‍ക്കല്‍ നിന്ന് അവര്‍ വിളിച്ചു ചോദിച്ചു, ശിമോന്‍ പത്രൊസ് ഇവിടെയാണോ താമസം?”'$G ഈ ദര്‍ശനത്തിന്‍റെ അര്‍ത്ഥം എന്തായിരിക്കാമെന്ന് പത്രൊസ് അത്ഭുതപ്പെട്ടു. കൊര്‍ന്നേല്യൊസ് അയച്ച ഭൃത്യന്മാര്‍ ശിമോന്‍റെ വസതി അന്വേഷിച്ചു കണ്ടുപിടിച്ചു.G# ഇതു മൂന്നു തവണ സംഭവിച്ചു. അനന്തരം എല്ലാം ആകാശത്തേക്ക് എടുക്കപ്പെട്ടു." എന്നാല്‍ ആ സ്വരം അവനോടു വീണ്ടും പറഞ്ഞു, “ദൈവം ഇവയെ വൃത്തിയുള്ളവയെന്നു പ്രഖ്യാപിച്ചിരിക്കുന്നു. അതിനാല്‍ അവയെ ‘അശുദ്ധമെന്നു’ വിളിക്കരുത്!”`!9 എന്നാല്‍ പത്രൊസ് പറഞ്ഞു, “കര്‍ത്താവേ, അത് ഞാനൊരിക്കലും ചെയ്യില്ല! അശുദ്ധവും മലിനവുമായ യാതൊന്നും ഞാനിതേവരെ ഭക്ഷിച്ചിട്ടില്ല.”} s അപ്പോള്‍ ഒരു ശബ്ദം പത്രൊസിനോടു പറഞ്ഞു, “എഴുന്നേല്‍ക്കൂ പത്രൊസേ; മൃഗത്തെ കൊന്നു തിന്നോളൂ.”~u എല്ലാത്തരം മൃഗങ്ങളും അതിന്മേലുണ്ടായിരുന്നു. നടക്കുന്നവ, ഇഴയുന്നവ, പറവകള്‍ അങ്ങനെയെല്ലാം.1[ തുറന്ന ആകാശത്തുനിന്നും എന്തോ താഴ്ന്നു വരുന്നതു അയാള്‍ കണ്ടു. വലിയൊരു വിരിപ്പു താഴ്ന്നു വരുംപോലെ. നാലു മൂലയ്ക്കും പിടിച്ച് അതിനെ താഴോട്ടിറക്കുകയായിരുന്നു.1[ പത്രൊസിനു വിശന്നു, അവനു ആഹാരം വേണമായിരുന്നു. അവര്‍ പത്രൊസിനു ഭക്ഷണം ഉണ്ടാക്കവേ അയാള്‍ക്കൊരു ദര്‍ശനമുണ്ടായി.%C പിറ്റേന്ന് അവര്‍ യോപ്പയ്ക്കടുത്തെത്തി. ആ സമയം പത്രൊസ് വീടിന്‍റെ മട്ടുപ്പാവിലേക്ക് പ്രാര്‍ത്ഥിക്കാന്‍ പോവുകയായിരുന്നു. അപ്പോള്‍ സമയം ഉച്ചയായിരുന്നു.  കൊര്‍ന്നേല്യൊസ് മൂന്നു പുരുഷന്മാരോടും എല്ലാം വിശദീകരിച്ചു. എന്നിട്ടവരെ യോപ്പയിലേക്ക് അയച്ചു. ദൂതന്‍ അപ്രത്യക്ഷനായി. അപ്പോള്‍ കൊര്‍ന്നേല്യൊസ് തന്‍റെ രണ്ടു ഭൃത്യരെയും ഒരു ഭടനെയും വിളിച്ചു. ഭടനും ഒരു ഭക്തനായിരുന്നു. കൊര്‍ന്നേല്യൊസിന്‍റെ അടുത്ത സഹായികളില്‍ ഒരുവനായിരുന്നു ആ ഭടന്‍.s_ ശിമോന്‍ എന്നു പേരായ മറ്റൊരാളുടെ വസതിയിലാണ് പത്രൊസ് താമസിക്കുന്നത്. ആ ശിമോന്‍ ഒരു തുകല്‍പ്പണിക്കാരനാണ്. കടലിനടുത്താണ് അവന്‍റെ വീട്.”5 ഏതാനും പേരെ ഇപ്പോള്‍ തന്നെ യോപ്പയിലേക്കയയ്ക്കുക. ശിമോന്‍ എന്നു പേരായ ഒരുവനെ കൊണ്ടുവ രാന്‍ നിന്‍റെ ഭൃത്യരെ അയയ്ക്കുക. ശിമോന് പത്രൊസ് എന്നും പേരുണ്ട്.w കൊര്‍ന്നേല്യൊസ് ദൂതനെ നോക്കി. അവന്‍ ഭയന്നു ചോദിച്ചു, “എന്താണു പ്രഭോ?” ദൂതന്‍ കൊര്‍ന്നേല്യൊസിനോടു പറഞ്ഞു, “ദൈവം നിന്‍റെ പ്രാര്‍ത്ഥനകള്‍ കേട്ടിരിക്കുന്നു. നീ പാവങ്ങളോടു ചെയ്തതൊക്കെ അവന്‍ കണ്ടിട്ടുണ്ട്. ദൈവം നിന്നെ ഓര്‍മ്മിക്കുന്നു.q[ ഒരു ദിവസം ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് കൊര്‍ന്നേല്യൊസിന് ഒരു ദര്‍ശനമുണ്ടായി. അവനതു വ്യക്തമായി കണ്ടു. ദര്‍ശനത്തില്‍ ദൈവത്തിന്‍റെ ഒരു ദൂതന്‍ വന്നു അവനോടു പറഞ്ഞു, “കൊര്‍ന്നേല്യൊസ്!”6e കൊര്‍ന്നേല്യൊസ് വലിയൊരു ഭക്തനായിരുന്നു. അവനും അവന്‍റെ കുടുംബവും സത്യമായ ദൈവത്തെ ആരാധിച്ചിരുന്നു. തന്‍റെ പണത്തിലധികവും അയാള്‍ പാവങ്ങള്‍ക്കു ദാനം ചെയ്തു. അയാള്‍ എപ്പോഴും ദൈവത്തോടു പ്രാര്‍ത്ഥിച്ചിരുന്നു.c A കൈസര്യനഗരത്തില്‍ കൊര്‍ന്നേല്യൊസ് എന്നൊരാള്‍ ഉണ്ടായിരുന്നു. റോമന്‍ സൈന്യത്തിന്‍റെ ‘ഇത്താലിക’ വിഭാഗത്തിന്‍റെ ശതാധിപനാണയാള്‍.! +പത്രൊസ് അനവധി ദിവസം യോപ്പയില്‍ തങ്ങി. തുകല്‍പ്പണിക്കാരനായ ശിമോന്‍റെ വീട്ടിലാണ് പത്രൊസ് തങ്ങിയത്._7 *യോപ്പയിലെ ജനങ്ങളാകെ ഇക്കാര്യം അറിഞ്ഞു. അധികം പേരും കര്‍ത്താവില്‍ വിശ്വസിച്ചു. F} {z6yrxivts;p{n&lkh#eba_^E]ZY}VShQPON LaJGFFDC6A><;<9`6h53$1-,3)((&$"! CK6# =[$/ *പെൌലൊസും ബര്‍ന്നബാസും യെഹൂദപ്പള്ളി വിടാറായപ്പോള്‍ ജനങ്ങള്‍ അവരോട് അടുത്ത ശബ്ബത്തുദിവസം വീണ്ടും വരണമെന്നും തങ്ങളോട് ഇക്കാര്യങ്ങള്‍ കൂടുതല്‍ പറയണമെന്നും ആവശ്യപ്പെട്ടു.# )‘സംശയാലുക്കളേ, ശ്രദ്ധിക്കുക! നിങ്ങള്‍ വിസ്മയിക്കുക, എന്നിട്ട് പോയി നശിക്കുക, എന്തെന്നാല്‍ നിങ്ങളുടെ കാലത്ത് നിങ്ങള്‍ വിശ്വസിക്കാത്ത ചിലത് ഞാന്‍ ചെയ്യും. ആരെങ്കിലും വിശദീകരിച്ചു തന്നാല്‍ പോലും നിങ്ങളത് വിശ്വസിക്കില്ല.’” ഹബക്കൂക്ക് 1:5>"u (സൂക്ഷിച്ചിരിക്കുക! പ്രവാചകര്‍ പറഞ്ഞതൊന്നും നിങ്ങളെ ബാധിക്കാതിരിക്കാന്‍ നോക്കുക. പ്രവാചകര്‍ പറഞ്ഞത് ഇങ്ങനെയാണ്:B! '[This verse may not be a part of this translation]B  &[This verse may not be a part of this translation]1[ %എന്നാല്‍ ദൈവം പുനരുജ്ജീവിപ്പിച്ചവന്‍ കല്ലറയില്‍ അഴുകിയില്ല.`9 $ജീവിച്ചിരുന്ന കാലത്തു തന്നെ ദാവീദ് ദൈവഹിതം നടപ്പാക്കി. എന്നിട്ടയാള്‍ മരിച്ചു. ദാവീദ് തന്‍റെ പിതാക്കന്മാരോടു കൂടെ സംസ്കരിക്കപ്പെട്ടു. അവന്‍റെ ശരീരം അഴുകിപ്പോവുകയും ചെയ്തു.D #എന്നാല്‍ മറ്റൊരിടത്ത് ദൈവം പറയുന്നു: ‘നിന്‍റെ പരിശുദ്ധന്‍ അഴുകിപ്പോകാന്‍ നീ അനുവദിക്കില്ല.’ സങ്കീര്‍ത്തനങ്ങള്‍ 16:10(I "ദൈവം യേശുവിനെ പുനരുജ്ജീവിപ്പിച്ചു. യേശു ഒരിക്കലും കല്ലറയില്‍ പോയി ജീര്‍ണ്ണിക്കില്ല. ദൈവം പറഞ്ഞു: ‘ദാവീദിനു ഞാന്‍ വാഗ്ദാനം നല്‍കിയ വിശുദ്ധവും സത്യവുമായ അനുഗ്രഹങ്ങള്‍ ഞാന്‍ നിനക്കു തരും.’ യെശയ്യാവ് 55:3   !നമ്മള്‍ അവരുടെ സന്തതികളാകുന്നു. ദൈവം ആ വാഗ്ദാനം നമുക്ക് യഥാര്‍ത്ഥമാക്കുകയും ചെയ്തു. യേശുവിനെ പുനരുജ്ജീവിപ്പിച്ചു കൊണ്ടാണവന്‍ അതു ചെയ്തത്. അതുകൊണ്ട് രണ്ടാം സങ്കീര്‍ത്തനത്തില്‍ നമ്മള്‍ വായിച്ചുട്ടുണ്ട്: ‘നീ എന്‍റെ പുത്രനാകുന്നു ഇന്നു ഞാന്‍ നിന്‍റെ പിതാവായി.’ സങ്കീര്‍ത്തനങ്ങള്‍ 2:7 ദൈവം നമ്മുടെ പിതാക്കള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്‍റെ സുവിശേഷം ഞാന്‍ നിങ്ങളോടു പ്രഖ്യാപിക്കാം. 9 അതിനുശേഷം കുറെ ദിവസങ്ങളില്‍, യേശുവിനോടൊത്തു ഗലീലയില്‍നിന്നും യെരൂശലേമില്‍ വന്നവര്‍ അവനെ കണ്ടു. ഇപ്പോഴവര്‍ ജനങ്ങളുടെ മുന്പില്‍ അവന്‍റെ സാക്ഷികളാണ്.nU പക്ഷേ ദൈവം അവനെ പുനരുജ്ജീവിപ്പിച്ചു.W' തിരുവെഴുത്തുകളില്‍ എഴുതിയതെല്ലാം യെഹൂദര്‍ അവനോടു ചെയ്തു. എന്നിട്ടവര്‍ യേശുവിനെ കുരിശില്‍ നിന്നിറക്കി കല്ലറയില്‍ അടക്കി.+ യേശുവിനെ കൊല്ലുന്നതെന്തിനെന്ന് യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അറിയില്ലായിരുന്നു. എങ്കിലും യേശുവിനെ വധിക്കാന്‍ അവര്‍ പീലാത്തൊസിനോട് ആവശ്യപ്പെട്ടു.Q യേശുവായിരുന്നു രക്ഷകനെന്ന് യെരൂശലേമിലെ യെഹൂദരോ, യെഹൂദ നേതാക്കളോ മനസ്സിലാക്കിയിരുന്നില്ല. യേശുവിനെപ്പറ്റിയുള്ള പ്രവാചകരുടെ വചനങ്ങള്‍ എല്ലാ ശബ്ബത്തിലും വായിച്ചു കേള്‍പ്പിക്കാറുള്ളതാണ്. എന്നിട്ടും അവര്‍ക്കു മനസ്സിലായില്ല. യെഹൂദര്‍ യേശുവിനെ കഠിനമായി വിമര്‍ശിച്ചു. പ്രവാചകരുടെ വചനങ്ങള്‍ യാഥാര്‍ത്ഥ്യമായി.}s “എന്‍റെ സഹോദരന്മാരേ, അബ്രാഹാമിന്‍റെ കുടുംബത്തിലെ സന്തതികളേ, സത്യദൈവത്തെ ആരാധിക്കുകയും ചെയ്യുന്ന ജാതികളേ, ശ്രദ്ധിക്കുക! ഈ രക്ഷയെപ്പറ്റിയുള്ള വാര്‍ത്ത ഞങ്ങളിലേക്ക് അയച്ചിരിക്കുന്നു.$A യോഹ ന്നാന്‍ തന്‍റെ ജോലി പൂര്‍ത്തിയാക്കാറായപ്പോള്‍ അവന്‍ പറഞ്ഞു, ‘ഞാന്‍ ആരെന്നാണ് നിങ്ങള്‍ കരുതുന്നത്? ഞാന്‍ ക്രിസ്തുവല്ല. അവന്‍ വരാനിരിക്കുന്നു. അവന്‍റെ ചെരുപ്പ് അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല.’E യേശു വരുംമുന്പ് യോഹന്നാന്‍ യിസ്രായേലിലെ മുഴുവന്‍ ജനതയോടും മാനസാന്തരത്തെക്കുറിച്ചും സ്നാനത്തെക്കുറിച്ചും പറഞ്ഞു.ta യിസ്രായേല്‍ക്കാരുടെ രക്ഷ കനായി ദൈവം ദാവീദിന്‍റെ സന്തതികളില്‍ ഒരുവനെ കൊണ്ടുവന്നു. അതു യേശു ആയിരുന്നു. ദൈവം അതു വാഗ്ദാനം ചെയ്തിരുന്നു.$A പിന്നീട് ദൈവം ശെൌലിനെ മാറ്റി ദാവീദിനെ അവരുടെ രാജാവാക്കി. ദാവീദിനെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞു, ‘യിശ്ശായിയുടെ പുത്രനായ ദാവീദ് ചിന്തയില്‍ എന്നെപ്പോലെയാണ്. ഞാനാവശ്യപ്പെടുന്നതെന്തും അവന്‍ ചെയ്യും.’q[ പിന്നീടവര്‍ ഒരു രാജാവിനെ ചോദിച്ചു. കീശിന്‍റെ പുത്രനായ ശെൌലി നെ ദൈവം അവര്‍ക്കു നല്‍കി. ബെന്യാമീന്‍റെ കുടുംബത്തില്‍ പിറന്നവനായിരുന്നു ശെൌല്‍. അയാള്‍ നാല്പതു വര്‍ഷം രാജാവായിരുന്നു.xi നാനൂറ്റി അന്പതു വര്‍ഷങ്ങള്‍ കൊണ്ടാണിതെല്ലാം സംഭവിച്ചത്. “അതിനു ശേഷം ശമൂവേല്‍ പ്രവാചകന്‍റെ കാലംവരെ ദൈവം നമുക്കു ന്യായാധിപതികളെ തന്നു.7 g കനാന്‍ ദേശത്തെ ഏഴു രാജ്യങ്ങള്‍ അവന്‍ തന്‍റെ ആളുകള്‍ക്ക് നല്‍കി.{ o പിന്നീട് നാല്പതു വര്‍ഷം ദൈവം മരുഭൂമിയില്‍ അവരുടെ എല്ലാ ദൌര്‍ബല്യങ്ങളും പൊറുത്തു കാത്തു.Z - യിസ്രായേലിന്‍റെ ദൈവം നമ്മുടെ പിതാക്കന്മാരെ തെരഞ്ഞെടുത്തു. മിസ്രയീമില്‍ അന്യനാട്ടുകാരെ പോലെ കഴിഞ്ഞ കാലത്ത് മഹത്തായ ജനതയാകുവാന്‍ ദൈവം അവരെ സഹായിച്ചു. അതായത് ശക്തിയോടെ ദൈവം അവരെ ആ രാജ്യത്തുനിന്നും പുറത്തു കൊണ്ടുവന്നു.7 g പെൌലൊസ് എഴുന്നേറ്റു. അയാള്‍ കൈ ഉയര്‍ത്തി പറഞ്ഞു, “എന്‍റെ യെഹൂദസഹോദരന്മാരേ, ജാതികളില്‍ സത്യദൈവത്തെ നമസ്കരിക്കുന്നവരുമേ നിങ്ങള്‍ ദയവായി എന്നെ ശ്രദ്ധിച്ചാലും!$ A മോശെയുടെ ന്യായപ്രമാണവും പ്രവാചകരുടെ വചനങ്ങളും വായിച്ചു. അപ്പോള്‍ യെഹൂദപ്പള്ളിയിലെ പ്രമുഖര്‍ പെൌലൊസിനും ബര്‍ന്നബാസിനും ഒരു സന്ദേശമയച്ചു: “സഹോദരന്മാരേ, നിങ്ങളുടെ വചനങ്ങള്‍ ആളുകളെ രക്ഷിക്കും. അതിനാല്‍ നമ്മെ ശക്തിപ്പെടുത്താനുതകുന്ന എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി പറഞ്ഞാലും.”   അവര്‍ പെര്‍ഗ്ഗായില്‍നിന്നുള്ള യാത്ര തുടര്‍ന്ന് അന്ത്യൊക്ക്യയിലേക്കു പോയി. പിസിദ്യായിലെ നഗരമാണ് അന്ത്യൊക്ക്യാ. ശബ്ബത്തുദിവസം അവര്‍ അന്ത്യൊക്ക്യയിലെ ഒരു യെഹൂദപ്പള്ളിയില്‍ കടന്നിരുന്നു.s_ പെൌലൊസും അവനോട് ഒപ്പമുണ്ടായിരുന്നവരും പാഫൊസില്‍ നിന്നും കപ്പല്‍ കയറി. അവര്‍ പംഫുല്യയിലെ പെര്‍ഗ്ഗാനഗരത്തിലെത്തി. പക്ഷേ യോഹന്നാന്‍ (മര്‍ക്കോസ്) അവരെ വിട്ടു യെരൂശലേമിലേക്കു മടങ്ങി.I  അതുകണ്ട ഗവര്‍ണ്ണര്‍ വിശ്വസിച്ചു. അയാള്‍ക്കു കിട്ടിയ കര്‍ത്താവിനെപ്പറ്റിയുള്ള ഉപദേശങ്ങളില്‍ അയാള്‍ അത്ഭുതപ്പെട്ടു.ta ഇപ്പോള്‍ ദൈവം നിന്നെ സ്പര്‍ശിച്ച് അന്ധനാക്കും. സൂര്യപ്രകാശം പോലും കാണാന്‍ കഴിയാത്തവിധം നീ കുറച്ചുനാളത്തേക്ക് അന്ധനായിത്തീരും.” അപ്പോള്‍ ഏലീമാസിന് എല്ലാം ഇരുണ്ടതായി തോന്നി. അയാള്‍ തപ്പിത്തടഞ്ഞ് നടന്നു. ഒരു കൈ പിടിച്ചു വഴികാട്ടാന്‍ ഒരാളെ കിട്ടിയെങ്കില്‍ എന്നയാള്‍ ആശിച്ചു.X) “പിശാചിന്‍റെ മകനേ! നീ എല്ലാ നന്മയുടെയും ശത്രുവാകുന്നു. നിന്നില്‍ കപടതന്ത്രങ്ങളും കളവുമാണുള്ളത്. കര്‍ത്താവിന്‍റെ സത്യങ്ങള്‍ കള്ളങ്ങളാക്കാന്‍ നീ എപ്പോഴും ശ്രമിക്കുന്നു.L എന്നാല്‍ ശെൌലില്‍ പരിശുദ്ധാത്മാവ് നിറഞ്ഞിരുന്നു. (ശെൌലിന്‍റെ മറ്റൊരു പേരാണ് പെൌലൊസ്.) പെൌലൊസ് ഏലീമാസിനെ നോക്കി പറഞ്ഞു,!; എന്നാല്‍ മന്ത്രവാദിയായ ഏലീമാസ് ബര്‍ന്നബാസിനും ശെൌലിനും എതിരായിരുന്നു. (ഗ്രീക്കു ഭാഷയില്‍ ബര്‍ന്നേശു എന്നതിനുള്ള പേരാണ് ഏലീമാസ്.) ഗവര്‍ണ്ണര്‍ യേശുവില്‍ വിശ്വസിക്കുന്നത് തടയാന്‍ അയാള്‍ ശ്രമിച്ചു.`9 ദേശാധിപതിയായിരുന്ന സെര്‍ഗ്യൊസ് പെൌലൊസിനോടൊപ്പമായിരുന്നു അയാള്‍ താമസിച്ചിരുന്നത്. സെര്‍ഗ്യൊസ് ബുദ്ധിമാനായിരുന്നു. അയാള്‍ ബര്‍ന്നബാസിനെയും ശെൌലിനെയും തന്നോടൊപ്പം വിളിച്ചു. ദൈവസന്ദേശം കേള്‍ക്കാന്‍ അയാള്‍ ആഗ്രഹിച്ചു.3 അവര്‍ ദ്വീപിലാകമാനം ചുറ്റിസഞ്ചരിച്ച് പാഫൊസിലെത്തി. പാഫൊസില്‍ മായാജാലപ്രകടനം നടത്തിയിരുന്ന ഒരു യെഹൂദനെ അവര്‍ കണ്ടുമുട്ടി. ബര്‍യേശു എന്നായിരുന്നു അയാളുടെ പേര്. അയാള്‍ ഒരു കള്ളപ്രവാചകനായിരുന്നു.c? സലമീസില്‍ എത്തിയ അവര്‍ യെഹൂദപ്പള്ളികളില്‍ ദൈവസന്ദേശം പ്രസംഗിച്ചു. (യോഹന്നാന്‍ (മര്‍ക്കൊസ്) സഹായിയായി അവരോടൊത്തുണ്ടായിരുന്നു.)%~C ബര്‍ന്നബാസും ശെൌലും പരിശുദ്ധാത്മാവിനാല്‍ അയയ്ക്കപ്പെട്ടു. അവര്‍ സെലൂക്യയിലേക്കു പോയി. അനന്തരം അവര്‍ സെലൂക്യയില്‍നിന്നും കുപ്രസിലേക്കു കപ്പല്‍ കയറി.?}w സഭ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവര്‍ ശെൌലിന്‍റെയും ബര്‍ന്നബാസിന്‍റെയും മേല്‍ കൈവച്ച് അവരെ അയച്ചു. | അവരെല്ലാം കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചും കഴിയുകയായിരുന്നു. പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു, ബര്‍ന്നബാസിനെയും ശെൌലിനെയും എനിക്കു വിട്ടുതരിക. അവര്‍ക്കു പ്രത്യേകമായി ഒരു ജോലിയുണ്ട്. അതു ചെയ്യാന്‍ ഞാന്‍ അവരെ തെരഞ്ഞെടുത്തിരിക്കുന്നു.”C{  അന്ത്യൊക്ക്യയിലെ സഭയില്‍ കുറെ പ്രവാചകരും അദ്ധ്യാപകരും ഉണ്ടായിരുന്നു. ബര്‍ന്നബാസ്, നീഗര്‍ എന്നു വിളിക്കപ്പെടുന്ന ശിമോന്‍, കുറേനക്കാരനായ ലൂക്യൊസ്, രാജാവായ ഹെരോദാവിനോടൊപ്പം വളര്‍ന്ന മനായേന്‍, ശെൌല്‍ എന്നിവര്‍.$zA യെരൂശലേമിലെ ജോലി തീര്‍ന്നപ്പോള്‍ ബര്‍ന്നബാസും ശെൌലും അന്ത്യൊക്ക്യയിലേക്കു മടങ്ങി. മര്‍ക്കൊസ് എന്നു മറുപേരുള്ള യോഹന്നാനും അവരോടൊത്ത് ഉണ്ടായിരുന്നു.y ദൈവസന്ദേശം പരക്കുകയും അനേകരെ സ്വാധീനിക്കുകയും ചെയ്തു. വിശ്വാസികളുടെ സംഘം വലുതായി വലുതായി വന്നു.Px ഈ സ്തുതി അയാള്‍ സ്വീകരിക്കുകയും ദൈവത്തെ മഹത്വപ്പെടുത്താതിരിക്കുകയും ചെയ്തു. അതുകൊണ്ട് കര്‍ത്താവിന്‍റെ ഒരു ദൂതന്‍ വന്ന് അയാളെ രോഗിയാക്കി. അയാള്‍ പുഴു അരിച്ച് മരിച്ചു=ws ജനങ്ങള്‍ ആക്രോശിച്ചു, “ഇതൊരു ദേവന്‍റെ ശബ്ദമാണ്. മനുഷ്യന്‍റേതല്ല!”1v[ അവരെ കാണുന്നതിന് ഹെരോദാവ് ഒരു ദിവസം നിശ്ചയിച്ചു. ആ ദിവസം ഹെരോദാവ് രാജകീയ വസ്ത്രങ്ങളണിഞ്ഞിരുന്നു. തന്‍റെ സിംഹാസനത്തിലിരുന്ന് അയാള്‍ ജനങ്ങളോട് പ്രസംഗിച്ചു.Uu# സോര്യര്‍-സീദോന്‍ ദേശക്കാരോട് ഹെരോദാവിന് കടുത്ത കോപമായി. അവര്‍ ഒരു സംഘമായി ഹെരോദാവിനെ സമീപിച്ചു. രാജാവിന്‍റെ അടുത്ത സേവകനായ ബ്ളാസ്തൊസിനെ തങ്ങളുടെ പക്ഷത്താക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഭക്ഷണസാധനങ്ങള്‍ക്കായി തങ്ങളുടെ രാജ്യം ഹെരോദാവിന്‍റെ രാജ്യത്തെ ആശ്രയിക്കുന്നതു കൊണ്ട് അവര്‍ അയാളോടു സമാധാനം അഭ്യര്‍ത്ഥിച്ചു.8ti ഹെരോദാവ് പത്രൊസിനെ എല്ലായിടവും തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. അതിനാല്‍ പത്രൊസിനു കാവലിരുന്നവരെ ഹെരോദാവ് ചോദ്യം ചെയ്യുകയും പിന്നീട് അവരെ കൊല്ലാന്‍ കല്പിക്കുകയും ചെയ്തു. പിന്നീട് ഹെരോദാവ് യെഹൂദ്യ വിട്ടു. അയാള്‍ കൈസര്യായിലെത്തി. അല്പനാള്‍ അവിടെ തങ്ങി.s പിറ്റേന്ന് ഭടന്മാര്‍ വളരെ അത്ഭുതപ്പെട്ടു. പത്രൊസിന് എന്തു സംഭവിച്ചു എന്നവര്‍ ആകുലപ്പെട്ടു.r പത്രൊസ് കൈയാംഗ്യം കാണിച്ച് അവരോടു മിണ്ടാതിരിക്കുവാന്‍ പറഞ്ഞു. ദൈവം തന്നെ തടവറയില്‍നിന്നും രക്ഷിച്ച വിവരം പത്രൊസ് വിശദീകരിച്ചു. അവന്‍ പറഞ്ഞു, “സംഭവങ്ങള്‍ യാക്കോബിനോടും മറ്റു സഹോദരന്മാരോടും പറയുക.” അപ്പോള്‍ പത്രൊസ് മറ്റൊരിടത്തേക്കു പോയി.%qC എന്നാല്‍ പത്രൊസ് തുടര്‍ന്നും മുട്ടി. വാതില്‍ തുറന്ന വിശ്വാസികള്‍ പത്രൊസിനെ കണ്ടു. അവര്‍ അത്ഭുതപ്പെട്ടു.p} വിശ്വാസികള്‍ പറഞ്ഞു, “നിനക്കു ഭ്രാന്താണ്!” എന്നാല്‍ അവള്‍ അതു തറപ്പിച്ചു പറഞ്ഞു. അതിനാല്‍ അവര്‍ പറഞ്ഞു, “ഇത് പത്രൊസിന്‍റെ ദൂതനായിരിക്കും.”xoi പത്രൊസിന്‍റെ സ്വരം തിരിച്ചറിഞ്ഞ പെണ്‍കുട്ടി സന്തോഷിച്ചു. വാതില്‍ തുറക്കാന്‍കൂടി അവള്‍ മറന്നു. അകത്തേ ക്കോടിച്ചെന്ന് അവള്‍ അവരോടു പറഞ്ഞു, “വാതില്‍ക്കല്‍ നില്‍ക്കുന്നത് പത്രൊസാണ്!”Tn! പത്രൊസ് പുറംവാതിലില്‍ മുട്ടി. രോദാ എന്നു പേരായ ഒരു പെണ്‍കുട്ടി വിളികേട്ടു.`m9 പത്രൊസിന് ഇതു ബോദ്ധ്യമായപ്പോള്‍ അയാള്‍ മറിയയുടെ വീട്ടിലേക്കു പോയി. യോഹന്നാന്‍റെ അമ്മയായിരുന്നു മറിയ. (യോഹന്നാന്‍ മര്‍ക്കൊസ് എന്നും അറിയപ്പെട്ടിരുന്നു.) അവിടെ അനേകംപേര്‍ കൂടിയിരുന്നു. അവര്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു.l1 അപ്പോള്‍ നടന്നതെന്താണെന്നു പത്രൊസിനു ബോദ്ധ്യമായി. അയാള്‍ കരുതി, “ദൈവം തന്‍റെ ദൂതനെ എന്‍റെ അടുത്തേക്ക് അയച്ചതാണെന്ന് എനിക്കിപ്പോള്‍ മനസ്സിലായി. അവന്‍ എന്നെ ഹെരോദാവില്‍നിന്നും രക്ഷിച്ചു. എനിക്കു കഷ്ടതകള്‍ ഉണ്ടാകുമെന്നു യെഹൂദര്‍ കരുതി. എന്നാല്‍ ദൈവം എന്നെ എല്ലാത്തില്‍നിന്നും രക്ഷിച്ചു.”_k7 പത്രൊസും ദൂതനും ഒന്നാമത്തെയും രണ്ടാമത്തെയും കാവല്‍ക്കാരെ കടന്നുപോന്നു. പിന്നീടവര്‍ തങ്ങളെ നഗരത്തില്‍നിന്നും വേര്‍തിരിക്കുന്ന ഇരുന്പുവാതിലിനടുത്തെത്തി. വാതില്‍ അവര്‍ക്കായി സ്വയം തുറന്നു. അവര്‍ പുറത്തു കടന്നു തെരുവു വരെ നടന്നു. അനന്തരം ദൂതന്‍ വേഗം അപ്രത്യക്ഷനായി.#j? ദൂതന്‍ പുറത്തേക്കിറങ്ങി. പത്രൊസ് പിന്തുടര്‍ന്നു. ദൂതന്‍ ചെയ്യുന്നതെല്ലാം യഥാര്‍ത്ഥത്തിലായിരുന്നു. പക്ഷേ താനൊരു ദര്‍ശനം കാണുകയാണെന്നു പത്രൊസ് കരുതി.uic ദൂതന്‍ പത്രൊസിനോടു പറഞ്ഞു, “വസ്ത്രങ്ങളും ചെരുപ്പും ധരിക്കുക.” പത്രൊസ് അങ്ങനെ ചെയ്തു. “നിന്‍റെ മേല്‍ ഉടുപ്പു മാറ്റി എന്നെ പിന്തുടരുക.”Qh പെട്ടെന്ന്, കര്‍ത്താവിന്‍റെ ഒരു ദൂതന്‍ അവിടെ വന്നു. മുറിയിലാകെ പ്രകാശം പരന്നു. ദൂതന്‍ പത്രൊസിന്‍റെ പാര്‍ശ്വത്തില്‍ തട്ടി ഉണര്‍ത്തി. ദൂതന്‍ പറഞ്ഞു, “വേഗം എഴുന്നേല്‍ക്കൂ!” പത്രൊസിന്‍റെ കൈകളില്‍നിന്നും ചങ്ങല ഊരിവീണു.|{iyvtrqonmQji\edUbl``^][YXTUSPOgLlJGFDA?)>>=,:8H7h5 1/8-O*)%#"t b!#?u >Je അതിനാല്‍ ഞങ്ങള്‍ യൂദയേയും, ശീലാസിനെയും അവരോടൊത്ത് അയയ്ക്കുന്നു. അവര്‍ നിങ്ങളോട് അതേ കാര്യങ്ങള്‍ വായ്വാക്കാല്‍ പറയും. dബര്‍ന്നബാസും പെൌലൊസും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ചവരാണ്.]c3ഏതാനും പുരുഷന്മാരെ തിരഞ്ഞെടുത്ത് നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ പ്രിയസുഹൃത്തുക്കളായ ബര്‍ന്നബാസിനോടും പെൌലൊസിനോടും ഒപ്പം ഏതാനും പുരുഷന്മാരെ തിരഞ്ഞെടുത്ത യയ്ക്കും.ubcഞങ്ങള്‍ക്കിടയിലെ ഏതാനും പേര്‍ നിങ്ങളുടെ അടുക്കല്‍ വന്നതായി ഞങ്ങളറിഞ്ഞു, അവര്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്തുകയും കുഴക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങള്‍ അയച്ചവരല്ല അവര്‍.6aeസഭ അവരുടെ കൈയില്‍ ഒരു കത്തും കൊടുത്തയച്ചു. കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: നിങ്ങളുടെ സഹോദരന്മാരായ അപ്പൊസ്തലന്മാരില്‍നിന്നും, മൂപ്പന്മാരില്‍ നിന്നും അന്ത്യൊക്ക്യയിലെയും സുറിയായിലെയും കിലിക്യായിലെയും ജാതികളില്‍നിന്നും വന്ന എല്ലാ സഹോദരന്മാര്‍ക്കും.B`}പെൌലൊസിനോടും ബര്‍ന്നബാസിനോടും ഒപ്പം ഏതാനും പേരെ അന്ത്യൊക്ക്യയിലേക്ക് അയയ്ക്കണമെന്ന് അപ്പൊസ്തലന്മാരും മൂപ്പന്മാരും സഭ മുഴുവനും തന്നെ ആലോചിച്ചു. തങ്ങള്‍ക്കിടയില്‍നിന്നും ഏതാനും പേരെ തെരഞ്ഞെടുക്കാന്‍ അവര്‍ തീരുമാനിച്ചു. ബര്‍ശബാസ് എന്ന പേരിലും വിളിയ്ക്കുന്ന യൂദയേയും, ശീലാസിനെയും അവര്‍ തിരഞ്ഞെടുത്തു. യെരൂശലേമിലെ സഹോദരന്മാര്‍ക്ക് ആദരണീയനാണവന്‍.)_Kമോശെയുടെ ന്യായപ്രമാണം പഠിപ്പിക്കുന്നവര്‍ എല്ലായിടവും ഉള്ളതിനാല്‍ അവര്‍ക്കിതൊന്നും ചെയ്യാനാവില്ല. മോശെയുടെ വചനങ്ങള്‍ വര്‍ഷങ്ങളായി എല്ലാ ശബ്ബത്തുദിവസവും യെഹൂദപ്പള്ളികളില്‍ വായിക്കപ്പെടാറുണ്ട്.”^+പകരം നാം അവര്‍ക്കു കത്തെഴുതണം. അതില്‍ അവരോടു നാം ഇതൊക്കെ പറയണം: വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ട ആഹാരം ഭക്ഷിക്കരുത്. (അതു ഭക്ഷണത്തെ അശുദ്ധമാക്കുന്നു.) വ്യഭിചരിക്കരുത്, രക്തം രുചിക്കരുത്. ശ്വാസംമുട്ടിച്ചു കൊല്ലപ്പെട്ട മൃഗത്തെ തിന്നരുത്.>]u“ദൈവത്തിലേക്കു തിരിഞ്ഞ ജാതികളുടെ കാര്യത്തില്‍ അതിനാല്‍ നമ്മള്‍ അസഹിഷ്ണുത കാട്ടേണ്ടതില്ല എന്നു ഞാന്‍ കരുതുന്നു.\5“ആരംഭം മുതല്‍ക്കേ ഇക്കാര്യങ്ങള്‍ വെളിപ്പെട്ടിരുന്നു.T[!പിന്നീട് മറ്റുള്ളവരും കര്‍ത്താവിനെ അന്വേഷിക്കും. അതോടൊപ്പം എന്‍റെ ആളുകളായി മാറിയ ജാതികളും. ഇതെല്ലാം ചെയ്ത കര്‍ത്താവ് ഇത് അരുളി. അവനാണല്ലോ ഇതെല്ലാം സഫലമാക്കുക. ആമോസ് 9:11-12"Z=ഇതിനുശേഷം ഞാന്‍ തിരിച്ചു വരും. ദാവീദിന്‍റെ ഭവനം ഞാന്‍ വീണ്ടും പണിയും. അതിപ്പോള്‍ വീണിരിക്കുകയാണ്. ജീര്‍ണ്ണിച്ചു കിടക്കുന്ന അതിന്‍റെ ഭാഗങ്ങള്‍ ഞാന്‍ വീണ്ടും പണിയും. അവന്‍റെ വീട് ഞാന്‍ പുത്തനാക്കും.[Y/പ്രവാചകരും ഇതുതന്നെ പറയുന്നു:Xജാതികളോട് തന്‍റെ സ്നേഹം ദൈവം എങ്ങനെ വെളിപ്പെടുത്തിയെന്ന് ശിമോന്‍ പത്രൊസ് നമ്മോടു പറഞ്ഞു. ആദ്യമായി ദൈവം ജാതികളെ തിരഞ്ഞെടുത്ത് തന്‍റെ ജനമാക്കി.LW അവര്‍ പ്രഭാഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് യാക്കോബ് പ്രസംഗിച്ചു. അവന്‍ പറഞ്ഞു, “എന്‍റെ സഹോദരന്മാരേ, എന്നെ ശ്രദ്ധിക്കുക. V സഭ മുഴുവന്‍ അടങ്ങി. അവര്‍ പെൌലൊസിന്‍റെയും ബര്‍ന്നബാസിന്‍റെയും വാക്കുകള്‍ ശ്രദ്ധിച്ചു. ജാതികള്‍ക്കിടയില്‍ തങ്ങളിലൂടെ ദൈവം പ്രവര്‍ത്തിച്ച എല്ലാ വീര്യപ്രവൃത്തികളെപ്പറ്റിയും അത്ഭുതങ്ങളെപ്പറ്റിയും പെൌലൊസും ബര്‍ന്നബാസും അവരോടു പറഞ്ഞു,!U; കര്‍ത്താവായ ദൈവത്തിന്‍റെ കാരുണ്യത്താല്‍ നമ്മളും ഇവരും രക്ഷ പ്രാപിയ്ക്കുമെന്ന് നാം വിശ്വസിക്കുന്നു.”YT+ പിന്നെ എന്തിനാണു നിങ്ങള്‍ ജാതികളില്‍ നിന്നു വന്ന സഹോദരന്മാരുടെ കഴുത്തില്‍ ഭാരം വയ്ക്കുന്നത്? നിങ്ങള്‍ ദൈവകോപം ഉണ്ടാക്കുകയല്ലേ? നമ്മള്‍ക്കോ, നമ്മുടെ പിതാക്കള്‍ക്കോ ആ ഭാരം ചുമക്കാന്‍ പര്യാപ്തമായ ശക്തിയില്ലായിരുന്നു.;So ദൈവത്തിന് അവര്‍ നമ്മില്‍നിന്നും വ്യത്യസ്തരല്ല. അവര്‍ വിശ്വസിച്ചപ്പോള്‍ ദൈവം അവരുടെ ഹൃദയങ്ങള്‍ പരിശുദ്ധമാക്കി.Rഎല്ലാ മനുഷ്യരുടെ ചിന്തകളും ദൈവത്തിന് അറിയാം. അവന്‍ ജാതികളെ സ്വീകരിക്കുകയും ചെയ്തു. നമ്മളോടു ചെയ്തതുപോലെ തന്നെ അവര്‍ക്കു പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ടാണ് ഇതു നമുക്കു കാട്ടിത്തന്നത്.Q ഒരു വലിയ ചര്‍ച്ച തന്നെ ഇക്കാര്യത്തില്‍ നടന്നു. അപ്പോള്‍ പത്രൊസ് എഴുന്നേറ്റു നിന്ന് അവരോടു പറഞ്ഞു, “എന്‍റെ സഹോദരന്മാരേ, മുന്‍ദിവസങ്ങളില്‍ എന്താണുണ്ടായതെന്നു നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകുമെന്ന് എനിക്കറിയാം. ജാതികളോട് സുവിശേഷം പ്രസംഗിക്കുന്നതിന് അന്ന് ദൈവം എന്നെ നിങ്ങളുടെ ഇടയില്‍ നിന്നും തിരഞ്ഞെടുത്തു. അവര്‍ എന്നില്‍ നിന്ന് സുവിശേഷം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്തു.~Puഅനന്തരം ഈ പ്രശ്നത്തെക്കുറിച്ച് പഠിക്കുന്നതിന് അപ്പൊസ്തലന്മാരും മൂപ്പന്മാരും ഒത്തുകൂടി.O}യെരൂശലേമിലെ വിശ്വാസികളില്‍ ചിലര്‍ പരീശന്മാരുടെ വിഭാഗത്തില്‍ പെടുന്നവരായിരുന്നു. അവര്‍ എഴുന്നേറ്റു നിന്നു പറഞ്ഞു, “ജാതികളില്‍ നിന്നുവന്ന വിശ്വാസികള്‍ പരിച്ഛേദിക്കപ്പെടണം. മോശെയുടെ ന്യായപ്രമാണം അനുസരിക്കുവാനും നാം അവരോടു പറയണം.”eNCപെൌലൊസും ബര്‍ന്നബാസും മറ്റുള്ളവരും യെരൂശലേമില്‍ എത്തി. അപ്പൊസ്തലന്മാരും മൂപ്പന്മാരും വിശ്വാസിസമൂഹവും അവരെ സ്വാഗതം ചെയ്തു. ദൈവം തങ്ങളിലൂടെ ചെയ്ത തെല്ലാം അവര്‍ വിശദീകരിച്ചു.qM[സഭയുടെ സഹായത്തോടെ ആണവര്‍ യാത്ര തിരിച്ചത്. ഫൊയ്നീക്ക്യ, ശമര്യ എന്നീ രാജ്യങ്ങളിലൂടെ അവര്‍ കടന്നുപോയി. സത്യദൈവത്തിലേക്കു ജാതികള്‍ വന്ന കാര്യമെല്ലാം അവര്‍ ആ രാജ്യക്കാരോടു പ്രസംഗിച്ചു. ആ വാര്‍ത്തകള്‍ സഹോദരന്മാരെ ആഹ്ലാദിപ്പിച്ചു.\L1ഈ ഉപദേശത്തിന് എതിരായിരുന്നു പെൌലൊസും ബര്‍ന്നബാസും. ഇക്കാര്യത്തില്‍ കാതലായ തര്‍ക്കം ഉണ്ടായിരുന്നു. അതിനാല്‍ പെൌലൊസിനെയും ബര്‍ന്നബാസിനെയും മറ്റു ചിലരേയും യെരൂശലേമിലേക്ക് അയയ്ക്കാന്‍ ആ സംഘം തീരുമാനിച്ചു. ഈ പ്രശ്നം സംബന്ധിച്ച് അപ്പൊസ്തലന്മാരും മൂപ്പന്മാരുമായി സംസാരിക്കുന്നതിനായാണ് അവര്‍ അങ്ങോട്ടു പോകുന്നത്.WK )യെഹൂദ്യയില്‍ നിന്നും കുറെപ്പേര്‍ അന്ത്യൊക്ക്യയിലേക്കു വന്നു. അവര്‍ ജാതികളായ സഹോദരന്മാരെ ഉപദേശിച്ചു തുടങ്ങി: “പരിഛേദിക്കപ്പെടാത്തപക്ഷം നിങ്ങള്‍ രക്ഷിക്കപ്പെടില്ല. അങ്ങനെ ചെയ്യുവാന്‍ മോശെ നിഷ്കര്‍ഷിച്ചിട്ടുണ്ട്.”\J1പെൌലൊസും ബര്‍ന്നബാസും ക്രിസ്തുവിന്‍റെ വിശ്വാസികളോടൊത്ത് വളരെനാള്‍ കഴിഞ്ഞു.8Iiഇവിടെ എത്തിച്ചേര്‍ന്ന പെൌലൊസും ബര്‍ന്നബാസും സഭ വിളിച്ചുകൂട്ടി. ദൈവം തങ്ങളോടു കൂടെ ചെയ്തതെല്ലാം അവര്‍ വിശ്വാസികളോടു പറഞ്ഞു, “അന്യദേശക്കാര്‍ക്കും (ജാതികള്‍) വിശ്വസിക്കത്തക്കവിധം ദൈവം ഒരു വാതില്‍ തുറന്നു.”$HAഅവിടെനിന്നും അവര്‍ സിറിയായിലെ അന്ത്യൊക്ക്യായിലേക്കു പോയി. അവിടെവച്ചാണ് പെൌലൊസും ബര്‍ന്നബാസും വിശ്വാസികളാല്‍ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടതും ഇപ്പോഴത്തെ ജോലിക്കു നിയോഗിക്കപ്പെട്ടതും. ഇപ്പോള്‍ അവര്‍ ആ പ്രവൃത്തി പൂര്‍ത്തീകരിച്ചിരിക്കുന്നു.Gപെര്‍ഗ്ഗായില്‍ അവര്‍ ദൈവസന്ദേശം പ്രസംഗിക്കുകയും തുടര്‍ന്ന് അത്തല്യെയിലേക്കു പോവുകയും ചെയ്തു.gFGപെൌലൊസും ബര്‍ന്നബാസും പിസിദ്യായിലൂടെ കടന്നു. പിന്നെയവര്‍ പംഫുല്യ രാജ്യത്തെത്തി.Eഓരോ സഭയ്ക്കും അവര്‍ മൂപ്പന്മാരെ നിയമിച്ചു. അവര്‍ മൂപ്പന്മാര്‍ക്കു വേണ്ടി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചവരാണ് ഈ മൂപ്പന്മാര്‍. അതിനാല്‍ പെൌലൊസും ബര്‍ന്നബാസും അവരെ കര്‍ത്താവില്‍ സമര്‍പ്പിച്ചു.NDആ നഗരങ്ങളില്‍ അവര്‍ യേശുവിന്‍റെ അനുയായികളെ ശക്തരാക്കി. വിശ്വാസികളായിരിക്കാന്‍ അവര്‍ അനുയായികളെ സഹായിച്ചു. പെൌലൊസും ബര്‍ന്നബാസും പറഞ്ഞു, “ദൈവരാജ്യത്തേക്കുള്ള നമ്മുടെ വഴിയില്‍ നമുക്ക് ഒരുപാട് സഹിക്കേണ്ടതുണ്ട്.”zCmപെൌലൊസും ബര്‍ന്നബാസും ദെര്‍ബ്ബയിലും സുവിശേഷം പ്രസംഗിച്ചു. അനേകംപേര്‍ യേശുവിന്‍റെ അനുയായികളായി. പെൌലൊസും ബര്‍ന്നബാസും ലുസ്ത്രാ, ഇക്കോന്യ, അന്ത്യൊക്ക്യാ എന്നിവിടങ്ങളിലേക്കു മടങ്ങി.fBEയേശുവിന്‍റെ ശിഷ്യന്മാര്‍ പെൌലൊസിനു ചുറ്റും കൂടുകയും അവന്‍ എഴുന്നേറ്റു പട്ടണത്തിലേക്കു മടങ്ങിപ്പോവുകയും ചെയ്തു. പിറ്റേന്ന്, അവനും ബര്‍ന്നബാസും ദെര്‍ബ്ബെനഗരത്തിലേക്കു പോയി.^A5അപ്പോള്‍ ഏതാനും യെഹൂദന്മാര്‍ അന്ത്യൊക്ക്യയില്‍നിന്നും ഇക്കൊന്യയിലേക്കു വന്നു. പെൌലൊസിനെതിരെ തിരിയാനവര്‍ ജനങ്ങളെ നിര്‍ബന്ധിച്ചു. അതിനാലവര്‍ പെൌലൊസിനെ കല്ലെറിയുകയും വലിച്ചിഴച്ചു പട്ടണത്തിനു പുറത്താക്കുകയും ചെയ്തു. തങ്ങള്‍ പെൌലൊസിനെ കൊന്നുവെന്ന് ജനങ്ങള്‍ കരുതി. @പെൌലൊസും ബര്‍ന്നബാസും ജനങ്ങളോട് ഇതൊക്കെ പറഞ്ഞു. എന്നാലും തങ്ങള്‍ക്കു ബലിയര്‍പ്പിക്കുന്നതില്‍ നിന്ന് ജനങ്ങളെ അല്പമായി മാത്രമേ തടയാനായുള്ളൂ.w?gഎങ്കിലും താനാണു സത്യമെന്നു അവന്‍ കാണിച്ചിരുന്നു: അവന്‍ നിങ്ങള്‍ക്കായി നന്മ ചെയ്തുകൊണ്ടേയിരുന്നു. നിങ്ങള്‍ക്ക് അവന്‍ ആകാശത്തുനിന്നും മഴ നല്‍കുന്നു. തക്ക സമയത്ത് നിങ്ങള്‍ക്ക് വിളവു തരുന്നു. നിറയെ ആഹാരം നിങ്ങള്‍ക്കു തരികയും മനസ്സിനെ ആഹ്ലാദം കൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു.”->Sമുന്പ് ദൈവം എല്ലാ ജനതകളെയും അവരുടെ ഇഷ്ടത്തിനു വിട്ടിരുന്നു.R=“മനുഷ്യരേ, നിങ്ങളെന്തിനാണിതൊക്കെ ചെയ്യുന്നത്? ഞങ്ങള്‍ ദൈവങ്ങളല്ല! ഞങ്ങള്‍ക്കും നിങ്ങള്‍ക്കുള്ളപോലെ വികാരങ്ങളുണ്ട്! സുവിശേഷം നിങ്ങളോടു പറയാനാണ് ഞങ്ങള്‍ വന്നത്. ഈ ഉപയോഗശൂന്യമായ പ്രവൃത്തികളില്‍നിന്നും പിന്മാറാന്‍ ഞങ്ങള്‍ നിങ്ങളോടു പറയുന്നു. നിങ്ങള്‍ ജീവിക്കുന്ന സത്യദൈവത്തിലേക്കു തിരിയൂ. ആകാശവും ഭൂമിയും കടലും അവയിലുള്ളവയും സൃഷ്ടിച്ചത് അവന്‍ ഒരുവനാണ്.F<എന്നാല്‍ ഇക്കാര്യം അറിഞ്ഞ അപ്പൊസ്തലന്മാരായ പെൌലൊസും ബര്‍ന്നബാസും തങ്ങളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി. എന്നിട്ടവര്‍ ആളുകള്‍ക്കിടയിലേക്ക് ഓടിക്കയറി വിളിച്ചുകൂവി.;) സിയൂസ്ദേവന്‍റെ ദേവാലയം നഗരത്തിന് അടുത്തായിരുന്നു. ആ ദേവാലയത്തിലെ പുരോഹിതന്മാര്‍ ഏതാനും കാളകളെയും പുഷ്പഹാരങ്ങളെയും കവാടത്തിങ്കലേക്കു കൊണ്ടുവന്നു. അവനും ജനങ്ങളും അതുകൊണ്ടു പെൌലൊസിനും ബര്‍ന്നബാസിനും ബലിയര്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു.:y ജനം ബര്‍ന്നബാസിനെ “സിയൂസ്”* എന്നു വിളിക്കാന്‍ തുടങ്ങി. പെൌലൊസിനെ അവര്‍ “ഹെര്‍മെസ്” എന്നും വിളിച്ചു. കാരണം അയാളായിരുന്നു മുഖ്യപ്രഭാഷകന്‍.b9= പൌ ലൊസിന്‍റെ പ്രവൃത്തികള്‍ കണ്ട ജനം അവരുടെ ലുക്കവോന്യഭാഷയില്‍ വിളിച്ചു പറഞ്ഞു, “ദൈവങ്ങള്‍ മനുഷ്യരെപ്പോലെ ആയിരിക്കുന്നു! അവര്‍ നമ്മുടെ അടുത്തേക്ക് ഇറങ്ങി വന്നിരിക്കുന്നു!”X8) അതിനാല്‍ പെൌലൊസ് വിളിച്ചുപറഞ്ഞു, “നിന്‍റെ കാലുകളില്‍ എഴുന്നേറ്റു നില്‍ക്കുക!” അയാള്‍ ചാടിയെഴുന്നേറ്റു നടക്കാന്‍ തുടങ്ങി.<7q അയാള്‍ പെൌലൊസിന്‍റെ പ്രഭാഷണം ശ്രവിക്കുകയായിരുന്നു. പെൌലൊസ് അവനെ നോക്കി. ദൈവത്തിനു തന്നെ സുഖപ്പെടുത്തുവാന്‍ ആകുമെന്ന് അവന്‍ വിശ്വസിക്കുന്നതായി പെൌലൊസ് കണ്ടു.96kലുസ്ത്രയില്‍ കാലിനു കുഴപ്പമുള്ള ഒരാളുണ്ടായിരുന്നു. ജന്മനാ തന്നെ കാലു തളര്‍ന്ന അയാള്‍ ഇതുവരെയും നടന്നിട്ടില്ല.w5gഅവിടെയൊക്കെ അവര്‍ സുവിശേഷം പ്രസംഗിച്ചു.W4'ഇക്കാര്യം മനസ്സിലാക്കിയ പെൌലൊസും ബര്‍ന്നബാസും നഗരം വിട്ടു. അവര്‍ ലുക്കവോന്യയിലെ ലുസ്ത്രയിലേക്കും ദെര്‍ബ്ബയിലേക്കും പോയി. പിന്നെ അവയ്ക്കു ചുറ്റുമുള്ള നഗരങ്ങളിലേക്കും.e3Cഏതാനും ജാതികളും യെഹൂദരും അവരുടെ നേതാക്കളും ചേര്‍ന്ന് പെൌലൊസിനെയും ബര്‍ന്നബാസിനെയും പീഢിപ്പിക്കാന്‍ ശ്രമിച്ചു. അവരെ കല്ലെറിഞ്ഞു കൊല്ലണമെന്നായിരുന്നു ശത്രുക്കളുടെ ഉദ്ദേശം.$2Aഎന്നാല്‍ നഗരവാസികളില്‍ ചിലര്‍ യെഹൂദരോടു ചേര്‍ന്നു. മറ്റുള്ളവര്‍ പെൌലൊസിന്‍റെയും ബര്‍ന്നബാസിന്‍റെയും ഭാഗത്തായിരുന്നു. അങ്ങനെ നഗരം വിഭജിക്കപ്പെട്ടു.[1/എന്നാല്‍ പെൌലൊസും ബര്‍ന്നബാസും ഇക്കൊന്യയില്‍ വളരെക്കാലം താമസിക്കുകയും കര്‍ത്താവിനുവേണ്ടി ധൈര്യപൂര്‍വ്വം സംസാരിക്കുകയും ചെയ്തു. ദൈവത്തിന്‍റെ കാരുണ്യത്തെപ്പറ്റി അവര്‍ പ്രഭാഷണം നടത്തി. വീര്യപ്രവര്‍ത്തികള്‍ വഴി അവര്‍ പറയുന്നത് സത്യമാണെന്ന് തെളിയിക്കാന്‍ കര്‍ത്താവ് പെൌലൊസിനെയും ബര്‍ന്നബാസിനെയും സഹായിച്ചു.50cഎന്നാല്‍ യെഹൂദരില്‍ ചിലര്‍ വിശ്വസിച്ചില്ല. അവര്‍ ജാതികളെ ദുഷ്പ്രേരണ ചെലുത്തി വിശ്വാസികള്‍ക്കെതിരെ തിരിച്ചു.8/ kപെൌലൊസും ബര്‍ന്നബാസും ഇക്കോന്യയിലേക്കു പോയി. അവര്‍ യെഹൂദപ്പള്ളിയിലേക്കു കയറി. (എല്ലാ നഗരങ്ങളിലും അവര്‍ ഇതു തന്നെയാണു ചെയ്തത്.) അവര്‍ അവിടത്തെ ജനങ്ങളോടു സംസാരിച്ചു, അനവധി യെഹൂദരും, യവനരും അവരെ വിശ്വസിക്കുംവിധം പെൌലൊസും ബര്‍ന്നബാസും നന്നായി പ്രസംഗിച്ചു.Y.+ 4എന്നാല്‍ അന്ത്യൊക്ക്യായിലുള്ള യേശുവിന്‍റെ ശിഷ്യന്മാര്‍ സന്തോഷം നിറഞ്ഞവരും പരിശുദ്ധാത്മാവില്‍ പരിപൂതരുമായിത്തീര്‍ന്നു. -  3പെൌലൊസും ബര്‍ന്നബാസും തങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളഞ്ഞു. പിന്നീടവര്‍ ഇക്കോന്യയിലേക്കു പോയി.7,g 2പക്ഷേ ഭക്തസ്ത്രീകളെയും നഗരനേതാക്കളെയും ഇളക്കിവിട്ട് യെഹൂദര്‍ പെൌലൊസിനെയും ബര്‍ന്നബാസിനെയും പീഢിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ ബര്‍ന്നബാസിനെയും പെൌലൊസിനെയും നഗരാതിര്‍ത്തിക്കു പുറത്തേക്കു ഓടിച്ചു.:+m 1കര്‍ത്താവിന്‍റെ സന്ദേശം രാജ്യം മുഴുവനും പ്രചരിപ്പിക്കപ്പെട്ടു.~*u 0പെൌലൊസിന്‍റെ ഈ വാക്കുകള്‍ കേട്ട ജാതികള്‍ സന്തുഷ്ടരായി. അവര്‍ കര്‍ത്താവിന്‍റെ വചനത്തെ ആദരിച്ചു. അനേകര്‍ ആ സന്ദേശത്തില്‍ വിശ്വസിച്ചു. നിത്യജീവനു തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു അവര്‍.A){ /ഇതു ചെയ്യാനാണു കര്‍ത്താവ് ഞങ്ങളോടാവശ്യപ്പെട്ടത്. കര്‍ത്താവ് പറഞ്ഞു: ‘ജാതികള്‍ക്കു പ്രകാശമാകുവാനാണു നിന്നെ ഞാന്‍ സൃഷ്ടിച്ചത്. അങ്ങനെ ലോകം മുഴുവനും ഉള്ളവര്‍ക്ക് രക്ഷയുടെ മാര്‍ഗ്ഗം കാണിക്കാനും.’” യെശയ്യാവ് 49:6K( .എന്നാല്‍ പെൌലൊസും ബര്‍ന്നബാസും വളരെ ധൈര്യത്തോടെ പറഞ്ഞു, “ദൈവസന്ദേശം യെഹൂദരായ നിങ്ങളോടാണ് ഞങ്ങള്‍ ആദ്യം പ്രസംഗിക്കേണ്ടത്. എന്നാല്‍ നിങ്ങളതു നിരാകരിക്കുന്നു. നിത്യജീവന് നിങ്ങള്‍ നിങ്ങളെത്തന്നെ അനര്‍ഹരാക്കുന്നു! അതുകൊണ്ട് ഞങ്ങളിതാ ജാതികളിലേക്കു തിരിയുന്നു!'- -യെഹൂദര്‍ അവിടെ എല്ലാവരെയും കണ്ടു. അവര്‍ അസൂയാലുക്കളായി. അവര്‍ നിന്ദ്യമായ വാക്കുകള്‍ ഉപയോഗിക്കുകയും പെൌലൊസിന്‍റെ വാക്കുകളെ എതിര്‍ക്കുകയും ചെയ്തു.*&M ,അടുത്ത ശബ്ബത്തുദിവസം നഗരത്തിലെ എല്ലാ ആളുകളും കര്‍ത്താവിന്‍റെ വചനങ്ങള്‍ കേള്‍ക്കാന്‍ ഒത്തുകൂടിയിരുന്നു.e%C +യോഗാനന്തരം അവിടെനിന്നും അനേകം യെഹൂദര്‍ പെൌലൊസിനെയും ബര്‍ന്നബാസിനെയും പിന്തുടര്‍ന്നു. യെഹൂദരും യെഹൂദമതത്തിലേക്കു മാറിവന്ന അനേകം പേരും അവരോടൊപ്പം ഉണ്ടായിരുന്നു. സത്യദൈവത്തെ ഈ മതം മാറിയവരും ആരാധിച്ചിരുന്നു. ദൈവത്തിന്‍റെ കാരുണ്യത്തിലുള്ള വിശ്വാസം തുടരാന്‍ പെൌലൊസും ബര്‍ന്നബാസും അവരെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. F~{yxwuuIsuqpmkjciEfecA`_0]\[YWyV9TRO=KHeFCA6?>a<:9<753`2T09/ -,*)d(&p"!C O 5+cപെൌലൊസ് അഥേനയില്‍ ശീലാസിനെയും തിമൊഥെയോസിനെയും കാത്തിരുന്നു. നഗരത്തില്‍ വിഗ്രഹങ്ങള്‍ ധാരാളം കണ്ട് കുപിതനായി.2*]പെൌലൊസിനോടൊപ്പം പോയ വിശ്വാസികള്‍ അവനെ അഥേനയിലേക്കു കൊണ്ടുപോയി. അവര്‍ പെൌലൊസില്‍നിന്നും ശീലാസിനും തിമൊഥെയോസിനും ഒരു സന്ദേശം വാങ്ങി മടങ്ങി. “കഴിയുന്നത്ര വേഗം എന്‍റെയടുത്തെത്തുക” എന്നായിരുന്നു സന്ദേശം.l)Qഉടനെ തന്നെ പെൌലൊസിനെ വിശ്വാസികള്‍ കടലിലേക്കയച്ചു. ശീലാസും തിമൊഥെയോസും അവിടെ തങ്ങി.Q( എന്നാല്‍ ബെരൊവെയിലും പെൌലൊസ് ദൈവവചനം പ്രസംഗിച്ചു എന്നറിഞ്ഞ തെസ്സലൊനീക്ക്യക്കാര്‍ അവിടെയുമെത്തി. അവര്‍ ബെരൊവെക്കാരെ അസ്വസ്ഥരാക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്തു.t'a അവരിലധികം യെഹൂദരും വിശ്വാസികളായി. അനേകം പ്രധാന യവന സ്ത്രീപുരുഷന്മാരും വിശ്വാസികളായി.>&u തെസ്സലോനിക്ക്യയിലേക്കാള്‍ നല്ല യെഹൂദരായിരുന്നു അവിടെ ഉണ്ടായിരുന്നത്. പെൌലൊസിന്‍റെയും ശീലാസിന്‍റെയും വാക്കുകള്‍ അവര്‍ ഔത്സുക്യത്തോടെ ശ്രവിക്കുകയും, തിരുവെഴുത്തുകള്‍ പരിശോധിക്കുകയും ചെയ്തു. അതിലെ കാര്യങ്ങള്‍ സത്യമാണോ എന്നറിയുവാന്‍ അവര്‍ ആഗ്രഹിച്ചു.% അതേ രാത്രിയില്‍ തന്നെ വിശ്വാസികള്‍ പെൌലൊസിനെയും ശീലാസിനെയും ബെരോവെയിലേക്കയച്ചു. അവിടെ അവര്‍ എത്തിയപ്പോള്‍ ഒരു യെഹൂദപ്പള്ളിയിലേക്കു പോയി.S$ അവര്‍ യാസോനെയും മറ്റുള്ളവരെയും കൊണ്ട് ചെറിയ പിഴ അടപ്പിച്ച് വെറുതെ വിട്ടു.H# നഗരനേതാക്കളും മറ്റുള്ളവരും ഇക്കാര്യങ്ങള്‍ കേട്ടു. അവര്‍ അസ്വസ്ഥരായി."7യാസോന്‍ അവരെ തന്‍റെ വീട്ടില്‍ ഒളിപ്പിക്കുന്നു. അവരെല്ലാം കൈസര്‍ക്കെതിരായ കാര്യങ്ങള്‍ ചെയ്യുന്നു. യേശുവെന്നൊരു രാജാവ് വേറെയുണ്ടെന്നവര്‍ പറയുന്നു.”9!kപക്ഷേ അവര്‍ക്ക് അവരെ കണ്ടെത്താനായില്ല. അതിനാലവര്‍ യാസോനെയും മറ്റേതാനും വിശ്വാസികളെയും നഗരനേതാക്കള്‍ക്കു മുന്നിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നു. ജനങ്ങള്‍ ആക്രോശിച്ചു, “ഇവരാണു ലോകമെങ്ങും കുഴപ്പമുണ്ടാക്കിയവര്‍. ഇപ്പോഴവര്‍ ഇവിടെയും എത്തിയിരിക്കുന്നു!: mഎന്നാല്‍ അവിശ്വാസികളായ ചില യെഹൂദര്‍ അസൂയാലുക്കളായി. ചന്തസ്ഥലത്തിന്‍റെ ചുറ്റും അലഞ്ഞു തിരിഞ്ഞവരില്‍ നിന്നും അവര്‍ ഏതാനും ദുഷ്ടരെ വാടകയ്ക്കെടുത്തു. അവര്‍ അനേകം പേരെ കൂട്ടി നഗരത്തില്‍ കുഴപ്പങ്ങളുണ്ടാക്കി. ജനം പെൌലൊസിനെയും ശീലാസിനെയും തെരഞ്ഞ് യാസോന്‍റെ ഭവനത്തിലേക്ക് പോയി. അവര്‍ പെൌലൊസിനെയും ശീലാസിനെയും ജനമദ്ധ്യത്തില്‍ കൊണ്ടു വരാന്‍ ശ്രമിച്ചു.`9യഥാര്‍ത്ഥ ദൈവത്തെ ആരാധിച്ച ചില യവനക്കാര്‍ അവിടെ ഉണ്ടായിരുന്നു. ഏതാനും പ്രധാനപ്പെട്ട സ്ത്രീകളും, ബോദ്ധ്യം വന്ന അവരില്‍ പലരും പെൌലൊസിന്‍റെയും ശീലാസിന്‍റെയും കൂടെ ചേര്‍ന്നു.8iപെൌലൊസ് യെഹൂദര്‍ക്ക് തിരുവെഴുത്തുകള്‍ വിശദീകരിച്ചു. ക്രിസ്തു മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും വേണ്ടിയിരുന്നുവെന്ന് കാണിച്ചു. പെൌലൊസ് പറഞ്ഞു, “ഞാന്‍ നിങ്ങളോടു പറയുന്ന ഈ യേശു തന്നെയാണ് ക്രിസ്തു.”3_യെഹൂദരെ കാണുന്നതിന് പെൌലൊസ് അങ്ങോട്ടു കയറി. അങ്ങനെയായിരുന്നു അവന്‍റെ പതിവ്. മൂന്നു ശബ്ബ ത്തിലും പെൌലൊസ് യെഹൂദരുമായി തിരുവെഴുത്തുകളില്‍നിന്നും സംസാരിച്ചു.x kപെൌലൊസും ശീലാസും അംഫീപൊലിസിലും, അപ്പൊലോന്യയിലും കൂടി സഞ്ചരിച്ചു. അവര്‍ തെസ്സലൊനിക്കയില്‍ എത്തി. അവിടെ ഒരു യെഹൂദപ്പള്ളി ഉണ്ടായിരുന്നു.,Q(തടവറയില്‍നിന്നും പുറത്തുവന്ന പെൌലൊസും ശീലാസും ലുദിയായുടെ വീട്ടിലേക്കു പോയി. അവിടെ കണ്ട ഏതാനും വിശ്വാസികളെ ധൈര്യപ്പെടുത്തിയതിനുശേഷം അവര്‍ അവിടം വിട്ടു.r]'അതിനാല്‍, അവര്‍ വന്നു പെൌലൊസിനോടും ശീലാസിനോടും മാപ്പു പറഞ്ഞു. അവര്‍, ഇരുവരേയും പുറത്തു കൊണ്ടുവന്ന് അവരുടെ നഗരം വിട്ടുപോകാന്‍ പറഞ്ഞു.J &പട്ടാളക്കാര്‍ പെൌലൊസിന്‍റെ വാക്കുകള്‍ നേതാക്കളോടു പറഞ്ഞു. പെൌലൊസും ശീലാസും റോമാക്കാരാണെന്നറിഞ്ഞ നേതാക്കള്‍ ഭയന്നു.[/%എന്നാല്‍ പെൌലൊസ് ഭടന്മാരോടു പറഞ്ഞു, “ഞങ്ങള്‍ തെറ്റുകാരാണെന്നു തെളിയിക്കാന്‍ നിങ്ങളുടെ നേതാക്കള്‍ക്കായിട്ടില്ല. എങ്കിലും അവര്‍ ഞങ്ങളെ ജനമദ്ധ്യത്തിലിട്ടു മര്‍ദ്ദിക്കുകയും തടവിലിടുകയും ചെയ്തു. റോമാപൌരന്മാരായ* ഞങ്ങള്‍ക്കും ചില അവകാശങ്ങളുണ്ട്. ഇപ്പോള്‍ ഞങ്ങളെ രഹസ്യമായി വിട്ടയയ്ക്കാന്‍ അവര്‍ ശ്രമക്കുന്നു. ഇല്ല, അവര്‍ നേരിട്ടുവന്നു ഞങ്ങളെ വിട്ടയയ്ക്കട്ടെ!”$A$പാറാവുകാരന്‍ പെൌലൊസിനോടു പറഞ്ഞു, “നിങ്ങളെ സ്വതന്ത്രരാക്കാന്‍ നേതാക്കള്‍ ഏതാനും ഭടന്മാരെ അയച്ചിരിക്കുന്നു. നിങ്ങള്‍ക്കിപ്പോള്‍ സമാധാനത്തോടെ പോകാം!”H #പിറ്റേന്നു രാവിലെ നേതാക്കള്‍ ഏതാനും ഭടന്മാരെ പാറാവുകാരന്‍റെ അടുത്തേക്കയച്ചു. അവര്‍ പറഞ്ഞു, ആ മനുഷ്യരെ വെറുതെ വിടുക!”y"അതിനുശേഷം അയാള്‍ അവരെ തന്‍റെ വീട്ടിലേക്കു കൊണ്ടുപോയി. അവര്‍ക്കു വേണ്ട ഭക്ഷണം നല്കി. ദൈവത്തെ വിശ്വസിച്ചതില്‍ അവര്‍ എല്ലാവരും സന്തേഷിച്ചു.fE!അപ്പോള്‍ രാത്രി വളരെ വൈകിയിരുന്നു. എങ്കിലും പാ റാവുകാരന്‍ ശീലാസിനെയും പെൌലൊസിനെയും കൊണ്ടു പോയി അവരുടെ മുറിവുകള്‍ കഴുകി. അപ്പോള്‍ പാറാവുകാരനും കുടുംബാഗംങ്ങളും സ്നാനപ്പെട്ടു. അതിനാല്‍ അവര്‍ അയാള്‍ക്കും വീട്ടിലുള്ള എല്ലാവര്‍ക്കും കര്‍ത്താവിന്‍റെ സന്ദേശം പറഞ്ഞു കൊടുത്തു.!;അവര്‍ അവനോടു പറഞ്ഞു, “കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചാല്‍ നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും.”(Iഎന്നിട്ട് അയാള്‍ അവരെ പുറത്ത് കൊണ്ടുവന്നിട്ടു ചോദിച്ചു, “മനുഷ്യരേ, രക്ഷ പ്രാപിപ്പാന്‍ ഞാനെന്തു ചെയ്യണം?”'ഒരു വിളക്കു കൊണ്ടുവരാന്‍ തടവറ സൂക്ഷിപ്പുകാരന്‍ ആരോടോ പറഞ്ഞു. എന്നിട്ടയാള്‍ അകത്തേക്ക് ഓടിക്കയറി. അയാള്‍ ഭയത്താല്‍ വിറയ്ക്കുകയായിരുന്നു. പെൌലൊസിന്‍റെയും ശീലാസിന്‍റെയും മുന്പില്‍ അയാള്‍ വീണു. പക്ഷേ, പെൌലൊസ് വിളിച്ചു പറഞ്ഞു, “അരുത്! നിനക്കൊരു ഹാനിയും വരുത്തരുത്. ഞങ്ങളൊക്കെ ഇവിടെയുണ്ട്.”.Uതടവറ സൂക്ഷിപ്പുകാരന്‍ ഉണര്‍ന്നു. തടവറയുടെ വാതിലുകള്‍ തുറന്നുകിടക്കുന്നത് അയാള്‍ കണ്ടു. തടവുകാരൊക്കെ രക്ഷപെട്ടിരിക്കുമെന്നയാള്‍ കരുതി. അതിനാല്‍ അയാള്‍ വാളൂരി സ്വന്തം ജീവനെടുക്കാന്‍ പോകുകയായിരുന്നു.  പെട്ടെന്ന്, ഒരു വലിയ ഭൂകന്പമുണ്ടായി. തടവറയുടെ അടിത്തറ ഇളകുംവിധം ശക്തമായിരുന്നു ആ ഭൂകന്പം. അപ്പോള്‍ തടവറയുടെ എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാ തടവുകാരും ചങ്ങലകളില്‍നിന്നും മോചിതരായി. )പാതിരാത്രിയോടടുത്തപ്പോള്‍ പെൌലൊസും ശീലസും പ്രാര്‍ത്ഥിക്കുകയും ദൈവീകഗീതങ്ങള്‍ പാടുകയുമായിരുന്നു. മറ്റു തടവുകാര്‍ അവരെ ശ്രവിക്കുകയുമായിരുന്നു. /അയാള്‍ ആ ഉത്തരവ് അനുസരിച്ച് തടവറയുടെ ഏറ്റ വും ഉള്ളില്‍ പെൌലൊസിനെയും ശീലാസിനെയും ഇട്ടു. വലിയ തടിക്കട്ടകള്‍ക്കിടയില്‍ അവരുടെ കാലുകള്‍ കെട്ടിയിട്ടു.; oആളുകള്‍ പെൌലൊസിനെയും ശീലാസിനെയും പലവട്ടം അടിച്ചു. അനന്തരം നേതാക്കള്‍ അവരെ തടവറയിലിട്ടു. തടവറ സൂക്ഷിപ്പുകാരോട് നേതാക്കള്‍ പറഞ്ഞു, അവരെ പ്രത്യേകം സൂക്ഷിക്കുക.”C ജനം പെൌലൊസിനും ശീലാസിനും എതിരായിരുന്നു. നേതാക്കന്മാര്‍ പെൌലൊസിന്‍റെയും ശീലാസിന്‍റെയും വസ്ത്രങ്ങള്‍ കീറുകയും അവരെ വടികൊണ്ടടിക്കുവാന്‍ ചിലരോടു പറയുകയും ചെയ്തു.4aഅവര്‍ ചില അനുഷ്ഠാനങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നു. റോമാക്കാരായ നമുക്കിതു ചെയ്യാനാവില്ല.”+പെൌലൊസിനെയും ശീലാസിനെയും അവര്‍ നേതാക്കന്മാരുടെ മുന്പില്‍ കൊണ്ടുവന്നു പറഞ്ഞു, ഇവര്‍ യെഹൂദരാണ്. അവര്‍ നമ്മുടെ നഗരത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്നു.oWആ ദാസിയുടെ യജമാനന്മാര്‍ ഇതു കണ്ടു. ഇനി തങ്ങള്‍ക്കവളെ ഉപയോഗിച്ച് പണമുണ്ടാക്കാന്‍ ആവില്ലെന്ന് അവര്‍ കണ്ടു. അതിനാലവര്‍ പെൌലൊസിനെയും ശീലാസിനെയും പിടിച്ച് നഗരസഭയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു. നഗരപാലകര്‍ അവിടെ ഉണ്ടായിരുന്നു.^5പല ദിവസങ്ങള്‍ അവള്‍ ഇത് ആവര്‍ത്തിച്ചു. ഇത് പെൌലൊസിനെ അസഹ്യപ്പെടുത്തുകയും ആത്മാവിനു നേര്‍ക്ക് തിരിഞ്ഞ് അയാള്‍ പറയുകയും ചെയ്തു, “യേശുക്രിസ്തുവിന്‍റെ ശക്തിയാല്‍ ഞാന്‍ നിന്നോടു കല്പിക്കുന്നു, അവളില്‍നിന്ന് പുറത്തുപോവുക.” പെട്ടെന്നു തന്നെ ആ ആത്മാവ് അവളെ വിട്ടൊഴിഞ്ഞു.V%ആ പെണ്‍കുട്ടി പെൌലൊസിനെയും ഞങ്ങളെയും പിന്തുടര്‍ന്നു. അവളുറക്കെ പറഞ്ഞു, “ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാരാണ്! നിങ്ങളുടെ രക്ഷാമാര്‍ഗ്ഗം അവര്‍ പറഞ്ഞുതരും.”I ഒരിക്കല്‍ ഞങ്ങള്‍ പ്രാര്‍ത്ഥനാസ്ഥലത്തേക്ക് പോകവേ ഞങ്ങള്‍ക്കു ചിലതു സംഭവിച്ചു. ഒരു ദാസ്യപെണ്‍കുട്ടി എന്നെ സമീപിച്ചു. അവളെ ഒരു പ്രത്യേകതരം ആത്മാവ് ബാധിച്ചിരുന്നു. അവള്‍ക്കു ഭാവി പ്രവചനത്തിനുള്ള കഴിവ് ആ ആത്മാവ് നല്‍കിയിരുന്നു. ഇങ്ങനെ ചെയ്യുകവഴി അവള്‍ തന്‍റെ ഉടമസ്ഥര്‍ക്ക് ധാരാളം പണം സന്പാദിച്ചു കൊടുത്തു.അവളും അവളുടെ വീട്ടില്‍ വസിക്കുന്ന എല്ലാവരും സ്നാനം ചെയ്യപ്പെട്ടു. പിന്നീട് ലുദിയ, ഞങ്ങളെ തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു. അവള്‍ പറഞ്ഞു, “ഞാന്‍ കര്‍ത്താവായ യേശുവിന്‍റെ യഥാര്‍ത്ഥ വിശ്വാസിനിയാണെന്നു നിങ്ങള്‍ക്കു ബോദ്ധ്യമായിട്ടുണ്ടെങ്കില്‍ എന്‍റെ വീട്ടില്‍വന്നു താമസിച്ചാലും.” അവളോടൊത്തു തങ്ങുവാന്‍ അവള്‍ ഞങ്ങളെ നിര്‍ബന്ധിച്ചു.V%തുയത്തൈരയില്‍ നിന്നു വന്ന ലുദിയ, എന്നു പേരായ ഒരുവള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പട്ടുവില്പനയായിരുന്നു അവളുടെ തൊഴില്‍. അവള്‍ ദൈവാരാധിക കൂടിയായിരുന്നു. ലുദിയ പെൌലൊസിനെ ശ്രദ്ധിച്ചു. കര്‍ത്താവ് അവളുടെ ഹൃദയം തുറന്നു: പെൌലൊസിന്‍റെ വാക്കുകളില്‍ അവള്‍ വിശ്വസിച്ചു.dA ശബ്ബത്തു ദിവസം ഞങ്ങള്‍ നഗരകവാടം കടന്ന് നദീതീരത്തെത്തി. അവിടെ പ്രാര്‍ത്ഥനയ്ക്കായി ഒരു പ്രത്യേകസ്ഥലം കണ്ടുപിടിക്കാമെന്നു ഞങ്ങള്‍ കരുതി. ഏതാനും സ്ത്രീകള്‍ അവിടെ കൂടിയിരുന്നു. ഞങ്ങള്‍ അവിടെ ഇരുന്ന് അവരുമായി സംഭാഷണം നടത്തി.6e പിന്നീട് ഫിലിപ്പിയിലേക്കു പോയി. മക്കെദൊന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന നഗരമായിരുന്നു ഫിലിപ്പി. കൂടാതെ റോമാക്കാരുടെ അധീനപ്രദേശവും. ഞങ്ങളവിടെ ഏതാനും ദിവസം തങ്ങി.<~q ത്രോവാസില്‍നിന്നും ഞങ്ങള്‍ നേരെ സമൊത്രാക്കെയിലേക്കു കപ്പല്‍ കയറി. അടുത്ത ദിവസം നവപൊലിക്കും സമുദ്രയാത്ര ചെയ്തു.} പെൌലൊസിനു ദര്‍ശനമുണ്ടായതിനുശേഷം, ഞങ്ങള്‍ മക്കെദോന്യയിലേക്കു പോകാന്‍ തയ്യാറെടുത്തു. അന്നാട്ടുകാരോട് സുവിശേഷം പ്രസംഗിക്കാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നുവെന്ന് ഞങ്ങള്‍ക്കു മനസ്സിലായി.w|g അന്നു രാത്രി പെൌലൊസിന് ഒരു ദര്‍ശനമുണ്ടായി. അതില്‍ മക്കെ ദോന്യയില്‍ നിന്നൊരാള്‍ പെൌലൊസിനെ സമീപിച്ചു. അയാള്‍ അവിടെ നിന്നുകൊണ്ടു യാചിച്ചു, “മക്കെദോന്യക്കു വന്ന് ഞങ്ങളെ സഹായിക്കേണമേ.”{അതിനാല്‍ അവര്‍ മുസ്യാ കടന്ന് ത്രോവാസിലേക്കു പോയി.yzkഅവര്‍ മുസ്യാരാജ്യത്തിനടുത്തെത്തി. ബിഥുന്യരാജ്യത്തേക്ക് പോവുകയാണവരുടെ ആവശ്യം. എന്നാല്‍ യേശുവിന്‍റെ ആത്മാവ് അവരെ അതിന് അനുവദിച്ചില്ല.yപെൌലൊസും കൂട്ടരും ഫ്രുഗ്യ, ഗലാത്യ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ആസ്യയില്‍ സുവിശേഷം പ്രസംഗിക്കുന്നതില്‍നിന്നും പരിശുദ്ധാത്മാവ് അവരെ തടഞ്ഞു.^x5അങ്ങനെ സഭകള്‍ വിശ്വാസത്തില്‍ ശക്തമായിക്കൊണ്ടിരിക്കുകയും ഓരോ ദിവസവും കൂടുതല്‍ വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുകയും ചെയ്തു.+wOഅനന്തരം പെൌലൊസും സഹപ്രവര്‍ത്തകരും മറ്റു നഗരങ്ങളിലൂടെ സഞ്ചരിച്ചു. യെരൂശലേമിലെ അപ്പൊസ്തലന്മാരുടെയും യെഹൂദമൂപ്പന്മാരുടെയും തീരുമാനങ്ങളും ചട്ടങ്ങളും വിശ്വാസികള്‍ക്ക് അവര്‍ നല്‍കി. ഈ ചട്ടങ്ങള്‍ അനുസരിക്കാന്‍ അവര്‍ വിശ്വാസികളോടു നിര്‍ദ്ദേശിച്ചു._v7പെൌലൊസിനു തിമൊഥെയൊസും തന്‍റെ കൂടെ സഞ്ചരിക്ക ണമെന്നുണ്ടായിരുന്നു. എന്നാല്‍ തിമൊഥെയൊസിന്‍റെ അപ്പന്‍ യവനക്കാരനാണെന്ന് സ്ഥലവാസികള്‍ക്കെല്ലാം അറിയാം. അതിനാല്‍ പെൌലൊസ് തിമൊഥെയൊസിനെ പരിച്ഛേദനം ചെയ്ത് യെഹൂദരെ തൃപ്തരാക്കി.>uuലുസ്രയിലും ഇക്ക്യോന്യയിലുമുള്ള വിശ്വാസികള്‍ തിമൊഥെയൊസിനെ ആദരിക്കുന്നു. അവര്‍ അവനെപ്പറ്റി നല്ലതു മാത്രം പറഞ്ഞു.[t 1പെൌലൊസ് ദെര്‍ബ്ബയിലേക്കും ലുസ്രയിലേക്കും പോയി. തിമൊഥെയൊസ് എന്നു പേരായ ക്രിസ്തുവിന്‍റെ ഒരു ശിഷ്യന്‍ അവിടെയുണ്ടായിരുന്നു. തിമൊഥെയൊസിന്‍റെ അമ്മ ഒരു യെഹൂദ വിശ്വാസിനി ആയിരുന്നു. അവന്‍റെ അപ്പന്‍ ഒരു യവനക്കാരനുമായിരുന്നു.s-)പെൌലൊസും ശീലാസും സുറിയ, കിലിക്യാ എന്നീ രാജ്യങ്ങളില്‍ സഭകളെ ശക്തിപ്പെടുത്തിക്കൊണ്ടു പര്യടനം നടത്തി.Yr+(പെൌലൊസ് ശീലാസിനെയും തന്നോടൊത്തു കൂട്ടി. അന്ത്യൊക്ക്യായിലുള്ള സഹോദരന്മാര്‍ കര്‍ത്താവിന്‍റെ കൃപയില്‍ പെൌലൊസിനെ ഏല്പിച്ചു.lqQ'ഇതെപ്പറ്റി പെൌലൊസും ബര്‍ന്നബാസും വലിയ തര്‍ക്കത്തിലായി. അവര്‍ വേര്‍പിരിഞ്ഞ് വ്യത്യസ്തമാര്‍ഗ്ഗങ്ങളിലേക്കു പോയി. ബര്‍ന്നബാസ് മര്‍ക്കോസിനെയും കൂട്ടി സൈപ്രസിലേക്ക് കപ്പല്‍ കയറി.dpA&പക്ഷേ അവരുടെ ആദ്യയാത്രയില്‍ തന്നെ പംഫുല്യായില്‍ വച്ചുതന്നെ യോഹന്നാന്‍ (മര്‍ക്കൊസ്) അവരെ വിട്ടുപോവുകയും ജോലിയില്‍ അവരോടൊപ്പം തുടരാതിരിക്കുകയും ചെയ്തു. അതിനാല്‍ അവനെയും കൊണ്ടുപോകരുതെന്ന് പെൌലൊസ് ശക്തമായി ആവശ്യപ്പെട്ടു.so_%യോഹന്നാന്‍ എന്ന മര്‍ക്കോസിനെയും തങ്ങളുടെ കൂടെ കൊണ്ടുപോകാന്‍ ബര്‍ന്നബാസ് ആഗ്രഹിച്ചു.bn=$ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ്, പെൌലൊസ് ബര്‍ന്നബാസിനോടു പറഞ്ഞു, “കര്‍ത്താവിന്‍റെ സന്ദേശം നമ്മള്‍ പല പട്ടണങ്ങളിലും പ്രസംഗിച്ചു. നമുക്ക് ആ പട്ടണങ്ങളിലേക്കു മടങ്ങി അവിടുത്തെ സഹോദരീ സഹോദരന്മാരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാം.”Pm#എന്നാല്‍ പെൌലൊസും ബര്‍ന്നബാസും അന്ത്യൊക്ക്യയില്‍ തങ്ങി. അവര്‍ മറ്റനേകം പേരോടൊപ്പം സുവിശേഷം പ്രസംഗിക്കുകയും കര്‍ത്താവിന്‍റെ സന്ദേശം ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു.Bl"[This verse may not be a part of this translation]k}!അല്പനാള്‍ അവിടെ തങ്ങിയതിനുശേഷം യൂദയും ശീലാസും അവിടം വിട്ടു. സഹോദരന്മാര്‍ സമാധാനത്തോടെ അവരെ അനുഗ്രഹിച്ചയച്ചു. യൂദയും ശീലാസും തങ്ങളെ അയച്ച യെരൂശലേമിലെ സഹോദരന്മാരുടെ അടുത്തേക്ക് മടങ്ങി.+jO പ്രവാചകരുമായ യൂദയും ശീലാസും സഹോദരന്മാരെ ശക്തിപ്പെടുത്താന്‍ സഹായിച്ച ഒട്ടനവധി കാര്യങ്ങള്‍ അവരോടു പറഞ്ഞു,:imഅതു വായിച്ച വിശ്വാസികള്‍ ആഹ്ലാദിച്ചു. കത്ത് അവരെ ആശ്വസിപ്പിച്ചു.h!അതുകൊണ്ട് പെൌലൊസും, ബര്‍ന്നബാസും, യൂദയും, ശീലാസും, യെരൂശലേം വിട്ടു. അവര്‍ അന്ത്യൊക്ക്യയിലേക്കു പോയി. അന്ത്യൊക്ക്യയില്‍ അവര്‍ വിശ്വാസികളെ വിളിച്ചുകൂട്ടുകയും കത്ത് അവര്‍ക്കു നല്‍കുകയും ചെയ്തു.~guവിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ടവ ഭക്ഷിക്കരുത്. രക്തം രുചിക്കരുത്, ശ്വാസം മുട്ടിച്ചു കൊല്ലപ്പെട്ട മൃഗത്തെ ഭക്ഷിക്കരുത്. വ്യഭിചരിക്കരുത്. ഇക്കാര്യങ്ങളില്‍ നിന്നെല്ലാം അകന്നു കഴിഞ്ഞാല്‍ നിങ്ങള്‍ നന്നായി വരും. നന്നായി വരട്ടെ.af;നിങ്ങള്‍ക്ക് കൂടുതല്‍ ഭാരം ഉണ്ടാകരുതെന്ന് പരിശുദ്ധാത്മാവ് വിചാരിക്കുന്നതിനാല്‍ ഞങ്ങള്‍ അത് അംഗീകരിക്കുന്നു. നിങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യേണ്ടതുള്ളൂ: C}yxLvtsepoVmji gHezc`P^^b[ZVUTVQNFLyJ2HGFkDCA[>>;96736%4r3 0.,)}%#J!mm1D2 0 Vn}ഇതിനു ശേഷം പെൌലൊസ് യെരൂശലേമിലേക്കു പോകാന്‍ പരിപാടിയിട്ടു. മക്കെദോന്യ, അഖായ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് യെരൂശലേമിലേക്കു പോകാനായിരുന്നു പരിപാടി. “യെരൂശലേമില്‍ ചെന്നതിനു ശേഷം പിന്നെ റോമാകൂടി സന്ദര്‍ശിക്കണം” എന്ന് പെൌലൊസ് കരുതി.Zm-ഇപ്രകാരം അതിശക്തമായ വിധത്തിലാണ് കര്‍ത്താവിന്‍റെ വചനം ജനങ്ങളെ സ്വാധീനിക്കുന്നത്. കൂടുതല്‍ പേര്‍ വിശ്വാസികളാവുകയും ചെയ്തു.cl?വിശ്വാസികളില്‍ ചിലര്‍ മന്ത്രവാദം നടത്തിയിരുന്നു. അവര്‍ തങ്ങളുടെ മന്ത്രവാദപുസ്തകങ്ങള്‍ കൊണ്ടുവന്ന് എല്ലാരുടെയും മുന്നിലിട്ട് തീ കത്തിച്ചു കളഞ്ഞു. ആ പുസ്തകങ്ങള്‍ക്ക് ഏതാണ്ട് അന്‍പതിനായിരം നാണയങ്ങള്‍ വില വരുമായിരുന്നു.gkGവിശ്വസിച്ചവരിലധികം പേരും വന്നു പരസ്യമായി തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ഏറ്റുപറഞ്ഞു.Wj'എഫെസോസിലുള്ള എല്ലാവരും യെഹൂദരും യവനക്കാരും ഇതറിഞ്ഞു. അവര്‍ക്കെല്ലാം ദൈവത്തോട് ആദരവു തോന്നിത്തുടങ്ങി. അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമം വാഴ്ത്തിത്തുടങ്ങുകയും ചെയ്തു.Kiഅപ്പോള്‍ അശുദ്ധാത്മാവ് ബാധിച്ചവന്‍ ആ യെഹൂദരുടെ മേല്‍ ചാടിവീണു. അവന്‍ അവരെക്കാളെല്ലാം ശക്തനായിരുന്നു. അവന്‍ അവരെ അടിയ്ക്കുകയും അവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. യെഹൂദര്‍ ആ വീട്ടില്‍ നിന്നും ഓടിപ്പോയി.thaപക്ഷേ ഒരിക്കല്‍ ഒരു അശുദ്ധാത്മാവ് ഈ യെഹൂദരോടു പറഞ്ഞു, “യേശുവിനെ എനിക്കറിയാം, പെൌലൊസിനെപ്പറ്റിയും എനിക്കറിയാം. പക്ഷേ ആരാണു നിങ്ങള്‍?”Bg[This verse may not be a part of this translation]Bf [This verse may not be a part of this translation]Me ചിലര്‍ പെൌലൊസ് ഉപയോഗിച്ചിരുന്ന തൂവാലകളും വസ്ത്രങ്ങളും എടുത്തുകൊണ്ടു പോയി. അവര്‍ ആ സാധനങ്ങള്‍ രോഗികളുടെ മേല്‍ ഇട്ടു. അവരിങ്ങനെ ചെയ്തപ്പോള്‍ രോഗികളുടെ രോഗം ഭേദമാ വുകയും അശുദ്ധാത്മാക്കള്‍ ഇറങ്ങിപ്പോവുകയും ചെയ്തു.=ds അസാധാരണങ്ങളായ വീര്യപ്രവൃത്തികള്‍ക്ക് ദൈവം പെൌലൊസിനെ ഉപയോഗിച്ചു.?cw രണ്ടു വര്‍ഷം ഇതു ചെയ്തു. തന്മൂലം ആസ്യയിലെ രാജ്യത്തു വസിച്ച എല്ലാ യെഹൂദരും യവനക്കാരും കര്‍ത്താവിന്‍റെ വചനം കേട്ടു.b എന്നിട്ടും ചില യെഹൂദര്‍ കടുംപിടുത്തക്കാരായിരുന്നു. അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ദൈവത്തിന്‍റെ വഴിയെ അവര്‍ ദുഷിച്ചു പറഞ്ഞു. എല്ലാവരും ഇക്കാര്യങ്ങള്‍ കേട്ടു. അതിനാല്‍ പെൌലൊസ് അവരെ വിട്ട് യേശുവിന്‍റെ ശിഷ്യന്മാരെയും കൂട്ടി പോയി. തുറന്നൊസിന്‍റെ വിദ്യാലയത്തിലേക്കാണ് പെൌലൊസ് പോയത്. അവിടെ അവന്‍ ആളുകളുമായി നിത്യവും സംസാരിച്ചു.}asപെൌലൊസ് യെഹൂദപ്പള്ളിയിലേക്കു പ്രവേശിച്ച് സധൈര്യം പ്രസംഗിച്ചു. അതവന്‍ മൂന്നു മാസത്തേക്കു തുടര്‍ന്നു. അവന്‍ യെഹൂദരുമായി സംസാരിക്കുകയും ദൈവരാജ്യത്തെപ്പറ്റിയുള്ള തന്‍റെ വചനങ്ങള്‍ സ്വീകരിക്കുവാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു.|`qഅവര്‍ പന്ത്രണ്ടോളം മനുഷ്യരുണ്ടായിരുന്നു._1അപ്പോള്‍ പെൌലൊസ് അവരുടെ മേല്‍ കൈവയ്ക്കുകയും അവരില്‍ പരിശുദ്ധാത്മാവ് വരികയും ചെയ്തു. അവര്‍ വ്യത്യസ്തഭാഷകള്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. ^ശിഷ്യന്മാര്‍ ഇതു കേട്ടപ്പോള്‍ അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സ്നാനം ചെയ്യപ്പെട്ടു._]7പെൌലൊസ് പറഞ്ഞു, “മാനസാന്തരപ്പെടുവാന്‍ തങ്ങള്‍ക്കാഗ്രഹമുണ്ടെന്നു തെളിയിക്കാന്‍ സ്നാനപ്പെടാന്‍ യോഹന്നാന്‍ ജനങ്ങളോടു പറഞ്ഞു, തനിക്കു പിന്നാലെ വരുന്നവനില്‍ വിശ്വസിക്കാന്‍ യോഹന്നാന്‍ അവരോടു പറഞ്ഞു, അതു യേശുവായിരുന്നു.”8\iഅതിനാല്‍ പെൌലൊസ് അവരോടു ചോദിച്ചു, “ഏതുതരം സ്നാനമാണ് നിങ്ങള്‍ക്കുണ്ടായത്?” അവര്‍ പറഞ്ഞു, “യോഹന്നാന്‍റെ സ്നാനം.”|[qപെൌലൊസ് അവരോടു ചോദിച്ചു, നിങ്ങള്‍ വിശ്വസിച്ചപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചോ?” ആ ശിഷ്യന്മാര്‍ അവനോടു പറഞ്ഞു, പരിശുദ്ധാത്മാവിനെപ്പറ്റി ഞങ്ങള്‍ ഒരിക്കലും കേട്ടിട്ടുകൂടിയില്ല!”YZ -അപ്പൊല്ലോസ് കൊരിന്തിലായിരുന്നപ്പോള്‍ പെൌലൊസ് എഫസോസിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു. എഫെസോസില്‍ അവന്‍ ഏതാനും ശിഷ്യന്മാരെ കണ്ടെത്തി.hYIയെഹൂദരെ അവന്‍ ജനമദ്ധ്യത്തില്‍ ശക്തമായി എതിര്‍ത്തു. യെഹൂദരുടെ വാദങ്ങള്‍ തെറ്റാണെന്ന് അപ്പൊല്ലോസ് വ്യക്തമായി തെളിയിച്ചു. അതിനായി അവന്‍ തിരുവെഴുത്തുകള്‍ ഉപയോഗിക്കുകയും യേശുതന്നെയാണു ക്രിസ്തുവെന്നു തെളിയിക്കുകയും ചെയ്തു.CXഅപ്പൊല്ലോസ് അഖായയിലേക്കു കടക്കാന്‍ ആഗ്രഹിച്ചു. എഫെസോസിലെ സഹോദരന്മാര്‍ അവനെ അതില്‍ സഹായിച്ചു. അവര്‍ അഖായയിലെ യേശുവിന്‍റെ ശിഷ്യന്മാര്‍ക്കു ഒരു കത്തയച്ചു. അതില്‍ അപ്പൊല്ലോസിനെ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ദൈവത്തിന്‍റെ കാരുണ്യം മൂലമാണ് അഖായയിലെ സഹോദരന്മാര്‍ യേശുവിന്‍െറ വിശ്വാസികളായത്. അവിടെ പോയ അപ്പൊല്ലോസ് അവിടുത്തുകാരെ വളരെ സഹായിച്ചു.Wyയെഹൂദപ്പള്ളികളില്‍ അയാള്‍ കാര്‍ക്കശ്യത്തോടെ പ്രസംഗിച്ചു. പ്രിസ്കില്ലായും അക്വില്ലാസും അവന്‍റെ വചനങ്ങള്‍ കേട്ടു. അവര്‍ അവനെ തങ്ങളുടെ വസതിയിലേക്കു കൊണ്ടുപോയി. ദൈവത്തിലേക്കുള്ള വഴി കുറേക്കൂടി കൃത്യമായി അവനു വിശദീകരിച്ചു കൊടുത്തു.kVOകര്‍ത്താവിനെപ്പറ്റി അയാള്‍ക്കു ശിക്ഷണം കിട്ടിയിരുന്നു. യേശുവിനെപ്പറ്റി ജനങ്ങളോടു പറഞ്ഞപ്പോഴൊക്കെ അയാള്‍ വളരെ ആകാംക്ഷാഭരിതനായിരുന്നു. യേശുവിനെപ്പറ്റി അവന്‍ പഠിപ്പിച്ചതൊക്കെ ശരിയായിരുന്നു. എന്നാല്‍ യോഹന്നാന്‍റെ സ്നാനത്തെപ്പറ്റി മാത്രമേ അവന് അറിവുണ്ടായിരുന്നുള്ളൂ.}Usഅപ്പൊല്ലോസ് എന്നു പേരായ ഒരു യെഹൂദന്‍ എഫെസോസിലേക്കു വന്നു. അലക്സാന്ത്രിയക്കാരന്‍ ആയിരുന്നു അയാള്‍. വിദ്യാസന്പന്നനായിരുന്നു അയാള്‍. തിരുവെ ഴുത്തുകളില്‍ പണ്ഡിതനായിരുന്നു അപ്പൊല്ലോസ്.T%പെൌലൊസ് അന്തൊക്ക്യയില്‍ കുറച്ചുകാലം തങ്ങി. എന്നിട്ട് അവിടം വിട്ട് ഗലാത്യ, ഫ്രുഗ്യ, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു, അവിടങ്ങളിലെ നഗരങ്ങള്‍ തോറും സഞ്ചരിച്ച് അവന്‍ എല്ലാ ശിഷ്യന്മാരെയും ശക്തരാക്കി.cS?പെൌലൊസ് കൈസര്യനഗരത്തിലേക്കു പോയി. യെരൂശലേമിലേക്കു ചെന്ന് അവന്‍ സഭയെ അഭിവാദനം ചെയ്തു. എന്നിട്ട് അവന്‍ അന്തൊക്ക്യയിലേക്കു പോയി./RWപെൌലൊസ് അവരെ വിട്ടു പറഞ്ഞു, “ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ നിങ്ങളുടെ അടുത്തേക്കു വീണ്ടും വരും.” എന്നിട്ട് അയാള്‍ എഫെസോസില്‍ നിന്നും പോവുകയും ചെയ്തു. Q യെഹൂദര്‍ പെൌലൊസിനോട് കുറേ ദിവസം കൂടി അവിടെ തങ്ങാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അവന്‍ തങ്ങിയില്ല.Pwഎന്നിട്ടവര്‍ എഫെസോസിലേക്കു പോയി. അവിടെ വച്ചാണ് പെൌലൊസ് പ്രിസ്കില്ലയേയും അക്വില്ലാസിനെയും വിട്ടുപിരിഞ്ഞത്. എഫെസോസില്‍ വച്ച് പെൌലൊസ് യെഹൂദപ്പള്ളിയില്‍ കടന്ന് യെഹൂദരുമായി സംസാരിച്ചു.COപെൌലൊസ് സഹോദരന്മാരോടൊത്ത് അനേകദിവസം താമസിച്ചു. വിടപറഞ്ഞുകൊണ്ടു പിന്നെ അവന്‍ സിറിയായിലേക്കു കപ്പല്‍ കയറി. പ്രിസ്കില്ലയും അക്വില്ലാസും അവനോടൊപ്പം ഉണ്ടായിരുന്നു. കെംക്രയയില്‍ വച്ച് അവ ന്‍ തന്‍റെ തല മുണ്ഡനം ചെയ്തു. അവന്‍റെ ഒരു വ്രതത്തെ അതു സൂചിപ്പിക്കുന്നു.Nപിന്നീടവര്‍ സോസ്ഥനേസിനെ പിടികൂടി. (അയാളായിരുന്നു യെഹൂദപ്പള്ളിയിലെ അപ്പോളത്തെ നേതാവ്.) അവര്‍ സോസ്ഥനേസിനെ കോടതിക്കു മുന്പിലിട്ടു പ്രഹരിച്ചു. എന്നാല്‍ ഗല്ലിയോന്‍ അതൊട്ടും ശ്രദ്ധിച്ചില്ല.,MQഎന്നിട്ട് ഗല്ലിയോന്‍ അവരെ കോടതിയില്‍ നിന്നും പറഞ്ഞുവിട്ടു.!L;പക്ഷേ നിങ്ങള്‍ പറയുന്ന വാക്കുകളും പേരുകളും നിങ്ങളുടെ തന്നെ യെഹൂദന്യായപ്രമാണത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ മാത്രമാണുന്നയിക്കുന്നത്. അതിനാല്‍ ഈ പ്രശ്നം നിങ്ങള്‍ സ്വയം പരിഹരിക്കുക. ഇക്കാര്യങ്ങളിലൊക്കെ ന്യായാധിപനാകാന്‍ ഞാനാഗ്രഹിക്കുന്നില്ല!”!K;പെൌലൊസ് എന്തെങ്കിലും പറയാന്‍ തയ്യാറായെങ്കിലും ഗല്ലിയോന്‍ യെഹൂദരോടു പറഞ്ഞു, “യെഹൂദരേ, ഒരു ദുഷ്ക്രിയയോ വലിയ തെറ്റെന്തെങ്കിലുമോ ആയിരുന്നുവെങ്കില്‍ ഞാന്‍ നിങ്ങള്‍ പറയുന്നതു ശ്രദ്ധിക്കാമായിരുന്നു.TJ! യെഹൂദര്‍ ഗല്ലിയോനോടു പറഞ്ഞു, “യെഹൂദന്യായപ്രമാണത്തിന് എതിരായവിധം ദൈവാരാധന നടത്താന്‍ ഈ മനുഷ്യന്‍ ആളുകളെ ഉപദേശിക്കുന്നു.”I ഗല്ലിയോന്‍ അഖായയില്‍ ദേശാധിപതിയായി. ആ സമയത്ത് ഏതാനും യെഹൂദര്‍ ഒത്തു ചേര്‍ന്നു പെൌലൊസിനെതിരെ തിരിഞ്ഞു. അവര്‍ പെൌലൊസിനെ കോടതിയില്‍ കൊണ്ടുവന്നു.H) പെൌലൊസ് ഒന്നര വര്‍ഷം ദൈവീകസത്യങ്ങള്‍ ആളുകള്‍ക്കു പറഞ്ഞു കൊടുത്തുകൊണ്ട് അവിടെ താമസിക്കുകയുണ്ടായി.ZG- ഞാന്‍ നിന്നോടൊപ്പമുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ, മുറിവേല്പിക്കുകയോ ചെയ്യില്ല. ഈ നഗരത്തില്‍ എന്‍റെ ആളുകള്‍ ധാരാളമുണ്ട്.”IF  രാത്രിയില്‍ പെൌലൊസിന് ഒരു ദര്‍ശനമുണ്ടായി. കര്‍ത്താവ് അവനോടു പറഞ്ഞു, “ഭയപ്പെടരുത്! പ്രഭാഷണം അവസാനിപ്പിക്കാതിരിക്കുക!CEക്രിസ്പൊസ് ആയിരുന്നു യെഹൂദപ്പള്ളിയുടെ പ്രമാണി. ക്രിസ്പൊസും കുടുംബാംഗങ്ങളും കര്‍ത്താവില്‍ വിശ്വസിച്ചിരുന്നു. കൊരിന്തിലെ അനേകം പേരും പെൌലൊസിനെ ശ്രവിച്ചിരുന്നു. അവരും വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്തു.ID പെൌലൊസ് യെഹൂദപ്പള്ളി വിട്ടു. തിതൊസ് യുസ്തൊസിന്‍റെ വീട്ടിലേക്കു പോയി. അയാള്‍ യഥാര്‍ത്ഥത്തിലുള്ള ദൈവത്തെ ആരാധിച്ചിരുന്നു. യെഹൂദപ്പള്ളിയുടെ അടുത്ത വീടായിരുന്നു അത്. Cഎങ്കിലും പെൌലൊസിന്‍റെ ഉപദേശങ്ങള്‍ക്കു അവര്‍ എതിരായിരുന്നു. അവര്‍ അവനെ ദുഷിക്കാന്‍ തുടങ്ങി. അതിനാല്‍ പെൌലൊസ് തന്‍റെ വസ്ത്രത്തിലെ പൊടി തട്ടിക്കളഞ്ഞു. അവര്‍ യെഹൂദരോടു പറഞ്ഞു, “നിങ്ങള്‍ രക്ഷിക്കപ്പെട്ടില്ലെങ്കില്‍ അതു നിങ്ങളുടെ തന്നെ കുറ്റമാണ്. എനിക്കു ചെയ്യാവുന്നതൊക്കെ ഞാന്‍ ചെയ്തു. ഇതിനു ശേഷം ഞാന്‍ ജാതികളുടെ അടുത്തേക്കേ പോകൂ.”|Bqശീലാസും തിമൊഥെയോസും മക്കെദോന്യയില്‍ നിന്നും കൊരിന്തില്‍ പെൌലൊസിന്‍റെ അടുത്തേക്കു വന്നു. അതിനുശേഷം പെൌലൊസ് തന്‍റെ മുഴുവന്‍ സമയവും സുവിശേഷ പ്രസംഗത്തിനായി നീക്കിവെച്ചു. യേശുവാണ് ക്രിസ്തുവെന്ന് അവര്‍ യെഹൂദര്‍ക്കു പറഞ്ഞുകൊടുത്തു. A എല്ലാ ശബ്ബത്തിലും പെൌലൊസ് യെഹൂദപ്പള്ളിയില്‍ യെഹൂദരോടും യവനക്കാരോടും സംഭാഷണം നടത്തി. പെൌലൊസ് അവരെ യേശുവില്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിച്ചു.@!അവരും പെൌലൊസിനെപ്പോലെ കൂടാരനിര്‍മ്മാതാക്കളായിരുന്നു. പെൌലൊസ് അവരോടൊത്തു താമസിച്ചു പണിയെടുത്തു.\?1കൊരിന്തില്‍ അയാള്‍ അക്വിലാസ് എന്നൊരു യെഹൂദനെ കണ്ടുമുട്ടി. പൊന്തോസിലാണ് അക്വിലാസിന്‍റെ ജനനം. അക്വിലാസും ഭാര്യ പ്രിസ്കില്ലായും അടുത്തയിടയിലാണ് ഇത്തല്യയില്‍ നിന്നും കൊരിന്തിലെ ത്തിയത്. എല്ലാ യെഹൂദരും റോമാനഗരം വിട്ടുപോകണമെന്ന ക്ലെൌദ്യൊസിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് അവര്‍ ഇത്തല്യ വിട്ടത്. പെൌലൊസ് അക്വിലാസിനേയും പ്രിസ്കില്ലായേയും സന്ദര്‍ശിക്കാന്‍ ചെന്നു.!> =പിന്നീട് പെൌലൊസ് അഥേനയില്‍നിന്നും കൊരിന്തിലേക്കു പോയി.^=5"എന്നാല്‍ ചിലര്‍ പെൌലൊസില്‍ വിശ്വസിക്കുകയും അവനോടൊപ്പം ചേരുകയും ചെയ്തു. വിശ്വാസികളായി ചേര്‍ത്തവരില്‍ ഒരാള്‍ ദിയൊനുസ്യോസ് ആയിരുന്നു. അയാള്‍ അരെയോപഗസഭയിലെ അംഗമായിരുന്നു. മറ്റൊരു വിശ്വാസി ദമരിസ് എന്നൊരു സ്ത്രീയായിരുന്നു. മറ്റു ചിലരും വിശ്വാസികളായി ചേര്‍ന്നിരുന്നു.L<!പെൌലൊസ് അവരെ വിട്ടുപോയി.;/ യേശുവിന്‍റെ ഉയിര്‍ത്തഴുന്നേല്പിനെപ്പറ്റി കേട്ടപ്പോള്‍ ചിലര്‍ ചിരിച്ചു. അവര്‍ പറഞ്ഞു, “ഇതേപ്പറ്റി ഞങ്ങള്‍ നിന്നില്‍നിന്നു പിന്നെ കേട്ടുകൊള്ളാം.”j:Mലോകത്തിലെ മുഴുവന്‍ ആളുകളേയും വിധിക്കുന്ന ദിവസം ദൈവം നിശ്ചയിച്ചിട്ടുണ്ട്. അവന്‍ നീതിപൂര്‍വ്വം പെരുമാറും. അതു ചെയ്യാന്‍ അവന്‍ ഒരു മനുഷ്യനെ നിയമിക്കും. വളരെപ്പണ്ടു തന്നെ ദൈവം ആ മനുഷ്യനെ തെരഞ്ഞെടുത്തു നിയോഗിച്ചുകഴിഞ്ഞു. അവനെ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്പിക്കുക വഴി ദൈവം എല്ലാവര്‍ക്കും അതു കാണിച്ചു കൊടുത്തു.”89iമുന്പ് ആളുകള്‍ ദൈവത്തെ അറിഞ്ഞിരുന്നില്ല. പക്ഷേ ദൈവം അത് അവഗണിച്ചു എന്നാല്‍ ഇന്ന് ദൈവം എല്ലായിടങ്ങളിലുമുള്ള എല്ലാവരോടും മാനസാന്തരപ്പെടുവാന്‍ കല്പിക്കുന്നു.J8 നമ്മള്‍ ദൈവത്തിന്‍റെ സന്താനങ്ങളാണ്. സ്വര്‍ണ്ണം, വെള്ളി, കല്ല്, ഇവകൊണ്ട് മനുഷ്യന്‍റെ സങ്കല്പത്തിലും കൈവേലയിലും ഉണ്ടാക്കപ്പെട്ട രൂപമാണ് ദൈവമെന്ന് നിങ്ങള്‍ കരുതരുത്.=7s‘നമ്മള്‍ അവനോടൊത്തു വസിക്കുന്നു. നമ്മള്‍ അവനോടൊത്തു നടക്കുന്നു. നമ്മള്‍ അവനോടൊപ്പമാണ് നിങ്ങളുടെ സ്വന്തം’ ലേഖകര്‍ പറഞ്ഞിട്ടുണ്ട്. ‘നാം അവന്‍റെ സന്താനങ്ങളാണ്.’Q6മനുഷ്യര്‍ തന്നെ തെരയണമെന്ന് ദൈവം തീരുമാനിച്ചു. എല്ലായിടവും അവര്‍ തന്നെ തെരഞ്ഞു കണ്ടുപിടിക്കണമെന്ന് ദൈവം കാംക്ഷിച്ചു. എന്നാല്‍ അവന്‍ നമ്മളില്‍ നിന്ന് ഒട്ടും അകലെയല്ല.25]ഒരു മനുഷ്യനെ (ആദാം) സൃഷ്ടിച്ചുകൊണ്ട് ദൈവം തുടങ്ങി. അവനില്‍ നിന്ന് ദൈവം, വ്യത്യസ്തരായ എല്ലാ രാജ്യങ്ങളിലെയും മനുഷ്യരെ സൃഷ്ടിച്ചു. ലോകത്തിലെന്പാടും വസിക്കാന്‍ ദൈവം അവരെ സൃഷ്ടിച്ചു. അവര്‍ എപ്പോള്‍ എവിടെ വസിക്കണമെന്ന് ദൈവം കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്.>4uജീവനും ശ്വാസവും മറ്റെല്ലാം തന്നെയും മനുഷ്യനു നല്‍കുന്ന ഒരുവന്‍ ഈ ദൈവമാകുന്നു. അവന് മനുഷ്യരില്‍ നിന്ന് ഒരു സഹായവും ആവശ്യമില്ല. ആവശ്യമുള്ളതെല്ലാം ദൈവത്തിനുണ്ട്."3=ആ ദൈവമാണ് ഈ ലോകവും അതിലെ സകലവും സൃഷ്ടിച്ചത്. ആകാശത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താ വാണവന്‍. മനുഷ്യന്‍ നിര്‍മ്മിച്ച ആലയങ്ങളില്‍ അവന്‍ വസിക്കുന്നില്ല.e2Cനിങ്ങളുടെ നഗരത്തിലൂടെ കടന്നുപോകവേ, ഞാന്‍ നിങ്ങളുടെ ആരാധനാസ്ഥലങ്ങള്‍ കണ്ടു. ‘അജ്ഞാത ദൈവത്തിന്’ എന്നെഴുതിവച്ചിരിക്കുന്ന യാഗവേദി ഞാന്‍ കണ്ടു. നിങ്ങള്‍ അറിയാത്ത ദേവനെ ആരാധിക്കുന്നു. ഞാന്‍ നിങ്ങളോടു പറയുന്ന ദൈവവും അതു തന്നെ. 1പിന്നീട് പെൌലൊസ് അരെയോപഗസഭയ്ക്കു മുന്പില്‍ നിന്നു. പെൌലൊസ് പറഞ്ഞു, “അഥേനക്കാരേ, നിങ്ങള്‍ എല്ലാ കാര്യത്തിലും വളരെ ഭക്തരാണെന്നു ഞാന്‍ കാണുന്നു.0/(എല്ലാ അഥേനക്കാരും അവിടെ താമസിച്ചിരുന്ന മറ്റു രാജ്യക്കാരും എല്ലാ പുതിയ ആശയങ്ങളെപ്പറ്റിയും സംസാരിക്കാന്‍ തങ്ങളുടെ സമയം മുഴുവന്‍ അവര്‍ ഉപയോഗിച്ചു.)3/_നിങ്ങളിപ്പോള്‍ പറയുന്ന കാര്യങ്ങളൊക്കെ ഞങ്ങള്‍ക്കു പുതുമയുള്ളതാണ്. മുന്പ് ഞങ്ങളിത് കേട്ടിട്ടേയില്ല. ഈ വചനങ്ങളുടെ അര്‍ത്ഥമറിയാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്.”./അവര്‍ പെൌലൊസിനെ പിടിച്ച് അരെയോപഗസഭയില്‍ കൊണ്ടുവന്നു. അവര്‍ പറഞ്ഞു, “നിങ്ങള്‍ ഉപദേശിച്ചു വരുന്ന പുതിയ ആശയങ്ങള്‍ ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും.t-aഏതാനും എപ്പിക്കൂര്യരായ ചിന്തകരും സ്തോയിക്കരായ ദാര്‍ശനികരും അവനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. അവരില്‍ ചിലര്‍ പറഞ്ഞു, “താനെന്താണു സംസാരിക്കുന്നതെന്നുപോലും അയാള്‍ക്കറിയില്ല. അയാള്‍ എന്തു പറയാനാണു ശ്രമിക്കുന്നത്.” യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്പിന്‍റെ സുവിശേഷമായിരുന്നു പെൌലൊസ് പറഞ്ഞിരുന്നത്. അതിനാല്‍ അവര്‍ പറഞ്ഞു, “അവന്‍ മറ്റു ചില ദൈവങ്ങളെപ്പറ്റി പറയുന്പോലെ.”,+യഥാര്‍ത്ഥ ദൈവത്തെ ആരാധിച്ച യെഹൂദരോടും യവനക്കാരോടും യെഹൂദപ്പള്ളിയില്‍ വെച്ചു പെൌലൊസ് സംസാരിച്ചു, നഗരത്തിലെ ചന്തസ്ഥലത്തുവെച്ചു അവന്‍ വഴിപോക്കരുമായും സംസാരിച്ചു. ഇതു അവന്‍ ദിവസേന ചെയ്തുപോന്നു. A~y}zxurtqUoVmlEiheba3_][YWiUNS|QGNpMK)HGD]B@?P<;965i30r.,+F)|'2$#" YrN  RY/+സോറില്‍ നിന്നുള്ള ഞങ്ങളുടെ യാത്ര തുടരുകയും പ്തൊലെമായിസില്‍ എത്തിച്ചേരുകയും ചെയ്തു. ഞങ്ങള്‍ സഹോദരന്മാരെ അഭിവാദ്യം ചെയ്യുകയും അവരോടൊ ത്ത് ഒരു ദിവസം താമസിക്കുകയും ചെയ്തു.v.eഅനന്തരം ഞങ്ങള്‍ യാത്ര പറഞ്ഞ് കപ്പല്‍ കയറി. ശിഷ്യന്മാര്‍ വീടുകളിലേക്കു പോകുകയും ചെയ്തു.6-eസന്ദര്‍ശനം പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ മടങ്ങി. ഞങ്ങള്‍ യാത്ര തുടര്‍ന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള യേശുവിന്‍റെ ശിഷ്യന്മാര്‍ മുഴുവന്‍ നഗരത്തിനു പുറത്തുവന്ന് ഞങ്ങളെ യാത്രയാക്കി. ഞങ്ങളെല്ലാം കടല്‍പ്പുറത്തു മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിച്ചു.0,Yഅവിടെ യേശുവിന്‍റെ ഏതാനും ശിഷ്യന്മാരെ കണ്ടെത്തി ഞങ്ങള്‍ അവിടെ അവരോടൊപ്പം ഏഴു ദിവസം താമസിച്ചു. പരിശുദ്ധാത്മാവ് അവരോട് പറഞ്ഞതനുസരിച്ച്, യെരൂശലേമിലേക്ക് പോകരുതെന്ന് അവര്‍ പെൌലൊസിനു മുന്നറിയിപ്പു നല്‍കി.]+3ഞങ്ങള്‍ കുപ്രൊസിനടുത്തെത്തി. വടക്കുവശത്തായി കുപ്രൊസ് കണ്ടെങ്കിലും ഞങ്ങള്‍ നിറുത്തിയില്ല. ഞങ്ങള്‍ സുറിയയിലേക്കു യാത്ര ചെയ്തു. കപ്പലില്‍നിന്ന് അതിന്‍റെ ചരക്ക് ഇറക്കേണ്ടിയിരുന്നതു കൊണ്ട് സോര്‍ നഗരത്തില്‍ ഞങ്ങളിറങ്ങി.1*[പത്തരയില്‍വച്ച് ഫൊയ്നീക്ക്യ രാജ്യത്തേക്കു പോകുന്ന ഒരു കപ്പല്‍ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അതില്‍ കയറി യാത്രയായി.i) Mഞങ്ങളെല്ലാവരും മൂപ്പന്മാരോടു യാത്ര പറഞ്ഞു. എന്നിട്ടു ഞങ്ങള്‍ നേരെ കോസ്ദ്വീപില്‍ കപ്പല്‍മാര്‍ഗ്ഗമെത്തി. പിറ്റേന്നു ഞങ്ങള്‍ രൊദൊസ്ദ്വീപിലേക്കു പോയി. അവിടുന്ന് പത്തരയിലേക്കും.B(&[This verse may not be a part of this translation]B'%[This verse may not be a part of this translation]&#$പെൌലൊസ് ഇത്രയും പറഞ്ഞു കഴിഞ്ഞ് മുട്ടുകുത്തുകയും എല്ലാവരും ചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. %#ഇങ്ങനെ എല്ലാ കാര്യത്തിലും എന്നെപ്പോലെ പ്രവര്‍ത്തിച്ചു ദുര്‍ബ്ബലരെ സഹായിക്കണമെന്നു ഞാന്‍ നിങ്ങളെ കാണിച്ചിട്ടുണ്ട്. കര്‍ത്താവായ യേശുവിന്‍റെ വചനങ്ങള്‍ ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിങ്ങളെ പഠിപ്പിച്ചു. യേശു പറഞ്ഞു, ‘കിട്ടുന്നതിലധികം കൊടുക്കുന്പോള്‍ നിങ്ങള്‍ കൂടുതല്‍ അനുഗ്രഹീതരാകും.’”@$y"എന്‍റെയും എന്‍റെ കൂടെയുള്ളവരുടെയും ആവശ്യങ്ങള്‍ക്കായി ഞാനെപ്പോഴും അദ്ധ്വാനിച്ചിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാം.m#S!നിങ്ങളോടൊപ്പ മായിരുന്നപ്പോള്‍ ഞാന്‍ ആരുടെയും പണമോ നല്ല വസ്ത്രങ്ങളോ ആഗ്രഹിച്ചില്ല.|"q “ഇപ്പോള്‍ ഞാന്‍ നിങ്ങളെ ദൈവത്തിനു നല്‍കുന്നു. നിങ്ങളെ ശക്തരാക്കാന്‍ ദൈവത്തിന്‍റെ കാരുണ്യത്തെപ്പറ്റിയുള്ള സന്ദേശത്തെ ഞാന്‍ ആശ്രയിക്കുന്നു. വിശുദ്ധജനത്തിനു ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു നല്‍കാന്‍ പോന്നതാണ് ആ സന്ദേശം.c!?അതിനാല്‍ സൂക്ഷിക്കുക! എപ്പോഴും ഇത് ഓര്‍മ്മയില്‍ വയ്ക്കുക: ഞാന്‍ മൂന്നു വര്‍ഷം നിങ്ങളോടൊത്തു ഉണ്ടായിരുന്നു. ആ സമയത്ത് നിങ്ങള്‍ക്കു മുന്നറിയിപ്പു തരാന്‍ ഞാനൊരിക്കലും മടിച്ചിട്ടില്ല. ഞാന്‍ നിങ്ങളെ രാപകല്‍ പഠിപ്പിക്കുകയും നിങ്ങള്‍ക്കായി ചിലപ്പോഴൊക്കെ കരയുകയും ചെയ്തു.7 gനിങ്ങളുടെ സംഘാംഗങ്ങള്‍ തന്നെ ചീത്ത നേതാക്കളാകും. അവര്‍ തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ആരംഭിക്കും. അവര്‍ യേശുവിന്‍റെ ചില ശിഷ്യന്മാരെ സത്യത്തില്‍നിന്നും അകറ്റും. കൂടാതെ അവരെ തങ്ങളുടെ അനുയായികളാക്കും.{ഞാന്‍ പോയതിനു ശേഷം ചിലര്‍ നിങ്ങളോടു ചേരുമെന്ന് എനിക്കറിയാം. അവര്‍ കാട്ടുചെന്നായ്ക്കളാണ്. അവര്‍ ആട്ടിന്‍പറ്റത്തെ നശിപ്പിക്കാന്‍ നോക്കും.hIനിങ്ങള്‍ സ്വയവും ദൈവം തന്നവരെയും സൂക്ഷിക്കുക. ദൈവത്തിന്‍റെ കുഞ്ഞാടുകളെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിങ്ങളെ നിയോഗിച്ചിട്ടുണ്ട്. ദൈവത്തിന്‍റെ സഭയ്ക്കു നിങ്ങള്‍ ഇടയന്മാരാകുന്നു. ദൈവം തന്‍റെ രക്തം കൊണ്ടു നേടിയ സഭയാണിത്.0Yനിങ്ങളറിയണമെന്നു ദൈവം ആഗ്രഹിച്ചതെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതിനാല്‍ ആണ് എനിക്കിതു പറയാനാകുന്നത്.5cനിങ്ങളെല്ലാവരും രക്ഷിക്കപ്പെട്ടില്ലെങ്കിലും ദൈവം എന്നെ കുറ്റപ്പെടുത്തില്ലെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.<q“ഇപ്പോള്‍ ഞാന്‍ പറയുന്നതു കേള്‍ക്കുക. നിങ്ങളിലാരും എന്നെ വീണ്ടും കാണുകയില്ലെന്ന് എനിക്കറിയാം. ഞാന്‍ നിങ്ങളോടൊത്ത് ഉണ്ടായിരുന്നപ്പോഴൊക്കെ ദൈവരാജ്യത്തെപ്പറ്റിയുള്ള സുവിശേഷം ഞാന്‍ നിങ്ങളോടു പറഞ്ഞിരുന്നു.Fഎനിക്ക് എന്‍റെ ജീവന്‍ പ്രശ്നമല്ല. എന്‍റെ ജോലി തീര്‍ക്കുകയെന്നതാണു പ്രധാനം. ദൈവകാരുണ്യത്തിന്‍റെ സുവിശേഷം എല്ലാവരോടും പറയുക എന്ന് കര്‍ത്താവായ യേശു എന്നിലേല്പിച്ച ജോലി മുഴുമിപ്പിക്കുക മാത്രമാണ് എന്‍റെ ലക്ഷ്യം.Fയെരൂശലേമില്‍ എല്ലാ നഗരങ്ങളിലും പീഢനങ്ങളും കാരാഗൃഹങ്ങളും എനിക്കായി ഒരുക്കപ്പെട്ടിട്ടുണ്ടെന്ന് പരിശുദ്ധാത്മാവ് എന്നെ അറിയിച്ചിട്ടുണ്ടെന്നു മാത്രം എനിക്കറിയാം. എന്നാലിപ്പോള്‍ പരിശുദ്ധാത്മാവിനെ അനുസരിച്ച് ഞാന്‍ യെരൂശലേമിലേക്കു പോകേണ്ടിയിരിക്കുന്നു. അവിടെ എനിക്കെന്തു സംഭവിക്കുമെന്ന് എനിക്കറിയില്ല.Qയെഹൂദരും ജാതികളുമായ എല്ലാവരോടും ഞാന്‍, മാനസാന്തരപ്പെട്ടു ദൈവത്തിന്‍റെ വഴിയിലേക്കു വരാന്‍ പറഞ്ഞു. നമ്മുടെ കര്‍ത്താവായ യേശുവില്‍ വിശ്വസിക്കാന്‍ ഞാനവരോടെല്ലാം പറഞ്ഞു.Cനിങ്ങള്‍ക്കു നല്ലതായതു മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു. ഞാന്‍ പൊതുജനമദ്ധ്യത്തിലും നിങ്ങളുടെ വീടുകളിലും വച്ച് നിങ്ങളോട് യേശുവിന്‍റെ സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്.യെഹൂദര്‍ എനിക്കെതിരെ ഗൂഢാലോചന നടത്തി. അവരെന്നെ കൂടുതല്‍ വിഷമിപ്പിച്ചു. പലപ്പോഴും ഞാന്‍ കരയുകയും ചെയ്തു. എന്നാല്‍ ഞാനെപ്പൊഴും കര്‍ത്താവിനെ സേവിക്കുകയായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാം. ഞാനൊരിക്കലും ആദ്യം എന്നെപ്പറ്റി ചിന്തിച്ചിട്ടില്ല.]3മൂപ്പന്മാര്‍ എത്തിയപ്പോള്‍ പെൌലൊസ് അവരോടു പറഞ്ഞു, “ആസ്യയില്‍ ഞാന്‍ വന്ന ആദ്യ ദിവസം മുതലുള്ള എന്‍റെ ജീവിതത്തെപ്പറ്റി നിങ്ങള്‍ക്കറിയാം. ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോഴത്തെ എന്‍റെ ജീവിതരീതിയും നിങ്ങള്‍ക്കറിയാം.Z-മിലേത്തോസില്‍നിന്നും പെൌലൊസ് എഫെസൊസിലേക്കൊരു സന്ദേശമയച്ചു. അവിടുത്തെ സഭാ മൂപ്പന്മാരെ തന്‍റെ അടുത്തേക്ക് അവന്‍ ക്ഷണിച്ചു.<qഎഫെസൊസില്‍ ഇറങ്ങേണ്ടെന്നു പെൌലൊസ് തീരുമാനിച്ചിരുന്നു. ആസ്യയില്‍ അധികം തങ്ങേണ്ടെന്നും അവര്‍ തീരുമാനിച്ചിരുന്നു. പറ്റുമെങ്കില്‍ പെന്തക്കോസ്തിന് യെരൂശലേമില്‍ എത്തണമെന്നതു കൊണ്ടാണവര്‍ ഇത്ര ധൃതി പിടിച്ചത്.{oപിറ്റേന്ന് ഞങ്ങള്‍ മിതുലേനയില്‍നിന്നും യാത്ര തിരിച്ചു. ഞങ്ങള്‍ ഖീയൊസ് ദ്വീപിനടുത്തെത്തി. പിറ്റേന്ന് ഞങ്ങള്‍ സാമൊസ്ദ്വീപില്‍ വന്നു. അതിന്‍റെ പിറ്റേന്ന് ഞങ്ങള്‍ മിലേത്തൊസിലും എത്തി.%പിന്നീട് ഞങ്ങള്‍ പെൌലൊസിനെ അസ്സൊസ്സില്‍ കണ്ടുമുട്ടുകയും അവന്‍ ഞങ്ങളോടു കപ്പലില്‍ ചേരുകയും ചെയ്തു. പിന്നീട് ഞങ്ങളെല്ലാരും മിതുലേനയിലേക്കു പോയി.,Q ഞങ്ങള്‍ അസ്സൊസ്സിലേക്കു കപ്പല്‍ കയറി. ഞങ്ങള്‍ ആദ്യം പെൌലൊസിനു മുന്പേ പോയി. അസ്സൊസ്സില്‍ കണ്ടു മുട്ടി ഞങ്ങളുടെ കപ്പലില്‍ കയറാനായിരുന്നു പെൌലൊസിന്‍റെ പരിപാടി. അസ്സൊസ്സിലേക്കു കരമാര്‍ഗ്ഗം പോകാന്‍ ആഗ്രഹിച്ചതിനാല്‍ ആണ് അവന്‍ ഞങ്ങളോട് ഇങ്ങനെ പറഞ്ഞത്.R യൂത്തിക്കൊസിനെ ആളുകള്‍ വീട്ടിലേക്കു കൊണ്ടുപോയി. അയാള്‍ ജീവിച്ചിരുന്നു. അതുകൊണ്ട് ജനങ്ങള്‍ വളരെ സന്തോഷിക്കുകയും ചെയ്തു. 7 പെൌലൊസ് വീണ്ടും മുകളിലേക്കു പോയി. അവന്‍ അപ്പം പങ്കുവെച്ചു തിന്നു. പെൌലൊസ് ദീര്‍ഘനേരം അവരോടു സംസാരിച്ചു. അവന്‍ സംസാരിച്ചു തീര്‍ന്നപ്പോള്‍ നേരം പുലര്‍ന്നിരുന്നു. അപ്പോള്‍ പെൌലൊസ് അവിടം വിട്ടു പോയി.  പെൌലൊസ് യൂത്തിക്കൊസിനടുത്തെത്തി. അവന്‍ കുനിഞ്ഞ് യൂത്തിക്കൊസിനെ തഴുകി. എന്നിട്ടവന്‍ മറ്റു വി ശ്വാസികളോടു പറഞ്ഞു, “ഭയപ്പെടേണ്ട, അവനു ജീവനുണ്ട്.”  ജനാലക്കട്ടിളയില്‍ യൂത്തിക്കൊസ് എന്നൊരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ടായിരുന്നു. പെൌലൊസ് സംസാരം തുടരുകയും യൂത്തിക്കൊസ് ഉറക്കം തൂങ്ങുകയും ചെയ്തു. അവസാനം യൂത്തിക്കൊസ് ഉറങ്ങി പ്പോവുകയും ജനാലയിലൂടെ താഴേക്കു വീഴുകയും ചെയ്തു. മൂന്നാം നിലയില്‍ നിന്നാണവന്‍ നിലംപതിച്ചത്. ആളുകള്‍ ചെന്ന് എടുത്തപ്പോഴേക്കും അവന്‍ മരിച്ചുകഴിഞ്ഞിരുന്നു.p Yഞങ്ങള്‍ ഇരുന്നിരു ന്ന മുകളിലത്തെ നിലയില്‍ അനേകം വിളക്കുകള്‍ എരിയുന്നുണ്ടായിരുന്നു.B }ആഴ്ചയുടെ ആദ്യദിവസം* ഞങ്ങള്‍ കര്‍ത്താവിന്‍റെ അത്താഴത്തിന് ഒരുമിച്ചു കൂടി. പെൌലൊസ്, സംഘത്തെ അഭിസംബോധന ചെയ്തു. അടുത്തദിവസം അവിടം വിടുവാന്‍ അവന്‍ ആലോചിക്കുകയായിരുന്നു. അര്‍ദ്ധരാത്രിവരെ അവന്‍ പ്രസംഗം തുടര്‍ന്നു.V%യെഹൂദരുടെ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം കഴിഞ്ഞ് ഞങ്ങള്‍ ഫിലിപ്പിനഗരത്തില്‍നിന്നും കപ്പല്‍ കയറി. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ അവരെ ത്രോവാസില്‍ കണ്ടുമുട്ടി. ഞങ്ങള്‍ അവരോടൊപ്പം അവിടെ ഏഴു ദിവസം താമസിച്ചു.iKഅവര്‍ ആദ്യം പെൌലൊസിനും മുന്പേ പോയി. അവര്‍ ത്രോവാസില്‍ ഞങ്ങള്‍ക്കായി കാത്തുനിന്നു.Sആസ്യയില്‍ നിന്നും രണ്ടു പുരുഷന്മാര്‍ കൂടി അവനോടൊപ്പം ഉണ്ടായിരുന്നു. ബെരോവെയിലെ പുറോസിന്‍റെ പുത്രന്‍ സോപത്രൊസ്, തെസ്സലോനിക്കക്കാരനായ അരീസ്തര്‍ഹോസും, സെക്കുന്തോസും, ദെര്‍ബെക്കാരനായ ഗായൊസ്, തിമൊഥെയോസ്, ആസ്യക്കാരായ തുഹിക്കൊസ്, ത്രൊഫിമൊസ് എന്നിവരായിരുന്നു അവര്‍.1[മൂന്നു മാസം അവന്‍ അവിടെ തങ്ങി. അവന്‍ സുറിയയിലേക്കു കപ്പല്‍ കയറുവാന്‍ പോകവേ, ഏതാനും യെഹൂദര്‍ അവനെതിരെ ഗൂഢാലോചന നടത്തുകയായിരുന്നു. അതിനാല്‍ മക്കെദോന്യ വഴി മടങ്ങി സുറിയയിലേക്കു കടക്കാമെന്നു പെൌലൊസ് കരുതി.Nമക്കെദോന്യയിലേക്കുള്ള വഴിയില്‍ വ്യത്യസ്ത സ്ഥലങ്ങളിലുള്ള യേശുവിന്‍റെ വിശ്വാസികളെ ശക്തിപ്പെടുത്തുന്ന പ്രസംഗങ്ങള്‍ അവന്‍ നടത്തി. പിന്നീടവന്‍ യവനദേശത്തിലേക്കു പോയി. )കുഴപ്പങ്ങളെല്ലാം അവസാനിച്ചപ്പോള്‍ പെൌലൊസ് യേശുവിന്‍റെ ശിഷ്യന്മാരെ തന്‍റെയടുത്തേക്കു വിളിച്ചു. അവരെ പ്രോത്സാഹിപ്പിച്ചു അവരോട് അവന്‍ യാത്ര പറഞ്ഞു. മക്കെദോന്യയിലേക്കാണ് അവന്‍ അവിടുന്നു പോയത്.&E)നഗരകാര്യ ഗുമസ്തന്‍ ഇതെല്ലാം പറഞ്ഞു തീര്‍ന്നപ്പോള്‍, ആളുകളെല്ലാവരും വീടുകളിലേക്കു പോകുവാന്‍ അയാള്‍ ആവശ്യപ്പെട്ടു. എല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു.(I(ഞാനിതു പറയുന്നതു ഇപ്പോഴിവിടെ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് നമ്മള്‍ കലാപമുണ്ടാക്കുന്നെന്ന് ആരെങ്കിലും പറയാന്‍ ഇടയുള്ളതുകൊണ്ടാണ്. ഈ യോഗത്തിന് പ്രത്യേകിച്ചു കാരണം ഒന്നും ഇല്ലാത്തതിനാല്‍ നമുക്ക് ഈ കുഴപ്പങ്ങളെപ്പറ്റി ഒന്നും വിശദീകരിക്കാനാകില്ല.”L'മറ്റെന്തിനെപ്പറ്റിയെങ്കിലും നിങ്ങള്‍ക്കു സംസാരിക്കാനുണ്ടോ. എങ്കില്‍ നഗരസഭയിലേക്കു വരിക. അതവിടെവച്ച് തീരുമാനിക്കാം.pY&നമുക്ക് നിയമകോടതികളും ന്യായാധിപന്മാരുമുണ്ട്. ദെമേത്രിയാസിനും അയാളുടെ കൂടെ പണിയുന്നവര്‍ക്കും എന്തെങ്കിലും പരാതി ആരെപ്പറ്റിയെങ്കിലും ഉണ്ടോ? അവര്‍ കോടതില്‍ പോകട്ടെ! അവിടെ വച്ച് അവര്‍ക്ക് പരസ്പരം കുറ്റാരോപണങ്ങള്‍ കൊണ്ടുവരാം.,~Q%ഇവരെ നിങ്ങള്‍ കൊണ്ടുവന്നതാണ്. എങ്കിലും അവര്‍ നമ്മുടെ ദേവതയ്ക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല. അവളുടെ ദേവാലയത്തില്‍ നിന്നവര്‍ ഒന്നും മോഷ്ടിച്ചിട്ടുമില്ല.L}$ഇതു ശരിയല്ലെന്ന് പറയാന്‍ ആര്‍ക്കുമാവില്ല. അതിനാല്‍ നിങ്ങള്‍ ശാന്തരാകുവിന്‍. എന്ത് ചെയ്യുന്നതിനും മുന്പേ ചിന്തിക്കണം.4|a#അപ്പോള്‍ നഗരകാര്യ ഗുമസ്തന്‍ ജനങ്ങളോട് അടങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടു, “എഫെസൊസുകാരേ, വലിയവളായ ദേവത അര്‍ത്തെമിസിന്‍റെ ദേവാലയം സൂക്ഷിക്കുന്നവരാണ് എഫെസൊസ് നഗരമെന്ന് എല്ലാവര്‍ക്കുമറിയാം. സ്വര്‍ഗ്ഗത്തില്‍ നിന്നു പതിച്ച അവളുടെ വിശുദ്ധശിലയ്ക്കും നമ്മള്‍ കാവല്‍ക്കാരാണെന്ന് എല്ലാവര്‍ക്കും അറിയാം.B{}"പക്ഷേ അലക്സന്തര്‍ യെഹൂദനാണെന്നറിഞ്ഞപ്പോള്‍ അവര്‍ അതേ കാര്യങ്ങള്‍ തന്നെ വിളിച്ചു പറഞ്ഞു. രണ്ടു മണിക്കൂറോളം അവര്‍ ബഹളം തുടര്‍ന്നു. അവര്‍ പറഞ്ഞു, “എഫെസൊസിന്‍റെ അര്‍ത്തെമിസ് വലിയവള്‍! അര്‍ത്തെമിസ് വലിയവള്‍.........!”rz]!യെഹൂദര്‍ അലക്സന്തര്‍ എന്നൊരാളെ അവിടെ നിര്‍ത്തിയിരുന്നു. അവന്‍ ചെയ്യേണ്ടതെന്താണെന്നു ജനങ്ങള്‍ പറഞ്ഞു. എല്ലാം പ്രതിരോധിക്കേണ്ടതിലേക്കായി അലക്സന്തര്‍ ജനങ്ങളുടെ നേര്‍ക്കു കൈവീശി.Jy  ആളുകളില്‍ ചിലര്‍ ചില കാര്യങ്ങളും മറ്റുള്ളവര്‍ വേറെ ചില കാര്യങ്ങളും വിളിച്ചു പറയുന്നുണ്ടായിരുന്നു. യോഗത്തില്‍ വലിയ ആശയക്കുഴപ്പമാണുണ്ടായത്. എന്തിനാണു തങ്ങളിവിടെ വന്നതെന്നു അധികം പേര്‍ക്കും അറിയുമായിരുന്നില്ല.6xeരാജ്യത്തെ ചില നേതാക്കള്‍ പെൌലൊസിന്‍റെ സുഹൃത്തുക്കളായിരുന്നു. ആ നേതാക്കന്മാര്‍ അവനൊരു സന്ദേശമയച്ചു. മൈതാനത്തിനക ത്തേക്കു കടക്കരുതെന്നു അവര്‍ അവനോടു പറഞ്ഞു.Swഅകത്തേക്കു ചെന്ന് അവരുമായി സംസാരിക്കാന്‍ പെൌലൊസ് ആഗ്രഹിച്ചെങ്കിലും യേശുവിന്‍റെ ശിഷ്യന്മാര്‍ അവനെ അതിന് അനുവദിച്ചില്ല.{voനഗരത്തിലെ ജനതയാകെ ഇളകി. അവര്‍ ഗായൊസ്, അരീസ്തര്‍ഹോസ് എന്നിവരെ പിടികൂടി. (മക്കെദൊന്യക്കാരായ ഇവര്‍ പെൌലൊസിന്‍റെ സഹയാത്രികരായിരുന്നു.) അപ്പോള്‍ എല്ലാവരും കൂടി മൈതാനത്തിലേക്ക് ഓടിയെത്തി.u/ഇതു കേട്ട് ആളുകള്‍ കോപിച്ചു. അവര്‍ ആക്രോശിച്ചു, “എഫെസൊസുകാര്‍ ആരാധിക്കുന്ന അര്‍ത്തെമിസ് വലിയവളാണ്!”\t1പെൌലൊസിന്‍റെ ഈ വാക്കുകള്‍ ആള്‍ക്കാരെ നമ്മുടെ തൊഴിലിനെതിരെ തിരിച്ചേക്കാം. എന്നാല്‍ മറ്റൊരു പ്രശ്നം കൂടിയുണ്ട്: മഹനീയ ദേവതയായ അര്‍ത്തെമിസിന്‍റെ ദേവാലയം അപ്രധാനമെന്ന് ആളുകള്‍ ചിന്തിച്ചു തുടങ്ങും! അവളുടെ മാഹാത്മ്യം തകര്‍ക്കപ്പെടും. അര്‍ത്തെമിസ്, ആസ്യയിലും ലോകം മുഴുവന്‍ തന്നെയുമുളള മനുഷ്യരുടെ ആരാധനാപാത്രമാണ്.”uscപക്ഷേ പെൌലൊസ് എന്ന ഈ മനുഷ്യന്‍ ചെയ്യുന്നതെന്താണെന്നു നോക്കൂ! അവന്‍റെ വാക്കുകള്‍ ശ്രദ്ധിക്കൂ! അവന്‍ ആളുകളെ സ്വാധീനിച്ച് മാനസാന്തരപ്പെടുത്തി, അയാള്‍ എഫെസൊസിലും ആസ്യയിലെ മിക്കവാറും രാജ്യങ്ങളിലും അതു ചെയ്തു. മനുഷ്യനുണ്ടാക്കുന്ന ദൈവങ്ങളൊന്നും സത്യമല്ലെന്ന് പെൌലൊസ് പറയുന്നു.+rOഇവരുമായും ഇതേ ജോലി ചെയ്തിരുന്ന മറ്റു ചിലരുമായും ദെമേത്രിയാസ് കൂടിക്കാഴ്ച നടത്തുകയുണ്ടായി. അയാള്‍ അവരോടു പറഞ്ഞു, “കൂട്ടരേ, നമ്മുടെ ഈ വ്യാപാരത്തില്‍നിന്നു നാം ധാരാളം പണമുണ്ടാക്കുന്നെന്ന് നമുക്കറിയാം.q ദെമേത്രിയാസ് എന്നൊരാള്‍ ജീവിച്ചിരുന്നു. അയാള്‍ ഒരു വെള്ളിപ്പണിക്കാരനായിരുന്നു. അര്‍ത്തെമിസ് ദേവതയുടെപോലെ ചെറിയ ബിംബങ്ങള്‍ അയാള്‍ ഉണ്ടാക്കി. ആ ജോലി ചെയ്തിരുന്നവര്‍ ധാരാളം പണം ഉണ്ടാക്കി.mpSഎന്നാല്‍ അതിനിടെ എഫെസൊസില്‍ ചില കുഴപ്പങ്ങളുണ്ടായി. ദൈവത്തിന്‍റെ വഴിയെ ചൊല്ലിയുണ്ടായ കുഴപ്പങ്ങളാണവ. ഇപ്രകാരമാണതൊക്കെ സംഭവിച്ചത്:oതിമൊഥെയോസും എരസ്തൊസും ആയിരുന്നു പൌ ലൊസിന്‍റെ രണ്ടു സഹായികള്‍. അവന്‍ അവരെ ആദ്യം മക്കെദൊന്യയിലേക്കയച്ചു. പെൌലൊസ് ആസ്യയില്‍ അല്പനാള്‍ തങ്ങി. A6}|{xwtr=qfn/mlSjwgdd/c"_\YkWSQONKIFFdFDB@6=<(;!7620/b.L-P+B)'&#"!+-[^ F 6hpIമഹാപുരോഹിതനായ അനന്യാസ് അവിടെ ഉണ്ടായിരുന്നു. അയാള്‍ പെൌലൊസിനടുത്ത് നില്‍ക്കുന്നവരോട് അവന്‍റെ മുഖത്തടിയ്ക്കാന്‍ ആവശ്യപ്പെട്ടു.xo kയെഹൂദ സഭായോഗത്തിലേക്കു നോക്കിക്കൊണ്ട് പെൌലൊസ് പറഞ്ഞു, “സഹോദരന്മാരേ, ദൈവത്തിന്‍റെ മുന്പില്‍ ഞാന്‍ ഉത്തമനായി ജീവിച്ചു. ശരിയാണെന്നെനിക്കു ബോധ്യപ്പെട്ടതേ ഞാന്‍ പ്രവര്‍ത്തിച്ചുള്ളൂ.”&nEപിറ്റേന്ന്, ജനങ്ങളെന്തുകൊണ്ടാണ് പെൌലൊസിനെതിരെ സംസാരിക്കുന്നതെന്നു പഠിക്കാന്‍ സൈന്യാധിപന്‍ തീരുമാനിച്ചു. അതിനാലയാള്‍ മഹാപുരോഹിതന്മാരോടും യെഹൂദ സഭയോടും യോഗം ചേരാന്‍ ആവശ്യപ്പെട്ടു. സൈന്യാധിപന്‍ പെൌലൊസിന്‍റെ ചങ്ങലകള്‍ അഴിച്ചു. എന്നിട്ടയാള്‍ അവനെ കൊണ്ടുവന്ന് യോഗത്തിനു മുന്നില്‍ നിര്‍ത്തി.zmmപെൌലൊസിനെ ചോദ്യം ചെയ്യാന്‍ വന്നവര്‍ പെട്ടെന്നു തന്നെ പിരിഞ്ഞു പോയി. റോമാക്കാരനായ പെൌലൊസിനെ കെട്ടിയിട്ടതില്‍ സൈന്യാധിപന്‍ ഭയപ്പെട്ടു.^l5സൈന്യാധിപന്‍ പറഞ്ഞു, “റോമാക്കാരനാകാന്‍ ഞാന്‍ ധാരാളം പണം കൊടുത്തതാണ്.” എന്നാല്‍ പെൌലൊസ് പറഞ്ഞു, “ഞാന്‍ ജന്മനാ റോമാക്കാരനാണ്.”,kQസൈന്യാധിപന്‍ പെൌലൊസിനടുത്തെത്തി ചോദിച്ചു, “പറയൂ, നീ യഥാര്‍ത്ഥത്തില്‍ റോമാക്കാരനാണോ?” പെൌലൊസ് പറഞ്ഞു, “അതെ.j}ഇതു കേട്ട ശതാധിപന്‍ ഇക്കാര്യം സൈന്യാധിപനോടു പോയിപ്പറഞ്ഞു. ശതാധിപന്‍ പറഞ്ഞു, “നീയെന്താണു ചെയ്യുന്നതെന്നറിയാമോ? അയാള്‍ ഒരു റോമാക്കാരനാണ്!”i5അതിനാല്‍ ഭടന്മാര്‍ പെൌലൊസിനെ ചമ്മട്ടികൊണ്ട് മര്‍ദ്ദിക്കാനായി കെട്ടിയിട്ടു. എന്നാല്‍ പെൌലൊസ് അവിടെ ഉണ്ടായിരുന്ന ശതാധിപനോടു ചോദിച്ചു, “കുറ്റവാളിയെന്നു തെളിയിക്കപ്പെടാത്ത ഒരു റോമാക്കാരനെ ചമ്മട്ടികൊണ്ടു മര്‍ദ്ദിക്കാന്‍ നിനക്കധികാരമുണ്ടോ?”hഅപ്പോള്‍ പെൌലൊസിനെ പട്ടാളത്താവളത്തി നുള്ളിലേക്കു കൊണ്ടുവരാന്‍ സൈന്യാധിപന്‍ കല്പിച്ചു. പെൌലൊസിനെ ചമ്മട്ടികൊണ്ട് അടിക്കാനും അവര്‍ കല്പിച്ചു. എന്തിനാണു ആളുകള്‍ ഇങ്ങനെ അവനെതിരെ വിളിച്ചുകൂവുന്നതെന്നു സൈന്യാധിപനു അതുവഴി അറിയണമായിരുന്നു.6geഅവര്‍ നിലവിളിയ്ക്കുകയും അവരുടെ വസ്ത്രങ്ങള്‍ മുകളിലേക്ക് വലിച്ചെറിയുകയും ചെയ്തു. അവര്‍ വായുവില്‍ പൊടി പരത്തി. f ജാതികളുടെ ഇടയിലേക്കു പോകുന്നതിനെപ്പറ്റിയുള്ള പെൌലൊസിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ജനം അവനെ ശ്രദ്ധിക്കുന്നതു നിര്‍ത്തി. അവര്‍ ആക്രോശിച്ചു, “അവനെ കൊല്ലുക. ഈ ലോകത്തു നിന്നും അവനെ ഓടിയ്ക്കുക. ഇങ്ങനെ ഒരുത്തനെ ജീവിക്കാന്‍ അനുവദിക്കരുത്.”Ae{എന്നാല്‍ യേശു എന്നോടു പറഞ്ഞു, ‘ഇപ്പോള്‍ തന്നെ ഇവിടം വിടുക. ഞാന്‍ നിന്നെ വളരെ ദൂരെ ജാതികളുടെ ഇടയിലേക്ക് അയയ്ക്കാം.’”Wd'അങ്ങയുടെ സാക്ഷി സ്തെഫാനൊസ് കൊല്ലപ്പെട്ടപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നതായും അവര്‍ക്കറിയാം. സ്തെഫാനൊസിനെ വധിക്കണമെന്നു എഴുന്നേറ്റു നിന്നു പറഞ്ഞവനാണു ഞാന്‍. അവന്‍റെ കൊലയാളികളുടെ വസ്ത്രം പിടിയ്ക്കുക വരെ ഞാന്‍ ചെയ്തു.’.cUഞാന്‍ പറഞ്ഞു, ‘പക്ഷേ കര്‍ത്താവേ, വിശ്വാസികളെ തടവിലിടുകയും മര്‍ദ്ദിക്കുകയും ചെയ്തവന്‍ ഞാനാണെന്ന് അവര്‍ക്കറിയാം. നിന്നില്‍ വിശ്വസിക്കുന്നവരെ പിടിയ്ക്കാന്‍ ഞാന്‍ എല്ലാ യെഹൂദപ്പള്ളികളിലും കയറിയിറങ്ങി.&bEയേശുവിനെ ഞാന്‍ കണ്ടു. യേശു എന്നോടു പറഞ്ഞു, ‘വേഗം, ഇപ്പോള്‍ത്തന്നെ യെരൂശലേം വിടുക. ഇന്നാട്ടുകാര്‍ എന്നെപ്പറ്റി കൊടുക്കുന്ന സാക്ഷ്യം സ്വീകരിക്കുകയില്ല.’Pa“പിന്നീട് ഞാന്‍ യെരൂശലേമില്‍ മടങ്ങിയെത്തി. ദൈവാലയത്തില്‍ വച്ചു പ്രാര്‍ത്ഥിക്കുകയായിരുന്ന എനിക്ക് ഒരു ദര്‍ശനമുണ്ടായി.4`aഇനി അധികം കാക്കേണ്ടതില്ല. എഴുന്നേല്‍ക്കൂ. സ്നാനപ്പെട്ട് നിന്‍റെ പാപങ്ങള്‍ കഴുകിക്കളയുക. സ്വയം രക്ഷിക്കാന്‍ അവന്‍റെ നാമത്തില്‍ വിശ്വസിച്ചു ഇങ്ങനെ ചെയ്യുക.’_നീ എല്ലാവര്‍ക്കും അവന്‍റെ സാക്ഷിയായിരിക്കും. നീ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ആളുകളോടു പറയും.^അനന്യാസ് എന്നോടു പറഞ്ഞു, ‘നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ പണ്ടുതന്നെ തിരഞ്ഞെടുത്തു. തന്‍റെ പദ്ധതി അറിയാനാണു ദൈവം നിന്നെ തിരഞ്ഞെടുത്തത്. നീതിമാനെ (യേശുവിനെ) കാണുന്നതിനും അവന്‍റെ വാക്കുകള്‍ കേള്‍ക്കുന്നതിനുമാണ് നിന്നെ തിരഞ്ഞെടുത്തത്.7]g അയാള്‍ എന്‍റെ അടുത്തെത്തി പറഞ്ഞു, ‘സഹോദരനായ ശെൌല്‍, നിനക്കു കാഴ്ച ലഭിക്കട്ടെ.’ പെട്ടെന്ന് എനിക്കു കാഴ്ച കിട്ടി.~\u “ദമസ്ക്കൊസില്‍ അനന്യാസ് എന്നൊരുവന്‍ എന്നെ സമീപിച്ചു. അയാള്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നവനും ഭക്തനുമായിരുന്നു. അവിടെ താമസിച്ചിരുന്ന യെഹൂദരെല്ലാം അനന്യാസിനെ ആദരിച്ചിരുന്നു.u[c പ്രകാശത്തിന്‍റെ തീഷ്ണതമൂലം എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ എന്നോടൊപ്പമുള്ള പുരുഷന്മാര്‍ എന്നെ ദമസ്ക്കൊസിലേക്കു നയിച്ചു. Z  ഞാന്‍ ചോദിച്ചു, ‘കര്‍ത്താവേ ഞാന്‍ എന്തു ചെയ്യണം?’ കര്‍ത്താവ് മറുപടി പറഞ്ഞു, ‘എഴുന്നേറ്റു ദമസ്ക്കൊസിലേക്കു പോവുക. അവിടെ നിനക്കായി ഞാന്‍ ആസൂത്രണം ചെയ്തിരിക്കുന്നതെല്ലാം നിന്നെ അറിയിക്കും.’xYi എന്നോടൊത്തു ഉണ്ടായിരുന്നവര്‍ക്ക് അത് കേള്‍ക്കാനായില്ല. എങ്കിലും അവര്‍ ആ പ്രകാശം കണ്ടു.Xഞാന്‍ ചോദിച്ചു, ‘നീ ആരാണു കര്‍ത്താവേ?’ ശബ്ദം പറഞ്ഞു, ‘നീ പീഢിപ്പിക്കുന്ന നസറായനായ യേശുവാണ് ഞാന്‍.’BW}ഞാന്‍ തറയില്‍ വീണു. ഒരശരീരി എന്നോടു പറയുന്നതായി ഞാന്‍ കേട്ടു: ‘ശെൌല്‍, ശെൌല്‍ നീയെന്തിനാണെന്നെ പീഢിപ്പിക്കുന്നത്!’V%“എന്നാല്‍ ദമസ്ക്കൊസിലേക്കുള്ള യാത്രയില്‍ എനിക്കു ചിലതു സംഭവിച്ചു. ഞാന്‍ ദമസ്ക്കൊസിനോട് അടുത്തപ്പോള്‍ ഉച്ചയായിരുന്നു. പെട്ടെന്ന് ആകാശത്തുനിന്ന് ഒരു തീഷ്ണമായ പ്രകാശം എനിക്കു ചുറ്റും തിളങ്ങി.[This verse may not be a part of this translation]BK#[This verse may not be a part of this translation]]J3"അവിടെ ഉണ്ടായിരുന്ന ചിലര്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. മറ്റു ചിലര്‍ വേറെ എന്തൊക്കെയോ പറഞ്ഞു. ഈ കോലാഹലവും ആശയക്കുഴപ്പവും കാരണം അയാള്‍ക്ക് സത്യാവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ പെൌലൊസിനെ സൈനിക കേന്ദ്രത്തിലേക്കു കൊണ്ടുവരാന്‍ അയാള്‍ ഭടന്മാരോട് ആജ്ഞാപിച്ചു.I%!സൈന്യാധിപന്‍ പെൌലൊസിന്‍റെ അടുത്തു ചെന്നു. അവനെ പിടികൂടി. അവനെ ചങ്ങല കൊണ്ടു ബന്ധിക്കാന്‍ അവന്‍ ഭടന്മാരോടു കല്പിച്ചു. എന്നിട്ട് സൈന്യാധിപന്‍ ചോദിച്ചു, “ആരാണിയാള്‍?” എന്താണ് ഇയാള്‍ ചെയ്ത തെറ്റ്?”lHQ പെട്ടെന്നു തന്നെ അയാള്‍ ആളുകള്‍ കൂടിനില്‍ക്കുന്ന ഇടത്തേക്കു ചെന്നു. ഏതാനും ശതാധിപന്മാരെയും ഭടന്മാരെയും അയാള്‍ കൂടെ കൂട്ടിയിരുന്നു. ജനങ്ങള്‍ സൈന്യാധിപനെയും ഭടന്മാരെയും കണ്ടു. അതിനാല്‍ അവര്‍ പെൌലൊസിനെ തല്ലുന്നതു നിര്‍ത്തി.rG]ആളുകള്‍ പെൌലൊസിനെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. നഗരത്തിലാകമാനം കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്ന് റോമാസൈന്യാധിപന്‍ മനസ്സിലാക്കി.Fയെരൂശലേംവാസികള്‍ ഒന്നടങ്കം ഇളകിമറിഞ്ഞു. അവര്‍ ഓടിവന്ന് പെൌലൊസിനെ പിടികൂടി. അവരവനെ ദൈവാലയത്തിലെ വിശുദ്ധസ്ഥലത്തുനിന്നും വലിച്ചിറക്കി. ഉടന്‍ തന്നെ ദൈവാലയകവാടങ്ങള്‍ അടയ്ക്കപ്പെടുകയും ചെയ്തു.ZE-(യെഹൂദര്‍ അങ്ങനെ പറയാന്‍ കാരണം അവര്‍ ത്രോഫിമോസിനോടൊപ്പം പെൌലൊസിനെ യെരൂശലേമില്‍ കണ്ടിട്ടുണ്ട് എന്നതാണ്. ത്രോഫിമോസ് ജാതികളില്‍ നിന്നുള്ള എഫെസൊസുകാരനാണ്. പെൌലൊസാണവനെ ദൈവാലയത്തിലേക്കു കൊണ്ടുവന്നതെന്നാണവര്‍ കരുതിയത്.)!D;അവര്‍ വിളിച്ചുകൂവി, “യെഹൂദരേ, സഹായിക്കുക! മോശെയുടെ നിയമങ്ങള്‍ക്ക് എതിരായതൊക്കെ പഠിപ്പിക്കുന്നവനാണ് ഇവന്‍. ഈ ദൈവാലയത്തിനും ജനതയ്ക്കും എതിരായി ഇക്കാര്യങ്ങളിവന്‍ എല്ലായിടത്തും എല്ലാവരെയും പഠിപ്പിക്കുന്നു. ഇപ്പോഴവന്‍ ഏ താനും യവനക്കാരെ ദൈവാലയമുറ്റത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു. ഈ വിശുദ്ധസ്ഥലത്തെ അവന്‍ അശുദ്ധമാക്കിയിരിക്കുന്നു!”DCആ ഏഴു ദിവസങ്ങളും കഴിയാറായി. പക്ഷേ ആസ്യയില്‍ നിന്നുള്ള ഏതാനും യെഹൂദര്‍ ദൈവാലയത്തില്‍ പെൌലൊസിനെയും കണ്ടു. അവര്‍ ജനക്കൂട്ടത്തെ ഇളക്കിവിട്ട് പെൌലൊസിനെ പിടിപ്പിച്ചു.+BOഅപ്പോള്‍ പെൌലൊസ് ആ നാലുപേരെ തന്നോടൊപ്പം കൂട്ടി. പിറ്റേന്നു ശുദ്ധീകരണകര്‍മ്മത്തില്‍ പെൌലൊസും പങ്കാളിയായി. എന്നിട്ടവര്‍ ദൈവാലയത്തിലേക്കു പോയി. ശുദ്ധീകരണ കര്‍മ്മങ്ങള്‍ അവസാനിക്കുന്ന സമയം അവന്‍ പ്രഖ്യാപിച്ചു. അപ്പോള്‍ ഓരോരുത്തര്‍ക്കും വേണ്ടി വഴിപാട് അര്‍പ്പിക്കപ്പെടുമെന്നും അവന്‍ അറിയിച്ചു.oAWഞങ്ങള്‍ ഇതിനകം തന്നെ ജാതികളില്‍ നിന്നുള്ള വിശ്വാസികള്‍ക്കൊരു കത്തയച്ചു കഴിഞ്ഞു. അതില്‍ ഇങ്ങനെ പറയുന്നു: ‘വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ടതു ഭക്ഷിക്കരുത്, രക്തം രുചിക്കരുത്, ശ്വാസം മുട്ടിച്ചു കൊല്ലപ്പെട്ട മൃഗത്തെ ഭക്ഷിക്കരുത്. ഒരു തരത്തിലുള്ള ലൈംഗികപാപവും അരുത്.’”@അവരെ കൂട്ടിക്കൊണ്ട് അവരോടൊപ്പം ശുദ്ധീകരണകര്‍മ്മം നിര്‍വ്വഹിക്കുക. അവരുടെ ചിലവുകള്‍ വഹിക്കുക. അപ്പോളവര്‍ക്കു ഞങ്ങളുടെ ശിരോമുണ്ഡനം നടത്താനാവും. അങ്ങനെ ചെയ്താല്‍ ആളുകള്‍ക്കിടയില്‍ നിന്നെപ്പറ്റി കേട്ടതൊന്നും സത്യമല്ലെന്നു തെളിയിക്കാന്‍ കഴിയും. നീ സ്വജീവിതത്തില്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നുണ്ടെന്നവര്‍ മനസ്സിലാക്കും. ? അതിനാല്‍ നീ എന്തു ചെയ്യണമെന്നു ഞങ്ങള്‍ പറയാം. ഞങ്ങളില്‍ നാലു പേര്‍ വ്രതം സ്വീകരിച്ചിട്ടുണ്ട്.$>Aഞങ്ങളെന്തു ചെയ്യണം? നീ വന്നതായി ഇവിടുത്തെ യെഹൂദജനമറിയും. =9ഈ യെഹൂദര്‍ നിന്‍റെ ഉപദേശത്തെ കേട്ടു. അന്യരാജ്യങ്ങളില്‍ ജാതികളോടൊപ്പം വസിക്കുന്ന യെഹൂദരോട് മോശെയുടെ ന്യായപ്രമാണം ഉപേക്ഷിക്കുവാന്‍ നീ പറയുന്നത് അവര്‍ കേട്ടു. ആ യെഹൂദരോട് തങ്ങളുടെ കുട്ടികളുടെ പരിച്ഛേദനകര്‍മ്മം നടത്തരുതെന്നും യെഹൂദ ആചാരങ്ങള്‍ അനുസരിക്കരുതെന്നും നീ പറഞ്ഞതായി അവര്‍ കേട്ടു.x<iഇതെല്ലാം കേട്ട നേതാക്കള്‍ ദൈവത്തെ പുകഴ്ത്തി. എന്നിട്ടവര്‍ പെൌലൊസിനോടു പറഞ്ഞു, “സഹോദരാ ആയിരക്കണക്കിന് യെഹൂദര്‍ വിശ്വാസികളായതു നിനക്കു കാണാം. എന്നാല്‍, മോശെയുടെ ന്യായപ്രമാണം അനുസരിക്കുകയെന്നതു വളരെ പ്രധാനമാണെന്നവര്‍ കരുതുന്നു.X;)അപ്പോള്‍ ജാതികളുടെ ഇടയില്‍ പലതും പ്രവൃത്തിക്കാന്‍ ദൈവം തന്നെ ഇങ്ങ നെ വിനിയോഗിച്ചുവെന്ന് അവന്‍ അവരോടു പറഞ്ഞു. തന്നിലൂടെ ദൈവം പ്രവൃത്തിച്ചത് മുഴുവന്‍ അവന്‍ അവരോടു പറഞ്ഞു./:Wഅടുത്ത ദിവസം പെൌലൊസ് ഞങ്ങളോടൊപ്പം യാക്കോബിനെ സന്ദര്‍ശിക്കാന്‍ പോയി. മൂപ്പന്മാരെല്ലാം അവിടെ ഉണ്ടായിരുന്നു.%9Cയെരൂശലേമിലെ വിശ്വാസികള്‍ക്ക് ഞങ്ങളുടെ ആഗമനം ആഹ്ലാദമേകി.38_കൈസര്യയില്‍ നിന്നുള്ള യേശുവിന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ ഞങ്ങളോടൊത്തു യെരൂശലേമിലേക്കു വന്നു. കുപ്രൊസുകാരനായ മ്നാസോനിന്‍റെ വസതിയിലേക്ക് ആ ശിഷ്യന്മാര്‍ ഞങ്ങളെ കൊണ്ടുപോയി. അയാള്‍ യേശുവിന്‍റെ ആദ്യശിഷ്യന്മാരില്‍ ഒരാളായിരുന്നു. അയാള്‍ ഞങ്ങളെ അവിടെ താമസിപ്പിക്കാന്‍ തന്‍റെ വീട്ടിലേക്കു കൊണ്ടുപോയി.S7ഏതാനും ദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍ തയ്യാറായി യെരൂശേമിലേക്കു പുറപ്പെട്ടു.m6Sയെരൂശലേമില്‍ പോകുന്നതില്‍ നിന്നും അവനെ തടയാനോ, നിര്‍ബന്ധിക്കാനോ ഞങ്ങള്‍ക്ക് ആകുമായിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ അഭ്യര്‍ത്ഥന നിര്‍ത്തി ഇങ്ങനെ പറഞ്ഞു, “കര്‍ത്താവിന്‍റെ ഇംഗിതം നടപ്പാകട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.”_57 എന്നാല്‍ പെൌലൊസ് പറഞ്ഞു, “നിങ്ങളെന്തിനാണു കരയുന്നത്? എന്തിനാണിങ്ങനെ എന്നെ സങ്കടപ്പെടുത്തുന്നത്? യെരൂശലേമില്‍ ബന്ധിതനാകാന്‍ ഞാന്‍ തയ്യാറാണ്. കര്‍ത്താവായ യേശുവിന്‍റെ നാമത്തിനു വേണ്ടി മരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്!”4y ഞങ്ങളെല്ലാം ഈ വാക്കുകള്‍ കേട്ടു. അതിനാല്‍ ഞങ്ങളും യേശുവിന്‍റെ പ്രാദേശിക ശിഷ്യന്മാരും പെൌലൊസിനോടു യെരൂശലേമിലേക്കു പോകരുതെന്നു യാചിച്ചു.h3I അവന്‍ ഞങ്ങളുടെ അടുത്തു വന്ന്, പെൌലൊസിന്‍റെ അരപ്പട്ട വാങ്ങി. എന്നിട്ട് അതുകൊണ്ട് അഗബൊസ് തന്‍റെ തന്നെ കൈകാലുകള്‍ കെട്ടി. അയാള്‍ പറഞ്ഞു, “പരിശുദ്ധാത്മാവ് എന്നോടു പറയുന്നു, ‘ഇങ്ങനെയാണ് ഈ അരപ്പട്ട ധരിക്കുന്നവനെ യെഹൂദര്‍ ബന്ധിക്കുക. എന്നിട്ടവര്‍ അവനെ ജാതികള്‍ക്കു നല്‍കും.’”27 ഞങ്ങള്‍ അനേകം ദിവസം അവിടെ തങ്ങി. അതിനുശേഷം യെഹൂദ്യയില്‍നിന്നും അഗബൊസ് എന്നൊരു പ്രവാചകന്‍ അവിടെ വന്നു.p1Y അവന് അവിവാഹിതകളായ നാലു പെണ്‍മക്കളുണ്ടായിരുന്നു. അവര്‍ക്കു പ്രവചനവരം ഉണ്ടായിരുന്നു.d0Aപിറ്റേന്ന് ഞങ്ങള്‍ പ്തൊലെമായിസ് വിടുകയും കൈസര്യായിലേക്കു പോവുകയും ചെയ്തു. ഞങ്ങള്‍ ഫിലിപ്പൊസിന്‍റെ വീട്ടിലേക്കു പോയി അവിടെ താമസിച്ചു. ഫിലിപ്പൊസ് സുവിശേഷപ്രസംഗകനായിരുന്നു. ഏഴു പ്രത്യേക സഹായികളില്‍ ഒരുവനായിരുന്നു അവന്‍. F\|{yvQu;sJpnAljiUgsduc a\_`^@\YXUTSSQP8N?L JIDHFDB?K>+<;O; ::9a65$11-,7*(&$8#!$;@i Rz\d6A പെൌലൊസ് പറഞ്ഞു കൈസറിന്‍റെ ന്യായപീഠത്തിന്‍റെ മുന്പിലാണു ഞാനിപ്പോള്‍ നില്‍ക്കുന്നത്. ഇവിടെയാണു ഞാന്‍ വിധിയ്ക്കപ്പെടേണ്ടത്! ഞാന്‍ യെഹൂദര്‍ക്കെതിരെ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന സത്യം അങ്ങയ്ക്കു നന്നായി അറിയാവുന്നതാണ്.25] എന്നാല്‍ ഫെസ്തൊസ് യെഹൂദരുടെ പക്ഷമായിരുന്നു. അതിനാല്‍ അയാള്‍ പെൌലൊസിനോടു ചോദിച്ചു, “നിനക്കു യെരൂശലേമിലേക്കു പോകണോ? അവിടെ ഞാന്‍ നിന്‍റെ ന്യായവിധി നടത്തണമോ?”4തന്‍റെ ന്യായവാദം പെൌലൊസ് ഇങ്ങ നെയാണ് അവതരിപ്പിച്ചത്: “ഞാന്‍ യെഹൂദ ന്യായപ്രമാണത്തിനോ, ദൈവാലയത്തിനോ, കൈസറിനോ എതിരായി ഒരു തെറ്റും ചെയ്തിട്ടില്ല.”@3yപെൌലൊസ് മുറിയിലേക്കു വന്നു. യെരൂശലേമില്‍നിന്നും വന്ന യെഹൂദര്‍ അവനു ചുറ്റും കൂടി. പെൌലൊസ് വളരെ ഗൌരവമായ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നവര്‍ ആരോപിച്ചു. എന്നാല്‍ അവയില്‍ ഒന്നുപോലും തെളിയിക്കാന്‍ അവര്‍ക്കായില്ല.F2ഫെസ്തൊസ് എട്ടു പത്തു ദിവസങ്ങള്‍കൂടി യെരൂശലേമില്‍ തങ്ങി. എന്നിട്ടവന്‍ കൈസര്യയിലേക്കു മടങ്ങി. പിറ്റേന്നു പെൌലൊസിനെ തന്‍റെ മുന്പില്‍ ഹാജരാക്കുവാന്‍ ഫെസ്തൊസ് ഭടന്മാരോടു കല്പിച്ചു. ഫെസ്തൊസ് നീതിപീഠത്തിലി രുന്നു.f1Eനിങ്ങളുടെ നേതാക്കളില്‍ ചിലര്‍ എന്‍റെ കൂടെ വന്ന് ഇയാള്‍ എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റാരോപണം നടത്തട്ടെ.”_07എന്നാല്‍ ഫെസ്തൊസ് മറുപടി പറഞ്ഞു, “ഇല്ല! പെൌലൊസിനെ കൈസര്യായില്‍ തന്നെ താമസിപ്പിക്കും. ഞാന്‍ നേരിട്ടു കൈസര്യായില്‍ ഉടന്‍ പോകും.c/?തങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ അവര്‍ ഫെസ്തൊസിനോടഭ്യര്‍ത്ഥിച്ചു: പെൌലൊസിനെ യെരൂശലേമിലേക്ക് മടക്കി അയയ്ക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. മാര്‍ഗ്ഗമദ്ധ്യേ പെൌലൊസിനെ പതിയിരുന്നു വധിക്കാനായിരുന്നു അവരുടെ പരിപാടി.t.aമഹാപുരോഹിതരും യെഹൂദനേതാക്കളും പെൌലൊസിനെതിരെ ഫെസ്തൊസിനു മുന്നില്‍ ആരോപണമുന്നയിച്ചു.- ഗവര്‍ണറായതിനു മൂന്നു മാസങ്ങള്‍ക്കു ശേഷം ഫെസ്തൊസ് കൈസര്യായില്‍ നിന്നും യെരൂശലേമിലേക്കു പോയി. , പക്ഷേ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, പൊര്‍ക്ക്യൊസ് ഫെസ്തൊസ് ദേശാധിപതിയായി. ഫേലിക്സ് സ്ഥാനമൊഴിഞ്ഞു. എന്നാല്‍ യെഹൂദരെ പ്രീണിപ്പിക്കുന്നതിനായി ഫേലിക്സ് പെൌലൊസിനെ ജയിലില്‍ അടച്ചിട്ടാണ് പോയത്._+7എന്നാല്‍ പെൌലൊസിനോടു സംസാരിക്കാന്‍ അയാള്‍ പലപ്പോഴും ആഗ്രഹിച്ചു. കാരണം പെൌലൊസ് തനിക്കു കൈക്കൂലി നല്‍കുമെന്നയാള്‍ കരുതി. അതിനാല്‍ ഇടയ്ക്കിടെ അയാള്‍ പെൌലൊസുമായി സംസാരിച്ചു.w*gനീതിയുള്ള ജീവിതത്തെപ്പറ്റിയും ആത്മനിയന്ത്രണത്തെപ്പറ്റിയും വരാനിരിക്കുന്ന വിധിയെപ്പറ്റിയും പെൌലൊസ് പ്രസംഗിച്ചപ്പോള്‍ ഫേലിക്സ് ഭയന്നു. ഫേലിക്സ് പറഞ്ഞു, ഇപ്പോള്‍ പോകൂ, എനിക്കിനിയും സമയമുള്ളപ്പോള്‍ ഞാന്‍ പിന്നെയും വിളിക്കാം.”J) ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഫേലിക്സ് തന്‍റെ പത്നി ദ്രുസില്ലയോടൊപ്പം എത്തി. അവള്‍ ഒരു യെഹൂദയായിരുന്നു. പെൌലൊസിനെ തന്‍റെ മുന്പില്‍ കൊണ്ടുവരാന്‍ ഫേലിക്സ് കല്പിച്ചു. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിനെപ്പറ്റിയുള്ള പെൌലൊസിന്‍റെ പ്രസംഗം ഫേലിക്സ് ശ്രദ്ധിച്ചു.)(Kപെൌലൊസിന് കാവല്‍ ഏര്‍പ്പെടുത്താന്‍ ഫേലിക്സ് ശതാധിപനോടു പറഞ്ഞു, പക്ഷേ അല്പം സ്വാതന്ത്യം കൊടുക്കുവാനും അവനാവശ്യമുള്ളതു കൊണ്ടുകൊടുക്കുവാന്‍ അവന്‍റെ സുഹൃത്തുക്കളെ അനുവദിക്കണമെന്നും അവന്‍ കല്പിച്ചു.e'Cയേശുവിന്‍റെ വഴിയെപ്പറ്റി ഫേലിക്സിനു നേരത്തെ മനസ്സിലായിരുന്നു. അദ്ദേഹം വിചാരണ അവസാനിപ്പിച്ചിട്ടു പറഞ്ഞു, “സൈന്യാധിപന്‍ ലുസിയാസ് വരുന്പോള്‍ ഞാനിതെപ്പറ്റി തീരുമാനമെടുക്കും.h&Iഅവര്‍ക്കു മുന്നില്‍ നിന്നപ്പോള്‍ ഞാനൊന്നു പറഞ്ഞു, ‘മനുഷ്യര്‍ മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നതിനാല്‍ നിങ്ങളെന്നെ വിധിയ്ക്കുന്നു.’”$%Aയെരൂശലേമിലെ യെഹൂദസഭയ്ക്ക് മുന്നില്‍ ഞാന്‍ നിന്നപ്പോള്‍ എന്തു തെറ്റാണെന്നില്‍ കണ്ടതെന്നിവര്‍ പറയട്ടെ.`$9എന്നാല്‍ ആസ്യയില്‍ നിന്നും വന്ന ഏതാനും യെഹൂദര്‍ അവിടെ ഉണ്ടായിരുന്നു. ഞാനെന്തെങ്കിലും തെറ്റു ചെയ്യുന്നതായി അപ്പോള്‍ അവര്‍ കണ്ടിരുന്നെങ്കില്‍ ആ യെഹൂദര്‍ക്ക് അങ്ങയുടെ മുന്നില്‍ വന്ന് എനിക്കെതിരെ പരാതിപ്പെടാമായിരുന്നു.M#യെഹൂദരില്‍ ചിലര്‍ ദൈവാലയത്തില്‍ എന്നെക്കാണുന്നത് അതു ചെയ്യുന്പോഴായിരുന്നു. ഞാന്‍ ശുദ്ധീകരണ കര്‍മ്മം പൂര്‍ത്തീകരിച്ചു. ഞാന്‍ കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയില്ല. ആളുകള്‍ എനിക്കു ചുറ്റും തടിച്ചു കൂടിയിരുന്നുമില്ല.N"“വളരെക്കാലം ഞാന്‍ യെരൂശലേമില്‍ നിന്നും അകന്നു കഴിഞ്ഞിരുന്നു. ഞാന്‍ എന്‍റെ ആളുകള്‍ക്കു പണം കൊണ്ടുവരുന്നതിനും ചില വഴിപാടുകള്‍ നടത്തുന്നതിനും അങ്ങോട്ടു മടങ്ങിപ്പോയി.t!aദൈവത്തിനും മനുഷ്യര്‍ക്കും മുന്പില്‍ ശരിയെന്ന് ഞാന്‍ വിശ്വസിക്കുന്നതു പ്രവൃത്തിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നത് അതുകൊണ്ടാണ്.t aനല്ലവരും ദുഷ്ടന്മാരുമടക്കം എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന യെഹൂദരുടെ വിശ്വാസം പോലെ തന്നെയുള്ള ദൈവവിശ്വാസം എനിക്കുമുണ്ട്.Pഎന്നാല്‍ എനിക്കിത്രയും പറയാം. യേശുവിന്‍റെ മാര്‍ഗ്ഗ ചാരിയെന്ന നിലയില്‍ ഞാന്‍ ഞങ്ങളുടെ പിതാക്കളുടെ ദൈവത്തെ നമസ്കരിക്കുന്നു. യേശുവിന്‍റെ വഴിയല്ല ശരിയായതെന്ന് യെഹൂദര്‍ പറയുന്നു. എന്നാല്‍ മോശെയുടെ ന്യായപ്രമാണം പഠിപ്പിക്കുന്നതെല്ലാം ഞാന്‍ വിശ്വസിക്കുന്നു. പ്രവാചകര്‍ എഴുതിവെച്ചവയിലും ഞാന്‍ വിശ്വസിക്കുന്നു.b= ഇപ്പോള്‍ എനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാനും ഇവര്‍ക്കാവില്ല.7g എനിക്കെതിരെ കുറ്റമാരോപിക്കുന്ന ഈ യെഹൂദര്‍ ഞാന്‍ ദൈവാലയത്തില്‍ വച്ച് ആരുമായും തര്‍ക്കിക്കുന്നതു കണ്ടിട്ടില്ല. ഞാന്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുകയായിരുന്നില്ല. യെഹൂദപ്പള്ളികളിലോ മറ്റെവിടെയെങ്കിലുമോ വച്ച് ഞാന്‍ ജനങ്ങളെ സംഘടിപ്പിച്ചു തര്‍ക്കിക്കുകയോ കുഴപ്പമുണ്ടാക്കുകയോ ആയിരുന്നില്ല.|q പന്ത്രണ്ടു ദിവസം മുന്പു മാത്രമാണ് ഞാന്‍ യെരൂശലേമില്‍ നമസ്കരിക്കാന്‍ പോയത്. ഇതു സത്യമാണെന്ന് അങ്ങയ്ക്കുതന്നെ അന്വേഷിച്ചറിയാവുന്നതാണ്.9k ദേശാധിപതി പെൌലൊസിനോടു സംസാരിക്കാന്‍ ആഗ്യം കാട്ടി. അതിനാല്‍ പെൌലൊസ് മറുപടി പറഞ്ഞു, “ഗവര്‍ണ്ണര്‍ ഫേലിക്സേ, അങ്ങ് ദീര്‍ഘകാലമായി യിസ്രായേലില്‍ ഒരു ന്യായാധിപന്‍ ആണെന്ന് എനിക്കറിയാം. അതിനാല്‍ അങ്ങയുടെ മുന്പില്‍ എന്‍റെ വാദം നിരത്താന്‍ എനിക്കു സന്തോഷമുണ്ട്./ മറ്റ് യെഹൂദരും ഇതൊക്കെ ശരിയാണെന്ന് അംഗീകരിച്ചു. അവര്‍ പറഞ്ഞു, “ഇതെല്ലാം യഥാര്‍ത്ഥത്തില്‍ സത്യമാണ്.”B[This verse may not be a part of this translation]B[This verse may not be a part of this translation]B[This verse may not be a part of this translation]]3ഇയാള്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവനാണ്. ലോകത്തെവിടെയും യെഹൂദരുമായി ഇയാള്‍ കലഹമുണ്ടാക്കുന്നു. അവന്‍ നസറായക്കാരുടെ നേതാവാണ്.wgഎന്നാല്‍ അങ്ങയുടെ സമയം അധികം എടുക്കാന്‍ എനിക്കാഗ്രഹമില്ല. അതിനാല്‍ ഏതാനും വാക്കുകള്‍ മാത്രം ഞാന്‍ പറയട്ടെ. ദയവായി ക്ഷമയോടെ കേട്ടാലും.1അതിനൊക്കെ ഞങ്ങള്‍ക്ക് അങ്ങയോട് നന്ദിയുണ്ട്. ഇതെല്ലാം ഞങ്ങള്‍ക്ക് എപ്പോഴും എവിടെയും കിട്ടുന്നുണ്ട്.3_പെൌലൊസിനെ സഭായോഗത്തിലേക്ക് വിളിയ്ക്കുകയും തെര്‍ത്തുല്ലൊസ് കുറ്റാരോപണം ആരംഭിക്കുകയും ചെയ്തു. തെര്‍ത്തുല്ലൊസ് പറഞ്ഞു, “അഭിവന്ദ്യനായ ഫേലിക്സേ! അങ്ങു മൂലം ഞങ്ങള്‍ വളരെ സമാധാനം അനുഭവിക്കുന്നു. കൂടാതെ ഈ രാജ്യത്തെ പല തെറ്റുകളും തിരുത്തപ്പെടുന്നുമുണ്ട്.# Aഅഞ്ചു ദിവസങ്ങള്‍ കഴിഞ്ഞ് അനന്യാസ് കൈസര്യായിലേക്കു പോയി. മഹാപുരോഹിതനായിരുന്നു അനന്യാസ്. അയാള്‍ ഏതാനും യെഹൂദനേതാക്കളെയും തെര്‍ത്തുല്ലൊസ് എന്നൊരു നിയമജ്ഞനെയും കൂടെ കൊണ്ടുപോയിരുന്നു. പെൌലൊസിനെതിരെ കൈസര്യയില്‍ കുറ്റങ്ങള്‍ നിരത്താനാണവര്‍ പോയത്.zm#അദ്ദേഹം പറഞ്ഞു, “നിനക്കെതിരായ ആരോപണക്കാര്‍ കൂടിവന്നിട്ട് ഞാന്‍ നിന്നെ വിസ്തരിക്കും.” കൊട്ടാരത്തില്‍ അവനെ സൂക്ഷിക്കാന്‍ ദേശാധിപതി കല്പിച്ചു. (ആ മന്ദിരം ഹെരോദാവ് പണിയിച്ചതായിരുന്നു.)]3"കത്തു വായിച്ച ശേഷം ദേശാധിപതി പെൌലൊസിനോടു ചോദിച്ചു, “നീ ഏതു രാജ്യക്കാരനാണ്?” പെൌലൊസ് കിലിക്യക്കാരനാണെന്ന് ദേശാധിപതി അറിഞ്ഞു.8i!കുതിരപ്പടയാളികള്‍ കൈസര്യായില്‍ പ്രവേശിച്ചു, ദേശാധിപതിക്കു കത്തു നല്‍കി. എന്നിട്ടവര്‍ പെൌലൊസിനെയും ഏല്പിച്ചു.! പിറ്റേന്ന് കുതിരപ്പടയാളികള്‍ പെൌലൊസിനോടൊപ്പം കൈസര്യായിലേക്കു പോയി. മറ്റു പട്ടാളക്കാരും കുന്തക്കാരും യെരൂശലേമിലെ സൈനിക താവളത്തിലേക്കു മടങ്ങി., Qഭടന്മാര്‍ ആജ്ഞക്കനുസൃതമായി തന്നെ ചെയ്തു. രാത്രി തന്നെ ഭടന്മാര്‍ പെൌലൊസിനെ അന്തിപത്രിസിലേക്കു കൊണ്ടുപോയി./ Wഏതാനും യെഹൂദര്‍ പെൌലൊസിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്നു വിവരം കിട്ടി. അതിനാല്‍ ഞാനിവനെ ഉടനെ അങ്ങയുടെ അടുത്തേക്ക് അയയ്ക്കുന്നു. അവനെതിരെ ഉള്ളതൊക്കെ അങ്ങയോടു പറയാന്‍ ഞാന്‍ യെഹൂദരോടും പറഞ്ഞിട്ടുണ്ട്.”u cഇങ്ങനെ അറിയാന്‍ കഴിഞ്ഞു: പെൌലൊസ് തെറ്റായതെന്തൊക്കെയോ ചെയ്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ അവരുടെ യെഹൂദ ന്യായപ്രമാണമനുസരിച്ചാണ്. എന്നാലതൊന്നും തടവിനോ വധത്തിനോ വിധിക്കാന്‍ പറ്റിയതുമല്ല.J  അവനെതിരെ എന്തിനാണവര്‍ ആരോപണം ഉന്നയിക്കുന്നതെന്നാണ് എനിക്കറിയേണ്ടത്. അതിനാല്‍ ഞാനവനെ അവരുടെ സമിതിയില്‍ കൊണ്ടുവന്നു. ഈ മനുഷ്യനെ യെഹൂദര്‍ പിടികൂടി കൊല്ലാന്‍ ഉദ്ദേശിച്ചു. അവന്‍ ഒരു റോമാക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഏതാനും ഭടന്മാരുമായി ചെന്ന് അവനെ രക്ഷിച്ചു.^5“അഭിവന്ദ്യനായ ദേശാധിപതി ഫേലിക്സിനെ ക്ലൌദ്യൊസ് അഭിവാദനം ചെയ്യുന്നു: ആശംസകള്‍.!സൈന്യാധിപന്‍ ഒരു കത്തെഴുതി അതില്‍ ഇങ്ങനെ പറയുന്നു,0Yപെൌലൊസിന് സഞ്ചരിക്കാന്‍ ഏതാനും കുതിരകളെയും. അയാളെ ദേശാധിപതി ഫേലിക്സിന്‍റെയടുത്ത് സുരക്ഷിതമായെത്തിക്കുക.”;oഅനന്തരം സൈന്യാധിപന്‍ രണ്ടു ശതാധിപന്മാരെ വിളിച്ചു പറഞ്ഞു, “കൈസര്യായിലേക്ക് എനിക്ക് ഏതാനും പേരെ അയയ്ക്കണം. ഇരുന്നൂറു ഭടന്മാരെ തയ്യാറാക്കുക. എഴുപതു കുതിരപ്പട്ടാളക്കാരെയും ഇരുന്നൂറു കുന്തക്കാരെയും ഒരുക്കുക. രാത്രി ഒന്പതു മണിക്കു മുന്പു തന്നെ പുറപ്പെടണം.Gസൈന്യാധിപന്‍ അവനെ പറഞ്ഞയച്ചു. അദ്ദേഹം അവനോടു പറഞ്ഞു, “അവരുടെ പരിപാടിയെപ്പറ്റി നീയെന്നോടു പറഞ്ഞതായി ആരോടും പറയരുത്.”)Kഎന്നാല്‍ അവരെ വിശ്വസിക്കരുത്! നാല്പതിലധികം യെഹൂദര്‍ പെൌലൊസിനെ വധിക്കാന്‍ വഴിയില്‍ ഒളിച്ചിരിപ്പുണ്ട്. അതു നടക്കാതെ ഒന്നും തിന്നുക യോ കുടിയ്ക്കുകയോ ഇല്ലെന്ന് അവര്‍ പ്രതിജ്ഞ എടുത്തിട്ടുണ്ട്! ഇപ്പോഴവര്‍ അങ്ങയുടെ അനുമതിയ്ക്കായി കാത്തിരിക്കുന്നു.”;oയുവാവു പറഞ്ഞു, “പെൌലൊസിനെ അവരുടെ സഭയിലേക്ക് അയയ്ക്കാന്‍ അങ്ങയോട് ആവശ്യപ്പെടാന്‍ യെഹൂദര്‍ തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാനെന്ന വ്യാജേനയാണ് ആവശ്യപ്പെടുക.1സൈന്യാധിപന്‍ യുവാവിനെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു കൊണ്ടുപോയിട്ടു ചോദിച്ചു, “എന്താണു പറയാനുള്ളത്?”xiശതാധിപന്‍ അവനെ സൈന്യാധിപന്‍റെ അടുത്തെത്തിച്ചു. ശതാധിപന്‍ പറഞ്ഞു, “ഈ യുവാവിനെ അങ്ങയുടെ മുന്പിലേക്കു കൊണ്ടുവരാന്‍ തടവുകാരനായ പെൌലൊസ് എന്നോടാവശ്യപ്പെട്ടു. അവന് എന്തോ പറയാനുണ്ടത്രേ.”-Sഅപ്പോള്‍ പെൌലൊസ് ശതാധിപന്മാരില്‍ ഒരാളെ വിളിച്ചു പറഞ്ഞു, “ഈ ചെറുപ്പക്കാരനെ സൈന്യാധിപന്‍റെ അടുത്തേക്കു കൊണ്ടുപോകൂ. അദ്ദേഹത്തിനോടു ഇവന് ചിലതു പറയാനുണ്ട്.”d~Aഎന്നാല്‍ ഈ പരിപാടിയെപ്പറ്റി പെൌലൊസിന്‍റെ അനന്തിരവന്‍ കേട്ടു. അവന്‍ പട്ടാളകെട്ടിടത്തിലേക്കു ചെന്ന് പെൌലൊസിനെ വിവരം അറിയിച്ചു.z}mഅതിനാല്‍ നിങ്ങള്‍ ഇങ്ങനെ ചെയ്തു തരണം. നിങ്ങളും എല്ലാ യെഹൂദനേതാക്കളും സൈന്യാധിപന് ഒരു സന്ദേശമയയ്ക്കണം. പെൌലൊസിനെ തങ്ങളുടെ അടുത്തേക്ക് അയയ്ക്കാന്‍ അയാളോട് ആവശ്യപ്പെടണം. കൂടുതല്‍ ചോദ്യം ചെയ്യാനാണിതെന്ന് പറയണം. അവന്‍ ഇവിടെ എത്തുന്നതിനു മുന്പ് കൊല്ലാന്‍ ഞങ്ങള്‍ കാത്തിരിക്കും.”^|5അവര്‍ പുരോഹിത പ്രമുഖരെയും ജനത്തിന്‍റെ മൂപ്പന്മാരെയും കണ്ടു സംസാരിച്ചു. യെഹൂദര്‍ പറഞ്ഞു, “ഞങ്ങള്‍ ഒരു വലിയ ശപഥം എടുത്തിട്ടുണ്ട്. പെൌലൊസിനെ കൊല്ലാതെ ഒന്നും കഴിക്കില്ലെന്ന്!;{o ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത യെഹൂദര്‍ നാല്പതിലധികം ഉണ്ടായിരുന്നു.~zu പിറ്റേന്നു രാവിലെ, ഏതാനും യെഹൂദര്‍ പെൌലൊസിനെ കൊല്ലാന്‍ ഒരു പരിപാടിയിട്ടു. പെൌലൊസിനെ കൊല്ലുന്നതുവരേക്കും ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ഇല്ലെന്ന് അവര്‍ കൂട്ടം കൂടി പ്രതിജ്ഞയെടുത്തു.'yG അടുത്ത ദിവസം രാത്രി കര്‍ത്താവായ യേശു പെൌലൊസിനു പ്രത്യക്ഷപ്പെട്ടു. അവന്‍ പറഞ്ഞു, “ധൈര്യമായിരിക്കുക! യെരൂശലേംകാരോട് നീ എന്നെപ്പറ്റി പറഞ്ഞു. നീ റോമിലും പോയി എന്നെപ്പറ്റി അവിടെ ഉള്ളവരോട് പ്രസംഗിക്കണം!”^x5 തര്‍ക്കം ഒരു ഏറ്റുമുട്ടലായി. യെഹൂദര്‍ പെൌലൊസിനെ കഷണം കഷണമാക്കുമെന്ന് സൈന്യാധിപന്‍ ഭയന്നു. അതിനാല്‍ താഴേക്കു ചെന്ന് പെൌലൊസിനെ യെഹൂദരുടെ ഇടയില്‍ നിന്നും പട്ടാളമന്ദിരത്തിലേക്കു കൊണ്ടിടാന്‍ അയാള്‍ ഭടന്മാരോടു കല്പിച്ചു.#w? ആ യെഹൂദരെല്ലാം ഉച്ചത്തില്‍ ആക്രോശിക്കാന്‍ തുടങ്ങി. ശാസ്ത്രിമാരില്‍ ചിലര്‍, പരീശന്മാരുടെ പക്ഷക്കാര്‍, എഴുന്നേറ്റു വാദിച്ചു, “ഇയാളില്‍ ഞങ്ങള്‍ തെറ്റൊന്നും കാണുന്നില്ല. ദമസ്ക്കൊസിലേക്കുള്ള വഴിയില്‍ ഒരു ആത്മാവോ, ദൂതനോ, അവനോടു സംസാരിച്ചിരിക്കാം.”mvS(മരിച്ചാല്‍ ആരും പുനരുജ്ജീവിക്കില്ലെന്ന് സദൂക്യര്‍ വിശ്വസിച്ചിരുന്നു. ദൂതന്മാരോ ആത്മാക്കളോ ഇല്ലെന്നും അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ പരീശര്‍ ഇവയെല്ലാം വിശ്വസിച്ചിരുന്നു.)uപെൌലൊസ് ഇതു പറഞ്ഞപ്പോള്‍ സദൂക്യരും പരീശന്മാരും തമ്മില്‍ വലിയ വാദം നടന്നു. സംഘം വിഘടിക്കപ്പെട്ടു.Ctയോഗത്തില്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ സദൂക്യരും ചിലര്‍ പരീശന്മാരും ആയിരുന്നു. അതിനാല്‍ പെൌലൊസിന് ഒരു ആശയമുദിച്ചു: അവന്‍ അവരോടു വിളിച്ചു പറഞ്ഞു, “എന്‍റെ സഹോദരന്മാരേ, ഞാന്‍ ഒരു പരീശനാണ്. എന്‍റെ അപ്പനും ഒരു പരീശനായിരുന്നു. ആളുകള്‍ പുനരുജ്ജീവിപ്പിക്കുമെന്ന പ്രതീക്ഷമൂലമാണ് ഞാന്‍ വിചാരണ ചെയ്യപ്പെടുന്നത്!”ksOപൌലൊസ് പറഞ്ഞു, “സഹോദരന്മാരേ, ഇയാളാണ് മഹാപുരോഹിതനെന്ന് എനിക്ക് അറിയില്ല. തിരുവെഴുത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘നിങ്ങളുടെ ജനത്തിന്‍റെ നേതാവിനെക്കുറിച്ച് ദുഷിച്ചു പറയരുത്.qr[പെൌലൊസിന്‍റെ അടുത്തു നില്‍ക്കുന്നവര്‍ അവനോടു പറഞ്ഞു, “ദൈവത്തിന്‍റെ മഹാപുരോഹിതനോട് അങ്ങനെ പറയരുത്. നീ അദ്ദേഹത്തെ അപമാനിക്കുകയാണ്.”qyപെൌലൊസ് അനന്യാസിനോടു പറഞ്ഞു, “ദൈവം നിന്നെയും അടിയ്ക്കും! നീ വെള്ളപൂശി മറയ്ക്കപ്പെട്ട ചെളി പിടിച്ച മതിലു പോലെയാണ്! നീ അവിടിരുന്ന് മോശെയുടെ ന്യായപ്രമാണം അനുസരിച്ച് എന്നെ വിധിയ്ക്കുന്നു. എന്നാല്‍ എന്നെ അടിയ്ക്കാന്‍ നീ അവരോട് പറയുന്നുണ്ട്. അത് മോശെയുടെ ന്യായപ്രമാണത്തിന് എതിരാണ്.” >|LzyQwvsqHo~mk>hZfc\`^MZYX(USQONWKJIDFnDXCEA>=:8540/,l*(&$#"#[+$P m {#t+ അപ്പോള്‍ തെക്കു നിന്നൊരു നല്ല കാറ്റു വീശാന്‍ തുടങ്ങി. കപ്പലിലുണ്ടായിരുന്നവര്‍ അപ്പോള്‍ പറഞ്ഞു, “ആ കാറ്റാണു നമുക്കു വേണ്ടത്. ഇപ്പോഴതു കിട്ടി.” അതിനാല്‍ അവര്‍ നങ്കൂരം വലിച്ചു. ക്രേത്തദ്വീപിനു വളരെ അടുത്തേക്കു ഞങ്ങള്‍ സഞ്ചരിയ്ക്കുകയും ചെയ്തു.jsM ആ തുറമുഖമാകട്ടെ ശൈത്യകാലത്ത് അധിക ദിവസം തങ്ങാന്‍ പറ്റിയതുമല്ല. അതിനാല്‍ കപ്പല്‍ ആ സ്ഥലം വിടണമെന്ന് അധികം പേരും നിശ്ചയിച്ചു. ഫൊയ്നീക്യയില്‍ എത്തിപ്പെടാമെന്നവര്‍ പ്രതീക്ഷിച്ചു. തണുപ്പുകാലം അവിടെ കഴിക്കാമെന്നവര്‍ കരുതി. തെക്കു പടിഞ്ഞാറേക്കും, വടക്കു പടിഞ്ഞാറേക്കും തിരിഞ്ഞുള്ള ക്രേത്ത ദ്വീപിലെ തുറമുഖമാണ് ഫെയ്നീക്യ.frE എന്നാല്‍ കപ്പിത്താനും കപ്പലുടമയും അത് അംഗീകരിച്ചില്ല. അതിനാല്‍ ശതാധിപന്‍ പെൌലൊസിനെ വിശ്വസിച്ചുമില്ല. പകരം, കപ്പിത്താന്‍റെയും കപ്പലുടമയുടെയും വാക്കുകളാണയാള്‍ വിശ്വസിച്ചത്.q- “മനുഷ്യരേ, ഈ യാത്ര പ്രയാസകരമാകുന്നു എന്നു എനിക്കു കാണാന്‍ കഴിയുന്നു. കപ്പലും അതിലെ സാമാനങ്ങളും നഷ്ടമാകും. നമ്മുടെ ജീവന്‍ പോലും നഷ്ടപ്പെട്ടേക്കാം.”Cp പക്ഷേ ഞങ്ങള്‍ക്കു വളരെയധികം സമയം നഷ്ടപ്പെട്ടു. ഇപ്പോള്‍ കടല്‍യാത്ര വളരെ അപകടമായി. കാരണം യെഹൂദരുടെ ഉപവാസദിനം കഴിഞ്ഞിരുന്നു. അതിനാല്‍ പെൌലൊസ് അവരെ താക്കീതു ചെയ്തു. o തീരത്തിനടുത്തൂടെയുള്ള ഞങ്ങളുടെ യാത്ര ദുഷ്കരമായിരുന്നു. പിന്നീട് ഞങ്ങള്‍ ‘ശുഭതുറമുഖം’ എന്ന സ്ഥലത്തെത്തി. ലസയ്യാനഗരം അതിന് അടുത്തായിരുന്നു._n7ഞങ്ങള്‍ വളരെ പതുക്കെ അനേകദിവസം യാത്ര ചെയ്തു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ ക്നീദോനില്‍ എത്തുന്നതിന് ഞങ്ങള്‍ വളരെ ക്ലേശിച്ചു. ഈ വഴിക്ക് ഞങ്ങള്‍ക്ക് അധികം യാത്ര ചെയ്യാനായില്ല. അതിനാല്‍ ഞങ്ങള്‍ ശല്‍മോനിനടുത്തുള്ള ക്രേത്തദ്വീപിന്‍റെ തെക്കുവശത്തുകൂടി യാത്ര ചെയ്തു. m അവിടെ അലക്സെന്ത്രിയായില്‍ നിന്നുള്ള ഒരു കപ്പല്‍ ശതാധിപന്‍ കണ്ടെത്തി. അത് ഇതെല്യയിലേക്കു പോവുകയായിരുന്നതിനാല്‍ അയാള്‍ ഞങ്ങളെ അതില്‍ കയറ്റി.l#കിലിക്യ, പംഫുല്യ എന്നിവിടങ്ങളിലൂടെ ഞങ്ങള്‍ കടന്നു. പിന്നീട് ഞങ്ങള്‍ ലൂക്കിയായിലെ മുറായില്‍ എത്തി.)kKഞങ്ങള്‍ സീദോന്‍ വിട്ടു. കാറ്റ് ഞങ്ങള്‍ക്കു പ്രതികൂലമായിരുന്നതിനാല്‍ ഞങ്ങള്‍ കുപ്രൊസ് ദ്വീപിലേക്കു പോയി.,jQപിറ്റേന്നു ഞങ്ങള്‍ സീദോന്‍നഗരത്തിലേക്കു വന്നു. പെൌലൊസിനെ സംബന്ധിച്ചിടത്തോളം യൂലിയൊസ് നല്ലവനായാരുന്നു. സുഹൃത്തുക്കളെ സന്ദര്‍ശിക്കാനുള്ള സ്വാതന്ത്യം അയാള്‍ പെൌലൊസിനു നല്‍കിയിരുന്നു. ആ സുഹൃത്തുക്കള്‍ പൌ ലൊസിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നു.Siഞങ്ങള്‍ ഒരു കപ്പലില്‍ കയറി യാത്ര ചെയ്തു. ആ ഗ്രാമത്തില്‍നിന്നും ആസ്യയിലെ പല ഭാഗങ്ങളിലേക്കും പോകുന്ന കപ്പലായിരുന്നു അത് അരിസ്തര്‍ഹൊസും ഞങ്ങളോടൊത്തുണ്ടായിരുന്നു. മക്കെദോന്യയിലെ തെസ്സലൊനിക്യക്കാരനായിരുന്നു അയാള്‍.,h Sനമ്മള്‍ കടല്‍മാര്‍ഗ്ഗം ഇതല്യെക്കു പോകണമെന്നാണു തീരുമാനിച്ചിരിക്കുന്നത്. ശതാധിപനായ യൂലിയൊസ് പെൌലൊസിനും മറ്റു ചില തടവുകാര്‍ക്കും കാവല്‍ നിന്നു. ചക്രവര്‍ത്തിയുടെ സൈന്യത്തില്‍ അംഗമായിരുന്നു യൂലിയോസ്.9gk അഗ്രിപ്പാ ഫെസ്തൊസിനോടു പറഞ്ഞു, “നമുക്കിയാളെ വിട്ടയയ്ക്കാമായിരുന്നു; പക്ഷേ കൈസറെ കാണണമെന്നാണ് ഇയാളുടെ ആവശ്യം.”fഅവിടം വിട്ടുപോയി. അവര്‍ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ പറഞ്ഞു, “ഈ മനുഷ്യനെ വധിയ്ക്കുകയോ തടവിലാക്കുകയോ പാടില്ല; വധശിക്ഷയോ ജയില്‍ശിക്ഷയോ അര്‍ഹിക്കുന്ന ഒന്നും അവന്‍ ചെയ്തിട്ടില്ല.”(eIഅഗ്രിപ്പാരാജാവും ഗവര്‍ണ്ണര്‍ ഫെസ്തൊസും ബെര്‍ന്നിക്കയും അവരോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും എഴുന്നേറ്റ്Edപെൌലൊസ് പറഞ്ഞു, അതത്ര എളുപ്പമാണോ വിഷമമാണോ എന്നത് പ്രശ്നമല്ല. ഇന്ന് എന്‍റെ വാക്കുകള്‍ കേള്‍ക്കുന്ന ഓരോരുത്തരും രക്ഷിക്കപ്പെടുവാനും അവരെല്ലാം ഈ ചങ്ങലകളൊഴികെ എന്നെപ്പോലെ ആകണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു!”{coഅഗ്രിപ്പാരാജാവ് പെൌലൊസിനോടു ചോദിച്ചു, “എന്നെ വളരെ എളുപ്പത്തില്‍ ഒരു ക്രിസ്ത്യാനിയാകാന്‍ പ്രേരിപ്പിക്കാമെന്നു നിങ്ങള്‍ കരുതുന്നുവോ?”7bgഅഗ്രിപ്പാരാജാവേ, പ്രവാചകര്‍ എഴുതിയതൊക്കെ അങ്ങു വിശ്വസിക്കുന്നുവോ? അങ്ങ് വിശ്വസിക്കുന്നുവെന്ന് എനിക്കറിയാം!”:amഅഗ്രിപ്പാരാജാവിന് ഇതേപ്പറ്റിയെല്ലാം അറിയാം. അദ്ദേഹം ഇതേപ്പറ്റിയൊക്കെ കേട്ടിട്ടുണ്ടെന്ന് എനിക്കറിയാം. എന്തെന്നോ? എല്ലാവരും കാണ്‍കെയാണ് ഇതെല്ലാം സംഭവിച്ചത്.i`Kപെൌലൊസ് പറഞ്ഞു, “അതിശ്രേഷ്ഠനായ ഫെസ്തൊസ്, എനിക്കു ഭ്രാന്തില്ല. ഞാന്‍ പറഞ്ഞതൊക്കെ സമചിത്തതയോടെയുള്ള സത്യമാകുന്നു. ഞാന്‍ പറഞ്ഞതൊന്നും വിഡ്ഢിത്തമല്ല; ഗൌരവത്തോടെയാണിതു പറയുന്നത്._ഇങ്ങനെ സ്വന്തം വാദഗതികള്‍ പെൌലൊസ് അവതരിപ്പിക്കവേ, ഫെസ്തൊസ് അലറി, പെൌലൊസേ, നിനക്കു വട്ടാണ്! നിന്‍റെ അറിവ് നിന്നെ ഭ്രാന്തനാക്കിയിരിക്കുന്നു.”U^#ക്രിസ്തു മരിക്കുമെന്നും മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ആദ്യത്തെ ആളാകുമെന്നുമാണ് അവര്‍ പറഞ്ഞത്. യെഹൂദര്‍ക്കും ജാതികള്‍ക്കുമിടയിലേക്ക് ക്രിസ്തു പ്രകാശം കൊണ്ടുവരുമെന്ന് മോശെയും പ്രവാചകരും പറഞ്ഞു.”4]aപക്ഷേ ദൈവം എന്നെ സഹായിച്ചു. ഇന്നും സഹായിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്‍റെ സഹായത്തോടെയാണ് ഞാനിന്നിവിടെ നില്‍ക്കുന്നതും ഞാന്‍ കണ്ട കാര്യങ്ങളൊക്കെ ജനങ്ങളോടു പറയുന്നതും. പക്ഷേ ഞാന്‍ പുതിയതായി ഒന്നും പറയുന്നില്ല. സംഭവിക്കുമെന്ന് മോശെയും പ്രവാചകരും പ്രവചിച്ച അതേ കാര്യങ്ങള്‍ മാത്രം ഞാന്‍ പറയുന്നു.>\uഅതിനാലാണ് ദൈവാലയത്തില്‍ വച്ച് യെഹൂദര്‍ എന്നെ പിടികൂടിയതും ദൈവാലയത്തില്‍ വച്ച് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതും.c[?മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിയാന്‍ ഞാന്‍ ജനങ്ങളോടു പറഞ്ഞു തുടങ്ങി. തങ്ങളുടെ മാനസാന്തരത്തിനു തെളിവു നല്‍കാന്‍ തക്കപ്രവൃത്തികള്‍ ചെയ്യുവാനും ഞാന്‍ പറഞ്ഞു. ദമസ്ക്കൊസുകാരോടാണ് ഞാനിത് ആദ്യമായി പറഞ്ഞത്. പിന്നീട് യെരൂശലേമിലേക്കും തുടര്‍ന്ന് യെഹൂദ്യയിലെ എല്ലാ പ്രദേശങ്ങളിലും ഞാന്‍ അവിടുത്തുകാരോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. ജാതികള്‍ക്കിടയി ലും ഞാന്‍ പോയി.Zപെൌലൊസ് തന്‍റെ വാക്കുകള്‍ തുടര്‍ന്നു, “അഗ്രിപ്പാരാജാവേ, ഈ സ്വര്‍ഗ്ഗീയദര്‍ശനം ഞാന്‍ അനുസരിച്ചു.Y)നീ അവര്‍ക്കു സത്യം കാണിച്ചു കൊടുക്കണം. അവര്‍ ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്കു തിരിയണം. അവര്‍ സാത്താന്‍റെ ശക്തിയില്‍ നിന്നും ദൈവത്തിലേക്കു തിരിയണം. അപ്പോള്‍ അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടും. എന്നില്‍ വിശ്വസിക്കും വഴി പരിശുദ്ധരാക്കപ്പെട്ടവരോട് അവര്‍ക്കു പങ്കു വയ്ക്കുവാനും കഴിയും.’”SX“നിന്‍റെ സ്വന്തം ആളുകള്‍ നിന്നെ മുറിവേല്പിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ജാതികളില്‍ നിന്നും ഞാന്‍ നിന്നെ രക്ഷിക്കും. ഞാന്‍ ഈ ജനങ്ങള്‍ക്കിടയിലേക്കു നിന്നെ അയയ്ക്കുന്നു.5Wcഎഴുന്നേല്‍ക്കൂ! ഞാന്‍ നിന്നെ എന്‍റെ ദാസനായി തെരഞ്ഞെടുത്തിരിക്കുന്നു. നീ എന്‍റെ സാക്ഷിയാകും. ഇന്നു നീ എന്നെപ്പറ്റി കാണുന്നതും ഞാന്‍ നിനക്കു കാട്ടിത്തരുന്നതുമായ കാര്യങ്ങളെപ്പറ്റിയും നീ ആളുകളോടു പറയും. അതുകൊണ്ടാണ് ഞാനിന്നു നിന്‍റെ അടുത്തേക്കു വന്നത്.*VMഞാന്‍ പറഞ്ഞു, ‘കര്‍ത്താവേ ആരാണു നീ?’ കര്‍ത്താവ് പറഞ്ഞു, ‘ഞാന്‍ യേശു ആകുന്നു. നീ പീഢിപ്പിക്കുന്നത് എന്നെ ആണ്.[U/ഞങ്ങളെല്ലാം നിലം പതിച്ചു. അപ്പോള്‍ യെഹൂദഭാഷയില്‍ ഒരശരീരി എന്നോടു സംസാരിക്കുന്നതായി ഞാന്‍ കേട്ടു. ശെൌല്‍, ശെൌല്‍, നീയെന്തിനാണ് എന്നെ പീഢിപ്പിക്കുന്നത്? എന്നോട് ഏറ്റുമുട്ടിക്കൊണ്ട് നീ സ്വയം മുറിവുകള്‍ ഉണ്ടാക്കുകയാണ്.’)TK ഞാന്‍ ദമസ്ക്കൊസിലേക്കു പോകുകയായിരുന്നു. നേരം ഉച്ചയായി. ഞാന്‍ ആകാശത്ത് ഒരു പ്രകാശം കണ്ടു. അതു സൂര്യനേക്കാള്‍ തീഷ്ണമായിരുന്നു. എനിക്കും എന്നോടൊപ്പം സഞ്ചരിച്ചിരുന്നവര്‍ക്കും ചുറ്റും ആ പ്രകാശം തിളങ്ങി.S “ഒരു തവണ പുരോഹിതമുഖ്യന്മാര്‍ ദമസ്ക്കൊസിലേക്ക് പോകുന്നതിന് എനിക്ക് അനുമതിയും അധികാരവും നല്‍കി.R ഓരോ യെഹൂദപ്പള്ളിയിലും ഞാനവരെ ശിക്ഷിച്ചു. യേശുവിനെതിരായി അസഭ്യം പറയുന്നതിന് ഞാനവരെ പ്രേരിപ്പിച്ചു. അവര്‍ക്കെതിരെ മറ്റു നഗരങ്ങളില്‍ ചെന്നുപോലും ഉപദ്രവിക്കുവാന്‍ തക്ക കലിയായിരുന്നു എനിക്ക്.RQ യെരൂശലേമില്‍ വിശ്വാസികള്‍ക്കെതിരെ ഞാന്‍ പലതും പ്രവര്‍ത്തിക്കുകയും ചെയ്തു. വിശ്വാസികളെ തടവിലിടുന്നതിനുള്ള അധികാരം മഹാപു രോഹിതന്മാര്‍ എനിക്കു തരികയും ചെയ്തു. യേശുവിന്‍റെ ശിഷ്യന്മാര്‍ ഓരോരുത്തരായി കൊല്ലപ്പെടവേ അതൊക്കെ നല്ല കാര്യങ്ങളാണെന്നു ഞാന്‍ സമ്മതിച്ചു.?Pw “ഞാനൊരു പരീശനായിരുന്നപ്പോള്‍ നസറായനായ യേശുവിനെതിരെ എനിക്കു പലതും ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.O%എന്തു കൊണ്ടാണ് ദൈവം മനുഷ്യരെ മരണത്തില്‍ നിന്നും ഉയിര്‍പ്പിക്കും എന്നു നിങ്ങള്‍ വിശ്വസിക്കാത്തത്.2N]നമ്മുടെ ഇടയിലെ പന്ത്രണ്ടു ഗോത്രങ്ങളും പ്രത്യാശിക്കുന്ന വാഗ്ദാനമാണത്. ഈ പ്രത്യാശയ്ക്കായി യെഹൂദര്‍ ദൈവത്തെ രാപ്പകല്‍ ആരാധിക്കുന്നു. എന്‍റെ രാജാവേ ഇതേ വാഗ്ദാനത്തെപ്പറ്റി ഞാന്‍ പ്രതീക്ഷിക്കുന്നതു കൊണ്ടാണ് ഈ യെഹൂദര്‍ എന്നില്‍ ആരോപണം ഉന്നയിക്കുന്നത്!AM{ഞങ്ങളുടെ പിതാക്കന്മാരോട് ദൈവം നടത്തിയ വാഗ്ദാനത്തില്‍ ഉള്ള പ്രതീക്ഷ മൂലമാണ് ഞാനിപ്പോള്‍ വിചാരണ ചെയ്യപ്പെടുന്നത്.L)വളരെക്കാലമായി ഈ യെഹൂദര്‍ക്കും എന്നെ അറിയാം. അവര്‍ക്കു വേണമെങ്കില്‍ ഞാനൊരു നല്ല പരീശനാണെന്ന് പറയാം. മറ്റേതൊരു യെഹൂദവിഭാഗത്തെക്കാളും മതകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുള്ളവരാണല്ലോ പരീശന്മാര്‍.K{“എന്‍റെ മുഴുവന്‍ ജീവിതത്തെപ്പറ്റിയും എല്ലാ യെഹൂദര്‍ക്കുമറിയാം. ഞാന്‍ എന്‍റെ സ്വന്തം രാജ്യത്തും പിന്നീട് യെരൂശലേമിലും ആദ്യം മുതല്‍ സ്വരീകരിച്ച മാര്‍ഗ്ഗത്തെപ്പറ്റിയും അവര്‍ക്കറിയാം.J3യെഹൂദരുടെ എല്ലാ ആചാരങ്ങളെപ്പറ്റിയും അവരുടെ വിവാദങ്ങളെപ്പറ്റിയും നല്ല അറിവുള്ളവനായ അങ്ങയോട് സംസാരിക്കുവാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ദയവായി ക്ഷമാപൂര്‍വ്വം ഞാന്‍ പറയുന്നത് ശ്രദ്ധിച്ചാലും.FIഅവന്‍ പറഞ്ഞു, “അഗ്രിപ്പാരാജാവേ, യെഹൂദര്‍ എനിക്കെതിരായി ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും ഞാന്‍ മറുപടി പറയാം. ഇന്ന് അങ്ങയുടെ മുന്പില്‍ നിന്ന് ഇങ്ങനെ ചെയ്യുവാന്‍ ഒരവസരം കിട്ടിയത് ഒരു അനുഗ്രഹമായി ഞാന്‍ കരുതുന്നു. H അഗ്രിപ്പാ പെൌലൊസിനോടു പറഞ്ഞു, “നിനക്കിനി നിന്‍റെ വാദങ്ങള്‍ ഉന്നയിക്കാം.” അപ്പോള്‍ പെൌലൊസ് തന്‍റെ കൈ ഉയര്‍ത്തിയിട്ട് സംസാരിക്കുവാന്‍ തുടങ്ങി.BG}ഒരു തടവുപുള്ളിയെ വ്യക്തമായ ആരോപണങ്ങളില്ലാതെ കൈസറിനു മുന്നിലേക്ക് അയയ്ക്കുന്നത് വിഡ്ഢിത്തമാണെന്ന് എനിക്കറിയാം.”JF എന്നാല്‍ ഇയാളെക്കുറിച്ച് കൈസറോട് എന്തു പറയണമെന്നും സത്യത്തില്‍ എനിക്കറിയില്ല. അതിനാല്‍ ഞാനിവനെ നിങ്ങളുടെ മുന്പില്‍, പ്രത്യേകിച്ചും അഗ്രിപ്പാരാജാവേ അങ്ങയുടെ മുന്പില്‍ കൊണ്ടുവന്നിരിക്കുന്നു. അങ്ങയ്ക്ക് ഇവനെ ചോദ്യം ചെയ്യുവാനും കൈസറിനു ഞാന്‍ കൊടുക്കേണ്ട മറുപടി പറഞ്ഞുതരാനും കഴിയുമെന്ന് ഞാന്‍ കരുതുന്നു. E എന്നാല്‍ അവനില്‍ തെറ്റൊന്നും കാണാന്‍ എനിക്കു കഴിഞ്ഞില്ല. അവനെ കൊല്ലാനുത്തരവിടാന്‍ ഞാനൊരു കാരണവും കാണുന്നില്ല. പക്ഷേ കൈസര്‍ തന്‍റെ ന്യായവിധി നടത്തണമെന്നും അവന്‍ ആവശ്യപ്പെട്ടു. അതിനാല്‍ അവനെ റോമിലേക്ക് അയയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു.~Duഫെസ്തൊസ് പറഞ്ഞു, “അഗ്രിപ്പാരാജാവും ഇവിടെ കൂടിയിരിക്കുന്ന നിങ്ങള്‍ എല്ലാവരും ഈ മനുഷ്യനെ നോക്കിയാലും. ഇവിടെയും യെരൂശലേമിലുമുള്ള എല്ലാ യെഹൂദരും ഇയാളെപ്പറ്റി എന്നോടു പരാതിപ്പെട്ടിട്ടുണ്ട്. അവരൊക്കെ അവനെ കൊല്ലണമെന്നു വിളിച്ചു കൂവി.bC=പിറ്റേന്ന് അഗ്രപ്പായും ബെര്‍ന്നിക്കയും പ്രത്യക്ഷപ്പെട്ടു. അവന്‍ വളരെ പ്രധാനപ്പെട്ട മനുഷ്യരെപ്പോലെ വസ്ത്രം ധരിയ്ക്കുകയും നടക്കുകയും ചെയ്തിരുന്നു. അഗ്രിപ്പായും ബെര്‍ന്നിക്കയും ശതാധിപന്മാരും കൈസര്യായിലെ മുഖ്യന്മാരും ന്യായാസനമുറിയിലേക്കു കയറി. പെൌലൊസിനെ അകത്തേക്കു കൊണ്ടുവരാന്‍ ഫെസ്തൊസ് ഭടന്മാരോടു കല്പിച്ചു.B!അഗ്രിപ്പാ ഫെസ്തൊസിനോടു പറഞ്ഞു, “എനിക്കയാളുടെ വാക്കുകള്‍ കേള്‍ക്കാന്‍ താല്പര്യമുണ്ട്.” ഫെസ്തൊസ് പറഞ്ഞു, “നാളെയാകട്ടെ, അങ്ങയ്ക്കവനെ ശ്രവിക്കാം!”`A9എന്നാല്‍ കൈസര്യയില്‍ തന്നെ സൂക്ഷിക്കപ്പെടണമെന്നായിരുന്നു അവന്‍റെ അഭ്യര്‍ത്ഥന. ചക്രവര്‍ത്തിയുടെ തീരുമാനമായിരുന്നു അവന്‍ ആവശ്യപ്പെടുന്നത്. അതിനാല്‍ റോമയില്‍ കൈസറിന്‍റെ സമക്ഷത്തേക്ക് അവനെ എനിക്കയയ്ക്കാന്‍ കഴിയുംവരെ അവനെ തടവില്‍ സൂക്ഷിക്കാന്‍ ഞാന്‍ ഉത്തരവിട്ടു.”k@Oഇക്കാര്യത്തെപ്പറ്റി എനിക്കധികമൊന്നും അറിവില്ലാത്തതിനാല്‍ ഞാന്‍ പിന്നെ അധികം ചോദ്യം ചെയ്തില്ല. എങ്കിലും ഞാന്‍ പെൌലൊസിനോടു ചോദിച്ചു, ‘നിനക്കു യെരൂശലേമിലേക്കു പോയി അവിടെവച്ചു ഈ കാര്യങ്ങളെപ്പറ്റി വിധിക്കപ്പെടണമെന്നുണ്ടോ?’M?അവര്‍ പറഞ്ഞ തര്‍ക്കങ്ങള്‍ അവരുടെ മതത്തെയും യേശു എന്നൊരുവനെയും മാത്രം പറ്റിയായിരുന്നു. യേശു മരിച്ചു. പക്ഷേ പെൌലൊസ് പറയുന്നു അവന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന്.F>യെഹൂദര്‍ എഴുന്നേറ്റു നിന്ന് അവനില്‍ കുറ്റാരോപണം നടത്തി. എന്നാല്‍ അത്ര മോശമായ കുറ്റങ്ങളൊന്നും അവര്‍ ആരോപിച്ചില്ല. അവരങ്ങനെ ചെയ്യുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്.M=അതിനാല്‍ ഈ യെഹൂദര്‍ വിചാരണ നടത്തുന്നതിന് ഇവിടെ കൈസര്യയിലെത്തി. ഞാന്‍ സമയം പാഴാക്കിയുമില്ല. പിറ്റേന്ന് ഞാന്‍ ന്യായാസനത്തില്‍ ഇരുന്ന് അയാളെ കൊണ്ടുവരാന്‍ ആജ്ഞാപിച്ചു.i<Kപക്ഷേ ഞാന്‍ മറുപടി പറഞ്ഞു, ‘ഒരാളില്‍ തെറ്റുകള്‍ ആരോപിക്കപ്പെട്ടാല്‍ അയാളുടെ മേല്‍ വിധിയ്ക്കുന്നതിന് മറ്റുള്ളവരെ ഏല്പിക്കുക റോമാക്കാരുടെ പതിവല്ല. ആദ്യം ആരോപണം നടത്തുന്നവനുമായി അയാള്‍ മുഖാമുഖം വാദിക്കണം. അതിനുശേഷം അവന് സ്വന്തം ന്യായങ്ങള്‍ നിരത്താന്‍ അവസരം കൊടുക്കണം.’q;[ഞാന്‍ യെരൂശലേമിലേക്കു പോയപ്പോള്‍ അവിടെയുള്ള മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും അവനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. അവനെ വധശിക്ഷയ്ക്കു വിധിക്കാന്‍ അവര്‍ എന്നോടാവശ്യപ്പെട്ടു.R:അവരവിടെ വളരെ ദിവസങ്ങള്‍ തങ്ങി. ഫെസ്തൊസ് രാജാവിനോടു പെൌലൊസിന്‍റെ കാര്യം പറഞ്ഞു, “ഫേലിക്സ് തടവറയിലിട്ട ഒരാള്‍ ഇവിടെ ഉണ്ട്.29] ഏതാനും ദിവസങ്ങള്‍ക്കു ശേഷം അഗ്രിപ്പാരാജാവും ബെര്‍ന്നിക്കയും കൈസര്യായില്‍ ഫെസ്തൊസിനെ സന്ദര്‍ശിക്കാനെത്തി.A8{ ഫെസ്തൊസ് തന്‍റെ ഉപദേഷ്ടാക്കളുമായി ഇതു ചര്‍ച്ച ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു, “കൈസറിന്‍റെ അടുത്തു വിചാരണ ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ നീ അവിടേക്കു തന്നെ പോവുക.07Y ഞാന്‍ തെറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ന്യായപ്രമാണം ആവശ്യപ്പെടുന്നപ്രകാരം വധശിക്ഷയ്ക്കു വിധേയനാകാന്‍ പോലും ഞാന്‍ തയ്യാറാണ്. എനിക്കതില്‍നിന്നും ഒഴിഞ്ഞു മാറാനാവില്ല. എന്നാല്‍ ഈ ആരോപണങ്ങള്‍ സത്യമല്ലെങ്കില്‍ എന്നെ ഈ യെഹൂദര്‍ക്ക് ഒറ്റിക്കൊടുക്കാന്‍ ആര്‍ക്കും കഴികയില്ല. ഇല്ല! കൈസര്‍ എന്‍റെമേല്‍ വിചാരണ നടത്തണമെന്നാണ് എന്‍റെ ആഗ്രഹം.” KA~}{y x!wuu&r%po7lkkig8edcXa`^] [[ZYYWUlSYReP NMKIGFDAJ>p=<<<;98\6Z41S/-,))(}$#! 1 O' < ]/hA3? a സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ സമീപമെത്താന്‍ ഞാന്‍ പലതവണ ഒരുങ്ങിയതാണ് എന്ന കാര്യം നിങ്ങളറിയണമെന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍ നിങ്ങളുടെ അടുത്തുവരാന്‍ എനിക്ക് അനുമതി ലഭിച്ചില്ല. ആത്മീയ അഭിവൃദ്ധിയ്ക്ക് നിങ്ങളെ സഹായിക്കണമെന്നുളളതുകൊണ്ട് അവിടെ വരാന്‍ ഞാനാഗ്രഹിക്കുന്നു. ശേഷം ജാതികളെ സഹായിച്ചതുപോലെ നിങ്ങളെയും സഹായിക്കാന്‍ ഞാനാഗ്രഹിക്കുന്നു.l> S നമുക്ക് ഓരോരുത്തര്‍ക്കുമുളള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ നാം പരസ്പരം സഹായിക്കണമെന്ന ആഗ്രഹമാണ് ഞാനിവിടെ ലക്ഷ്യമാക്കുന്നത്.;= q നിങ്ങളെ കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. നിങ്ങളെ ശക്തരാക്കാന്‍ ചില ആത്മീയവരം നല്‍കാന്‍ എനിക്കാഗ്രഹമുണ്ട്.A<  [This verse may not be a part of this translation]A;  [This verse may not be a part of this translation]*: Oനിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ എന്‍റെ ദൈവത്തിന് ഞാനാദ്യമായി നന്ദി പറയുന്നു. നിങ്ങളുടെ വിശ്വാസത്തെപ്പറ്റി സമസ്തലോകവും വിളംബരം ചെയ്യുന്നതിനാല്‍ ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു.[9 1തന്‍റെ വിശുദ്ധജനമാകാന്‍ വേണ്ടി ദൈവം വിളിച്ചിരിക്കുന്ന റോമിലെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുളളതാണ് ഈ കത്ത്. ദൈവം സ്നേഹിക്കുന്ന ജനങ്ങളാണ് നിങ്ങള്‍. നമ്മുടെ പിതാവായ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയും സമാധാനവും നിങ്ങള്‍ക്ക് ലഭിക്കുമാറാകട്ടെ!g8 Iറോമിലുളള നിങ്ങളും, യേശുക്രിസ്തുവിന്‍റേതാകാന്‍ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു.7 ദൈവം ക്രിസ്തുവിലൂടെ, ഒരു അപ്പൊസ്തലന്‍റെ ജോലിയെനിക്കു നല്‍കി. സകല രാജൃങ്ങളിലുമുളള ജനങ്ങളെ ദൈവവിശ്വാസത്തിലേക്കും ദൈവവിധേയത്തിലേക്കും നയിക്കാന്‍വേണ്ടിയാണ് ദൈവം എന്നെ ജോലി ഏല്പിച്ചത്. ഞാനാകട്ടെ ക്രിസ്തുവിനുവേണ്ടി ഈ പ്രവൃത്തി ചെയ്യുന്നു.6 ദൈവത്തിന്‍റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശു ക്രിസ്തുവിനെക്കുറിച്ചുളളതാണ് ആ സുവിശേഷം. ദാവീദിന്‍റെ കുടുംബത്തിലാണ് ഒരു വ്യക്തിയെന്ന നിലയില്‍ അവന്‍ ജനിച്ചത്. പക്ഷേ യേശു ദൈവപുത്രനാണെന്ന് പരിശുദ്ധാത്മാവിലൂടെ സ്പഷ്ടമാക്കി. മരണത്തില്‍നിന്നും ഉയര്‍ത്തിയ ശക്തിമത്തായ പ്രവര്‍ത്തനം വഴി, അവന്‍ ദൈവപുത്രനാണെന്നു വെളിവായിരിക്കുന്നു.,5 Sതിരുവെഴുത്തുകളില്‍ ആ വാഗ്ദാനമാണ് രേഖപ്പെടുത്തിയിട്ടുളളത്.4 5ദൈവം പ്രവാചകരിലൂടെ ഈ സുവിശേഷം അവന്‍റെ ജനങ്ങള്‍ക്കു നല്‍കാന്‍ വളരെ പണ്ടു തന്നെ വാഗ്ദാനം ചെയ്തിരുന്നു.M3 ക്രിസ്തുയേശുവിന്‍റെ ദാസനായ പെൌലൊസ് എഴുതുന്നത്. എന്നെ ഒരു അപ്പൊസ്തലനാകാന്‍ ദൈവം വിളിച്ചു. ദൈവത്തിന്‍റെ സുവിശേഷം എല്ലാ ജനങ്ങളെയും അറിയിക്കുവാന്‍ എന്നെ തിരഞ്ഞെടുത്തു.a2;ദൈവരാജ്യത്തെപ്പറ്റി പെൌലൊസ് പ്രസംഗിച്ചു, കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റി അവന്‍ പഠിപ്പിച്ചു. അവന്‍ വളരെ ധൈര്യത്തോടെ ചെയ്ത ഈ പ്രവൃത്തികള്‍ തടയാന്‍ ആരും ശ്രമിച്ചുമില്ല.1പെൌലൊസ് രണ്ടു വര്‍ഷം ആ വാടകവീട്ടില്‍ താമസിച്ചു. തന്നെ കാണാന്‍ എത്തിയവരെയൊക്കെ അവന്‍ സ്വീകരിച്ചു.B0[This verse may not be a part of this translation]{/o“അതുകൊണ്ട് ദൈവത്തിന്‍റെ രക്ഷയെ ജാതികളിലേക്ക് അയച്ചിരിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ശ്രദ്ധിക്കും.”S.അതെ, ഈ ആളുകളുടെ ഹൃദയങ്ങള്‍ കഠിനമായിരിക്കുന്നു. ഇവര്‍ക്കു ചെവിയുണ്ടെങ്കിലും ഇവര്‍ കേള്‍ക്കുന്നില്ല. ഇവര്‍ സത്യം കാണാന്‍ മടിക്കുന്നു. അതിനാല്‍ ഇവര്‍ കണ്ണുകള്‍കൊണ്ട് കാണുന്നില്ല. ചെവികള്‍കൊണ്ട് കേള്‍ക്കുന്നില്ല. ഒന്നും മനസ്സിലാക്കുന്നുമില്ല. ഇവരെ സുഖപ്പെടുത്താന്‍ എന്നിലേക്കു തിരിയുന്നുമില്ല.’ യെശയ്യാവ് 6:9-10I- ‘നീ ചെന്ന് ഈ ആളുകളോട് പറയുക: നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കും, പക്ഷേ നിങ്ങള്‍ മനസ്സിലാക്കില്ല! നിങ്ങള്‍ നോക്കിക്കാണും, പക്ഷേ നിങ്ങള്‍ കാണുന്നതു മനസ്സിലാക്കാനാവില്ല.m,Sഅവര്‍ക്കൊരു ന്യായമുണ്ടായിരുന്നു. യെഹൂദര്‍ പോകാനൊരുങ്ങവേ പെൌലൊസ് അവരോടു പറഞ്ഞു: “പരിശുദ്ധാത്മാവ് യെശയ്യാപ്രവാകനിലൂടെ നിങ്ങളുടെ പിതാക്കന്മാരോട് സത്യമായതു പറഞ്ഞു. അവന്‍ പറഞ്ഞു:[+/പെൌലൊസ് പറഞ്ഞത് ചിലര്‍ സ്വീകരിക്കുകയും മറ്റു ചിലര്‍ നിരാകരിക്കുകയും ചെയ്തു.U*#പെൌലൊസും യെഹൂദരും യോഗം ചേരാന്‍ ഒരു ദിവസം നിശ്ചയിച്ചു. ആ ദിവസം വളരെ അധികം യെഹൂദര്‍ അവന്‍ വസിക്കുന്ന വീട്ടില്‍ ചെന്ന് അവനെ കണ്ടു. പെൌലൊസ് അവരോടെല്ലാം ദിവസം മുഴുവന്‍ സംസാരിച്ചു. ദൈവരാജ്യത്തെപ്പറ്റി അവന്‍ അവര്‍ക്കു വിശദീകരിച്ചു കൊടുത്തു. യേശുവില്‍ വിശ്വസിക്കാന്‍ പെൌലൊസ് അവരെ പ്രേരിപ്പിച്ചു. അതിനായി മോശെയുടെ ന്യായപ്രമാണവും പ്രവാചകരുടെ വചനങ്ങളും ഉപയോഗിച്ചു.S)ഞങ്ങള്‍ക്കു നിന്‍റെ ആശയങ്ങള്‍ കേള്‍ക്കണം. എല്ലായിടവും എല്ലാവരും ഈ സംഘത്തിനെതിരെ സംസാരിക്കുന്നുവെന്നു ഞങ്ങള്‍ക്കറിയാം.Q(യെഹൂദര്‍ പെൌലൊസിനോടു മറുപടി പറഞ്ഞു, “യെഹൂദ്യയില്‍ നിന്നും നിന്നെപ്പറ്റി ഒരു കത്തും ഞങ്ങള്‍ക്കു ലഭിച്ചിട്ടില്ല. അവിടെനിന്നും വന്ന ഒരു യെഹൂദസഹോദരനും നിന്നെപ്പറ്റി ഒന്നും പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല.$'Aഅതിനാലാണ് ഞാന്‍ നിങ്ങളെ കണ്ട് ഇതൊക്കെ പറയാന്‍ ആഗ്രഹിച്ചത്. യിസ്രായേലിന്‍റെ പ്രതീക്ഷയെച്ചൊല്ലിയാണ് ഞാന്‍ ഈ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നത്.”Q&പക്ഷേ എന്‍റെ ആളുകള്‍ അത് ഇഷ്ടപ്പെട്ടില്ല. അതിനാല്‍ കൈസര്‍ വിചാരണ നടത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യെഹൂദര്‍ എന്തെങ്കിലും തെറ്റു ചെയ്തതായി ഞാന്‍ പറയുന്നില്ല.)%Kറോമാക്കാര്‍ എന്നെ വിചാരണ ചെയ്തു. എന്നാല്‍ എന്നെ കൊല്ലാന്‍ ഒരു കാരണവും അവര്‍ക്കു കണ്ടുപിടിക്കാനായില്ല. അതിനാലവര്‍ക്കു എന്നെ സ്വതന്ത്രനാക്കണമായിരുന്നു.$മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ് പെൌലൊസ് ഏറ്റവും പ്രധാനപ്പെട്ട യെഹൂദരില്‍ ചിലരെ വിളിച്ചു കൂട്ടി. പെൌലൊസ് പറഞ്ഞു, “എന്‍റെ യെഹൂദസഹോദരന്മാരേ, ഞാന്‍ നമ്മുടെ ആളുകള്‍ക്കു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. നമ്മുടെ പൂര്‍വ്വികരുടെ ആചാരങ്ങളെയും ഞാന്‍ നിഷേധി ച്ചിട്ടില്ല. എന്നാലും യെരൂശലേമില്‍ എന്നെ തടവുകാരനാക്കി റോമാക്കാര്‍ക്കു നല്‍കപ്പെട്ടു.m#Sപിന്നീട് ഞങ്ങള്‍ റോമയിലേക്കു പോയി. അവിടെ പെൌലൊസിനെ ഒറ്റയ്ക്കു താമസിക്കാന്‍ അനുവദിച്ചു. എങ്കിലും ഒരു ഭടന്‍ അവനു കാവലുണ്ടായിരുന്നു.~"uഞങ്ങളെത്തിയ വിവരം റോമയിലെ വിശ്വാസികള്‍ അറിഞ്ഞു. അവര്‍ അപ്പിയൂസിലെ ചന്തയിലും മൂന്നു സത്രങ്ങളിലും ഞങ്ങളെ കാണാനെത്തി. അവരെ കണ്ടപ്പോള്‍ പെൌലൊസിനു ധൈര്യമായി. അവര്‍ ദൈവത്തോടു നന്ദി പറഞ്ഞു.Y!+അവിടെ ഞങ്ങള്‍ ഏതാനും സഹോദരന്മാരെ കണ്ടെത്തി. അവര്‍ ഞങ്ങളെ ഒരാഴ്ച അവിടെ തങ്ങാന്‍ ക്ഷണിച്ചു. അവസാനം ഞങ്ങള്‍ റോമയിലേക്കു വന്നു.L  പിന്നീട് ഞങ്ങള്‍ രെഗ്യൊനിലെത്തി. അടുത്ത ദിവസം തെക്കുപടിഞ്ഞാറുനിന്ന് ഒരു കാറ്റ് അടിയ്ക്കാന്‍ തുടങ്ങി. അതിനാല്‍ ഞങ്ങള്‍ക്ക് പിറ്റേന്ന് പുത്യൊലില്‍ എത്താന്‍ കഴിഞ്ഞു.%C ഞങ്ങള്‍ കപ്പല്‍ സുറാക്കൂസില്‍ അടുപ്പിച്ചു. അവിടെ മൂന്നു ദിവസം തങ്ങിയതിനു ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.B [This verse may not be a part of this translation]B [This verse may not be a part of this translation]0Y അതിനുശേഷം ആ ദ്വീപിലെ എല്ലാ രോഗികളും പെൌലൊസിന്‍റെ അടുത്തെത്തി. അവരെയൊക്കെ പെൌലൊസ് സുഖപ്പെടുത്തുകയും ചെയ്തു.V%പുബ്ളിയൊസിന്‍റെ അപ്പന്‍ ഒരു ശയ്യാവലംബിയായ രോഗിയായിരുന്നു. പനിയും വയറുകടിയും അദ്ദേഹത്തെ ബാധിച്ചിരുന്നു. പെൌലൊസ് അദ്ദേഹത്തിന്‍റെ അടുത്തു ചെന്ന് അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. തന്‍റെ കൈകള്‍ അദ്ദേഹത്തിന്‍റെ മേല്‍ വച്ച് പെൌലൊസ് ആ മനുഷ്യന്‍റെ രോഗം ഭേദമാക്കി.3_ആ പ്രദേശത്തു കുറച്ചു കൃഷിഭൂമി ഉണ്ടായിരുന്നു. പുബ്ളിയൊസ് എന്നു പേരായ വളരെ പ്രധാനപ്പെട്ട ഒരാളുടേതായിരുന്നു ആ കൃഷിയിടം. അയാള്‍ ഞങ്ങളെ തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു. പുബ്ളിയൊസ് തങ്ങളോടു വളരെ കാരുണ്യം കാട്ടി. ഞങ്ങള്‍ മൂന്നു ദിവസം അയാളുടെ വീട്ടില്‍ തങ്ങി.Cഅയാള്‍ക്കു നീരു വരുമെന്നും പെട്ടെന്നു താഴെ വീണു മരിക്കുമെന്നും അവര്‍ കരുതി. അവര്‍ വളരെ നേരം പെൌലൊസിനെ നിരീക്ഷിച്ചെങ്കിലും അയാള്‍ക്കു കുഴപ്പമൊന്നും സംഭവിച്ചില്ല. അതിനാല്‍ പെൌലൊസിനോട് അവര്‍ക്കുണ്ടായിരുന്ന അഭിപ്രായം മാറി. അവര്‍ പറഞ്ഞു, “അവന്‍ ഒരു ദൈവമാണ്!”Rപക്ഷേ പെൌലൊസ് പാന്പിനെ കുടഞ്ഞു തീയിലേക്കിട്ടു. അവനു മുറിവേറ്റിരുന്നില്ല.Eപാന്പ് പെൌലൊസിന്‍റെ കയ്യില്‍ തൂങ്ങിക്കിടക്കുന്നത് നാട്ടുകാര്‍ കണ്ടു. അവര്‍ പറഞ്ഞു, “ഈ മനുഷ്യന്‍ ഒരു കൊലയാളിയായിരിക്കണ! കടലില്‍ വച്ചയാള്‍ മരിച്ചില്ല. എങ്കിലും അവന്‍ ജീവനോടെ ഇരിക്കാന്‍ നീതി അനുവദിക്കുന്നില്ല.”,Qപെൌലൊസ് ഒരു വലിയ കൂന്പാരം വിറകു സംഭരിച്ചു. അവന്‍ ഓരോ വിറകും തീയിലിട്ടു. ഒരു വിഷപ്പാന്പ് തീയുടെ ചൂടു മൂലം പുറത്തേക്കു വന്നു പെൌലൊസിന്‍റെ കൈയ്യില്‍ കടിച്ചു.ykഅപ്പോള്‍ മഴ പെയ്തിരുന്നതുകൊണ്ട് നല്ല തണുപ്പായിരുന്നു. എന്നാല്‍ അവിടെ താമസിച്ചിരുന്നവര്‍ ഞങ്ങളോടു വളരെ കരുണ കാട്ടി. അവര്‍ ഞങ്ങള്‍ക്കായി തീ കൂട്ടുകയും ഞങ്ങളെ ക്ഷണിയ്ക്കുകയും ചെയ്തു.x kകരയിലേക്കു രക്ഷപെട്ടു കഴിഞ്ഞപ്പോള്‍ അതു മെലിത്താ ദ്വീപാണെന്നു ഞങ്ങള്‍ക്കു മനസ്സിലായി.xi,ചിലര്‍ മരക്കഷണങ്ങളും കപ്പലിന്‍റെ തകര്‍ന്ന ഭാഗങ്ങളും ഉപയോഗിച്ച് കരയിലേക്ക് നീന്തി. അങ്ങനെ എല്ലാവരും കരയ്ക്കടുത്തു. ആരും മരണമടഞ്ഞില്ല.U#+പക്ഷേ ശതാധിപന്‍ പെൌലൊസിനെ കൊല്ലാതിരിക്കാന്‍ ആഗ്രഹിച്ചു. അതിനാല്‍ അയാള്‍ മറ്റു തടവുകാരെ വധിക്കാന്‍ അനുവദിച്ചില്ല. നീന്തലറിയാവുന്നവര്‍ ആദ്യം വെള്ളത്തില്‍ ചാടി നീന്തി കരയിലേക്കു പോകുവാന്‍ യൂലിയൊസ് ജനങ്ങളോടു പറഞ്ഞു.pY*തടവുകാര്‍ ആരും നീന്തി രക്ഷപ്പെടാതിരിക്കാന്‍ ഭടന്മാര്‍ അവരെ കൊല്ലാന്‍ തീരുമാനിച്ചു.)പക്ഷേ കപ്പലൊരു മണല്‍ത്തിട്ടയില്‍ ഇടിച്ചു. കപ്പലിന്‍റെ മുന്‍ഭാഗം അതില്‍ ഉറച്ചു. കപ്പലിന് അനങ്ങാന്‍ കഴിഞ്ഞില്ല. അപ്പോള്‍ വലിയ തിരമാലകള്‍ വന്ന് കപ്പലിന്‍റെ പിന്‍ഭാഗത്തെ കഷണങ്ങളായി തകര്‍ത്തു.(നങ്കൂരത്തെ താങ്ങി നിര്‍ത്തിയിരുന്ന കയറുകള്‍ അവര്‍ മുറിയ്ക്കുകയും ചെയ്തു. എന്നിട്ടവര്‍ മുന്നിലത്തെ പായ നിവര്‍ത്തി തീരത്തേക്ക് കപ്പല്‍ ഓടിച്ചു. 'നേരം പുലര്‍ന്നപ്പോള്‍ അവര്‍ കര കണ്ടു. പക്ഷേ അത് ഏതു സ്ഥലമാണെന്ന് അവര്‍ക്ക് മനസ്സിലായില്ല. അവര്‍ ഒരു ഉള്‍ക്കടലും തീരവും കണ്ടു. കഴിയുമെങ്കില്‍ കപ്പല്‍ തീരത്തടുപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു.F &ആവശ്യമുള്ളത്ര ഞങ്ങള്‍ തിന്നു. എന്നിട്ട് മിച്ചമുള്ള ധാന്യം കടലിലേക്കെറിഞ്ഞ് അവര്‍ കപ്പലിന്‍റെ ഭാരം കുറച്ചു തുടങ്ങി.: m%ഞങ്ങളെല്ലാവരും കൂടി ഇരുന്നൂറ്റി എഴുപത്തിയാറു പേരുണ്ടായിരുന്നു.$ A$എല്ലാവരും സന്തുഷ്ടരായി. അവരെല്ലാം ആഹാരം കഴിച്ചു തുടങ്ങി.I  #അവനിതു പറഞ്ഞതിനു ശേഷം ഏതാനും അപ്പമെടുത്ത് അതിനു ദൈവത്തോടു നന്ദി പറഞ്ഞു. അവന്‍ ഒരു കഷണം മുറിച്ചെടുത്ത് തിന്നു തുടങ്ങി.% C"ഇപ്പോഴെന്തെങ്കിലും കഴിയ്ക്കുവാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങള്‍ക്കു ജീവന്‍ നിലനിര്‍ത്തണമല്ലോ. ആരുടെയും ഒരു മുടി പോലും നഷ്ടപ്പെടുകയില്ല.=s!നേരം വെളുക്കുംമുന്പ് എന്തെങ്കിലും ആഹാരം കഴിയ്ക്കാന്‍ പെൌലൊസ് ജനങ്ങളെ നിര്‍ബന്ധിച്ചു. അവന്‍ പറഞ്ഞു, “കഴിഞ്ഞ രണ്ടാഴ്ചകളായി നിങ്ങള്‍ ആകാംക്ഷാഭരിതരായിട്ട് ഇരിക്കുകയായിരുന്നു. നിങ്ങളൊന്നും കഴിച്ചിട്ടുമില്ല.|q അതുകൊണ്ട് ഭടന്മാര്‍ കയറുകള്‍ മുറിയ്ക്കുകയും രക്ഷാവഞ്ചി വെള്ളത്തിലേക്ക് ഇടുകയും ചെയ്തു.^5എന്നാല്‍ പെൌലൊസ് ശതാധിപനോടും മറ്റു ഭടന്മാരോടും പറഞ്ഞു, ഇവര്‍ കപ്പലില്‍ തങ്ങിയില്ലെങ്കില്‍ നിങ്ങളുടെ ജീവനും രക്ഷപെടുകയില്ല. ഏതാനും ജോലിക്കാര്‍ കപ്പല്‍ വിട്ടു പോകാനൊരുങ്ങി. അവര്‍ രക്ഷാവഞ്ചി വെള്ളത്തിലിറക്കി. അവര്‍ കൂടുതല്‍ നങ്കൂരങ്ങള്‍ കപ്പലിന്‍റെ മുകള്‍ഭാഗത്തുനുന്നും വെള്ളത്തിലേക്ക് ഇടുകയാണെന്ന് ഭാവിച്ചു.Pഞ ങ്ങള്‍ പാറകളിന്മേല്‍ ചെന്നിടിക്കുമെന്ന് ജോലിക്കാര്‍ കരുതി. അതിനാലവര്‍ നാലു നങ്കൂരങ്ങള്‍ വെള്ളത്തിലേക്കിട്ടു. എന്നിട്ടവര്‍ പകല്‍ വെളിച്ചത്തിനായി പ്രാര്‍ത്ഥിച്ചു.fEഅവര്‍ ഒരറ്റത്തു ഭാരം കെട്ടിയ ഒരു കയര്‍ കടലിലേക്കിട്ടു. അവിടെ നൂറ്റിയിരുപതടി ആഴത്തില്‍ വെള്ളമുണ്ടായിരുന്നു എന്നവര്‍ കണ്ടു. അവര്‍ അല്പം കൂടി മുന്പോട്ടേക്കു ചെന്ന് കയര്‍ വീണ്ടും എറിഞ്ഞു. അപ്പോള്‍ തൊണ്ണൂറു അടിയായിരുന്നു ആഴം.Z-പതിനാലാം രാത്രിയില്‍ ഞങ്ങള്‍ അദ്രിയ കടലിലൂടെ സഞ്ചരിക്കുകയായിരുന്നു. ഞങ്ങള്‍ കരയോടടുത്തുവെന്ന് കപ്പല്‍ ജോലിക്കാര്‍ കരുതി.  എന്നാല്‍ നമ്മള്‍ ഒരു ദ്വീപില്‍ ചെന്നിടിക്കും.”b=അതുകൊണ്ട് കൂട്ടരേ, സന്തോഷിക്കുവിന്‍! ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. അവന്‍റെ ദൂതന്‍ എന്നോടു പറഞ്ഞതുപോലെയെല്ലാം സംഭവിക്കും.?wദൈവത്തിന്‍റെ ദൂതന്‍ പറഞ്ഞു, ‘പെൌലൊസെ ഭയപ്പെടേണ്ട! നീ കൈസറിനു മുന്പില്‍ നില്‍ക്കും. ദൈവം നിനക്ക് ഈ വാഗ്ദാനം തന്നിട്ടുമുണ്ട്. നിന്നോടൊപ്പം കപ്പലില്‍ വരുന്നവരുടെയെല്ലാം ജീവന്‍ അവന്‍ നിനക്കുവേണ്ടി രക്ഷിക്കും.’k~Oകഴിഞ്ഞ രാത്രി ദൈവത്തില്‍ നിന്നൊരു ദൂതന്‍ എന്‍റെയടുത്തേക്കു വന്നു. ഞാന്‍ നമസ്കരിക്കുന്ന ദൈവത്തില്‍ നിന്ന് ഞാന്‍ അവന്‍റേതാകുന്നു!{}oഎന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, സന്തുഷ്ടരായി ഇരിക്കുവിന്‍. നിങ്ങളിലാര്‍ക്കും മരിക്കേണ്ടിവരില്ല. പക്ഷേ കപ്പല്‍ നമുക്കു നഷ്ടപ്പെടും.}|sവളരെ നേരത്തേക്ക് അവര്‍ ഒന്നും കഴിച്ചില്ല. ഒരു ദിവസം പെൌലൊസ് അവരുടെ മുന്പില്‍ എഴുന്നേറ്റു നിന്നു പറഞ്ഞു, “കൂട്ടരേ, ക്രേത്തില്‍നിന്നും പുറപ്പെടരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. നിങ്ങളത് ചെവിക്കൊള്ളണമായിരുന്നു. എങ്കില്‍ നിങ്ങള്‍ക്ക് ഈ കുഴപ്പങ്ങളും നഷ്ടങ്ങളും ഉണ്ടാ കുമായിരുന്നില്ല.K{പല ദിവസങ്ങളോളം തങ്ങള്‍ക്കു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാന്‍ കഴിഞ്ഞില്ല. കൊടുങ്കാറ്റ് അത്ര ഭീകരമായിരുന്നു. ജീവനോടെ ഇരിക്കാമെന്ന എല്ലാ പ്രതീക്ഷകളും ഞങ്ങള്‍ക്കു നഷ്ടപ്പെട്ടു. മരിക്കേണ്ടിവരുമെന്ന് ഞങ്ങള്‍ കരുതി.(zIപിറ്റേന്ന് അവര്‍ കപ്പലിലെ ഉപകരണങ്ങള്‍ പുറത്തേക്കെറിഞ്ഞു.{yoപിറ്റേന്ന് കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ അവര്‍ ചില സാധനങ്ങളെടുത്ത് പുറത്തേക്കെറിഞ്ഞു.{xoരക്ഷാവഞ്ചി കപ്പലിലേക്കെടുത്തതിനു ശേഷം ആളുകള്‍ കയറുകൊണ്ടു കപ്പല്‍ വലിച്ചു കെട്ടി സുരക്ഷിതമാക്കി. സുവര്‍ത്തീസിലെ മണല്‍ത്തിട്ടയില്‍ കപ്പല്‍ ഉറയ്ക്കുമെന്ന് അവര്‍ ഭയന്നു. അതിനാലവര്‍ പായ താഴ്ത്തിക്കെട്ടി കപ്പലിനെ സ്വതന്ത്യമാക്കി.nwUഞങ്ങള്‍ ക്ലെൌദ എന്നൊരു ദ്വീപിന്‍റെ അരികു പറ്റി സഞ്ചരിച്ചു. അപ്പോള്‍ രക്ഷാവഞ്ചി കപ്പലിലേക്കെടുക്കുവാന്‍ ഞങ്ങള്‍ വളരെ പണിപ്പെട്ടു.=vsആ കാറ്റ് കപ്പലിനെ ദൂരേക്കു എടുത്തുകൊണ്ടു പോയി. കപ്പലിന് കാറ്റിനെതിരെ സഞ്ചരിക്കാനായില്ല. അതിനാല്‍ ഞങ്ങള്‍ ആ ശ്രമം നിര്‍ത്തിയിട്ട് കാറ്റിനൊപ്പിച്ചു സഞ്ചരിച്ചു.*uMഎന്നാല്‍ അപ്പോള്‍ തന്നെ ദ്വീപു മുറിച്ചുകൊണ്ട് “തെക്കുകിഴക്കന്‍” എന്നു പേരായ അതിശക്തമായ ഒരു കാറ്റും വീശി. C\~}{yvtIpnmjhCeb`(]r[YXV*S_R8PrLIHFE^DZBBe@ =;65 3E1w/,*)c'&%%#" bnYHy rj\  ന്യായപ്രമാണം ഇതെല്ലാമനുശാസിക്കുന്നത് ന്യായപ്രമാണവിധേയരായവരോടാണ്. ഇത് എല്ലാവരെയും ഒഴികഴിവു കണ്ടെത്തുന്നതില്‍നിന്നും തടയുകയും മുഴുവന്‍ ലോകത്തെയും ദൈവവിധിക്കു വിധേയമാക്കുകയും ചെയ്യും..U“അവര്‍ക്ക് ദൈവത്തെ ഭയമോ ബഹുമാനമോ ഇല്ല.” സങ്കീര്‍ത്തങ്ങള്‍ 36:1&Eഅവര്‍ക്ക് ശാന്തിയുടെ മാര്‍ഗ്ഗം അജ്ഞാതമാണ്.” യെശയ്യാവ് 59:7-8(Iചെല്ലുന്നിടത്തെല്ലാം അവര്‍ നാശവും ദുഃഖവും വിതയ്ക്കുന്നു.~+“ദ്രോഹിക്കാനും കൊല്ലാനും അവര്‍ എപ്പോഴും ഒരുക്കമാണ്.,}Q“അവരുടെ നാവ് നിറയെ ശാപവും വെറുപ്പും ആണ്.” സങ്കീത്തനങ്ങള്‍ 10:7| “അവരുടെ കണ്ഠം ഒരു തുറന്ന ശവക്കല്ലറപോലെ. അവര്‍ തങ്ങളുടെ നാവ് അസത്യവാദത്തിനുപയോഗപ്പെടുത്തുന്നു.” സങ്കീര്‍ത്തനങ്ങള്‍ 5:9 “അവര്‍ പറയുന്ന കാര്യങ്ങള്‍ സര്‍പ്പവിഷം പോലെ.” സങ്കീര്‍ത്തനങ്ങള്‍ 140:3#{? എല്ലാവരും വ്യതിചലിച്ചവരും വിലകെട്ടവരുമായി. നന്മ ചെയ്യുന്നവരായി ആരുമില്ല. ആരും.” സങ്കീര്‍ത്തനങ്ങള്‍ 14:1-3z# കാര്യം ഗ്രഹിക്കുന്നവരായി ആരുമില്ല. ദൈവത്തെ കാണാന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവരും ആരുമില്ല.Hy  തിരുവെഴുത്തുകളില്‍ പറയുന്നതുപോലെ, “പാപമില്ലാത്തവരായി ആരുമില്ല, ആരും! x9 അതുകൊണ്ട് യെഹൂദരായ നാം മറ്റുളളവരെക്കാള്‍ മേന്മയുളളവരാണോ? അല്ല. യെഹൂദരും ജാതികളും തുല്യരാണെന്നു ഞാന്‍ നേരത്തെ തന്നെ പറഞ്ഞു. എല്ലാവരും പാപികള്‍ തന്നെ.wwg‘“നന്മ നേടാന്‍വേണ്ടി നമുക്കു പാപം ചെയ്യാം” എന്നു പറയുന്നതുപോലെയാണിത്. ഇത്തരം കാര്യങ്ങളാണ് നാം പഠിപ്പിക്കുന്നതെന്ന് ധാരാളംപേര്‍ നമ്മെ വിമര്‍ശിച്ചു പറയുന്നുണ്ട്. ഇങ്ങനെ പറയുന്നവര്‍ തെറ്റുകാര്‍ മാത്രമല്ല, അവര്‍ വിധിക്കപ്പെടണം.Pvഒരുവന്‍ പറഞ്ഞേക്കാം “എന്‍റെ കാപട്യം ദൈവത്തിന്‍റെ സത്യത്തെ വെളിവാക്കുന്നതിനാല്‍ ഞാന്‍ അസത്യം പറയുന്പോള്‍ അത് ദൈവത്തിന് കൂടുതല്‍ മഹത്വം പ്രദാനം ചെയ്യുന്നു. അപ്പോള്‍ പിന്നെ എന്നെ ഒരു പാപിയെന്നു എന്തിനു വിധിക്കണം?” uഇല്ല. ദൈവത്തിനു നമ്മെ ശിക്ഷിക്കാന്‍ സാധിക്കില്ലെങ്കില്‍ അവന് ലോകത്തെ വിധിക്കാനും സാധിക്കില്ല.tനാം തെറ്റു ചെയ്യുന്പോള്‍ അത് ദൈവത്തിന്‍റെ നീതിയെ കൂടുതല്‍ വെളിപ്പെടുത്തുന്നു. അതിനാല്‍ ദൈവം നമ്മെ ശിക്ഷിക്കുന്പോള്‍ അവന്‍ അന്യായമാണ് ചെയ്യുന്നതെന്ന് പറയാന്‍ നമുക്കു സാധിക്കുമോ? (ചിലര്‍ക്ക് തോന്നിയേക്കാവുന്ന ഒരാശയം പറഞ്ഞുവെന്നേയുളളൂ.)|sqഇല്ല. എല്ലാവരും നുണയന്മാരായാലും, ദൈവം കേവലം സത്യമായി തുടര്‍ന്നുകൊണ്ടേയിരിക്കും. എഴുതപ്പെട്ടിരിക്കുന്നപോലെ, “നിന്‍റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുകയും വിധിക്കപ്പെടുന്പോള്‍ നീ വിജയിക്കുകയും ചെയ്യട്ടെ.” സങ്കിര്‍ത്തനങ്ങള്‍ 51:4mrSചില യെഹൂദര്‍ ദൈവത്തോടു വിശ്വസ്തത കാട്ടിയില്ല എന്നതു സത്യം തന്നെ. പക്ഷെ, അത് വാഗ്ദാനപാലനത്തില്‍നിന്നും ദൈവത്തെ മാറ്റി നിര്‍ത്തുമോ?qwഉണ്ട്, യെഹൂദര്‍ക്ക് പല ആനുകൂല്യങ്ങളുമുണ്ട്. ഏറ്റവും പ്രധാനം ഇതാണ്: ദൈവം അവന്‍റെ ഉപദേശങ്ങള്‍ യെഹൂദരെ വിശ്വസിച്ചാണ് ഏല്പിച്ചിരിക്കുന്നത്.9p mമറ്റുളളവര്‍ക്ക് ഇല്ലാത്തതായി യെഹൂദര്‍ക്ക് എന്തു മേന്മയാണുളളത്? പരിച്ഛേദിതരായി എന്നതിന് എന്തു ശ്രേഷ്ഠതയുണ്ട്?6oeആന്തരികമായും യെഹൂദനാകുന്നതോടുകൂടി മാത്രമാണ് ഒരുവന്‍ യഥാര്‍ത്ഥ യെഹൂദനാകുന്നത്. ഹൃദയത്തില്‍ ആണ് ശരിയായ പരിച്ഛേദന നടക്കേണ്ടത്. അത് എഴുതപ്പെട്ട ന്യായപ്രമാണത്തിനൊത്തല്ല, ആത്മാവിലൂടെയാണ് നടക്കുക. ആത്മാവിലൂടെ ഹൃദയത്തില്‍ പരിച്ഛേദന ഏറ്റവന് മനുഷ്യരില്‍നിന്നല്ല ദൈവത്തില്‍ നിന്നുമാണ് പ്രശംസ ലഭിക്കുക.8niശരീരംകൊണ്ടു മാത്രം യെഹൂദനായവന്‍ യഥാര്‍ത്ഥത്തില്‍ ഒരു യെഹൂദനല്ല. ബാഹ്യമായി മാത്രമുളളതല്ല യഥാര്‍ത്ഥ പരിച്ഛേദന.m!അഗ്രചര്‍മ്മിയായവന്‍ ന്യായപ്രമാണം അനുസരിക്കുന്നുവെങ്കില്‍, ന്യായപ്രമാണവും പരിച്ഛേദനയും ഉളള ന്യായപ്രമാണ ലംഘിയായ നിന്നെ അവന്‍ കുറ്റം വിധിക്കും.tlaപക്ഷേ പരിച്ഛേദന ചെയ്തിട്ടില്ലാത്ത ജാതികള്‍ ന്യായപ്രമാണം അനുശാസിക്കുന്നത് ചെയ്താല്‍ അവര്‍ യഥാര്‍ത്ഥത്തിലും പരിച്ഛേദന ചെയ്തവരാകും.,kQനിങ്ങള്‍ ന്യായപ്രമാണം അനുസരിക്കുന്നുവെങ്കില്‍ പരിച്ഛേദന ഗുണമുണ്ട്; മറിച്ച് നിങ്ങള്‍ ന്യായപ്രമാണം ലംഘിക്കുന്നുവെങ്കില്‍ ആ പരിച്ഛേദന അഗ്രചര്‍മ്മമാകും.j#തിരുവെഴുത്തുകളില്‍ എഴുതിയിട്ടുണ്ട്: “നിങ്ങള്‍ യെഹൂദര്‍ മൂലം ജാതികളാല്‍ ദൈവം അവമതിക്കപ്പെടുന്നു.qi[ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ പ്രശംസിക്കുകയും ആ ന്യായപ്രമാണം ലംഘിക്കുകയും ചെയ്തുകൊണ്ട് നിങ്ങള്‍ ദൈവത്തിനു അപമാനം വരുത്തുന്നു. hവ്യഭിചരിക്കരുതെന്നു അന്യരെ ഉപദേശിക്കുന്ന നിങ്ങള്‍ തന്നെ ആ പാപം ചെയ്യുന്നു. വിഗ്രഹങ്ങളെ വെറുക്കുന്ന നിങ്ങള്‍ ക്ഷേത്രങ്ങള്‍ കൊളളയടിക്കുന്നു.gമറ്റുളളവരെ പഠിപ്പിക്കുന്ന നിങ്ങള്‍ക്ക് എന്തുകൊണ്ട് സ്വയം പഠിച്ചുകൂടാ? മോഷ്ടിക്കരുതെന്നു മറ്റുളളവരോട് പറയുന്ന നിങ്ങള്‍ സ്വയം മോഷ്ടിക്കുന്നു.2f]ഭോഷന്മാര്‍ക്കും, എന്താണ് ശരിയെന്നു എടുത്തുകാട്ടാന്‍ നിങ്ങള്‍ക്കാകുമെന്നു നിങ്ങള്‍ കരുതുന്നു. പക്വതയില്ലാത്തവര്‍ക്കു നിങ്ങള്‍ അദ്ധ്യാപകനാണെന്നു സ്വയം വിചാരിക്കുകയും ന്യായപ്രമാണം അറിയുന്നതുകൊണ്ട് എല്ലാം അറിയുന്നുവെന്നും സത്യം പൂര്‍ണ്ണമായും തനിക്കു വെളിപ്പെ ട്ടുവെന്നും നിങ്ങള്‍ കരുതുന്നു.5ecവഴിയറിയാത്തവര്‍ക്ക് ഒരു വഴികാട്ടിയാണെന്നു നിങ്ങള്‍ സ്വയം കരുതുന്നു. പാപത്തിന്‍റെ ഇരുട്ടില്‍ അകപ്പെട്ടവര്‍ക്ക് വെളിച്ചമാണെന്നും നിങ്ങള്‍ വിചാരിക്കുന്നു.Jd നിങ്ങള്‍ എന്തു ചെയ്യണമെന്നാണ് ദൈവം ആവശ്യപ്പെടുന്നത് എന്നു നിങ്ങള്‍ക്കറിയാം. ന്യായപ്രമാണം നിര്‍ദ്ദേശിച്ചിട്ടുളളതിന്‍ പ്രകാരം പ്രധാനവസ്തുതകള്‍ നിങ്ങള്‍ക്കറിയാം.@cyനിങ്ങളുടെ കാര്യം എങ്ങനെ? നിങ്ങള്‍ ഒരു യെഹൂദനാണെന്നു പറയുന്നു. നിങ്ങള്‍ ന്യായപ്രമാണത്തില്‍ വിശ്വസിക്കുന്നവരും ദൈവത്തോടടുത്തവരെന്നും നിങ്ങള്‍ പ്രശംസിക്കുന്നു.Fbമനുഷ്യമനസ്സിലെ രഹസ്യങ്ങളെ ദൈവം വിചാരണചെയ്യുന്ന ആ ദിവസം ഇതെല്ലാം നടക്കും. ഞാന്‍ മനുഷ്യരെ അറിയിക്കുന്ന സുവിശേഷമനുസരിച്ച് ദൈവം ക്രിസ്തുയേശു വഴി മനുഷ്യരെ വിധിക്കും.Ta!തങ്ങളുടെ ഹൃദയങ്ങളില്‍ നന്മതിന്മകളെ അവര്‍ വിവേചിച്ചറിയുന്നത് ന്യായപ്രമാണത്തിനു അനുസൃതമായ മട്ടില്‍ തന്നെയാണ്. തെറ്റും ശരിയും അവര്‍ക്ക് അനുഭവവേദ്യമാകുന്നവിധം അവര്‍ പ്രകടിപ്പിക്കുന്നു. ചിലപ്പോള്‍ തങ്ങളുടെ പ്രവൃത്തികള്‍ തെറ്റാണെന്ന് അവരുടെ മനസ്സ് മന്ത്രിക്കുകയും അങ്ങനെ അവര്‍ക്ക് കുറ്റബോധം ഉളവാകുകയും ചെയ്യുന്നു. മറ്റുചിലപ്പോള്‍ അവരുടെ മനസ്സ് തങ്ങളുടെ ചെയ്തികളെ ശരിവയ്ക്കുകയും അങ്ങനെ അവരെ കുറ്റബോധത്തില്‍നിന്നും വിമുക്തരാക്കുകയും ചെയ്യുന്നു.`'ജാതികള്‍ക്ക് ആ ന്യായപ്രമാണമില്ല. പക്ഷേ അവര്‍ സ്വാഭാവികമായി ന്യായപ്രമാണം ആവശ്യപ്പെടുന്പോലെ പ്രവര്‍ത്തിക്കുന്പോള്‍ അവര്‍ക്കു ന്യായപ്രമാണം ഇല്ലെങ്കിലും, അവര്‍ തന്നെയാകും അവരുടെ ന്യായപ്രമാണം.@_y ന്യായപ്രമാണത്തെപ്പറ്റിയുളള കേട്ടറിവ് ആര്‍ക്കും നീതീകരിക്കപ്പെടുവാന്‍ സഹായമാവുകയില്ല. ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങളെല്ലാം അനുസരിക്കുമെങ്കില്‍ അത് ദൈവമുന്പാകെ നീതീകരിക്കപ്പെടുവാന്‍ സഹായിക്കും.W^' ന്യായപ്രമാണം ഉളളവരും അതില്ലാത്തവരും പാപം ചെയ്യുന്പോള്‍ സമന്മാരുമാകുന്നു. ന്യായപ്രമാണമില്ലാത്തതിനാല്‍ പാപം ചെയ്യുന്നവര്‍ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്യുന്നവര്‍ ന്യായപ്രമാണം കൊണ്ട് വിധിക്കപ്പെടും. ] ദൈവം എല്ലാവരെയും പക്ഷപാതരഹിതമായി വിധിക്കുന്നു.a\; സല്‍പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന യെഹൂദരും അല്ലാത്തവരുമായ എല്ലാവര്‍ക്കും അവന്‍ മഹത്വവും ബഹുമാനവും സമാധാനവും സമ്മാനിക്കും.[y ദുഷ്ടത ചെയ്യുന്ന യെഹൂദരും ജാതികളുമായ എല്ലാവര്‍ക്കും ദൈവം പ്രശ്നങ്ങളും കഷ്ടതകളും നല്‍കും.Z}മറ്റു ചിലര്‍ സ്വാര്‍ത്ഥമതികളും സത്യാന്വേഷണത്തില്‍ വിമുഖരുമാണ്. അവര്‍ ദുഷ്ടതയെ പിന്തുടരും. ദൈവം തന്‍റെ ശിക്ഷയും കോപവും അവര്‍ക്കു നല്‍കും.}Ysദൈവമഹത്വത്തിനും കീര്‍ത്തിക്കും നിത്യജീവനും വേണ്ടി ചിലര്‍ ജീവിക്കും. എപ്പോഴും സല്‍പ്രവൃത്തികള്‍ നിറഞ്ഞ ജീവിതത്തിനായി അവര്‍ നിര്‍ബന്ധം പിടിക്കും. ദൈവം അവര്‍ക്കു നിത്യജീവന്‍ നല്‍കും.IX ഓരോ വ്യക്തിക്കും താന്‍ ചെയ്തവയ്ക്കുളള പ്രതിഫലമോ ശിക്ഷയോ ദൈവം നല്‍കും.W1പക്ഷേ, നിങ്ങള്‍ കഠിനഹൃദയരും ദുശ്ശാഠ്യക്കാരുമാണ്. പശ്ചാത്താപത്തിനു വിധേയരാകാന്‍ മടിക്കുന്നതുകൊണ്ട് നിങ്ങള്‍ നിങ്ങള്‍ക്കു ശിക്ഷ വീണ്ടും പെരുപ്പിക്കുന്നു. ദൈവം തന്‍റെ കോപം വെളിവാക്കുന്ന ദിവസം ആ ശിക്ഷ നിങ്ങള്‍ക്കു കിട്ടുകയും ചെയ്യും. ആ ദിവസം മനുഷ്യര്‍ ദൈവത്തിന്‍റെ ശരിയായ ന്യായവിധി കാണും.V1ദൈവം നിങ്ങളോടു വളരെ കരുണയുളളവനാണ്. അവന്‍ നിങ്ങളുടെ നേര്‍ക്ക് ക്ഷമ കാണിക്കുന്നു. നിങ്ങളുടെ മാറ്റത്തിനു വേണ്ടി അവന്‍ കാത്തിരിക്കുന്നു. പക്ഷെ, നിങ്ങള്‍ അവന്‍റെ കാരുണ്യത്തെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നില്ല. നിങ്ങളുടെ മാനസാന്തരത്തിനു കാത്തിരിക്കാന്‍ തക്കവണ്ണം അത്രമേല്‍ കരുണാമയനാണ് ദൈവം എന്ന് ഒരുപക്ഷേ നിങ്ങള്‍ക്കറിവില്ലായിരിക്കും.BU}പാപികളെ വിധിക്കുകയും, അതേ പാപം ചെയ്യുകയും ദൈവനീതിയെക്കുറിച്ച് അറിയുകയും ചെയ്യുന്ന നിങ്ങള്‍ ദൈവത്തിന്‍റെ ന്യായവിധിയില്‍നിന്ന് രക്ഷപ്പെടുമെന്ന് കരുതുന്നുണ്ടോ?#T?അത്തരം തെറ്റു ചെയ്യുന്നവരില്‍ ദൈവത്തിന്‍റെ വിധിന്യായം പ്രവര്‍ത്തിക്കുന്നത് ശരിയാണെന്ന് നമുക്കറിയാം.GS മറ്റുളളവരെ വിധിക്കരുത്, കാരണം നിങ്ങളും പാപം കൊണ്ട് അപരാധികളാണ്. മറ്റുളളവരെ വിധിക്കുന്പോള്‍ അവര്‍ ചെയ്യുന്ന അതേ തെറ്റുകള്‍ നങ്ങളും ചെയ്യുന്നു. അതുകൊണ്ട് നിങ്ങള്‍ അവരെ വിധിക്കുന്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിങ്ങളുടെ തെറ്റിനെത്തന്നെയാണ് വിധിക്കുന്നത്.nR W അവര്‍ക്ക് ദൈവനീതി അറിയാം. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണെന്ന ദൈവകല്പന അവര്‍ക്കറിയാം. എന്നിട്ടും അവര്‍ തങ്ങളുടെ ദുഷ്ടകൃത്യങ്ങള്‍ തുടരുക മാത്രമല്ല ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ ശരിവയ്ക്കുകയും ചെയ്യുന്നു.Q }അവര്‍ ഭോഷന്മാര്‍, തങ്ങളുടെ പ്രതിജ്ഞ പാലിക്കാത്തവര്‍, അന്യരോട് ദയയോ കാരുണ്യമോ ഇല്ലാത്തവര്‍. P അവര്‍ പരദൂഷണവും കുശുകുശുപ്പും നടത്തി. അവര്‍ ദൈവവിരോധികളും ധിക്കാരികളും ദുരഭിമാനികളും ആത്മപ്രശംസ നടത്തുന്നവരുമായി ദുഷ്ടത ചെയ്യാനുളള വഴികള്‍ കണ്ടെത്തി. മാതാപിതാക്കളെ അനുസരിക്കാത്തവരായി.?O yഅവര്‍ എല്ലാതരത്തിലുമുളള തിന്മയും ദുഷ്ടതയും സ്വാര്‍ത്ഥതയും ദ്വേഷവും ഉളളവരായിത്തീര്‍ന്നു. അവരില്‍ അസൂയയും കൊലപാതകവും കലഹവും വഞ്ചനയും വിദ്വേഷവും നിറഞ്ഞുനിന്നു.2N _ദൈവത്തെക്കുറിച്ച് സത്യസന്ധമായ അറിവുണ്ടായരിക്കണമെന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് അവര്‍ ചിന്തിച്ചില്ല. അതുകൊണ്ട് ദൈവം അവരെ തളളുകയും അവരുടേതായ വ്യര്‍ത്ഥചിന്തകളില്‍ മുഴുകാന്‍ കൈവെടിയുകയും ചെയ്തു. അങ്ങനെ അവര്‍ ചെയ്യരുതാത്ത കാര്യങ്ങള്‍ ചെയ്തു.MM ഇതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുളള നൈസര്‍ഗ്ഗീക ബന്ധമുപേക്ഷിച്ച് എപ്പോഴും അവര്‍ കാമാഗ്നിയില്‍ എരിഞ്ഞ് പരസ്പരാസക്തി പുലര്‍ത്തി. പുരുഷന്മാര്‍ പരസ്പരം ലജ്ജാകരമായ വേഴ്ചകളില്‍ ഏര്‍പ്പെട്ടു. അവരുടെ ദുഷ്പ്രവൃത്തികള്‍ക്കുളള ശിക്ഷ സ്വയം ഏറ്റുവാങ്ങുകയും ചെയ്തു.%L Eഇക്കാരണത്താല്‍ ദൈവം അവരെ ഉപേക്ഷിക്കുകയും, അവര്‍ അനുവര്‍ത്തിക്കാനാഗ്രഹിച്ച ലജ്ജാകരമയ വികാരങ്ങളിലേക്ക് വിട്ടൊഴിയുകയും അവരുടെ സ്ത്രീകള്‍ പുരുഷന്മാരുമായി പ്രകൃത്യാനുസരണമായുളള ലൈംഗികവേഴ്ച മതിയാക്കി മറ്റു സ്ത്രീകളുമായി ലൈംഗികബന്ധം സ്ഥാപിച്ചു.K 5അവര്‍ ദൈവത്തെക്കുറിച്ചുളള സത്യം അസത്യത്തിനു കൈമാറ്റം ചെയ്തു. അവര്‍ സൃഷ്ടിക്കപ്പെട്ടതിനെ നമസ്കരിക്കുകയും സേവിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ സൃഷ്ടാവായ ദൈവത്തെ നമസ്കരി ക്കുകയോ സേവിക്കുകയോ ചെയ്തില്ല. എന്നെന്നും ദൈവം വാഴ്ത്തപ്പെടട്ടെ! ആമേന്‍..J Wജനങ്ങളിലാകമാനം തിന്മയാണ്, തിന്മ ചെയ്യാന്‍ മാത്രമാണവരുടെ ആഗ്രഹം. അതുകൊണ്ട് ദൈവം അവരെ ഉപേക്ഷിക്കുകയും അവരുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളിലൂടെ പോകാന്‍ വിടുകയും ചെയ്തു. അങ്ങനെ അവര്‍ സ്വന്തം ശരീരങ്ങളെ ലൈംഗികപാപങ്ങള്‍ ചെയ്തുകൊണ്ട് അധഃപതിപ്പിക്കുകയും ചെയ്തു.9I mഅനശ്വരമായ ദൈവത്തിന്‍റെ മഹത്വം അവര്‍ കൈവെടിഞ്ഞിരിക്കുന്നു. ഭൂവാസികളുടെയിടയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങളെ നമസ്ക്കരിക്കാന്‍ ആ മഹത്വത്തെ അവര്‍ കൈമാറ്റം ചെയ്തു. പക്ഷികളെയും നാല്‍ക്കാലികളെയും ഇഴജന്തുക്കളെയും പോലുളളവയ്ക്കായി ദൈവമഹത്വം വില്‍ക്കപ്പെട്ടു.YH -അവര്‍ ബുദ്ധിമാന്മാരാണെന്നു അവകാശപ്പെടുന്നെങ്കിലും മൂഢന്മാരായിരിക്കുന്നു.G മനുഷ്യര്‍ക്ക് ദൈവത്തെ അറിയാമെങ്കിലും അവര്‍ ദൈവത്തിനു മഹത്വം കൊടുക്കുകയോ അവനോട് നന്ദിപറയുകയോ ചെയ്തില്ല. അവരുടെ ചിന്ത നിഷ്പ്രയോജനമായി. പാപാന്ധത അവരുടെ മൂഢമനസുകളില്‍ നിറഞ്ഞിരിക്കുന്നു.0F [നിത്യമായി നിലനില്‍ക്കുന്ന ശക്തിയും ദൈവീകമഹത്വവും തുടങ്ങി അദൃശ്യഗുണങ്ങളും ദൈവീകമായ സകലതും ദൈവത്തിനുണ്ട്. പക്ഷേ, ലോകാരംഭം മുതല്‍ക്കേ അത്തരം കാര്യങ്ങള്‍ മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു. ദൈവം സൃഷ്ടിച്ച എല്ലാറ്റിനും ഇക്കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തങ്ങള്‍ ചെയ്യുന്ന തെറ്റുകളില്‍നിന്ന് ജനങ്ങള്‍ക്ക് ഒഴികഴിവില്ല.CE ദൈവത്തെപ്പറ്റി അറിയാവുന്നതെല്ലാം അവര്‍ക്ക് വ്യക്തമായിട്ടും അവര്‍ സത്യത്തെ മറച്ചുവയ്ക്കുന്നതിനാല്‍ ദൈവം ക്രോധം പ്രകടിപ്പിക്കുന്നു. ദൈവം, തന്നെ സംബന്ധിച്ചതെല്ലാം അവര്‍ക്കു മനസ്സിലാക്കി കൊടുത്തിരിക്കുന്നു.~D wദൈവകോപം സ്വര്‍ഗ്ഗത്തില്‍നിന്നും വെളിപ്പെടുത്തിയിരിക്കുന്നു. ജനങ്ങള്‍ ദൈവത്തിനെതിരായി അനുവര്‍ത്തിക്കുന്ന എല്ലാ ദുഷ്ടതയിലും വീഴ്ചയിലും ദൈവം കോപിഷ്ഠനാണ്. അവര്‍ക്ക് സത്യം അറിയാമെങ്കിലും അവരുടെ ദുഷ്ടജീവിതം സത്യത്തെ മറയ്ക്കുന്നു.`C ;ദൈവം ജനങ്ങളെ നീതീകരിക്കുന്നതെങ്ങനെയെന്ന് സുവിശേഷത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഈ നീതീകരണത്തിനുളള വഴി ആദിമുതല്‍ അവസാനം വരെ വിശ്വാസത്തില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. തിരുവെഴുത്ത് പറയുന്നതുപോലെ, “വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടവന്‍ എന്നേക്കും ജീവിക്കും.|B sസുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല, എന്തുകൊണ്ടെന്നാല്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആദ്യം യെഹൂദനും പിന്നെ ജാതികള്‍ക്കും രക്ഷിക്കപ്പെടുവാന്‍ ദൈവം ഉപയോഗിക്കുന്ന ശക്തിയാണത്.gA Iഅതുകൊണ്ടാണ് റോമയിലുളള നിങ്ങളോടും സുവിശേഷം പ്രസംഗിക്കുവാന്‍ ഞാനാഗ്രഹിക്കുന്നത്.@ 1എനിക്ക് യവനന്മാരോടും യവനന്മാരല്ലാത്തവരോടും വിജ്ഞാനികളോടും ഭോഷന്മാരോടും എല്ലാവരോടും കടപ്പാടുണ്ട്. ?=~{yy"w%slqLo)mli|i7gfMda_P]\[|XWISPO(MZKGD=AD?:<;::)76521k0.8,*).'s$"  & M_=A5ക്രിസ്തു മരിച്ചു; ക്രിസ്തു മരിച്ചതുപോലെ നാമും മരിച്ചതിനാല്‍ നമ്മളും അവനോടു ചേര്‍ക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ക്രിസ്തു മരണത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റതു പോലെ നമ്മളും അവനോടൊപ്പം ചേരും.j@Mഅതുകൊണ്ട്, സ്നാനത്താല്‍ നാം ക്രിസ്തുവിനോടൊപ്പം സംസ്കരിക്കപ്പെടുകയും അവന്‍റെ മരണത്തില്‍ പങ്കുചേരുകയും ചെയ്തു. നാമേവരും ഉയിര്‍ത്തെഴുന്നേല്‍ക്കുവാനും ഒരു പുതിയ ജീവിതം നയിക്കുകയും തക്കവണ്ണം ക്രിസ്തുവിനോടൊപ്പം നമ്മെയും സംസ്കരിച്ചിരിക്കുന്നു. പിതാവിന്‍റെ മഹത്തായ ശക്തിയാല്‍ ക്രിസ്തു മരണത്തില്‍നിന്നു ഉയിര്‍ത്തപ്പെട്ടതുപോലെ നമ്മുടെ കാര്യത്തിലും ഇത് സംഭവിച്ചു.1ഇല്ല. പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരായ നാം പാപത്തില്‍ എങ്ങനെ ജീവിക്കും?5= eഅതുകൊണ്ട് ദൈവത്തിന്‍റെ കൃപ കൂടുതല്‍ ലഭിക്കാന്‍വേണ്ടി പാപം ചെയ്തുകൊണ്ടിരിക്കണമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?<പാപം നമ്മെ ഭരിക്കാനായി ഒരിക്കല്‍ മരണത്തെ ഉപയോഗിച്ചു. പക്ഷെ, തന്‍റെ മുന്പില്‍ നീതീകരിച്ച് ഭരിക്കാനുളള പ്രസാദത്തിനായി ദൈവം മനുഷ്യര്‍ക്ക് കൂടിയ അളവില്‍ അനുഗ്രഹം നല്‍കി. ഇത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി നിത്യജീവന്‍ പ്രദാനം ചെയ്തു.V;%ന്യായപ്രമാണത്തിന്‍റെ വരവ് മനുഷ്യരെ കൂടുതല്‍ പാപം ചെയ്യാന്‍ പ്രേരിപ്പിച്ചു. പക്ഷെ മനുഷ്യരുടെ പാപഭാരം വര്‍ദ്ധിച്ചപ്പോള്‍ ദൈവം അവര്‍ക്ക് തന്‍റെ കൃപ കൂടിയ അളവില്‍ നല്‍കി.t:aആദാം എന്ന ഒരു മനുഷ്യന്‍ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് അനേകര്‍ പാപികളായിത്തീര്‍ന്നു. എന്നാല്‍ ക്രിസ്തു എന്ന ഒരു മനുഷ്യന്‍ ദൈവത്തെ അനുസരിച്ചതു കൊണ്ട് വളരെപ്പേര്‍ നീതീകരിക്കപ്പെട്ടു.O9ആദാമിന്‍റെ ഒരു അതിക്രമം എല്ലാ മനുഷ്യര്‍ക്കും മരണമെന്ന ശിക്ഷ എത്തിച്ചു. പക്ഷെ, ക്രിസ്തു ചെയ്ത ഒരു നല്ല പ്രവൃത്തിയാല്‍ എല്ലാ മനുഷ്യരെയും ദൈവസന്നിധിയില്‍ നീതീകരിച്ചു. അത് അക്കൂട്ടര്‍ക്ക് നിത്യജീവന്‍ പ്രദാനം ചെയ്തു.?8wഅതിക്രമം പ്രവൃത്തിച്ച ആ ഒരു മനുഷ്യന്‍ കാരണം മരണം എല്ലാവരിലും ഭരണം നടത്തി. ചിലര്‍ ദൈവ കാരുണ്യത്തെയും നീതീകരണത്തിനുളള അവന്‍റെ മഹത്തായ ദാനത്തെയും സ്വീകരിച്ചു. അവര്‍ക്ക് യഥാര്‍ത്ഥ ഭരണവും യേശുക്രിസ്തു എന്ന ഏക മനുഷ്യനിലൂടെ തീര്‍ച്ചയായും ലഭിക്കുകയും ചെയ്യും.l7Qആദാം ഒരിക്കല്‍ പാപം ചെയ്തതിന് കുറ്റക്കാരനെന്നു വിധിക്കപ്പെട്ടു. പക്ഷെ ദൈവത്തിന്‍റെ വരദാനം വ്യത്യസ്തമാണ്. പല അതിക്രമങ്ങള്‍ക്കും ശേഷമാണ് ദൈവത്തിന്‍റെ ദാനം സംഭവിക്കുന്നത്. ഈ ദാനം മനുഷ്യരെ ദൈവത്തിന്‍റെ മുന്പില്‍ നീതീകരിച്ചു.^65പക്ഷെ, ദൈവത്തിന്‍റെ വരദാനം ആദാമിന്‍റെ അതിക്രമം പോലെയല്ല. ആദാമിന്‍റെ അതിക്രമം മൂലമാണ് അനവധിപേര്‍ മരിച്ചത്. പക്ഷെ ജനങ്ങള്‍ക്ക് ദൈവത്തില്‍നിന്ന് ലഭിച്ച കൃപ വളരെ ശ്രേഷ്ഠമാണ്. പലര്‍ക്കും ദൈവത്തിന്‍റെ ദാനമായ ജീവന്‍ ലഭിച്ചത് യേശുക്രിസ്തു എന്ന മനുഷ്യന്‍റെ കൃപയിലൂടെയാണ്.a5;പക്ഷെ ആദാമിന്‍റെ കാലം മുതല്‍ മോശെയുടെ കാലംവരെയുണ്ടായിരുന്ന ജനങ്ങള്‍ക്കും മരിക്കേണ്ടിവന്നു. ദൈവകല്പന അനുസരിക്കാതെ പാപം ചെയ്തതുമൂലം ആദാം മരിച്ചു. പക്ഷെ, ആദാമിനെപ്പോലെയുളള തെറ്റു ചെയ്യാതിരുന്നവര്‍ക്കും മരിക്കേണ്ടി വന്നു. വരാനിരുന്നവന്‍റെ പ്രതിച്ഛായ ആയിരുന്നു ആദാം.4' മോശെയുടെ ന്യായപ്രമാണത്തിനു മുന്പ് ലോകത്തില്‍ പാപമുണ്ടായിരുന്നു. ന്യായപ്രമാണം ഇല്ലായിരുന്നുവെങ്കില്‍ പാപം ചെയ്തതിന്‍റെ പേരില്‍ ദൈവത്തിനു മനുഷ്യരെ കുറ്റക്കാരാക്കാന്‍ കഴിയുകയില്ലായിരുന്നു.c3? ഒരു മനുഷ്യന്‍റെ പ്രവൃത്തിയിലൂടെയാണ് പാപം ലോകത്തിലേക്കു വന്നത്. അതുവഴി മരണവും വന്നു. ഇതുകൊണ്ടാണ് മനുഷ്യരെല്ലാം നിശ്ചയമായും മരിക്കേണ്ടിവരുന്നത്. എല്ലാ മനുഷ്യരും പാപം ചെയ്തു. 2 അതുമാത്രമല്ല നാമപ്പോള്‍ സന്തുഷ്ടരുമാണ്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയാണ് നാം ഇപ്പോള്‍ ദൈവീകമായ ആനന്ദം അനുഭവിക്കുന്നത്. യേശുവിലൂടെത്തന്നെയാണ് നാം ദൈവവുമായി രമ്യതയിലെത്തിയതും.1 നമ്മള്‍ ദൈവത്തിന്‍റെ ശത്രുക്കളായിരിക്കുന്പോള്‍ തന്നെ അവന്‍റെ പുത്രന്‍റെ മരണം മുഖേന ദൈവം നമ്മെ മിത്രങ്ങളാക്കി. അതുകൊണ്ട് നാം തീര്‍ച്ചയായും ദൈവമിത്രങ്ങളാണ്. അവന്‍റെ പുത്രന്‍റെ ജീവന്‍ വഴി അവന്‍ നമ്മെ കൂടുതലായി രക്ഷിക്കുകയും ചെയ്യും.70g നാം ദൈവസന്നിധിയില്‍ നീതീകരിക്കപ്പെട്ടത് ക്രിസ്തുവിന്‍റെ രക്തത്തിലൂടെയാണ്. തീര്‍ച്ചയായും അപ്പോള്‍ നമ്മള്‍ അവനിലൂടെ ദൈവകോപത്തില്‍നിന്നും രക്ഷിക്കപ്പെടും.w/gപക്ഷേ, നാം പാപികളായിരിക്കെയാണ് ക്രിസ്തു നമുക്കായി മരിച്ചത്. ഇതുവഴി നമ്മെയവന്‍ വളരെയധികം സ്നേഹിച്ചിരുന്നുവെന്ന് ദൈവം വെളിപ്പെടുത്തി._.7നീതിമാനായ ഒരുവന്‍റെ രക്ഷയ്ക്കു വേണ്ടി പോലും മരിക്കാനൊരുങ്ങുന്നവര്‍ വളരെ കുറയും. വളരെ നല്ലവനായ ഒരാള്‍ക്കുവേണ്ടിയാണെങ്കില്‍ ചിലപ്പോള്‍ ചിലര്‍ മരിക്കാന്‍ സന്നദ്ധരയേക്കാം.(-Iനാം ബലഹീനരായിരിക്കെ, ക്രിസ്തു നമുക്കു വേണ്ടി മരിച്ചു. നാം ദൈവത്തിനു നിരക്കാത്തവണ്ണം ജീവിച്ചു. പക്ഷേ, തക്കസമയത്ത്, ക്രിസ്തു മനുഷ്യര്‍ക്കു വേണ്ടി മരിച്ചു.V,%ഈ പ്രത്യാശ ഒരിക്കലും നമ്മെ നിരാശപ്പെടുത്തുകയില്ല: അത് ഒരിക്കലും പരാജയപ്പെടുകയുമില്ല. ദൈവം തന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു പകര്‍ന്ന തുകൊണ്ടാണിത്. പരിശുദ്ധാത്മാവിലൂടെയാണ് ദൈവം തന്‍റെ സ്നേഹം നമുക്കു നല്‍കിയത്.U+#നാം ബലശാലികള്‍ ആണെന്നുളളതിന് ഈ ക്ഷമ തെളിവാണ്. അത് നമുക്ക് പ്രത്യാശ തരുന്നു.d*Aപ്രശ്നങ്ങള്‍ നമ്മെ കൂടുതല്‍ ക്ഷമാശീലരാക്കും എന്നറിയാവുന്നതുകൊണ്ട് നമ്മെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും നാം സന്തുഷ്ടരാണ്.,)Qഇപ്പോള്‍ നാം അനുഭവിക്കുന്ന ദൈവത്തിന്‍റെ അനുഗൃഹീതമായ കൃപയിലേക്ക് ക്രിസ്തു നമ്മെ, നമ്മുടെ വിശ്വാസം വഴി, എത്തിച്ചിരിക്കുന്നു. ദൈവീകമഹത്വത്തില്‍ പങ്കാളികളാകാമെന്ന പ്രത്യാശയാല്‍ നാം ഏറെ സന്തുഷ്ടരുമാണ്. ( നമ്മുടെ വിശ്വാസത്താല്‍ നാം നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നാം ദൈവവുമായി രമ്യപ്പെട്ടിരിക്കുന്നു.<'qയേശു നമ്മുടെ പാപം മൂലമാണ് വധിക്കപ്പെട്ടത്. ദൈവസന്നിധിയില്‍ നമ്മെ നീതീകരിക്കാനായി അവന്‍ ഉയിര്‍പ്പി ക്കപ്പെട്ടു.Q&അവ നമുക്കെല്ലാവര്‍ക്കും വേണ്ടിയും കൂടി എഴുതപ്പെട്ടവയാണ്” നമ്മളും വിശ്വസിക്കുന്നതുകൊണ്ട് നമ്മെയും ദൈവം സ്വീകരിക്കും. നമ്മുടെ കര്‍ത്താവായ യേശുവിനെ മരണത്തില്‍നിന്നും ഉയര്‍ത്തിയ ദൈവത്തിലാണ് നാം വിശ്വസിക്കുന്നത്.%%Cഈ വാക്കുകള്‍ അബ്രാഹാമിനുവേണ്ടി മാത്രം എഴുതപ്പെട്ടവയല്ല.($Iഅതുകൊണ്ട് “ദൈവം അബ്രാഹാമിന്‍റെ വിശ്വാസത്തെ സ്വീകരിച്ചു. അതിനാല്‍ അവന്‍ ദൈവമുന്പാകെ നീതീകരിക്കപ്പെട്ടു.k#Oവാഗ്ദാനം നല്‍കിയതെല്ലാം നടത്താന്‍ കഴിവുളളവനാണ് ദൈവമെന്ന് അവനുറപ്പുണ്ടായിരുന്നു.I" ദൈവത്തിന്‍റെ വാഗ്ദാനം ഫലിക്കുമോ എന്ന സംശയം അബ്രാഹാമിന് ഒരിക്ക ലുമുണ്ടായിരുന്നില്ല. അവന്‍റെ ദൈവവിശ്വാസത്തിന് ഒരിളക്കവും സംഭവിച്ചതുമില്ല. അവന്‍ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും ദൈവത്തെ വാഴ്ത്തുകയും ചെയ്തു.!ഏതാണ്ട് നൂറു വയസ്സായ താന്‍ ശാരീരികമായി സന്താനോല്പാദനത്തിനുളള പ്രായം പിന്നിട്ടുവെന്നറിഞ്ഞിട്ടും, സാറാ വന്ധ്യയാണെന്നു മനസ്സിലായിരുന്നിട്ടും ദൈവത്തിലുളള അവന്‍റെ വിശ്വാസം ക്ഷയിച്ചില്ല.u cഅബ്രാഹാമിനു സന്തതികളുണ്ടാകുമെന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷെ അബ്രാഹാം ദൈവത്തെ വിശ്വസിക്കുകയും പ്രത്യാശയോടെ പ്രതീക്ഷിച്ചിരിക്കുകയും ചെയ്തതുകൊണ്ടു മാത്രമാണ് അവന്‍ അനേകം ജനതകളുടെ പിതാവായത്. പണ്ടു ദൈവം പറഞ്ഞിരുന്നു, “നിനക്കു ധാരാളം സന്തതികളുണ്ടാകും എന്ന്.Cതിരുവെഴുത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു: “ഞാന്‍ നിന്നെ പല ജനതകളുടെയും പിതാവാക്കി. ഇത് ദൈവത്തിന്‍റെ മുന്പാകെ സത്യമാണ്. മരിച്ചവരെ ജീവിപ്പിക്കുകയും സംഭവിച്ചു കഴിഞ്ഞിട്ടില്ലാത്തതും എന്നാല്‍ സംഭവിക്കാനിരിക്കുന്നതുമായ കാര്യങ്ങളില്‍ തീരുമാനം കൈക്കൊളളുകയും ചെയ്യുന്ന ദൈവത്തില്‍ അബ്രാഹാം വിശ്വസിച്ചു.  വിശ്വാസമുണ്ടാകയാല്‍ മനുഷ്യര്‍ക്ക് ദൈവത്തില്‍നിന്ന് വാഗ്ദാനം ലഭിച്ചു. ഇത് ഒരു സൌജന്യസമ്മാനം പോലെയാണ്. അങ്ങനെയെങ്കില്‍ അബ്രാഹാമിന്‍റെ മക്കള്‍ക്കെല്ലാം ആ വാഗ്ദാനം ലഭിക്കാം. മോശെയുടെ ന്യായപ്രമാണത്തിനു വിധേയരായിരിക്കുന്നവര്‍ക്കു മാത്രമുളളതല്ല അബ്രാഹാമിനെപ്പോലെ വിശ്വാസത്തോടെ ജീവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുളളതാണ് ആ വാഗ്ദാനം. നമ്മുടെ എല്ലാവരുടെയും പിതാവാണ് അബ്രാഹാം.Dകാരണം, ന്യായപ്രമാണം അനുസരിക്കാതിരുന്നാല്‍ ദൈവകോപം വരുത്തി വയ്ക്കാനേ ന്യായപ്രമാണത്തിനു കഴിയൂ. പക്ഷെ, ന്യായപ്രമാണമില്ലെങ്കില്‍ ലംഘിക്കാനും ഒന്നും ഉണ്ടാവുകയില്ല.J ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ന്യായപ്രമാണം പിന്തുടരുകവഴി ലഭ്യമാക്കുമെങ്കില്‍ വിശ്വാസം വില ഇല്ലാത്തതാണ്. അബ്രാഹാമിനോട് ദൈവം നല്‍കിയ വാഗ്ദാനവും നിരര്‍ത്ഥകമാവും.8i വിശ്വാസം വഴിയുളള നീതീകരണം കൊണ്ടാണ് അബ്രാഹാമിനും സന്തതികള്‍ക്കും ലോകത്തിന്‍റെ അവകാശം പൈതൃകമായി കിട്ടുമെന്ന വാഗ്ദാനം ലഭിച്ചത്. അല്ലാതെ ന്യായപ്രമാണം മൂലമല്ല.Z- അതുപോലെതന്നെ പരിച്ഛേദിതരുടെയും പിതാവാണ് അബ്രാഹാം. പക്ഷെ, അവരുടെ പരിച്ഛേദനയല്ല അബ്രാഹാമിനെ അവരുടെ പിതാവാക്കിയത്. പരിച്ഛേദിതനാകുംമുന്പ് നമ്മുടെ പിതാവായ അബ്രാഹാമിനുണ്ടായിരുന്ന വിശ്വാസം പിന്തുടര്‍ന്ന് ജീവിക്കുന്പോള്‍ മാത്രമാണ് അവര്‍ക്ക് അബ്രാഹാം പിതാവാകുന്നത്. ദൈവം തന്നെ സ്വീകരിച്ചുവെന്നു വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് അബ്രാ ഹാം പിന്നീട് പരിച്ഛേദന നടത്തിയത്. പരിച്ഛേദന ചെയ്യുന്നതിന് മുന്പ് തന്നെ ദൈവം അവനെ വിശ്വാസം വഴി ദൈവത്തില്‍ നീതീകരിച്ചിരുന്നു. അതുകൊണ്ട് പരിച്ഛേദനയില്ലാത്ത വിശ്വാസികളുടെ പിതാവുമാണ് അബ്രാഹാം. വിശ്വാസികളെ ദൈവത്താല്‍ നീതീകരിക്കപ്പെട്ടവരെപ്പോലെ സ്വീകരിച്ചു.  അപ്പോള്‍ ഇതെങ്ങനെ സംഭവിച്ചു. പരിച്ഛേദനയ്ക്കു മുന്പോ പിന്പോ ദൈവം അബ്രാഹാമിനെ സ്വീകരിച്ചത്? പരിച്ഛേദനയ്ക്കു മുന്പാണ് ദൈവം അവനെ സ്വീകരിച്ചത്.#? പരിച്ഛേദനയേറ്റവര്‍ക്ക് മാത്രമേ സന്തോഷത്തിനര്‍ഹതയുളളൂ എന്നതാണോ? അതോ അഗ്രചര്‍മ്മികള്‍ക്കും ഉണ്ടോ? ദൈവം അബ്രാഹാമിന്‍റെ വിശ്വാസത്തെ അംഗീകരിക്കുകയും ആ വിശ്വാസം അവനെ ദൈവത്തിന്‍റെ മുന്പാകെ നീതീകരിക്കുകയും ചെയ്തുവെന്ന് നാം നേരത്തെ പറഞ്ഞുകഴിഞ്ഞു.a;പാപങ്ങള്‍ കണക്കിലെടുക്കാതെയുളള ഒരുവനെ ദൈവം സ്വീകരിക്കുന്പോള്‍ അവന്‍ യഥാര്‍ത്ഥത്തില്‍ അനുഗ്രഹീതന്‍.” സങ്കീര്‍ത്തനങ്ങള്‍ 32:1-2q[“അപരാധങ്ങള്‍ ക്ഷമിക്കപ്പെടുകയും പാപം മറയ്ക്കപ്പെടുകയും ചെയ്യുന്നവര്‍ അനുഗൃഹീതര്‍.veദാവീദ് പറഞ്ഞതും ഇതുതന്നെ: ഒരുവന്‍റെ പ്രവൃത്തികളെ കണക്കിലെടുക്കാതെ അവനെ നല്ലവനായി ദൈവം സ്വീകരിക്കുന്പോഴാണ് അവന്‍ സന്തുഷ്ടനാകുന്നത്:lQദൈവീകമല്ലാത്തതിനെ സാധൂകരിക്കുന്നവനും നിഷ്ക്രിയനും എങ്കിലും ദൈവത്തില്‍ വിശ്വസിക്കുന്ന ഒരുവനെ അവന്‍റെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് നീതീകരിക്കുന്നത്. ദൈവമാണ് ദുഷ്ടരെപ്പോലും നീതീകരിക്കപ്പെടുവാന്‍ അര്‍ഹരാക്കുന്നത്.Rഒരുവന്‍ വേലയെടുത്തതിന് അവനു നല്‍കുന്ന കൂലി ദാനമല്ല. ആ കൂലി അവന് അര്‍ഹതപ്പെട്ടതാണ്. ഒരാള്‍ക്കും അവന്‍റെ ന്യായീകരണം നേടാനൊക്കില്ല. ദൈവത്തിങ്കല്‍ വിശ്വാസമര്‍പ്പിക്കുന്ന ആളെ ദൈവത്തിനു മാത്രമേ ന്യായീകരിക്കാനാവൂ. ദുഷ്ടനെപ്പോലും ന്യായീകരിക്കാന്‍ ദൈവത്തിനു കഴിയും.3_തിരുവെഴുത്തുകളില്‍ കാണുന്നു, “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു. ദൈവം അബ്രാഹാമിന്‍റെ വിശ്വാസം അംഗീകരിച്ചു. ഇത് അബ്രാഹാമിനെ ദൈവത്തിന്‍റെ മുന്പാകെ നീതീകരിച്ചു.”അബ്രാഹാം അവന്‍റെ പ്രവൃത്തി വഴിയാണ് നീതീകരിക്കപ്പെട്ടതെങ്കില്‍ പുകഴ്ച പറയാന്‍ അവന് കാരണവുമുണ്ട്. പക്ഷേ, ദൈവസമക്ഷം പുകഴ്ച പറയാന്‍ സാധിക്കില്ല.T #നമ്മുടെ പൂര്‍വ്വപിതാവായ അബ്രാഹാമിനെക്കുറിച്ച് നമുക്കെന്തു പറയാം? വിശ്വാസത്തെക്കുറിച്ച് അവന്‍ എന്താണു മനസ്സിലാക്കിയത്.B[This verse may not be a part of this translation]$ Aഒരു ദൈവമെയുളളൂ. ഈ ഒരു ദൈവം വിശ്വാസം വഴി യെഹൂദരെയും വിശ്വാസം വഴി ജാതികളെയും നീതീകരിക്കും. 31അങ്ങനെയെങ്കില്‍ വിശ്വാസത്തിന്‍റെ പാത പിന്തുടര്‍ന്നുകൊണ്ട് ന്യായപ്രമാണത്തെ നമുക്ക് നശിപ്പിക്കാമോ? പാടില്ല. യഥാര്‍ത്ഥത്തില്‍ ന്യായപ്രമാണം അനുശാസിക്കുന്നത് വിശ്വാസത്തിലൂടെ നാം ചെയ്യുന്നുവെന്നെയുളളൂ.g Gദൈവം യെഹൂദരുടെ മാത്രം ദൈവമല്ല, മറ്റുളള രാഷ്ട്രങ്ങളുടെയും (ജാതികളുടെയും) കൂടിയാണ്. %കാരണം, ഏതൊരുവനും നീതീകരിക്കപ്പെടുന്നത് വിശ്വസം വഴിയാണ്; അല്ലാതെ നിയമം പാലിക്കാന്‍വേണ്ടി അവന്‍ ചെയ്ത കാര്യങ്ങള്‍ വഴിയല്ല. അതാണ് നമ്മുടെ വിശ്വാസം. 7അതുകൊണ്ട്, നാം സ്വയം പുകഴ്ത്തുന്നതിനു എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഇല്ലേയില്ല. എന്തുകൊണ്ടില്ല? വിശ്വാസത്തിന്‍റെ മാര്‍ഗ്ഗം എല്ലാത്തരം പുകഴ്ത്തലിനെയും ഒഴിവാക്കുന്നു. പ്രവൃത്തിയുടെ മാര്‍ഗ്ഗമല്ല. 1താന്‍ നീതിയുളളവനാണെന്ന് കാണിക്കാനായി ദൈവം ഇന്നു ക്രിസ്തുവിനെ തന്നു. ശരിയായി വിധിക്കാനും, ക്രിസ്തുവിലുളള വിശ്വാസത്തിലൂടെ ദൈവത്തിനു മുന്പില്‍ മനുഷ്യരെ സന്മാര്‍ഗനിരതരാക്കുവാനും ദൈവം ഇതു ചെയ്തു.5cവിശ്വാസംകൊണ്ട് മനുഷ്യരുടെ പാപങ്ങളെ മറക്കുന്നതിനുളള ഒരു വഴിയായിട്ടാണ് ദൈവം ക്രിസ്തുവിനെ നിയോഗിച്ചത്. ക്രിസ്തുവിന്‍റെ രക്തത്താലാണ് ദൈവം ഇതു ചെയ്തത്. ദൈവം എപ്പോഴും ഉചിതവും ശരിയായതുമാണ് ചെയ്യുന്നതെന്ന് ഇതു തെളിയിക്കുന്നു. പണ്ടുളളവര്‍ ചെയ്ത പാപത്തിന് അവരെ ശിക്ഷിക്കാതെ ക്ഷമപാലിച്ചതുവഴി ദൈവം തന്‍റെ മുന്‍കാല നിലപാട് ശരിയാണെന്ന് വെളിപ്പെടുത്തി.ykജനങ്ങള്‍ ദൈവത്തിന്‍റെ കരുണയാല്‍ നീതീകരിക്കപ്പെട്ടു. ഇതൊരു സൌജന്യസമ്മാനമാണ്. യേശുക്രിസ്തുവഴി പാപത്തില്‍നിന്നും നാം മോചിതരായിക്കൊണ്ടിരിക്കുന്നതിനാല്‍ ദൈവം നമ്മെ നീതീകരിക്കുന്നു."=പാപം ചെയ്യുകയും സകലരും ദൈവമഹത്വത്തിനു നിരക്കാത്തവരായി.fEദൈവം മനുഷ്യരെ, അവര്‍ക്ക് ക്രിസ്തുവിലുളള വിശ്വാസം വഴി അവനില്‍ നീതീകരിക്കുന്നു. ദൈവം ഇങ്ങനെ ചെയ്തത് ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ്. സകലരും സമന്മാരാണ്.iKഎന്നാല്‍ ന്യായപ്രമാണം വഴിയല്ലാതെ മനുഷ്യരെ നീതീകരിക്കാന്‍ ദൈവത്തിന് ഒരു മാര്‍ഗ്ഗമുണ്ട്. ഇപ്പോള്‍ ആ മാര്‍ഗ്ഗമാണ് ദൈവം നമുക്കു കാണിച്ചുതന്നിരിക്കുന്നത്. ന്യായപ്രമാണവും പ്രവാചകരും ഈ വഴിയെക്കുറിച്ച് നമ്മോടു പറഞ്ഞിട്ടുണ്ട്.]3എന്തുകൊണ്ടെന്നാല്‍, കേവലം നിയമം അനുസരിക്കുന്നതുകൊണ്ടുമാത്രം ഒരുവനും ദൈവത്തിന്‍റെ മുന്നില്‍ നീതീരിക്കപ്പെടുന്നില്ല. ന്യായപ്രമാണം നല്‍കുന്നത് എന്താണ്. പാപം എന്ന അറിവാണ്. =8}|{ywugsponmjbhqgcb`^\ZXTQ,NJJGEDBAL@|<;q97643R100,+)((%A! m ,~8B~}ഇപ്പോള്‍ നുമുക്കു കഷ്ടങ്ങളുണ്ട്. പക്ഷെ അവ നമുക്കു തരാനിരിക്കുന്ന മഹത്വവുമായി തട്ടിച്ചു നോക്കുന്പോള്‍ ഒന്നുമില്ല.*}Mഅപ്പോള്‍ ക്രിസ്തുവിന്‍റേതുപോലുളള മഹത്വം നമുക്കും കിട്ടുംW|'നാം ദൈവത്തിന്‍റെ സന്തതികളാണെങ്കില്‍ അവന്‍റെ ജനത്തിനായുളള ദൈവത്തിന്‍റെ അനുഗ്രഹം ക്രിസ്തുവിനോടൊപ്പം നമുക്കു ലഭിക്കും. ക്രിസ്തുവിനെന്നതുപോലെ അനുഗ്രഹം നമുക്കും കൈവരും. പക്ഷെ നാം ക്രിസ്തു സഹിച്ചതുപോലെ കഷ്ടം സഹിക്കണം.t{aആ പരിശുദ്ധാത്മാവ് തന്നെയും നമ്മുടെ ആത്മാവിനോടൊത്തുനിന്നു പറയും, നാം ദൈവമക്കളാണെന്ന്.*zMനിങ്ങളെ നയിക്കാന്‍ ദൈവാത്മാവിനെ അനുവദിക്കുന്നവരാണ് യഥാര്‍ത്ഥ ദൈവസന്തതികള്‍. വീണ്ടും അടിമകളാക്കാനും ഭയത്തോട് ജീവിതം നയിക്കാനും ശ്രമിക്കുന്ന ആത്മാവല്ല നമുക്കു കൈവന്ന പരിശുദ്ധാത്മാവ്. നമ്മിലെ പരിശുദ്ധാത്മാവ് നമ്മെ ദൈവത്തിന്‍റെ സന്തതികളാക്കുന്നു. അതിനാല്‍ നാം വിളിക്കുന്നു: “പിതാവേ! പിതാവേ!”*fk അതെ, ഞങ്ങള്‍ ഹൃദയത്തില്‍ വിശ്വസിച്ച് ദൈവമുന്പാകെ നീതീകരിക്കപ്പെട്ടു. വിശ്വസിക്കുന്നു എന്നു അധരംകൊണ്ട് ഏറ്റുപറഞ്ഞ് രക്ഷിക്കപ്പെട്ടു.r=] “യേശു കര്‍ത്താവാണ്” എന്നു അധരം കൊണ്ട് ഏറ്റുപറയുകയും, മരണത്തില്‍ നിന്ന് ദൈവം യേശുവിനെ ഉയര്‍പ്പിച്ചുവെന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്യുമെങ്കില്‍ നിങ്ങളും രക്ഷിക്കപ്പെടും.]<3 പക്ഷെ എന്താണ് തിരുവെഴുത്തില്‍ പറയുന്നത്? “ദൈവത്തിന്‍റെ ഉപദേശം നിന്‍റെ സമീപമുണ്ട്. അതു നിന്‍റെ അധരത്തിലും ഹൃദയത്തിലുമുണ്ട്. അതായത് ഞങ്ങള്‍ ജനങ്ങളെ ഉപദേശിക്കുന്ന വിശ്വാസം.B; [This verse may not be a part of this translation]B: [This verse may not be a part of this translation]9# ദൈവീക നീതീകരണത്തെപ്പറ്റി ന്യായപ്രമാണത്തില്‍നിന്നും ലഭ്യമായതിന്‍റെ അടിസ്ഥാനത്തില്‍ മോശെ എഴുതുന്നു: “ന്യായപ്രമാണത്തെ പിന്തുടര്‍ന്ന് ജീവന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവന്‍ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങള്‍ നിശ്ചയമായും പാലിക്കണം.[8/ ന്യായപ്രമാണത്തിന്‍റെ അവസാനമാണ് ക്രിസ്തു. അതുകൊണ്ട് ഇപ്പോള്‍ അവനില്‍ വിശ്വസിക്കുന്നവന്‍ മാത്രമേ നീതീകരിക്കപ്പെടുന്നുളളൂ.>7u ദൈവം മനുഷ്യരെ തനിക്കൊപ്പം നീതീകരിക്കുന്നതിനെപ്പറ്റി അവര്‍ അജ്ഞരാണ്. അവര്‍ തങ്ങളുടേതായ മാര്‍ഗ്ഗത്തിലൂടെ അവരെ നീതീകരിക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് ദൈവം ആളുകളെ നീതീകരിക്കുന്ന മാര്‍ഗ്ഗം അവര്‍ സ്വീകരിച്ചില്ല.y6k ദൈവീകകാര്യത്തില്‍ ശക്തമായ അഭിലാഷമുളളവരാണ് യെഹൂദര്‍ എന്നെനിക്കു പറയാന്‍ കഴിയും. പക്ഷെ അത് ഉചിതമായ വിജ്ഞാനത്തില്‍ അധിഷ്ഠിതമായുളളതല്ല.5 y സഹോദരന്മാരേ, എന്‍റെ മനസ്സിലെ ആഗ്രഹവും പ്രാര്‍ത്ഥനയും യെഹൂദരും രക്ഷിക്കപ്പെടട്ടെ എന്നാണ്.s4_ !തിരുവെഴുത്തുകളില്‍ ഇങ്ങനെ പറയുന്നു: “നോക്കൂ! മനുഷ്യരെ വീഴിക്കുന്ന ഒരു കല്ല് സീയോനില്‍ ഞാന്‍ സ്ഥാപിക്കും. അവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്ന ഒരു പാറയാണത്. പക്ഷെ, ആ പാറയില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിക്കേണ്ടിവരില്ല.” യെശയ്യാവ് 8:14; 28:16Q3 എന്തുകൊണ്ടെന്നാല്‍ സ്വന്തം പ്രവൃത്തികളാല്‍ സ്വയം നീതീകരിക്കാന്‍ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ പരാജയമടഞ്ഞു.o2W യിസ്രായേലിലെ ജനങ്ങളാകട്ടെ തങ്ങളെ ത്തന്നെ നീതീകരിച്ചു കിട്ടുന്നതിന് ന്യായപ്രമാണത്തെ പിന്തുടരാനൊരുങ്ങി. പക്ഷെ അവര്‍ വിജയിച്ചില്ല.;1o അപ്പോള്‍ ഇതെല്ലാം അര്‍ത്ഥമാക്കുന്നതെന്താണ്? ജാതികള്‍ തങ്ങളാല്‍ തന്നെ ദൈവസമക്ഷം നീതീകരിക്കാന്‍ ശ്രമിച്ചില്ല. പക്ഷെ അവര്‍ ദൈവസമക്ഷം നീതീകരിക്കപ്പെട്ടു. സ്വന്തം വിശ്വാസം മൂലമാണ് അവര്‍ നീതീകരിക്കപ്പെട്ടത്.B0} യെശയ്യാവ് പറഞ്ഞതുപോലെ, “കര്‍ത്താവ് സര്‍വ്വശക്തനാണ്. നമുക്കു വേണ്ടി കര്‍ത്താവ് തന്‍റെ ജനങ്ങളില്‍ ചിലരെ രക്ഷിച്ചു. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്നു നമുക്ക് സൊദോമിന്‍റെ ഗതിയായേനെ, ഗൊമോറയുടെ നിലയായേനെ:/m കാരണം ഭൂമിയില്‍ ദൈവത്തിന്‍റെ ന്യായവിധി വേഗത്തിലും അന്തിമവുമാണ്6.e യിസ്രായേലിനെപ്പറ്റി യെശയ്യാവ് പറഞ്ഞു, “യിസ്രായേലിലെ ജനങ്ങളുടെ എണ്ണം കടലിലെ മണല്‍ത്തരി പോലെയാണ്. എന്നാല്‍ അവരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ രക്ഷപെടുകയുളളൂ.B- [This verse may not be a part of this translation]_,7 ഹോശേയായുടെ പുസ്തകത്തില്‍ തിരുവെഴുത്തു പറയുന്നതുപോലെ, “എന്‍റെ ജനമല്ലാത്തവരെ എന്‍റെ ജനമെന്നും എനിക്കു പ്രിയപ്പെട്ടവരല്ലാത്തവരെ ഞാന്‍ പ്രിയപ്പെട്ടവരെന്നും പറയും” ഹോശേയ 2:23%+C ദൈവം തിരഞ്ഞെടുത്ത ആ മനുഷ്യരാണ് നമ്മള്‍. യെഹൂദരില്‍ നിന്നും ജാതികളില്‍ നിന്നും ദൈവം നമ്മെ തിരഞ്ഞെടുത്തു.@*y തന്‍റെ സന്പന്നമായ മഹത്വം വ്യക്തമാക്കാനെന്നവണ്ണം ക്ഷമയോടെ ദൈവം കാത്തിരുന്നു. ആ മഹത്വത്തെ തന്‍റെ കാരുണ്യപാത്രങ്ങളായ മനുഷ്യര്‍ക്ക് നല്‍കാന്‍ ദൈവം ആഗ്രഹിച്ചു. തന്‍റെ മഹത്വം ഉള്‍ക്കൊളളുവാന്‍ ദൈവം അവരെ ഒരുക്കി.F) അങ്ങനെ തന്നെയാണ് ദൈവവും ചെയ്തിരിക്കുന്നത്. ദൈവം തന്‍റെ കോപവും ശക്തിയും ആളുകളെ കാണിക്കാനാഗ്രഹിച്ചു. നശിപ്പിക്കപ്പെടാനുളള മനുഷ്യരോടുളള കോപം ദൈവം ക്ഷമയോടെ സഹിച്ചു.6(e സൃഷ്ടാവിന് അവന്‍റെ ഇഷ്ടാനുസരണം എന്തും ഉണ്ടാക്കാം. ഒരേ കളിമണ്ണുകൊണ്ടു തന്നെ അവനു പല വസ്തുക്കളും സൃഷ്ടിക്കാം. ദൈനംദിനോപയോഗത്തിനുവേണ്ടിയും പ്രത്യേക സന്ദര്‍ഭങ്ങളിലുപയോഗിക്കാന്‍ വേണ്ടിയും നിര്‍മ്മിക്കാം.'w അങ്ങനെ ചോദിക്കരുത്. നിങ്ങള്‍ മനുഷ്യരാണ്. ദൈവത്തെ ചോദ്യംചെയ്യാന്‍ മനുഷ്യന് അവകാശമില്ല. ഒരു മണ്‍ഭരണി, തന്നെ സൃഷ്ടിച്ച മനുഷ്യനോട് “നീ എന്തിനെന്നെ ഇങ്ങനെ സൃഷ്ടിച്ചു?” എന്നു ചോദിക്കാറില്ല.S& അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം: “നമ്മുടെ പ്രവൃത്തികളെ ദൈവം നിയന്ത്രിക്കുന്നുവെങ്കില്‍ അവനെന്തിന് നമ്മെ പഴിക്കുന്നു?”]%3 അതുകൊണ്ടു തനിക്കുവേണമെന്നു തോന്നുന്നവരോട് ദൈവം കരുണ കാണിക്കുന്നു. കഠിനഹൃദയരാക്കണമെന്നാഗ്രഹിക്കുന്നവരെ അങ്ങനെയാക്കുന്നു.$ തിരുവെഴുത്തുകളില്‍ ദൈവം ഫറവോനോടു പറയുന്നു: “ഞാന്‍ നിന്നെ രാജാവാക്കിയത് ഈ ഒറ്റക്കാരണത്താലാണ്. എന്‍റെ ശക്തി നിന്നില്‍ പ്രകടമാക്കി, എന്‍റെ നാമം ലോകമെന്പാടും ഉദ്ഘോഷിക്കുവാന്‍ ഞാനാഗഹിച്ചു.U## അതുകൊണ്ട് കരുണ കാണിക്കണമെന്നു താന്‍ തീരുമാനിച്ച വ്യക്തിയെ ദൈവം തിരഞ്ഞെടുത്തു. മനുഷ്യന്‍റെ ആഗ്രഹങ്ങളെയോ പരിശ്രമങ്ങളെയോ ആശ്രയിച്ചുകൊണ്ടുളളതല്ല അവന്‍റെ തിരഞ്ഞെടുപ്പ്.k"O കാരണം അവന്‍ മോശെയോടു അരുളിച്ചെയ്തു:! അപ്പോള്‍ ഇതിനെപ്പറ്റി നാം എന്തു പറയും? ദൈവം ന്യായസ്ഥനല്ലെന്നോ? അങ്ങനെ പറയാന്‍ സാധിക്കയില്ല.Y + തിരുവെഴുത്തുകള്‍ പറയുന്പോല, “ഞാന്‍ ഏശാവിനെ വെറുത്തു, യാക്കോബിനെ സ്നേഹിച്ചു.B [This verse may not be a part of this translation]B [This verse may not be a part of this translation]oW എന്നാല്‍ അതുമാത്രമല്ല, റിബെക്കയ്ക്കും പുത്രന്മാരുണ്ടായിരുന്നു. അവര്‍ക്കും ഒരേ അപ്പനാണുളളത്. അവന്‍ നമ്മുടെ പിതാവായ യിസ്ഹാക്ക് ആണ്.B [This verse may not be a part of this translation]B [This verse may not be a part of this translation]mS അബ്രാഹാമിന്‍റെ സന്തതികളില്‍ ചിലര്‍ മാത്രമേ അവന്‍റെ യഥാര്‍ത്ഥ മക്കളായുളളൂ. ദൈവം അബ്രാഹാമിനോടു പറഞ്ഞത് ഇങ്ങനെയാണ്: “യിസ്ഹാക്ക് മാത്രമായിരിക്കും നിന്‍റെ നിയമസാധുതയുളള പുത്രന്‍.w അതെ, എനിക്കു യെഹൂദരോടു ഖേദം തോന്നുന്നു. അവരോടുളള വാഗ്ദാനം പാലിക്കുന്നതില്‍ ദൈവം പരാജിതനായി എന്നല്ല ഞാനുദ്ദേശിക്കുന്നത്. സത്യമായും ദൈവത്തിന്‍റെ ജനമായി യെഹൂദരില്‍ ചിലര്‍ മാത്രമേയുളളൂ.zm അവര്‍ നമ്മുടെ പൂര്‍വ്വപിതാക്കന്മാരുടെ സന്തതികളാണ്. അവര്‍ ക്രിസ്തുവിന്‍റെ ഭൌമീകകുടുംബമാണ്. ക്രിസ്തു സകലത്തിനും മീതെ ദൈവമാണ്. ദൈവത്തിനു സ്തുതി. അവന്‍ എന്നും വാഴ്ത്തപ്പെടട്ടെ. ആമേന്‍."= അവര്‍ യിസ്രായേലിലെ ജനങ്ങളാണ്. അവരാണ് ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട മക്കള്‍. ദൈവമഹത്വവും ദൈവം ചെയ്ത നിയമവും അവര്‍ക്കുണ്ട്. ദൈവം അവര്‍ക്ക് മോശെയിലൂടെ ന്യായപ്രമാണവും ആരാധനയുടെ നേര്‍വഴിയും നല്‍കി. അവര്‍ക്ക് ദൈവം അവന്‍റെ വാഗ്ദാനങ്ങള്‍ നല്‍കി.5 എന്‍റെ ഐഹിക കുടുംബത്തിലെ സഹോദരസഹോദരിമാരും അംഗങ്ങളുമാണ് അവര്‍. അവരെ സഹായിക്കാന്‍ എനിക്കാഗ്രഹമുണ്ട്. ഞാന്‍ ശാപഗ്രസ്ഥനാകുന്നതോ ക്രിസ്തുവില്‍നിന്ന് വിച്ഛേദിതനാകുന്നതോ അവര്‍ക്കു രക്ഷ നല്‍കുമായിരുന്നെങ്കില്‍ അതിനു പോലും ഞാനൊരുക്കമായിരുന്നു.X) എനിക്ക് യെഹൂദരെപ്പറ്റി വളരെ വേദനയും എപ്പോഴും വലിയ ദുഃഖവും അനുഭവപ്പെടുന്നു.I  ഞാന്‍ ക്രിസ്തുവില്‍ സത്യമാണ് പറയുന്നത്, കളളമല്ല. എന്‍റെ വികാരവിചാരങ്ങളെ ഭരിക്കുന്നത് പരിശുദ്ധാത്മാവാണ്. ഞാന്‍ പറയുന്നതു വ്യാജമല്ലെന്നു ആ അനുഭൂതി എന്നോടു പറയുന്നു.B'[This verse may not be a part of this translation]B&[This verse may not be a part of this translation];o%എന്നാല്‍, ഇത്തരം സാഹചര്യങ്ങളിലെല്ലാം, തന്‍റെ സ്നേഹം നമ്മില്‍ ചൊരിഞ്ഞ ദൈവം വഴി നമുക്കു പരിപൂര്‍ണ്ണ വിജയമുണ്ടായി.$തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നതുപൊലെ, നിനക്കു വേണ്ടി ഞങ്ങള്‍ എക്കാലവും മരണത്തിന്‍റെ ഭീഷണിയില്‍ പെട്ടിരിക്കുന്നു. കശാപ്പിനു കൊണ്ടുപോകുന്ന ആടിനെപ്പോലെ അത്രയും വിലകുറഞ്ഞവരാണ് ഞങ്ങളെന്നു ആളുകള്‍ കരുതും.” സങ്കീര്‍ത്തനങ്ങള്‍ 44:227g#ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്ന് നമ്മെ വേര്‍പെടുത്താന്‍ ആരെക്കൊണ്ടാകും? ദുരിതങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും, അല്ലെങ്കില്‍ ഉപദ്രവങ്ങള്‍ക്കും അതിനുകഴിവുണ്ടോ? ഇല്ല. നമുക്കു ഭക്ഷണവും വസ്ത്രവും ഇല്ലാതെവന്നാല്‍ അതു നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നു വേര്‍പെടുത്തുമോ? അപകടങ്ങള്‍ക്കും അല്ലെങ്കില്‍ മരണത്തിനു പോലും നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നു വേര്‍പെടുത്താനാകുമോ? ഇല്ല. "ദൈവത്തിന്‍റെ ജനം കുറ്റക്കാരാണെന്നു ആര്‍ക്കു പറയാന്‍ കഴിയും? ആര്‍ക്കും കഴിയില്ല. ക്രിസ്തുയേശു മരിച്ചു; എന്നാലവന്‍ മരണത്തില്‍നിന്ന് ഉയിര്‍ക്കുകയും ചെയ്തു. ഇപ്പോളവന്‍ ദൈവത്തിന്‍റെ വലതു ഭാഗത്തിരുന്നു നമുക്കുവേണ്ടി മധ്യസ്ഥം വഹിക്കുന്നു.h I!ദൈവം തിരഞ്ഞെടുത്തവരെ ആരെതിര്‍ക്കും? തന്‍റെ ജനത്തെ ശരിയാക്കുന്നത് ദൈവം തന്നെയാണ്.V % നമുക്കുവേണ്ടി പീഢയനുഭവിക്കാന്‍ തന്‍റെ പുത്രനെപ്പോലും നമുക്കു തന്ന ദൈവം നമുക്കായി എന്തും തരും. നമുക്കുവേണ്ടി പുത്രനെ തന്ന ദൈവം അവനോടൊപ്പം എല്ലാം പൂര്‍ണ്ണമായും നല്‍കും.# ?ഇതെപ്പറ്റി നാം ഇനി എന്താണു പറയേണ്ടത്? ദൈവം നമ്മോടൊപ്പമുണ്ടെങ്കില്‍ ആര്‍ക്കും നമ്മെ തോല്പിക്കാനാവില്ല.H  തന്‍റെ പുത്രനെപ്പോലെയുളളവര്‍ക്കായി അവന്‍ പദ്ധതിയിട്ടു. അവന്‍ അവരെ വിളിക്കുകയും അവന്‍റെ മഹത്വം കൊടുക്കുകയും ചെയ്തു.^ 5സൃഷ്ടിക്കു മുന്പുതന്നെ ദൈവത്തിന് അവരെ അറിയാമായിരുന്നു. തന്‍റെ പുത്രന് അനുരൂപരായിരിക്കണം അവര്‍ എന്ന് ദൈവം നിശ്ചയിച്ചു. അങ്ങനെ യേശു അനേക സഹോദരീ സഹോദരന്മാരില്‍ ആദ്യജാതനായി.*തന്നെ സ്നേഹിക്കുന്നവരുടെ നന്മയ്ക്കു വേണ്ടിയുളള എല്ലാ കാര്യത്തിലും ദൈവം പ്രവര്‍ത്തിക്കുന്നു എന്ന് നമുക്കറിയാം. അങ്ങനെയുളളവരെയാണ് ദൈവം തിരഞ്ഞെടുത്തത്. കാരണം അതവന്‍റെ പദ്ധതിയായിരുന്നു.ജനങ്ങളുടെ ഹൃദയത്തിലുളളതെല്ലാം കാണാന്‍ ദൈവത്തിനു സാധിക്കും. ദൈവത്തിന്‍റെ ആഗ്രഹത്തിനൊത്ത് തന്‍റെ മനുഷ്യര്‍ക്ക് വേണ്ടി ആത്മാവ് ദൈവത്തോടു സംസാരിക്കുന്നതുകൊണ്ട് ആത്മാവ് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ദൈവത്തിനറിയാം. കാരണം അവന്‍റെ ഇച്ഛയ്ക്കനുസരിച്ചാണ് ആത്മാവ് ആവശ്യപ്പെടുന്നത്.iKനാം വളരെ ബലഹീനരാണ്. എന്നാല്‍ നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ട വിധത്തില്‍ പ്രാര്‍ത്ഥിക്കാന്‍ നമുക്കറിഞ്ഞുകൂടാ. പക്ഷെ, ആത്മാവ് തന്നെ നമുക്കായി ദൈവത്തോടു സംസാരിക്കുന്നു. വാക്കുകളാല്‍ പ്രകടമാക്കാത്ത ഞരക്കത്താലാണ് ആത്മാവ് ദൈവത്തോടു സംസാരിക്കുന്നത്.7ഇന്നോളം കിട്ടാത്ത ഒന്നിനെയാണ് നാം പ്രതീക്ഷിക്കാറുളളത്. നാം ക്ഷമാപൂര്‍വ്വം അതിനായി കാത്തിരിക്കുന്നു./നാം രക്ഷിക്കപ്പെട്ടു. നമുക്ക് ഈ പ്രത്യാശയുണ്ട്. കാത്തിരിക്കുന്നതെന്തിനെയാണോ അതു ദൃശ്യമാണെങ്കില്‍ അതു യഥാര്‍ത്ഥ പ്രതീക്ഷയല്ല. മനുഷ്യര്‍ക്ക് നേരത്തേ ഉളളതിനെപ്പറ്റി അവര്‍ പ്രതീക്ഷിക്കുന്നില്ല.yലോകം മാത്രമല്ല, നമ്മളും ഉളളില്‍ വേദനയുമായി നൊന്തു കാത്തിരിക്കുകയാണ്. ദൈവീകവാഗ്ദാനത്തിന്‍റെ ആദ്യ ഭാഗമായി നമു ക്ക് പരിശുദ്ധാത്മാവുണ്ട്. അതുകൊണ്ട് നാം നമ്മെ അവന്‍റെ തന്നെ മക്കളെന്ന നിലയില്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി അവനെ കാത്തിരിക്കും. നമ്മുടെ ശരീരത്തെ സ്വതന്ത്രമാക്കുവാന്‍ കാത്തിരിക്കുന്നു എന്നാണ് ഞാനര്‍ത്ഥമാക്കുന്നത്.3_ദൈവത്തിന്‍റെ സമസ്തസൃഷ്ടിയും ഈറ്റുനോവിലെന്നവണ്ണം ഇപ്പോഴും വേദനയില്‍പ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാം.V%ദൈവസൃഷ്ടി എല്ലാം നാശത്തിലേക്കുളള ബന്ധനത്തില്‍ നിന്നു മുക്തമായേക്കും എന്നതാണ് ആ പ്രതീക്ഷ. സൃഷ്ടികള്‍ക്കെല്ലാം ദൈവത്തിന്‍റെ സന്തതികള്‍ക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യവും മഹത്വവും ലഭിക്കുമെന്നുളള പ്രതീക്ഷയുമുണ്ട്.kOസൃഷ്ടി പൂര്‍ണ്ണമായും വിലകെട്ടതായി മാറിയിരിക്കുന്നു. അതിന്‍റെ സ്വന്തം ഇച്ഛയനുസരിച്ചല്ല, എന്നാല്‍ അതിനെ പരിവര്‍ത്തിക്കുവാന്‍ ദൈവം തീരുമാനിച്ചു. പക്ഷെ അവിടെ ഒരു പ്രതീക്ഷയുണ്ട്.Cതന്‍റെ മക്കളാരെന്നു ദൈവം ലോകത്തിനു വെളിപ്പെടുത്തുന്ന വേളയ്ക്കായി സമസ്ത സൃഷ്ടികളും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നു. അതിനായി മുഴുവന്‍ ലോകവും ആഗ്രഹിക്കുന്നു. A}zRx@vu=ron+mkCi?f8dKb`^\ZYmWcURPNVKUIH%DBr@?X=;:9z8-41.-+)(e%%# ! )n{XD~xX7T 9o1p9 k അന്യരോട് കടമുളളവരായിരിക്കരുത്. എന്നാല്‍ പരസ്പരസ്നേഹത്തില്‍ നിങ്ങള്‍ എപ്പോഴും കടപ്പെട്ടിരിക്കണം. അന്യരെ സ്നേഹിക്കുന്നവന്‍ എല്ലാ ന്യായപ്രമാണവും അനുസരിച്ചു.  ആര്‍ക്കെങ്കിലും നിങ്ങള്‍ കടപ്പെട്ടതെന്തും മടക്കിക്കൊടുക്കണം. ഏതെങ്കിലും തരം നികുതി നീ കടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അടയ്ക്കണം. ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണം. ആദരിക്കേണ്ടവരെ ആദരിക്കണം.+O അതുകൊണ്ടാണ് നിങ്ങള്‍ നികുതി അടയ്ക്കേണ്ടത്. ആ അധികാരികള്‍ ദൈവത്തിനായി പ്രവൃത്തിക്കുന്നവരും, അവരുടെ മുഴുവന്‍ സമയവും ഭരണത്തിനായി വിനിയോഗിക്കുന്നവരുമാണ്.:m അതുകൊണ്ട് നിങ്ങള്‍ ഭരണകൂടത്തോട് അനുസരണം ഉളളവരായിരിക്കണം അനുസരിച്ചില്ലെങ്കില്‍ ശിക്ഷ കിട്ടും എന്നതു കൊണ്ട് നിങ്ങള്‍ അനുസരിക്കണം. ചെയ്യുവാനുളള ശരിയായ കാര്യം അതാണെന്നത് അനുസരണത്തിനുളള മറ്റൊരു കാരണവുമാണ്.F നിങ്ങളെ സഹായിക്കുന്നതിനുളള ദൈവത്തിന്‍റെ ഒരു ദാസനാണ് ഭരണകര്‍ത്താവ്. പക്ഷേ നിങ്ങള്‍ തെറ്റു ചെയ്യുകയാണെങ്കില്‍ പേടിക്കണം. ഭരണാധികാരിക്ക് ശിക്ഷ നല്‍കാന്‍ ശക്തിയുണ്ട്. അവനത് ഉയോഗിക്കുകയും ചെയ്യും. തെറ്റു ചെയ്തവരെ ശിക്ഷിക്കുവാനുളള ദൈവത്തിന്‍റെ ദാസനാണ് അവന്‍.' ശരി ചെയ്യുന്ന ആള്‍ക്കാര്‍ക്ക് അധികാരികളെ ഭയപ്പെടേണ്ടതില്ല. പക്ഷേ തെറ്റു ചെയ്യുന്നവന്‍ അധികാരികളെ പേടിക്കണം. അധികാരികളെ പേടിക്കുന്നതില്‍നിന്നും മോചിതരാകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കില്‍ ശരി ചെയ്യണം. നിങ്ങള്‍ ശരി ചെയ്യുകയാണെങ്കില്‍ അധികാരികള്‍ നിങ്ങളെ പ്രശംസിക്കും._7 അതിനാല്‍ അധികാരികള്‍ക്ക് എതിരായുളളവന്‍ അവനെത്തന്നെ ശിക്ഷയ്ക്കു ഒരുക്കുന്നു. 5 എല്ലാവരും അധികാരത്തിലുളള സര്‍ക്കാരിനെ അനുസരിക്കണം. ഭരിച്ചുകൊണ്ടിരിക്കുന്ന ഏതൊരാള്‍ക്കും അതിനുളള ശക്തി കിട്ടിയത് ദൈവത്തില്‍ നിന്നാണ്. ഇപ്പോള്‍ ഭരിക്കുന്നവര്‍ക്കും ദൈവമാണ് ആ അധികാരം നല്‍കിയത്.1 നിങ്ങളെ കീഴടക്കുവാന്‍ ദുഷ്ടതയെ അനുവദിക്കരുത്. നിങ്ങള്‍ സദ്പ്രവൃത്തികള്‍ ചെയ്തു ദുഷ്ടതയെ കീഴടക്കണം.} എന്നാല്‍ നിങ്ങളിതു ചെയ്യണം. “നിന്‍റെ ശത്രു വിശക്കുന്നവനെങ്കില്‍ അവന് ആഹാരം കൊടുക്കുകയും, ദാഹിക്കുന്നവനെങ്കില്‍, കുടിക്കുവാന്‍ കൊടുക്കുകയും വേണം. ഇപ്രകാരം അവനെ നിങ്ങള്‍ ലജ്ജിതനാക്കണം.B} എന്‍റെ സുഹൃത്തുക്കളേ, നിങ്ങളോടു തെറ്റു ചെയ്യുന്നവരെ, ശിക്ഷിക്കുവാന്‍ തുനിയരുത്. ദൈവം തന്‍റെ കോപം കൊണ്ട് അവരെ ശിക്ഷിക്കുന്ന തിനായി കാത്തിരിക്കുക. “ഞാനാണ് ശിക്ഷിക്കുന്നവന്‍ ഞാന്‍ ജനങ്ങള്‍ക്കു തിരിച്ചടി നല്‍കും. എന്നു കര്‍ത്താവ് പറഞ്ഞതായി എഴുതിയിട്ടുണ്ട്. എല്ലാവരുമായി സമാധാനത്തില്‍ ജീവിക്കുവാന്‍ നിങ്ങളുടെ ഭാഗത്തുനിന്നും കഴിയാവുന്നതെല്ലാം ചെയ്യുക.~7 ദുരഭിമാനിയാകരുത്. ഒരുവന്‍ നിന്നോടു തെറ്റു ചെയ്താല്‍, അവനോടു തെറ്റു ചെയ്തുകൊണ്ട് തിരിച്ചടിക്കരുത്. നല്ലതും മൂല്യമുളളതുമെന്ന് എല്ലാവരും കരുതുന്ന കാര്യങ്ങള്‍ ചെയ്യാന്‍ എല്ലായ്പ്പോഴും ശ്രമിക്കുക.]}3 പരസ്പരം സമാധാനത്തില്‍ ജീവിക്കുക. അഹങ്കരിക്കരുത്. അന്യര്‍ പ്രാധാന്യം കൊടുക്കാത്ത ആളുകള്‍ക്ക് സുഹൃത്താകുവാന്‍ സന്നദ്ധനാകുക.;|o അന്യര്‍ സന്തോഷിക്കുന്പോള്‍ നിങ്ങളും അവരോടൊപ്പം സന്തോഷിക്കണം. അന്യര്‍ ദുഃഖിക്കുന്പോള്‍ അവരോടു കൂടി ദുഃഖിക്കുക.O{ നിങ്ങളോട് ചീത്തകാര്യങ്ങള്‍ ചെയ്യുന്നവരോട് നല്ല കാര്യങ്ങളേ പറയാവൂ. അവരോട് സല്‍ക്കാര്യങ്ങള്‍ പറയുക. അല്ലാതെ ശപിക്കരുത്.7zg എപ്പോഴും പ്രാര്‍ത്ഥിക്കുക. സഹായം ആവശ്യമുളള ദൈവജനത്തിനായി പങ്കുവയ്ക്കുക. സഹായമാവശ്യമുളളവര്‍ക്കായി തിരയുകയും അവരെ നിങ്ങളുടെ വീട്ടിലേക്ക് സ്വാഗതവും ചെയ്യുക.Uy# നിങ്ങള്‍ക്കു പ്രതീക്ഷയുളളതു കൊണ്ട് നിങ്ങള്‍ സന്തോഷമുളളവരാകുക. നിങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാകുന്പോള്‍ സമചിത്തത കാക്കുക.x 1കര്‍ത്താവിനായി പ്രവര്‍ത്തിക്കേണ്ടി വരുന്പോള്‍ നിങ്ങള്‍ മടി കാണിക്കരുത്. അവനെ ശുശ്രൂഷിക്കുന്പോള്‍ ആത്മീയ ഹര്‍ഷത്തില്‍ നിങ്ങള്‍ മുഴുകുക.w# ദുഷ്ടമായതിനെ വെറുക്കണം. നല്ലതു മാത്രമേ ചെയ്യാവൂ. സഹോദരീ സഹോദരന്മാരെന്നു അനുഭവവേദ്യമാകുന്ന തരത്തില്‍ നിങ്ങള്‍ പരസ്പരം സ്നേഹിക്കണം. നിങ്ങള്‍ക്കു ലഭിക്കണമെന്നു കരുതുന്നതിലേറെ ബഹുമാനം നിങ്ങളുടെ സഹോദരീ സഹോദരന്മാര്‍ക്കു നിങ്ങള്‍ കൊടുക്കണം.Tv! നിങ്ങളുടെ സ്നേഹം സത്യമാകണംhuI സമാശ്വസിപ്പിക്കാനുളള വരമാണെങ്കില്‍ അവന്‍ ആശ്വസിപ്പിക്കണം. കൊടുക്കുവാനുളള വരമാണെങ്കില്‍ ഔദാര്യമായി കൊടുക്കണം. നേതൃത്വം നല്‍കാനുളള വരമാണെങ്കില്‍ ഉത്സാഹത്തോടെ ചെയ്യണം. കരുണ ചെയ്യാനുളള വരമാണെങ്കില്‍ സന്തോഷത്തോടെയും വേണം.st_ സേവനത്തിനുളള വരമാണ് ഒരുവനു കിട്ടിയതെങ്കില്‍ അവന്‍ സേവനമര്‍പ്പിക്കണം. ഉപദേശിക്കാനുളള വരമാണ് അതെങ്കില്‍ അപ്പോള്‍ അവന്‍ ഉപദേശിക്കണം.hsI നമുക്കെല്ലാം വിവിധങ്ങളായ ദാനങ്ങളുണ്ട്. ദൈവത്തിനു നമ്മോടുളള കരുണയനുസരിച്ച് ഓരോ ദാനവും നമുക്കു കിട്ടി. ഒരുവന് പ്രവചനവരം കിട്ടിയെങ്കില്‍ അത് അവനുളള വിശ്വാസംകൊണ്ട് ഉപയോഗിക്കണം.Sr അതുപോലെ നമ്മള്‍ എല്ലാം പലരെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. ആ ശരീരത്തിന്‍റെ ഭാഗങ്ങളാണ് നാം ഓരോരുത്തരും. ശരീരത്തിന്‍റെ ഒരു ഭാഗം മറ്റെല്ലാഭാഗങ്ങള്‍ക്കും കൂടി ഉളളതാണ്.0qY നമുക്കോരോരുത്തര്‍ക്കും ഒരു ശരീരവും അതിന് പലഭാഗങ്ങളും ഉണ്ട്. ഈ ഭാഗങ്ങളെല്ലാം ഒരേ പ്രവൃത്തിയല്ല ചെയ്യുന്നത്.p% ദൈവം എനിക്കൊരു പ്രത്യേക വരം തന്നു. അതുകൊണ്ടാണ് നിങ്ങളിലോരോരുത്തരോടും എനിക്കെന്തെങ്കിലും പറയുവാനുണ്ടായത്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നതിനെക്കാള്‍ മെച്ചമാണ് എന്നു നിങ്ങള്‍ വിചാരിക്കരുത്. ദൈവം നിങ്ങള്‍ക്ക് തന്ന വിശ്വാസത്തിന്‍റെ തരത്തില്‍ നിങ്ങള്‍ ആരാണെന്ന് തീരുമാനിക്കുക.o- നിയങ്ങോട്ടു ഈ ലോകത്തിലെ ജനതയുടെ വഴി അവലംബിക്കാതിരിക്കുക. പക്ഷേ ഒരു പുതിയ ചിന്താമാര്‍ഗ്ഗത്തിലൂടെ ഉളളില്‍ സ്വയം മാറുക. അപ്പോള്‍ നിങ്ങള്‍ക്ക് നല്ലതും ദൈവത്തിനു ഹിതകരവും പൂര്‍ണ്ണവും ആയ കാര്യങ്ങള്‍ തെളിയിക്കുവാനും സ്വീകരിക്കുവാനും സാധിക്കും.n 7 അതുകൊണ്ട് സഹോദരങ്ങളേ, എന്തെങ്കിലും ചെയ്യുവാന്‍ ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു. ദൈവം നമ്മോടു വലിയ കരുണ കാണിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങളെ ജീവിക്കുന്ന യാഗമായി ദൈവത്തിനര്‍പ്പിക്കൂ. നിങ്ങളുടെ അര്‍പ്പണം ദൈവത്തിനുമാത്രമുളളതും, അവനെ പ്രീതിപ്പെടുത്തുന്നതുമാകട്ടെ. നിങ്ങളുടെ ഈ സമര്‍പ്പണം ആണ് ദൈവത്തെ ആരാ ധിക്കുവാനുളള ആദ്ധ്യാത്മികവഴി.Im  $അതെ, ദൈവം എല്ലാം സൃഷ്ടിച്ചു. ദൈവത്തിനായി എല്ലാം ദൈവത്തിലൂടെ തുടരുന്നു. എന്നേക്കും ദൈവത്തിനു മഹത്വമുണ്ടാകട്ടെ! ആമേന്‍..lU #“എന്നെങ്കിലും എന്തെങ്കിലും ദൈവത്തിനു നല്‍കിയതായി ആരുണ്ട്? യാതൊരുവനോടും ദൈവത്തിനു കടപ്പാടില്ല.” ഇയ്യോബ് 41:11Nk "തിരുവെഴുത്തു പറയുന്നതുപോലെ: “കര്‍ത്താവിന്‍റെ മനസ്സാരറിഞ്ഞു? ദൈവത്തിനു ഉപദേശം നല്‍കാന്‍ കഴിവുളളവനാരാണ്.” യെശയ്യാവ്. 40:135jc !ദൈവത്തിന്‍റെ ബുദ്ധിയുടെയും മാഹാത്മ്യത്തിന്‍റെയും അറിവിന്‍റെയും ആഴം എത്രയാണ്. അവന്‍റെ വിധിന്യായങ്ങള്‍ എത്ര അപരിശോധിതം! അവന്‍റെ വഴികള്‍ എത്ര ദുര്‍ഗ്രാഹ്യം!i3 ദൈവത്തെ അനുസരിക്കാന്‍ എല്ലാവരും വിസ്സമ്മതിച്ചു. തന്നെ അനുസരിക്കാത്തവരെയെല്ലാം ദൈവം ഒന്നിച്ചാക്കിയതുകൊണ്ട് ദൈവത്തിന് എല്ലാവരോടും കരുണ കാണിക്കാം.tha ദൈവം നിങ്ങളോടു കരുണ കാണിച്ചതുകൊണ്ട് ഇപ്പോള്‍ യെഹൂദര്‍ അനുസരിക്കാന്‍ വിസ്സമ്മതിക്കുന്നു. അവര്‍ക്കും കരുണ കിട്ടാനാണ് ഇത് സംഭവിച്ചത്.g5 ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാന്‍ വിസ്സമ്മതിച്ചു. പക്ഷെ യെഹൂദര്‍ അനുസരിക്കാന്‍ വിസ്സമ്മതിച്ചതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്കും കരുണ ലഭിച്ചു.f അവന്‍ തിരഞ്ഞെടുത്ത ജനത്തെപ്പറ്റിയും അവര്‍ക്കു നല്‍കിയതിനെക്കുറിച്ചും തന്‍റെ മനസ്സില്‍ ദൈവം ഒരിക്കലും ഇളക്കം വരുത്തിയില്ല. ആളുകളെ ക്ഷണിക്കുന്നതില്‍നിന്നും ദൈവം ഒരിക്കലും പിന്തിരിഞ്ഞില്ല.e) യെഹൂദര്‍ സുവിശേഷം സ്വീകരിക്കാന്‍ വിസ്സമ്മതിച്ചതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ ശത്രുക്കളാണ്. ജാതികളേ, നിങ്ങളെ സഹായിക്കുവാനായിട്ടണ് ഇതു സംഭവിച്ചത്. പക്ഷേ ഇപ്പോഴും ദൈവത്തിന്‍റെ തിരഞ്ഞടുക്കപ്പെട്ട ജനമാണ് യെഹൂദര്‍. അതുകൊണ്ട് ദൈവം അവരെ ഏറെ സ്നേഹിക്കുന്നു. അവരുടെ പിതാക്കന്മാരോട് അവന്‍ ചെയ്ത വാഗ്ദാനം നിമിത്തമാണ് ദൈവം അവരെ സ്നേഹിക്കുന്നത്.rd] ഞാന്‍ അവരുടെ പാപങ്ങള്‍ നീക്കുന്പോള്‍ ഈ നിയമം അവരുമായി ഞാന്‍ ചെയ്യും.” യെശയ്യാവ്. 59:20-21:27:96ce അങ്ങനെയാണ് എല്ലാ യിസ്രായേല്യര്‍ക്കും രക്ഷ കിട്ടുന്നത്. തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു: “സീയോനില്‍നിന്നു രക്ഷകന്‍ വരും യാക്കോബിന്‍റെ കുടുംബത്തില്‍ നിന്നും എല്ലാ ദുഷ്ടതയെയും അവന്‍ മാറ്റിക്കളയും.}bs സഹോദരങ്ങളേ, ഈ രഹസ്യസത്യം നിങ്ങള്‍ മനസ്സിലാക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. നിങ്ങള്‍ക്കു എല്ലാം അറിയാന്‍ പാടില്ലെന്നു മനസ്സിലാക്കുവാന്‍ ഈ സത്യം നിങ്ങളെ സഹായിക്കും. സത്യം ഇതാണ്: ജാതികള്‍ വേണ്ടുവോളം ദൈവത്തില്‍ വരുംവരെ യി സ്രായേലിലൊരു വിഭാഗത്തെ കടുംപിടുത്തക്കാരാക്കിയിരിക്കുന്നു.vae ഒരു കാട്ടുകന്പ് നല്ല വൃക്ഷത്തിന്‍റെ ഭാഗമായിത്തീരുക അസ്വഭാവികമാണ്. പക്ഷേ ജാതികളായ നിങ്ങള്‍ കാട്ടൊലിവു മരത്തില്‍നിന്നും മുറിച്ച ശാഖപോലെയാണ്. അതുകൊണ്ട് തീര്‍ച്ചയായും ആ ശാഖകളെ അതിന്‍റേതായ മരത്തില്‍ വീണ്ടും ഒട്ടിച്ചുചേര്‍ക്കാം.>`u യെഹൂദര്‍ ദൈവത്തില്‍ വീണ്ടും വിശ്വസിക്കുകയാണെങ്കില്‍ ദൈവം യെഹൂദരെ തിരികെ സ്വീകരിക്കും. നേരത്തെ ആയിരുന്നിടത്ത് അവരെ തിരികെ വയ്ക്കുവാന്‍ ദൈവത്തിനു ശക്തിയുണ്ട്.O_ ദൈവം ദയാലുവും എന്നാല്‍ കര്‍ക്കശനാകുന്നവനുമാണെന്ന് നിങ്ങള്‍ കാണുന്നു. തന്നെ പിന്തുടരുന്നതു നിര്‍ത്തിയ ജനത്തെ അവന്‍ ശിക്ഷിക്കും. എന്നാല്‍ അവന്‍റെ കാരുണ്യത്തില്‍ നിങ്ങള്‍ തുടരുകയാണെങ്കില്‍ ദൈവം നിങ്ങളോടു ദയാലുവാകും. നിങ്ങള്‍ അവനെ പിന്തുടരുന്നില്ലെങ്കില്‍ നിങ്ങളെയും വൃക്ഷത്തില്‍ നിന്നു മുറിച്ചുനീക്കും.z^m ആ മരത്തിന്‍റെ സ്വാഭാവിക ശാഖകളെ നിലനില്‍ക്കാന്‍ ദൈവം അനുവദിച്ചില്ലെങ്കില്‍ നിങ്ങളെയും നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്നു ഓര്‍ക്കുക.] അതു ശരിയാണ്. പക്ഷേ, അവിശ്വാസം നിമിത്തമാണ് ആ ശാഖകള്‍ ഒടിഞ്ഞുപോയത്. നിങ്ങളുടെ വിശ്വാസംകൊണ്ടുമാത്രമാണ് വൃക്ഷത്തിന്‍റെ ഭാഗമായി നിങ്ങള്‍ ഇപ്പോഴും തുടരുന്നത്. അഹങ്കരിക്കരുത് പക്ഷെ പേടിക്കുക.(\I “എനിക്ക് അവരുടെ മരത്തോട് ചേര്‍ന്നിരിക്കത്തക്ക വിധത്തില്‍ കൊന്പുകള്‍ ഒടിഞ്ഞുപോയി” എന്നു നിങ്ങള്‍ പറയും.E[ അങ്ങനെയെങ്കില്‍ ഒടിഞ്ഞുപോയ ശാഖകളുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്തു പ്രശംസിക്കുവാന്‍ പാടില്ല. പക്ഷേ പ്രശംസിക്കുന്നുവെങ്കില്‍ ഒന്നോര്‍ത്തുകൊളളുക. നീ തായ്വേരിനെയല്ല, തായ്വേര് നിന്നെയാണ് പോഷിപ്പിക്കുന്നത്..ZU ഒടിഞ്ഞുപോയ ചില ഒലിവുമരക്കൊന്പുകളുടെ സ്ഥാനത്ത് കാട്ടൊലിവിന്‍ കൊന്പായ നിന്നെ ഒട്ടിച്ചു ചേര്‍ത്തതുകൊണ്ട് തായ്ത്തടിയുടെ ഉറപ്പും ജീവനും നീ പങ്കു പറ്റുന്നു.+YO നിങ്ങളുടെ അപ്പത്തിന്‍റെ ആദ്യഭാഗം ദൈവത്തിനുളള വിശുദ്ധമായ അര്‍ച്ചന ആണെങ്കില്‍ അപ്പത്തിന്‍റെ ബാക്കിഭാഗവും വിശുദ്ധം തന്നെ. ഒരു മരത്തിന്‍റെ വേരുകള്‍ വിശുദ്ധമെങ്കില്‍ അതിന്‍റെ ചില്ലകളും വിശുദ്ധം തന്നെ.TX! ദൈവത്തിന്‍റെ യെഹൂദതിരസ്കരണം ലോകത്തിന് ദൈവത്തോടുളള നിരപ്പാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ യെഹൂദ സ്വീകരണം മരണത്തില്‍ നിന്നുളള ജീവനെ അല്ലാതെ മറ്റെന്താണ് അര്‍ത്ഥമാക്കുക?,WQ എന്‍റെ സ്വന്തം ജനമായ യെഹൂദരെത്തന്നെയും അസൂയാലുക്കളാക്കാമെന്നു ഞാന്‍ ആശിക്കുന്നു. അങ്ങനെയെങ്കിലും കുറച്ചുപേരെ രക്ഷിക്കാന്‍ എനിക്കാവുമെന്ന് കരുതുന്നു.iVK ഞാനിപ്പോള്‍, ജാതികളായ നിങ്ങളോടാണ് സംസാരിക്കുന്നത്. ഞാന്‍ ജാതികളുടെ അപ്പൊസ്തലനാണ്. അതിനാല്‍ ഞാന്‍ ശുശ്രൂഷ ചെയ്യുന്പോള്‍ എനിക്കു ചെയ്യാവുന്നതില്‍ ഏറ്റവും നല്ലത് ഞാന്‍ ചെയ്യും.U യെഹൂദരുടെ തെറ്റ് വിലയേറിയ അനുഗ്രഹങ്ങളെ ലോകത്തിലേക്ക് കൊണ്ടുവന്നു. യെഹൂദര്‍ക്ക് നഷ്ടപ്പെട്ടതെന്തോ അത് ജാതികള്‍ക്ക് മൂല്യവത്തായ അനുഗ്രഹങ്ങള്‍ കൊണ്ടുവന്നു. യെഹൂദര്‍ വേണ്ടുവോളം ദൈവം കാംക്ഷിക്കുന്ന രീതിയിലാകുന്പോള്‍ ഏറെ മൂല്യമുളള അനുഗ്രഹങ്ങള്‍ ലോകത്തിനു തീര്‍ച്ചയായും കിട്ടും.Ty അതുകൊണ്ടു ഞാന്‍ ചോദിക്കുന്നു, “യെഹൂദര്‍ വീണപ്പേള്‍, ആ വീഴ്ച അവരെ നശിപ്പിച്ചുവോ?” ഇല്ല! പക്ഷേ അവരുടെ തെറ്റ് ജാതികള്‍ക്ക് രക്ഷ കൊണ്ടുവന്നു. യെഹൂദരെ അസൂയാലുക്കളാക്കുവാനാണ് ഇതു സംഭവിച്ചത്.@Sy അവരുടെ കണ്ണുകള്‍ കാഴ്ചയില്ലാതിരിക്കത്തക്കവിധം അന്ധമാകുകയും പ്രശ്നഭാരം നിമിത്തം അവരുടെ നടുവ് എന്നേക്കുമായി വളഞ്ഞുപോകുകയും ചെയ്യട്ടെ.” സങ്കീര്‍ത്തനങ്ങള്‍ 69:22-23 R9 ദാവീദു പറയുന്നു: “അവരുടെ സദ്യകള്‍ ഒരു കുരുക്കും കെണിയും ആകട്ടെ. അവരുടെ വീഴ്ചയാല്‍ ശിക്ഷ അനുഭവിക്കട്ടെ.+QO തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നതുപോലെ: “ദൈവം അവര്‍ക്കു ഗാഢനിദ്ര കൊടുത്തു.” യെശയ്യാവ് 29:10 “കാണാത്ത കണ്ണും, കേള്‍ക്കാത്ത ചെവിയും നല്‍കി.” ആവര്‍ത്തനം 29:4~Pu അതുകൊണ്ട് സംഭവിച്ചതിതാണ്: യിസ്രായേലിലെ ജനങ്ങള്‍ ദൈവസമക്ഷം നീതീകരിക്കപ്പെടുവാന്‍ ശ്രമിച്ചു. പക്ഷെ വിജയിച്ചില്ല. എന്നാല്‍, ദൈവം തിരഞ്ഞെടുത്തവര്‍ അവന്‍റെ മുന്പാകെ നീതീകരിക്കപ്പെടുകയും ചെയ്തു. മറ്റുളളവര്‍ കഠിനഹൃദയരാകുകയും ദൈവത്തില്‍ ശ്രദ്ധിക്കാന്‍ വിസ്സമ്മതിക്കുകയും ചെയ്തു.]O3 ദൈവം തന്‍റെ ജനത്തെ തിരഞ്ഞെടുക്കുന്നത് തന്‍റെ കൃപ കൊണ്ടാണെങ്കില്‍, അവരുടെ പ്രവൃത്തികളല്ല അവരെ ദൈവത്തിന്‍റെ ജനമാക്കിയത്. സ്വന്തം പ്രവൃത്തികള്‍ അവരെ ദൈവമക്കളാക്കുമെങ്കില്‍ ദൈവത്തിന്‍റെ കൃപാദാനം യഥാര്‍ത്ഥ ദാനമാകയില്ല.]N3 ഇക്കാലത്തും അങ്ങനെ തന്നെ. ദൈവം തന്‍റെ കൃപയാല്‍ തിരഞ്ഞെടുത്ത കുറച്ചു പേരുണ്ട്.M5 എന്നാല്‍ എന്തു മറുപടിയാണ് ദൈവം ഏലീയാവിന് നല്‍കിയത്? ദൈവം പറഞ്ഞു: “എന്നെ ആരാധിക്കുന്ന ഏഴായിരം പേരെ ഞാന്‍ ഇപ്പോഴും എനിക്കായി കാത്തിട്ടുണ്ട്. ഈ ഏഴായിരം പേരും ബാലിനു മുന്നില്‍ മുട്ടുമടക്കിയിട്ടില്ല.L ഏലീയാവ് പറഞ്ഞു: “കര്‍ത്താവേ, ജനം നിന്‍റെ പ്രവാചകരെ വധിക്കുകയും നിന്‍റെ യാഗപീഠങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ജീവിച്ചിരിക്കുന്ന ഏകപ്രവാചകനായ എന്നെയും ഇപ്പോള്‍ അവര്‍ കൊല്ലാന്‍ ശ്രമിക്കുന്നു.”nKU ജനിക്കുന്നതിനു മുന്പു തന്നെ യിസ്രായേല്‍ക്കാര്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടു. അവരെ ദൈവം കൈവെടിഞ്ഞില്ല. തിരുവെഴുത്തുകളില്‍ ഏലീയാവിനെക്കുറിച്ചു പറയുന്നതെന്താണെന്നു നിങ്ങള്‍ക്കു തീര്‍ച്ചയായും അറിയാം. അയാള്‍ യിസ്രായേല്‍ക്കാര്‍ക്ക് എതിരായി ദൈവത്തോടു പ്രാര്‍ത്ഥിച്ചതിനെക്കറിച്ചാണ് തിരുവെഴുത്തുകളില്‍ പറയുന്നത്.8J k അപ്പോള്‍ ഞാന്‍ ചോദിക്കട്ടെ, “ദൈവം തന്‍റെ ജനത്തെ ഉപേക്ഷിച്ചു എന്നോ?” ഇല്ല, ഞാന്‍ തന്നെ ഒരു യിസ്രായേല്‍ക്കാരനാണ്. ഞാന്‍ അബ്രാഹാമിന്‍റെ സന്തതിപരന്പരയില്‍പെട്ടവനും ബെന്യാമീന്‍റെ ഗോത്രത്തില്‍പ്പെട്ടവനുമാണ്. ?|{yvtHqp3nlcigba_^[Y%X#V;SPPNMKHFDA@>t<: 8(65{3 0--P- )'&0#D"+x4* p  .UAI [This verse may not be a part of this translation]$HA!സമാധാനം നല്‍കുന്ന ദൈവം നിങ്ങളോടൊപ്പം ഉണ്ടാകട്ടെ. ആമേന്‍.G+ പിന്നെ, ദൈവഹിതമെങ്കില്‍ നിങ്ങളുടെയടുത്ത് ഞാന്‍ വരും. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് സന്തോഷപൂര്‍വ്വം വരികയും നിങ്ങളോടൊപ്പം വിശ്രമിക്കുകയും ചെയ്യും.UF#യെഹൂദ്യയിലുളള അവിശ്വാസികളില്‍ നിന്ന് എന്നെ രക്ഷിക്കണമെന്നും, യെരൂശലേമിലേക്കു ഞാന്‍ കൊണ്ടുചെല്ലുന്ന ഈ സഹായം അവരെ സന്തേഷമുളളവരാക്കണമെന്നും നിങ്ങള്‍ പ്രാര്‍ത്ഥിക്കുക.E-സഹോദരങ്ങളേ, എനിക്കുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ട്, എന്‍റെ വേലയില്‍ നിങ്ങളെന്നെ സഹായിക്കണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ക്രിസ്തുവിനെപ്രതിയും പരിശുദ്ധാത്മാവില്‍നിന്നു നമ്മിലേക്കുവന്ന സ്നേഹത്തെപ്രതിയും, എനിക്കുവേണ്ടി, എന്നോടൊപ്പം ചേര്‍ന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്ന് നിങ്ങളോടു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.HD നിങ്ങളെ സന്ദര്‍ശിക്കുന്പോള്‍ ക്രിസ്തുവിന്‍റെ അനുഗ്രഹം മുഴുവനും നിങ്ങള്‍ക്കായി ഞാന്‍ കൊണ്ടുവരുമെന്ന് എനിക്കറിയാം.TC!യെരൂശലേമിലെ ദരിദ്രര്‍ക്കായി സംഭരിച്ച പണം ഭദ്രമായി അവരെ ഏല്പിച്ചു എന്നു എനിക്കു ഉറപ്പു വരണം. ഈ ജോലി തീര്‍ത്തതിനുശേഷം ഞാന്‍ സ്പാന്യയിലേക്കു പോകും. സ്പാന്യയിലേക്കുള്ള യാത്രയ്ക്കിടയില്‍ നിങ്ങളെ കാണുവാനായി ഞാന്‍ വരും.6Beസന്തോഷത്തോടെ ഇത് ചെയ്യാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. എങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അങ്ങനെ ചെയ്യാനുളള ബാദ്ധ്യതയുമുണ്ട്. ജാതികള്‍ യെഹൂദരുടെ ആത്മീയാനുഗ്രഹങ്ങളില്‍ പങ്കുപറ്റിയതുകൊണ്ട് യെഹൂദരെ ജാതികള്‍ തങ്ങള്‍ക്കുളളതുകൊടുത്തു സഹായിക്കണം.BA}യെരൂശലേമിലുളള ദൈവജനത്തില്‍ ചിലര്‍ ദരിദ്രരാണ്. മക്കെദൊന്യക്കാരും ആഖായിക്കാരും യെരൂശലേമിലുളള പാവങ്ങളായ ദൈവജനത്തിനു സംഭാവന നല്‍കുവാന്‍ തീരുമാനിച്ചിരിക്കു ന്നു.c@?ഇപ്പോള്‍ ഞാന്‍ ദൈവത്തിന്‍റെ ജനത്തെ സഹായിക്കുവാനായി യെരൂശലേമിലേക്കു പോകുകയാണ്.?-അതിനാല്‍ ഞാന്‍ സ്പാന്യയിലേക്കും! പോകുന്പോള്‍ നിങ്ങളെ സന്ദര്‍ശിക്കും. അതേ, നിങ്ങളെ സന്ദര്‍ശിച്ച് നിങ്ങളുടെ സാന്നിദ്ധ്യത്തില്‍ അല്പകാലം സന്തോഷിക്കുവാനും സ്പാന്യയിലേക്കുളള യാത്രയില്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് എന്നെ യാത്രയ്ക്കിടയില്‍ സഹായിക്കുകയും ചെയ്യാം.;>oഇപ്പോള്‍ ഇവിടങ്ങളിലെ എന്‍റെ വേല ഞാന്‍ തീര്‍ത്തു. പലവര്‍ഷങ്ങളായി നിങ്ങളെ സന്ദര്‍ശിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു.W='അതിനാലാണ് നിങ്ങളുടെ അടുത്തേയ്ക്കുളള എന്‍റെ വരവ് പലപ്രാവശ്യം തടയപ്പെട്ടത്.T<!പക്ഷേ തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു: “അവനെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ലാത്തവര്‍, അവനെ കാണും; അവനെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ മനസ്സിലാക്കും” യെശയ്യാവ് 52:15\;1ക്രിസ്തുവിനെപ്പറ്റി ഒരിക്കല്‍പ്പോലും കേട്ടിട്ടില്ലാത്ത ജനങ്ങളുളള സ്ഥലങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുവാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. മറ്റൊരാള്‍ നേരത്തേതന്നെ പണിതുയര്‍ത്തിയ വേലയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്കു ആഗ്രഹമില്ലാത്തതുകൊണ്ടാണ് ഞാനിതു ചെയ്യുന്നത്.-:Sവീര്യപ്രവര്‍ത്തികളുടെ ശക്തിയാലും അവര്‍ കണ്ട വന്‍കാര്യങ്ങളാലും പരിശുദ്ധാത്മാവിന്‍റെ ശക്തിയാലുമാണ് അവര്‍ ദൈവത്തെ അനുസരിച്ചത്. യെരൂശലേം മുതല്‍ ഇല്ലൂര്യവരെ ചുറ്റി സഞ്ചരിച്ച് ഞാന്‍ സുവിശേഷം പ്രഘോഷിച്ചു. അങ്ങനെ എന്‍റെ വേലയുടെ ആ ഭാഗം ഞാന്‍ തീര്‍ത്തു./9Wഞാന്‍ തനിയെ ചെയ്ത കാര്യങ്ങളെപ്പറ്റി ഒന്നും സംസാരിക്കില്ല. ദൈവാനുസരണത്തിലേക്ക് ജാതികളെ നയിക്കാന്‍ ക്രിസ്തു എന്നെക്കൊണ്ട് ചെയ്ത കാര്യങ്ങളെ പ്പറ്റിയേ ഞാന്‍ സംസാരിക്കുകയുളളൂ. ഞാന്‍ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ മൂലമാണ് അവര്‍ ദൈവത്തെ അനുസരിച്ചത്.8#അതുകൊണ്ട് ദൈവത്തിനു വേണ്ടി ക്രിസ്തുയേശുവില്‍ ഞാന്‍ ചെയ്ത കാര്യങ്ങളെപ്പറ്റി എനിക്കു മതിപ്പുണ്ട്.h7Iക്രിസ്തുവിന്‍റെ ശുശ്രൂഷകന്‍ ആയിരിക്കുക എന്നതാണ് ആ വരം ദൈവം, എന്നെ ജാതികളെ സഹായിക്കുവാനുളള ശുശ്രൂഷകനാക്കി. ദൈവത്തിന്‍റെ സുവിശേഷം പഠിപ്പിച്ചുകൊണ്ട് ഞാനവനു സേവനം ചെയ്തു. ജാതികള്‍ ദൈവം സ്വീകരിച്ച ഒരു വഴിപാടാകാമെന്നതുകൊണ്ടും, വിശുദ്ധരാക്കപ്പെട്ടതുകൊണ്ടും ഞാനിതു ചെയ്തു.46aഎന്നാല്‍ നിങ്ങള്‍ ഓര്‍ക്കണമെന്നു ഞാനാഗ്രഹിച്ച ചില കാര്യങ്ങളെപ്പറ്റി വളരെ തുറന്നു ഞാനെഴുതി. ദൈവം എനിക്കു പ്രത്യേകമായ ഒരു വരം തന്നതുകൊണ്ടാണ് ഞാനിതു ചെയ്തത്.g5Gഎന്‍റെ സഹോദരങ്ങളേ, നിങ്ങള്‍ നന്മനിറഞ്ഞവരാണെന്നു എനിക്കു തീര്‍ച്ചയുണ്ട്. എല്ലാ അറിവിനാലും നിങ്ങള്‍ സജ്ജരാണെന്നും പരസ്പരം പഠിപ്പിക്കുവാന്‍ അതു സഹായകമാകും എന്നും എനിക്കറിയാം.44a നിങ്ങള്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടിരിക്കുന്പോള്‍ പ്രതീക്ഷ തരുന്ന ദൈവം നിങ്ങളെ ആഹ്ളാദവും സമാധാനവുംകൊണ്ട് നിറയ്ക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ പ്രതീക്ഷ കൈവരികയും പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ അത് നിങ്ങളില്‍ നിന്ന് ഒഴുകുകയും ചെയ്യും.B3 [This verse may not be a part of this translation]B2 [This verse may not be a part of this translation]j1M തിരുവെഴുത്തു പറയുന്നു, “ദൈവത്തിന്‍റെ ജനത്തോടൊപ്പം ജാതികള്‍ സന്തോഷിക്കണം” ആവര്‍ത്തനം 32:43 “ജാതികളായ നിങ്ങള്‍ ഏവരും ദൈവത്തെ സ്തുതിക്കുവിന്‍; സര്‍വ്വജനവും ദൈവത്തെ സ്തുതിക്കണം” എന്നും എഴുതിയിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 117:10 ജാതികള്‍ അവര്‍ക്കു കിട്ടിയ കാരുണ്യത്തിന് ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനും കൂടിയാണ് ക്രിസ്തു ഇതു ചെയ്തത്. തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു, “അതിനാല്‍ ജാതികളുടെ ഇടയില്‍ വച്ച് ഞാന്‍ നിനക്കു നന്ദി പറയും. നിന്‍റെ നാമത്തിന്‍റെ കീര്‍ത്തിക്കായി ഞാന്‍ പാടും.” സങ്കീര്‍ത്തനങ്ങള്‍ 18:49j/Mദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ ശരിയാണെന്ന് കാണിക്കുവാനായിട്ടാണ് ക്രിസ്തു യെഹൂദരുടെ ദാസനായത് എന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞു. യെഹൂദരുടെ പിതാക്കന്മാരോട് വാഗ്ദാനം ചെയ്തത് ദൈവം ചെയ്യും എന്നു തെളിയിക്കുവാനാണ് ക്രിസ്തു ഇതു ചെയ്തത്.@.yക്രിസ്തു നിങ്ങളെ സ്വീകരിച്ചിരിക്കുന്നതുകൊണ്ട് നിങ്ങളും പരസ്പരം സ്വീകരിക്കുവിന്‍. ഇതു ദൈവത്തെ മഹത്വപ്പെടുത്തും.e-Cഅങ്ങനെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തെ ഏകഹൃദയ ത്തോടെയും ഒരേ സ്വരത്തിലും നിങ്ങള്‍ക്കുകീര്‍ത്തിക്കാം.t,aസഹനശക്തിയും ബലവും ദൈവത്തില്‍ നിന്നുമാണ് വരുന്നത്. ക്രിസ്തുവിന്‍റെ അഭീഷ്ടാനുസരണം എല്ലാവരും പരസ്പരം ഐക്യത്തില്‍ ജീവിക്കുവാന്‍ ദൈവം സഹായിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.j+Mപണ്ട് എഴുതിയതെല്ലാം തന്നെ നമ്മെ പഠിപ്പിക്കുവാനായി എഴുതിയതാണ്. നമുക്കു പ്രത്യാശ ഉണ്ടാകേണ്ട തരത്തിലാണ് അവ എഴുതിയിരിക്കുന്നത്. തിരുവെഴുത്തുകള്‍ നമുക്കു നല്‍കുന്ന സ്ഥിരോത്സാഹത്തിലും ഉറപ്പിന്മേലും ആണ് ആ പ്രതീക്ഷ കൈവരുന്നത്.b*=ക്രിസ്തു പോലും അവനെത്തന്നെ പ്രീതിപ്പെടുത്താനായി ജീവിച്ചില്ല. “നിങ്ങളെ അപമാനിച്ചവര്‍ എന്നെയും കൂടിയാണ് അപമാനിച്ചത്. എന്ന് തിരുവെഴുത്തകളില്‍ എഴുതി യിരിക്കുന്നതുപോലെയാണത്.)7നമ്മളെത്തന്നെ പ്രീതിപ്പെടുത്താന്‍ നാം ശ്രമിക്കരുത്. നാം ഓരോരുത്തരും അന്യരെ സന്തോഷിപ്പിക്കണം. അവരെ സഹായിക്കുവാ നായി നാം ഇതു ചെയ്യണം. വിശ്വാസത്തില്‍ കൂടുതല്‍ ഉറപ്പുളളവരാകാന്‍ നാം അവരെ സഹായിക്കണം.( 9നാം വിശ്വാസംകൊണ്ട് ബലമുളളവരാണ്. അതിനാല്‍ അബലരെ നാം സഹായിക്കണം. അവരുടെ ബലഹീനതയില്‍ നാം അവരെ സഹായിക്കണം.Q'ഒരാള്‍ക്ക് ശരിയാണെന്ന കാര്യത്തില്‍ തീര്‍ച്ചയില്ലാത്തത് എന്തെങ്കിലും ഭക്ഷിക്കുകയാണെങ്കില്‍ അവനോടു തന്നെ തെറ്റു ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍, അത് ശരിയാണെന്ന് അവന്‍ വിശ്വസിക്കുന്നില്ല. ഒരാള്‍ ശരിയാണെന്നു വിശ്വാസം കൂടാതെ, എന്തെങ്കിലും ചെയ്താല്‍ അത് പാപമാണ്.&ഇക്കാര്യങ്ങളിലുളള നിന്‍റെ വിശ്വാസം നിനക്കും ദൈവത്തിനുമിടയില്‍ ഒരു രഹസ്യമായി സൂക്ഷിക്കണം. ഒരാള്‍ ശരിയെന്നു വിചാരിക്കുന്ന കാര്യം കുറ്റബോധം കൂടാതെ ചെയ്യുവാന്‍ സാധിക്കുന്നവന്‍ അനുഗൃഹീതനാണ്.V%%മാംസം ഭക്ഷിക്കുന്നതും, വീഞ്ഞു കുടിക്കുന്നതും നിന്‍റെ സഹോദരങ്ങളെ പാപത്തില്‍ വീഴിക്കുന്നുവെങ്കില്‍ അത് ഭക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. സഹോദരന്‍ നിലം തെറ്റി വീഴാന്‍ വരുത്തുന്ന ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്.$ഭക്ഷണത്തിനു വേണ്ടി ദൈവപ്രവര്‍ത്തനത്തെ നശിപ്പിക്കരുത്. ഏതു ഭക്ഷണവസ്തുവും ഭക്ഷിക്കുന്നതില്‍ തെറ്റില്ല. ഒരാളുടെ ഭക്ഷണം മറ്റൊരാള്‍ക്ക് പതനം വരുത്തുന്നുവെങ്കില്‍ അവന്‍ തെറ്റാണ് ചെയ്യുന്നത്.|#qഅതിനാല്‍ സമാധാനം പ്രോത്സാഹിപ്പിക്കാന്‍ എന്തെല്ലാം കാര്യത്തില്‍ ഏര്‍പ്പെടുമോ അതിന് കഠിനമായി നമുക്ക് ശ്രമിക്കാം. അന്യോന്യം സഹായം ആകുന്ന കാര്യങ്ങള്‍ ചെയ്യുവാനായി നമുക്കു ശ്രമിക്കാം.+"Oഇത്തരത്തില്‍ ജീവിച്ചുകൊണ്ട് ക്രിസ്തുവിന് സേവനം ചെയ്യുന്നവന്‍ ദൈവത്തെ പ്രസാദിപ്പിക്കുകയാണ് ചെയ്യുന്നത്. അവന്‍ എല്ലാവര്‍ക്കും സ്വീകാര്യനുമായിരിക്കും.A!{ദൈവരാജ്യത്തില്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും അല്ല പ്രധാനം. പരിശുദ്ധാത്മാവിലുളള നീതിയും സമാധാനവും സന്തോഷവുമാണ്.g Gനിങ്ങള്‍ നല്ലതെന്നു കരുതുന്ന ഒന്ന് അപകീര്‍ത്തിയിലേക്കു വീഴാന്‍ നീ ഇടവരുത്തരുത്.നീ ഭക്ഷിക്കുന്ന ഏതെങ്കിലും ഭക്ഷണം നിന്‍റെ സഹോദരന്‍റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെങ്കില്‍ നീ പിന്തുടരുന്നത് സ്നേഹത്തിന്‍റെ പാതയല്ല. ഒരാള്‍ക്ക് തെറ്റെന്നു തോന്നുന്ന എന്തെങ്കിലും ഭക്ഷിച്ചുകൊണ്ട് നീ അവന്‍റെ വിശ്വാസത്തെ നശിപ്പിക്കരുത്. ക്രിസ്തു അവനുവേണ്ടി കൂടിയാണ് മരിച്ചത്.=sഞാന്‍ കര്‍ത്താവായ ക്രിസ്തുവിലാണ്, ഭക്ഷിക്കുവാന്‍ പാടില്ലാത്തതായ യാതൊരു ഭക്ഷണവും ഇല്ല എന്ന് എനിക്കറിയാം ആരെങ്കിലും ചിലത് അശുദ്ധമാണെന്ന് കരുതുകയാണെങ്കില്‍ അപ്പോള്‍ അവനെ സംബന്ധിച്ചിടത്തോളം അത് അശുദ്ധമാണ്.dA അതിനാല്‍ പരസ്പരം വിധിക്കുന്നത് നാം നിര്‍ത്തണം. നിന്‍റെ സഹോദരങ്ങളെ ബലഹീനമാക്കുന്നതോ, പാപത്തിലേക്കു പതിപ്പിക്കുന്നതോ ആയ യാതൊരു കാര്യവും ചെയ്യാതിരിക്കാനായി നീ തീരുമാനിക്കണം.~u അതിനാല്‍ ഓരോരുത്തരുടെയും ജീവിതത്തെക്കുറിച്ച് ദൈവത്തോട് നാം തന്നെ വിശദീകരിക്കേണ്ടിവരും.(I അതെ, തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു: “എന്‍റെ മുന്നില്‍ എല്ലാവരും മുട്ടുമടക്കും; ഞാന്‍ ദൈവമാണെന്ന് എല്ലാവരും പറയും. ഇക്കാര്യമെല്ലാം സംഭവിക്കുമെന്നത് ഞാന്‍ ജീവിക്കുന്നതുപോലെ തീര്‍ച്ചയുളള കാര്യമാണ് എന്ന് കര്‍ത്താവു പറയുന്നു.” യെശയ്യാവ് 45:23+O അതുകൊണ്ട് നീ എന്തുകൊണ്ട് നിന്‍റെ സഹോദരനെ വിധിക്കണം? അഥവാ നിന്‍റെ സഹോദരനെക്കാള്‍ മെച്ചമാണ് നീയെന്ന് എന്തിനു കരുതുന്നു.? നാമെല്ലാവരും ദൈവമുന്പാകെ നില്‍ക്കുകയും അവന്‍ എല്ലാവരെയും വിധിക്കുകയും ചെയ്യും.b= അതിനാലൊക്കെയാണ് ക്രിസ്തു മരിച്ചതും മരണത്തില്‍ നിന്ന് ഉയിര്‍ത്ത് വീണ്ടും ജീവിച്ചതും. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും കര്‍ത്താവാകുവാന്‍ ആണ് ക്രിസ്തു ഇതു ചെയ്തത്.Oനമ്മള്‍ ജീവിക്കുന്നെങ്കില്‍ അത് കര്‍ത്താവിനുവേണ്ടിയാണ്. നാം മരിക്കുകയാണെങ്കില്‍ അതും കര്‍ത്താവിനായിട്ടാണ്. അതുകൊണ്ട് മരണത്തിലും ജീവനിലും നാം കര്‍ത്താവിനുളളവരാണ്..Uഅതെ നമ്മളെല്ലാവരും കര്‍ത്താവിനായാണ് ജീവിക്കുന്നത്. നാം നമുക്കുവേണ്ടി മരിക്കുകയോ ജീവിക്കുകയോ ചെയ്യാറില്ല.76ഒരു ദിവസം മറ്റൊരു ദിവസത്തേക്കാള്‍ പ്രാധാന്യമുളളതെന്നു കരുതുന്നവന്‍ അതു കര്‍ത്താവിനു വേണ്ടിയാണ് ചെയ്യുന്നത്. എല്ലാത്തരം ഭക്ഷണം കഴിക്കുന്ന വ്യക്തിയും അത് കര്‍ത്താവിനു വേണ്ടിയാണ് ചെയ്യുന്നത്. അതെ, ആ ഭക്ഷണം കിട്ടിയതിനെക്കുറിച്ച് അവന്‍ കര്‍ത്താവിനു നന്ദി പറയുന്നു. ചില ഭക്ഷണം കഴിക്കാന്‍ വിസ്സമ്മതിക്കുന്നവനും അത് കര്‍ത്താവിനായിട്ടാണ് ചെയ്യുന്നത്. അവനും കര്‍ത്താവിനു നന്ദി പറയുന്നു.Fഒരുവന് ഒരു ദിനം മറ്റൊരു ദിവസത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യമുളളതാണെന്നു കരുതിയേക്കാം. മറ്റൊരുവ്യക്തി ദിവസങ്ങള്‍ക്കെല്ലാം തുല്യപ്രാധാന്യമാണെന്നും കരുതിയേക്കാം. ഓരോ വ്യക്തിക്കും അവന്‍റെ വിശ്വാസത്തെക്കുറിച്ച് തന്‍റെ തന്നെ മനസ്സില്‍ ഉറപ്പുണ്ടായിരിക്കണം.ദൈവം അവനെ സ്വീകരിച്ചിരിക്കുന്നു. മറ്റൊരാ ളുടെ ദാസനെ നീ വിധിക്കരുത്. ദാസന്‍ ചെയ്യുന്നത് തെറ്റോ ശരിയോ എന്ന് അവന്‍റെ ഉടമ തന്നെ തീരുമാനിച്ചു കൊളളും. ദൈവത്തിന് തന്‍റെ ദാസനെ നീതിയുളളവനാക്കാമെന്നതുകൊണ്ട് ദൈവത്തിന്‍റെ ദാസന്‍ നീതിയുളളവനാണ്.}തനിക്ക് എല്ലാത്തരം ഭക്ഷണവും കഴിക്കാനാകുമെന്ന് അറിയുന്നവന് സസ്യാഹാരം മാത്രം കഴിക്കുന്നവനെക്കാള്‍ താന്‍ മെച്ചമാണെന്നു തോന്നരുത്. സസ്യാഹാരം മാത്രം കഴിക്കുന്നവന്‍ എല്ലാം ഭക്ഷിക്കുന്നവന്‍ ചെയ്യുന്നത് തെറ്റാണെന്നു തീരുമാനിക്കരുത്.Fതനിക്കിഷ്ടമുളള ഏതു ഭക്ഷണവും കഴിക്കാമെന്ന് ഒരുവന്‍ കരുതുന്നു. പക്ഷേ ദുര്‍ബലമായ വിശ്വാസം ഉളളവന്‍ സസ്യാഹാരമേ കഴിക്കൂ.F വിശ്വാസത്തില്‍ ശോഷിച്ച ഒരുവനെ നിങ്ങളുടെ സമൂഹത്തിലേക്ക് സ്വീകരിക്കാന്‍ വിസ്സമ്മതിക്കരുത്. അവന്‍റെ വ്യത്യസ്ത കാഴ്ചപ്പാടുകളെക്കുറിച്ച് അവനുമായി തര്‍ക്കിക്കരുത്.G കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ സ്വയം ധരിക്കുക. നിങ്ങള്‍ ചെയ്യുവാനാഗ്രഹിക്കുന്ന ചീത്തക്കാര്യങ്ങളെക്കുറിച്ചോ തിന്മനിറഞ്ഞ നിങ്ങളുടെ സ്വയത്തെ തൃപ്തിപ്പെടുത്താനുളള മാഗ്ഗങ്ങളെക്കുറിച്ചോ ചിന്തിക്കരുത്.s_ പകലിന്‍റെ മക്കളെപ്പോലെ നേരായ പാതയില്‍ നമുക്കും ജീവിക്കാം. കാടവും മലീമസവുമായ സദ്യകള്‍ നമുക്കുവേണ്ട. നാം മദ്യപിക്കരുത്. ലൈംഗിക പാപങ്ങള്‍ അഥവാ ശരീരംകൊണ്ടുളള ഏതുവിധത്തിലുളള പാപവും നാം ചെയ്യരുത്. നമുക്കു ശണ്ഠയോ, അസൂയയോ ഉണ്ടാകരുത്.C “രാത്രി” മിക്കവാറും തീര്‍ന്നു കഴിഞ്ഞു. “പകല്‍” ഏകദേശം ഇവിടെ എത്തി. അതുകൊണ്ടു രാത്രിക്കു ചേര്‍ന്നപ്രവൃത്തികള്‍ നാം നിര്‍ത്തണം. വെളിച്ചത്തിനു ചേര്‍ന്ന പ്രവൃത്തികള്‍ ചെയ്യുന്നതിനായി നാം നമ്മെത്തന്നെ ഒരുക്കണം.# ? ഒരു പ്രധാന കാലത്താണ് നാം ജീവിക്കുന്നത് എന്നതിനാലാണ് ഞാനിതു പറയുന്നതെന്നു നിങ്ങള്‍ക്കറിയാം. അതെ, ഇപ്പോഴാണ് നിങ്ങളുടെ ഉറക്കത്തില്‍നിന്നും ഉണരുവാനുളള നിങ്ങളുടെ സമയം. നാം ആദ്യം വിശ്വസിച്ചിരുന്ന കാലത്തിനേക്കാളും അടുത്താണ് നമ്മുടെ രക്ഷയിപ്പോള്‍.B } സ്നേഹം പീഢയ്ക്കു കാരണമാകയില്ല. അതുകൊണ്ട് സ്നേഹിക്കുക എന്നത് മുഴുവന്‍ ന്യായപ്രമാണവും അനുസരിക്കുക എന്നതിനു സമമാണ്.   ഞാനെന്തുകൊണ്ടാണ് ഇതു പറയുന്നത്? “നീ വ്യഭചാരം ചെയ്യരുതെന്നും, അന്യന്‍റെ വസ്തുക്കള്‍ ആഗ്രഹിക്കരുതെന്നും” ന്യായപ്രമാണത്തില്‍ പറയുന്നതുകൊണ്ടാണ് ഞാനിതു പറയുന്നത്. ഈ കല്പനകളും ഇതര എല്ലാ കല്പനകളും ഈ ഒരു കല്പനയില്‍ സംഗ്രഹിച്ചിരിക്കുന്നു. “നിന്നെപ്പോലെതന്നെ മറ്റുളളവരെയും സ്നേഹിക്കുക. Gh}e|Czxiwv u1sqpxnmIkjgheca^]5[YY~VRQOLKJxIH'FDC`;987z52z1/J-+*)'&W#" s]bfP Ch/ആത്മീയത ഇല്ലാത്ത ഒരുവന് ദൈവാത്മാവ് നല്‍കുന്ന കാര്യങ്ങള്‍ സ്വീകരിയ്ക്കാനാവില്ല. അക്കാര്യങ്ങളൊക്കെ വിഡ്ഢിത്തങ്ങളാണെന്ന് അയാള്‍ കരുതുന്നു. ആത്മീയമായി മാത്രം വിധിക്കാനാകുന്ന ദൈവത്തിന്‍റെ ആത്മാവിന്‍റെ കാര്യങ്ങള്‍ അയാള്‍ക്കു മനസ്സിലാകില്ല.  ഇക്കാര്യങ്ങള്‍ നാം പറയുന്പോള്‍, മനുഷ്യന്‍റെ ജ്ഞാനം നമ്മെ പഠിപ്പിച്ച വാക്കുകള്‍ നാം ഉപയോഗിക്കുന്നില്ല, ആത്മാവു നമ്മെ പഠിപ്പിച്ച വാക്കുകള്‍ നാം ഉപയോഗിക്കുന്നു. ആത്മീയ കാര്യങ്ങള്‍ വിശദീകരിയ്ക്കാന്‍ നാം ആത്മീയ പദങ്ങള്‍ ഉപയോഗിക്കുന്നു.   ലോകത്തിന്‍റെ ആത്മാവിനെ നാം സ്വീകരിച്ചിട്ടില്ല. പക്ഷേ ദൈവത്തില്‍ നിന്നുള്ള ആത്മാവിനെ നാം സ്വീകരിച്ചു. ദൈവം നമുക്കു തന്ന കാര്യങ്ങളെ അറിയുവാന്‍ കഴിയുന്ന വിധമാണ് നാം ആത്മാവിനെ സ്വീകരിച്ചത്. 7 അതിങ്ങനെയാണ്: ഒരാള്‍ക്കും മറ്റൊരുവന്‍റെ മനസ്സറിയാനാവില്ല. അയാളുടെ ഉള്ളില്‍ വസിക്കുന്ന അയാളുടെ ആത്മാവിനു മാത്രമേ ആ ചിന്തകളറിയാന്‍ കഴിയൂ. ദൈവത്തിനും അങ്ങനെ തന്നെ. ദൈവത്തിന്‍റെ ചിന്തകള്‍ ആര്‍ക്കുമറിയില്ല. ദൈവത്തിന്‍റെ ആത്മാവിനേ ആ ചിന്തകളറിയൂ.* M പക്ഷേ ദൈവം നമുക്കിതെല്ലാം ആത്മാവിലൂടെ കാണിച്ചു തന്നിരിക്കുന്നു. ആത്മാവ് എല്ലാം അറിയുന്നു. ദൈവത്തിന്‍റെ ഏറ്റവും ഗഹനമായ രഹസ്യങ്ങള്‍ പോലും ആത്മാവിനറിയാം. + പക്ഷേ തിരുവെഴുത്തുകളില്‍ എഴുതപ്പെട്ടിരിക്കുന്നപോലെ, “തന്നെ സ്നേഹിക്കുന്നവര്‍ക്കായി ദൈവം ഒരുക്കിയിട്ടുള്ളത് ആരും കണ്ടിട്ടില്ല, ആരും കേട്ടിട്ടില്ല, ആര്‍ക്കും തോന്നിയിട്ടുമില്ല.” യെശയ്യാവ്. 64:4, Qഈ ലോകത്തിലെ ഭരണാധികാരികളില്‍ ഒരുവനുപോലും ആ ജ്ഞാനം മനസ്സിലായില്ല. അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ മഹത്വത്തിന്‍റെ കര്‍ത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു. എന്നാല്‍ ഞങ്ങള്‍ പറയുന്നത് ദൈവത്തിന്‍റെ രഹസ്യ ജ്ഞാനത്തെപ്പറ്റിയാണ്. ഈ ജ്ഞാനം ജനങ്ങളില്‍ നിന്നും മറഞ്ഞിരിയ്ക്കുകയാണ്. നമ്മുടെ മഹത്വത്തിനായി ദൈവം ഈ ജ്ഞാനത്തെ ഒരുക്കിയിരിക്കുന്നു. ലോകാരംഭത്തിനു മുന്പു തന്നെ അവനതു ആസൂത്രണം ചെയ്തിരുന്നു.ജ്ഞാനത്തെ ഞങ്ങള്‍ പക്വതയുള്ള ജനങ്ങള്‍ക്കു പഠിപ്പിച്ചു കൊടുക്കുന്നു. എന്നാലത് ഐഹിക ജ്ഞാനമല്ല. ഈ ലോകത്തിലെ ഭരണാധികാരികളുടെ ജ്ഞാനമല്ല അത്. ആ ഭരണാധികാരികള്‍ക്ക് തങ്ങളുടെ ശക്തി നഷ്ടപ്പെടുകയാണ്.=sനിങ്ങളുടെ വിശ്വാസം ദൈവത്തിന്‍റെ ശക്തിയിലധിഷ്ഠിതമാകുവാനാണ്; മനുഷ്യന്‍റെ ജ്ഞാനത്തിലാകുവാനല്ല ഞാന്‍ ഇതു ചെയ്തത്.7gഎന്‍റെ ബോധനവും ഉപദേശവും ആളുകളെ നിര്‍ബന്ധിക്കുന്ന ജ്ഞാനത്തിന്‍റെ വാക്കുകളായിരുന്നില്ല. പക്ഷേ ആത്മാവു നല്‍കുന്ന ശക്തി എന്‍റെ ഉപദേശത്തിന്‍റെ തെളിവായിരുന്നു.wgനിങ്ങളുടെ അടുത്തു വന്നപ്പോള്‍ ഞാന്‍ ക്ഷീണിതനും ഭയം കൊണ്ടു വിറയ്ക്കുന്നവനും ആയിരുന്നു.Y+നിങ്ങളോടൊപ്പമായിരുന്നപ്പോള്‍ യേശുക്രിസ്തുവിനെയും അവന്‍റെ ക്രൂശുമരണത്തെയുമൊഴിച്ച് എല്ലാം മറക്കാന്‍ ഞാന്‍ തീരുമാനിച്ചു.5 eപ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ അടുത്തേക്കു വന്നപ്പോള്‍ ദൈവത്തെപ്പറ്റിയുള്ള സത്യം ജ്ഞാനത്തിന്‍റെ വളച്ചുകെട്ടില്ലാതെ നിങ്ങളോടു ഞാന്‍ പറയുന്നു. അതിനാല്‍, തിരുവെഴുത്തില്‍ പറയുന്പോലെ, “പ്രശംസിക്കുന്നവര്‍ കര്‍ത്താവില്‍ മാത്രം പ്രശംസിക്കട്ടെ. നിങ്ങളെ യേശുക്രിസ്തുവിന്‍റെ ഭാഗമാക്കിയത് ദൈവമാണ്. ക്രിസ്തു നമുക്കു ദൈവീകവിജ്ഞാനമായി. ദൈവത്തില്‍ നമ്മള്‍ നീതീകരിക്കപ്പെടുവാനും പാപങ്ങളില്‍നിന്നു മോചിപ്പിക്കപ്പെടുവാനും അവനാണു കാരണം. നമ്മള്‍ വിശുദ്ധരാകുവാനും ക്രിസ്തുവാണു കാരണം.D തന്‍റെ മുന്നില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവന്‍ ഇങ്ങനെ ചെയ്തത്.s aലോകം അപ്രധാനമെന്നു കരുതുന്നതിനെയും ദൈവം തെരഞ്ഞെടുത്തു. ലോകം വെറുക്കുകയും തള്ളുകയും ചെയ്തതിനെ അവന്‍ തെരഞ്ഞെടുത്തു. ലോകം പ്രധാനമെന്നു കരുതുന്നതിനെ തകര്‍ക്കുകയാണ് അവന്‍റെ ലക്ഷ്യം.o~ Yഎന്നാല്‍ വിജ്ഞാനികളെ നാണം കെടുത്താന്‍ ദൈവം ലോകത്തിലെ ദുര്‍ബലമായതിനെ തെരഞ്ഞെടുത്തു.} !സഹോദര സഹോദരിമാരേ, ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നു. അതേപ്പറ്റി ചിന്തിക്കുക! വിജ്ഞാനത്തെ ലോകം വിധിയ്ക്കുന്ന പ്രകാരം നിങ്ങളില്‍ അധികംപേരും വിജ്ഞാനികളല്ല, മിക്കവരും വലിയ സ്വാധീനമുള്ളവരല്ല. മിക്കവരും പ്രധാന കുടുംബങ്ങളില്‍ നിന്നുള്ളവരുമല്ല.| ദൈവത്തിന്‍റെ വിഡ്ഢിത്തം പോലും മനുഷ്യരുടെ വിജ്ഞാനത്തേക്കാള്‍ മികച്ചതാകുന്നു. അവന്‍റെ ദൌര്‍ബ്ബല്യം പോലും മനുഷ്യരേക്കാള്‍ ശക്തവുമാകുന്നു.0{ [ദൈവത്താല്‍ വിളിക്കപ്പെട്ട യെഹൂദനും യവനനും ക്രിസ്തു ദൈവത്തിന്‍റെ ശക്തിയും ദൈവത്തിന്‍റെ വിജ്ഞാനവും ആകുന്നു. z എന്നാല്‍ ഞങ്ങള്‍ ഇങ്ങനെ പ്രസംഗിക്കുന്നു. ക്രിസ്തു ക്രൂശിക്കപ്പെട്ടു. യെഹൂദര്‍ക്ക് അതൊരു വലിയ മനോവിഷമമാകുന്നു. ജാതികള്‍ക്ക് അതൊരു ഭോഷത്തവും.y യെഹൂദര്‍ വീര്യപ്രവൃത്തികള്‍ തെളിവായി ആവശ്യപ്പെടുന്നു. യവനന്മാര്‍ക്കു വിജ്ഞാനമാണു വേണ്ടത്.3x aദൈവത്തിന്‍റെ വിജ്ഞാനം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ഇതാണ്. ഐഹികമായ വിജ്ഞാനത്തിലൂടെ ലോകം ദൈവത്തെ അറികയില്ല. അതിനാല്‍ അതു വിശ്വസിക്കുന്നവരെ രക്ഷിക്കാന്‍ ദൈവം ഭോഷത്വമെന്ന് നമുക്കു തോന്നുന്ന സന്ദേശം അയച്ചു.gw Iഎവിടെയാണു വിജ്ഞാനി? വിദ്യാഭ്യാസമുള്ളവന്‍ എവിടെ? ഇക്കാലത്തെ തത്വചിന്തകന്‍ എവിടെ? ലോകത്തിന്‍റെ വിജ്ഞാനത്തെ ദൈവം വിഡ്ഢിത്തമാക്കി.Av }തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: “വിജ്ഞാനികളുടെ വിജ്ഞാനം ഞാന്‍ നശിപ്പിക്കും. ബുദ്ധിമാന്മാരുടെ ബുദ്ധി ഞാന്‍ അര്‍ത്ഥമില്ലാത്തതാക്കും.” യെശയ്യാവ് 29:14gu Iനഷ്ടപ്പെട്ടവര്‍ക്കു കുരിശിന്‍റെ ഉപദേശങ്ങള്‍ വിഡ്ഢിത്തങ്ങളാണ്. പക്ഷേ രക്ഷിക്കപ്പെടുന്നവരായ നമുക്ക് അത് ദൈവീകശക്തിയും ആകുന്നു.tt cആളുകളെ സ്നാനപ്പെടുത്തുന്ന ജോലി ക്രിസ്തു എന്നെ ഏല്പിച്ചിട്ടില്ല. സുവിശേഷം പറയുക എന്ന ജോലിയാണ് ക്രിസ്തു എനിക്കു നല്‍കിയത്. ലെൌകീക വിജ്ഞാന വാക്കുകള്‍ ഉപയോഗിക്കാതെ സുവിശേഷം പറയാനാണ് ക്രിസ്തു എന്നെ അയച്ചത്. അത്തരം വിജ്ഞാനത്തിന്‍റെ വാക്കുകള്‍ ഞാന്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ ക്രിസ്തുവിന്‍റെ കുരിശിന്‍റെ* ശക്തി നഷ്ടമായേനെ.s (സ്തെഫാനൊസിന്‍റെ കുടുംബത്തെയും ഞാന്‍ സ്നാനപ്പെടുത്തിയിട്ടുണ്ട്. മറ്റാരെയും ഞാന്‍ തന്നെ സ്നാനപ്പെടുത്തിയതായി ഞാന്‍ ഓര്‍മ്മിക്കുന്നില്ല.)'r Iകാരണം, നിങ്ങളിലാര്‍ക്കും ഇപ്പോള്‍ എന്‍റെ നാമത്തിലാണ് നിങ്ങള്‍ സ്നാനപ്പെട്ടതെന്ന് പറയാന്‍ കഴിയില്ലല്ലോ.Aq }ക്രിസ്പൊസിനെയും ഗായൊസിനെയും അല്ലാതെ നിങ്ങളില്‍ ആരെയും ഞാന്‍ സ്നാനപ്പെടുത്തിയില്ല. എന്നതിന് ഞാന്‍ നന്ദി പറയുന്നു.p 5 ക്രിസ്തുവിനെ പല സംഘങ്ങളായി വിഭജിക്കാനാവില്ല. പൌലൊസ് നിങ്ങള്‍ക്കായി ക്രൂശിക്കപ്പെട്ടോ? ഇല്ല! പൌലൊസിന്‍റെ നാമത്തിലാണോ നിങ്ങള്‍ സ്നാനപ്പെട്ടത്? അല്ല!Qo  ഇതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്: നിങ്ങളിലൊരാള്‍, “ഞാന്‍ പൌലൊസിന്‍റെ ആളാണ് എന്നു പറയുന്നു; മറ്റൊരാള്‍ പറയുന്നു, “ഞാന്‍ അപ്പൊല്ലോസിന്‍റെ ആളാണ്,” വേറൊരാള്‍, “ഞാന്‍ കേഫായുടെ (പത്രൊസ്) ആളാണ്” എന്നും പറയുന്നു; ഇനിയുമൊരാള്‍ പറയുന്നു, “ഞാന്‍ ക്രിസ്തുവിന്‍റെ ആളാണ്” എന്നാണ്.n / എന്‍റെ സഹോദര സഹോദരിമാരേ, ക്ളോവയുടെ കുടുംബത്തില്‍പ്പെട്ട ചിലര്‍ നിങ്ങളെപ്പറ്റി എന്നോടു പറഞ്ഞു. നിങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളുള്ളതായി ഞാനറിഞ്ഞു.:m o സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് യാചിക്കുകയാണ്. നിങ്ങള്‍ക്കിടയില്‍ വിഘടനമില്ലാത്തവിധം നിങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ യാചിക്കുന്നു. ഒരേ ചിന്തയും ഒരേ ലക്ഷ്യവും കൊണ്ട് നിങ്ങള്‍ പൂര്‍ണ്ണമായും ഒത്തുചേരണമെന്നു ഞാന്‍ യാചിയ്ക്കുന്നു.l   ദൈവം വിശ്വസ്തനാകുന്നു. തന്‍റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവുമൊത്ത് ജീവിതം പങ്കുവയ്ക്കാന്‍ നിങ്ങളെ വിളിച്ചവന്‍ അവനാകുന്നു._k 9അവസാനംവരെ യേശു നിങ്ങളെ ശക്തരായി കാക്കും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്ന ദിവസം നിങ്ങളില്‍ ഒരു തെറ്റും ഉണ്ടാകാതിരിക്കുംവിധം അവന്‍ നിങ്ങളെ ശക്തരായി കാക്കും.yj mനമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്നതു കാത്തിരിക്കുന്ന നിങ്ങള്‍ക്ക് അതുകൊണ്ട് ദൈവീകമായ എല്ലാവരങ്ങളും ലഭിച്ചിരിക്കുന്നു.Zi /ക്രിസ്തുവിനെ സംബന്ധിച്ചുള്ള സത്യം നിങ്ങളില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു.oh Yനിങ്ങള്‍ യേശുക്രിസ്തുവില്‍ എല്ലാത്തരത്തിലും അനുഗൃഹീതര്‍. നിങ്ങളുടെ സമസ്ത അറിവിലും എല്ലാ സംസാരത്തിലും ആണ് നിങ്ങള്‍ അനുഗൃഹീതരായത്.Ig  ക്രിസ്തുയേശുവിലൂടെ നിങ്ങളില്‍ കൃപ ചൊരിഞ്ഞതിന് നിങ്ങള്‍ക്കായി ഞാന്‍ എന്‍റെ ദൈവത്തോടു എല്ലായ്പ്പോഴും നന്ദി പറയുന്നു.*f Oനമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.1e ]ക്രിസ്തുവില്‍ പരിശുദ്ധരാക്കപ്പെട്ടവരായ കൊരിന്തിലെ ദൈവസഭയ്ക്ക്, നിങ്ങള്‍ ദൈവത്തിന്‍റെ വിശുദ്ധരായി വിളിക്കപ്പെട്ടു. അവരുടേയും നമ്മുടേയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന എല്ലാവരോടും ഒപ്പമാണ് നിങ്ങളും വിളിക്കപ്പെട്ടത്:d /പൌലൊസ് എഴുതുന്നത്, ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായി ഞാന്‍ വിളിക്കപ്പെട്ടു. ദൈവത്തിന്‍റെ ആഗ്രഹം അതായിരുന്നു. ക്രിസ്തുവില്‍ നമ്മുടെ സഹോദരനായ സോസ്തെനേസും ചേര്‍ന്ന് ശുഭാശംസകള്‍ അറിയിക്കുന്നത്.Xc)സര്‍വ്വജ്ഞാനിയായ ഏക ദൈവത്തിന് യേശുക്രിസ്തു മുഖേന എന്നേക്കും മഹത്വം ആമേന്‍.mbSപക്ഷേ ആ രഹസ്യസത്യം ഇപ്പോള്‍ നമ്മളെ കാണിച്ചിരിക്കുന്നു. ആ സത്യം എല്ലാവര്‍ക്കുമായി വെളിപ്പെടുത്തിയിരിക്കുന്നു. പ്രവാചകന്മാര്‍ എഴുതിയ കാര്യങ്ങളിലൂടെ അത് വെളിവാക്കിയിരിക്കുന്നു. എന്നും ജീവിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുവാനും അനുസരിക്കുവാനും ആ രഹസ്യസത്യം എല്ലാ ജനങ്ങള്‍ക്കും വെളിപ്പെടുത്തണമെന്നാണ് ദൈവം കല്പിച്ചത്.haIനിങ്ങളെ വിശ്വാസത്തില്‍ ഉറപ്പുളളവരാക്കാന്‍ കഴിയുന്ന ദൈവത്തിനു മഹത്വം. നിങ്ങളെ ശക്തരാക്കുവാനായി ഞാനുപയോഗിച്ച സുവിശേഷം ദൈവം ഉപയോഗിക്കും. ഞാന്‍ ജനങ്ങളോടു പറയുന്ന ക്രിസ്തുവിനെപ്പറ്റിയുളള സുവിശേഷം ആണത്. ദൈവം വെളിപ്പെടുത്തിയ രഹസ്യസത്യം ആ സുവിശേഷം ആണ്. കാലത്തിന്‍റെ തുടക്കം മുതല്‍ ആ രഹസ്യസത്യം മറച്ചിരിക്കുകയായിരുന്നു.B`[This verse may not be a part of this translation]m_Sഎന്‍റെയും മുഴുവന്‍ സഭകളുടെയും ആതിഥേയനായ ഗായൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. ഇവിടുത്തെ നഗരഖജാന്‍ജിയായ എരസ്തൊസും നമ്മുടെ സഹോദരനായ ക്വര്‍ത്തൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.}^sപെൌലൊസ് പറയുന്ന ഇക്കാര്യങ്ങളെക്കുറിച്ച് കത്തെഴുതിക്കൊണ്ടിരിക്കുന്ന തെര്‍തൊസ് എന്ന ഞാനും ക്രിസ്തുവില്‍ നിങ്ങള്‍ക്കു വന്ദനം പറയുന്നു. ]9എന്‍റെ സഹപ്രവര്‍ത്തകനായ തിമൊഥെയൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. എന്‍റെ ബന്ധുക്കളായ ലൂക്യൊസും, യാസോനും സോസിപത്രൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.#\?സമാധാനം കൊണ്ടുവരുന്ന ദൈവം താമസിയാതെ, സാത്താനെ പരാജയപ്പെടുത്തുകയും അവന്‍റെമേല്‍ നിങ്ങള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും. നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിന്‍റെ കാരുണ്യം നിങ്ങളോടൊപ്പമുണ്ടാകട്ടെ. [നിങ്ങള്‍ അനുസരണമുളളവരാണെന്ന് എല്ലാ വിശ്വാസികളും കേട്ടതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു. പക്ഷേ നല്ലതിനെപ്പറ്റി നിങ്ങള്‍ ബുദ്ധിയുളളവരാകണമെന്ന് ഞാനാഗ്രഹിക്കുന്നു. ദുഷ്കൃത്യങ്ങള്‍ ഒന്നും നിങ്ങള്‍ അറിയരുതെന്നു കൂടിയും ഞാനാഗ്രഹിക്കുന്നു.Zകാരണം അത്തരക്കാര്‍ കര്‍ത്താവായ ക്രിസ്തുവിനെയല്ല സഹായിക്കുന്നത്. പിന്നെയോ അവരുടെ വയറിനെ ആണ്. മൃദുലഭാഷണവും പുകഴ്ത്തലുംകൊണ്ട് അവര്‍ നിഷ്കളങ്കമനസ്കരായ ആളുകളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു.VY%സഹോദരങ്ങളേ, ജനങ്ങളില്‍ പരസ്പരം എതിര്‍പ്പുണ്ടാക്കുന്ന ആളുകളെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളാകണമെന്ന് ഞാനാവശ്യപ്പെടുന്നു. മറ്റൊരുവന്‍റെ വിശ്വാസത്തിനു ഇളക്കം തട്ടിക്കുന്ന ഒരുവനെ വളരെ സൂക്ഷിക്കണം. നിങ്ങള്‍ മനസ്സിലാക്കിയിട്ടുളള സത്യമായ ഉപദേശങ്ങള്‍ക്ക് എതിരായുളളവരാണ് അവര്‍. അവരില്‍നിന്നും അകന്നു നില്‍ക്കുക.rX]നിങ്ങള്‍ പരസ്പരം കാണുന്പോള്‍ വിശുദ്ധമായ ഒരു ചുംബനത്താല്‍ വന്ദനം പറയുവിന്‍. ക്രിസ്തുവിലെ എല്ലാ സഭകളും നിങ്ങള്‍ക്കു വന്ദനം പറയുന്നു.oWWഫിലൊലൊഗൊസിനും, യൂലിയെക്കും നെരെയുസിനും അവന്‍റെ സഹോദരിയ്ക്കും ഒലുബാസിനും അവരോടൊപ്പമുളള എല്ലാ വിശ്വാസികള്‍ക്കും വന്ദനം പറയുവിന്‍.kVOഅസുംക്രിതൊസിനും, പ്ലെഗോനും, ഹെര്‍മ്മോസിനും, പത്രൊബാസിനും, ഹെര്‍മ്മാസിനും അവരോടൊപ്പമുളള എല്ലാ സഹോദരങ്ങള്‍ക്കും വന്ദനം പറയുവിന്‍.DU കര്‍ത്താവിനായി ഒരു പ്രത്യേക വ്യക്തിയായ രൂഫൊസിനെയും എനിക്ക് അമ്മയെപ്പോലെയായ അവന്‍റെ അമ്മയ്ക്കും വന്ദനം പറയുവിന്‍.cT? കര്‍ത്താവിനായി കഠിനവേല ചെയ്യുന്ന ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം പറയുവിന്‍. കര്‍ത്താവിനായി കഠിന പ്രയത്നം നടത്തിയവളും എന്‍റെ സുഹൃത്തുമായ പെര്‍സിസിനും വന്ദനം പറയുവിന്‍.<;9Q7g63>10'/2-+B)'%$0" 9v1=v $ ;D.VU മുന്‍കാലത്ത് നിങ്ങളില്‍ ചിലരും അങ്ങനെയായിരുന്നു. പക്ഷേ നിങ്ങള്‍ കഴുകപ്പെട്ടു, നിങ്ങള്‍ വിശുദ്ധരാക്കപ്പെട്ടു, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിന്‍റെയും നാമത്തില്‍ നിങ്ങള്‍ ദൈവത്തിനു മുന്പില്‍ നീതീകരിക്കപ്പെട്ടു.BU [This verse may not be a part of this translation]BT [This verse may not be a part of this translation]3S_പക്ഷേ നിങ്ങള്‍ തന്നെ തെറ്റു ചെയ്യുകയും വഞ്ചിക്കുകയും ചെയ്യുന്നു! അതും ക്രിസ്തുവിലുള്ള സ്വന്തം സഹോദരങ്ങളോട്.Ryമറ്റുള്ളവര്‍ക്കെതിരെ നിങ്ങള്‍ കൊടുക്കുന്ന അന്യായങ്ങളോരോന്നും നിങ്ങള്‍ പരാജയപ്പെട്ടുവെന്നതിന് തെളിവാണ്. മറ്റുള്ളവരെ നിങ്ങള്‍ക്കെതിരായി എന്തെങ്കിലും തെറ്റു ചെയ്യാന്‍ അനുവദിക്കുകയാണ് നിങ്ങളെ സംബന്ധിച്ചിടത്തോളം നന്ന്. ആരെങ്കിലും നിങ്ങളെ വഞ്ചിക്കാന്‍ അനുവദിക്കുകയാണ് നന്ന്.eQCഎന്നാല്‍ ഇപ്പോള്‍ ഒരു സഹോദരന്‍ മറ്റൊരു സഹോദരനെതിരെ കോടതിയിലേക്കു പോകുന്നു. അവിശ്വാസികളെ നിങ്ങള്‍ വിധി പറയാന്‍ നിയോഗിക്കുന്നു.UP#നിങ്ങളെ നാണിപ്പിക്കാനാണു ഞാനിതു പറയുന്നത്. രണ്ടു സഹോദരന്മാര്‍ക്കിടയിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് മതിയായ വിജ്ഞരായ ചിലര്‍ നിങ്ങള്‍ക്കിടയില്‍ തീര്‍ച്ചയായും ഉണ്ട്.uOcഅതിനാല്‍ നിങ്ങള്‍ക്കുള്ള തര്‍ക്കങ്ങളുമായി എന്തിന് സഭയിലില്ലാത്തവരുടെ അടുത്തേക്കു പോകുന്നു? സഭയെ സംബന്ധിച്ചിടത്തോളം അവര്‍ ആരുമല്ല.|Nqഭാവിയില്‍ നമ്മള്‍ ദൂതന്മാരെ വിധിക്കുമെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ട് ലെൌകീകമായ ഇത്തരം വിധികള്‍ നടത്താനും നമുക്കാവുമെന്നു തീര്‍ച്ച.CMദൈവത്തിന്‍റെ ആളുകള്‍ ഈ ലോകത്തെ ആകെ വിധിക്കുമെന്ന് തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം. അതുകൊണ്ട് നിങ്ങള്‍ ഈ ലോകത്തെ വിധിച്ചാല്‍, ഇതു പോലുള്ള ചെറിയ കാര്യങ്ങളില്‍ വിധിയ്ക്കാന്‍ നിങ്ങള്‍ തീര്‍ച്ചയായും പ്രാപ്തരാണ്.pL [നിങ്ങളുടെ കൂട്ടത്തില്‍ നിന്നൊരാള്‍ക്ക് മറ്റൊരാള്‍ക്കെതിരായി എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ നിങ്ങളെന്തിനാണു നിയമകോടതിയിലേക്കു പോകുന്നത്? ദൈവത്തിനു മുന്പില്‍ നീതീകരിക്കപ്പെട്ടവരല്ല അവര്‍. പിന്നെന്തിനാണ്, ആരാണ് നീതിമാനെന്നു നിശ്ചയിക്കാന്‍ നിങ്ങള്‍ അവരെ അനുവദിക്കുന്നത്? നിങ്ങള്‍ ലജ്ജിക്കുക. എന്തുകൊണ്ടാണു നിങ്ങള്‍ ഇതിനായി ദൈവത്തിന്‍റെ ആളുകളെ സമീപിക്കാത്തത്?BK [This verse may not be a part of this translation]BJ [This verse may not be a part of this translation]4Ia സ്വയം ക്രിസ്തുവില്‍ സഹോദരനെന്നു പറയുകയും ലൈംഗികപാപം ചെയ്യുകയോ സ്വാര്‍ത്ഥനായിരിക്കുകയോ വിഗ്രഹങ്ങളെ ആരാധിക്കുകയോ ആളുകളെ ചീത്ത പറയുകയോ കുടിച്ചു മത്തരാകുകയോ ആളുകളെ വഞ്ചിക്കുകയോ ചെയ്യുന്നവരുമായി ബന്ധപ്പെടരുത്. അവരോടൊത്ത് ഭക്ഷിക്കുകപോലും ചെയ്യരുതെന്ന് നിങ്ങളോടു പറയാനാണ് ഞാന്‍ ഈ കത്തെഴുതുന്നത്. H എന്നാല്‍ ഈ ലോകത്ത് പാപം ചെയ്യുന്നവരുമായി ഇടപെടരുതെന്നല്ല ഞാന്‍ പറഞ്ഞതിന് അര്‍ത്ഥം. ഈ ലോകത്തിലുള്ള ലൈംഗികപാപം ചെയ്യുന്നവരും സ്വാര്‍ത്ഥരും പരസ്പരം വഞ്ചിക്കുന്നവരും വിഗ്രഹങ്ങളെ ആരാധിക്കുന്നവരുമായി ബന്ധപ്പെടരുതെന്നല്ല. അവരില്‍ നിന്നും രക്ഷപെടുന്നതിന് നിങ്ങള്‍ ഈ ലോകം വിട്ടുപോകണം.3G_ ലൈംഗികപാപം ചെയ്യുന്നവരുമായി യാതൊരു വിധത്തിലും ഇടപെടരുതെന്ന് ഞാന്‍ നിങ്ങള്‍ക്കയച്ച കത്തില്‍ എഴുതിയിരുന്നു.eFCഅതുകൊണ്ട് നമുക്ക് നമ്മുടെ പെസഹാ ഭക്ഷണം കഴിക്കാം. പക്ഷേ പഴയ പുളിമാവുള്ള അപ്പമല്ല. പഴയ പുളിമാവ് പാപവും ദുര്‍വൃത്തിയുമാകുന്നു. എന്നാല്‍ നമുക്ക് പുളിപ്പില്ലാത്ത അപ്പം കഴിക്കാം. അത് നന്മയുടെയും സത്യത്തിന്‍റെയും അപ്പമാകുന്നു.OEപഴയ എല്ലാ പുളിമാവും പുറത്തെടുക്കുക, അങ്ങനെയെന്നാല്‍ നിങ്ങള്‍ പുതിയൊരു അരിമാവാകും. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പുളിപ്പില്ലാത്ത പെസഹാ അപ്പമാ ണ്.* അതെ, ഞങ്ങളുടെ പെസഹാകുഞ്ഞാടായ* ക്രിസ്തു യാഗം കഴിക്കപ്പെട്ടിരിക്കുന്നു.7Dgനിങ്ങളുടെ അഹങ്കാരം നന്നല്ല, ഈ വചനം നിങ്ങള്‍ക്കറിയില്ലേ, “അല്പം പുളിമാവ് മുഴുവന്‍ അരിമാവിനെയും പുളിപ്പിക്കും.”=Csഅപ്പോള്‍ ഇയാളെ സാത്താനു നല്‍കുക; അങ്ങനെ അവന്‍റെ പാപം നിറഞ്ഞ സ്വയം നശിപ്പിക്കപ്പെടട്ടെ. അപ്പോള്‍ അവന്‍റെ ആത്മാവ് കര്‍ത്താവിന്‍റെ ദിനത്തില്‍ രക്ഷിക്കപ്പെടട്ടെ.JB നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ഒത്തുചേരുക. ഞാന്‍ ആത്മാവില്‍ നിങ്ങളോടൊപ്പം ഉണ്ടാവുകയും, കര്‍ത്താവായ യേശുവിന്‍റെ ശക്തി നിങ്ങള്‍ക്കുണ്ടാവുകയും ചെയ്യും.eACഎന്‍റെ ശരീരം നിങ്ങളോടൊത്ത് അവിടെയില്ല; പക്ഷേ എന്‍റെ അത്മാവ് ഉണ്ട്. ആ പാപം ചെയ്തവനെ ഞാന്‍ വിധിക്കുകയും ചെയ്യും. ഞാനവിടെ ഉണ്ടായിരുന്നെങ്കിലെന്നപോലെ തന്നെയാണ് ഞാനവനെ വിധിച്ചത്.@%എന്നിട്ടും നിങ്ങള്‍ സ്വയം അഭിമാനിക്കുന്നു! നിങ്ങള്‍ ഖേദിക്കേണ്ടിയിരുന്നു. അങ്ങനെ ചെയ്തവനെ നിങ്ങളുടെ കൂട്ടത്തില്‍ നിന്നും പുറത്താക്കുകയും വേണം.!? =നിങ്ങള്‍ക്കിടയില്‍ ലൈംഗികപാപമുണ്ടെന്നാണ് ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ പറയുന്നത്. ദൈവത്തെ അറിയാത്തവരുടെ ഇടയില്‍പ്പോലുമില്ലാത്ത വിധം വൃത്തികെട്ട ലൈംഗികപാപമാണത്. സ്വന്തം അപ്പന്‍റെ ഭാര്യയെ വച്ചുകൊണ്ടിരിക്കുന്നവന്‍ പോലുമുണ്ടെന്നാണ് പറയുന്നത്.G>നിങ്ങള്‍ക്ക് ഏതാണ് വേണ്ടത്? ഞാന്‍ നിങ്ങളുടെ അടുത്തേക്കു ശിക്ഷയോടു കൂടിയോ, സ്നേഹത്തോടും മാന്യതയോടും കൂടിയോ വരേണ്ടത്?q=[ഞാനങ്ങനെ ആഗ്രഹിക്കുന്നത് എന്തെന്നാല്‍ ദൈവരാജ്യം വചനത്തിലല്ല ശക്തിയിലായതുകൊണ്ടാണ്.?<wപക്ഷേ ദൈവഹിതമാണെങ്കില്‍ ഞാന്‍ ഉടനെ തന്നെ നിങ്ങളുടെയിടയിലേക്കു വരും. അപ്പോള്‍ എനിക്കു കാണേണ്ടത് അവര്‍ക്കെന്തു ചെയ്യാന്‍ കഴിയുമെന്നാണ്; എന്തു പറയുന്നുവെന്നല്ല.P;നിങ്ങളില്‍ ചിലര്‍ അഹങ്കാരികളായിരിക്കുന്നു. അഹങ്കരിക്കുന്നവര്‍ കരുതുന്നത് ഞാന്‍ നിങ്ങളിലേക്കു വീണ്ടും വരില്ല എന്നാണ്.^:5അതുകൊണ്ടാണ് ഞാന്‍ തിമൊഥെയോസിനെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. അവന്‍ കര്‍ത്താവില്‍ എന്‍റെ പുത്രനാണ്. തിമൊഥെയോസിനെ ഞാന്‍ സ്നേഹിക്കുന്നു, അവന്‍ വിശ്വസ്തനുമാണ്. ക്രിസ്തുയേശുവില്‍ ഞാന്‍ ജീവിച്ച മാര്‍ഗ്ഗങ്ങള്‍ അവന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ആ ജീവിതരീതിയാണ് ഞാന്‍ എല്ലായിടവും എല്ലാ സഭകളിലും പഠിപ്പിക്കുന്നത്.C9അതിനാല്‍ എന്നെപ്പോലെയായിരിക്കുവാന്‍ ഞാന്‍ നിങ്ങളോടു യാചിക്കുന്നു.f8Eനിങ്ങള്‍ക്കു പതിനായിരം ഉപദേശകര്‍ ക്രിസ്തുവിലുണ്ടായിരിക്കാം, പക്ഷേ അനേകം പിതാക്കന്മാരുണ്ടാവില്ല. സുവിശേഷത്തിലൂടെ ഞാന്‍ നിങ്ങള്‍ക്കു ക്രിസ്തുയേശുവില്‍ പിതാവായിരിക്കുന്നു.27]നിങ്ങളെ നാണിപ്പിക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്. പക്ഷേ എന്‍റെ സ്വന്തം കുട്ടികള്‍ക്കെന്ന പോലെ ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു തരാനാണ് ഇതെല്ലാം എഴുതുന്നത്.!6; ഞങ്ങളെ ജനങ്ങള്‍ ദുഷിക്കുന്പോള്‍ ഞങ്ങള്‍ അവരെപ്പറ്റി നല്ലതു പറയുന്നു. ഇപ്പോഴും അവര്‍ ഞങ്ങളെ ലോകത്തിന്‍റെ ചവറു പോലെയും ഭൂമിയിലെ അഴുക്കായും കരുതുന്നു.55c ഞങ്ങള്‍ ഞങ്ങളെപ്പോറ്റുന്നതിന് സ്വന്തം കൈകള്‍കൊണ്ട് കഠിനമായി അദ്ധ്വാനിക്കുന്നു. ജനങ്ങള്‍ ഞങ്ങളെ ശപിക്കുന്നു. പക്ഷേ ഞങ്ങള്‍ അവരെ അനുഗ്രഹിക്കുന്നു. ആളുകള്‍ ഞങ്ങളെ ഉപദ്രവിക്കുന്പോള്‍ ഞങ്ങളതു സഹിക്കുന്നു.Q4 ഈ നിമിഷം വരേയ്ക്കും ഞങ്ങള്‍ക്കു തിന്നാനോ കുടിയ്ക്കാനോ വേണ്ടത്രയില്ല. ആവശ്യത്തിനു വസ്ത്രവുമില്ല. ചിലപ്പോഴൊക്കെ ഞങ്ങള്‍ മര്‍ദ്ദിക്കപ്പെടുന്നു. ഞങ്ങള്‍ക്കു വീടുമില്ല./3W ക്രിസ്തുവിനു വേണ്ടി ഞങ്ങള്‍ വിഡ്ഢികളാണ്. പക്ഷേ നിങ്ങള്‍ കരുതുന്നു ക്രിസ്തുവിന്‍റെ മുന്പില്‍ നിങ്ങള്‍ ജ്ഞാനികളാണെന്ന്. ഞങ്ങള്‍ ദുര്‍ബ്ബലരാണ്. പക്ഷേ നിങ്ങള്‍ കരുതുന്നു, നിങ്ങള്‍ കരുത്തരാണെന്ന്. ആളുകള്‍ നിങ്ങളെ ആദരിക്കുന്നു, ഞങ്ങളെ ആദരിക്കുന്നില്ല.a2; എന്നാല്‍ എനിക്കും മറ്റ് അപ്പൊസ്തലന്മാര്‍ക്കും അവസാനത്തെ സ്ഥാനമാണു ദൈവം തന്നിരിക്കുന്നതെന്നു കാണുന്നു. ഞങ്ങള്‍ മറ്റുള്ളവര്‍ കാണ്‍കെ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെപ്പോലെയാണ്. ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും ലോ കമൊട്ടുക്കും കാണുവാന്‍ ഒരു കാഴ്ച പോലെയായി ഞങ്ങള്‍.k1Oനിങ്ങള്‍ക്കു വേണ്ടതെല്ലാം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ ധനികരാണെന്നു നിങ്ങള്‍ കരുതുന്നു. ഞങ്ങളെക്കൂടാതെ നിങ്ങള്‍ രാജാക്കന്മാരായെന്നു നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ യഥാര്‍ത്ഥത്തിലും രാജാക്കന്മാരായിരുന്നുവെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു! അപ്പോള്‍ ഞങ്ങ ള്‍ക്കും നിങ്ങളോടൊത്തു വാഴാമായിരുന്നു.,0Qനിങ്ങള്‍ മറ്റുള്ളവരെക്കാള്‍ മെച്ചമാണെന്ന് ആരു പറഞ്ഞു? നിങ്ങള്‍ക്കുള്ളതെല്ലാം നിങ്ങള്‍ക്കു നല്‍കിയതാണ്. അതുകൊണ്ട്, നിങ്ങള്‍ക്കുള്ളതെല്ലാം നല്‍കപ്പെട്ടതാണെങ്കില്‍ പിന്നെന്തിനാണ് അതെല്ലാം നിങ്ങളുടെ ശക്തികൊണ്ടു നേടിയതാണെന്ന് അഹങ്കരിക്കുന്നത്?/-സഹോദരീസഹോദരന്മാരേ ഇക്കാര്യങ്ങളില്‍ ഞാന്‍ അപ്പൊല്ലൊസിനെയും എന്നെത്തന്നെയും നിങ്ങള്‍ക്കു ഉദാഹരണമായി കാട്ടി. “തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നവ മാത്രം പിന്തുടരുക” എന്ന വാക്കുകളുടെ അര്‍ത്ഥം നിങ്ങള്‍ ഞങ്ങളില്‍ നിന്നും മനസ്സിലാക്കുംവിധമാണ് ഞാനിങ്ങനെ ചെയ്തത്. അപ്പോള്‍ നിങ്ങള്‍ ഒരാളില്‍ അഭിമാനിയ്ക്കുകയോ മറ്റൊരാളെ വെറുക്കുകയോ ഇല്ല.J. അതിനാല്‍ ശ രിയായ സമയം വരുംവരെ വിധിക്കരുത്. കര്‍ത്താവ് വരുംവരെ കാത്തിരിക്കുക. ഇരുട്ടില്‍ ഒളിഞ്ഞിരിക്കുന്നവയെ അവന്‍ വെളിച്ചത്തില്‍ തിളക്കും. മനുഷ്യഹൃദയങ്ങളിലെ രഹസ്യങ്ങളെ അവന്‍ വെളിച്ചത്തു കൊണ്ടുവരും. അപ്പോള്‍ ദൈവം ഓരോരുത്തരേയും അനുയോജ്യമായ വിധം പുകഴ്ത്തും.}-sഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തതായി എനിക്കറിയില്ല. എന്നാല്‍ എന്നെ അതു നിഷ്ക്കളങ്കനാക്കുന്നില്ല. കര്‍ത്താവാണ് എന്നെ വിധിയ്ക്കുന്നവന്‍.,നിങ്ങള്‍ എന്നെ വിധിച്ചാല്‍ ഞാനതു വകവയ്ക്കില്ല. ഏതെങ്കിലും മനുഷ്യക്കോടതി നടത്തുന്ന വിധിയും ഞാന്‍ വകവയ്ക്കില്ല. ഞാന്‍ സ്വയം വിധിയ്ക്കുകയുമില്ല.6+eഎന്തെങ്കിലും ഏല്പിക്കപ്പെട്ടവര്‍ അതില്‍ വിശ്വസ്തരായിരിക്കണം.** Oഞങ്ങളെപ്പറ്റി ജനങ്ങള്‍ കരുതേണ്ടത് ഇങ്ങനെയാണ്: ഞങ്ങള്‍ ക്രിസ്തുവിന്‍റെ ദാസന്മാരാണ്. ദൈവം അവന്‍റെ രഹസ്യസത്യങ്ങള്‍ ഏല്പിക്കാന്‍ വിശ്വസിച്ചവരാണു ഞങ്ങള്‍.B)[This verse may not be a part of this translation]^(5പൌലൊസ്, അപ്പൊല്ലോസ്, കേഫാവ്(പത്രൊസ്), ഈ ലോകം, ജീവിതം, മരണം, ഇപ്പോഴുളളത്, വരുവാനുള്ളത് എല്ലാം നിങ്ങളുടേതാകുന്നു. 23നിങ്ങള്‍ ക്രിസ്തുവിന്‍റേതും ക്രിസ്തു ദൈവത്തിന്‍റേതുമാകുന്നു.T'!അതിനാല്‍ നിങ്ങള്‍ മനുഷ്യരെച്ചൊല്ലി പ്രശംസിക്കരുത്. എല്ലാം നിങ്ങളുടേതാണ്.&“തിരുവെഴുത്തുകളില്‍ ഇങ്ങനെ കൂടി എഴുതിയിട്ടുണ്ട്, “ജ്ഞാനികളുടെ ചിന്തകള്‍ ദൈവം അറിയുന്നു. അവരുടെ ചിന്തകള്‍ വൃഥാവിലാണെന്നു അവന്‍ അറിയുന്നു.`%9എന്തുകൊ ണ്ടെന്നാല്‍ ആ ലോകത്തിന്‍റെ ജ്ഞാനം ദൈവത്തിനു ഭോഷത്വമാണ്. തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, “കൌശലം പ്രയോഗിക്കുന്പോള്‍ ജ്ഞാനികളെ ദൈവം പിടിക്കുന്നു,~$uസ്വയം കബളിപ്പിക്കാതിരിക്കുക. സ്വയം ജ്ഞാനിയെന്ന് അഭിമാനിക്കുന്നവന്‍ വിഡ്ഢിയായിത്തീരട്ടെ. അപ്പോള്‍ അവന്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനിയാകും.*#Mആരെങ്കിലും ദൈവാലയം നിശിപ്പിച്ചാല്‍ ദൈവം അവരെ നശിപ്പിക്കും. എന്തുകൊണ്ടെന്നാല്‍, ദൈവത്തിന്‍റെ ആലയം വിശുദ്ധമാണ്. നിങ്ങള്‍ തന്നെ ദൈവത്തിന്‍റെ ആലയമാകുന്നു.}"sനിങ്ങള്‍ തന്നെ ദൈവത്തിന്‍റെ ആലയമാണെന്നു നിങ്ങളറിയണം. ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു.!എന്നാല്‍ അയാളുടെ കെട്ടിടം തീയിലെരിഞ്ഞാല്‍ അയാള്‍ക്കു നഷ്ടം സംഭവിയ്ക്കും. പക്ഷേ തീയില്‍നിന്നും രക്ഷപെട്ടതുപോലെ മാത്രം അവന്‍ രക്ഷിക്കപ്പെടും. അഗ്നിപരീക്ഷയ്ക്കു ശേഷവും ഒരുവന്‍ പണിത ഗൃഹം നിലനിന്നാല്‍ അയാള്‍ക്ക് അതിന്‍റെ പ്രതിഫലം കിട്ടും.b= പക്ഷേ ഓരോരുത്തര്‍ ചെയ്യുന്ന പണിയും വ്യക്തമായി കാണപ്പെടും. കാരണം, ആ ദിവസം അവയെല്ലാം തുറന്നു കാട്ടപ്പെടും. തീയോടു കൂടി ആ ദിവസം വരും. അത് ഓരോരുത്തരുടെ പ്രവൃത്തിയും പരിശോധിക്കും.fE ആ അടിത്തറമേല്‍ ആര്‍ക്കുവേണമെങ്കിലും സ്വര്‍ണ്ണം, വെള്ളി, രത്നം, തടി, പുല്ല്, വൈക്കോല്‍ എന്നിവയില്‍ ഏതുകൊണ്ടു വേണമെങ്കിലും പണിയാം.C അടിത്തറയിട്ടു കഴിഞ്ഞു. മറ്റാര്‍ക്കും ഇനി മറ്റൊരു അടിത്തറ പണിയാനാവില്ല. പണിതു കഴിഞ്ഞ അടിത്തറ യേശുക്രിസ്തുവാകുന്നു.# കൃതഹസ്തനായ ഒരു പണിക്കാരനെപ്പോലെ ഞാന്‍ ആ ഗൃഹത്തിന്‍റെ അടിത്തറ പണിതു. അങ്ങനെ ചെയ്യാന്‍ ദൈവം എനിക്കു തന്ന വരം ഞാനുപയോഗിച്ചു. മറ്റുള്ളവര്‍ ആ അടിത്തറമേലാണ് പണിയുന്നത്. പക്ഷേ ഓരോരുത്തരും താനെങ്ങനെയാണു പണിയുന്നതെന്നതില്‍ ശ്രദ്ധാലുവായിരിക്കണം.s_ ഞങ്ങള്‍ ദൈവത്തിനായി ഒത്തുകൂടിയ പണിക്കാരാണ്. നിങ്ങളാകട്ടെ ദൈവത്തിന്‍റെ കൃഷിയിടവുമാകുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ ഒരു ഗൃഹവുമാകുന്നു.\1നടുന്നവനും വെള്ളമൊഴിയ്ക്കുന്നവനും ഒരേ കര്‍മ്മമാണ് ഉള്ളത്. ഓരോരുത്തരും അവരവരുടെ പ്രവൃത്തിയ്ക്ക് സമ്മാനിതരാകുകയും ചെയ്യും.2]അതിനാല്‍ വിത്തു നട്ടവനോ അതിനു വെള്ളമൊഴിച്ചവനോ അല്ല പ്രധാനി. ദൈവമാണു പ്രധാനം, കാരണം അവനാണല്ലൊ വളര്‍ത്തുന്നത്.!;ഞാന്‍ വിത്തു നടുകയും അപ്പൊല്ലോസ് അതിനു വെള്ളമൊഴിയ്ക്കുകയും ചെയ്തു. പക്ഷേ വിത്തു വളര്‍ത്തിയതു ദൈവമാണ്.  അപ്പൊല്ലോസ് അത്ര പ്രധാനിയാണോ? അല്ല! പൌലൊസോ അല്ല! നിങ്ങളെ വിശ്വാസികളാക്കാന്‍ സഹായിച്ച ദൈവത്തിന്‍റെ ദാസന്മാര്‍ മാത്രമാണു ഞങ്ങള്‍. ദൈവം നിയോഗിച്ച കാര്യങ്ങളാണ് ഞങ്ങളില്‍ ഓരോരുത്തരും ചെയ്തത്.+നിങ്ങളിലൊരുവന്‍ പറയുന്നു, “ഞാന്‍ പൌലൊസിന്‍റെ അനുയായിയാണ്.” മറ്റൊരാള്‍ പറയുന്നു, “ഞാന്‍ അപ്പൊല്ലോസിന്‍റെ അനുയായിയാണ്.” നിങ്ങള്‍ അങ്ങനെയൊക്കെ പറയുന്പോള്‍ നിങ്ങള്‍ ലൌകികരെപ്പോലെ പെരുമാറുകയാണ്.'Gനിങ്ങളിപ്പോഴും ആത്മീയ മനുഷ്യരല്ല. നിങ്ങള്‍ അസൂയാലുക്കളും പരസ്പരം തര്‍ക്കിക്കുന്നവരുമാണ്. നിങ്ങള്‍ ആത്മീയ മനുഷ്യരല്ലെന്ന് അതു കാണിക്കുന്നു. ലൌകികരെപ്പോലെ തന്നെയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.*Mഞാന്‍ നിങ്ങള്‍ക്കു നല്‍കിയ ഉപദേശങ്ങള്‍ പാലു പോലെയായിരുന്നു. ഖരാഹാരം പോലെ ആയിരുന്നില്ല. നിങ്ങള്‍ ഖരാഹാരത്തിനു പാകമല്ലായിരുന്നതിനാലാണു ഞാനങ്ങനെ ചെയ്തത്. ഇപ്പോള്‍ പോലും നിങ്ങള്‍ ഖരാഹാരത്തിനു പാകമല്ല. 9സഹോദരീ സഹോദരന്മാരേ, മുന്‍കാലങ്ങളില്‍ എനിക്കു നിങ്ങളോടു ആത്മീയമനുഷ്യരോടെന്ന പോലെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ക്രിസ്തുവില്‍ ശിശുക്കളായ നിങ്ങളോട് ലൌകീകരോടെന്ന പോലെ എനിക്കു സംസാരിക്കാനായുള്ളൂ.5c“കര്‍ത്താവിന്‍റെ മനസ്സ് ആരറിയുന്നു? കര്‍ത്താവ് എന്തു ചെയ്യണമെന്ന് ആര്‍ക്കു പറയാനാകും?” യെശയ്യാവ്. 40:13 പക്ഷേ നമുക്കു ക്രിസ്തുവിന്‍റെ മനസ്സുണ്ടായിരിക്കുന്നു.7പക്ഷേ ആത്മീയ ചിന്ത ഉള്ളവന് എല്ലാക്കാര്യങ്ങളെയും വിവേചിക്കാന്‍ കഴിയുന്നു. മറ്റുള്ളവര്‍ക്ക് അയാളെ വിധിയ്ക്കാന്‍ കഴിയുകയില്ല. തിരുവെഴുത്തു പറയുന്നു: ?~|N{yw0v[t4rqon:l|j0fecbX`^\Z XUGRPNLKJHFuED-A@(>;797%421%,G(&c#"J\ ta 5 ഞാനൊരു സ്വതന്ത്രനാണ്. ഞാനൊരു അപ്പൊസ്തലനാണ്. നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടുണ്ട്. കര്‍ത്താവിലുള്ള എന്‍റെ ജോലിയുടെ ഉദാഹരണമാണ് നിങ്ങള്‍. അതുകൊണ്ട് ഞാന്‍ തിന്നുന്ന ഭക്ഷണം എന്‍റെ സഹോദരനെ പാപത്തിലേക്കു തള്ളിയിടുന്നെങ്കില്‍ ഞാനൊരിക്കലും മാംസം കഴിക്കില്ല. എന്‍റെ സഹോദരനെ പാപിയാക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ മാംസഭക്ഷണം നിറുത്തും..U നിങ്ങള്‍ ഇതുപോലെ ക്രിസ്തുവില്‍ സഹോദര സഹോദരിമാര്‍ക്കെതിരായി പാപം ചെയ്യുകയും അവര്‍ക്കു തെറ്റെന്നു തോന്നുന്നതു ചെയ്യിക്കാന്‍ കാരണമാവുകയും ചെയ്യുന്പോള്‍ നിങ്ങളും ക്രിസ്തുവിനെതിരായി പാപം ചെയ്യുകയാണ്.`9 അതിനാല്‍ ദുര്‍ബ്ബലനായ ആ സഹോദരന്‍ നിങ്ങളുടെ അറിവിനാല്‍ ദുര്‍ബ്ബലനായി നശിച്ചു. ഈ സഹോദരനു വേണ്ടിയും കൂടിയാണ് ക്രിസ്തു മരിച്ചത്.} നിങ്ങള്‍ക്ക് അറിവുണ്ട്, അതുകൊണ്ട് അന്യദേവനെ ആരാധിക്കുന്ന ഇടത്തിലിരുന്ന് ആഹാരം കഴിക്കുന്നതില്‍ വിഷമം തോന്നുകയില്ല. ദുര്‍ബ്ബലവിശ്വാസിയായ ഒരുവന്‍ നിങ്ങളങ്ങനെ ചെയ്യുന്നത് കണ്ടെന്നിരിക്കാം. അതവനെ വിഗ്രഹത്തിനു ബലികൊടുത്ത മാംസം ഭക്ഷിക്കാന്‍പോലും പ്രേരിപ്പിച്ചേക്കാം. പക്ഷേ അതു തെറ്റാണെന്നാണവന്‍ യഥാര്‍ത്ഥത്തില്‍ കരുതുന്നത്.jM എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ജാഗ്രത പുലര്‍ത്തുക. ആ സ്വാതന്ത്ര്യം ദുര്‍ബ്ബലമായ വിശ്വാസം ഉള്ളവരെ പാപത്തിലേക്കു തള്ളാം.)എന്നാല്‍ ആഹാരം നമ്മെ ദൈവത്തോട് അടുപ്പിക്കുകയില്ല. ആഹാരം കഴിക്കാന്‍ വിസ്സമ്മതിക്കുന്നതു കൊണ്ട് ദൈവത്തിനു നമ്മോടുള്ള പ്രീതിയ്ക്കും കുറവൊന്നും ഉണ്ടാവില്ല. തിന്നുന്നത് നമ്മെ നന്നാക്കുകയുമില്ല.>uപക്ഷേ എല്ലാവര്‍ക്കും ഇതറികയില്ല. ചിലര്‍ക്ക് ഇപ്പോള്‍ വരെ വിഗ്രഹാരാധന ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ക്ക് ഇറച്ചി കഴിക്കുന്പോള്‍ അത് വിഗ്രഹത്തിന്‍റേതാണെന്ന തോന്നലുണ്ട്. ആ മാംസം തിന്നുന്നതു ശരിയാണോ എന്നവര്‍ക്കു നിശ്ചയമുണ്ടായിരുന്നില്ല. അതുകൊണ്ട് അതു തിന്നു കഴിയുന്പോള്‍ അവര്‍ക്കു കുറ്റബോധമുണ്ടാകും.0 Yപക്ഷേ നമുക്ക് ഒരു ദൈവമേയുള്ളൂ. അവന്‍ നമ്മുടെ പിതാവാകുന്നു. എല്ലാം അവനില്‍ നിന്നും വന്നു, നാം അവനുവേണ്ടി ജീവിക്കുകയും ചെയ്യുന്നു. കര്‍ത്താവും ഒന്നേയുള്ളൂ. അവന്‍ യേശുക്രിസ്തുവാകുന്നു. എല്ലാം യേശുവിലൂടെ ഉണ്ടാക്കപ്പെട്ടു. നമുക്ക് അവനിലൂടെ ജീവനും ഉണ്ട്.? wദൈവമെന്നു വിളിക്കപ്പെടുന്ന പലതും സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഉണ്ട് എന്നത് പ്രധാനമല്ല. (ജനങ്ങള്‍ “ദൈവ”മെന്നും “കര്‍ത്താ”വെന്നും വിളിക്കുന്ന അനേകം സാധനങ്ങളുണ്ട്.)A {അതുകൊണ്ട് മാംസഭക്ഷണത്തെപ്പറ്റി ഞാനിതാണ് പറയുന്നത്. ഒരു വിഗ്രഹം ഈ ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ ഒന്നുമല്ലെന്നു നമുക്കറിയാം. ദൈവം ഒന്നേയുള്ളൂവെന്നും നമുക്കറിയാം.. Uപക്ഷേ ദൈവത്തെ സ്നേഹിക്കുന്നവന്‍ ദൈവത്താല്‍ അറിയപ്പെടുന്നു.1 [തനിക്ക് ചിലതൊക്കെ അറിയാമെന്ന് കരുതുന്ന ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഒന്നും അയാള്‍ അറിയേണ്ടതുപോലെ അറിയുന്നില്ല. ഇനി വിഗ്രഹങ്ങള്‍ക്കു യാഗമര്‍പ്പിക്കപ്പെട്ട മാംസത്തെപ്പറ്റി ഞാന്‍ എഴുതാം. “നമുക്കെല്ലാം അറിവുണ്ട്” എന്നു നമുക്കറിയാം. “അറിവ്” നിങ്ങളെ അഹംഭാവത്താല്‍ ചീര്‍പ്പിക്കുന്നു. പക്ഷേ സ്നേഹം മറ്റുള്ളവരെ ശക്തരാക്കാന്‍ നിങ്ങളെ സഹായിക്കുന്നു.8i(വീണ്ടും വിവാഹിതയാകാതിരുന്നാല്‍ അവള്‍ക്ക് കൂടുതല്‍ സന്തോഷം. ഇത് എന്‍റെ അഭിപ്രായമാണ്; എനിക്ക് ദൈവത്തിന്‍റെ ആത്മാവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.T!'ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവ് ജീവിച്ചിരിക്കുവോളം കാലം അയാളില്‍ ബന്ധിതയാണ്. ഭര്‍ത്താവ് മരിച്ചാല്‍ അവള്‍ക്കിഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്യം അവള്‍ക്കുണ്ടാകും. പക്ഷേ അവള്‍ കര്‍ത്താവില്‍ വിവാഹം കഴിക്കണം.3&തന്‍റെ കന്യകയായ പുത്രിയെ വിവാഹം ചെയ്തുകൊടുത്തയാള്‍ ചെയ്യുന്നത് നല്ലതാണ്. അവളെ കല്യാണം കഴിച്ചു കൊടുക്കാത്തയാള്‍ അതിലും നല്ല കാര്യമാണ് ചെയ്യുന്നത്.#?%പക്ഷേ മറ്റൊരാള്‍ കുറേക്കൂടി ഉറച്ച മനസ്സുള്ളവനായിരിക്കും. വിവാഹത്തിന്‍റെ പ്രശ്നമേ ഇല്ലാത്തതിനാല്‍ അയാള്‍ക്ക് ഇഷ്ടമുള്ളതുപോലെ പ്രവൃത്തിക്കാം. തന്‍റെ കന്യകയായ പുത്രിയെ അവിവാഹിതയായി തുടരാന്‍ അയാള്‍ തീരുമാനിച്ചാല്‍ അയാള്‍ ചെയ്യുന്നത് ശരിയാണ്. $ഒരുവന്‍ തന്‍റെ കന്യകയായ മകളെ വിവാഹത്തിനു നല്ല പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ശരിയല്ലെന്നു ചിന്തിച്ചേക്കാം. വിവാഹം അനിവാര്യമാണെന്ന് അയാള്‍ ആലോചിച്ചേക്കാം. അയാള്‍ അവളെ വിവാഹം കഴിക്കാനും അനുവദിക്കണം. അതു പാപമല്ല.T!#നിങ്ങളെ സഹായിക്കാനാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. നിങ്ങളെ പരിമിതപ്പെടുത്താനല്ല ഞാനിതു പറയുന്നത്. പക്ഷേ നിങ്ങള്‍ നേരായ മാര്‍ഗ്ഗത്തില്‍ ജീവിക്കണമെന്നാണ് എനിക്കാഗ്രഹം. നിങ്ങളുടെ ശ്രദ്ധ വേറെ കാര്യങ്ങളില്‍ വ്യതിചലിക്കാതെ കര്‍ത്താവിന് നിങ്ങളെ പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെടാനാണു ഞാന്‍ ആഗ്രഹിക്കുന്നത്.Z-"അയാള്‍ രണ്ടു കാര്യങ്ങളെപ്പറ്റി ആലോചിക്കണം- സ്വന്തം ഭാര്യയെ പ്രസാദിപ്പിക്കുക, കര്‍ത്താവിനെ പ്രസാദിപ്പിക്കുക. അവിവാഹിതയായ ഒരു സ്ത്രീയോ ഒരിക്കലും വിവാഹം കഴിക്കാത്ത ഒരു പെണ്‍കുട്ടിയോ അവരുടെ മുഴുവന്‍ സമയവും കര്‍ത്താവിനായി സമര്‍പ്പിക്കും. അവള്‍ക്ക് തന്‍റെ ആത്മാവും ശരീരവും മുഴുവനും കര്‍ത്താവിനു സമര്‍പ്പി ക്കാനാകണം. എന്നാല്‍ വിവാഹിതയായ ഒരു സ്ത്രീ ലൌകികകാര്യങ്ങളില്‍ വ്യാപൃതയാണ്. തന്‍റെ ഭര്‍ത്താവിനെ പ്രസാദിപ്പിക്കാന്‍ ശ്രമിക്കുകയാണവള്‍ ചെയ്യുന്നത്.Y+!എന്നാല്‍ വിവാഹിതനായ ഒരുവന്‍ ലൌകികകാര്യങ്ങളില്‍ വ്യാപൃതനുമാണ്. അവന്‍ തന്‍റെ ഭാര്യയെ സന്തുഷ്ടയാക്കുവാനാണു ശ്രമിക്കുന്നത്.@y നിങ്ങള്‍ ഉല്‍ക്കണ്ഠാകുലമായ ചിന്തകളില്‍നിന്നും മോചിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവിവാഹിതനായ ഒരാള്‍ കര്‍ത്താവിന്‍റെ ജോലിയില്‍ വ്യാപൃതനാകുന്നു. കര്‍ത്താവിനെ സന്തുഷ്ടനാക്കുവാനാണ് അയാളുടെ ശ്രമം.[~/ലൌകികമായ സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സാധനങ്ങള്‍ തങ്ങള്‍ക്കു പ്രധാനമല്ല എന്ന രീതിയില്‍ ജീവിക്കണം. ഈ ലോകം ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും ഉടന്‍ തന്നെ മാറും എന്നതിനാലാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ ജീവിക്കണമെന്നു പറയുന്നത്.X})ദുഃഖിതരായവര്‍ ദുഃഖിതരല്ലാത്തതുപോലെ ജീവിക്കുക. സന്തോഷവാന്മാരായിട്ടുള്ളവര്‍ സന്തോഷമില്ലാത്തവരായി ജീവിക്കുക. സാധനങ്ങള്‍ വാങ്ങുന്നവന്‍ ഒന്നുമില്ലാത്തതുപോലെ ജീവിക്കുക.2|]സഹോദരീ സഹോദരന്മാരേ, ഇതാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. നമുക്ക് ഇനിയും അധികം സമയം മിച്ചമില്ല. അതുകൊണ്ട് ഇപ്പോള്‍ മുതല്‍ ഭാര്യമാരുള്ളവര്‍ തങ്ങള്‍ക്കു ഭാര്യമാരില്ലാത്തപ്പോഴെന്നപോലെ കര്‍ത്താവിനെ സേവിക്കുക.E{പക്ഷേ വിവാഹം കഴിക്കാന്‍ നിങ്ങള്‍ നിശ്ചയിച്ചാല്‍ അതൊരു പാപമല്ല. ഒരിക്കലും വിവാഹം കഴിക്കാതിരുന്ന ഒരു പെണ്‍കുട്ടി വിവാഹം ചെയ്യുകയാണെങ്കില്‍ പാപം ചെയ്യുന്നില്ല. എന്നാല്‍ വിവാഹം കഴിക്കുന്നവര്‍ക്ക് ഈ ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാകും. നിങ്ങള്‍ ഈ പ്രയാസങ്ങളില്‍ നിന്ന് മോചിതരാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.$zAനിങ്ങള്‍ക്കൊരു ഭാര്യയുണ്ടെങ്കില്‍, അവളില്‍ നിന്ന് വേര്‍പെടാന്‍ മുതിരരുത്. നിങ്ങള്‍ക്കു ഭാര്യയില്ലായെങ്കില്‍ ഒരു ഭാര്യയെ കണ്ടെത്താനും ശ്രമിക്കരുത്.Ty!ഇതൊരു കുഴപ്പം പിടിച്ച കാലമാണ്. അതുകൊണ്ട് നിങ്ങള്‍ ഇങ്ങനെതന്നെ (അവിവാഹിതരായി) തുടരുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു.)xKഇനി ഞാന്‍ അവിവാഹിതരെപ്പറ്റി എഴുതുന്നു. എനിക്കിതേപ്പറ്റി കര്‍ത്താവില്‍ നിന്നും കല്പനകള്‍ ഒന്നും കിട്ടിയിട്ടില്ല. എന്നാലും ഞാന്‍ എന്‍റെ അഭിപ്രായം പറയുന്നു. കര്‍ത്താവ് എനിക്കായി വച്ചുനീട്ടിയ കാരുണ്യം കൊണ്ട് എനിക്ക് വിശ്വസ്തനായിരിക്കാന്‍ കഴിയും.uwcസഹോദരീസഹോദരന്മാരേ, ദൈവത്തോടൊത്തുള്ള നിങ്ങളുടെ പുതിയ ജീവിതത്തില്‍ നിങ്ങള്‍ വിളിക്കപ്പെട്ടപ്പോള്‍ എന്തായിരുന്നോ ആ മാര്‍ഗ്ഗം തുടരണം.Kvനിങ്ങളെ വിലയ്ക്കു വാങ്ങിക്കഴിഞ്ഞു. അതുകൊണ്ട് മനുഷ്യരുടെ അടിമകളാകരുത്.@uyകര്‍ത്താവ് വിളിച്ചപ്പോള്‍ അടിമയായിരുന്നവന്‍ കര്‍ത്താവില്‍ സ്വതന്ത്രനും കര്‍ത്താവിന്‍റെ സ്വന്തവുമാകുന്നു. അതുപോലെ വിളിക്കപ്പെട്ടപ്പോള്‍ സ്വതന്ത്രനായിരുന്നവന്‍ ഇപ്പോള്‍ ക്രിസ്തുവിന്‍റെ അടിമയുമാകുന്നു.$tAദൈവം നിങ്ങളെ വിളിച്ചപ്പോള്‍ നിങ്ങള്‍ ഒരു അടിമയായിരുന്നുവെങ്കില്‍ അതേപ്പറ്റി വ്യാകുലപ്പെടേണ്ട, പക്ഷേ നിങ്ങള്‍ക്കു സ്വതന്ത്രനാകാന്‍ പറ്റുമെങ്കില്‍ സ്വതന്ത്രനായിക്കൊള്ളാനുള്ള അവസരം ഉപയോഗിക്കുക.$sAഓരോരുത്തരും, ദൈവം അവനെ വിളിച്ചപ്പോഴത്തെ വഴിയില്‍ തുടരണം.2r]ഒരാള്‍ പരിച്ഛേദനം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് പ്രധാനമല്ല. ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുകയാണ് പ്രധാനം. q വിളിക്കപ്പെട്ട സമയത്ത് ഒരുവന്‍ പരിച്ഛേദനം ചെയ്തിട്ടുണ്ടെങ്കില്‍, അവന്‍ തന്‍റെ പരിച്ഛേദനം ഉപേക്ഷിക്കരുത്. വിളിക്കപ്പെടുന്പോള്‍ പരിച്ഛേദനം ചെയ്തിട്ടില്ലാത്തവന്‍ ഇനി അതു ചെയ്യുകയുമരുത്.kpOഎന്നാല്‍ ഓരോരുത്തരും ദൈവം അവനു ജീവിക്കാന്‍ നല്‍കിയ വഴിയേ ജീവിക്കുക. ദൈവം നിങ്ങളെ വിളിച്ചപ്പോള്‍ നിങ്ങള്‍ സഞ്ചരിച്ചിരുന്ന വഴി. ഞാന്‍ എല്ലാ സഭകളിലും ഉണ്ടാക്കുന്ന ഒരു ചട്ടമാണിത്.>ouഭാര്യമാരേ, നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ രക്ഷിക്കപ്പെടുത്തിയേക്കാം; ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ രക്ഷിക്കപ്പെടുത്തിയേക്കാം. പിന്നീട് എന്തുണ്ടാകുമെന്ന് നിങ്ങള്‍ക്കിപ്പോള്‍ അറികയില്ല.Enഎന്നാല്‍ അവിശ്വാസിയായ ഒരുവന്‍ ഉപേക്ഷിച്ചു പോകാന്‍ തീരുമാനിച്ചാല്‍ അവന്‍ പൊയ്ക്കൊള്ളട്ടെ. ഇതു സംഭവിക്കുന്പോള്‍ ക്രിസ്തുവില്‍ സഹോദരനോ സഹോദരിയോ ആയവര്‍ ബന്ധിതരല്ല. ദൈവം നമ്മെ സമാധാനമായൊരു ജീവിതത്തിനു വിളിച്ചു.;moഅവിശ്വാസിയായ ഭര്‍ത്താവ് വിശ്വാസിയായ ഭാര്യയിലൂടെ വിശുദ്ധനാക്കപ്പെടുന്നു. അവിശ്വാസിയായ ഭാര്യ വിശ്വാസിയായ ഭര്‍ത്താവിലൂടെ വിശുദ്ധയാക്കപ്പെടുകയും ചെയ്യുന്നു. ഇതു ശരിയല്ലായിരുന്നുവെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ ശുദ്ധരാകുമായിരുന്നില്ല. പക്ഷേ ഇന്നു നിങ്ങളുടെ കുട്ടികള്‍ നിഷ്കളങ്കരും പരിശുദ്ധരുമാണ്.ly അതുപോലെ ഒരു സ്ത്രീയ്ക്ക് അവിശ്വാസിയായ ഒരു ഭര്‍ത്താവുണ്ടായേക്കാം. അവന്‍ അവളോടൊത്തു താമസിക്കാന്‍ തയ്യാറായാല്‍ അവള്‍ അവനെ ഉപേക്ഷിക്കരുത്.{ko മറ്റെല്ലാവര്‍ക്കുമായി ഞാന്‍ ഇങ്ങനെ പറയുന്നു. (ഞാനാണിതു പറയുന്നത്; കര്‍ത്താവല്ല:) ക്രിസ്തുവില്‍ സഹോദരനായ ഒരുവന് അവിശ്വാസിയായ ഒരു പത്നി ഉണ്ടാവാം. അവള്‍ അവനോടൊത്ത് താമസിക്കാന്‍ തയ്യാറാണെങ്കില്‍ അവന്‍ ഒരിക്കലും അവളെ ഉപേക്ഷിക്കരുത്.^j5 എന്നാല്‍ ഒരു ഭാര്യ അവളുടെ ഭര്‍ത്താവിനെ ഉപേക്ഷിച്ചാല്‍ പിന്നെ അവള്‍ വിവാഹം കഴിക്കരുത്. അല്ലെങ്കില്‍ അവള്‍ തന്‍റെ ഭര്‍ത്താവിന്‍റെ അടുത്തേക്കു മടങ്ങിപ്പോകണം. അതുപോലെ ഭര്‍ത്താവ് ഭാര്യയുമായുള്ള ബന്ധവും വേര്‍പെടുത്തരുത്.+iO ഇനി ഞാന്‍ വിവാഹിതര്‍ക്ക് ഈ കല്പന നല്‍കുന്നു. (കല്പന എന്നില്‍ നിന്നുള്ളതല്ല; കര്‍ത്താവില്‍ നിന്നുള്ളതാണിത്.) ഒരു ഭാര്യ അവളുടെ ഭര്‍ത്താവിനെ ഉപേക്ഷിക്കരുത്.:hm എന്നാല്‍ അവര്‍ക്കു തങ്ങളുടെ ശരീരത്തെ നിയന്ത്രിക്കാനായില്ലെങ്കില്‍ അവര്‍ വിവാഹം കഴിക്കണം. ലൈംഗികേച്ഛയുമായി എരിഞ്ഞു പോകുന്നതിലും ഭേദം വിവാഹം കഴിയ്ക്കുകയാണ്..gUഇനി അവിവാഹിതര്‍ക്കും വിധവകള്‍ക്കുമായി ഞാനിതു പറയുന്നു. എന്നെപ്പൊലെ ഒറ്റയായിരിക്കുകയാണ് അവര്‍ക്കു നല്ലത്.fwഎല്ലാ ജനങ്ങളും എന്നെപ്പോലെ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഓരോരുത്തര്‍ക്കും അവനവന്‍റേതായി ദൈവത്തിന്‍റെ കൃപാവരമുണ്ട്. ഒരാള്‍ക്ക് ഒരു കൃപാവരം വേറൊരാള്‍ക്ക് മറ്റൊന്ന്."e=അല്പനേരത്തേക്ക് എങ്കിലും വേര്‍പിരിയാന്‍ നിങ്ങളെ അനുവദിക്കുന്നതിനാണു ഞാനിതു പറഞ്ഞത്. ഇതൊരു കല്പനയല്ല.ydkനിങ്ങളുടെ ശരീരങ്ങള്‍ പരസ്പരം നല്കാന്‍ മടിക്കരുത്. എന്നാല്‍ ഒരു സമയത്തു പരസ്പര സമ്മതത്തോടു മാത്രം ലൈംഗിക ബന്ധം പുലര്‍ത്തുകയില്ലെന്നു നിങ്ങള്‍ നിശ്ചയിക്കണം. പ്രാര്‍ത്ഥനയ്ക്കുള്ള സമയം അതിനായി മാറ്റിവയ്ക്കണം. എന്നിട്ടു വീണ്ടും ചേര്‍ന്നു കൊള്ളുക. സാത്താന്‍ നിങ്ങളുടെ ദൌര്‍ബ്ബല്യം പ്രലോഭനത്തിനു വിധേയമാക്കാതിരിക്കാനാണിത്.Hc ഭാര്യയ്ക്കു തന്‍റെ ശരീരത്തിനുമേല്‍ അധികാരമുണ്ടായിരിക്കുകയില്ല. ഭര്‍ത്താവിനാണ് അവളുടെ ശരീരത്തില്‍ അധികാരം. ഭര്‍ത്താവിനു തന്‍റെ തന്നെ ശരീരത്തിനുമേല്‍ അധികാരമില്ല. ഭാര്യയ്ക്കാണയാളുടെ ശരീരത്തിനുമേല്‍ അധികാരം.:bmഭാര്യയെന്ന നിലയ്ക്ക് അവള്‍ക്കു വേണ്ടതെല്ലാം ഭര്‍ത്താവ് നല്‍കിയിരിക്കണം. അതു പോലെ ഭര്‍ത്താവെന്ന നിലയ്ക്ക് അയാള്‍ക്കു വേണ്ടതെല്ലാം ഭാര്യയും നല്‍കിയിരിക്കണം.'aGപക്ഷേ ലൈംഗികപാപത്തിന്‍റെ പ്രശ്നം അപകടം ആണ്. അതുകൊണ്ട് ഓരോ പുരുഷനും സ്വന്തം ഭാര്യയുണ്ടാവണം. അതുപോലെ ഓരോ സ്ത്രീയ്ക്കും സ്വന്തം ഭര്‍ത്താവുണ്ടായിരിക്കണം.` 9ഇനി, നിങ്ങള്‍ എനിക്കെഴുതിയ കാര്യങ്ങളെപ്പറ്റി പറയാം. വിവാഹം കഴിയ്ക്കാതിരിക്കുകയാണ് ഒരാള്‍ക്കു നല്ലത്.y_kനിങ്ങളെ ദൈവം ഒരു വിലയ്ക്കു വാങ്ങി. അതിനാല്‍ നിങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ ബഹുമാനിക്കുക.+^Oനിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്‍റെ ആ ലയമാണെന്നു നിങ്ങളറിയുക. പരിശുദ്ധാത്മാവ് നിങ്ങള്‍ക്കുള്ളിലാണ്. ദൈവത്തില്‍ നിന്ന് നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. നിങ്ങള്‍ നിങ്ങളുടെ തന്നെ സ്വന്തമല്ല.#]?അതിനാല്‍ ലൈംഗികപാപത്തില്‍ നിന്നും അകന്നു പോവുക. ഒരാള്‍ ചെയ്യുന്ന മറ്റ് ഓരോ പാപവും അവന്‍റെ ശരീരത്തിന് വെളിയിലാണ്. എന്നാല്‍ ലൈംഗികപാപം ചെയ്യുന്നവന്‍ തന്‍റെ തന്നെ ശരീരത്തിന് എതിരായി പാപം ചെയ്യുന്നു.Q\പക്ഷേ കര്‍ത്താവുമായി ചേരുന്ന ഒരുവന്‍ ആത്മാവിലും അവനില്‍ ഒന്നായിത്തീരും._[7തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “രണ്ടുപേര്‍ ഒന്നായിത്തീരും. അതിനാല്‍ ഒരു വേശ്യയുമായി ചേര്‍ന്ന് ലൈംഗികപാപം ചെയ്യുന്നവന്‍ ശരീരത്തില്‍ അവളുമായി ഒന്നാകുകയാണ്.mZSനിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്‍റെ തന്നെ ഭാഗങ്ങളാണെന്നു നിങ്ങള്‍ക്കറിയാം. അതിനാല്‍ ഞാനൊരിക്കലും ക്രിസ്തുവിന്‍റെ ഭാഗങ്ങളെടുത്ത് ഒരു വേശ്യയുമായി അവയെ കൂട്ടിച്ചേര്‍ക്കരുത്.FYതന്‍റെ ശക്തികൊണ്ട് ദൈവം കര്‍ത്താവായ യേശുവിനെ ഉയിര്‍ത്തെഴുന്നേല്പിച്ചു. ദൈവം നമ്മളേയും ഉയിര്‍ത്തെഴുന്നേല്പിക്കും.DX “ആഹാരം വയറിനും വയറ് ആഹാരത്തിനും ആണ്.” അതെ. പക്ഷേ ദൈവം അവ രണ്ടിനെയും നശിപ്പിക്കും. ശരീരം ലൈംഗികപാപത്തിനുള്ളതല്ല. ശരീരം കര്‍ത്താവിനുള്ളതാണ്, കര്‍ത്താവ് ശരീരത്തിനും,fWE “എല്ലാക്കാര്യങ്ങളും എനിക്കായി അനുവദിച്ചിരിക്കുന്നു.” പക്ഷേ എല്ലാം നന്നല്ല. “എല്ലാം എനിക്കായി അനുവദിച്ചിരിക്കുന്നു.” പക്ഷേ ഞാനൊന്നിനെയും എന്‍റെ യജമാനനാകാന്‍ അനുവദിക്കില്ല. N~}@|zywvv സ്വയം വിലയിരുത്താനുള്ള വിവേകം നിങ്ങള്‍ക്കുണ്ടെന്ന ധാരണയിലാണു ഞാന്‍ നിങ്ങളോടിതു പറയുന്നത്.S= അതുകൊണ്ട്, എന്‍റെ പ്രിയ സുഹൃത്തുക്കളെ, വിഗ്രഹാരാധനയില്‍ നിന്നും ഓടിയകലുക.~<u എല്ലാവര്‍ക്കുമുള്ള പ്രലോഭനങ്ങള്‍ മാത്രമേ നിങ്ങള്‍ക്കുമുള്ളൂ. പക്ഷേ നിങ്ങള്‍ക്കു ദൈവത്തെ വിശ്വസിക്കാന്‍ കഴിയും. നിങ്ങള്‍ക്കു സഹിക്കാവുന്നതിലധികം പ്രലോഭനങ്ങള്‍ക്കു വിധേയരാകുവാന്‍ അവന്‍ അനുവദിക്കില്ല. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും പ്രലോഭിക്കപ്പെട്ടാല്‍ അതില്‍ നിന്നും മോചിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗവും ദൈവം തരും. അപ്പോള്‍ നിങ്ങള്‍ക്കതിനെ അതിജീവിക്കാന്‍ കഴിയും.i;K താന്‍ ശക്തനായി നില്‍ക്കുന്നു എന്നു കരുതുന്നവന്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കട്ടെ.3:_ അവര്‍ക്കു സംഭവിച്ച കാര്യങ്ങള്‍ ഉദാഹരണങ്ങളാണ്. അതു നമുക്കു മുന്നറിയിപ്പെന്ന നിലയ്ക്കാണ് എഴുതപ്പെട്ടിരിക്കുന്നത്. ആ പൂര്‍വ്വ ചരിത്രമെല്ലാം അവസാനിപ്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.9/ ഇവരില്‍ ചിലര്‍ ചെയ്തതുപോലെ പരാതിപ്പെടാതിരിക്കുക. നശിപ്പിക്കുന്നവനായ ദൂതനാല്‍ അവര്‍ കൊല്ലപ്പെട്ടു.`89 അവര്‍ ചെയ്തതുപോലെ നമ്മള്‍ കര്‍ത്താവിനെ പരീക്ഷിക്കുവാന്‍ പാടില്ല. കര്‍ത്താവിനെ പരീക്ഷിച്ച അവര്‍ പാന്പുകളാല്‍ കൊല്ലപ്പെട്ടു.7 അവരില്‍ ചിലര്‍ ചെയ്തതുപോലുള്ള ലൈംഗികപാപങ്ങള്‍ നാം ചെയ്യരുത്. ഒരു ദിവസം അവരില്‍ ഇരുപത്തിമൂവായിരം പേര്‍ തങ്ങളുടെ പാപങ്ങള്‍ മൂലം കൊല്ലപ്പെട്ടു.R6 അവര്‍ ചെയ്തതുപോലെ വിഗ്രഹങ്ങളെ ആരാധിക്കരുത്. തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “അവര്‍ തിന്നാനും കുടിയ്ക്കാനും ഇരുന്നു. നൃത്തം ചെയ്യാന്‍ അവര്‍ എഴുന്നേറ്റു.5{ സംഭവിച്ച ഇക്കാര്യങ്ങളെല്ലാം നമുക്കു മാതൃകകളുമാണ്. അവര്‍ ഇച്ഛിച്ചതുപോലുള്ള തിന്മ ആഗ്രഹിക്കാതിരിക്കാന്‍ ഇതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു._47 പക്ഷേ ദൈവം അവരിലധികം പേരോടും പ്രീതനായില്ല. അവര്‍ മരുഭൂമിയില്‍ വധിക്കപ്പെട്ടു.Z3- അവര്‍ ഒരേ ആത്മീയജലവും കുടിച്ചു. അവരോടൊപ്പമുണ്ടായിരുന്ന ആത്മീയ പാറയില്‍ നിന്നാണ് അവര്‍ കുടിച്ചത്. ആ പാറ ക്രിസ്തുവായിരുന്നു.n2U അവരെല്ലാം ഒരേ ആത്മീയാഹാരം ഭക്ഷിച്ചു.,1Q മേഘത്തിലും കടലിലും സ്നാനപ്പെട്ട് അവര്‍ മോശെയോടു ചേര്‍ന്നു.70 i സഹോദരരേ, മോശെയെ പിന്തുടര്‍ന്ന നമ്മുടെ പിതാക്കന്മാര്‍ക്കു എന്തു സംഭവിച്ചുവെന്നു നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരെല്ലാം മേഘങ്ങള്‍ക്കിടയില്‍ ആയിരുന്നു, അവരെല്ലാം കടലിലൂടെ നടക്കുകയും ചെയ്തു.c/? ഞാന്‍ എന്‍റെ തന്നെ ശരീരത്തിലാണ് ഇടിക്കുന്നത്. അതിനെ ഞാനെന്‍റെ അടിമയാക്കി. ഞാന്‍ തന്നെ തിരസ്കരിക്കപ്പെടാതിരിക്കാനാണ്, അതും മറ്റുള്ളവരോടു പ്രസംഗിച്ചശേഷം, ഞാനിതു ചെയ്യുന്നത്.\.1 അതുകൊണ്ട് ലക്ഷ്യമുള്ള ഒരാ ളെപ്പോലെ ഞാന്‍ ഓടുന്നു. വായുവിലല്ലാതെ, ഇടിക്കുന്ന ഒരു മുഷ്ടിയുദ്ധക്കാരനെപ്പോലെ ഞാന്‍ പൊരുതുന്നു.x-i എല്ലാ കളികളിലും പങ്കെടുക്കുന്നവര്‍ കര്‍ശനമായി പരിശീലനം നടത്താറുണ്ട്. കിരീടം നേടുന്നതിനാണവരിതു ചെയ്യുന്നത്. ആ കിരീടം അല്പനേരത്തേക്കു മാത്രം നിലനില്‍ക്കുന്ന ഒരു ലൌകിക കാര്യമാണ്. പക്ഷേ നമ്മുടെ കിരീടം എന്നും നിലനില്‍ക്കുന്നതാണ്. ,  ഓട്ടമത്സരത്തില്‍ എല്ലാ ഓട്ടക്കാരും ഓടുമെന്ന് നിങ്ങള്‍ക്കറിയാം. പക്ഷേ ഒരു ഓട്ടക്കാരനേ സമ്മാനം കിട്ടൂ. അതുകൊണ്ട് ഓടുക. സമ്മാനം കിട്ടാന്‍ ഓടുക. +9 സുവിശേഷം മൂലമാണ് ഞാന്‍ ഇതെല്ലാം ചെയ്തത്. സുവിശേഷത്തിന്‍റെ അനുഗ്രഹങ്ങളില്‍ എനിക്കു പങ്കു പറ്റാമെന്നതു കൊണ്ടാണ് ഞാന്‍ ഈ കാര്യങ്ങളെല്ലാം ചെയ്യുന്നത്.r*] ദുര്‍ബ്ബലരെ രക്ഷിക്കാന്‍ ഞാനും ദുര്‍ബ്ബലനായി. ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി. ആകുന്നത്രയും ചില ആളുകളെ രക്ഷിക്കാനാണ് ഞാനതു ചെയ്തത്.)# ന്യായപ്രമാണമില്ലാത്തവര്‍ക്ക് ഞാന്‍ ന്യായപ്രമാണമില്ലാത്തവനായി. ന്യായപ്രമാണമില്ലാത്തവരെ രക്ഷിക്കാനാണു ഞാനങ്ങനെയായത്. (പക്ഷേ, യഥാര്‍ത്ഥത്തില്‍ ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തിലാണ് -ക്രിസ്തുവിന്‍റെ ന്യായപ്രമാണത്തിന്‍ കീഴിലാണ് ഞാന്‍.)(  യെഹൂദര്‍ക്കു ഞാനൊരു യെഹൂദനെപ്പൊലെയായി. യെഹൂദരെ രക്ഷിക്കാനാണു ഞാനിതു ചെയ്തത്. ഞാനൊരു ന്യായപ്രമാണത്തിന്‍റെയും ചട്ടക്കൂടിലല്ല. എങ്കിലും നിയമം കൊണ്ടു ഭരിക്കപ്പെടുന്നവര്‍ക്ക് ഞാനും അങ്ങനെയായി. അത്തരക്കാരെ രക്ഷിക്കാനാണ് ഞാനങ്ങനെയായത്.K' ഞാന്‍ സ്വതന്ത്രനാണ്. ഞാനാരുടേയും ആളല്ല. പക്ഷേ ഞാനെന്നെ എല്ലാവരുടേയും അടിമയാക്കുന്നു. കഴിയുന്നത്ര ആള്‍ക്കാരെ രക്ഷിക്കാന്‍ സഹായിക്കുകയാണ് ഞാനിതുകൊണ്ടു ചെയ്യുന്നത്.N& പിന്നെ എന്തു പ്രതിഫലമാണെനിക്കു കിട്ടുക? ഇതാണെന്‍റെ പ്രതിഫലം. സുവിശേഷം പ്രസംഗിക്കുന്പോള്‍ എനിക്കു പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ അതു പറയാം. ആ രീതിയില്‍ പ്രസംഗിക്കുന്നതിന് പ്രതിഫലത്തിനുള്ള അവകാശം ഞാനുന്നയിക്കരുത്.&%E ഇത് ഞാന്‍ തന്നെ തിരഞ്ഞെടുത്തതായിരുന്നുവെങ്കില്‍ സുവിശേഷം ഞാന്‍ പ്രസംഗിച്ചാല്‍ ഞാനൊരു പ്രതിഫലം അര്‍ഹിക്കുന്നു. പക്ഷേ എനിക്കു മറ്റു പോംവഴികളില്ല. ഞാന്‍ സുവിശേഷം പ്രസംഗിക്കണം. എന്നില്‍ ഏല്പിക്കപ്പെട്ട കടമ ഞാന്‍ നിര്‍വ്വഹിക്കുന്നുവെന്നു മാത്രം.O$ സുവിശേഷം പ്രസംഗിക്കുന്നത് എനിക്കു പ്രശംസിക്കാന്‍ വേണ്ടിയല്ല. സുവിശേഷ പ്രസംഗം ഞാന്‍ ചെയ്യേണ്ട എന്‍റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിച്ചില്ലെങ്കിലാണ് എനിക്കു ദുരിതം.V#% പക്ഷേ ഞാന്‍ ഇതില്‍ ഒരവകാശവും ഉപയോഗിച്ചിട്ടില്ല. ഞാനിതൊന്നും നേടാന്‍ ശ്രമിക്കുന്നുമില്ല. ഞാനിതെഴുതുന്നതിന്‍റെ ലക്ഷ്യവും അതല്ല. അഭിമാനിക്കാനുള്ള എന്‍റെ അവകാശം എടുത്തുമാറ്റപ്പെടുന്നതിലും മരിക്കുകയാണ് എനിക്കു ഭേദം./"W സുവിശേഷ പ്രസംഗകരുടെ കാര്യത്തിലും അങ്ങനെ തന്നെ. സുവിശേഷ പ്രസംഗകര്‍ക്ക് ജീവനാംശം അവരുടെ തൊഴിലില്‍ നിന്നു തന്നെ കിട്ടണമെന്നു കര്‍ത്താവു കല്പിച്ചിട്ടുണ്ട്.!# ദൈവാലയത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിടുന്നു തന്നെ ഭക്ഷണം കിട്ടുമെന്ന് നിങ്ങള്‍ക്കറിയാം. യാഗപീഠത്തില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ക്ക് യാഗപീഠത്തില്‍ അര്‍പ്പിക്കപ്പെട്ടതിന്‍റെ പങ്കു കിട്ടും.v e മറ്റുള്ളവര്‍ക്ക് നിങ്ങളില്‍നിന്ന് കിട്ടുവാന്‍ അവകാശമുണ്ട്. അതുകൊണ്ട് തീര്‍ച്ചയായും ഞങ്ങള്‍ക്കും ഈ അവകാശമുണ്ട്. പക്ഷേ ഞങ്ങള്‍ ആ അവകാശം ഉപയോഗിക്കുന്നില്ല. ഇല്ല, ക്രിസ്തുവിന്‍റെ സുവിശേഷം അനുസരിക്കുന്നതില്‍നിന്നും ഞങ്ങള്‍ ആരെയും തടയാതിരിക്കാന്‍ ഞങ്ങള്‍ എല്ലാം സഹിക്കുന്നു.a; ഞങ്ങള്‍ നിങ്ങളില്‍ ആത്മീയവിത്ത് വിതച്ചു. അതുകൊണ്ട് നിങ്ങളുടെ ഭൌതീകമായതില്‍ നിന്നും ഈ ജീവിതത്തിന് ഞങ്ങള്‍ക്ക് കുറച്ച് വിളവെടുക്കാമല്ലോ. തീര്‍ച്ചയായും അതൊരു അത്യാഗ്രഹമല്ല.eC അവന്‍ യഥാര്‍ത്ഥത്തില്‍ ഞങ്ങളെപ്പറ്റിയാണു പറഞ്ഞിരുന്നത്. തിരുവെഴുത്തിലെ ആ ഖണ്ഡിക ഞങ്ങള്‍ക്കുവേണ്ടി എഴുതപ്പെട്ടതാണ്. കൊയ്യുന്നവനും മെതിക്കുന്നവനും വേലയ്ക്കു കൂലിയായി അല്പം ധാന്യം കിട്ടുമെന്ന പ്രതീക്ഷയോടെ ജോലി ചെയ്യണം.B [This verse may not be a part of this translation] ഇതൊക്കെ മനുഷ്യര്‍ ചിന്തിക്കുന്നതു മാത്രമല്ല. ദൈവത്തിന്‍റെ ന്യായപ്രമാണം ഇതു തന്നെ പറയുന്നു.S സ്വന്തം ശന്പളം സ്വയം നല്‍കുന്ന ഒരു പട്ടാളക്കാരനുമില്ല. സ്വയം നട്ടുവളര്‍ത്തിയ മുന്തിരിത്തോട്ടത്തില്‍ നിന്ന് ഏതാനും മുന്തിരി തിന്നാത്ത ഒരുവനുമില്ല. ആട്ടിന്‍പറ്റത്തെ നയിച്ചിട്ട് അതിന്‍റെ പാലു കുടിക്കാത്തവനുമില്ല.K ബര്‍ന്നബാസും ഞാനും മാത്രം ഉപജീവനത്തിനു വേണ്ടി അദ്ധ്വാനിക്കണം എന്നാണോ?eC യാത്ര ചെയ്യുന്പോള്‍ വിശ്വാസിയായ ഭാര്യയെ കൊണ്ടുനടക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലേ? മറ്റ് അപ്പൊസ്തലന്മാരും കര്‍ത്താവിന്‍റെ സഹോദരന്മാരും കേഫായും ഒക്കെ ഇങ്ങനെ ചെയ്യുന്നുണ്ട്.$A ഞങ്ങള്‍ക്കു തിന്നുവാനും കുടിക്കുവാനുമുള്ള അവകാശമില്ലേ?P ചിലര്‍ക്കു എന്നെ വിധിക്കണം. അവര്‍ക്കു നല്‍കുവാനുള്ള എന്‍റെ ഉത്തരം ഇതാണ്.hI മറ്റുള്ളവര്‍ എന്നെ ഒരു അപ്പൊസ്തലനായി സ്വീകരിക്കുകയില്ല, പക്ഷേ നിങ്ങള്‍ എന്നെ ഒരു അപ്പൊസ്തലനായി സ്വീകരിക്കും. ഞാന്‍ കര്‍ത്താവില്‍ ഒരു അപ്പൊസ്തലനാണെന്നതിനു തെളിവാണു നിങ്ങള്‍. I-~} ywv5sqonlkji:geSd/b{__ ^ \BZZ>XUTRpPUOMLBJIJIIGFDBA~?>T9876p53?07.-+*)*'&p%# Whw S 7Mv-+,Oഞാന്‍ വ്യത്യസ്തമായൊരു ഭാഷയില്‍ പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അപ്പോള്‍ എന്‍റെ മനസ്സ് ഒന്നും ചെയ്യാതിരിക്കുകയും ആത്മാവ് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.+% അതുകൊണ്ട് വ്യത്യസ്തമായൊരു ഭാഷയില്‍ സംസാരിക്കാന്‍ വരമുള്ള ഒരാള്‍ താന്‍ പറയുന്നതു വ്യാഖ്യാനിക്കാനുള്ള കഴിവുകൂടി നല്‍കണമെന്നു പ്രാര്‍ത്ഥിക്കണം.S* നിങ്ങളെ സംബന്ധിച്ചും അങ്ങനെ തന്നെ. നിങ്ങള്‍ വളരെ ആത്മീയ വരങ്ങള്‍ ആഗ്രഹിക്കുന്നു. സഭയെ ശക്തമായി വളര്‍ത്തുവാന്‍ സഹായിക്കുന്ന അക്കാര്യങ്ങള്‍ നേടാന്‍ ഏറ്റവും ശ്രമിക്കുക.f)E അതുകൊണ്ട് ഒരുവന്‍ പറയുന്നത് എനിക്കു മനസ്സിലായില്ലെങ്കില്‍ അയാള്‍ അപരിചിതമായ കാര്യങ്ങള്‍ പറയുന്നുവെന്ന് ഞാന്‍ കരുതും, ഞാന്‍ പ്രാകൃതമായി സംസാരിക്കുന്നുവെന്ന് അയാളും കരുതും.() ലോകത്തു അത്രയധികം വ്യത്യസ്ത രീതിയിലുള്ള ഭാഷകളുണ്ടെന്നതു സത്യമാണ്. അവയ്ക്കെല്ലാം അര്‍ത്ഥവുമുണ്ട്.!'; ങ്ങള്‍ക്കും അങ്ങനെ തന്നെ. നിങ്ങളുടെ നാക്കു കൊണ്ട് പറയപ്പെടുന്ന വാക്കുകള്‍ വ്യക്തമായിരിക്കണം. നിങ്ങള്‍ക്കു വ്യക്തമായി പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ പറയുന്നത് ആര്‍ക്കും മനസ്സിലാകില്ല. നിങ്ങള്‍ വായുവിനോടു പ്രസംഗിക്കുന്നതു പോലിരിക്കും!{&oയുദ്ധത്തില്‍ കാഹളം വ്യക്തമായി മുഴക്കപ്പെട്ടില്ലെങ്കില്‍ യുദ്ധത്തിന് സജ്ജരാകേണ്ടത് എപ്പോഴാണെന്നു പട്ടാളക്കാര്‍ക്കറിയാന്‍ കഴിയില്ല.m%Sഓടക്കുഴലോ വീണയോ പോലുള്ള ശബ്ദമുണ്ടാക്കുന്ന നിര്‍ജ്ജീവസാധനങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാവാം. വ്യത്യസ്തനാദങ്ങള്‍ വ്യക്തമാക്കിയില്ലെങ്കില്‍, എന്തു പാട്ടാണതെന്നു നിങ്ങള്‍ക്കു മനസ്സിലാകില്ല. ഈണം മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ഓരോ നാദവും വളരെ വ്യക്തമായി മീട്ടപ്പെടണം.C$സഹോദരീ സഹോദരന്മാരേ, ഞാന്‍ പലഭാഷകള്‍ സംസാരിച്ചുകൊണ്ട് നിങ്ങളെ സമീപിച്ചാല്‍ അതു നിങ്ങളെ സഹായിക്കുമോ? ഇല്ല! ഞാന്‍ ഒരു പുതിയ സത്യമോ, ചില അറിവോ, ചില പ്രവചനമോ, ചില ഉപദേശമോ കൊണ്ടു വന്നാലല്ലാതെ അതു നിങ്ങളെ സഹായിക്കില്ല.#'നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വിവിധ ഭാഷകളില്‍ സംസാരിക്കാനുള്ള കഴിവുണ്ടാകണമെന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍ പ്രവചിക്കാനുള്ള അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകണമെന്ന് ഞാന്‍ പ്രത്യേകം ആഗ്രഹിക്കുന്നു. വിവധ ഭാഷകള്‍ സംസാരിക്കാന്‍ കഴിവുള്ളവനെക്കാള്‍ ശ്രേഷ്ഠനാണ് പ്രവചിക്കാന്‍ കഴിയുന്നവന്‍. വിവിധ ഭാഷകള്‍ സംസാരിക്കാന്‍ കഴിവുള്ളവന് ആ ഭാഷകള്‍ വിവര്‍ത്തനം ചെയ്യാന്‍കൂടി കഴിയുമെങ്കില്‍ അവന്‍ പ്രവചിക്കാന്‍ കഴിയുന്നവനു തുല്യനാണ്. അപ്പോള്‍ അവന്‍ പറയുന്നവയിലൂടെ സഭയ്ക്ക് സഹായം കിട്ടും.H" പല ഭാഷകളില്‍ സംസാരിക്കുന്നവന്‍ സ്വയം സഹായിക്കുക മാത്രമാണ്. പക്ഷേ പ്രവചിക്കുന്നവന്‍ മുഴുവന്‍ സഭയേയും സഹായിക്കുന്നു.=!sപ്രവചിക്കുന്നവനാണ് ജനങ്ങളോടു സംസാരിക്കുന്നത്. അവന്‍ ജനങ്ങള്‍ക്കു ശക്തിയും പ്രോത്സാഹനവും ആശ്വാസവും നല്‍കുന്നു. 'ഇതെന്തുകൊണ്ടാണെന്ന് ഞാന്‍ വിശദീകരിക്കാം. വിവിധ ഭാഷകളില്‍ സംസാരിക്കാനുള്ള വരം കിട്ടിയവന്‍ ജനങ്ങളോടല്ല സംസാരിക്കുന്നത്. ദൈവത്തോടാണയാള്‍ സംസാരിക്കുന്നത്. അയാളെ ആര്‍ക്കും മനസ്സിലാകുകയില്ല. അയാള്‍ ആത്മാവിലൂടെ രഹസ്യങ്ങളാണ് സംസാരിക്കുന്നത്.% Eനിങ്ങള്‍ വച്ചുപുലര്‍ത്തേണ്ടത് സ്നേഹമാണ്. ആത്മീയാനുഗ്രഹങ്ങളും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമാക്കണം. പ്രവചനമാണ് നിങ്ങള്‍ ഏറ്റവും ആഗ്രഹിക്കേണ്ടത്.zm അതിനാല്‍ ഇതു മൂന്നും തുടരും. വിശ്വാസം, പ്രത്യാശ, സ്നേഹം. ഇവയില്‍ ഏറ്റവും മഹനീയം സ്നേഹമാണ്.r] നമ്മെ സംബന്ധിച്ചിടത്തോളം അങ്ങനെ തന്നെ. ഇപ്പോള്‍ നമ്മള്‍ കാണുന്നത് ഒരു ഇരുണ്ട കണ്ണാടിയിലേക്കു നോക്കുന്പോലെയാണ്. എന്നാല്‍ ആ സമയം, ഭാവിയില്‍ നമുക്കു വ്യക്തമായി കാണാം. ഇപ്പോള്‍ എനിക്കു ഒരു ഭാഗം മാത്രമേ അറിയൂ. എന്നാല്‍ ആ സമയം, ദൈവം എന്നെ അറിയുന്പോലെ എനിക്ക് എല്ലാമറിയാന്‍ കഴിയും. ഞാന്‍ ഒരു കുട്ടിയായിരുന്നപ്പോള്‍, ഒരു കുട്ടിയെപ്പൊലെ സംസാരിച്ചു, കുട്ടിയെപ്പോലെ ചിന്തിച്ചു, കുട്ടിയെപ്പോലെ നിരൂപിച്ചു. ഞാനൊരു പുരുഷനായപ്പോള്‍, ഞാന്‍ ആ കുട്ടിത്തരങ്ങള്‍ അവസാനിപ്പിച്ചു.T! പക്ഷേ എപ്പോള്‍ പൂര്‍ണ്ണത കൈവരുന്നുവോ അപ്പോള്‍ അപൂര്‍ണ്ണമായവ അവസാനിക്കും.+O അവയൊന്നും പൂര്‍ണ്ണമല്ലാത്തതിനാല്‍ ആണ് അവ അവസാനിക്കുന്നത്. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനവരമുണ്ടെങ്കിലും അവ അവസാനിക്കും. പല തരത്തിലുള്ള ഭാഷ സംസാരിക്കാനുള്ള വരമുണ്ടെങ്കിലും അവ അവസാനിക്കും. അറിവിന്‍റെ വരമുണ്ടെങ്കിലും അവ അവസാനിക്കും.4a സ്നേഹം ക്ഷമാപൂര്‍വ്വം എല്ലാം സ്വീകരിക്കുന്നു. സ്നേഹം എല്ലായ്പ്പോഴും വിശ്വസിക്കുന്നു. എപ്പോഴും പ്രത്യാശിക്കുന്നു. എപ്പോഴും ശക്തമായിരിക്കുകയും ചെയ്യുന്നു.mS അനീതിയില്‍ സ്നേഹം സന്തോഷിക്കുന്നുമില്ല. പക്ഷേ സ്നേഹം സത്യത്തില്‍ സന്തോഷിക്കുന്നു.=s സ്നേഹം അയോഗ്യമല്ല, സ്വാര്‍ത്ഥമല്ല. സ്നേഹം കോപിയ്ക്കുന്നുമില്ല. സ്നേഹം അതിനെതിരെ ചെയ്ത തെറ്റുകള്‍ ഓര്‍ക്കാറില്ല.lQ സ്നേഹം ക്ഷമിക്കുന്നു, സ്നേഹം ദയ കാണിക്കുന്നു. അത് അസൂയയല്ല; അഹന്തയല്ല, ഗര്‍വ്വുമല്ല;/W പാവങ്ങളെ തീറ്റിപ്പോറ്റാന്‍ എനിക്കുള്ളതെല്ലാം ദാനം ചെയ്താലും, എന്‍റെ ശരീരം തന്നെ യാഗമായി കത്തിക്കാന്‍ കൊടുത്താലും എനിക്കു സ്നേഹമില്ലെങ്കില്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതുകൊണ്ട് എനിക്കൊന്നും കിട്ടില്ല. എനിക്കു പ്രവചനവരമുണ്ടായേക്കാം, എനിക്ക് ദൈവത്തിന്‍റെ എല്ലാ രഹസ്യ സംഗതികളും അറിയിക്കാനായേക്കാം, എല്ലാക്കാര്യങ്ങളും അറിയാനായേക്കും, മലകളെപ്പോലും മാറ്റാന്‍ കഴിയുന്നത്ര ഉറച്ച വിശ്വാസവും എനിക്കുണ്ടായേക്കാം. പക്ഷേ ഇതെല്ലാം ഉണ്ടെങ്കിലും എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല.S ! ഇനി ഞാന്‍ നിങ്ങളെ എല്ലാറ്റിലും മികച്ച വഴി കാണിക്കാം. ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെ പോലും ഭാഷകളില്‍ സംസാരിച്ചേക്കാം. പക്ഷേ എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ വെറും മുഴങ്ങുന്ന മണിയോ ചിലന്പുന്ന ഇലത്താളമോ ആയിരിക്കും.V% പക്ഷേ നിങ്ങള്‍ക്ക് മഹത്തരമായ ആത്മീയാനുഗ്രഹങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കണം.C രോഗം ഭേദപ്പെടുത്തുവാനുള്ള കഴിവും എല്ലാവര്‍ക്കുമില്ല. എല്ലാവര്‍ക്കും പല ഭാഷകള്‍ സംസാരിക്കുവാനുള്ള കഴിവില്ല. എല്ലാവര്‍ക്കും അതു വ്യാഖ്യാനിക്കാനുമുള്ള കഴിവില്ല.ve എല്ലാവരും അപ്പൊസ്തലന്മാരല്ല. എല്ലാവരും പ്രവാചകരുമല്ല. എല്ലാവരും അദ്ധ്യാപകരുമല്ല. എല്ലാവര്‍ക്കും അത്ഭുതങ്ങള്‍ ചെയ്യാനുള്ള കഴിവില്ല.7 സഭയില്‍ അപ്പൊസ്തലന്മാര്‍ക്ക് ആദ്യസ്ഥാനം ദൈവം നല്‍കിയിരിക്കുന്നു. രണ്ടാമത് പ്രവാചകര്‍ക്കും, മൂന്നാം സ്ഥാനം അദ്ധ്യാപകര്‍ക്കും നല്‍കിയിരിക്കുന്നു. പിന്നെ വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് ദൈവം സ്ഥാനം നല്‍കിയിരിക്കുന്നു. പിന്നെ രോഗശാന്തി വരുത്തുവാനുള്ള കഴിവ് നല്‍കിയിരിക്കുന്നു. അന്യരെ സഹായിക്കുവാന്‍ കഴിയുന്നവര്‍, നയിക്കാന്‍ കഴിവുള്ളവര്‍, വിവിധഭാഷകള്‍ സംസാരിക്കുവാന്‍ കഴിവുള്ളവര്‍, എന്നിങ്ങനെ ദൈവം സ്ഥാനങ്ങള്‍ നല്‍കി.+ O നിങ്ങളെല്ലാവരും ചേര്‍ന്നതാണ് ക്രിസ്തുവിന്‍റെ ശരീരം. നിങ്ങളിലോരോരുത്തരും ആ ശരീരത്തിന്‍റെ ഓരോ ഭാഗങ്ങളാണ്.w g ശരീരത്തിന്‍റെ ഒരു ഭാഗം യാതന അനുഭവിക്കുന്നുവെങ്കില്‍ മറ്റ് എല്ലാ ഭാഗവും അതനുഭവിക്കണം. നമ്മുടെ ശരീരത്തിന്‍റെ ഒരു ഭാഗം മാനിക്കപ്പെട്ടാല്‍ മറ്റെല്ലാഭാഗങ്ങളും ആ ബഹുമതി പങ്കുവയ്ക്കണം.L  നമ്മുടെ ശരീരം വിഭജിക്കപ്പെടാതിരിക്കാനാണ് ദൈവം ഇങ്ങനെ ചെയ്തത്. അവയവങ്ങള്‍ പരസ്പരം ഒരുപോലെ കരുതുവാന്‍ ദൈവം ആഗ്രഹിച്ചു.e C നമ്മുടെ ശരീരത്തിന്‍റെ കൂടുതല്‍ സുന്ദരമായ ഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിലാളനം ആവശ്യമില്ല. പക്ഷേ ദൈവം കൂടുതല്‍ മാനം ആവശ്യമായ ഭാഗങ്ങള്‍ക്ക് അതു നല്‍കിക്കൊണ്ട് ശരീരത്തെ ഒന്നാക്കി.\ 1 ശരീരത്തില്‍ അപ്രധാനമെന്നു നാം കരുതുന്ന ഭാഗങ്ങളാണ് നാം ഏറെ മാനിക്കുന്നവ. നമ്മള്‍ കാണിക്കാനാഗ്രഹിക്കാത്ത ശാരീരികഭാഗങ്ങള്‍ നാം കൂടുതല്‍ പ്രാധാന്യത്തോടെ ശുശ്രൂഷിക്കുന്നു.# ഇല്ല! ശരീരത്തില്‍ ദുര്‍ബ്ബലമെന്നു തോന്നിക്കുന്ന ഭാഗങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ വളരെ പ്രധാനമാണ്.jM കണ്ണിന് “എനിക്കു നിന്നെ ആവശ്യമില്ലെന്നു” കയ്യോടു പറയാനാവില്ല. “എനിക്കു നിന്നെ ആവശ്യമില്ലെന്ന്” തലയ്ക്കു കാലിനോടും പറയാനാവില്ല.3 അതുകൊണ്ട് അനേകം ഭാഗങ്ങളുണ്ടെങ്കിലും ഒരു ശരീരം മാത്രം.B [This verse may not be a part of this translation]B [This verse may not be a part of this translation]uc ശരീരം മുഴുവനും ഒരു കണ്ണായിരുന്നുവെങ്കില്‍ അതിനു കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. മുഴുവന്‍ ശരീരവും ഒരു ചെവിയായിരുന്നുവെങ്കില്‍ ആ ശരീരത്തിന് ഒന്നും മണക്കാന്‍ കഴിയുമായിരുന്നില്ല.$A “ഞാനൊരു കണ്ണല്ല. അതിനാല്‍ ഞാന്‍ ശരീരത്തിന്‍റേതല്ല” എന്നു ചെവി പറഞ്ഞേക്കാം. അതുകൊണ്ട് ചെവി ശരീരത്തിന്‍റെ ഒരു ഭാഗമാകുന്നതില്‍ നിന്നു തടയപ്പെടുന്നില്ല.<q “ഞാനൊരു കൈയല്ല അതുകൊണ്ട് ഞാന്‍ ശരീരത്തിന്‍റേതല്ല” എന്നു പാദം പറഞ്ഞേക്കാം. എന്നാല്‍ അങ്ങനെ പറഞ്ഞതുകൊണ്ട് പാദം ശരീരത്തിന്‍റെ ഒരു ഭാഗത്തില്‍ കുറഞ്ഞതാകുന്നില്ല.'G ഒരാളുടെ ശരീരത്തിന് ഒരുഭാഗം മാത്രമല്ല, അനേകം ഭാഗങ്ങളുണ്ട്.' നമ്മളില്‍ ചിലര്‍ യെഹൂദരാണ്, ചിലര്‍ ജാതികളും. ചിലര്‍ അടിമകളും, ചിലര്‍ സ്വതന്ത്രരും. പക്ഷേ നമ്മളെല്ലാവരും ഒരാത്മാവിലൂടെ ഒരു ശരീരത്തില്‍ സ്നാനപ്പെട്ടു. നമുക്കെല്ലാം ഒരേ ആത്മാവാണു നല്‍കപ്പെട്ടത്.~ ഒരാളുടെ ശരീരം ഒരു വസ്തു തന്നെ. എങ്കിലും അതിന് അനേകം ഭാഗങ്ങളുണ്ട്. എന്നിട്ടും ഒരു ശരീരത്തിന് അനേകം ഭാഗങ്ങളുണ്ടെങ്കിലും ആ ഭാഗങ്ങളെല്ലാം ഒരു ശരീരം മാത്രമായിത്തീരുന്നു. ക്രിസ്തുവും അങ്ങനെയാണ്.,}Q ഒരു ആത്മാവ്, അതേ ആത്മാവ് ഇതെല്ലാം ചെയ്യുന്നു; ഓരോ വ്യക്തിയും എന്തെല്ലാം നല്‍കണമെന്ന് ആത്മാവു നിശ്ചയിക്കും.D| ആത്മാവ് ഒരാള്‍ക്ക് വീര്യ പ്രവര്‍ത്തികള്‍ക്കുള്ള കഴിവും മറ്റൊരാള്‍ക്ക് പ്രവചനവും മറ്റൊരാള്‍ക്ക് നല്ലതും ചീത്തയുമായ ആത്മാവിനെ തിരിച്ചറിയാനുള്ള കഴിവും നല്‍കുന്നു. ഒരാള്‍ക്കു വിവിധഭാഷകള്‍ സംസാരിക്കാനുള്ള കഴിവാണ് ആത്മാവ് നല്‍കുന്നത്. ആ ഭാഷകള്‍ വ്യാഖ്യാനിക്കാനുള്ള കഴിവാണ് മറ്റൊരാള്‍ക്കു നല്‍കുന്നത്.@{y അതേ ആത്മാവ് ഒരാള്‍ക്ക് വിശ്വാസം നല്‍കുന്നു. മറ്റൊരാള്‍ക്ക് രോഗം ഭേദപ്പെടുത്താനുള്ള വരവും അതേ ആത്മാവ് നല്‍കുന്നു.;zo ദൈവം ഒരാള്‍ക്കു ജ്ഞാനത്തോടെ സംസാരിക്കാനുള്ള കഴിവു കൊടുക്കുന്നു.Ay{ ആത്മാവില്‍ നിന്നുള്ള എന്തോ ഓരോരുത്തരിലും കാണാം. മറ്റുള്ളവരെ സഹായിക്കാനാണ് ആത്മാവ് ഇതെല്ലാവര്‍ക്കും നല്‍കുന്നത്.Ex ദൈവം ആളുകളില്‍ പലതരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, പക്ഷേ ആ മാര്‍ഗ്ഗങ്ങളെല്ലാം അതേ ദൈവത്തില്‍ നിന്നുമാണ്. ദൈവം നമ്മില്‍ എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്നു.~wu സേവിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്, പക്ഷേ ആ മാര്‍ഗ്ഗങ്ങളെല്ലാം അതേ കര്‍ത്താവില്‍ നിന്നാണ്.cv? പല വിധത്തില്‍ ആത്മീയവരങ്ങളുണ്ട്. പക്ഷേ അവയെ ല്ലാം ഒരേ ആത്മാവില്‍ നിന്നുള്ളതാണ്.u അതുകൊണ്ട് ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവത്തിന്‍റെ ആത്മാവില്‍ സംസാരിക്കുന്നവര്‍ ആരും “യേശു ശപിക്കപ്പെട്ടവന്‍” എന്നു പറകയില്ല. മാത്രവുമല്ല, പരിശുദ്ധാത്മാവിന്‍റെ സഹായമില്ലാതെ ഒരുവനും “യേശു കര്‍ത്താവാകുന്നു” എന്നു പറയാനും കഴികയില്ല.0tY നിങ്ങള്‍ വിശ്വാസികളാകുന്നതിനു മുന്പു ജീവിച്ച ജീവിതം ഓര്‍ക്കുക. അന്നു നിങ്ങള്‍ ജീവനില്ലാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്നതിലേക്കു സ്വയം സ്വാധീനിക്കപ്പെട്ടു. s ; സഹോദരീ സഹോദരന്മാരേ, ഇപ്പോള്‍ ആത്മീയവരങ്ങളെപ്പറ്റി നിങ്ങള്‍ മനസ്സിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. r "ഒരാള്‍ക്കു നന്നേ വിശക്കുന്നുവെങ്കില്‍, അവന്‍ വീട്ടില്‍വച്ചു ഭക്ഷിക്കട്ടെ. നിങ്ങളുടെ ഒത്തുചേരലിനാല്‍ ദൈവത്തിന്‍റെ ന്യായവിധി നിങ്ങളുടെ മേല്‍ പതിക്കാന്‍ ഇടയാകാതിരിക്കട്ടെ. നിങ്ങള്‍ ചെയ്യേണ്ട ബാക്കി കാര്യങ്ങള്‍ ഞാന്‍ വരുന്പോള്‍ പറയാം.Sq !അതുകൊണ്ട് എന്‍റെ സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ ഭക്ഷിക്കാന്‍ ഒത്തുകൂടുന്പോള്‍ മറ്റുള്ളവര്‍ക്കായി പരസ്പരം കാത്തിരിക്കുക.-pS പക്ഷേ കര്‍ത്താവ് നമ്മെ നല്ല വഴി കാണിച്ചുതരാന്‍ വിധിക്കുന്നു. നാം ലോകത്തിലെ മറ്റുള്ളവരോടു കൂടി ശിക്ഷാവിധിയില്‍ അകപ്പെടാത്തവിധമാണ് അവന്‍ ഇതു ചെയ്യുന്നത്.Mo എന്നാല്‍ നാം തന്നെ നമ്മെ ശരിയായി വിവേചിച്ചാല്‍ ദൈവം നമ്മെ വിധിക്കയില്ല.n അതിനാലാണ് നിങ്ങളുടെ ഇടയില്‍ അധികം പേരും രോഗികളും ദുര്‍ബ്ബലരുമായത്. പലരും മരിയ്ക്കുകയും ചെയ്തു.Rm ശരീരത്തെ തിരിച്ചറിയാതെ ഒരാള്‍ അപ്പം തിന്നുകയും പാനപാത്രം കുടിയ്ക്കുകയും ചെയ്താല്‍ അയാള്‍ തിന്നുകയും കുടിയ്ക്കുകയും ചെയ്യുക വഴി കുറ്റക്കാരനെന്നു വിധിക്കപ്പെടുന്നു.Cl ഓരോരുത്തരും അപ്പം തിന്നുകയും പാനപാത്രം കുടിയ്ക്കുയും ചെയ്യുന്നതിനു മുന്പ് അവനവന്‍റെ ഹൃദയത്തിലേക്കൊന്നു നോക്കണം.qk[ അതുകൊണ്ട് ഒരാള്‍ അയോഗ്യമായ വിധത്തില്‍ അപ്പം തിന്നുകയോ കര്‍ത്താവിന്‍റെ പാനപാത്രം കുടിയ്ക്കുകയോ ചെയ്താല്‍ അയാള്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനുമെതിരെ പാപം ചെയ്യുകയാണ്.j7 എപ്പോഴെല്ലാം നിങ്ങള്‍ ഈ അപ്പം തിന്നുകയും വീഞ്ഞു കുടിയ്ക്കുകയും ചെയ്യുന്നുവോ, അപ്പോഴൊക്കെ കര്‍ത്താവ് വരുംവരെ അവന്‍റെ മരണത്തെ ഓര്‍മ്മിപ്പിക്കുന്നു..iU അതുപോലെ അവര്‍ തിന്നുകഴിഞ്ഞപ്പോള്‍ യേശു വീഞ്ഞു പാത്രം എടുത്തു. യേശു പറഞ്ഞു, “ഈ വീഞ്ഞ് ദൈവം അവന്‍റെ ജനതയുമായുണ്ടാക്കിയ പുതിയ നിയമം ആകുന്നു. ഈ പുതിയ നിയമം എന്‍റെ രക്തം കൊണ്ടാരംഭിക്കുന്നു. നിങ്ങള്‍ ഇതു കുടിയ്ക്കുന്പോള്‍ എന്നെ ഓര്‍ക്കാനായി ഇതു ചെയ്യുക.”h7 അതിനു നന്ദി പറയുകയും ചെയ്തു. അനന്തരം അപ്പം പകുത്ത് അവന്‍ പറഞ്ഞു, “ഇതെന്‍റെ ശരീരമാകുന്നു. ഇതു നിങ്ങള്‍ക്കുള്ളതാണ്. എന്നെ ഓര്‍ക്കുന്നതിന് ഇതു ചെയ്യുക.”0gY നിങ്ങള്‍ക്കു ഞാന്‍ നല്‍കിയ ഉപദേശം കര്‍ത്താവില്‍ നിന്നു ഞാന്‍ സ്വീകരിച്ച ഉപദേശം തന്നെയാണ്: യേശുവിനെ കൊല്ലാന്‍ കൊടുത്ത രാത്രിയില്‍, അവന്‍ അപ്പമെടുക്കുകയുംyfk നിങ്ങള്‍ക്കു നിങ്ങളുടെ തന്നെ ഭവനത്തില്‍ തിന്നുകയും കുടിക്കുകയും ചെയ്യാമല്ലോ. ദൈവത്തിന്‍റെ സഭ പ്രധാനമല്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടെന്നാണതു സൂചിപ്പിക്കുന്നത്. നിങ്ങള്‍ പാവങ്ങളുടെമേല്‍ അപമാനം ചൊരിയുന്നു. നിങ്ങളോടു ഞാനെന്തു പറയാന്‍? ഇതൊക്കെ ചെയ്യുന്നതിനു ഞാന്‍ നിങ്ങളെ സ്തുതിക്കണോ? ഒരിക്കലുമതില്ല. എന്നെക്കൊണ്ടതാവില്ല.Ve% എന്തുകൊണ്ടെന്നോ? നിങ്ങള്‍ തിന്നുന്പോള്‍ ഓരോരുത്തരും മറ്റുള്ളവര്‍ക്കായി കാത്തു നില്‍ക്കാറില്ല. ചിലര്‍ വിശന്നും മറ്റുള്ളവര്‍ ആഹാരം അധികമായി ലഹരിപിടിച്ചും ഇരിക്കുന്നു.d+ നിങ്ങള്‍ കൂടിച്ചേരുന്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ കര്‍ത്താവിന്‍റെ അത്താഴമല്ല ഭക്ഷിക്കുന്നത്. M~>{zyevu.rqnji%eSc a0`.^]\\'ZWVTTRzQOMKJjIGFEC@>=D;:_706344 21/t.W,B*))#&$! i\|iMW u 4 sy_3പക്ഷേ ശ്രദ്ധിക്കൂ, ഞാന്‍ നിങ്ങളോട് ഈ രഹസ്യം പറയുന്നു: നമ്മള്‍ എല്ലാവരും മരിക്കയില്ല, പക്ഷേ നമ്മള്‍ക്കെല്ലാവര്‍ക്കും മാറ്റമുണ്ടാകും.fxE2ഞാന്‍ നിങ്ങളോടിതു പറയുന്നു, സഹോദരീ സഹോദരന്മാരേ, മാംസത്തിനും രക്തത്തിനും ദൈവരാജ്യത്തില്‍ പങ്കു കിട്ടുകയില്ല. അനശ്വരമായതില്‍ നശ്വരമായവയ്ക്ക് പൈതൃകാവകാശമൊന്നും കിട്ടുകയില്ല.;wo1നമ്മള്‍ ആ ഭൌമമനുഷ്യനെപ്പോലെ ഉണ്ടാക്കപ്പെട്ടവരാണ്. അതുകൊണ്ട് നമ്മളും ആ സ്വര്‍ഗ്ഗീയ മനുഷ്യനെപ്പോലെ ആക്കപ്പെടും.#v?0ജനങ്ങള്‍ ഭൂമിയുടേതാണ്. അവര്‍ ഭൂമിയുടെ ആദ്യമനുഷ്യനെപ്പോലെയാണ്. എന്നാല്‍ സ്വര്‍ഗ്ഗത്തിന്‍റെ ആളുകള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നവനെപ്പോലെയാകുന്നു.uy/ആദ്യമനുഷ്യന്‍ ഭൂമിയിലെ പൊടിയില്‍ നിന്നും വന്നു. രണ്ടാമന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും വന്നു.~tu.ആത്മീയ മനുഷ്യന്‍ ആദ്യം വന്നില്ല. ആദ്യം വന്നത് ഭൌതിക മനുഷ്യനാണ്; പിന്നീട് ആത്മീയ മനുഷ്യനും.s-തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. “ആദ്യത്തെ മനുഷ്യന്‍ ആദാം ഒരു ദേഹിയായി പക്ഷേ അവസാനത്തെ ആദാം (ക്രിസ്തു) ജീവിതം നല്‍കുന്ന ആത്മാവായി.erC,“നട്ട” ശരീരം ഭൌതിക ശരീരമാണ്. ഉയിര്‍ത്തെഴുന്നേല്‍ക്കുന്പോള്‍ അതു ആത്മീയ ശരീരമാകും. ഭൌതിക ശരീരമുള്ളതിനാല്‍ ആത്മീയ ശരീരവുമുണ്ട്.`q9+ഒരു ശരീരം “നടുന്പോള്‍” അപമാനത്തിലാണു നടുക. പക്ഷേ അത് ഉയിര്‍ക്കുന്പോള്‍ മഹത്വത്തോടെയും. ശരീരം “നടുന്പോള്‍” അതു ദുര്‍ബ്ബലം. എന്നാല്‍ ഉയിര്‍ക്കുന്പോള്‍ അതിനു ശക്തിയുണ്ടാകും.p*മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവരുടെ കാര്യവും അങ്ങനെ തന്നെ. “നടപ്പെട്ട” ശരീരം നശിച്ച് അഴുകും. ആ ശരീരം അനശ്വരതയിലേക്ക് ഉയര്‍ത്തപ്പെടും.Oo)സൂര്യന് ഒരുതരം തേജസ്സ്, ചന്ദ്രന് മറ്റൊരു തരം, നക്ഷത്രങ്ങള്‍ക്ക് വേറൊരു തരം, ഓരോ നക്ഷത്രവും തേജസ്സില്‍ വ്യത്യസ്തങ്ങളാണ്.pnY(സ്വര്‍ഗ്ഗീയ ശരീരങ്ങളും ഭൌമീക ശരീരങ്ങളുമുണ്ട്. പക്ഷേ സ്വര്‍ഗ്ഗീയ ശരീരങ്ങളുടെ തേജസ്സു ഒരു തരം. ഭൌമിക ശരീരങ്ങളുടെ തേജസ്സ് മറ്റൊരുതരം.m'എല്ലാ ശരീരവും ഒരുപോലെയല്ല. മുനുഷ്യന് ഒരുതരം “ശരീരം,” മൃഗങ്ങള്‍ക്കു മറ്റൊരു ശരീരം, പക്ഷികള്‍ക്കു വേറൊന്ന്, മത്സ്യങ്ങള്‍ക്കും വ്യത്യസ്തമായ ശരീരം.lw&പക്ഷേ ദൈവം ആലോചിച്ചുറച്ച ഒരു രൂപം അതിനു നല്‍കും. ദൈവം ഓരോ വിത്തിനും ഓരോ ശരീരവും നല്‍കുന്നു.k%നിങ്ങള്‍ നടുന്ന വിത്തിന് പിന്നീട് അതേ ശരീരമായിരിക്കില്ല ഉണ്ടാവുക. നിങ്ങള്‍ നടുന്നത് ഒരു വിത്തു മാത്രം. അതു ഗോതന്പോ മറ്റെന്തു വേണമെങ്കിലും ആകാം.j)$അതൊക്കെ മണ്ടന്‍ ചോദ്യങ്ങളാണ്. നിങ്ങള്‍ വിത്തു നടുന്പോള്‍ അതു മുളച്ചുവരും മുന്പ് മണ്ണില്‍ മരിക്കണം.(iI#പക്ഷേ ചിലര്‍ ചോദിച്ചേക്കാം, “എങ്ങനെയാണ് മരിച്ചവര്‍ ഉയിര്‍ക്കപ്പെട്ടത്? ഏതുതരം ശരീരമാണവര്‍ക്കുണ്ടാകുക?”ch?"നിങ്ങളുടെ ശരിയായ ചിന്തയിലേക്കു മടങ്ങിവരികയും പാപം ചെയ്യുന്നത് അവസാനിപ്പിക്കുകയും ചെയ്യുക. നിങ്ങളില്‍ ചിലര്‍ ദൈവത്തെ അറിയുന്നില്ല. അതു നാണക്കേടു തന്നെ എന്നു ഞാന്‍ പറയുന്നു.\g1!വിഡ്ഢികളാക്കപ്പെടരുത്: “ചീത്തക്കൂട്ടുകാര്‍ നല്ല ശീലങ്ങളെ നശിപ്പിക്കുന്നു.” f  എഫെസൊസില്‍ വച്ച് മാനുഷികമായ കരങ്ങളാല്‍ ഞാന്‍വന്യജീവികളുമായി എന്‍റെ അഭിമാനത്തിനു വേണ്ടി മാത്രം ഏറ്റുമുട്ടി ഞാന്‍ ഒന്നും തന്നെ നേടിയില്ല. മനുഷ്യര്‍ മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ “നാളെ നമ്മള്‍ മരിക്കുമെന്നതിനാല്‍ നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം.eഞാന്‍ എന്നും മരിക്കുന്നു. അതു സത്യമാണ്, സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ ഞാന്‍ നിങ്ങളെച്ചൊല്ലി അഭിമാനിക്കുന്ന പോലെ സത്യമാണ്.2d]നാം തന്നെ എന്തിന് എല്ലായ്പ്പോഴും അപകടത്തില്‍പെട്ടു കിടക്കണം?`c9മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുന്നില്ലെങ്കില്‍ പിന്നെ മരിച്ചവര്‍ക്കു വേണ്ടി സ്നാനപ്പെട്ടവര്‍ എന്തു ചെയ്യും? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുകയില്ലെങ്കില്‍ പിന്നെ എന്തിന് അവര്‍ക്കു വേണ്ടി സ്നാനപ്പെടുന്നു?b!എല്ലാം ക്രിസ്തുവിന്‍റെ കീഴിലായിക്കഴിയുന്പോള്‍ പുത്രന്‍ സ്വയം ദൈവത്തിന്‍ കീഴിലാകും. ദൈവമാണ് എല്ലാറ്റിനേയും ക്രിസ്തുവിന്‍റെ കീഴിലാക്കിയത്. ദൈവം പൂര്‍ണ്ണമായും എല്ലാറ്റിനേയും ഭരിക്കുന്നതാകയാല്‍ ക്രിസ്തുവും ദൈവത്തിന്‍ കീഴിലാക്കപ്പെടും.naUതിരുവെഴുത്തു പറയുന്നു, “ദൈവം എല്ലാറ്റിനെയും അവന്‍റെ നിയന്ത്രണത്തിന്‍ കീഴിലാക്കി. “എല്ലാറ്റിനേയും” എന്നു പറയുന്പോള്‍ അതില്‍ ദൈവം വരില്ലെന്നു വ്യക്തമാണ്. ദൈവമാണ് എല്ലാറ്റിനേയും ക്രിസ്തുവിന്‍റെ നിയന്ത്രണത്തിലാക്കുന്നവന്‍.`നശിപ്പിക്കപ്പെടേണ്ട അവസാന ശത്രു മരണമാകുന്നു.Z_-എല്ലാ ശത്രുക്കളെയും ദൈവം തന്‍റെ നിയന്ത്രണത്തിലാക്കുവോളം ക്രിസ്തു ഭരിക്കണം.3^_അപ്പോള്‍ അവസാനവും വരും. എല്ലാ ഭരണാധിപന്മാരെയും അധികാരികളെയും ശക്തികളെയും ക്രിസ്തു നശിപ്പിക്കും. അനന്തരം ക്രിസ്തു പിതാവായ ദൈവത്തിനു രാജ്യം സമര്‍പ്പിക്കും.]പക്ഷേ എല്ലാവരും ശരിയായ ക്രമത്തില്‍ ജീവിതത്തിലേക്ക് ഉയര്‍ത്തപ്പെടും. ക്രിസ്തുവായിരുന്നു ആദ്യത്തെ ആള്‍. ക്രിസ്തു വീണ്ടും വരുന്പോള്‍, ക്രിസ്തുവിന്‍റെ ജനതയും ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടും.\+ആദാമില്‍ നാമെല്ലാവരും മരിക്കുന്നു. അതുപോലെ, ക്രിസ്തുവില്‍ നമ്മളെല്ലാം വീണ്ടും ജീവിപ്പിക്കപ്പെടും.[3ഒരു മനുഷ്യന്‍റെ പ്രവൃത്തി മൂലം മനുഷ്യന് മരണം സംഭവിക്കുന്നു. എന്നാല്‍ ഒരു മനുഷ്യന്‍ മൂലം മരണത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പും സംഭവിക്കുന്നു.pZYഎന്നാല്‍ ക്രിസ്തു മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിക്കപ്പെട്ടു-മരണത്തില്‍ ഉറങ്ങിക്കിടന്ന വിശ്വാസികളില്‍ നിന്ന് ആദ്യമായി.}Ysക്രിസ്തുവിലുള്ള നമ്മുടെ പ്രതീക്ഷ ഈ ഭൂമിയിലെ ജീവിതത്തില്‍ മാത്രമാണെങ്കില്‍ മറ്റുള്ള ആരെയുംകാള്‍ ഞങ്ങളോട് ജന ങ്ങള്‍ക്കു സഹതാപം തോന്നും.-XSക്രിസ്തുവിലായിരിക്കുന്ന മരിച്ചവര്‍ നഷ്ടപ്പെടുകയും ചെയ്തു.tWaക്രിസ്തു ഉയിര്‍ത്തപ്പെട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം അര്‍ത്ഥരഹിതമാണ്. നിങ്ങള്‍ ഇപ്പോഴും നിങ്ങളുടെ പാപങ്ങളാല്‍ കുറ്റക്കാരാണ്.yVkമരിച്ചവര്‍ ഉയിര്‍ത്തപ്പെട്ടില്ലെങ്കില്‍ ക്രിസ്തുവും ഒരിക്കലും ഉയിര്‍ക്കപ്പെട്ടില്ല.+UOദൈവത്തെപ്പറ്റി കള്ളസാക്ഷ്യം പറയുന്നതിനാല്‍ ഞങ്ങള്‍ കുറ്റക്കാരുമാകും. എന്തെന്നോ? ദൈവം ക്രിസ്തുവിനെ ഉയിര്‍ത്തെഴുന്നേല്പിച്ചു എന്ന് ഞങ്ങള്‍ ദൈവത്തെപ്പറ്റി തെറ്റായി പ്രസംഗിച്ചു. മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കില്ല എന്നാണെങ്കില്‍ ദൈവം ക്രിസ്തുവിനെ ഒരിക്കലും ഉയിര്‍ത്തെഴുന്നേല്പിച്ചില്ല.T)ക്രിസ്തു ഒരിക്കലും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല എന്നാണെങ്കില്‍ ഞങ്ങളുടെ പ്രസംഗങ്ങള്‍ നിരര്‍ത്ഥകങ്ങളാണ്. നിങ്ങളുടെ വിശ്വാസവും അര്‍ത്ഥരഹിതമാണ്.ES ആളുകള്‍ ഒരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയില്ലെങ്കില്‍ ക്രിസ്തു ഒരിക്കലും ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ടാവില്ല.+RO ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിക്കുന്നു. പിന്നെന്താണ് മരണത്തില്‍ നിന്നാരും ഉയിര്‍ത്തെഴുന്നേല്‍ക്കില്ലെന്നു നിങ്ങളില്‍ ചിലര്‍ പറയുന്നത്?_Q7 അതുകൊണ്ട് ഞാന്‍ നിങ്ങളോടു പ്രസംഗിച്ചുവോ മറ്റ് അപ്പൊസ്തലന്മാര്‍ പ്രസംഗിച്ചുവോ എന്നതു പ്രധാനമല്ല. ഞങ്ങളെല്ലാം ഒരേ സംഗതിയാണു പ്രസംഗിച്ചത്. നിങ്ങള്‍ വിശ്വസിച്ചതും ഇതു തന്നെ.PP പക്ഷേ ദൈവകൃപയാല്‍ ഞാന്‍ അപ്പൊസ്തലനായി. അവന്‍ എനിക്കു നല്‍കിയ കൃപ നഷ്ടപ്പെടുത്തുകയും ഉണ്ടായില്ല. മറ്റെല്ലാ അപ്പൊസ്തലന്മാരെക്കാളും ഞാന്‍ കഠിനാദ്ധ്വാനം ചെയ്തു. എന്നാല്‍ ഞാനായിരുന്നില്ല യഥാര്‍ത്ഥത്തില്‍ അദ്ധ്വാനിച്ചിരുന്നത്. ദൈവകൃപ എന്നോടൊപ്പം ഉണ്ടായിരുന്നു.jOM മറ്റെല്ലാ അപ്പൊസ്തലന്മാരും എന്നെക്കാള്‍ ശ്രേഷ്ഠരാണ്. കാരണം ഞാന്‍ ദൈവത്തിന്‍റെ സഭയെ ഉപദ്രവിച്ചു. അതുകൊണ്ടാണ് അപ്പൊസ്തലന്‍ എന്നു വിളിക്കപ്പെടാന്‍ പോലും ഞാന്‍ യോഗ്യനല്ലാതായത്.3N_ഒടുവില്‍, സമയത്തിനു മുന്പു ജനിച്ച ശിശുവിനെപ്പോലെ വ്യത്യസ്തനായിരുന്ന എനിക്കും ക്രിസ്തു സ്വയം കാണിച്ചു തന്നു.M}അനന്തരം ക്രിസ്തു യാക്കോബിനും പിന്നീട് എല്ലാ അപ്പൊസ്തലന്മാര്‍ക്കും വീണ്ടും പ്രത്യക്ഷനായി.+LOഅതിനുശേഷം ക്രിസ്തു ഒരേ സമയം അഞ്ഞൂറിലധികം സഹോദരന്മാര്‍ക്കു പ്രത്യക്ഷനായി. ആ സഹോദരന്മാരില്‍ അധികം പേരും ഇന്നും ജീവിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ മരിച്ചു.bK=ക്രിസ്തു പത്രൊസിനും പിന്നീട് പന്ത്രണ്ട് അപ്പൊസ്തലന്മാര്‍ക്കും പ്രത്യക്ഷനായി.2J]തിരുവെഴുത്തുകളില്‍ പറയുന്പോലെ ക്രിസ്തു അടക്കപ്പെടുകയും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.+IOഞാന്‍ സ്വീകരിച്ച സന്ദേശം ഞാന്‍ നിങ്ങള്‍ക്കു നല്‍കി. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു: അതായത്, ക്രിസ്തു തിരുവെഴുത്തുകളില്‍ പറയുന്നതുപോലെ നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിച്ചു.H{നിങ്ങള്‍ ഈ സന്ദേശത്താല്‍ രക്ഷിക്കപ്പെട്ടു. പക്ഷേ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ നിങ്ങള്‍ തുടര്‍ന്നും വിശ്വാസം പുലര്‍ത്തണം. അല്ലാത്ത പക്ഷം നിങ്ങളുടെ വിശുദ്ധസുവിശേഷ സ്വീകാര്യം വെറുതെയാകും.!G =ഞാന്‍ നിങ്ങളോടു പറഞ്ഞ സുവിശേഷത്തെപ്പറ്റി സഹോദരസഹോദരിമാരേ, നിങ്ങളെ ഇപ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഈ സന്ദേശം സ്വീകരിക്കുകയും അതില്‍ മുറുകെ പിടിയ്ക്കുകയും ചെയ്യുന്നു.~Fu(പക്ഷേ എല്ലാം ശരിയായും ക്രമമായും നടക്കട്ടെ.E'അതുകൊണ്ട്, എന്‍റെ സഹോദര സഹോദരിമാരെ, നിങ്ങള്‍ പ്രവചനം ആഗ്രഹിക്കുക. വ്യത്യസ്തഭാഷകളില്‍ സംസാരിക്കുന്നതില്‍ നിന്നും ജനങ്ങളെ വിലക്കാതിരിക്കുക.-DS&അയാള്‍ക്ക് അത് അറിയുകയില്ലെങ്കില്‍, അയാളെ ദൈവവും അറികയില്ല.C %താനൊരു പ്രവാചകനാണെന്ന് ഒരുവന്‍ കരുതുന്നുവെങ്കില്‍, തനിക്കൊരു ആത്മീയ വരമുണ്ടെന്നു കരുതുന്നുണ്ടെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത് കര്‍ത്താവിന്‍റെ കല്പനയാണെന്ന് അയാള്‍ അംഗീകരിക്കണം.0BY$ദൈവത്തിന്‍റെ ഉപദേശം നിങ്ങളില്‍ നിന്നു വന്നതാണോ? അല്ല! നിങ്ങള്‍ മാത്രമാണോ ആ ഉപദേശങ്ങള്‍ സ്വീകരിച്ചവര്‍? അല്ല!A#സ്ത്രീകള്‍ക്ക് അറിയേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കില്‍ അവരത് വീടുകളില്‍ വച്ച് തങ്ങളുടെ ഭര്‍ത്താ ക്കന്മാരോടു ചോദിക്കണം. ഒരു സഭായോഗത്തില്‍ വെച്ച് ഒരു സ്ത്രീ സംസാരിക്കുന്നത് ലജ്ജാകരമാണ്.#@?"സഭായോഗങ്ങളില്‍ സ്ത്രീകള്‍ നിശബ്ദരായിരിക്കണം. ദൈവവിശ്വാസികളുടെ എല്ലാ സഭകളിലും ഇങ്ങനെയാണ്. സംസാരിക്കാന്‍ അനുവാദമില്ല. അവര്‍ നിയന്ത്രണവിധേയ രായിരിക്കണം. മോശെയുടെ ന്യായപ്രമാണവും അതു തന്നെ പറയുന്നു.;?o!ദൈവം ആശയക്കുഴപ്പത്തിന്‍റെ ദൈവമല്ല, സമാധാനത്തിന്‍റെ ദൈവമാകുന്നു.%>C പ്രവാചകരുടെ ആത്മാക്കള്‍ അവരുടെ തന്നെ നിയന്ത്രണത്തിലാണ്.O=നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കായി പ്രവചനം നടത്താം. ആ രീതിയില്‍ എല്ലാവരെയും പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാകാം.H< അവിടിരിക്കുന്ന വേറൊരാള്‍ക്ക് ദൈവത്തില്‍ നിന്നൊരു സന്ദേശം ലഭിച്ചാല്‍ ആദ്യം സംസാരിച്ചുകൊണ്ടിരുന്നയാള്‍ നിര്‍ത്തണം.~;uരണ്ടോ മൂന്നോ പ്രവാചകര്‍ മാത്രമേ സംസാരിക്കാവൂ. മറ്റുള്ളവര്‍ അവര്‍ പറയുന്നത് വിലയിരുത്തണം.W:'എന്നാല്‍ അവിടെ ഒരു ദ്വിഭാഷി ഇല്ലെങ്കില്‍, വ്യത്യസ്ത ഭാഷയില്‍ സംസാരിക്കുന്നവന്‍ സഭയില്‍ മിണ്ടാതിരുന്നുകൊള്ളണം. അയാള്‍ തന്നോടുതന്നെയും ദൈവത്തോടും മാത്രമേ സംസാരിക്കാവൂ.D9നിങ്ങള്‍ ഒത്തുചേരുന്പോള്‍, ആരെങ്കിലുമൊരാള്‍ വ്യത്യസ്തഭാഷയില്‍ സംസാരിച്ചാല്‍ രണ്ടോ മൂന്നോ പേരേ അതു ചെയ്യാനുണ്ടാകാവൂ. അവര്‍ ഓരോരുത്തരായി സംസാരിച്ചുകൊള്ളണം. മറ്റൊരാള്‍ അവര്‍ പറഞ്ഞവ പരിഭാഷപ്പെടുത്തുകയും വേണം.N8അതുകൊണ്ട് സഹോദരീ സഹോദരന്മാരേ, നിങ്ങളെന്തു ചെയ്യും? നിങ്ങള്‍ ഒത്തുചേരുന്പോള്‍ ഒരാള്‍ക്ക് ഒരു പാട്ടുണ്ട്, മറ്റൊരാള്‍ക്ക് ഒരു ഉപദേശം, വേറൊരാള്‍ക്ക് ദൈവത്തില്‍ നിന്നൊരു പുതിയ സത്യം, ഇനിയൊരാള്‍ വ്യത്യസ്തഭാഷകളില്‍ സംസാരിക്കുന്നു, വേറെയൊരാളാകട്ടെ ആ ഭാഷ വിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു. ഇക്കാര്യങ്ങളുടെ എല്ലാം ലക്ഷ്യം സഭയെ സുശക്തമാക്കാന്‍ സഹായിക്കുകയാണ്.C7അയാളുടെ മനസ്സിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തപ്പെടും. അതിനാല്‍ അയാള്‍ മുട്ടുകുത്തി ദൈവത്തെ ആരാധിക്കും. അപ്പോള്‍ അയാള്‍ പറയും, “സത്യമായും ദൈവം നിങ്ങളോടൊപ്പമുണ്ട്.”6%പക്ഷേ നിങ്ങളെല്ലാവരും പ്രവചിക്കുകയാണെന്നിരിക്കട്ടെ. അപ്പോള്‍ അവിശ്വാസിയോ അറിവില്ലാത്തവനോ ആയ ഒരാള്‍ അങ്ങോട്ടു വരുന്നുവെന്നും ഇരിക്കട്ടെ. നിങ്ങള്‍ എല്ലാവരും പ്രവചിക്കുകയാണെങ്കില്‍ അയാള്‍ക്ക് തന്‍റെ പാപത്തെക്കുറിച്ചുള്ള ബോധം ജനിക്കുകയും നിങ്ങള്‍ പറയുന്ന ഓരോ കാര്യത്തിന്‍റെയും അടിസ്ഥാനത്തില്‍ അയാള്‍ വിധിക്കപ്പെടുകയും ചെയ്യും.~5uസഭ മുഴുവന്‍ ചേരുകയും നിങ്ങളെല്ലാവരും വിവിധ ഭാഷകള്‍ സംസാരിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. അപ്പോള്‍ അറിവില്ലാത്തവരോ അവിശ്വാസികളോ ആയ ചിലര്‍ അവിടേക്കു വരുന്നു എന്നിരിക്കട്ടെ; അപ്പോള്‍ അവര്‍ പറയും നിങ്ങള്‍ക്കു ഭ്രാന്താണ് എന്ന്.74gഅതുകൊണ്ട് വിവിധ ഭാഷകളില്‍ സംസാരിക്കുവാനുള്ള വരം അവിശ്വാസികള്‍ക്ക് ഒരു തെളിവാണ്, വിശ്വാസികള്‍ക്കല്ല. പ്രവചനം വിശ്വാസികള്‍ക്കുള്ളതാണ്, അവിശ്വാസികള്‍ക്കല്ല.g3Gതിരുവെഴുത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: “വിവിധ ഭാഷകള്‍ സംസാരിക്കുന്നവരെ ഉപയോഗിച്ചും അന്യരുടെ അധരങ്ങളുപയോഗിച്ചും ഞാന്‍ ഈ ജനതയോടു സംസാരിക്കും; എങ്കിലും ഈ ജനത എന്നെ അനുസരിക്കില്ല.” യെശയ്യാവ്, 28:11-12 അതാണ് കര്‍ത്താവ് പറയുന്നത്.:2mസഹോദരീ സഹോദരന്മാരേ, കുട്ടികളെപ്പോലെ ചിന്തിക്കരുത്. തിന്മയില്‍ ശിശുക്കളെപ്പോലെ ആകുക. എന്നാല്‍ നിങ്ങളുടെ ചിന്തകളില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആളെപ്പോലെയാകുക.u1cഎന്നാല്‍ സഭായോഗത്തില്‍ മറ്റൊരു ഭാഷയില്‍ ആയിരക്കണക്കിനു വാക്കുകളേക്കാള്‍ അറിയാവുന്ന ഭാഷയില്‍ അഞ്ചുവാക്കുകള്‍ പറയാനാണ് എനിക്കാഗ്രഹം. മറ്റുള്ളവരെക്കൂടി പഠിപ്പിക്കാന്‍ കഴിയുംവിധം എന്‍റെ അറിവനുസരിച്ചു സംസാരിക്കുകയാണ് നല്ലത്.A0{നിങ്ങളില്‍ ആരെക്കാളും വ്യത്യസ്തഭാഷകളില്‍ സംസാരിക്കാന്‍ എനിക്കു കിട്ടിയ വരത്തിന് ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.a/;നിങ്ങള്‍ നന്നായി ദൈവത്തെ സ്തുതിച്ചിരിക്കാം, പക്ഷേ അപരന്‍ സഹായിക്കപ്പെട്ടില്ല.+.Oനിങ്ങള്‍ നിങ്ങളുടെ ആത്മാവുകൊണ്ട് ദൈവത്തെ സ്തുതിയ്ക്കുമായിരിക്കും. എന്നാല്‍ നന്ദി പറയുന്ന നിങ്ങളുടെ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം മനസ്സിലാകാത്ത ഒരുവന് څആമേന്‍’ എന്നു പറയാനാവില്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ പറയുന്നത് എന്താണെന്ന് അയാള്‍ക്കറിയില്ല.>-uഅതുകൊണ്ട് ഞാന്‍ എന്തു ചെയ്യും? ഞാന്‍ ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കും. ഞാന്‍ മനസ്സുകൊണ്ടും പ്രാര്‍ത്ഥിക്കും. ഞാനെന്‍റെ ആത്മാവുകൊണ്ടു പാടും, മനസ്സുകൊണ്ടും പാടും. G#}h|Ezyxvsr.omlkigg e8cF`^]]0[YX VTS*RPOOLMKJ GFmCA><;95)4 0>.,W)(#&z$#9 _9E>Yo b  / C#@1നശിക്കുന്നവര്‍ക്ക് ഞങ്ങള്‍ മരണം കൊണ്ടുവരുന്ന മരണത്തിന്‍റെ ദുര്‍ഗ്ഗന്ധമാണ്. രക്ഷിക്കപ്പെടുന്നവര്‍ക്കോ, ഞങ്ങള്‍ ജീവന്‍ കൊണ്ടുവരുന്ന ജീവന്‍റെ പരിമളവും. അതുകൊണ്ട് ഇതു ചെയ്യുവാന്‍ ആരാണു യോഗ്യന്‍?F?ദൈവത്തിനു നല്‍കുവാന്‍ ഞങ്ങള്‍ക്കുള്ളത് ഇതാണ്: ദൈവത്തിന്‍റെ കാഴ്ചയില്‍ രക്ഷിക്കപ്പെടുന്നവരുടെയും നശിക്കുന്നവരുടെയുമിടയില്‍ ഞങ്ങള്‍ ക്രിസ്തുവിന്‍റെ പരിമളമാണ്.>5ദൈവത്തിനു നന്ദി. ദൈവം നമ്മെ എപ്പോഴും ക്രിസ്തുവിലൂടെ വിജയത്തിലേക്കു നയിക്കുന്നു. ഒരു സുഗന്ധ തൈലത്തിന്‍റെ പരിമളം പോലെ അവനെക്കുറിച്ചുള്ള വിജ്ഞാനത്തെ എങ്ങും പരത്തുവാന്‍ ദൈവം ഞങ്ങളെ ഉപയോഗിക്കുന്നു. = അവിടെ എന്‍റെ സഹോദരന്‍ തീത്തൊസിനെ കണ്ടെത്താന്‍ കഴിയാഞ്ഞതില്‍ എന്‍റെ മനസ്സ് സ്വസ്ഥമായില്ല. അതുകൊണ്ട് ഞാന്‍ അവിടം വിട്ട് മക്കെദോന്യെക്കു പോയി.F< ത്രോവാസില്‍ ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിക്കുന്നതിനായി ഞാന്‍ പോയി. അവിടെ കര്‍ത്താവ് എനിക്കൊരു നല്ല അവസരം തന്നു.V;% സാത്താന്‍ നമ്മില്‍ നിന്ന് ഒന്നും നേടരുത് എന്നു കരുതിയാണ് ഞാനിതു ചെയ്തത്. സാത്താന്‍റെ പദ്ധതികള്‍ ഞങ്ങള്‍ക്കു നന്നായറിയാം.z:m നിങ്ങള്‍ ഒരാളോടു ക്ഷമിച്ചാല്‍ ഞാനും അവനോടു പൊറുക്കും. ഞാന്‍ പൊറുത്തിട്ടുണ്ടെങ്കില്‍ അതു നിങ്ങളെ കരുതി ക്രിസ്തുവിന്‍റെ സമക്ഷത്തിലാണ്. 9 അതുകൊണ്ടാണു ഞാന്‍ നിങ്ങള്‍ക്കെഴുതിയത്. നിങ്ങളെ പരീക്ഷിക്കുകയും നിങ്ങള്‍ എല്ലാം അനുസരിക്കുന്നുണ്ടോ എന്നു എനിക്കു തോന്നുകയും വേണമായിരുന്നു.f8Eഅതിനാല്‍ നിങ്ങള്‍ അവനെ സ്നേഹിക്കുന്നുവെന്ന് കാണിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു.:7mഇനി നിങ്ങള്‍ക്കു അവനോടു പൊറുക്കുകയും അയാളെ ആശ്വസിപ്പിക്കുകയും വേണം. അല്ലെങ്കില്‍ കടുത്ത ദുഃഖം അവനെ ഗ്രസിക്കും.#6?നിങ്ങള്‍ മിക്കവരും അയാള്‍ക്കു നല്‍കിയ ശിക്ഷ മതിയായതാണ്.5നിങ്ങളുടെയിടയില്‍ ഒരുവന്‍ സങ്കടമുണ്ടാക്കി. അയാള്‍ എനിക്കു മാത്രമല്ല സങ്കടം വരുത്തിയത്-ഒരു തരത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും കൂടിയാണ്. (ഉള്ളതില്‍ കൂട്ടിപ്പറയാന്‍ എനിക്കാഗ്രഹമില്ല.)14[മുന്പ് ഞാന്‍ നിങ്ങള്‍ക്കെഴുതിയപ്പോള്‍, എനിക്കു മനസ്സില്‍ വളരെ ചിന്താഭാരവും ദു:ഖവുമായിരുന്നു. നിറയെ കണ്ണുനീരോടെയാണു ഞാനെഴുതിയത്. നിങ്ങളെ സങ്കടപ്പെടുത്താനല്ല ഞാനെഴുതിയത്. ഞാന്‍ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ്.C3ഇക്കാരണം കൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് ഒരു കത്തയച്ചു. അതുവഴി ഞാന്‍ നിങ്ങളുടെയടുത്ത് വരുന്പോള്‍ എന്നെ സന്തോഷിപ്പിക്കേണ്ടവര്‍ എന്നെ സങ്കടപ്പെടുത്താതിരിക്കണം. എനിക്കു നിങ്ങളെപ്പറ്റി ഉറപ്പുണ്ട്. നിങ്ങളെല്ലാവരും എന്‍റെ ആഹ്ലാദം പങ്കിടുമെന്ന് എനിക്കുറപ്പുണ്ട്.t2aഞാന്‍ നിങ്ങളെ സങ്കടപ്പെടുത്തിയാല്‍ എന്നെ ആരു സന്തോഷിപ്പിക്കും? ഞാന്‍ ദു:ഖിതരാക്കിയ നിങ്ങള്‍ക്കു മാത്രമേ എന്നെ സന്തോഷിപ്പിക്കാനാവൂ."1 ?അതുകൊണ്ട് എന്‍റെ അടുത്ത സന്ദര്‍ശനം നിങ്ങളെ സങ്കടപ്പെടുത്തുന്നതിനായിരിക്കരുതെന്നു ഞാന്‍ നിശ്ചയിച്ചു.Y0 -നിങ്ങളുടെ വിശ്വാസം നിയന്ത്രിക്കാനാണു ഞങ്ങള്‍ ശ്രമിക്കുന്നതെന്നല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. നിങ്ങളുടേത് അടിയുറച്ച വിശ്വാസമാണ്. പക്ഷേ ഞങ്ങള്‍ നിങ്ങളുടെ തന്നെ സന്തോഷത്തിനായി നിങ്ങളോടൊത്തു പ്രവര്‍ത്തിക്കുന്നവരാണ്.3/ aഞാന്‍ നിങ്ങളോടു പറയുന്നു, ഇത് സത്യമാണെന്നതിനു ദൈവം എന്‍റെ സാക്ഷിയാകണമെന്നു ഞാന്‍ അപേക്ഷിക്കുന്നു: നിങ്ങളെ ശിക്ഷിക്കുകയോ മുറിവേല്പിക്കുകയോ ചെയ്യാതിരിക്കാനാണ് ഞാന്‍ കൊരിന്തിലേക്കു മടങ്ങി വരാതിരുന്നത്.B. ഞങ്ങള്‍ അവന്‍റേതാണെന്നു തെളിയിക്കാന്‍ അവന്‍ ഞങ്ങള്‍ക്ക് അവന്‍റെ അടയാളമിട്ടു. അവന്‍ വാഗ്ദാനം ചെയ്തതു നല്‍കുമെന്നതിന് ഒരു തെളിവെന്ന നിലയില്‍ അവന്‍റെ ആത്മാവിനെ-ഒരു ഉറപ്പെന്ന പോലെ-ഞങ്ങളുടെ ഹൃദയത്തില്‍ നിറച്ചു. -  ദൈവമാണ് ക്രിസ്തുവില്‍ നിങ്ങളെയും ഞങ്ങളെയും ശക്തരാക്കുന്നത്. ദൈവം ഞങ്ങളെ അഭിഷിക്തരാക്കി, തന്‍റെ വിശേഷപ്പെട്ട അനുഗ്രഹവും ഞങ്ങള്‍ക്കു നല്‍കി.0, [ദൈവത്തിന്‍റെ എല്ലാ വാഗ്ദാനങ്ങളും ക്രിസ്തുവില്‍ “അതെ” എന്നാണ്. അതുകൊണ്ടാണ് ക്രിസ്തുവിലൂടെ നാമെപ്പോഴും ദൈവത്തിന്‍റെ മഹത്വത്തിന് “ആമേന്‍” എന്നു പറയുന്നത്.%+ Eദൈവപുത്രനായ യേശുക്രിസ്തുവും സില്വാനൊസും തിമൊഥെയൊസും ഞാനും പ്രസംഗിച്ചത് “അതെ” എന്നും “അല്ല,” എന്നുമല്ല. ക്രിസ്തുവില്‍ അതെപ്പോഴും “അതെ” എന്നായിരുന്നു.P* നിങ്ങള്‍ക്കു ദൈവത്തെ വിശ്വസിക്കാന്‍ കഴിയുമെങ്കില്‍, ഞങ്ങള്‍ നിങ്ങളോടു ഒരിയ്ക്കലും “അതെ” എന്നും “അല്ല” എന്നും ഒരേ സമയത്ത് പറയുകയില്ലെന്ന് നിങ്ങള്‍ക്കു വിശ്വസിക്കാം.\) 3ചിന്തിക്കാതെയാണ് ഞാന്‍ ആ പരിപാടികളിട്ടതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഒരേ സമയം “അതെ, അതെ,” എന്നു പറഞ്ഞിട്ട് അതേ സമയം “അല്ല, അല്ല,” എന്നു പറയുന്ന ലൌകീകരെപ്പോലെയാണു ഞാന്‍ പരിപാടികളിടുന്നതെന്നു നിങ്ങള്‍ ചിന്തിച്ചിരിക്കാം.'( Iമക്കെദൊന്യയിലേക്കു പോകും വഴി നിങ്ങളെ സന്ദര്‍ശിക്കാമെന്ന് ഞാന്‍ കരുതിയിരുന്നു. മടങ്ങുന്പോഴും നിങ്ങളെ കാണാമെന്ന് ഞാന്‍ കരുതി. യെഹൂദ്യയിലേക്കുള്ള എന്‍റെ യാത്രയ്ക്ക് നിങ്ങളുടെ സഹായം ആവശ്യമായിരുന്നു.8' kഇതെപ്പറ്റി എനിക്ക് ഉറപ്പുണ്ടായിരുന്നു, അതുകൊണ്ടാണ് നിങ്ങളെ ആദ്യം തന്നെ സന്ദര്‍ശിക്കാമെന്ന് ഞാന്‍ ആലോചിച്ചത്. അപ്പോള്‍ നിങ്ങള്‍ക്കു രണ്ടു തവണ അനുഗൃഹീതരാവാം.G&  നിങ്ങള്‍ക്കിതിനകം ഞങ്ങളെ ഭാഗികമായി മനസ്സിലാക്കാന്‍ കഴിഞ്ഞതുപോലെ നിങ്ങള്‍ക്കെപ്പോഴും മനസ്സിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്പോള്‍ ഞങ്ങള്‍ നിങ്ങളെപ്പറ്റി അഭിമാനം കൊള്ളുന്നതുപോലെ നിങ്ങള്‍ക്കു ഞങ്ങളെപ്പറ്റിയും അഭിമാനിക്കാമെന്നത് നിങ്ങള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീ ക്ഷിക്കുന്നു.% 3 നിങ്ങള്‍ക്കു വായിച്ചു മനസ്സിലാക്കാനാകുന്ന കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ നിങ്ങള്‍ക്കു എഴുതുന്നുള്ളൂ.q$ ] ഈ ലോകത്തില്‍ ഞങ്ങള്‍ ചെയ്ത എല്ലാ പ്രവര്‍ത്തികള്‍ക്കും ദൈവത്തില്‍ നിന്നും കിട്ടിയ ശുദ്ധഹൃദയത്തോടെയും ആത്മാര്‍ത്ഥതയോടെയും ഞങ്ങള്‍ പ്രവര്‍ത്തിച്ചു. തുറന്ന ഹൃദയത്തോടെ ഇതു സത്യമാണെന്ന് എനിക്കു പറയാനാകും. അതില്‍ ഞങ്ങള്‍ അഭിമാനിക്കുകയും ചെയ്യുന്നു. നിങ്ങളോടൊത്തു ഞങ്ങള്‍ ചെയ്തവ കൂടുതല്‍ സത്യമാണ്. ലൌകീകമായ വിജ്ഞാനം കൊണ്ടല്ല, ദൈവത്തിന്‍റെ കൃപകൊണ്ടാണ് ഞങ്ങളിതു ചെയ്തത്.`# ; നിങ്ങള്‍ക്കു നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെ സഹായിക്കാനാകും. അപ്പോള്‍ അനേകംപേര്‍ വളരെ പ്രാര്‍ത്ഥിച്ചതുകൊണ്ട് ദൈവം ഞങ്ങളെ അനുഗ്രഹിച്ചതിനാല്‍ ഞങ്ങള്‍ക്കായി നന്ദി പറയുംU" % ആ മരണസദൃശ്യമായ അപകടങ്ങളില്‍ നിന്നും ദൈവം ഞങ്ങളെ രക്ഷിച്ചു. അവന്‍ ഞങ്ങളെ തുടര്‍ന്നും രക്ഷിക്കും. ഞങ്ങള്‍ അവനില്‍ പ്രതീക്ഷ അര്‍പ്പിച്ചു. തുടര്‍ന്നും അവന്‍ ഞങ്ങളെ കാക്കും. !  ഞങ്ങള്‍ മരിക്കുമെന്ന് ഞങ്ങള്‍ മനസ്സില്‍ കരുതി. ഞങ്ങള്‍ ഞങ്ങളുടെ സ്വയത്തില്‍ ആശ്രയിക്കാതെ മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്പിക്കുന്ന ദൈവത്തില്‍ ഞങ്ങള്‍ ആശ്രയിക്കുന്നതിനാലാണ് അതു സംഭവിച്ചത്.W  )സഹോദരീ സഹോദരന്മാരേ, ആസ്യയില്‍ ഞങ്ങള്‍ അനുഭവിച്ച പ്രയാസങ്ങളെപ്പറ്റി നിങ്ങള്‍ അറിയണമെന്നു ഞങ്ങളാഗ്രഹിക്കുന്നു. അവിടെ വലിയ പീഢകള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അവ ഞങ്ങള്‍ക്കു താങ്ങാനാവുന്നതിലും വലുതായിരുന്നു. ജീവിതത്തിന്‍റെ പ്രതീക്ഷപോലും ഞങ്ങള്‍ക്കു നഷ്ടപ്പെട്ടു. 1നിങ്ങളിലുള്ള ഞങ്ങളുടെ പ്രതീക്ഷ ശക്തമാണ്. നിങ്ങള്‍ ഞങ്ങളുടെ കഷ്ടങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടെന്നു ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് നിങ്ങള്‍ ഞങ്ങളുടെ ആശ്വാസവും പങ്കുവയ്ക്കുന്നുവെന്നും ഞങ്ങളറിയുന്നു. പ്രശ്നങ്ങളുണ്ടെങ്കില്‍ ആ പ്രശ്നങ്ങള്‍ നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാണ്. ഞങ്ങള്‍ക്ക് ആശ്വാസം ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്കും ഉള്ളതാണ്. ഇത് ഞങ്ങള്‍ക്കുള്ള അതേ കഷ്ടങ്ങള്‍ ക്ഷമയോടെ സ്വീകരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു.9 mക്രിസ്തുവിന്‍റെ പല കഷ്ടങ്ങളിലും നമ്മള്‍ പങ്കു ചേരുന്നു. അതുപോലെ ക്രിസ്തുവിലൂടെ നമുക്ക് വളരെ ആശ്വാസം കൈവരുന്നു.r _നമുക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്പോഴൊക്കെ അവന്‍ നമ്മെ ആശ്വസിപ്പിക്കും, അതുകൊണ്ട് മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ നമുക്കവരെ ആശ്വസിപ്പിക്കാന്‍ കഴിയും. ദൈവം നമുക്കു നല്‍കുന്ന അതേ ആശ്വാസം നമുക്കു മറ്റുള്ളവര്‍ക്കും നല്‍കാന്‍ കഴിയും.G  ദൈവവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവുമായവനു സ്തുതി. പൂര്‍ണ്ണമായും കാരുണ്യം നിറഞ്ഞ പിതാവാകുന്നു ദൈവം. എല്ലാ ആശ്വാസത്തിന്‍റെയും ദൈവമാകുന്നു അവന്‍.( Kനമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.1 _ദൈവേച്ഛ അനുസരിച്ച് യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായിത്തീര്‍ന്ന പൌലൊസും ക്രിസ്തുവില്‍ നമ്മുടെ സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭയ്ക്കും അഖായയിലെ മുഴുവന്‍ ദൈവജനത്തിനുമായി ആശംസകള്‍ അയയ്ക്കുന്നത്.B[This verse may not be a part of this translation]X)കര്‍ത്താവായ യേശുവിന്‍റെ കൃപ നിങ്ങളോടൊത്തുണ്ടാകട്ടെ. 24ക്രിസ്തുയേശുവില്‍ എന്‍റെ സ്നേഹം നിങ്ങളില്‍ എല്ലാവരിലും ഉണ്ടാകട്ടെ./കര്‍ത്താവിനെ സ്നേഹിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍, അവന്‍ ദൈവത്തില്‍ നിന്നും വേര്‍വിടപ്പെട്ട് എന്നെന്നേക്കുമായി നഷ്ടപ്പെടട്ടെ. കര്‍ത്താവേ വരിക!-പൌലൊസായ ഞാന്‍ ഈ ആശംസകള്‍ സ്വന്തം കൈപ്പടയിലെഴുതുന്നു.a;ഇവിടെയുള്ള എല്ലാ സഹോദരരും നിങ്ങള്‍ക്ക് അഭിവാദ്യം നേരുന്നു. നിങ്ങള്‍ കണ്ടുമുട്ടുന്പോള്‍ പരസ്പരം വിശുദ്ധ ചുംബനങ്ങള്‍ നല്‍കുക."=ആസ്യയിലെ സഭകള്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. അക്വിലാവും പ്രിസ്കില്ലയും കര്‍ത്താവില്‍ നിങ്ങള്‍ക്ക് അഭിവാദ്യങ്ങളേറെ അയയ്ക്കുന്നു. അവരുടെ വസതിയില്‍ ചേരുന്ന സഭയും നിങ്ങള്‍ക്ക് അഭിവാദ്യം നേരുന്നു.Sഅവരുടെ സാന്നിദ്ധ്യം എന്‍റെയും നിങ്ങളുടെയും ആത്മാക്കള്‍ക്ക് വിശ്രമം നല്‍കി. അവരെപ്പോലുള്ളവരുടെ മാഹാത്മ്യം നിങ്ങളറിയണം.സ്തെഫാനൊസും ഫൊര്‍ത്തുനാതൊസും അഖായിക്കൊസും വന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങള്‍ വന്നില്ലെങ്കിലും ആ സ്ഥാനത്ത് അവരുടെ സാന്നിദ്ധ്യമുണ്ട്.lQഇതുപോലെയുള്ള നടത്തിപ്പിനെ അനുധാവനം ചെയ്ക; മാത്രമല്ല, അവരോടൊത്തു പ്രവര്‍ത്തിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യുന്നവരെ പിന്തുടരുക.'Gഅഖായയില്‍ സ്തെഫാനൊസും കുടുംബവുമായിരുന്നു ആദ്യവിശ്വാസികളെന്നു നിങ്ങള്‍ക്കറിയാം. അവര്‍ ദൈവത്തിന്‍റെ ആളുകളുടെ സേവനത്തിനായി സ്വയം സമര്‍പ്പിച്ചവരായിരുന്നു. സഹോദരീസഹോദരന്മാരേ ഞാന്‍ ആവശ്യപ്പെടുന്നു,U#സ്നേഹത്തോടെ എല്ലാം ചെയ്യുക.s _ സൂക്ഷിച്ചിരിക്കുക. വിശ്വാസത്തില്‍ നിലനില്‍ക്കുക. ധൈര്യമായിരിക്കുക. ശക്തരായിരിക്കുക.^ 5 ഇനി നമ്മുടെ സഹോദരന്‍ അപ്പൊല്ലൊസിനെക്കുറിച്ച്: സഹോദരന്മാരോടൊത്ത് നിങ്ങളെ സന്ദര്‍ശിക്കാന്‍ ഞാനവനെ കഠിനമായി പ്രേരിപ്പിച്ചു. പക്ഷേ ഇപ്പോള്‍ വരുന്നില്ലെന്ന് അവന്‍ നിശ്ചയിച്ചിരുന്നു. പക്ഷേ അവസരം കിട്ടുന്പോള്‍ അവന്‍ വരും.a ; അതിനാല്‍ നിങ്ങളിലാരും അവനെ സ്വീകരിക്കാന്‍ മടിക്കരുത്. സമാധാനപരമായ യാത്രയിലേക്കു അയാളെ നയിക്കുക. അയാള്‍ക്കു എന്‍റെ അടുത്തേക്കു മടങ്ങിവരേണ്ടതുണ്ട്, സഹോദരന്മാരെയും കൊണ്ട് അവന്‍ മടങ്ങി വരുന്നതും കാത്തിരിക്കുകയാണു ഞാന്‍.n U തിമൊഥെയൊസ് നിങ്ങളുടെ അടുത്തേക്കു വന്നേക്കാം. നിങ്ങളുടെ അടുത്ത് അവന് സൌകര്യപ്രദമായിരിക്കുന്ന കാര്യം ഉറപ്പുവരുത്തുക. അവനും എന്നെപ്പോലെ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.N  ഞാനിവിടെ താമസിക്കുന്നതിനു കാരണം, വലിയതും സഫലവുമായ ഒരു ജോലി ചെയ്യാന്‍ ഞാന്‍ നിയുക്തനാകുന്ന ഒരവസരം കിട്ടിയിരിക്കുന്നു. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരും അനവധിയുണ്ട്.1പക്ഷേ പെന്തെക്കൊസ്തുവരെ ഞാന്‍ എഫെസോസില്‍ താമസിക്കും.1മറ്റു ചില സ്ഥലങ്ങളിലേക്കു പോകേണ്ടതുകൊണ്ട് ധൃതിപിടിച്ച് നിങ്ങളെ വന്നു കാണാന്‍ എനിക്കിപ്പോള്‍ ആഗ്രഹമില്ല. കര്‍ത്താവ് അനുവദിക്കുമെങ്കില്‍ വളരെക്കാലം നിങ്ങളോടൊത്തു കഴിയാമെന്നാണെന്‍റെ പ്രതീക്ഷ.X)കുറച്ചുകാലം ഞാനവിടെ തങ്ങാനിടയുണ്ട്. ശീതകാലം മുഴുവനും തന്നെ ഞാനവിടെ തങ്ങിയേക്കാം. അപ്പോള്‍ ഞാന്‍ പോകുന്നിടത്തൊക്കെ എന്‍റെ യാത്രയില്‍ നിങ്ങള്‍ക്കു എന്നെ സഹായിക്കാനാവും.1മക്കെദോന്യയിലൂടെ പോകാനാണെന്‍റെ പരിപാടി. മക്കെദോന്യയിലൂടെ പോയതിനു ശേഷം ഞാന്‍ നിങ്ങളുടെ അടുത്തുവരും.eCഞാന്‍ പോകുന്നതും നല്ലതാണെന്നു തോന്നുന്നുവെങ്കില്‍ അവര്‍ക്ക് എന്നോടൊത്തുപോകാം. ഞാന്‍ വരുന്പോള്‍ നിങ്ങളുടെ ദാനം യെരൂശലേമിലേക്കു കൊണ്ടുപോകാന്‍ ഞാന്‍ ചിലരെ അയയ്ക്കും. പണം കൊണ്ടു പോകാന്‍ നിങ്ങള്‍ അംഗീകരിക്കുന്നവരായിരിക്കും അവര്‍. അവര്‍ക്കു ഞാന്‍ കത്തും കൊടുത്തുവിടാം.oWനിങ്ങള്‍ക്കു ലഭിച്ച അനുഗ്രഹത്തില്‍നിന്നും ആഴ്ചയിലെ എല്ലാ ആദ്യദിവസങ്ങളിലും ആകാവുന്നത്ര പണം ഓരോരുത്തരും സ്വരൂപിക്കുക. ആ പണം ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുക. അപ്പോള്‍ ഞാന്‍ വരുന്പോള്‍ നിങ്ങള്‍ക്കു പണം ശേഖരിക്കേണ്ടി വരില്ല.) Mദൈവത്തിന്‍റെ ജനങ്ങള്‍ക്കുവേണ്ടിയുള്ള ധനശേഖരണത്തെപ്പറ്റി ഇനി ഞാന്‍ എഴുതാം. ഗലാത്യയിലെ സഭകള്‍ക്കു ഞാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നിങ്ങളും അനുസരിക്കുക.:അതുകൊണ്ട്, എന്‍റെ പ്രിയപ്പെട്ട സഹോദരസഹോദരിമാരേ, ശക്തരായിരിക്കുക. നിങ്ങളെ മാറ്റാന്‍ ഒന്നിനെയും അനുവദിക്കാതിരിക്കുക. എപ്പോഴും കര്‍ത്താവിന്‍റെ ജോലിയില്‍ നിങ്ങളെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുക. കര്‍ത്താവിലുള്ള നിങ്ങളുടെ ജോലി ഒരിക്കലും വ്യര്‍ത്ഥമല്ലെന്നു നിങ്ങള്‍ക്കറിയാം.&E9പക്ഷേ ദൈവത്തിനു നാം നന്ദി പറയുക! നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിലൂടെ അവന്‍ നമുക്കു വിജയം നല്‍കുന്നു.s~_8മുറിവേല്പിക്കാനുള്ള മരണത്തിന്‍റെ ശക്തി പാപമാണ്. ന്യായപ്രമാണമാണ് പാപത്തിന്‍റെ ശക്തി.|}q7“മരണമേ, എവിടെയാണു നിന്‍റെ വിജയം? പാതാളമേ മുറിവേല്പിക്കാനുള്ള നിന്‍റെ ശക്തിയെവിടെ? ഹോശയ 13:14;|o6അതുകൊണ്ട് നശിക്കുന്ന ഈ ശരീരം സ്വയം അനശ്വരമായതു ധരിക്കും. മരിക്കുന്ന ഈ ശരീരം മരിക്കാത്തതും ധരിക്കും. അതു സംഭവിക്കുന്പോള്‍ തിരുവെഴുത്തിലെ ഈ വചനങ്ങള്‍ യാഥാര്‍ത്ഥ്യമാകും: “മരണത്തെ വിജയം വിഴുങ്ങി.” യെശയ്യാവ് 25:8{75നശ്വരമായ ഈ ശരീരം അനശ്വരതയാല്‍ ആവരണം ചെയ്യപ്പെടണം. മരിക്കുന്ന ഈ ശരീരം അനശ്വരമായ എന്തെങ്കിലും ധരിക്കണം.z!4അതിന് ഒരു നിമിഷം മാത്രമേ വേണ്ടൂ. ഒന്നു കണ്ണു ചിമ്മുന്നത്ര വേഗത്തില്‍ നമ്മള്‍ മാറ്റപ്പെടും. അവ സാനത്തെ കാഹളം മുഴങ്ങുന്പോള്‍, അതു സംഭവിക്കും. മരിച്ച വിശ്വാസികള്‍ ജീവിതത്തിന്‍റെ അനശ്വരതയിലേക്ക് ഉയര്‍ത്തപ്പെടും. നമ്മളെല്ലാവരും മാറ്റപ്പെടും. B}|zmwvuFroo3m)kjjgeOd$c#b_}^ZMYVTR-PML/J$HG7E%B@?=J:870642o00I.,*N'$" ** )  ')RiKചിലര്‍ ഞങ്ങളെ ആദരിക്കുന്നു, പക്ഷേ മറ്റു ചിലര്‍ ഞങ്ങളെ അപമാനിക്കുന്നു. ചിലര്‍ ഞങ്ങളെപ്പറ്റി നല്ലത് പറയുന്നെങ്കിലും വേറെ ചിലര്‍ ദുഷിച്ചു പറയുന്നു. ചിലര്‍ ഞങ്ങളെ നുണയന്മാരെന്നു വിളിക്കുന്നു. പക്ഷേ ഞങ്ങള്‍ സത്യം പറയുന്നവരാണ്.Sസത്യം പറഞ്ഞും ദൈവത്തിന്‍റെ ശക്തിയിലൂടെയും ഞങ്ങള്‍ അതു കാണിച്ചു. എല്ലാത്തിനും ഞങ്ങള്‍ക്കുവേണ്ടി വാദിക്കുവാനുള്ള അവകാശം ഞങ്ങള്‍ നേരായ മാര്‍ഗ്ഗത്തില്‍ ഉപയോഗിക്കുന്നു.Nഞങ്ങള്‍ അറിവിലും ക്ഷമയിലും കാരുണ്യത്തിലും പരിശുദ്ധിയിലും കൂടി ദൈവത്തിന്‍റെ ദാസന്മാരാണെന്ന് കാണിച്ചു കൊടുത്തു. പരിശുദ്ധാത്മാവിലൂടെയും യഥാര്‍ത്ഥ സ്നേഹത്തിലൂടെയും,(Iമര്‍ദ്ദിക്കപ്പെടുകയും തടവറയിലേക്ക് എറിയപ്പെടുകയും ചെയ്യുന്നു. ജനങ്ങള്‍ കോപാകുലരായി ഞങ്ങള്‍ക്കെതിരായി ലഹളകള്‍ സംഘടിപ്പിക്കുന്നു. പലപ്പോഴും ഊണും ഉറക്കവുമില്ലാതെ ഞങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യുന്നു.o~Wപക്ഷേ യാതനകള്‍ സഹിച്ചും കുഴപ്പങ്ങളില്‍ അകപ്പെട്ടും പ്രയാസപ്പെട്ടും വലിയ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടും എല്ലാമാര്‍ഗ്ഗത്തിലും ദൈവത്തിന്‍റെ ദാസന്മാരാണെന്ന് ഞങ്ങള്‍ കാണിക്കുന്നു. }ഞങ്ങളുടെ പ്രവൃത്തിയില്‍ ജനങ്ങള്‍ എന്തെങ്കിലും തെറ്റ് കണ്ടുപിടിക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവൃത്തിയും ഞങ്ങള്‍ ചെയ്യുകയില്ല.}|sദൈവം പറയുന്നു, “തക്കസമയത്ത് ഞാന്‍ നിന്നെ കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിനക്ക് സഹായവും നല്‍കി.” യെശയ്യാവ് 49:8 ഞാന്‍ നിങ്ങളോടു പറയുന്നു, ഇതാണ് “തക്കസമയം.” “രക്ഷയുടെ ദിവസം” ഇതാകുന്നു.6{ gഞങ്ങള്‍ ദൈവത്തോടൊത്ത് പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ട് ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു: ദൈവത്തില്‍ നിന്ന് നിങ്ങള്‍ സ്വീകരിച്ച കൃപ വ്യര്‍ത്ഥമാക്കരുത്.8ziക്രിസ്തുവില്‍ പാപമില്ലായിരുന്നു. എന്നാല്‍ ദൈവം അവനെ ഞങ്ങളെപ്രതി പാപമാക്കി. ദൈവസമക്ഷം ഞങ്ങള്‍ ക്രിസ്തുവില്‍ നീതീകരിക്കപ്പെടുന്നതിനാണ് അവന്‍ ഇങ്ങനെ ചെയ്തത്.ay;അതുകൊണ്ടു ക്രിസ്തുവിനുവേണ്ടി പ്രസംഗിക്കാന്‍ ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു. അത് ദൈവം ഞങ്ങളിലൂടെ ജനങ്ങളെ വിളിക്കുന്നതുപോലെയായിരുന്നു. നിങ്ങള്‍ ദൈവവുമായി സമാധാനത്തില്‍ കഴിയണമെന്ന് നിങ്ങളോട് അപേക്ഷിക്കുന്പോള്‍ നിങ്ങള്‍ ക്രിസ്തുവിന്‍റെ പേരില്‍ സംസാരിക്കുകയാണ്.Qxമനുഷ്യരാശിയ്ക്കും തനിക്കുമിടയില്‍ സമാധാനം സ്ഥാപിച്ചുകൊണ്ട് ദൈവം ക്രിസ്തുവില്‍ ഉണ്ടായിരുന്നെന്നാണ് ഞാന്‍ സൂചിപ്പിക്കുന്നത്. മനുഷ്യരുടെ പാപങ്ങള്‍ അവര്‍ക്കെതിരായി കണക്കിലെഴുതാതെ ക്രിസ്തുവില്‍ ജീവിക്കുന്നവരെ ദൈവം പാപവിമുക്തരാക്കുന്നു. ജനങ്ങള്‍ക്ക് ഈ സമാധാനസന്ദേശം എത്തിക്കാന്‍ അവന്‍ ഞങ്ങളെ നിയോഗിച്ചു.Iw ഈയുള്ളതെല്ലാം ദൈവത്തില്‍ നിന്നാണ്. ദൈവം ക്രിസ്തുവിലൂടെ അവനേയും നമ്മേയും അനുരജ്ഞിപ്പിച്ചു. ജനങ്ങളെ അവനോട് അനുരജ്ഞിപ്പിക്കുന്ന വേല ദൈവം ഞങ്ങള്‍ക്കു തരികയും ചെയ്തു.Vv%ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയാകുന്നു. പഴയതെല്ലാം മാറിയിരിക്കുന്നു. എല്ലാം പുതുതാക്കപ്പെട്ടിരിക്കുന്നു.%uCഇപ്പോള്‍ മുതല്‍ ആരെപ്പറ്റിയും ലൌകീകര്‍ ചിന്തിക്കുന്നതു പോലെ ഞങ്ങള്‍ ചിന്തിക്കുകയില്ല. മുന്പ് ഞങ്ങള്‍ ക്രിസ്തുവിനെപ്പറ്റി ഈ വഴിയില്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങളങ്ങനെ ചിന്തിക്കില്ല.tജീവിച്ചിരിക്കുന്നവര്‍ക്ക് ഇനിയങ്ങോട്ടു തങ്ങള്‍ക്കുവേണ്ടി ജീവിക്കാതിരിക്കാന്‍ ക്രിസ്തു എല്ലാവര്‍ക്കും വേണ്ടി മരിച്ചു. അവന്‍ അവര്‍ക്കുവേണ്ടി മരിക്കുകയും ഇനി അവന്‍ തനിക്കുവേണ്ടി ജീവിക്കുന്നതിനായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.Ksക്രിസ്തുവിന്‍റെ സ്നേഹം ഞങ്ങളെ നിയന്ത്രിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഒരുവന്‍ എല്ലാ ജനതയ്ക്കു വേണ്ടിയും മരിച്ചു എന്നു ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് എല്ലാവരും മരിച്ചു.r  ഞങ്ങള്‍ മാനസീകമായി സുബോധമില്ലാത്തവരാണെങ്കില്‍ അതു ദൈവത്തിനു മാത്രം വേണ്ടിയാണ്. ഞങ്ങള്‍ക്കു നേരായ മനസ്സുണ്ടെങ്കില്‍ അതു നിങ്ങള്‍ക്കുമാണ്.q ഞങ്ങള്‍ നിങ്ങളോടു വീണ്ടും ആത്മപ്രശംസ നടത്തുകയല്ല. പക്ഷേ ഞങ്ങളെപ്പറ്റി നിങ്ങളോടു പറയുകയാണ്. ഞങ്ങളെച്ചൊല്ലി അഭിമാനിക്കാനുള്ള കാരണങ്ങള്‍ നല്‍കുകയാണ്. പുറമേ കാണാവുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ അഹങ്കരിക്കുന്നവരോട് മറുപടി പറയാന്‍ നിങ്ങള്‍ക്കപ്പോള്‍ കഴിയും. ഒരാളുടെ ഹൃദയത്തില്‍ എന്താണ് ഉള്ളതെന്ന് അവര്‍ കാര്യമാക്കുന്നില്ല.'pG കര്‍ത്താവിനെ ഭയക്കണമെന്നതിന്‍റെ അര്‍ത്ഥമെന്താണെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ സത്യം സ്വീകരിക്കാന്‍ ആളുകളെ സഹായിക്കുന്നതിനു ഞങ്ങള്‍ ശ്രമിക്കുന്നു. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്നു ദൈവത്തിനറിയാം. നിങ്ങള്‍ക്കും അതറിയാമെന്നാണെന്‍റെ ധാരണ.loQ ഞങ്ങള്‍ എല്ലാവരും ക്രിസ്തുവിനു മുന്പില്‍ വിധിക്കപ്പെടാന്‍ നിന്നേ പറ്റൂ. ഓരോരുത്തനും അര്‍ഹിക്കുന്നതു ലഭിക്കും. ഭൂമിയിലെ ശരീരത്തില്‍ ജീവിച്ചപ്പോള്‍ ചെയ്ത പ്രവൃത്തിയുടെ നന്മ തിന്മയനുസരിച്ച് ഓരോരുത്തര്‍ക്കും വിധി ലഭിക്കും.Yn+ ദൈവത്തെ പ്രീതിപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ഈ ശരീരത്തിലായിരിക്കുന്പോഴും കര്‍ത്താവിനോടൊത്ത് ആയിരിക്കുന്പോഴും അവനെ സന്തുഷ്ടനാക്കുകയാണ് ഞങ്ങള്‍ക്കാഗ്രഹം.*mMഅതുകൊണ്ട് ഞാന്‍ പറയുന്നു ഞങ്ങള്‍ക്കു വിശ്വാസമുണ്ട്. അതിനാല്‍ ഈ ശരീരത്തില്‍ നിന്നകന്ന് കര്‍ത്താവിനോടുകൂടെ വീട്ടിലായിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.l7വിശ്വാസത്താലാണു ഞങ്ങള്‍ ജീവിക്കുന്നത്, കാണുന്നതിലല്ല.kwഅതുകൊണ്ട് ഞങ്ങള്‍ക്കു എപ്പോഴും ധൈര്യമുണ്ട്. ഈ ശരീരത്തില്‍ ജീവിക്കുന്പോള്‍ ഞങ്ങള്‍ കര്‍ത്താവില്‍ നിന്നും അകലെയാണെന്നു ഞങ്ങള്‍ക്കറിയാം.jഅതിനായിട്ടാണു ദൈവം ഞങ്ങളെ ഉണ്ടാക്കിയത്. ദൈവം ഞങ്ങള്‍ക്കു ആ ജീവന്‍ നല്‍കുമെന്നതിനു തെളിവായിട്ടാണ് ആത്മാവിനെ ഞങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.i}ഈ കൂടാരത്തില്‍ ഞങ്ങള്‍ വസിക്കുന്പോള്‍ ഞങ്ങള്‍ക്കു ഭാരങ്ങളുണ്ടാകുന്നു, ഭൌതീകമായ ഈ ശരീരം കൈവെടിയണമെന്ന ആശയാലല്ല പക്ഷേ സ്വര്‍ഗ്ഗീയമായ ഭവനത്തില്‍ വസിക്കണമെന്ന ആഗ്രഹത്താല്‍ തന്നെ. അപ്പോള്‍ നശ്വരമായ ഈ ശരീരം ജീവന്‍ കൊണ്ടു പൊതിയപ്പെടും.$hAഅതു ഞങ്ങളെ വസ്ത്രം ധരിപ്പിച്ച് ഞങ്ങളുടെ നഗ്നത മറയ്ക്കും.Ngപക്ഷേ ഞങ്ങളുടെ ഈ ശരീരം ക്ഷീണിതമായിരിക്കുന്നു. ഞങ്ങുടെ സ്വര്‍ഗ്ഗീയ ഭവനത്തിനായി ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു.yf mഞങ്ങളുടെ ശരീരം - ഞങ്ങള്‍ ഈ ഭൂമിയില്‍ വസിക്കുന്ന കൂടാരം - തകര്‍ക്കപ്പെടുമെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ദൈവം ഞങ്ങള്‍ക്കു വസിക്കാന്‍ ഒരു വീടു കരുതും. അതു മനുഷ്യ നിര്‍മ്മിതമായിരിക്കയില്ല. അത് സ്വര്‍ഗ്ഗത്തില്‍ നിത്യമായ ഒന്നായിരിക്കും.Geഅതുകൊണ്ട് ഞങ്ങള്‍ കാണുന്നതിനെപ്പറ്റിയല്ല കാണാനാകാത്തതിനെപ്പറ്റി ചിന്തിക്കുന്നു. കണ്ടതിനെപ്പറ്റിയല്ല. നമ്മള്‍ കാണുന്നത് കുറച്ചു സമയത്തേക്കേ നിലനില്ക്കൂ. നമ്മള്‍ക്കു കാണാനാകാത്തതു എന്നെന്നും നിലനില്‍ക്കും.:dmകുറച്ചു സമയത്തേക്കു ഞങ്ങള്‍ക്കു ചെറിയ പ്രശ്നങ്ങളുണ്ടെങ്കിലും ആ പ്രശ്നങ്ങള്‍ ഞങ്ങളെ നിത്യമഹത്വത്തിലേക്കു നയിക്കുന്നു. ആ മഹത്വമാണ് പ്രശ്നങ്ങളെക്കാള്‍ വലുത്.;coഅതുകൊണ്ടാണ് ഞങ്ങള്‍ ഒരിക്കലും ദുര്‍ബ്ബലരാകാത്തത്. ഞങ്ങളുടെ ഭൌതികശരീരം ദിനംപ്രതി ദുര്‍ബ്ബലമാകുന്പോഴും ഞങ്ങളുടെ ഉള്ളിലെ ആത്മാവ് പുതുതായിക്കൊണ്ടിരിക്കുന്നു.{boഇതെല്ലാം നിങ്ങള്‍ക്കുവേണ്ടിയാണ്. അങ്ങനെ ദൈവത്തിന്‍റെ കാരുണ്യം കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്കു നല്‍കുന്പോള്‍ അത് ദൈവത്തിന്‍റെ മഹത്വത്തിന് കൂടുതല്‍ കൂടുതല്‍ സ്തോത്രങ്ങളെ കൊണ്ടുവരും.[a/കര്‍ത്താവായ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു. ദൈവം ഞങ്ങളെയും യേശുവിനോടൊത്ത് ഉയിര്‍പ്പിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ദൈവം ഞങ്ങളെ നിങ്ങളോടൊത്തു കൊണ്ടുവരികയും നമ്മള്‍ അവന്‍റെ സന്നിധിയില്‍ നില്‍ക്കുകയും ചെയ്യും.` തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, “ഞാന്‍ വിശ്വസിച്ചു, അതിനാല്‍ ഞാന്‍ സംസാരിച്ചു. ഞങ്ങളുടെ വിശ്വാസവും അങ്ങനെയാണ്. ഞങ്ങള്‍ വിശ്വസിക്കുന്നു, അതിനാല്‍ ഞങ്ങള്‍ സംസാരിക്കുന്നു.I_  അതിനാല്‍ മരണം ഞങ്ങളില്‍ പ്രവര്‍ത്തിക്കുന്നു, പക്ഷേ ജീവന്‍ നിങ്ങളിലും.^1 ഞങ്ങള്‍ ജീവിച്ചിരിക്കുന്നുവെങ്കിലും യേശുവിനുവേണ്ടി ഞങ്ങളെപ്പോഴും മരണം എന്ന അപകടത്തിലാണ്. യേശുക്രിസ്തുവിന്‍റെ ജീവിതം നമ്മുടെ നശ്വരമായ ശരീരത്തില്‍ കാണുന്ന തിനാണു നമുക്കിങ്ങനെ സംഭവിക്കുന്നത്.] യേശുവിന്‍റെ മരണം എല്ലായ്പ്പോഴും ഞങ്ങള്‍ ഞങ്ങളുടെ ശരീരത്തില്‍ പേറുന്നു. ക്രിസ്തുവിന്‍റെ ജീവിതവും ഞങ്ങളുടെ ശരീരത്തിലൂടെ അറിയേണ്ടതിലേക്കായി ഞങ്ങള്‍ കര്‍ത്താവിന്‍റെ മരണത്തെ വഹിക്കുന്നു.K\ പലപ്പോഴും ഞങ്ങള്‍ പീഢിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഞങ്ങള്‍ കൈവിടുകയില്ല. ചിലപ്പോള്‍ ഞങ്ങള്‍ക്കു വേദനിച്ചിട്ടുണ്ടെങ്കിലും ഞങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടില്ല.[%ഞങ്ങള്‍ക്കു ചുറ്റും നിറയെ ബുദ്ധിമുട്ടുകളാണെങ്കിലും ഇതുവരെ പരാജയപ്പെട്ടിട്ടില്ല. എന്താണു ചെയ്യേണ്ടതെന്നുപോലും ചിലപ്പോള്‍ ഞങ്ങള്‍ക്കറിയാന്‍ കഴിയില്ലെങ്കിലും ഞങ്ങള്‍ കൈവിടപ്പെട്ടിട്ടില്ല.Zദൈവത്തില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഈ നിധി ലഭിച്ചത്. പക്ഷേ ഞങ്ങള്‍ ആ നിധി ഉള്‍ക്കൊള്ളുന്ന മണ്‍ഭരണികള്‍ മാത്രമാണ്. ആ മഹാശക്തി ഞങ്ങളില്‍ നിന്നല്ല മറിച്ച് ദൈവത്തില്‍ നിന്നാണെന്ന് അതു കാണിക്കുന്നു.!Y;ദൈവം ഒരിക്കല്‍ പറഞ്ഞു, “ഇരുട്ടില്‍ നിന്ന് പ്രകാശം തിളങ്ങും!” ഈ ദൈവം തന്നെയാണ് അവന്‍റെ വെളിച്ചം ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രകാശിപ്പിച്ചത്. ക്രിസ്തുവിന്‍റെ മുഖത്തെ ദൈവീക തേജസ്സിനെ അറിയാന്‍ അനുവദിക്കുക വഴിയാണ് ദൈവം ഞങ്ങള്‍ക്കു ആ പ്രകാശം നല്‍കിയത്.YX+ഞങ്ങള്‍ ഞങ്ങളെപ്പറ്റി പ്രസംഗിക്കുന്നില്ല, എന്നാല്‍ യേശുക്രിസ്തുവാണ് കര്‍ത്താവ് എന്നത്രെ ഞങ്ങള്‍ പ്രസംഗിക്കുന്നത്; ഞങ്ങള്‍ യേശുവിനു വേണ്ടി നിങ്ങളുടെ ദാസന്മാരാണെന്നും.SWഅവിശ്വാസികളുടെ മനസ്സിനെ ഈ ലോകത്തിന്‍റെ ഭരണാധിപന്‍ അന്ധമാക്കിയിരിക്കുന്നു. അവര്‍ക്ക് സുവിശേഷത്തെ-ക്രിസ്തുവിന്‍റെ മഹത്വത്തിന്‍റെ സുവിശേഷത്തെ വെളിച്ചമായിക്കാണാന്‍ കഴിയില്ല. ക്രിസ്തുവാണ് ദൈവത്തിന്‍റെ പ്രതിച്ഛായ.CVഞങ്ങള്‍ പ്രസംഗിക്കുന്ന സുവിശേഷം മൂടുപടമണിഞ്ഞതായിരിക്കാം. പക്ഷേ നഷ്ടപ്പെട്ടര്‍ക്കു മാത്രമേ അതു മൂടുപടമണിഞ്ഞതാകൂ.KUപക്ഷേ ഞങ്ങള്‍ നാണംകെട്ട രഹസ്യവഴികളില്‍ നിന്നു മാറിയിരിക്കുന്നു. ഞങ്ങള്‍ കൌശലങ്ങള്‍ ഉപയോഗിക്കാനോ ദൈവത്തിന്‍റെ ഉപദേശങ്ങള്‍ മാറ്റാനോ കൂട്ടാക്കിയിട്ടില്ല. ഞങ്ങള്‍ സത്യം തുറന്നു തന്നെ പഠിപ്പിക്കുന്നു. അങ്ങനെയാണു ഞങ്ങള്‍ ആരെന്നു ജനങ്ങള്‍ക്കു കാണിച്ചുകൊടുക്കുന്നത്. ദൈവത്തിനു മുന്നില്‍ ഞങ്ങളാരാണെന്ന് അങ്ങനെയാണവര്‍ക്കു അവരുടെ ഹൃദയത്തില്‍ മനസ്സിലായത്.]T 5ദൈവം, അവന്‍റെ കാരുണ്യത്താല്‍, ഞങ്ങളെ ഈ ജോലി ചെയ്യാന്‍ ഏല്പിച്ചു. അതുകൊണ്ട് ഞങ്ങള്‍ നിരാശരാകുന്നില്ല. അതുപേക്ഷിക്കുന്നുമില്ല.S%നമ്മുടെ മുഖങ്ങള്‍ മൂടിയിട്ടില്ല. നാമെല്ലാം കര്‍ത്താവിന്‍റെ മഹത്വം കാണിക്കുന്നു. നമ്മള്‍ അവനെപ്പോലെ മാറ്റപ്പെടുന്നു. നമ്മിലെ ആ മാറ്റം കൂടുതല്‍ കൂടുതല്‍ മഹത്വത്തെ കൊണ്ടുവരുന്നു. ഈ മഹത്വം കര്‍ത്താവില്‍നിന്നു വരുന്നു. അവന്‍ ആത്മാവുമാകുന്നു.R കര്‍ത്താവ് ആത്മാവാകുന്നു. കര്‍ത്താവിന്‍റെ ആത്മാവ് എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യമുണ്ടാകും.}Qsഎന്നാല്‍ ഒരാള്‍ മാനസാന്തരപ്പെട്ട് കര്‍ത്താവിനെ പിന്തുടര്‍ന്നാല്‍, ആ ആവരണം മാറ്റപ്പെടും.'PGഎന്നാല്‍ ഇന്നും, അവര്‍ മോശെയുടെ ന്യായപ്രമാണം വായിക്കുന്പോള്‍ അവരുടെ മനസ്സിനു മുകളില്‍ ഒരാവരണം ഉണ്ടാകും.]O3പക്ഷേ ഒന്നും മനസ്സിലാക്കാത്തവിധം അവരുടെ മനസ്സ് അടച്ചിരുന്നു. ഇന്നുപോലും അവര്‍ പഴയ നിയമം വായിക്കുന്പോള്‍ അതേ ആവരണം അര്‍ത്ഥത്തെ മൂടിയിരിക്കുന്നു. ആ ആവരണം മാറ്റപ്പെട്ടിരുന്നില്ല. ക്രിസ്തുവിലൂടെ മാത്രമേ അതു മാറ്റപ്പെടൂ.\N1 ഞങ്ങള്‍ മോശെയെപ്പോലെയല്ല. അവന്‍ തന്‍റെ മുഖത്തിനു ഒരാവരണമണിഞ്ഞു. യിസ്രായേല്‍ക്കാര്‍ അതു കാണാതിരിക്കാനാണു അവന്‍ മുഖം മൂടിയത്. മഹത്വം അപ്രത്യക്ഷമാവുകയായിരുന്നു. അവര്‍ അതിന്‍റെ അവസാനം കാണരുതെന്ന് മോശെ ആഗ്രഹിച്ചിരുന്നു.M/ ഇത്തരം പ്രതീക്ഷയുള്ളതിനാല്‍ ഞങ്ങള്‍ ധൈര്യശാലികളാണ്.jLM മങ്ങിയത് മഹത്വത്തോടെയാണു വന്നതെങ്കില്‍ ഈ നിത്യമായ ശുശ്രൂഷ അതിലും മഹത്വമുള്ളതാണ്.K  ആ പഴയ ശുശ്രൂഷയ്ക്കു മഹത്വമുണ്ടായിരുന്നു. എന്നാല്‍ പുതിയ ശുശ്രൂഷയുടെ മഹത്വവുമായി തുലനം ചെയ്യുന്പോള്‍ ആദ്യത്തേതിനു ഒന്നുമുണ്ടായിരുന്നില്ല.J ഇതാണു ഞാന്‍ അര്‍ത്ഥമാക്കുന്നത്. ജനങ്ങളെ പാപികളെന്നു വിധിച്ച ആ ശുശ്രൂഷ മഹത്വമുള്ളതായിരുന്നു. അപ്പോള്‍ ജനങ്ങളെ ദൈവത്തിനു മുന്പില്‍ നീതീകരിക്കുന്ന ശുശ്രൂഷയ്ക്ക് അത്യധികം മഹത്വമുണ്ടാകും.@Iyതീര്‍ച്ചയായും ആത്മാവിന്‍റെ ശുശ്രൂഷ അതിലും മഹത്വമേറിയതായിരിക്കും. Hമരണത്തിന്‍റെ ശുശ്രൂഷ കല്ലില്‍ എഴുതപ്പെട്ടിരിക്കുന്നു. ദൈവമഹത്വത്തോടൊത്താണതു വന്നത്. യിസ്രായേല്‍ജനതയ്ക്ക് തുടര്‍ച്ചയായി നോക്കാന്‍ കഴിയാത്തത്ര തേജസ്സായിരുന്നു മോശെയുടെ മുഖത്ത്. പിന്നീട് ആ മഹത്വത്തിന്‍റെ തേജസ്സ് മാഞ്ഞുകൊണ്ടിരുന്നു.;Goദൈവം തന്‍റെ ജനതയുമായുണ്ടാക്കിയ പുതിയ നിയമത്തിന്‍റെ കഴിവുറ്റ ദാസന്മാരാകാന്‍ ഞങ്ങളെ പ്രാപ്തരാക്കി. ഈ പുതിയ നിയമം ഒരു എഴുതപ്പെട്ട ന്യായപ്രമാണമല്ല. അത് ആത്മാവിന്‍റേതാണ്. എഴുതപ്പെട്ട ന്യായപ്രമാണം മരണത്തെ കൊണ്ടുവരുന്നു. എന്നാല്‍ ആത്മാവ് ജീവന്‍ നല്‍കുന്നു.F5ഞങ്ങള്‍ക്കു സ്വന്തമായി ഈ പ്രവൃത്തി ചെയ്യാനുള്ള കഴിവുണ്ടെന്നല്ല ഞാന്‍ പറയുന്നത്. ഞങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യാനുള്ള കഴിവുണ്ടാക്കിയത് ദൈവമാണ്.Eക്രിസ്തുവിലൂടെ ദൈവത്തിനു മുന്പാകെ ഞങ്ങള്‍ക്കു വിശ്വാസമുള്ളതുകൊണ്ട് ഞങ്ങള്‍ക്കു ഇതൊക്കെ പറയാം.lDQക്രിസ്തു ഞങ്ങളിലൂടെ അയച്ച ഒരു കത്താണു നിങ്ങളെന്നു നിങ്ങള്‍ തന്നെ സ്വയം തെളിയിക്കുക. ആ കത്ത് മഷികൊണ്ടല്ല, പക്ഷേ, ജീവിക്കുന്ന ദൈവത്തിന്‍റെ ആത്മാവുകൊണ്ട് എഴുതിയതാണ്. അത് കല്പലകകളിലല്ല എഴുതിയിരിക്കുന്നത്. മനുഷ്യ ഹൃദയങ്ങളിലാണ്.&CEനിങ്ങള്‍ തന്നെ ഞങ്ങളുടെ കത്താണ്. ആ കത്ത് നിങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. അത് എല്ലാവരാലും അറിയപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു.uB eഞങ്ങള്‍ വീണ്ടും സ്വയം അഭിമാനിക്കുന്നുണ്ടോ? ഞങ്ങള്‍ക്ക് മറ്റു ചിലരെപ്പോലെ നിങ്ങള്‍ക്കോ നിങ്ങളില്‍ നിന്നോ ശുപാര്‍ശക്കത്തു വേണമെന്നോ?lAQമറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ദൈവവചനം വിറ്റു കാശുണ്ടാക്കുവാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. പക്ഷേ ആത്മാര്‍ത്ഥതയോടെ ക്രിസ്തുവില്‍ ഞങ്ങള്‍ ദൈവസാന്നിദ്ധ്യത്തില്‍ സത്യം സംസാരിക്കുന്നു. ദൈവം അയച്ചവരെപ്പോലെ ഞങ്ങള്‍ സംസാരിക്കുന്നു. ?}{WzRyw`ut|qp nkligedb_Q\ZWRPNMK,JKHG#E1CA@=z; 9b753V1.-X,4*D(&E$#!})t" c\A നിങ്ങളുടെ ഈ പ്രവൃത്തികള്‍ നിങ്ങളുടെ വിശ്വാസത്തിനു തെളിവായിരിക്കും. അതു മൂലം ദൈവത്തെ ജനങ്ങള്‍ സ്തുതിയ്ക്കും. ക്രിസ്തുവിന്‍റെ സുവിശേഷം നിങ്ങള്‍ വിശ്വസിക്കുന്ന സുവിശേഷം നിങ്ങള്‍ അനുസരിക്കുന്നതുകൊണ്ട് അവര്‍ ദൈവത്തെ വാഴ്ത്തും. നിങ്ങള്‍ അവരുമായും മറ്റുളളവരുമായും സ്വാതന്ത്രമായി പങ്കുവയ്ക്കുന്നതുകൊണ്ട് ജനങ്ങള്‍ ദൈവത്തെ വാഴ്ത്തും.@ നിങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ ദൈവത്തിന്‍റെ ജനതയ്ക്ക് വലിയ സഹായമാകും. കൂടാതെ നിങ്ങളുടെ സേവനം മറ്റു ചിലതും കൂടുതലായി കൊണ്ടുവരും. ദൈവത്തിനു കൂടുതല്‍ കൂടുതല്‍ നന്ദി അതു വാങ്ങിക്കൊടുക്കും.!?; നിങ്ങള്‍ക്കു സ്വാതന്ത്യമായി ദാനം ചെയ്യുന്നതിന് ദൈവം നിങ്ങളെ എല്ലാ അര്‍ത്ഥത്തിലും ധനികരാക്കും. ഞങ്ങളിലൂടെ നിങ്ങള്‍ നടത്തുന്ന ദാനധര്‍മ്മങ്ങള്‍ക്ക് ജനങ്ങള്‍ ദൈവത്തിന് നന്ദി പറയാന്‍ പ്രേരിതരാകും.8>i വിതയ്ക്കുന്നവനു വിത്തു നല്‍കുന്നത് ദൈവമാണ്. അവന്‍ ആഹാരത്തിന് അപ്പവും നല്‍കുന്നു. ദൈവം നിങ്ങള്‍ക്ക് ആത്മീയ വിത്തുകള്‍ നല്‍കുകയും അവയെ വളര്‍ത്തുകയും ചെയ്യും. നിങ്ങളുടെ നന്മയില്‍ അവന്‍ നല്ല വിളവുണ്ടാക്കും.B= [This verse may not be a part of this translation]g<G ദൈവത്തിന് നിങ്ങള്‍ക്ക് വേണ്ടതിലധികം അനുഗ്രഹം നല്‍കാനും കഴിയും. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ധാരാളമുണ്ടാകും. ഓരോ നല്ല പ്രവൃത്തിക്കു നല്‍കുവാനും നിങ്ങള്‍ക്കു അനവധിയുണ്ടാവും.Q; നല്‍കാന്‍ ഓരോരുത്തരും മനസ്സില്‍ നിശ്ചയിച്ചതു നല്‍കണം. മനസ്സുനൊന്ത് ഒന്നും കൊടുക്കരുത്. നിര്‍ബന്ധത്താലും കൊടുക്കരുത്. സന്തോഷത്തോടെ നല്‍കുന്നവനെ ദൈവം സ്നേഹിക്കുന്നു.U:# ഇത്രയും ഓര്‍ക്കുക: അല്പം മാത്രം വിതയ്ക്കുന്നവന്‍ കുറച്ചു മാത്രം കൊയ്യുന്നു. പക്ഷേ അധികം വിതക്കുന്ന ആള്‍ അധികം കൊയ്യുന്നു.N9 അതുകൊണ്ടാണ് എന്നെക്കാള്‍ മുന്പെ നിങ്ങളെ വന്നു കാണാന്‍ ഈ സഹോദരന്മാരോട് ആവശ്യപ്പെടാന്‍ എനിക്കു തോന്നിയത്. നിങ്ങള്‍ വാഗ്ദാനം ചെയ്ത ദാനം ഒരുക്കി വയ്ക്കാന്‍ അവര്‍ക്കു കഴിയും. അപ്പോള്‍ ഞങ്ങള്‍ വരുന്പോള്‍ അത് തയ്യാറായിരിക്കും. നിങ്ങള്‍ കൊടുക്കാന്‍ തയ്യാറായിരുന്ന ദാനം. കൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടാത്ത ദാനം.8' മക്കെദോന്യക്കാര്‍ ആരെങ്കിലും എന്നോടൊപ്പം വന്നു നോക്കുന്പോള്‍ നിങ്ങള്‍ തയ്യാറായിരിക്കുന്നില്ല എന്നു കണ്ടാല്‍ ഞങ്ങള്‍ക്ക് അതു നാണക്കേടാകും. ഞങ്ങള്‍ നിങ്ങളില്‍ അത്രമാത്രം വിശ്വാസം പ്രകടിപ്പിച്ചിരുന്നു. (നിങ്ങള്‍ക്കും ലജ്ജിക്കേണ്ടിവരും!)7 പക്ഷേ ഞാന്‍ ഈ സഹോദരന്മാരെ നിങ്ങളുടെ അടുത്തേയ്ക്ക് അയയ്ക്കുന്നു. നിങ്ങളെച്ചൊല്ലി ഞങ്ങള്‍ക്കുള്ള അഭിമാനം വ്യര്‍ത്ഥമാകാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഞാന്‍ നിങ്ങളോടു പറഞ്ഞതുപോലെ തന്നെ നിങ്ങള്‍ ഒരുങ്ങിയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.{6o നിങ്ങള്‍ സഹായ സന്നദ്ധരാണെന്ന് എനിക്കറിയാം. നിങ്ങളുടെ നല്ല മനസ്ഥിതിയെപ്പറ്റി മക്കദോന്യയിലെ ജനതയോട് ഞാന്‍ പുകഴ്ത്തിപ്പറയാറുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം വരെ അഖായക്കാരായ നിങ്ങള്‍ ദാനം ചെയ്യുവാന്‍ സന്നദ്ധരായിരുന്നുവെന്ന് ഞാന്‍ അവരോടു പറഞ്ഞു. ദാനം ചെയ്യുവാനുള്ള നിങ്ങളുടെ സന്നദ്ധത ഇവിടുത്തെ ചിലരെക്കൂടി അതിനു സന്നദ്ധരാക്കി. 5  ദൈവത്തിന്‍റെ ജനങ്ങള്‍ക്കു വേണ്ടിയുള്ള സഹായത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കെഴുതേണ്ട ആവശ്യമില്ല.P4അതുകൊണ്ട് നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ സ്നേഹമു ണ്ടെന്ന് അവര്‍ക്കു കാട്ടിക്കൊടുക്കുക. ഞങ്ങള്‍ നിങ്ങളെച്ചൊല്ലി എന്തുകൊണ്ട് അഭിമാനിക്കുന്നുവെന്ന് അവരെ കാണിക്കുക. അപ്പോള്‍ എല്ലാ സഭകള്‍ക്കും അതു കാണുവാന്‍ കഴിയും.(3Iഇനി, തീത്തൊസിനെക്കുറിച്ച്-ഞങ്ങളുടെ ദൌത്യത്തില്‍ പങ്കാളിയായ അവന്‍ എന്നോടൊത്തു നിങ്ങളെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. മറ്റു സഹോദരന്മാരെപ്പറ്റി- സഭകളയച്ച അവര്‍ ക്രിസ്തുവിനു മഹത്വം കൊടുക്കുന്നു.2wസദാ സേവനസന്നദ്ധനായ ഞങ്ങളുടെ സഹോദരനേക്കൂടി അവരോടൊത്ത് അയയ്ക്കുന്നു. പലതരത്തില്‍ അവനത് തെളിയിച്ചിട്ടുണ്ട്. അവന് നിങ്ങളില്‍ വളരെ വിശ്വാസമുള്ളതുകൊണ്ട് വരുവാന്‍ കൂടുതല്‍ തിടുക്കമുണ്ട്.I1 കര്‍ത്താവിന്‍റെ ദൃഷ്ടിയില്‍ മാത്രമല്ല മനുഷ്യന്‍റെ കണ്ണിലും ശരിയായ കൃത്യം ചെയ്യണമെന്ന നിര്‍ബന്ധമേ ഞങ്ങള്‍ക്കുള്ളൂ.H0 ഉദാരമായ ദാനം കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ചുണ്ടായേക്കാവുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മുന്‍കരുതലുകളും ആവശ്യമാണ്.j/Mഈ ദാനവുമായുള്ള ഞങ്ങളുടെ യാത്രയില്‍ അനുഗമിക്കാനും സഭ ഈ സഹോദരനെ തെരഞ്ഞെടുത്തിട്ടുണ്ട്. കര്‍ത്താവിന് മഹത്വം കൊണ്ടുവരുന്നതിനാണ് ഞങ്ങള്‍ ഈ പ്രവൃത്തികള്‍ ചെയ്യുന്നത്. കൂടാതെ സേവനത്തിനുള്ള ഞങ്ങളുടെ സന്നദ്ധത പ്രകടിപ്പിക്കാനും. .എല്ലാ സഭാംഗങ്ങളും പ്രകീര്‍ത്തിക്കുന്ന സഹോദരനെ ഞങ്ങള്‍ തീത്തൊസിനോടൊപ്പം അയയ്ക്കുന്നു. സുവിശേഷത്തെ സേവിച്ചതിനാലാണ് അയാള്‍ കീര്‍ത്തിമാനായത്.l-Qഞങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതു തീത്തൊസ് സ്വീകരിച്ചു. നിങ്ങളിലേക്കു വരുവാന്‍ അവന്‍ വളരെ ഏറെ താല്പര്യപ്പെട്ടതിനാല്‍ സ്വന്തം ഇച്ഛക്കടിമപ്പെട്ട് അവന്‍ ഇപ്പോള്‍ പുറപ്പെടുന്നു. ,9എനിക്കു നിങ്ങളോടുള്ള അതേ സ്നേഹം തീത്തൊസിന്‍റെ ഹൃദയത്തിലും നിറച്ചതിനു ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു.+തിരുവെഴുത്തുകളില്‍ എഴുതപ്പെട്ടതുപോലെ, “ധാരാളം സന്പാദിച്ചവന് അധികമുണ്ടാകില്ല, അധികം സന്പാദിക്കാത്തവന് തീരെ ഇല്ലാതാകയുമില്ല.” പുറപ്പാട് 16:189*kഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം ഉണ്ട്. നിങ്ങള്‍ക്കുള്ള ഈ സാധനങ്ങള്‍ മറ്റുള്ളവര്‍ക്കു ആവശ്യമുള്ളതു നല്‍കുവാന്‍ സഹായിക്കും. പിന്നീട്, അവര്‍ക്ക് ആവശ്യത്തിനുണ്ടാകുന്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് നല്‍കാന്‍ അവര്‍ക്കു കഴിയും. അങ്ങനെ എല്ലാവരും തുല്യരാകും.2)] മറ്റുള്ളവര്‍ ആശ്വസിപ്പിക്കപ്പെടുന്പോള്‍ നിങ്ങള്‍ കഷ്ടത അനുഭവിക്കുന്നത് കാണുന്നത് ഞങ്ങള്‍ക്കിഷ്ടമില്ല. എല്ലാത്തിലും ഞങ്ങള്‍ ആഗ്രഹിക്കുന്നതു സമത്വം ആണ്.3(_ നല്‍കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളുടെ ദാനം സ്വീകരിക്കപ്പെടും. നിങ്ങള്‍ക്കുള്ളതിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ ദാനം വിലയിരുത്തപ്പെടുന്നത്; അല്ലാതെ ഇല്ലാത്തതിന്‍റെ അടിസ്ഥാനത്തിലല്ല. '  അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ തുടങ്ങിയ ജോലി മുഴുമിപ്പിക്കുക. അപ്പോള്‍ നിങ്ങളുടെ “പ്രവൃത്തികള്‍” “ചെയ്യുവാനുള്ള നിങ്ങളുടെ ആഗ്രഹത്തോട് സമമാകും.” നിങ്ങള്‍ക്കുള്ളതില്‍ നിന്നും ദാനം ചെയ്യുക.D& നിങ്ങള്‍ ഇങ്ങനെ ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം: കഴിഞ്ഞ വര്‍ഷം ദാനം ചെയ്യേണ്ടുന്നവരില്‍ മുന്പന്മാര്‍ നിങ്ങളായിരുന്നു. നല്‍കിയവരിലും നിങ്ങളായിരുന്നു മുന്പന്മാര്‍.'%G നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയെപ്പറ്റി നിങ്ങള്‍ക്കറിയാം. ക്രിസ്തു ധനികനായിരുന്നു; പക്ഷേ നിങ്ങളെ ധനികരാക്കാന്‍വേണ്ടി അവന്‍ ദരിദ്രനായി.i$Kദാനം ചെയ്യുവാന്‍ ഞാന്‍ നിങ്ങളോടു കല്പിക്കുകയല്ല. എന്നാല്‍ നിങ്ങളുടെ സ്നേഹം യഥാര്‍ത്ഥ സ്നേഹമാണോ എന്നാണ് എനിക്കറിയേണ്ടത്. മറ്റുള്ളവര്‍ സഹായിക്കുന്നതില്‍ എത്രമാത്രം തല്പരരാണെന്നു കാണിച്ചു തന്നുകൊണ്ടാണു ഞാനതു ചെയ്യുന്നത്.#/നിങ്ങള്‍ എല്ലാക്കാര്യത്തിലും സന്പന്നരാണ്. വിശ്വാസത്തില്‍, വചനത്തില്‍, അറിവില്‍, എല്ലാക്കാര്യത്തിലുമുള്ള ഔത്സുക്യത്തില്‍ ഞങ്ങളില്‍ നിന്നു പഠിച്ച സ്നേഹത്തില്‍. അതുപോലെ ദാനം ചെയ്യുന്നതിലും നിങ്ങള്‍ സന്പന്നരാകുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.#"?അതുകൊണ്ട് കൃപയുടേതായ ഈ പ്രവൃത്തികള്‍ ചെയ്തു തീര്‍ക്കുന്നതിനു നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ തീത്തൊസിനോടു ആവശ്യപ്പെട്ടു. തീത്തൊസാണ് ആ ജോലി തുടങ്ങിയത്.!5ഞങ്ങള്‍ പ്രതീക്ഷിക്കാത്ത വിധത്തിലാണവര്‍ ദാനം ചെയ്തത്. അവര്‍ പണം ദാനം ചെയ്യുന്നതിനു മുന്പുതന്നെ തങ്ങളെത്തന്നെ കര്‍ത്താവിനും ഞങ്ങള്‍ക്കുമായി നല്‍കിക്കഴിഞ്ഞിരുന്നു. അതാണു ദൈവം ആഗ്രഹിക്കുന്നതും.K ദൈവത്തിന്‍റെ ജനതയ്ക്കായി ആ ശുശ്രൂഷ പങ്കുവയ്ക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന് അവര്‍ തങ്ങളോട് വീണ്ടും വീണ്ടും യാചിച്ചു.nUകഴിയാവുന്നത്ര അവര്‍ ദാനം ചെയ്തുവെന്ന് എനിക്കു നിങ്ങളോടു പറയുവാന്‍ കഴിയും. താങ്ങാവുന്നതിലധികം പോലും ആ വിശ്വാസികള്‍ ദാനം ചെയ്തു. സൌജന്യമായാണ് അവരിത് ചെയ്തത്. ആരും പറഞ്ഞിട്ടുമല്ല.Dവലിയ ദുരന്തങ്ങളിലൂടെ ആ വിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നു. അവര്‍ വളരെ പാവങ്ങളാണ്. എന്നാല്‍ അവര്‍ തങ്ങള്‍ക്കുണ്ടായ മഹത്തായ ആനന്ദം കൊണ്ട് വളരെ ദാനം ചെയ്തു.\ 3സഹോദരന്മാരേ, മക്കെദോന്യയിലെ സഭകള്‍ക്കു ദൈവം നല്‍കിയ കൃപയെക്കുറിച്ച് നിങ്ങളെ അറിയിക്കാന്‍ ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.]3എനിക്കു നിങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കാമെന്നതിനാല്‍ എനിക്കു വളരെ സന്തോഷം._7നിങ്ങളെല്ലാവരും അനുസരിക്കാന്‍ തയ്യാറായിരുന്നു എന്നും ഓര്‍ക്കുന്പോള്‍ നിങ്ങളിലുള്ള അവന്‍റെ സ്നേഹം അധികം വര്‍ദ്ധിക്കുന്നു. നിങ്ങള്‍ അവനെ ഭയത്തോടും വിറയലോടും സ്വീകരിച്ചു.നിങ്ങളെക്കുറിച്ച് ഞാന്‍ തീത്തൊസിനു മുന്പില്‍ പ്രശംസ നടത്തി. നിങ്ങളുടെ കാര്യത്തില്‍ എനിക്കു തെറ്റു പറ്റിയില്ലെന്നും നിങ്ങള്‍ തെളിയിച്ചു.7g അതുകൊണ്ടാണു ഞങ്ങള്‍ ആശ്വസിപ്പിക്കപ്പെട്ടത്. ഞങ്ങള്‍ വളരെ ആശ്വസിപ്പിക്കപ്പെട്ടു. കൂടാതെ തീത്തൊസിന്‍റെ ആഹ്ലാദത്തില്‍ ഞങ്ങള്‍ക്കു കൂടുതല്‍ സന്തോഷമുളവായി. നിങ്ങളെല്ലാവരും അവന്‍റെ മനസ്സിന് സ്വസ്ഥത നല്‍കി.  ഞാന്‍ ആ കത്തെഴുതിയതു ഉപദ്രവം ചെയ്തവനോ, ഉപദ്രവിക്കപ്പെട്ടവനോ വേണ്ടിയുമല്ല. പക്ഷേ നിങ്ങള്‍ക്കു ഞങ്ങളുടെ മേലുള്ള ശുഷ്കാന്തി ദൈവത്തിനു മുന്പാകെ കാണിക്കുന്നതിനായിരുന്നു ഞാന്‍ ആ കത്തെഴുതിയത്.mS ദൈവീകമായ ദുഃഖം നിങ്ങള്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ ആ ദുഃഖം നിങ്ങള്‍ക്കെന്താണു കൊണ്ടുവന്നതെന്നു കാണുക. ആ ദുഃഖം നിങ്ങളെ വളരെ ഗൌരവക്കാരാക്കി. നിങ്ങള്‍ തെറ്റുകാരല്ലെന്നു സ്ഥാപിക്കാന്‍ നിങ്ങള്‍ക്കത് ആഗ്രഹമുണ്ടാക്കി. അതു നിങ്ങളെ കോപാകുലരും ഭീരുക്കളുമാക്കി. അത് എന്നെ കാണുന്നതിനു നിങ്ങളെ പ്രേരിപ്പിച്ചു. അതു നിങ്ങളെ ശ്രദ്ധാലുക്കളാക്കി. ശരി മാത്രം ചെയ്യുന്നതിന് അതു നിങ്ങളെ പ്രേരിപ്പിച്ചു. ആ പ്രശ്നത്തില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റവിമുക്തരാക്കുകയും ചെയ്തു.1[ ദൈവം ആഗ്രഹിക്കുന്ന പ്രകാരം ഖേദിക്കുന്ന ഒരുവന് മാനസാന്തരം സംഭവിക്കുന്നു. ഇത് ഒരുവനെ രക്ഷയിലേക്കു നയിക്കുന്നു. നമുക്കതില്‍ ദുഃഖിക്കേണ്ടതില്ല. എന്നാല്‍, ലോകത്തിനുള്ള ദുഃഖത്തിന്‍റെ രീതി മരണത്തെ വരുത്തും.%C ഇപ്പോളെനിക്കു സന്തോഷം തോന്നുന്നു. നിങ്ങളെ ദുഃഖിതരാക്കിയതിലല്ല നിങ്ങളുടെ സങ്കടം നിങ്ങളില്‍ മാനസാന്തരമുണ്ടാക്കി എന്നതിലാണെന്‍െറ സന്തോഷം. ദൈവേച്ഛ പോലെ തന്നെ നിങ്ങള്‍ ദുഃഖിതരായി. അതിനാല്‍ നിങ്ങള്‍ ഒരു വഴിയിലും ഞങ്ങളാല്‍ പീഢിപ്പിക്കപ്പെട്ടില്ല.1ഞാന്‍ നിങ്ങള്‍ക്കയച്ച എഴുത്ത് നിങ്ങളെ മുന്പ് ദുഃഖിതരാക്കിയിരുന്നു. എങ്കിലും അങ്ങനെ എഴുതിയതില്‍ എനിക്കു കുണ്ഠിതമില്ല. ആ കത്ത് നിങ്ങളെ വേദനിപ്പിച്ചു എന്നെനിക്കറിയാം. അതില്‍ ഞാന്‍ ദുഃഖിക്കുന്നു. പക്ഷേ കുറച്ചു കാലത്തേക്കല്ലേ വേദന ഉണ്ടായുള്ളൂ.അവന്‍റെ വരവും അവനു നിങ്ങള്‍ നല്‍കിയ ആശ്വാസവും ഞങ്ങളെ ആശ്വസിപ്പിച്ചു. നിങ്ങള്‍ക്ക് എന്നെ കാണുവാനുള്ള ആഗ്രഹം തീത്തൊസ് ഞങ്ങളോടു പറഞ്ഞു. നിങ്ങള്‍ക്കു നിങ്ങളുടെ പ്രവൃത്തികളില്‍ വളരെ ദുഃഖമുണ്ടെന്ന് അവന്‍ ഞങ്ങളോടു പറഞ്ഞു. നിങ്ങള്‍ക്കു എന്‍റെമേലുള്ള മഹത്തായ ശ്രദ്ധയെക്കുറിച്ചും തീത്തൊസ് പറഞ്ഞു. അതുകേട്ടപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു.+പക്ഷേ പ്രശ്നങ്ങളുള്ളവരെ ദൈവം ആശ്വസിപ്പിക്കുന്നു. തീത്തൊസ് വന്നപ്പോള്‍ ദൈവം ഞങ്ങളെ ആശ്വസിപ്പിച്ചു.6eമക്കെദോന്യയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്കു വിശ്രമമുണ്ടായില്ല. ഞങ്ങള്‍ക്കു ചുറ്റും കഷ്ടതകളായിരുന്നു. ഞങ്ങള്‍ക്ക് ഉള്ളില്‍ ഭയവും പുറത്തു യുദ്ധവുമായിരുന്നു.\1എനിക്കു നിങ്ങളില്‍ വലിയ വിശ്വാസമുണ്ട്. ഞാന്‍ നിങ്ങളില്‍ അഭിമാനിക്കുന്നു. നിങ്ങള്‍ എനിക്കു വളരെ ധൈര്യം തരുന്നു. ഞങ്ങളുടെ എല്ലാ കഷ്ടതകളിലും എനിക്കു വലിയ ആഹ്ലാദം തോന്നുന്നു.)Kനിങ്ങളെ കുറ്റപ്പെടുത്താനല്ല ഞാനിതു പറയുന്നത്. നിങ്ങളോടൊത്തു ജീവിക്കാനും മരിക്കാനും ഞങ്ങള്‍ തയ്യാറാണെന്നും അത്രമാത്രം ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നുവെന്നും ഞാന്‍ മുന്പു നിങ്ങളോടു പറഞ്ഞിട്ടുണ്ട്. 9നിങ്ങളുടെ ഹൃദയം ഞങ്ങള്‍ക്കു തുറക്കുക. ഞങ്ങള്‍ ആരോടും തെറ്റു ചെയ്തിട്ടില്ല. ഞങ്ങള്‍ ആരുടെയും വിശ്വാസത്തെ നശിപ്പിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല.5  eപ്രിയപ്പെട്ട സ്നേഹിതരേ, നമുക്ക് ദൈവത്തില്‍ നിന്ന് ഈ വാഗ്ദാനങ്ങള്‍ ഉണ്ട്. അതുകൊണ്ട് നമ്മുടെ ശരീരത്തെയും മനസ്സിനെയും അശുദ്ധമാക്കുന്ന എല്ലാത്തില്‍ നിന്നും നമുക്ക് മോചനം നേടണം. നമ്മള്‍ ജീവിക്കുന്ന മാര്‍ഗ്ഗത്തില്‍ത്തന്നെ പൂര്‍ണ്ണരാകുവാന്‍ നമുക്കു ശ്രമിക്കാം. കാരണം നമ്മള്‍ ദൈവത്തെ ബഹുമാനിക്കുന്നു.d A“ഞാന്‍ നിങ്ങളുടെ പിതാവായിരിക്കും, നിങ്ങള്‍ എന്‍റെ പുത്രന്മാരും പുത്രികളും. സര്‍വ്വശക്തനായ കര്‍ത്താവ് പറയുന്നു.” 2ശമുവേല്‍ 7:8; 7:14.g G“അതിനാല്‍ നിങ്ങള്‍ അവരില്‍ നിന്ന് അകലുക, സ്വയം അവരില്‍ നിന്ന് വേര്‍പെടുക കര്‍ത്താവ് പറയുന്നു. അശുദ്ധമായതൊന്നിനെയും തൊടരുത്, അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും.” യെശയ്യാവ് 52:11 yദൈവാലയത്തിന് വിഗ്രഹങ്ങളുമായി ഒരു ചേര്‍ച്ചയുമില്ല. ജീവിക്കുന്ന ദൈവത്തിന്‍റെ ആലയം നമ്മളാകുന്നു. ദൈവം പറഞ്ഞതുപോലെ: “ഞാന്‍ അവരില്‍ വസിക്കുകയും അവരോടൊത്തു നടക്കുകയും ചെയ്യും. ഞാന്‍ അവരുടെ ദൈവവും അവരെന്‍റെ ജനതയുമായിരിക്കും.” ലേവ്യ. 26:11-12 +ക്രിസ്തുവിന് ബെലീയാലുമായി എങ്ങനെ ചേരാനാകും? ഒരു അവിശ്വാസിക്ക് വിശ്വാസിയോടൊത്ത് എന്തു ചെയ്യാനാകും?Cനിങ്ങള്‍ അവിശ്വാസികളെ പോലെ ഉള്ളവരല്ല. അതിനാല്‍ നിങ്ങള്‍ അവരോട് ചേരാതിരിക്കുക. നന്മയും തിന്മയും ഒരുമിച്ചിരിക്കില്ല. ഇരുട്ടും വെളിച്ചവും ഒന്നും പങ്കുവെയ്ക്കില്ല.4a നിങ്ങള്‍ എന്‍റെ മക്കള്‍ എന്ന പോലെയാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. ഞങ്ങള്‍ നിങ്ങളോട് ചെയ്തതു പോലെതന്നെ ചെയ്യുകയും നിങ്ങളുടെ ഹൃദയം തുറക്കുകയും ചെയ്യുക.6e നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹവികാരങ്ങള്‍ നിലച്ചിട്ടില്ല. നിങ്ങളാണ് നിങ്ങളുടെ സ്നേഹത്തിനു തടസ്സമുണ്ടാക്കിയത്.{ കൊരിന്ത്യരായ നിങ്ങളോട് ഞങ്ങള്‍ സ്വതന്ത്രമായി സംസാരിച്ചു. ഞങ്ങള്‍ നിങ്ങളോട് ഹൃദയം തുറന്നു.T! ഞങ്ങള്‍ക്ക് ദുഃഖിക്കാന്‍ ഏറെയുണ്ടെങ്കിലും ഞങ്ങള്‍ എപ്പോഴും ഉല്ലസിക്കുന്നു. ഞങ്ങള്‍ പാവങ്ങളാണെങ്കിലും വിശ്വാസത്തില്‍ അനേകം പേരെ ഞങ്ങള്‍ ധനികരാക്കുന്നു. ഞങ്ങള്‍ ഒന്നുമില്ലാത്തവരെങ്കിലും ഞങ്ങള്‍ക്ക് എല്ലാമുണ്ട്.M ചിലര്‍ ഞങ്ങളെ അപരിചിതരായി കരുതി. പക്ഷേ വളരെപ്പേര്‍ക്കു ഞങ്ങളെ അറിയാം. ഞങ്ങള്‍ മരിക്കുന്നതു പോലെ കാണപ്പെട്ടു. പക്ഷേ നോക്കൂ! ഞങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. ശിക്ഷിക്കപ്പെട്ടുവെങ്കിലും ഞങ്ങള്‍ കൊല്ലപ്പെട്ടില്ല. @~r}{xwtsyqom3lj-hepca7^*[[WZ5XfVT;POML%K H"FDA?>,<+97]652$/..+4*}($U" u Cd +O ഞാന്‍ ഒരു ഭോഷനെപ്പോലെ സംസാരിക്കുകയായിരുന്നു. പക്ഷേ നിങ്ങളാണെന്നെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്. എന്നെപ്പറ്റി നിങ്ങള്‍ നല്ലതു പറയേണ്ടതായിരുന്നു. ഞാന്‍ ഒന്നുമില്ലെങ്കിലും ഏതു മാര്‍ഗ്ഗേനയും മറ്റു “മികച്ച അപ്പൊസ്തലന്മാരില്‍” നിന്ന് ഒട്ടും താഴെയല്ല.nU അതുകൊണ്ട് ദൌര്‍ബ്ബല്യത്തില്‍ ഞാന്‍ ക്രിസ്തുവിന്‍റെ പേരില്‍ അനുഭവിക്കുന്ന അപമാനത്തിലും കഷ്ടപ്പാടിലും പീഢനത്തിലും ബുദ്ധിമുട്ടിലും ഞാന്‍ സന്തോഷിക്കുന്നു. കാരണം, ദൌര്‍ബ്ബല്യത്തിലാണ് ഞാന്‍ ശക്തനാകുന്നത്. എനിക്കു പ്രശ്നങ്ങളുണ്ടാകുന്പോഴും ഞാന്‍ സന്തോഷിക്കുന്നു. ഇതെല്ലാം ക്രിസ്തുവിനു വേണ്ടിയാണ്. ഞാന്‍ ക്ഷീണിതനാകുന്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ ശക്തനാകുകയാണ്. അതിനാല്‍ ഇക്കാര്യങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നു.%C പക്ഷേ കര്‍ത്താവ് എന്നോടു പറഞ്ഞു, “നിനക്കു എന്‍റെ കൃപ മതിയാകും. ദൌര്‍്യബ്ബല്യത്തില്‍, എന്‍റെ ശക്തി കുറ്റമറ്റതാകുന്നു.” അതിനാല്‍ എന്‍റെ ദൌര്‍ബ്ബല്യങ്ങളെച്ചൊല്ലി ഞാന്‍ ആത്മപ്രശംസ നടത്തുന്നു. അപ്പോള്‍ ക്രിസ്തുവിന്‍റെ ശക്തിക്കു എന്നില്‍ വസിക്കാം.q~[ ഈ വേദനകള്‍ എന്നില്‍ നിന്നെടുക്കണമെന്ന് ഞാന്‍ കര്‍ത്താവിനോട് മൂന്നു തവണ യാചിച്ചതാണ്.*}M എന്നാല്‍ എനിക്കു നല്‍കപ്പെട്ട അത്ഭുതസംഭവങ്ങളുടെ ദൃശ്യങ്ങളില്‍ ഞാന്‍ അഹങ്കരിക്കാതിരിക്കണം. അങ്ങനെ മാംസത്തില്‍ വേദനാജനകമായ പ്രശ്നങ്ങള് എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. സാത്താന്‍റെ ദൂതന്‍റെ രൂപത്തില്‍ അതെന്നെ കൂടുതല്‍ പീഡിപ്പിക്കാന്‍ വരുന്നു. അഹങ്കരിക്കുന്പോഴൊക്കെ അതെന്നെ ഹിംസിക്കുന്നു.|y പക്ഷേ എനിക്ക് എന്നെപ്പറ്റി പ്രശംസ നടത്തണമെന്നുണ്ടെങ്കില്‍, ഞാനൊരു വിഡ്ഢിയാകില്ല. കാരണം, ഞാന്‍ സത്യമാണു പറയുന്നത്. പക്ഷേ, ഞാന്‍ ആത്മപ്രശംസ നടത്താത്തതെന്തുകൊണ്ട്? കാരണം, ഞാന്‍ ചെയ്യുന്നതു കാണുകയും പറയുന്നതു കേള്‍ക്കുകയും ചെയ്യുന്നതിനപ്പുറം ആളുകള്‍ എന്നെപ്പറ്റി കരുതാതിരിക്കണം.){K അയാളെപ്പോലെ ഒരുവനെപ്പറ്റി ഞാന്‍ പ്രശംസ നടത്തും. എങ്കിലും അതെന്നെപ്പറ്റി ആയിരിക്കില്ല. എന്‍റെ ദൌര്‍ബ്ബല്യങ്ങളെപ്പറ്റി മാത്രമേ ഞാന്‍ ആത്മപ്രശംസ നടത്തൂ.Bz [This verse may not be a part of this translation]By [This verse may not be a part of this translation]Lx മൂന്നാം സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തപ്പെട്ട, ക്രിസ്തുവിലുള്ള ഒരുവനെ എനിക്കറിയാം. പതിനാലു വര്‍ഷം മുന്പാണിതു സംഭവിച്ചത്. അയാള്‍ അയാളുടെ ശരീരത്തിലായിരുന്നോ പുറത്തായിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ ദൈവത്തിനറിയാം.[w 1 ഞാന്‍ ആത്മപ്രശംസ തുടരേണ്ടിയിരിക്കുന്നു. അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല, എങ്കിലും കര്‍ത്താവില്‍ നിന്നുണ്ടായ ദര്‍ശനങ്ങളെയും വെളിപ്പാടുകളെയും പറ്റി ഞാനിപ്പോള്‍ പറയാം.Fv !എന്നാല്‍ എന്‍റെ ചില സുഹൃത്തുക്കള്‍ എന്നെ ഒരു കുട്ടയിലാക്കി, അവര്‍ കോട്ടമതിലിലെ ജനലിനുളളില്‍ കൂടി കുട്ട കടത്തി എന്നെ മെല്ലെ താഴോട്ടിറക്കി. അങ്ങനെ ഞാന്‍ രക്ഷപെട്ടു.duA ഞാന്‍ ദമസ്ക്കൊസിലായിരുന്നപ്പോള്‍ എന്നെ തടവിലാക്കാന്‍ അരേതാരാജാവിന്‍റെ ഗവര്‍ണ്ണര്‍ നഗരത്തിനു ചുറ്റും കാവല്‍ ഏര്‍പ്പെടുത്തി.Nt ഞാന്‍ നുണ പറയുകയില്ലെന്നു ദൈവത്തിനറിയാം. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവും ദൈവവുമായ അവനെ എന്നെന്നും വാഴ്ത്തുക.,sQ ഞാന്‍ അഭിമാനിക്കുന്നുവെങ്കില്‍ അത് ഞാന്‍ ദുര്‍ബ്ബലനാണെന്നു തെളിയിക്കുന്ന കാര്യങ്ങളുടെ പേരിലായിരിക്കും.r/ മറ്റൊരാള്‍ ദുര്‍ബ്ബലനാകുന്പോഴൊക്കെ എനിക്കും ദൌര്‍ബ്ബല്യം അനുഭവപ്പെടും. മറ്റൊരാള്‍ പാപത്തിലേക്കു നയിക്കപ്പെടുന്പോഴൊക്കെ എനിക്കു വിഷമമുണ്ടാകും.tqa മറ്റ് അനേകം പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്ന് എല്ലാ സഭകളിലും എനിക്കുള്ള ശ്രദ്ധയാണ്. അവരെക്കുറിച്ച് എനിക്കെന്നും ഉത്കണ്ഠയാണ്.Cp കഠിനവും ക്ഷീണിപ്പിക്കുന്നതുമായ ജോലികള്‍ ഞാന്‍ ചെയ്തു. പലപ്പോഴും എനിക്ക് ഉറങ്ങാന്‍ കൂടി കഴിഞ്ഞില്ല. ഞാന്‍ വിശന്നും, ദാഹിച്ചും വലഞ്ഞു. പലപ്പോഴും എനിക്കു ആഹാരം ലഭിച്ചില്ല. തണുപ്പത്തു ഞാന്‍ വസ്ത്രമില്ലാതിരുന്നു.Fo വളരെ ദൂരം ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. നദികളിലും കള്ളന്മാര്‍ക്കു മുന്പിലും യെഹൂദര്‍ക്കിടയിലും ജാതികള്‍ക്കിടയിലും ഞാന്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. നഗരങ്ങളിലും വിജന പ്രദേശങ്ങളിലും കടലിലും ഞാന്‍ അപകടത്തിലായിട്ടുണ്ട്. തങ്ങള്‍ സഹോദരന്മാരാണെന്ന് നടിക്കുകയും എന്നാല്‍ യഥാര്‍ത്ഥത്തില്‍ സഹോദരന്മാര്‍ അല്ലാത്തവരുമായവരുടെ ഇടയിലും ഞാന്‍ പെട്ടിട്ടുണ്ട്.Zn- മൂന്നു വ്യത്യസ്ത സമയങ്ങളില്‍ എന്നെ വടികൊണ്ട് അടിച്ചു. ഒരിക്കല്‍ കല്ലേറേറ്റ് ഞാന്‍ മരിക്കാറായിരുന്നു. മൂന്നുപ്രാവശ്യം ഞാന്‍ കപ്പല്‍ ഛേദങ്ങളില്‍പ്പെട്ടു. അതിലൊരു തവണ ഒരു രാത്രിയും പിറ്റേദിവസവും ഞാന്‍ കടലില്‍ കഴിഞ്ഞു.3m_ അഞ്ചു തവണ യെഹൂദര്‍ തങ്ങളുടെ ശിക്ഷയായ 39ചാട്ടയടി എനിക്കു നല്‍കി.vle അവര്‍ ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നുവോ? ഞാനവനെ കൂടുതല്‍ ശുശ്രൂഷിക്കുന്നു. (ഇങ്ങനെയൊക്കെ പറയാന്‍ എനിക്കു കിറുക്കു തന്നെ.) അവരെക്കാള്‍ വളരെ കഠിനമായി ഞാന്‍ പ്രവര്‍ത്തിച്ചു. കൂടുതല്‍ തവണ ഞാന്‍ തടങ്കലില്‍ കഴിഞ്ഞു. അവരെക്കാളേറെ മര്‍ദ്ദനം ഞാന്‍ സഹിച്ചു. പല തവണ ഞാന്‍ മരണത്തോടടുത്തു.[k/ ആ മനുഷ്യര്‍ എബ്രായക്കാരാണോ? ഞാനും അതേ. അവര്‍ യിസ്രായേല്‍ക്കാരാണോ ഞാനും അതേ. അവര്‍ അബ്രഹാമിന്‍റെ വംശക്കാരാണോ? ഞാനും അതു തന്നെ.j ഇത്തരം കാര്യങ്ങള്‍ ചെയ്യുവാന്‍ പോലും ഞാന്‍ “അശക്തനായിരുന്നു” എന്നു സമ്മതിക്കുന്നതിലും എനിക്കു ലജ്ജയുണ്ട്. എന്നാല്‍ അഭിമാനിക്കാന്‍ തക്ക ധൈര്യമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ ഞാനും അങ്ങനെ ധൈര്യവാനാകും. (ഒരു മണ്ടനെപ്പോലെയാണെന്‍റെ സംസാരം)i) നിങ്ങളെ അടിമയാക്കുകയോ മുതലെടുക്കുകയോ തരമെന്നു കണ്ടു പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരോടും നിങ്ങളേക്കാള്‍ കേമനെന്നു കരുതുന്നവരോടും, ചെകിട്ടത്തടിക്കുന്നവരോടും, നിങ്ങള്‍ ക്ഷമിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ക്ഷമിക്കാനാകുമെന്ന് എനിക്കറിയാം! നിങ്ങള്‍ നിങ്ങളെക്കാള്‍ മെച്ചപ്പെട്ടവരാണെന്നു കരുതുന്നവരോടും നിങ്ങള്‍ ക്ഷമ കാണിക്കുന്നു.khO വിവേകമുള്ളവരായതുകൊണ്ട് നിങ്ങള്‍ക്ക് ബുദ്ധിശൂന്യരെ സന്തോഷമായി സഹിക്കാന്‍ പറ്റും!*gM അനേകം പേര്‍ തങ്ങളുടെ ലൌകിക ജീവിതത്തെച്ചൊല്ലി പുകഴ്ച പറയും.Nf എനിക്ക് എന്നെപ്പറ്റി ഉറപ്പുള്ളതുകൊണ്ടാണ് ഞാന്‍ ആത്മപ്രശംസ ചെയ്യുന്നത്. പക്ഷേ എന്‍റെ ഈ ആത്മപ്രശംസയില്‍ കര്‍ത്താവ് സംസാരിക്കുന്നതു പോലെയല്ല ഞാന്‍ സംസാരിക്കുന്നത്. ഒരു വിഡ്ഢിയെപ്പോലെ ഞാന്‍ ആത്മപ്രശംസ നടത്തുന്നു.xei ഞാന്‍ നിങ്ങളോടു വീണ്ടും പറയുന്നു: ഞാനൊരു വിഡ്ഢിയാണെന്നാരും കരുതരുത്. എന്നാല്‍ ഞാനൊരു വിഡ്ഢിയാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അങ്ങനെ തന്നെ വേണം നിങ്ങള്‍ എന്നെ സ്വീകരിക്കുവാന്‍. അപ്പോളെനിക്ക് കുറച്ചുകൂടി ആത്മപ്രശംസ നടത്താം.}ds അതുകൊണ്ട് സാത്താന്‍റെ ദൂതന്മാര്‍ ശരിയായതിനുവേണ്ടി പ്രവൃത്തിക്കുന്നവരാണു തങ്ങളെന്ന മട്ടില്‍ രൂപം ധരിച്ചാല്‍ തങ്ങള്‍ക്ക് അത്ഭുതമുണ്ടാവുകയില്ല. പക്ഷേ അവസാനം അവര്‍ ശിക്ഷിക്കപ്പെടും.c) ഞങ്ങള്‍ക്കതില്‍ അത്ഭുതമില്ലാത്തതെന്തുകൊണ്ടാണെന്നോ? സാത്താന്‍ പോലും താന്‍ വെളിച്ചദൂതനാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി സ്വയം മാറാറുണ്ട്.Gb അവര്‍ യഥാര്‍ത്ഥത്തില്‍ അപ്പൊസ്തലന്മാരല്ല. അവര്‍ നുണയന്മാരാണ്. തങ്ങള്‍ ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാരാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണവര്‍ ശ്രമിക്കുന്നത്.yak ഞാന്‍ ഇപ്പോഴത്തെ പ്രവൃത്തികള്‍ തുടരുകയും ചെയ്യും. പൊങ്ങച്ചം പറയുവാന്‍ ഒരു കാരണം കൊടുക്കാതെ അവരെ തടയുവാനാണ് ഞാനിതു തുടരുവാന്‍ ആഗ്രഹിക്കുന്നത്. അവര്‍ക്കും ഞങ്ങളെപ്പോലെ തന്നെ പ്രവര്‍ത്തിക്കാനുള്ള പ്രാപ്തിയുണ്ട് എന്നതിന്‍റെ പേരില്‍ അവര്‍ പൊങ്ങച്ചം പറയുന്നത് എനിക്കിഷ്ടമല്ല.t`a എന്തുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്കൊരു ഭാരമാകാത്തത്? നിങ്ങളോടെനിക്കു സ്നേഹമില്ലാഞ്ഞിട്ടാണിതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല. ദൈവത്തിനറിയാം ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന്._% അക്കാര്യത്തില്‍ പുകഴ്ച പറയുന്നതില്‍ നിന്ന് ഒരു അഖായക്കാരനും എന്നെ തടയുകയില്ല. എന്നിലുള്ള ക്രിസ്തുവിന്‍റെ സത്യത്തോടു കൂടിയാണ് ഞാനിതു പറയുന്നത്.e^C നിങ്ങളോടൊപ്പം ഇരുന്നപ്പോള്‍ എനിക്കു വേണ്ടിയിരുന്നതിനൊന്നും ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചില്ല. മക്കൊദൊന്യയില്‍ നിന്നു വന്ന സഹോദരന്മാര്‍ എന്‍റെ ആവശ്യങ്ങളെല്ലാം നിറവേറ്റി. ഏതു സാഹചര്യത്തിലും ഞാന്‍ നിങ്ങള്‍ക്കു ഇതുവരെ ഭാരമായിട്ടില്ല. ഇനിയും ഒരിക്കലും ഭാരമാകയുമില്ല.]% ഞാന്‍ മറ്റു സഭകളില്‍ നിന്നും പ്രതിഫലം വാങ്ങി. നിങ്ങളെ ശുശ്രൂഷിക്കാനാണു ഞാന്‍ അവരുടെ പണം വാങ്ങിയത്.\- പ്രതിഫലമില്ലാതെ നിങ്ങളോടു സുവിശേഷം പ്രസംഗിച്ചു. അതെ നിങ്ങളെ ഉയര്‍ത്താന്‍ ഞാന്‍ സ്വയം വിനീതനാക്കി. അതു തെറ്റായിരുന്നെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?^[5 ഞാന്‍ പരിശീലനം സിദ്ധിച്ച പ്രാസംഗികനല്ലെങ്കിലും എനിക്കു ദൈവീകമായ സത്യത്തെക്കുറിച്ച് അറിവുണ്ട്. കൂടാതെ പരിപൂര്‍ണ്ണമായ സത്യം ഞാന്‍ നിങ്ങളെ ബോദ്ധ്യപ്പെടുത്തിയിട്ടുമുണ്ട്.|Zq ആ “മഹാന്മാരായ അപ്പൊസ്തലന്മാര്‍” എന്നെക്കാള്‍ ഒട്ടും കൂടിയവരാണെന്നു ഞാന്‍ കരുതുന്നില്ല.Y മറ്റൊരാള്‍ വന്ന് ക്രിസ്തുവിനെപ്പറ്റി ഞങ്ങള്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങള്‍ പ്രസംഗിക്കുന്നതിനോട് നിങ്ങള്‍ക്കു വളരെ ക്ഷമയുണ്ട്. ഞങ്ങളില്‍ നിന്നും സ്വീകരിച്ചതില്‍ നിന്നും വ്യത്യസ്തമായി കിട്ടുന്ന ആത്മാവിനെയും സുവിശേഷത്തെയും നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണ്. അങ്ങനെ ഇക്കാര്യത്തില്‍ നിങ്ങള്‍ എന്നോട് ക്ഷമ കാട്ടണം.TX! എന്നാല്‍ നിങ്ങളുടെ ശുദ്ധവും, ഏക മനസ്സോടു കൂടിയതുമായ ക്രിസ്തുഭക്തിയില്‍ നിന്നും നിങ്ങളുടെ മനസ്സ് അകറ്റപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു. ചതിയനായ സര്‍പ്പം ഹവ്വയെ ദുര്‍മ്മാര്‍ഗ്ഗത്തിലേക്കു നയിച്ചതുപോലെ അതു സംഭവിക്കാം.OW ദൈവീകമായ അസൂയ എനിക്കു നിങ്ങളോടുണ്ട്. ക്രിസ്തു എന്ന ഏക പുരുഷന് ഞാന്‍ നിങ്ങളെ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. പരിശുദ്ധ കന്യകയായി ഞാന്‍ നിങ്ങളെ അവനു നല്‍കേണ്ടതിനു തന്നെ.KV  എന്‍റെ അല്പമായ ബുദ്ധിഹീനത പൊറുക്കുവാനുള്ള ക്ഷമ നിങ്ങള്‍ക്കുണ്ടാകണമെന്നു ഞാനാശിക്കുന്നു. അതെ, ദയവായി ക്ഷമിക്കുക. പക്ഷേ നിങ്ങള്‍ ഇപ്പോള്‍ തന്നെ ക്ഷമിച്ചിരിക്കുന്നു.U5 താന്‍ സ്വീകാര്യനാണെന്നു സ്വയം പറയുന്നവനല്ല, നല്ലവനെന്നു കര്‍ത്താവ് പറയുന്നവനാണ് അംഗീകരിക്കപ്പെടുക."T= പക്ഷേ, “അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കുക.)SK അപ്പോള്‍ നിങ്ങളുടെ നഗരത്തിനുമപ്പുറം സുവിശേഷം പ്രസംഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റൊരാളുടെ പ്രദേശത്തു നിര്‍വ്വഹിക്കപ്പെട്ട പ്രവൃത്തിയുടെ കാര്യത്തില്‍ അഹങ്കരിക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. R  ഞങ്ങളുടേതായ അദ്ധ്വാനത്തിന്‍റെ പരിധിയില്‍ ഞങ്ങളുടെ അഭിമാനത്തെ നിര്‍ത്തുന്നു. മറ്റുള്ളവരുടെ അദ്ധ്വാനത്തില്‍ ഞങ്ങള്‍ അഭിമാനിക്കില്ല. നിങ്ങളുടെ വിശ്വാസം തുടര്‍ന്നും വളരുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ. ഞങ്ങളുടെ പ്രവൃത്തി വളരുവാന്‍ നിങ്ങള്‍ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.]Q3 ഞങ്ങള്‍ വളരെയൊന്നും ആത്മപ്രശംസ നടത്തുകയില്ല. ഞങ്ങള്‍ നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലെങ്കില്‍ ഞങ്ങള്‍ കൂടുതല്‍ പൊങ്ങച്ചം പറയുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്കു വന്നു. ക്രിസ്തുവിന്‍റെ സുവിശേഷവുമായി.TP! എന്നാല്‍ ഞങ്ങള്‍ക്കു തന്നിരിക്കുന്ന പ്രവൃത്തിയുടെ അതിരുകള്‍ വിട്ടു ഞങ്ങള്‍ ആത്മപ്രശംസ നടത്തുകയില്ല. ദൈവം തന്ന പ്രവൃത്തിയാണത്. നിങ്ങളുടെ പ്രവൃത്തികളും അതില്‍പ്പെടും.'OG സ്വയം പ്രമാണിമാരെന്നു കരുതുന്നവരോടൊത്തു ചേരാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. ഞങ്ങള്‍ ഞങ്ങളെ അവരോടു താരതമ്യം ചെയ്യുന്നുമില്ല. അവര്‍ സ്വയം മാനദണ്ഡമാക്കി അളക്കുകയും സ്വന്തം നിലവാരത്തിനൊത്തു വിധിയ്ക്കുകയും ചെയ്യുന്നു. അവരുടെ അജ്ഞതയാണതു കാണിക്കുന്നത്.N അവര്‍ ഇതറിയട്ടെ: ഞങ്ങളിപ്പോള്‍ നിങ്ങളോടൊത്ത് ഇല്ലാത്തതുകൊണ്ടാണ് കത്തെഴുതുന്നത്. പക്ഷേ ഞങ്ങള്‍ നിങ്ങളോടൊത്ത് ഉണ്ടാകുന്പോഴും കത്തുകളില്‍ കാണുന്ന അതേ ശക്തിയും കരുത്തും ഞങ്ങള്‍ക്കുണ്ടാകും.UM# ചിലര്‍ പറയുന്നു, “പൌലൊസിന്‍റെ കത്തുകള്‍ ശക്തവും തീഷ്ണവുമാണ്. എന്നാല്‍ ഞങ്ങളോടൊത്തിരിക്കുന്പോള്‍ അവന്‍ ദുര്‍ബ്ബലനാണ്. അവന്‍റെ സംസാരം മനസ്സില്‍ ആഞ്ഞു തറയ്ക്കുന്നതല്ല.”)LK എന്‍റെ കത്തുകളിലൂടെ ഞാന്‍ നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നു നിങ്ങള്‍ കരുതരുതെന്നുണ്ടെനിക്ക്.}Ks കര്‍ത്താവ് ഞങ്ങള്‍ക്കു തന്ന അധികാരങ്ങളില്‍ ഞങ്ങള്‍ പൊങ്ങച്ചം കൊള്ളുന്നുണ്ടെന്നുള്ളതു സത്യമാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഈ ശക്തി നല്‍കപ്പെട്ടത് നിങ്ങളെ ശക്തരാക്കാനാണ്. വേദനിപ്പിക്കാനല്ല. അതിനാല്‍ ആ അഭിമാനത്തില്‍ എനിക്കു ലജ്ജയില്ല.DJ നിങ്ങള്‍ക്കു മുന്പിലുള്ള വസ്തുതകളെ നിങ്ങള്‍ കാണണം. ആര്‍ക്കെങ്കിലും താന്‍ ക്രിസ്തുവിന്‍റേതാണെന്ന് ഉറപ്പു തോന്നുന്നുണ്ടെങ്കില്‍ അയാളെപ്പോലെ തന്നെ ഞങ്ങളും ക്രിസ്തുവിന്‍റെ ആളുകളാണെന്ന് അയാള്‍ ഓര്‍മ്മിക്കണം.yIk അനുസരിക്കാത്ത ആരെയും ശിക്ഷിക്കാനും ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ആദ്യം നിങ്ങളെ പൂര്‍ണ്ണമായും അനുസരിപ്പിക്കുകയാണു ഞങ്ങള്‍ക്കു വേണ്ടത്.lHQ ദൈവജ്ഞാനത്തിനെതിരായിരുന്ന എല്ലാ അഹന്തകളെയും ഞങ്ങള്‍ തകര്‍ക്കും. എല്ലാ വിചാരത്തെയും പിടിച്ച് ഞങ്ങള്‍ ക്രിസ്തുവിനു വിധേയമാക്കും.*GM ലൌകീകമായ ആയുധങ്ങളില്‍ നിന്നും വ്യത്യസ്തമായ ആയുധങ്ങളാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. ഞങ്ങളുടെ ആയുധങ്ങള്‍ക്ക് ദൈവത്തില്‍ നിന്നുള്ള ശക്തിയുണ്ട്. ശത്രുവിന്‍റെ ശക്തിസ്ഥലങ്ങളെ നശിപ്പിക്കാന്‍ ഈ ആയുധങ്ങള്‍ക്കാകും. ജനങ്ങളുടെ വാദങ്ങളെ ഞങ്ങള്‍ തകര്‍ക്കും.!F; ഞങ്ങള്‍ ഈ ലോകത്തിലാണ് ജീവിക്കുന്നത്. എന്നാലും ഈ ലോകം പ്രകടിപ്പിക്കുന്ന യുദ്ധമല്ല ഞങ്ങള്‍ ചെയ്യുന്നത്.WE' ഞങ്ങളുടേത് ഒരു ലൌകിക ജീവിതമാണെന്നാണ് ചിലര്‍ കരുതുന്നത്. ഞാന്‍ വരുന്പോള്‍ അവര്‍ക്കെതിരെ തന്‍റേടമായി പെരുമാറാനാണെന്‍റെ ഉദ്ദേശ്യം. അതു നിങ്ങളുടെ ഇടയില്‍ പ്രകടിപ്പിച്ചു തെളിയിക്കാന്‍ ഇടയാക്കരുതേ എന്നാണെന്‍റെ ആഗ്രഹം.!D = ഞാന്‍, പൌലൊസ്, നിങ്ങളോട് അപേക്ഷിക്കുന്നു. ക്രിസ്തുവിന്‍റെ സൌമ്യതയുടെയും കാരുണ്യത്തിന്‍റെയും പേരില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളോടൊത്ത് ആയിരിക്കുന്പോള്‍ ഞാന്‍ വിനീതനും ദൂരെ ആയിരിക്കുന്പോള്‍ ഞാന്‍ ധൈര്യശാലിയും ആണെന്ന് ചിലര്‍ പറയുന്നു.2C] വിശദീകരിക്കാനാവാത്ത അവന്‍റെ വരത്തിന് ദൈവത്തിനു സ്തുതി പാടുക. B  അവര്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്പോള്‍ ദൈവം നിങ്ങളില്‍ ചൊരിഞ്ഞ മഹത്തായ കൃപയെച്ചൊല്ലി കൂടുതല്‍ വാത്സല്യത്തോടെ പ്രാര്‍ത്ഥിക്കാം. ?}|`y6vusqn+j:fda_\Y{XbUuToRPNM+KJGFEWC~B?=<-:65^3p1x.-I*('&,%$$R"A! O%# 7 i@K&നമ്മള്‍ യെഹൂദര്‍ ജാതികളായോ പാപികളായോ അല്ല ജനിച്ചത്. നമ്മള്‍ യെഹൂദരായാണ് ജനിച്ചത്.@?y&ഈ യെഹൂദര്‍ ചെയ്തതെന്തെന്നു ഞാന്‍ കണ്ടു. സുവിശേഷത്തിന്‍റെ സത്യം അവര്‍ പിന്തുടരുന്നില്ല. എല്ലാ യെഹൂദരും കേള്‍ക്കത്തക്ക വിധത്തില്‍ ഞാന്‍ പത്രൊസിനോടു പറഞ്ഞു, “പത്രൊസേ, നീ ഒരു യെഹൂദനാണ്. എന്നാല്‍ ഒരു യെഹൂദനെപ്പോലെ ജീവിക്കുന്നില്ല. നീ ജാതികളില്‍ ഒരുവനെപ്പോലെയാണ് ജീവിക്കുന്നത്. അപ്പോള്‍ ജാതികളെ യെഹൂദരെപ്പോലെ ജീവിക്കാന്‍ നിര്‍ബന്ധിക്കുന്നത് എന്തിന്?”3>_& അതിനാല്‍ പത്രൊസ് ഒരു കപടഭക്തിക്കാരനായിരുന്നു. ഇതര യെഹൂദ വിശ്വാസികളും പത്രൊസിനൊപ്പം ചേര്‍ന്നു. അതിനാല്‍ അവരും കപടഭക്തിക്കാ രായിരുന്നു. ബര്‍ന്നബാസു പോലും യെഹൂദരുടെ ഈ പ്രവൃത്തിയില്‍ സ്വാധീനിക്കപ്പെട്ടു.|=q& ഇതാണ് സംഭവിച്ചത്. പത്രൊസ് അന്ത്യൊക്ക്യയില്‍ ആദ്യം വന്നപ്പോള്‍ ജാതികളോടു കൂടെ അവന്‍ ഭക്ഷിക്കുകയും ഇടപെടുകയും ചെയ്തു. എന്നാല്‍ യാക്കോബ് അയച്ച ഏതാനും യെഹൂദര്‍ അവിടേക്കു വന്നപ്പോള്‍ പത്രൊസ് ജാതികളോടൊന്നിച്ചുള്ള ഭോജനം നിര്‍ത്തി. പത്രൊസ് ജാതികളുടെ ഇടയില്‍ നിന്നും സ്വയം ഒഴിഞ്ഞു മാറി. എല്ലാ ജാതികളും പരിച്ഛേദന കഴിക്കണം എന്നു വിശ്വസിക്കുന്ന ആ യെഹൂദരെ പത്രൊസിന് ഭയമായിരുന്നു.8<i& പത്രൊസ് അന്ത്യൊക്ക്യയില്‍ വന്ന് തെറ്റായി ചിലത് ചെയ്തു. അവനു തെറ്റിപ്പോയതുകൊണ്ട് ഞാന്‍ പത്രൊസിനെതിരായിരുന്നു.;%& ഒരു കാര്യം മാത്രമേ ഞങ്ങളോടവര്‍ അഭ്യര്‍ത്ഥിച്ചുള്ളൂ, പാവങ്ങളെ സഹായിക്കാന്‍ ഓര്‍ക്കണമെന്ന്. ഇതാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാന്‍ ആഗ്രഹിച്ചതും.:'& യാക്കോബും പത്രൊസും യോഹന്നാനുമാണ് നേതാക്കളായി കാണപ്പെടുന്നത്. എനിക്കും ഇതിനുള്ള പ്രത്യേക വരം ദൈവം തന്നിട്ടുണ്ടെന്ന് അവര്‍ കണ്ടു. അതിനാല്‍ അവര്‍ എന്നെയും ബര്‍ന്നബാസിനെയും സ്വീകരിച്ചു. “ബര്‍ന്നബാസേ, പൌലൊസേ നിങ്ങള്‍ യെഹൂദര്‍ അല്ലാത്തവരുടെ അടുക്കലേക്ക് പോകണമെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. ഞങ്ങള്‍ യെഹൂദരുടെ അടുത്തേയ്ക്കു പൊയ്ക്കൊള്ളാം” എന്ന് പത്രൊസും യാക്കോബും യോഹന്നാനും പറഞ്ഞു.-9S&ഒരു അപ്പൊസ്തലനായി പ്രവര്‍ത്തിക്കുവാനുള്ള ശക്തി ദൈവം പത്രൊസിനു നല്‍കി. യെഹൂദര്‍ക്കു വേണ്ടിയുള്ള ഒരു അപ്പൊസ്തലനാണ് പത്രൊസ്. ദൈവം എനിക്കും ഒരു അപ്പൊസ്തലനാകാനുള്ള ശക്തി നല്‍കി. എന്നാല്‍ യെഹൂദര്‍ അല്ലാത്തവര്‍ക്കുവേണ്ടിയുള്ള ഒരു അപ്പൊസ്തലനാണ് ഞാന്‍.8}&എന്നാല്‍ ഈ നേതാക്കള്‍, പത്രൊസിനെപ്പോലെ എനിക്കും ഒരു പ്രത്യേക ജോലി നല്‍കിയിട്ടുണ്ടെന്നു കണ്ടു. യെഹൂദരോടു സുവിശേഷം അറിയിക്കുവാനുള്ള ജോലി ദൈവം പത്രൊസിനു നല്‍കി. അതുപോലെ, ജാതികളോട് സുവിശേഷം പ്രസംഗിക്കുവാനുള്ള ജോലി ദൈവം എനിക്കു നല്‍കി.W7'&പ്രധാനരെന്നു കാണപ്പെട്ട ആള്‍ക്കാര്‍ ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷം മാറ്റിയില്ല. (അവര്‍ “പ്രധാനരോ അപ്രധാനരോ” എന്നത് എനിക്കൊരു കാര്യമല്ല. ദൈവത്തിന് എല്ലാവരും സമന്മാരാണ്.)6+&എന്നാല്‍ ആ കപട സഹോദരന്മാര്‍ക്ക് ആവശ്യമുള്ളത് ഒന്നും ഞങ്ങള്‍ സമ്മതിച്ചില്ല. സുവിശേഷത്തിന്‍റെ സത്യം നിങ്ങള്‍ക്കായി തുടരുവാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു.B5&[This verse may not be a part of this translation]B4&[This verse may not be a part of this translation]&3E&ഞാന്‍ പോകണമെന്നു ദൈവം കാണിച്ചതുകൊണ്ടാണ് ഞാന്‍ പോയത്. വിശ്വാസികളുടെ നേതാവായിരുന്നവരുടെ അടുത്ത് ഞാന്‍ പോയി. ഞാന്‍ ഒറ്റയ്ക്കായപ്പോള്‍ ആ മനുഷ്യരോട് ഞാന്‍ ജാതികളോടു പ്രസംഗിക്കുന്ന സുവിശേഷം പറഞ്ഞു. എന്‍റെ പ്രവൃത്തി, പണ്ടെത്തെയും ഇപ്പോഴത്തെയും നിഷ്ഫലമാകാതിരിക്കാന്‍, ഞാന്‍ പ്രസംഗിക്കുന്നത് അവര്‍ മനസ്സിലാക്കണമെന്നു ഞാന്‍ ആഗ്രഹിച്ചു. തീത്തൊസ് എന്നോടൊപ്പം ഉണ്ടായിരുന്നു. അവന്‍ ഒരു യവനനാണ്.g2 I&പതിനഞ്ചു കൊല്ലത്തിനു ശേഷം ഞാന്‍ വീണ്ടും യെരൂശലേമിലേക്കു തിരികെ പോയി. ഞാന്‍ ബര്‍ന്നബാസിനോടൊപ്പം തീത്തൊസിനെയും കൂട്ടിയാണ് പോയത്.1 &ഈ വിശ്വാസികള്‍ എന്നെപ്രതി ദൈവത്തെ പുകഴ്ത്തി. 0 &അവര്‍ എന്നെക്കുറിച്ച് ഇത് കേട്ടിട്ടേയുള്ളൂ: “ഈ മനുഷ്യന്‍ നമ്മളെ പീഢിപ്പിക്കുന്നവനാണ്. എന്നാല്‍ ഒരിക്കല്‍ ഇവന്‍ നശിപ്പിക്കുവാന്‍ ആഗ്രഹിച്ച അതേ വിശ്വാസം തന്നെ ഇപ്പോള്‍ ജനങ്ങളോടു പറയുന്നു.”"/ ?&യെഹൂദ്യയിലെ ക്രൈസ്തവ സഭകള്‍ എന്നെ നേരത്തെ കണ്ടിട്ടില്ല.. &പിന്നീട് സുറിയ, കിലിക്യാ ഭാഗങ്ങളിലേക്കു പോയി.(- K&ഞാന്‍ എഴുതുന്ന ഈ കാര്യങ്ങള്‍ പൊളിയല്ലെന്ന് ദൈവത്തിനറിയാം.c, A&യേശുവിന്‍റെ സഹോദരനായ യാക്കോബിനെ ഒഴിച്ച് മറ്റൊരു അപ്പൊസ്തലനെയും ഞാന്‍ കണ്ടില്ല.+ &മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ യെരൂശലേമിലേക്കു പോയി. ഞാന്‍ പത്രൊസിനെ കാണാന്‍ ആഗ്രഹിച്ചു. ഞാന്‍ പത്രൊസിനൊപ്പം പതിനഞ്ചു ദിവസം താമസിച്ചു. * ;&യെരൂശലേമിലുള്ള അപ്പൊസ്തലരെ കാണുവാന്‍ ഞാന്‍ പോയില്ല. ഞാന്‍ അപ്പൊസ്തലനാകും മുന്‍പേ അവര്‍ അപ്പൊസ്തലന്മാരായിരുന്നു. എന്നാല്‍ പകരമായി ഞാന്‍ അറേബ്യയിലേക്കു പോയി. പിന്നീട് ഞാന്‍ ദമസ്കൊസിലേക്ക് മടങ്ങി.)  &തന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാന്‍ ജാതികളുടെ ഇടയില്‍ പ്രസംഗിക്കുവാന്‍ ദൈവം ആശിച്ചു. അതിനാല്‍ ദൈവം തന്‍റെ മകനെക്കുറിച്ച് എന്നെ പഠിപ്പിച്ചു. ദൈവം എന്നെ വിളിച്ചപ്പോള്‍ എനിക്ക് ഒരു മനുഷ്യനില്‍ നിന്നും സഹായമോ ഉപദേശമോ ലഭിച്ചില്ല.( +&എന്നാല്‍ ഞാന്‍ ജനിക്കുന്നതിനു മുന്പേ ദൈവത്തിനു എന്നെക്കുറിച്ചു പ്രത്യേകമായ പദ്ധതിയുണ്ടായിരുന്നു. അതിനാല്‍ ദൈവം തന്‍റെ കരുണയാല്‍ എന്നെ വിളിച്ചു.' &ഞാന്‍ യെഹൂദ മതത്തിലെ ഒരു നേതാവായിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ എന്‍റെ പ്രായത്തിലുള്ള മറ്റനേകം യെഹൂദരേക്കാള്‍ മെച്ചമായി പ്രവര്‍ത്തിച്ചു. നമ്മുടെ പൂര്‍വ്വികരുടെ പരന്പരാഗതമായ ചട്ടങ്ങള്‍ പിന്തുടരാന്‍ ഞാന്‍ മറ്റാരെക്കാളും ശ്രമിച്ചു.t& c& എന്‍റെ പൂര്‍വ്വജീവിതത്തെക്കുറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ട്. ഞാന്‍ യെഹൂദ മതത്തിലായിരുന്നു. ദൈവത്തിന്‍റെ സഭയെ ഞാന്‍ വളരെയേറെ പീഢിപ്പിച്ചു. ഞാന്‍ സഭയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു.j% O& എനിക്കു മനുഷ്യരില്‍ നിന്നല്ല സുവിശേഷം ലഭിച്ചത്. മനുഷ്യരാരും എന്നെ സുവിശേഷം പഠിപ്പിച്ചില്ല. യേശുക്രിസ്തു എനിക്കതു നല്‍കി. ഞാന്‍ ജനങ്ങളോടു പറയേണ്ട സുവിശേഷം അവന്‍ എന്നെ കാണിച്ചു./$ Y& സഹോദരരേ, ഞാന്‍ നിങ്ങളെ ഉപദേശിച്ച സുവിശേഷം മനുഷ്യകല്പിതം അല്ല എന്നു നിങ്ങള്‍ അറിയണമെന്നു ഞാനാഗ്രഹിക്കുന്നു.r# _& എന്നെ സ്വീകരിക്കുവാന്‍ ജനങ്ങളെ ഒരുക്കുകയാണ് ഞാനെന്നാണോ നിങ്ങള്‍ ഇപ്പോഴും വിചാരിക്കുന്നത്. അല്ല; څദൈവം’ ഒരുവനെ മാത്രമാണ് ഞാന്‍ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഞാന്‍ മനുഷ്യരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയാണോ? ഞാന്‍ മനുഷ്യരെ പ്രീതിപ്പെടുത്താന്‍ ആഗ്രഹിച്ചുവെങ്കില്‍ ഞാന്‍ യേശുക്രിസ്തുവിന്‍റെ ദാസന്‍ ആകുന്നില്ല."" ?& ഞാനിതു നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും പറയുന്നു. നിങ്ങള്‍ നേരത്തെതന്നെ സുവിശേഷം സ്വീകരിച്ചിരുന്നു. രക്ഷ പ്രാപിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം ഒരുവന്‍ പറയുന്നുവെങ്കില്‍ അവന്‍ ശപിക്കപ്പെടും.3! a&ഞങ്ങള്‍ നിങ്ങളോടു സത്യസുവിശേഷം പറഞ്ഞു. അതിനാല്‍ ഞങ്ങള്‍ തന്നെയോ, സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ദൂതനോ നിങ്ങളോടു മറ്റൊരു സുവിശേഷം പറഞ്ഞാല്‍ അവന്‍ ശപിക്കപ്പെടും.p  [&യഥാര്‍ത്ഥത്തില്‍ മറ്റൊരു സത്യസുവിശേഷമില്ല. എന്നാല്‍ ചിലര്‍ നിങ്ങളെ ആകെ ചിന്താക്കുഴപ്പത്തിലാക്കുകയാണ്. അവര്‍ ക്രിസ്തുവിന്‍റെ സുവിശേഷത്തിനു മാറ്റം വരുത്തുവാന്‍ ആഗ്രഹിക്കുന്നു.   &അല്പ കാലത്തിനു മുന്പ് തന്നെ പിന്തുടരുവാന്‍ ദൈവം നിങ്ങളെ വിളിച്ചു. ക്രിസ്തുവിലൂടെ ആഗതമാകുന്ന അവന്‍റെ കൃപയിലാണ് അവന്‍ നിങ്ങളെ വിളിച്ചത്. എന്നാല്‍ ഇന്നു ഞാന്‍ നിങ്ങളെപ്പറ്റി അത്ഭുതാധീനനാണ്! നിങ്ങള്‍ നേരത്തെതന്നെ പിന്തിരിയുകയും വ്യത്യസ്ത സുവിശേഷത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നു. %&മഹത്വം എന്നെന്നേക്കും ദൈവത്തിനുള്ളതാകട്ടെ. ആമേന്‍.U %&നമ്മുടെ പാപങ്ങള്‍ക്കായി യേശു അവനെത്തന്നെ കൊടുത്തു. നാം ജീവിക്കുന്ന ദുഷ്ടലോകത്തില്‍ നിന്നും മുക്തരാക്കാനാണ് യേശു ഇതു ചെയ്തത്. അതായിരുന്നു പിതാവായ ദൈവത്തിന്‍റെ അഭീഷ്ടം.L &പിതാവായ ദൈവവും കര്‍ത്താവായ യേശുക്രിസ്തുവും നിങ്ങള്‍ക്ക് കൃപയും സമാധാനവും നല്‍കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.! =&ക്രിസ്തുവില്‍ എന്നോടൊപ്പമുള്ള എല്ലാ സഹോദരങ്ങളില്‍ നിന്നും ആശംസകള്‍. ഗലാത്യയിലെ സഭകള്‍ക്കുളളതാണ് ഇത്.o [&അപ്പൊസ്തലനായ പൌലൊസില്‍ നിന്നുള്ളത്. അപ്പൊസ്തലനാകാന്‍, ഞാന്‍ മനുഷ്യരാല്‍ തിരഞ്ഞെടുക്കപ്പെട്ടവനല്ല. മനുഷ്യരില്‍ നിന്നും അയയ്ക്കപ്പെട്ടവനുമല്ല. യേശുക്രിസ്തുവും പിതാവായ ദൈവവുമാണ് എന്നെ അപ്പൊസ്തലനാക്കിയെടുത്തത്. ദൈവം ഒരുവനാണ് യേശുവിനെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ചത്.B [This verse may not be a part of this translation]#? നിങ്ങള്‍ക്ക് എല്ലാ വിശുദ്ധരില്‍നിന്നും അഭിവാദ്യങ്ങള്‍. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ കൂട്ടായ്മയും നിങ്ങളോട് എല്ലാവരോടും ഉണ്ടായിരിക്കട്ടെ.lQ നിങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്പോള്‍ ഓരോരുത്തര്‍ക്കും വിശുദ്ധചുംബനം നല്‍കുക.b= സഹോദരരേ, ഇപ്പോള്‍ ഞാന്‍ വിട പറയുന്നു. പൂര്‍ണ്ണരായിരിക്കാന്‍ ശ്രമിക്കുക. ഞാന്‍ പറഞ്ഞവയൊക്കെ ചെയ്യുക. പരസ്പരം അംഗീകരീച്ച് സമാധാനത്തോടെ ജീവിക്കുക. അപ്പോള്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവം നിങ്ങളോടൊത്തുണ്ടാകും.T! എന്‍റെ അസാന്നിദ്ധ്യത്തിലാണു ഞാനിതെഴുതിയത്. ഞാന്‍ വരുന്പോള്‍ നിങ്ങളെ ശിക്ഷിക്കാന്‍ എന്‍റെ കരുത്ത് ഉപയോഗിക്കാതിരിക്കാനാണു ഞാനിതെഴുതുന്നത്. നിങ്ങളെ ശക്തരാക്കാനാണ്, നശിപ്പിക്കാനല്ല ദൈവം എനിക്ക് ആ അധികാരം നല്‍കിയത്. നിങ്ങള്‍ ശക്തരെങ്കില്‍, ദുര്‍ബ്ബലരാകുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ. നിങ്ങള്‍ക്കു കരുത്തുണ്ടാകട്ടേയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.} സത്യവിരുദ്ധമായതു ചെയ്യുവാന്‍ ഞങ്ങള്‍ക്കാവില്ല. സത്യത്തിനു നിരക്കുന്നതു ചെയ്യുവാനേ കഴിയൂ.iK നിങ്ങള്‍ തെറ്റൊന്നും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ പരീക്ഷ ജയിച്ചു എന്നത് ആളുകള്‍ കാണുന്നത് പ്രധാനമല്ല. പക്ഷേ ഞങ്ങള്‍ പരീക്ഷയില്‍ തോറ്റു എന്നത് ആളുകള്‍ ചിന്തിക്കുന്നുവെങ്കില്‍ പോലും നിങ്ങള്‍ ശരിയായതു ചെയ്യുകയെന്നതാണു പ്രധാനം.# പക്ഷേ ഞങ്ങള്‍ ആ പരീക്ഷയില്‍ തോറ്റിട്ടില്ലെന്നു നിങ്ങള്‍ക്കു കാണാമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.:m നിങ്ങള്‍ സ്വയം നോക്കുക. നിങ്ങള്‍ വിശ്വാസത്തിലാണോ ജീവിക്കുന്നതെന്നു സ്വയം പരിശോധിക്കുക. യേശുക്രിസ്തു നിങ്ങളില്‍ ഉണ്ടെന്നു നിങ്ങള്‍ക്കറിയാം. എന്നാല്‍ പരീക്ഷയില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍, ക്രിസ്തു നിങ്ങളില്‍ വസിക്കുന്നില്ലെന്നറിയുക. (നിങ്ങള്‍ വിശ്വാസത്തിലല്ല ജീവിക്കുന്നതെന്നു കണ്ടെത്തിയാല്‍).H  ക്രൂശിതനായപ്പോള്‍ അവന്‍ ദുര്‍ബ്ബലനായിരുന്നു എന്നതു ശരിതന്നെ. എന്നാല്‍ അവനിപ്പോള്‍ ദൈവത്തിന്‍റെ ശക്തിയില്‍ ജീവിക്കുന്നു. ക്രിസ്തുവില്‍ ഞങ്ങള്‍ ദുര്‍ബ്ബലരാണെന്നതു സത്യമാകുന്നു. എങ്കിലും നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ദൈവശക്തിയാല്‍ ക്രിസ്തുവില്‍ ജീവിക്കും.! ക്രിസ്തുവാണ് എന്നിലൂടെ സംസാരിക്കുന്നതെന്നതിന് നിങ്ങള്‍ക്കു തെളിവുവേണം. നിങ്ങളെ ശിക്ഷിക്കുന്നതില്‍ ക്രിസ്തു ദുര്‍ബ്ബലന്‍ അല്ലെന്നതാണ് എന്‍റെ തെളിവ്. എന്നാല്‍ നിങ്ങളില്‍ ക്രിസ്തു ശക്തനാണ്. - രണ്ടാം തവണ ഞാന്‍ നിങ്ങളോടൊപ്പം ആയിരുന്നപ്പോള്‍ ഞാന്‍ നിങ്ങളുടെ പാപങ്ങളില്‍ മുന്നറിയിപ്പു തന്നിരുന്നു. ഇപ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നു വളരെ അകലെയാണെങ്കിലും പാപം ചെയ്ത മറ്റുള്ളവര്‍ക്കും മുന്നറിയിപ്പു തരുന്നു. ഞാന്‍ വീണ്ടും വരുന്പോള്‍ നിങ്ങളുടെ പാപങ്ങള്‍ നിമിത്തം നിങ്ങളെ ശിക്ഷിക്കും.C   ഞാന്‍ നിങ്ങളുടെ ഇടയിലേക്ക് വീണ്ടും വരും. അതു മൂന്നാം തവണ ആയിരിക്കും. “ഓരോ പരാതിക്കും അതു ശരിയാണെന്നു പറയാന്‍ രണ്ടോ മൂന്നോ പേരുണ്ടായിരിക്കണം. എന്നത് ഓര്‍മ്മിക്കുക.4 a ഞാന്‍ വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുന്പോള്‍, എന്‍റെ ദൈവം എന്നെ നിങ്ങളുടെ മുന്പില്‍ വിനീതനാക്കിയേക്കാമെന്നു ഞാന്‍ ഭയക്കുന്നു. നിങ്ങള്‍ക്കിടയില്‍ ചിലരുടെ പാപകര്‍മ്മങ്ങള്‍ എന്നെ ദുഃഖിതനാക്കും. അവര്‍ തങ്ങളുടെ അശുദ്ധി, ലൈംഗികപാപങ്ങള്‍, നാണംകെട്ട പ്രവൃത്തികള്‍ ദുഷ്കര്‍മ്മങ്ങള്‍ എന്നിവയ്ക്ക് പശ്ചാത്തപിക്കാത്തതു മൂലം എനിക്കു ദുഃഖമുണ്ടാകും.m S ഞാന്‍ നിങ്ങളുടെ അടുത്തു വരുന്പോള്‍ നിങ്ങള്‍ ഞാന്‍ ആഗ്രഹിച്ചതുപോലെ ആയിരുന്നില്ലെങ്കിലോ എന്നു ഭയന്നിട്ടാണ് ഞാനിതു ചെയ്യുന്നത്. ഞാന്‍ എന്തായിരിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്പോലെ ഞാന്‍ ആയില്ലെങ്കിലോ എന്നും ഞാന്‍ ഭയക്കുന്നു. നിങ്ങള്‍ക്കിടയില്‍ തര്‍ക്കം, അസൂയ, കോപം, സ്വാര്‍ത്ഥത, ദുര്‍ഭാഷണം, കുശുകുശുപ്പ്, അഹന്ത, ആശയക്കുഴപ്പം, എന്നിവ ഉണ്ടാകാമെന്നു ഞാന്‍ ഭയക്കുന്നു.} s ഞങ്ങളെപ്പോഴും നിങ്ങളുടെ മുന്പില്‍ സ്വയം ന്യായീകരിക്കുകയാണെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഇല്ല. ഞങ്ങള്‍ ദൈവത്തിനു മുന്പിലാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. ഞങ്ങള്‍ ക്രിസ്തുവിനു മുന്പില്‍ ഇതെല്ലാം പറയുകയും ചെയ്യുന്നു. നിങ്ങള്‍ ഞങ്ങളുടെ പ്രിയ സുഹൃത്തുക്കളാണ്. ഞങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും നിങ്ങളെ ശക്തരാക്കാനാണ്;K ഞാന്‍ തീത്തൊസിനെ നിങ്ങളുടെ അടുത്തേക്കു പറഞ്ഞുവിട്ടു. ഞങ്ങളുടെ സഹോദരനെയും ഞാന്‍ അവനോടൊത്തയച്ചു. തീത്തൊസ് നിങ്ങളെ വഞ്ചിച്ചില്ലല്ലോ? ഒരേ കാര്യങ്ങള്‍ ഒരേ ആത്മാവുകൊണ്ട് ഞങ്ങളിരുവരും ചെയ്തുവെന്ന് നിങ്ങള്‍ക്കറിയാം.+ ഞാന്‍ അയച്ച ആരെങ്കിലും വഴി ഞാന്‍ നിങ്ങളെ വഞ്ചിച്ചോ? ഇല്ല! ഞാനങ്ങനെ ചെയ്തില്ലെന്നു നിങ്ങള്‍ക്കറിയാം.<q ഞാന്‍ നിങ്ങള്‍ക്കൊരു ഭാരമായിരുന്നില്ലെന്നതു വ്യക്തമാണ്. എന്നാല്‍ ഞാന്‍ കൌശലക്കാരനായിരുന്നെന്നും കള്ളം പറഞ്ഞ് നിങ്ങളെ വശീകരിച്ചുവെന്നും നിങ്ങള്‍ കരുതുന്നു.Z- അതിനാല്‍ എനിക്കുള്ളതെല്ലാം നിങ്ങള്‍ക്കു നല്‍കാന്‍ എനിക്കു സന്തോഷമുണ്ട്. ഞാന്‍ എന്നെത്തന്നെയും നിങ്ങള്‍ക്കു ദാനം ചെയ്യും. ഞാന്‍ നിങ്ങളെ കൂടുതല്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്ക് എന്നെ കുറച്ചു മാത്രമായി സ്നേഹിക്കാനാകുമോ?&E ഞാനിപ്പോള്‍ മൂന്നാം തവണയും നിങ്ങളെ സന്ദര്‍ശിക്കാന്‍ തയ്യാറാണ്. നിങ്ങള്‍ക്ക് ഞാനൊരു ഭാരമായിരിക്കുകയില്ല. നിങ്ങളുടേതായ ഒരു വസ്തുവും എനിക്കു വേണ്ട. എനിക്കു നിങ്ങളെ മാത്രം മതി. മാതാപിതാക്കള്‍ക്കു നല്‍കാന്‍ കുഞ്ഞുങ്ങള്‍ ഒന്നും ശേഖരിക്കാറില്ല. മാതാപിതാക്കളാണു കുട്ടികള്‍ക്കായി ശേഖരിക്കേണ്ടത്. മറ്റു സഭകള്‍ക്കു കിട്ടിയതെല്ലാം നിങ്ങള്‍ക്കും കിട്ടി. ഒരു വ്യത്യാസം മാത്രമേ ഉള്ളൂ: ഞാന്‍ നിങ്ങള്‍ക്കു ഭാരമായില്ല. അതിന് എന്നോടു ക്ഷമിക്കൂ!! ഞാന്‍ നിങ്ങളോ ടൊത്തായിരുന്നപ്പോള്‍, ഞാനൊരു അപ്പൊസ്തലനാണെന്നു ഞാന്‍ തെളിയിച്ചിട്ടുണ്ട്. ഞാന്‍ അടയാളങ്ങളും, അത്ഭുതങ്ങളും, വീര്യപ്രവര്‍ത്തികളും കാണിച്ചു. വളരെ ക്ഷമയോടെയാണ് ഞാനിതൊക്കെ ചെയ്തത്. ;D{.xwuUr*onkihjdbb^] YWUFRO(LIFC,?=;86E43_320.,*)M'%$"!Xr0] - cD"{=&ഈ സത്യകഥ ഒരു ചരിത്രം നമുക്കു തരുന്നു. ഈ രണ്ടു സ്ത്രീകളും ദൈവവും മനഷ്യനും തമ്മിലുള്ള രണ്ട് നിയമങ്ങളെപ്പോലെയാണ്. സീനായ് മലയില്‍ വച്ച് ദൈവം ചമച്ചു നല്‍കിയ ന്യായപ്രമാണമാണ് ഒന്ന്. ഈ നിയമത്തിനു കീഴുള്ളവര്‍ അടിമകളെപ്പോലെയാണ്. ഹാഗാര്‍ ഈ നിയമം പോലെയാണ്.nzU&അടിമ സ്ത്രീയില്‍ നിന്നുള്ള അബ്രാഹാമിന്‍റെ പുത്രന്‍ പ്രകൃതരീത്യായാണ് ജനിച്ചത്. എന്നാല്‍ സ്വതന്ത്രയായവളില്‍ നിന്നുള്ള പുത്രനോ അബ്രാഹാമിനോടുള്ള ദൈവത്തിന്‍റെ വാഗ്ദാന പ്രകാരവും.y&തിരുവെഴുത്തുകള്‍ പറയുന്നു, അബ്രാഹാമിനു രണ്ടു മക്കളുണ്ടായിരുന്നെന്ന്. ഒരു പുത്രന്‍റെ അമ്മ അടിമയായിരുന്നു. മറ്റവളോ സ്വതന്ത്രയുമായിരുന്നു.+xO&നിങ്ങളില്‍ ചിലര്‍ ഇപ്പോഴും മോശെയുടെ ന്യായപ്രമാണത്തിനു കീഴിലാകാന്‍ ആഗ്രഹിക്കുന്നു. എന്നോടു പറയൂ, ന്യായപ്രമാണം എന്താണു പറയുന്നതെന്നു നിങ്ങള്‍ക്കറിയാമോ?w'&ഇപ്പോള്‍ എനിക്കു നിങ്ങളോടുകൂടെ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹി ക്കുന്നു. അപ്പോള്‍ എന്‍റെ സംസാരരീതിയും മാറ്റാമെന്നു തോന്നുന്നു. നിങ്ങള്‍ക്കുവേണ്ടി എന്തുചെയ്യണമെന്ന് ഇപ്പോളെനിക്ക് അറിഞ്ഞുകൂടാ.&vE&എന്‍റെ കുഞ്ഞുങ്ങളേ, ഒരമ്മയുടെ പ്രസവവേദന പോലെ എനിക്കു നിങ്ങളെക്കുറിച്ച് വേദന തോന്നുന്നു. നിങ്ങള്‍ ക്രിസ്തുവിനെപ്പോലെയാകും വരെ എനിക്കിത് അനുഭവപ്പെടും.ru]&ആള്‍ക്കാരുടെ ലക്ഷ്യം നല്ലതാണെങ്കിലേ അവര്‍ക്ക് നിങ്ങളിലുള്ള താല്പര്യവും നന്നാകൂ. ഇത് എല്ലായ്പ്പോഴും ശരിയാണ്. ഞാന്‍ നിങ്ങളുടെ ഒപ്പം ഉള്ളപ്പോഴും അകലെ ആയിരിക്കുന്പോഴും ഇതു ശരിയാണ്.Ot&നിങ്ങളെ പ്രേരിപ്പിക്കാന്‍ അവര്‍ കഠിനയത്നം നടത്തുന്നു. എന്നാല്‍ ഇതു നിങ്ങള്‍ക്കു നല്ലതല്ല. നിങ്ങളെ സ്വാധീനിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളെ ഞങ്ങള്‍ക്കെതിരാക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ അവരെ അല്ലാതെ മറ്റാരെയും പിന്തുടരാതിരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.9sk&എന്നാല്‍ ഞാന്‍ സത്യം പറഞ്ഞതുകൊണ്ട് നിങ്ങളുടെ ശത്രുവായി എന്നാണോ?^r5&അപ്പോള്‍ നിങ്ങള്‍ വളരെ സന്തുഷ്ടരായിരുന്നു. എവിടെപ്പോയി ആ സന്തോഷം? എന്നെ സഹായിക്കാന്‍ സാദ്ധ്യമായതൊക്കെയും നിങ്ങള്‍ ചെയ്തത് ഞാനോര്‍ക്കുന്നു. കഴിയുമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് എനിക്കു തന്നേനെ.q&എന്‍റെ രോഗം നിങ്ങള്‍ക്കൊരു വലിയ ഭാരമായിരുന്നിരിക്കാം. എന്നാല്‍ എന്നോട് നിങ്ങള്‍ ഒരു വെറുപ്പും കാണിച്ചില്ല. നിങ്ങള്‍ എന്നെ തിരസ്കരിച്ചില്ല. ദൈവത്തില്‍ നിന്നുള്ള ഒരു ദൂതനെ എന്നവണ്ണമാണ് നിങ്ങള്‍ എന്നെ സ്വാഗതം ചെയ്തത്. ഞാന്‍ യേശുക്രിസ്തുവെന്നപോലെയാണ് നിങ്ങള്‍ എന്നെ സ്വീകരിച്ചത്.sp_& എന്തുകൊണ്ടാണ് ഞാനാദ്യതവണ നിങ്ങളുടെ അടുത്തേക്കു വന്നതെന്നു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ? കാരണം, ഞാന്‍ രോഗിയായിരുന്നു. ഞാന്‍ നിങ്ങളോട് സുവിശേഷം പ്രസംഗിച്ചപ്പോഴായിരുന്നു അത്.ooW& സഹോദരരേ, ഞാനും ഒരിക്കല്‍ നിങ്ങളെപ്പോലെ ആയിരുന്നു. അതിനാല്‍ നിങ്ങളും എന്നെപ്പോലെയാകുക. നേരത്തേ നിങ്ങളെനിക്കു വളരെ നല്ലവരായിരുന്നു.Qn& ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഭയക്കുന്നു. നിങ്ങള്‍ക്കു വേണ്ടിയുള്ള എന്‍റെ പ്രയത്നം വ്യര്‍ത്ഥമാകുമോ എന്നു ഞാന്‍ ഭയക്കുന്നു.imK& പ്രത്യേക ദിവസങ്ങളെക്കുറിച്ചും മാസങ്ങളെക്കുറിച്ചും പ്രത്യേക സന്ദര്‍ഭങ്ങളെക്കുറിച്ചും വര്‍ഷങ്ങളെക്കുറിച്ചും ന്യായപ്രമാണം ഉപദേശിക്കുന്നത് നിങ്ങള്‍ ഇപ്പോഴും പിന്തുടരുന്നു.bl=& എന്നാല്‍ യഥാര്‍ത്ഥ ദൈവത്തെ നിങ്ങള്‍ ഇപ്പോള്‍ അറിയുന്നു. സത്യത്തില്‍ ദൈവത്തിനാണ് നിങ്ങളെ അറിയാവുന്നത്. അതിനാല്‍ മുന്പ് പിന്തുടര്‍ന്നിരുന്ന ദുര്‍ബ്ബലവും ഉപയോഗയോഗ്യവുമല്ലാത്ത ആ ചട്ടങ്ങളിലേക്ക് നിങ്ങളെന്തിനു മടങ്ങണം? വീണ്ടും നിങ്ങള്‍ക്ക് അക്കാര്യങ്ങളുടെ അടിമയാകണോ?0kY&പണ്ട് നിങ്ങള്‍ക്ക് ദൈവത്തെ അറികയില്ലായിരുന്നു. യഥാര്‍ത്ഥമല്ലാത്ത ദൈവങ്ങള്‍ക്കു നിങ്ങള്‍ അടിമകളായിരുന്നു. j &അതിനാല്‍ ഇനിമേല്‍ നിങ്ങള്‍ അടിമകളല്ല. നിങ്ങള്‍ മക്കളാകുന്നു. താന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ദൈവം നിനക്കു തരും. കാരണം നീ അവന്‍റെ കുട്ടിയാണ്.i5&നിങ്ങള്‍ ദൈവമക്കളാണ്. അതിനാലാണ് നിങ്ങളുടെ ഹൃദയത്തിലേക്ക് ദൈവം തന്‍റെ പുത്രന്‍റെ ആത്മാവിനെ അയച്ചത്. ആത്മാവ് കേണു വിളിക്കുന്നു. “അപ്പാ, പ്രിയ പിതാവേ.”Lh&ന്യായപ്രമാണത്തിന് അധീനരായിരുന്ന ജനങ്ങളുടെ സ്വാതന്ത്ര്യത്തെ വാങ്ങുവാന്‍ തക്കവിധമാണ് ദൈവം ഇതു ചെയ്തത്. നമ്മെ അവന്‍റെ മക്കളാക്കുകയായിരുന്നു ദൈവത്തിന്‍റെ ഉദ്ദേശ്യം.>gu&എന്നാല്‍ ശരിയായ സമയം ആഗതമായപ്പോള്‍ ദൈവം അവന്‍റെ പുത്രനെ അയച്ചു. ദൈവപുത്രന്‍ ഒരു സ്ത്രീയില്‍ നിന്നും ജനിച്ചു. ദൈവപുത്രന്‍ ന്യായപ്രമാണത്തിനു വിധേയനായി ജീവിച്ചു.f{&അതു തന്നെയാണു നമ്മുടെയും സ്ഥിതി. നാമും ഒരിക്കല്‍ കുട്ടികളെപ്പോലെയായിരുന്നു. ഈ ലോകത്തിന്‍റെ നിരുപയോഗമായ നിയമങ്ങളുടെ അടിമകളായിരുന്നു നാം.^e5&എന്തുകൊണ്ടെന്നാല്‍ അവന്‍ കുട്ടിയായിരിക്കേ അവനെ സംരക്ഷിക്കുന്ന എല്ലാവരെയും അവന്‍ അനുസരിക്കേണ്ടതുണ്ട്. എന്നാല്‍ പിതാവ് നിശ്ചയിച്ച പ്രായമാകുന്പോള്‍ അവന്‍ സ്വതന്ത്രനാകും. d &നിങ്ങളോടു ഞാനിതു പറയാന്‍ ആഗ്രഹിക്കുന്നു. അനന്തരാവകാശി ഒരു കുട്ടിയായിരിക്കേ ഒരടിമയില്‍ നിന്നും അവന് ഒരു വ്യത്യാസവുമില്ല. അനന്തരാവകാശി എല്ലാ ഉടമസ്ഥാവകാശവും വഹിക്കുന്നു എന്നതു പ്രശ്നമല്ല.Zc-&നിങ്ങള്‍ ക്രിസ്തുവിനുള്ളവരാണ്. അതിനാല്‍ നിങ്ങള്‍ അബ്രാഹാമിന്‍റെ സന്തതികളാണ്. ദൈവം അബ്രാഹാമിനു നല്‍കിയ വാഗ്ദാനം കൊണ്ടാണ് നിങ്ങള്‍ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും കിട്ടിയത്.2b]&ഇപ്പോള്‍ ക്രിസ്തുവില്‍ യെഹൂദനും യവനനും തമ്മില്‍ വ്യത്യാസമില്ല. അടിമകളും സ്വതന്ത്രനും തമ്മില്‍ വ്യത്യാസമില്ല. പുരുഷനും സ്ത്രീയും തമ്മില്‍ വേര്‍തിരിവില്ല. നിങ്ങള്‍ എല്ലാവരും ക്രിസ്തുയേശുവില്‍ ഒന്നാണ്.Ba&his verse may not be a part of this translation]B`&[This verse may not be a part of this translation]"_=&ഇപ്പോള്‍ വിശ്വാസത്തിന്‍റെ വഴി ആഗതമായിരിക്കുന്നു. അതിനാല്‍ നാം നിയമത്തിന്‍റെ കീഴില്‍ ജീവിക്കുന്നില്ല.<^q&അപ്പോള്‍ ക്രിസ്തു വരുന്നിടം വരെ ന്യായപ്രമാണമായിരുന്നു നമ്മുടെ രക്ഷിതാവ്. ക്രിസ്തു വന്നതിനു ശേഷം നമുക്ക് വിശ്വാസം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെടാന്‍ കഴിയും.E]&ഈ വിശ്വാസം വരുന്നതിനു മുന്പേ നാമെല്ലാവരും ന്യായപ്രമാണം മൂലം തടവുകാരാക്കപ്പെട്ടിരിക്കുകയായിരുന്നു. വന്നുകൊണ്ടിരിക്കുന്ന, ആ വിശ്വാസത്തിന്‍റെ വീഥി ദൈവം നമ്മെ കാണിക്കുംവരെ നമുക്ക് സ്വാതന്ത്ര്യമില്ലായിരുന്നു.\&എന്നാല്‍ ഇതു ശരിയല്ല, കാരണം സര്‍വ്വരും പാപത്താല്‍ ബന്ധനത്തിലാക്കപ്പെട്ടിരിക്കുന്നു എന്നാണ് തിരുവെഴുത്തുകള്‍ പറയുന്നത്. എന്താണ് തിരുവെഴുത്തുകള്‍ ഇങ്ങനെ പറയുന്നത്? വിശ്വാസം വഴി വാഗ്ദാനം നല്‍കപ്പെടുന്നതുകൊണ്ടാണ് അത്. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കാണ് വാഗ്ദാനം നല്‍കിയത്.D[&ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ക്കെതിരാണ് ഈ ന്യായപ്രമാണം എന്ന് ഇതര്‍ത്ഥമാക്കുന്നുണ്ടോ? ഇല്ല! ജീവന്‍ പ്രദാനം ചെയ്യുന്ന ഒരു ന്യായപ്രമാണം ഉണ്ടെന്നുവരികില്‍ നാം ആ ന്യായപ്രമാണം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെട്ടേനെ.+ZO&എന്നാല്‍ ദൈവം ഒരുവനെ ഉള്ളൂ എന്നതു കൊണ്ടും ഒരു ഭാഗമേ ഉള്ളതെന്നു വരുന്പോഴും ഒരു ഇടനിലക്കാരന്‍റെ ആവശ്യമില്ല.Y&അപ്പോള്‍ എന്തിനുവേണ്ടിയാണ് ന്യായപ്രമാണം? ജനങ്ങള്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങള്‍ വെളിവാക്കുവാനാണ് ന്യായപ്രമാണം. അബ്രാഹാമിന്‍റെ പ്രത്യേക പിന്തുടര്‍ച്ചാവകാശി വന്നതുവരെ ന്യായപ്രമാണം തുടര്‍ന്നു. ഈ പിന്തുടര്‍ച്ചാവകാശിയെപ്പറ്റിയാണ് ദൈവത്തിന്‍റെ വാഗ്ദാനം. ദൂതന്മാര്‍ വഴിയാണ് ന്യായപ്രമാണം നല്‍കപ്പെട്ടത്. ന്യായപ്രമാണം മനുഷ്യര്‍ക്ക് കൈമാറാന്‍ ദൂതന്മാര്‍ മോശയെ ഇടനിലക്കാരനാക്കി.RX&ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ന്യായപ്രമാണം പിന്തുടരുക വഴി നേടാന്‍ കഴിയുമോ? ഇല്ല! ന്യായപ്രമാണാനുസരണത്താല്‍ അക്കാര്യങ്ങള്‍ നമുക്കു ലഭിക്കുമെങ്കില്‍ ദൈവത്തിന്‍റെ വാഗ്ദാനം അത് നമുക്കു തരില്ല. എന്നാല്‍ ദൈവം അബ്രാഹാമിനു കൊടുത്ത വാഗ്ദാനത്തിലൂടെ, തന്‍റെ അനുഗ്രഹങ്ങള്‍ തടസ്സമേതുമില്ലാതെ ദയാപൂര്‍വ്വം കൊടുത്തു.3W_&ഇതാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. ന്യായപ്രമാണം പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനു വളരെ മുന്പേ ദൈവം അബ്രാഹാമിനു വാഗ്ദാനം നല്‍കി. നാനൂറ്റി മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ന്യായപ്രമാണം വന്നത്. അതിനാല്‍ ന്യായപ്രമാണത്തിന് ദൈവം അബ്രാഹാമിനു നല്‍കിയ വാഗ്ദാനം ലംഘിക്കുവാനോ നിയമം റദ്ദു ചെയ്യാനോ സാദ്ധ്യമല്ല.JV &ദൈവം അബ്രാഹാമിനോടും അവന്‍റെ സന്തതിയോടും വാഗ്ദാനം ചെയ്തു. “നിന്‍റെ സന്തതികളോടും” എന്നു ദൈവം പറഞ്ഞില്ല. (അത് അനേകം പേരെ അര്‍ത്ഥമാക്കും. എന്നാല്‍ ദൈവം പറഞ്ഞത് എന്തെന്നാല്‍ “നിന്‍റെ സന്തതിയോടും” എന്നാണ്. ഇത് ഒരു വ്യക്തിയെന്നാണ് അര്‍ത്ഥമാക്കുന്നത്. അത് സ്തുവാണ്.)U3&സഹോദരീ സഹോദരന്മാരേ, ഈ ഒരു ഉദാഹരണം നല്‍കുവാന്‍ എന്നെ അനുവദിക്കുക. ഒരുവന്‍ മറ്റൊരുവനുമായി നടത്തുന്ന നിയമത്തെക്കുറിച്ചു വിചാരിക്കുക. ആ നിയമം ഔദ്യോഗികമായി അംഗീകരിച്ചശേഷം യാതൊരുവനും ആ നിയമത്തില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ സാദ്ധ്യമല്ല.rT]&ദൈവം അബ്രാഹാമിനു വാക്കു കൊടുത്തതുപോലെ ദൈവാനുഗ്രഹം കിട്ടത്തക്കവിധം ക്രിസ്തു എല്ലാം ചെയ്തു. അനുഗ്രഹം ക്രിസ്തു വഴിയാണ് വരുന്നത്. ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിനാല്‍ ദൈവം വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്കു കിട്ടി. വിശ്വസിക്കുന്നതുവഴി ഈ വാഗ്ദാനം നമുക്കു ലഭിക്കുന്നു.$SA& ന്യായപ്രമാണം ഒരു ശാപം നമ്മിലേക്കിട്ടു. എന്നാല്‍ ക്രിസ്തു നമുക്കായി സ്വയം ആ ശാപത്തിനു വിധേയനായി. അതിനാല്‍ അവന്‍ ആ ശാപം നമ്മില്‍നിന്നും എടുത്തു മാറ്റി “ഒരുവന്‍റെ ശരീരം മരത്തില്‍ തൂക്കിയിട്ടിരിക്കുന്നെങ്കില്‍ ആ വ്യക്തി ഒരു ശാപത്തിന്‍ കീഴിലാണ്” എന്ന് തിരുവെഴുത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.OR& ന്യായപ്രമാണവും വിശ്വാസവും ഒന്നല്ല; അതു മറ്റൊരു പാതയാണ് ഉപയോഗപ്പെടുത്തുന്നത്. ന്യായപ്രമാണം പറയുന്നു, “ന്യായപ്രമാണാനുഷ്ഠാനത്താല്‍ ജീവന്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവന്‍ ന്യായപ്രമാണം പറയുന്ന കാര്യങ്ങള്‍ ചെയ്യണം.Q5& അതിനാല്‍ ഒരു വ്യക്തിയും ന്യായപ്രമാണം മൂലം ദൈമമുന്പാകെ നീതീകരിക്കപ്പെടില്ല എന്നു വ്യക്തമാണ്. “വിശ്വാസം കൊണ്ട് ദൈവസമക്ഷം നീതീകരിക്കപ്പെട്ടവന്‍ നിത്യം ജീവിക്കും എന്ന് തിരുവെഴുത്തുകള്‍ പറയുന്നു.NP& എന്നാല്‍ ദൈവമുന്പാകെ നീതീകരിക്കപ്പെടുന്നതിന് ന്യായപ്രമാണം പിന്തുടരുന്നവര്‍ ഒരു ശാപത്തിന്‍ കീഴിലാണ്. എന്തുകൊണ്ടെന്നാല്‍ തിരുവെഴുത്തുകള്‍ പറയുന്നു, “ന്യായപ്രമാണത്തില്‍ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളെല്ലാം ഒരു വ്യക്തി ചെയ്യണം. അവന്‍ എപ്പോഴും അനുസരിക്കുന്നില്ലെങ്കില്‍ അവന്‍ ഒരു ശാപത്തിന്‍കീഴിലാണ്.”TO!& അബ്രാഹാം അതു വിശ്വസിച്ചു. അബ്രാഹാം വിശ്വസിച്ചതുകൊണ്ട് അനുഗ്രഹീതനായി. അതു തന്നെയാണിന്നും. വിശ്വസിക്കുന്ന എല്ലാവരും അബ്രാഹാം അനുഗ്രഹിക്കപ്പെട്ടതു പോലെ അനുഗ്രഹീതരാകും.3N_&ഭാവിയില്‍ സംഭവിക്കുന്നതെന്താണെന്ന് തിരുവെഴുത്തുകള്‍ പറയുന്നു. ദൈവം ജാതികളെ അവരുടെ വിശ്വാസം വഴി നീതീകരിക്കും എന്ന് തിരുവെഴുത്ത് പറയുന്നു. ഈ സുവിശേഷം തിരുവെഴുത്തുകള്‍ പറയുന്നതുപോലെ അബ്രാഹാമിനോടു നേരത്തെ പറഞ്ഞിരുന്നു. “അബ്രാഹാമേ, ഭൂമിയിലെ എല്ലാ ജനതയെയും അനുഗ്രഹിക്കാന്‍ ദൈവം നിന്നെ ഉപയോഗിക്കും.JM &അതിനാല്‍ വിശ്വാസമുള്ള ആള്‍ക്കാരാണ് അബ്രാഹാമിന്‍റെ യഥാര്‍ത്ഥ മക്കള്‍.L&അതേ കാര്യങ്ങളാണു അബ്രാഹാമിനെക്കുറിച്ച് തിരുവെഴുത്തുകളില്‍ പറയുന്നത്, “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു. ദൈവം അബ്രാഹാമിന്‍റെ വിശ്വാസത്തെ സ്വീകരിച്ചു. അത് അബ്രാഹാമിനെ ദൈവമുന്പാകെ നീതീകരിച്ചു.iKK&നിങ്ങള്‍ ന്യായപ്രമാണം പിന്തുടര്‍ന്നതുകൊണ്ടാണോ ദൈവം ആത്മാവിനെ തന്നത്? അല്ല! നിങ്ങള്‍ ന്യായപ്രമാണം പിന്തുടര്‍ന്നതുകൊണ്ടാണോ ദൈവം നിങ്ങളുടെ ഇടയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്? അല്ല! നിങ്ങള്‍ സുവിശേഷം കേട്ടു വിശ്വസിച്ചതുകൊണ്ട് ദൈവം അവന്‍റെ ആത്മാവിനെ നിങ്ങള്‍ക്കു തരികയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.rJ]&നിങ്ങള്‍ വളരെ അനുഭവിച്ചതാണ്. ആ അനുഭവങ്ങളത്രയും ഫലശൂന്യമാക്കണമെന്നോ? അതു വ്യര്‍ത്ഥമാക്കപ്പെടുകയില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.I5&ആത്മാവുകൊണ്ട് നിങ്ങളുടെ ജീവിതം ക്രിസ്തുവില്‍ തുടങ്ങി. ഇപ്പോള്‍ നിങ്ങളുടെ തന്നെ ശക്തിയാല്‍ അതു തുടരുവാന്‍ നിങ്ങള്‍ ശ്രമിക്കുമെന്നോ? അതു ഭോഷത്തമാണ്. H &നിങ്ങളെ കബളിപ്പിക്കുവാന്‍ ചിലരെ നിങ്ങള്‍ അനുവദിച്ചു. ഈ ഒരു കാര്യം എന്നോടു പറയുക: നിങ്ങള്‍ എങ്ങനെയാണ് പരി ശുദ്ധാത്മാവിനെ സ്വീകരിച്ചത്? ന്യായപ്രമാണം പാലിച്ചതു കൊണ്ടാണോ ആത്മാവിനെ നിങ്ങള്‍ക്കു കിട്ടിയത്? അല്ല! സുവിശേഷം കേട്ടതുകൊണ്ടാണോ നിങ്ങള്‍ ആത്മാവിനെ സ്വീകരിച്ചതും വിശ്വസിച്ചതും?]G 5&യേശുക്രിസ്തുവിന്‍റെ കുരിശിലെ മരണം ഗലാത്യയിലെ ജനങ്ങളോടു വളരെ വ്യക്തമായി പറയപ്പെട്ടതാണ്. എന്നാല്‍ നിങ്ങള്‍ വളരെ ഭോഷന്മാരാണ്.5Fc&ഈ ദാനം ദൈവത്തില്‍ നിന്നുള്ളതാണ്. ആ ദാനം ഞാന്‍ നിരാകരിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍, ന്യായപ്രമാണം നമ്മെ ദൈവമുന്പാകെ നീതീകരിക്കുമായിരുന്നെങ്കില്‍ ക്രിസ്തു നമുക്കു വേണ്ടി മരിക്കേണ്ടി വരുമായിരുന്നില്ല.'EG&അതിനാല്‍ ഞാന്‍ ഈ ജീവിക്കുന്ന ജീവിതം യഥാര്‍ത്ഥത്തില്‍ എന്‍റേതല്ല ڊ ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. ഞാനിപ്പോഴും എന്‍റെ ശരീരത്തില്‍ ജീവിക്കുന്നു എന്നുവരികിലും വിശ്വാസം കൊണ്ട് ഞാന്‍ ദൈവത്തിന്‍റെ പുത്രനില്‍ ജീവിക്കുന്നു. യേശുവാണ് എന്നെ സ്നേഹിച്ചത്. എന്നെ രക്ഷിക്കാനായി അവന്‍ സ്വയം നല്‍കി.AD{&ന്യായപ്രമാണത്തിനു വേണ്ടി ജീവിക്കുന്നതു ഞാന്‍ നിര്‍ത്തി. ന്യായപ്രമാണമാണ് എന്നെ കൊന്നത്. ദൈവത്തിനു വേണ്ടി ജീവിക്കത്തക്കവണ്ണം ഞാന്‍ ന്യായപ്രമാണത്തിനു മരിച്ചു. ഞാന്‍ ക്രിസ്തുവിനൊപ്പം കുരിശില്‍ കൊല്ലപ്പെട്ടു.SC&ഞാനുപേക്ഷിച്ച കാര്യങ്ങള്‍ വീണ്ടും പഠിപ്പിക്കുവാന്‍ തുടങ്ങുക വഴി ഞാന്‍ എന്നെത്തന്നെ പാപത്തിനു ഏല്പിച്ചു കൊടുക്കുകയാണ്.9Bk&നാം യെഹൂദര്‍ ക്രിസ്തുവിലേക്കു വന്നത്, ദൈവമുന്പാകെ നീതീകരിക്കപ്പെടാനാണ്. അതിനാല്‍ നാമും പാപികളായിരുന്നു എന്നു വ്യക്തം. ക്രിസ്തു പാപത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതിനു അര്‍ത്ഥമുണ്ടോ? തീര്‍ച്ചയായും ഇല്ല.NA&പക്ഷേ ന്യായപ്രമാണം പിന്തുടര്‍ന്നതുകൊണ്ട് ഒരാള്‍ ദൈവമുന്പാകെ നീതീകരിക്കപ്പെടുകയില്ല എന്ന് നമുക്കറിയാം. യേശുക്രിസ്തുവിലുള്ള വിശ്വാസമാണ് ഒരുവനെ ദൈവമുന്പാകെ നീതീകരിക്കുന്നത്. അതിനാല്‍ നാമും ക്രിസ്തുയേശുവില്‍ വിശ്വസിച്ചു. കാരണം നാം ദൈവമുന്പാകെ നീതീകരിക്കപ്പെടണം. അങ്ങനെ നാം ദൈവമുന്പാകെ നീതീകരിക്കപ്പെട്ടു, ന്യായപ്രമാണം പാലിച്ചതുകൊണ്ടല്ല, ക്രിസ്തുവില്‍ വിശ്വസിച്ചതുകൊണ്ടു മാത്രം. ന്യായപ്രമാണം പാലിക്കുന്നതിനാല്‍ ഒരുവനും നീതീകരിക്കപ്പെടില്ല. N)~t}rzwz2ywv}trq,o[mljj&iag}dcj`_^N\Z;YXKVfSRQ1OkNYMJIHGFEDB3A?><+:978543J10/.-+&)O'I%%#" /R#Il v $)'IG0എന്നാല്‍ മഹത്തായ കാരുണ്യമുള്ള ദൈവം നമ്മെ വളരെ സ്നേഹിച്ചു.LH0മുന്പ് നമ്മളും ആ മനുഷ്യരെപ്പോലെ ജീവിച്ചിരുന്നു, നമ്മള്‍ നമ്മിലെ പാപം നിറഞ്ഞ സ്വയത്തെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നമ്മുടെ മനസ്സും ശരീരവും കാംക്ഷിച്ചതെല്ലാം നാം ചെയ്തു. നാം ദുഷ്ടരായിരുന്നു. നമ്മുടെ ജീവിതരീതിമൂലം നാം ദൈവകോപത്തിനു വിധേയരാകേണ്ടിയിരുന്നു. മറ്റെല്ലാവരെയും പോലെയായിരുന്നു നാമും.oGW0അതെ, മുന്പ് നിങ്ങള്‍ ആ പാപങ്ങള്‍ ചെയ്തു ജീവിച്ചു. ലൌകീക ജീവിതമായിരുന്നു നിങ്ങളുടേത്. ഭൂമിയുടെമേല്‍ ദുഷ്ടശക്തികളുള്ള ഭരണാധിപനെ നിങ്ങള്‍ പിന്തുടര്‍ന്നു. ദൈവത്തെ അനുസരിക്കാത്തവരില്‍ ആ ദുരാത്മാവ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.tF c0മുന്പ് നിങ്ങളുടെ ആത്മീയജീവിതം പാപങ്ങളാലും ദൈവവിരുദ്ധ പ്രവൃത്തികളാലും മൃതമായിരുന്നു.hE K0സഭ ക്രിസ്തുവിന്‍റെ ശരീരമാണ്. സഭ ക്രിസ്തുവിനാല്‍ നിറയ്ക്കപ്പെട്ടിരിക്കുന്നു. അവന്‍ എല്ലാം എല്ലാത്തരത്തിലും പൂര്‍ണ്ണമാക്കുന്നു.wD i0ദൈവം എല്ലാറ്റിനേയും ക്രിസ്തുവിന്‍റെ ശക്തിയിന്‍ കീഴിലാക്കി. സഭയ്ക്കുവേണ്ടി എല്ലാറ്റിന്‍റെയും അധിപതിയായും (തല) ദൈവം യേശുവിനെ വാഴിച്ചു.rC _0ദൈവം യേശുവിനെ എല്ലാ ഭരണാധിപന്മാരിലും അധികാരികളിലും ശക്തികളിലും രാജാക്കന്മാരിലും പ്രധാനിയാക്കി. ഈ ലോകത്തിലോ അടുത്ത ലോകത്തിലോ ഉള്ള ശക്തിയുള്ള എന്തിനേക്കാളും പ്രധാനമാണ് ക്രിസ്തു.YB -0ക്രിസ്തുവിനെ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിക്കാന്‍ ദൈവം ഉപയോഗിച്ച അതേ മഹല്‍ശക്തിയാണത്. സ്വര്‍ഗ്ഗീയ സ്ഥലങ്ങളില്‍ ദൈവം ക്രിസ്തുവിനെ തന്‍റെ വലതു വശത്തു ഇരുത്തി.VA '0വിശ്വസിക്കുന്ന നമുക്ക് ദൈവത്തിന്‍റെ ശക്തി വളരെ മഹത്താണെന്നും നിങ്ങളറിയും.U@ %0നിങ്ങളുടെ ഹൃദയത്തില്‍ കൂടുതല്‍ ധാരണയുണ്ടാക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത് എന്തിനെന്ന പ്രത്യാശ നിങ്ങളറിയും. ദൈവം തന്‍റെ വിശുദ്ധജനത്തിനു വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങള്‍ സന്പന്നവും മഹത്തുമാണെന്നു നിങ്ങളറിയും.J? 0നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവമായ മഹത്വം നിറഞ്ഞ പിതാവിനോട് ഞാനെപ്പോഴും പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് അവനെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന വിവേകത്തിന്‍റെയും അറിവിന്‍റെയും ആത്മാവിനെ ദൈവം നല്‍കണം എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.A> 0[This verse may not be a part of this translation]A= 0[This verse may not be a part of this translation]Q< 0ദൈവം തന്‍റെ ജനതയ്ക്കു വാഗ്ദാനം ചെയ്തതെല്ലാം നമുക്കു ലഭിക്കുമെന്നതിനു തെളിവാണ് ഈ പരിശുദ്ധാത്മാവ്. അത് ദൈവത്തിന്‍റെ ജനതയെ പൂര്‍ണ്ണ സ്വതന്ത്രരാക്കും. ഇതിന്‍റെ എല്ലാം ആത്യന്തിക ലക്ഷ്യം ദൈവമഹത്വത്തിന്‍റെ പുകഴ്ചയാണ്.; 0 നിങ്ങളെ സംബന്ധിച്ചും അങ്ങനെ തന്നെ സത്യ ഉപദേശമായ രക്ഷയുടെ സുവിശേഷം നിങ്ങള്‍ കേട്ടു. അതു കേട്ടപ്പോള്‍ നിങ്ങള്‍ യേശുവില്‍ വിശ്വസിച്ചു. ദൈവം തന്‍റെ വാഗ്ദാനത്തിന് അനുസരിച്ച് പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‍കിക്കൊണ്ട് ക്രിസ്തുവില്‍ അവന്‍ തന്‍റെ അടയാളം നിങ്ങളുടെമേല്‍ ചാര്‍ത്തി.}: u0 ക്രിസ്തുവില്‍ ആദ്യമായി പ്രത്യാശ അര്‍പ്പിച്ചവരാണ് ഞങ്ങള്‍. ദൈവമഹത്വത്തെ ഞങ്ങള്‍ വാഴ്ത്തും എന്നതിനാലാണ് ഞങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്.9 )0 ദൈവത്തിന്‍റെ ജനമായി ക്രിസ്തുവില്‍ അവന്‍ നമ്മെ തെരഞ്ഞെടുത്തു. അവന്‍റെ ആഗ്രഹത്തിനനുസരിച്ച് ഞങ്ങളെ അവന്‍റെ ആളുകളാക്കാന്‍ ദൈവം കാലേതന്നെ ആ ലോചിച്ചിരുന്നു. എല്ലാം തന്‍റെ തീരുമാനത്തിനും ആഗ്രഹത്തിനും അനുസരിച്ച് ആക്കിത്തീര്‍ക്കുന്നവനാണ് ദൈവം.T8 #0 ശരിയായ സമയത്ത് തന്‍റെ പരിപാടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു ദൈവത്തിന്‍റെ ലക്ഷ്യം. ക്രിസ്തുവിനെ ശിരസ്സാക്കിക്കൊണ്ട് ഭൂമിയിലേയും സ്വര്‍ഗ്ഗത്തിലേയും എല്ലാ വസ്തുക്കളേയും കൂട്ടിച്ചേര്‍ക്കാന്‍ ദൈവം പരിപാടിയിട്ടു.Z7 /0 അവന്‍ തന്‍റെ രഹസ്യ പദ്ധതിയെ മുഴുവന്‍ വിജ്ഞാനത്തിലും വിവേകത്തിലും നമ്മെ അറിയിച്ചു. ദൈവേച്ഛ അങ്ങനെയായിരുന്നു. അതൊക്കെ ക്രിസ്തുവിലൂടെ നിറവേറ്റാനായിരുന്നു അവന്‍റെ പരിപാടി.P6 0ദൈവം തന്‍റെ കാരുണ്യം പൂര്‍ണ്ണമായും സൌജന്യമായും നമ്മില്‍ കോരിച്ചൊരിഞ്ഞു.q5 ]0ക്രിസ്തുവില്‍ അവന്‍റെ മരണംകൊണ്ട് നാം സ്വതന്ത്രരാക്കപ്പെട്ടു. ദൈവത്തിന്‍റെ കാരുണ്യസമൃദ്ധിയില്‍ നമുക്ക് പാപങ്ങളില്‍ നിന്നു മാപ്പ്.4 0അത് അവന്‍റെ അത്ഭുതകരമായ കാരുണ്യത്തിന് പുകഴ്ച ഉണ്ടാക്കുകയും ചെയ്യുന്നു. അവന്‍ ആ കാരുണ്യം നിര്‍ലോഭം നമുക്കു തന്നു. തന്‍റെ പ്രിയപ്പെട്ടവനായ ക്രിസ്തുവിലൂടെയാണ് ആ കാരുണ്യത്തെ അവന്‍ തന്നത്.S3 !0ലോകസൃഷ്ടിക്കു മുന്പേ നമ്മെ യേശുക്രിസ്തുവില്‍ തന്‍റെ സ്വന്തം മക്കളാക്കുവാന്‍ ദൈവം തീരുമാനിച്ചിരുന്നു. ദൈവം ആഗ്രഹിച്ചത് അതായിരുന്നു. അതവനെ സന്തോഷിപ്പിക്കുകയും ചെയ്തു.t2 c0ലോകസൃഷ്ടിക്കു മുന്പു തന്നെ ദൈവം ക്രിസ്തുവില്‍ നമ്മളെ തിരഞ്ഞെടുത്തു. അവനു മുന്പില്‍ നാം പരിശുദ്ധരും കുറ്റമില്ലാത്തവരും ആകേണ്ടതിന് തന്‍റെ സ്നേഹം നിമിത്തം ദൈവം നമ്മെ തിരഞ്ഞെടുത്തു.E1 0നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവും ദൈവവുമായവന് സ്തുതി. ക്രിസ്തുവില്‍ ദൈവം എല്ലാ ആത്മീയ അനുഗ്രഹങ്ങളും സ്വര്‍ഗ്ഗത്തില്‍ നമുക്കു നല്‍കിയിരിക്കുന്നു.D0 0നിങ്ങള്‍ക്ക് നമ്മുടെ പിതാവായ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയും സമാധാനവും ആശംസിക്കുന്നു./ !0ദൈവേച്ഛയാല്‍ ക്രിസ്തുവിന്‍റെ അപ്പൊസ്തലനായ പൌലൊസ് എന്ന ഞാന്‍ എഴുതുന്നു: യേശുക്രിസ്തുവിലെ വിശ്വാസികളായ എഫെസൊസിലെ ദൈവത്തിന്‍റെ വിശുദ്ധജനത്തിന്..{&എന്‍റെ സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവിനൊപ്പം ഉണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍./-W&അതിനാല്‍ ഇനിയും എനിക്കു ആരും കൂടുതല്‍ പ്രശ്നങ്ങള്‍ നല്‍കാതിരിക്കട്ടെ. എന്‍റെ ശരീരത്തിലുള്ള ഈ വടുക്കള്‍ ഞാന്‍ യേശു ക്രിസ്തുവിന്‍റെതാണെന്നു കാണിക്കുന്നു.x,i&ഈ നിയമം പാലിക്കുന്ന എല്ലാവര്‍ക്കും - എല്ലാ ദൈവമക്കള്‍ക്കും - സമാധാനവും കരുണയും ലഭിക്കും.;+o&പുതിയൊരു ജനത ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടു എന്നതാണ് പരിച്ഛേദന ഏറ്റവനോ, അഗ്രചര്‍മ്മിയോ എന്നതിനെക്കാള്‍ പ്രധാനം.}*s&ഞാന്‍ അത്തരം കാര്യങ്ങളെപ്പറ്റി പുകഴ്ത്തി പറകയില്ല. എന്നു പ്രതീക്ഷിക്കുന്നു. എന്‍റെ പുകഴ്ത്തലിനു നിദാനം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശാണ്. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിലൂടെ ലോകം എനിക്കു ക്രൂശിതമായി, കൂടാതെ ഞാന്‍ ലോകത്തിനു മരിക്കുകയും ചെയ്തു.n)U& പരിച്ഛേദന ഏറ്റവര്‍ തന്നെ ന്യായപ്രമാണം അനുസരിക്കുന്നില്ല. എന്നാല്‍ നിങ്ങളെ പ്രേരിപ്പിച്ചതിനെപ്പറ്റി പറഞ്ഞു മദിക്കാന്‍ നിങ്ങള്‍ പരിച്ഛേദന ഏല്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.x(i& ക്രിസ്തുവിന്‍റെ കുരിശിനെ പിന്തുടര്‍ന്നാല്‍ പീഢിപ്പിക്കപ്പെടുമെന്നു കരുതുന്നവര്‍ യെഹൂദരാല്‍ സ്വീകരിക്കപ്പെടത്തക്കവിധം പരിച്ഛേദന ഏല്‍ക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നു. യെഹൂദരാല്‍ സ്വീകരിക്കപ്പെടാനാണ് അവരിത് ചെയ്യുന്നത്.y'k& ഞാനിതു സ്വയം എഴുതുകയാണ് എത്ര വലിയ അക്ഷരങ്ങളാണ് ഞാനുപയോഗിച്ചിരിക്കുന്നതെന്ന് കണ്ടാലും.F&& നമ്മള്‍ നല്ല കൃത്യങ്ങള്‍ തുടര്‍ന്നാല്‍ നിത്യജീവന്‍റെ കതിര്‍മണികള്‍ കൃത്യസമയത്ത് നമുക്കു ലഭിക്കും. അവസരം കിട്ടുന്പോള്‍ നാം എല്ലാവര്‍ക്കും നന്മ ചെയ്യണം, വിശേഷിച്ചും വിശ്വാസികളുടെ കുടുംബത്തില്‍പ്പെട്ടവരോടും.B%& [This verse may not be a part of this translation]x$i&ഒരുവന്‍ തന്‍റെ പാപം നിറഞ്ഞ സ്വയത്തെ തൃപ്തിപ്പെടുത്താനുള്ളതാണ് നടുന്നതെങ്കില്‍ അത് അവന് നിത്യമരണം കൊണ്ടു വരും. എന്നാല്‍ ഒരുവന്‍ ആത്മാവിനെ പ്രീതിപ്പെടുത്താനാണ് നടുന്നതെങ്കില്‍ അത് അവന് നിത്യജീവനെ ആത്മാവില്‍ നിന്നു കൊണ്ടു തരും.r#]&ദൈവത്തെ വഞ്ചിക്കാന്‍ കഴിയുമെന്നു കരുതുന്ന വിഡ്ഢിത്തം അരുത്. ഒരുവന്‍ വിതച്ചതേ കൊയ്യൂ.@"y&ദൈവീകോപദേശങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നവന്‍ തനിക്കുള്ള നല്ല വസ്തുക്കളൊക്കെയും അദ്ധ്യാപകനുമായി പങ്കുവയ്ക്കണം.!&ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം.: m&ഒരു വ്യക്തി തന്നെ, അന്യനുമായി താരതമ്യപ്പെടുത്താതെ സ്വകര്‍മ്മങ്ങളെ വിധിക്കട്ടെ. അതില്‍ അവനു സ്വയം അഭിമാനിക്കാം.xi&അപ്രധാനി ആയ ഒരുവന്‍ സ്വയം പ്രധാനി എന്നു കരുതുന്നുവെങ്കില്‍ അവന്‍ സ്വയം വിഡ്ഢിയാകുന്നു.&പ്രശ്നങ്ങളില്‍ പരസ്പരം സഹായിച്ച് യഥാര്‍ത്ഥമായും ക്രിസ്തുവിന്‍റെ ന്യായപ്രമാണത്തെ അനുസരിക്കുക.M &സഹോദരന്മാരേ, നിങ്ങളില്‍ ഒരുവന്‍ പാപം ചെയ്യുന്നു എന്നു വരികില്‍, നിങ്ങളില്‍ ആത്മീയത ഉള്ളവന്‍ അവന്‍റെ അടുത്തു പോകുകയും സൌമ്യതയോടെ ശരിയിലേക്കു കൊണ്ടുവരാന്‍ സ്വയം പ്രലോഭിതരാകാതെ സൂക്ഷിച്ച്, അവനെ സഹായിക്കുകയും വേണം.7g&നാം ഗര്‍വ്വിഷ്ടരാകാതിരിക്കുകയും മറ്റൊരാളെ ശുണ്ഠി പിടിപ്പിക്കാതിരിക്കുകയും അസൂയപ്പെടാതിരിക്കുകയും ചെയ്യണം.&നമുക്ക് നമ്മുടെ പുതുജീവിതം ഈ ഘട്ടം മുതല്‍ ഉണ്ടായതിനാല്‍ നാം ആത്മാവുമായി രജ്ഞിപ്പോടെ ജീവിക്കണം.B}&ക്രിസ്തുയേശുവിനുള്ളവര്‍ അവരുടെ പഴയ സ്വാര്‍ത്ഥവിചാരങ്ങളും ചെയ്യുവാനാഗ്രഹിച്ച ദുഷ്കര്‍മ്മങ്ങളും ത്യജിച്ച് അവരുടെ പാപം നിറഞ്ഞ സ്വയത്തെ കുരിശില്‍ തറച്ചു കൊന്നു.c?&ദയയും നന്മയും വിശ്വസ്തതയും സൌമ്യതയും ആത്മനിയന്ത്രണവുമാണ് ആത്മാവ് നല്‍കുന്നത്.&ഇക്കാര്യങ്ങള്‍ ചെയ്യുന്നവര്‍ ദൈവരാജ്യത്തില്‍ കാണുകയില്ല. എന്നാല്‍ ഒരു ന്യായപ്രമാണവും തെറ്റെന്നു പറയാത്ത സ്നേഹവും ആനന്ദവും സമാധാനവും ക്ഷമയും,4a&വിഭാഗീയത വളര്‍ത്തുക, മദ്യപന്മാരാകുക, സംസ്ക്കാരരഹിതമായ ആഘോഷങ്ങള്‍ നടത്തുക, ഇതുപോലെയുള്ള മറ്റുകാര്യങ്ങള്‍ ചെയ്യുക എന്നിവയാണ് നമ്മുടെ പാപം നിറഞ്ഞ സ്വയം ചെയ്യുന്ന കാര്യങ്ങള്‍ എന്നു വ്യക്തം. ഇപ്പോഴത്തെപ്പോലെ പണ്ടും ഞാന്‍ നിങ്ങളെ താക്കീതു ചെയ്തിരുന്നു.a;&വ്യാജദൈവങ്ങളെ ആരാധിക്കുക, മന്ത്രവാദം നടത്തുക, വെറുക്കുക, പ്രശ്നങ്ങളുണ്ടാക്കുക, അസൂയാലുക്കളാകുക, വളരെ കോപിഷ്ഠരാകുക, തന്‍കാര്യം നോക്കുന്നവരാകുക, പരസ്പരം കുഴപ്പം സൃഷ്ടിക്കുക,K&ലൈംഗികമായ അസാന്മാര്‍ഗീകത്വം, ശുദ്ധിയില്ലായ്മ, അപമര്യാദയായ പെരുമാറ്റം,3&എന്നാല്‍ നിങ്ങളെ നയിക്കുവാന്‍ ആത്മാവിനെ അനുവദിക്കുമെങ്കില്‍ നിങ്ങള്‍ ന്യായപ്രമാണത്തിനു വിധേയരല്ല.B}&നമ്മുടെ പാപം നിറഞ്ഞ സ്വയം ആഗ്രഹിക്കുന്നവ ആത്മാവിനും, ആത്മാവാഗ്രഹിക്കുന്നവ പാപം നിറഞ്ഞ സ്വയത്തിനും എതിരാണ്. അവ പരസ്പരവിരുദ്ധമാണ്. അതിനാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നില്ല.I &അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു ആത്മാവിനെ പിന്തുടര്‍ന്നു ജീവിക്കുകയാണെങ്കില്‍ നിങ്ങളുടെ പാപം നിറഞ്ഞ സ്വയം ആഗ്രഹിക്കുന്ന ദുഷ്ക്കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യില്ല.eC&നിങ്ങള്‍ പരസ്പരം വ്രണപ്പെടുത്തുകയും പോരാടുകയും ചെയ്യുകയാണെങ്കില്‍ സൂക്ഷിക്കുക! നിങ്ങള്‍ പരസ്പരം പൂര്‍ണ്ണമായും നശിപ്പിക്കും.D&“നിന്നെപ്പോലെ തന്നെ അന്യരേയും സ്നേഹിക്കുക” എന്നതില്‍ മുഴുവന്‍ ന്യായപ്രമാണവും പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നു.gG& എന്‍റെ സഹോദരരേ, സ്വതന്ത്രരാകാന്‍ ദൈവത്താല്‍ വിളിക്കപ്പെട്ട നിങ്ങള്‍, നിങ്ങളുടെ പാപം നിറഞ്ഞ സ്വയത്തെ പ്രീതിപ്പെടുത്താന്‍ ആ സ്വാതന്ത്ര്യത്തെ ഒരു ഒഴികഴിവായി ഉപയോഗിക്കുന്നതിനു പകരം സ്നേഹത്തോടുകൂടെ പരസ്പരം ശുശ്രൂഷ ചെയ്യുക.=s& നിങ്ങളെ ശല്യപ്പെടുത്തുന്ന ആള്‍ക്കാര്‍ പരിച്ഛേദനയുടെ കൂടെ അംഗഛേദവും കൂടെ കൂട്ടിയെങ്കില്‍ എന്നു ഞാനാശിക്കുന്നു.N & എന്‍റെ സഹോദരരേ, പരിച്ഛേദന ഏല്‍ക്കണമെന്നു ഞാനാരെയും പഠിപ്പിക്കുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഞാനെന്തിന് പീഢിപ്പിക്കപ്പെടണം. പരിച്ഛേദന ഏല്‍ക്കണമെന്നു ഞാന്‍ പഠിപ്പിക്കുക ആയിരുന്നെങ്കില്‍ കുരിശിനെപ്പറ്റിയുള്ള എന്‍റെ പ്രസംഗം പ്രശ്നകരമാവില്ലായിരുന്നു.` 9& കുഴയ്ക്കുന്ന ആശയങ്ങളുമായി വരുന്നവരുടെ ആശയങ്ങളില്‍ നിങ്ങള്‍ വിശ്വസിക്കുകയില്ലെന്നു കര്‍ത്താവില്‍ ഞാന്‍ വിശ്വസിക്കുന്നു. അത്തരക്കാരന്‍ ആരുതന്നെ ആയാലും ശിക്ഷിക്കപ്പെടും.A {& “സൂക്ഷിക്കുക! അല്പം പുളിമാവ് മുഴുവന്‍ മാവിനേയും പുളിപ്പിക്കുന്നു” &ആ പ്രേരണ നിങ്ങളെ വിളിച്ചവനില്‍ നിന്നുള്ളതല്ല._ 7&സത്യം അനുസരിച്ചുകൊണ്ട്, നിങ്ങളൊരു നല്ല ഓട്ടം ഓടുകയാണ്. സത്യപാത പിന്തുടരുന്നത് നിര്‍ത്തുവാന്‍ ആരാണ് നിങ്ങളെ പ്രേരിപ്പിച്ചത്?@y&ഒരുവന്‍ യേശുക്രിസ്തുവില്‍ ആയിരിക്കുന്പോള്‍ അവന്‍ പരിച്ഛേദന ഏറ്റവനോ, അഗ്രചര്‍മ്മിയോ എന്നത് അപ്രധാനമാണ്, സ്നേഹത്തിലൂടെ വര്‍ത്തിക്കുന്ന വിശ്വാസമാണ് അതിപ്രധാനം.w&എന്നാല്‍ വിശ്വാസം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെടാമെന്ന് പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ പ്രതീക്ഷിച്ചുകൊണ്ട് നാം കാത്തിരിക്കുന്നു.M&ന്യായപ്രമാണം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെടാന്‍ ശ്രമിക്കുകയാണെങ്കില്‍ അപ്പോള്‍ ക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതം അവസാനിക്കുകയും ദൈവകരുണയെ ത്യജിക്കുകയും ചെയ്തു.)K&വീണ്ടും ഞാനോരോരുത്തരെയും താക്കീതു ചെയ്യട്ടെ. നിങ്ങള്‍ സ്വയം പരിച്ഛേദനയ്ക്കു സമ്മതിക്കുകയാണെങ്കില്‍ ന്യായപ്രമാണം പൂര്‍ണ്ണമായും നിങ്ങള്‍ അനുസരിക്കണം.@y&ശ്രദ്ധിക്കൂ! പൌലൊസായ ഞാന്‍ പറയുന്നു. പരിച്ഛേദന ഏറ്റവരായി ന്യായപ്രമാണത്തിലേക്കു നിങ്ങള്‍ തിരിച്ചു പോയാല്‍ ക്രിസ്തുവിനെക്കൊണ്ട് നിങ്ങള്‍ക്കൊരു പ്രയോജനവുമില്ല.\ 3&ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയതുകൊണ്ട് നമുക്ക് സ്വാതന്ത്ര്യമുണ്ട്. ന്യായപ്രമാണത്തിന്‍റെ അടിമത്വത്തിലേക്കു തിരികെ പോയി മാറ്റം സംഭവിക്കാതിരിക്കാന്‍ ഉറച്ചു നില്‍ക്കുക.1&അതിനാല്‍ സഹോദരീ സഹോദരന്മാരേ നമ്മള്‍ അടിമസ്ത്രീയുടെ മക്കളല്ല. നമ്മള്‍ സ്വതന്ത്രസ്ത്രീയുടെ മക്കളാണ്.L&എന്നാല്‍ തിരുവെഴുത്തുകള്‍ എന്താണു പറയുന്നത്? “അടിമ സ്ത്രീയേയും അവളുടെ സന്തതിയേയും പുറത്താക്കുക! സ്വതന്ത്രസ്ത്രീയുടെ മകന്‍ തന്‍റെ അപ്പനുള്ളതെല്ലാം ലഭിക്കുന്നു. എന്നാല്‍ അടിമ സ്ത്രീയുടെ മകന് ഒന്നും ലഭിക്കില്ല.”B&[This verse may not be a part of this translation]B&[This verse may not be a part of this translation]w~g&തിരുവെഴുത്തുകളില്‍ ഇങ്ങനെ പറയുന്നു. “മക്കളില്ലാത്ത സ്ത്രീ സന്തോഷവതിയാകട്ടെ. ജന്മം നല്‍കാത്ത അവള്‍ സന്തോഷത്താല്‍ ആര്‍ത്തുഘോഷിക്കട്ടെ. കാരണം നിങ്ങള്‍ ഒരിക്കലും ഈറ്റുനോവനുഭവിച്ചിട്ടില്ല. ഭര്‍ത്താവുള്ളവളേക്കാള്‍ ഏകാകിനിയായവള്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ളവളാകും.” യെശയ്യാവ് 54:1~}u&എന്നാല്‍ സ്വര്‍ഗ്ഗീയ യെരൂശലേം സ്വതന്ത്രയായ ഒരു സ്ത്രീയെപ്പോലെയാണ്. അത് നമ്മുടെ അമ്മയാണ്.| &അതിനാല്‍ അറേബ്യയിലെ സീനായ് മല പോലെയാണ് ഹാഗാര്‍. അവള്‍ ലൌകീക നഗരമായ യെരൂശലേമിന്‍റെ ചിത്രമാണ്. ഇതൊരു അടിമ നഗരവും അതിലെ നിവാസികള്‍ അടിമകളുമാണ്. F}{ywvpspnkhec{a`^\[ YjXbWBV"TQRMOaMK^IaGNED1BRA@~>;< 965z43n2;0|//-+)(b&S$4"c {kU x rgG0ശത്രുത, ക്രോധം, കോപം എന്നിവ ഒരിക്കലും കാട്ടാതിരിക്കുക. കോപിച്ചലറുകയോ മറ്റുള്ളവരെ വേദനിപ്പിക്കുംവിധം എന്തെങ്കിലും പറയുകയോ ചെയ്യരുത്. ദുഷ്ടതകളൊന്നും പ്രവര്‍ത്തിക്കുകയുമരുത്.V%0പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്. നിങ്ങള്‍ ദൈവത്തിന്‍റെതാണെന്നുള്ള ദൈവീകസാക്ഷ്യമാണ് പരിശുദ്ധാത്മാവ്. തക്കസമയത്ത് ദൈവം നിങ്ങളെ സ്വതന്ത്രരാക്കുമെന്നുള്ളതിനു സാക്ഷ്യമായാണ് ദൈവം ആ ആത്മാവിനെ നിങ്ങള്‍ക്കു തന്നത്.R 0ദുഷിച്ച സംസാരം നിങ്ങള്‍ നടത്താതിരിക്കുക. മറ്റുള്ളവരെ ശക്തരാക്കും വിധം വേണ്ട കാര്യങ്ങള്‍ സംസാരിക്കുക. അപ്പോള്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നവരെ അതു സഹായിക്കും.p Y0മോഷ്ടാവ് മോഷണം നിര്‍ത്തണം. എന്നിട്ടവന്‍ ജോലി ചെയ്യണം. അവന്‍ തന്‍റെ കൈ നന്മ എന്തെങ്കിലും ചെയ്യാന്‍ ഉപയോഗിക്കട്ടെ. അപ്പോള്‍ തനിക്കുള്ളതു പാവങ്ങള്‍ക്കു പങ്കുവയ്ക്കാന്‍ അവനു കഴിയും 0പിശാചിനു നിങ്ങളെ പരാജയപ്പെടുത്താന്‍ ഇട നല്‍കരുത്. }0കോപമുണ്ടാകുന്പോള്‍ പാപം ചെയ്യാനിടയാകരുത്. ദിവസം മുഴുവന്‍ കോപം വച്ചുകൊണ്ടിരിക്കുകയുമരുത്.R 0അതിനാല്‍ നുണ പറയുന്നതു നിങ്ങള്‍ നിര്‍ത്തണം. എല്ലായ്പ്പോഴും പരസ്പരം സത്യം പറയുക. കാരണം ഒരേ ശരീരത്തില്‍ കഴിയുന്നവരാണ് നാം. 0പുതിയ മനുഷ്യനാകാന്‍ നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ദൈവത്തെപ്പോലെ യഥാര്‍ത്ഥത്തില്‍ നല്ലതും പരിശുദ്ധവുമാകുംവിധം യഥാര്‍ത്ഥ നന്മയോടെ ആ പുതിയ വ്യക്തി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.%0എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ പുതുക്കം പ്രാപിക്കുവാന്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. 0നിങ്ങളിലെ പഴയ മനുഷ്യനെ ഉപേക്ഷിക്കുകയും അശുദ്ധകര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കാതിരിക്കുകയും ചെയ്യാന്‍ നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ദുഷ്പ്രവൃത്തികള്‍ മൂലം ആളുകള്‍ വഞ്ചിതരാകുന്നതിനാല്‍ ആ പഴയ ജീവന്‍ നശിച്ചുകൊണ്ടേയിരിക്കുന്നു.yk0അവനെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ അവനിലെന്നവണ്ണം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അതെ, സത്യം യേശുവിലാകുന്നു.mS0എന്നാല്‍ ക്രിസ്തുവില്‍ നിങ്ങള്‍ പഠിച്ച കാര്യങ്ങള്‍ ആ ചീത്തക്കാര്യങ്ങള്‍ പോലെയല്ല.;o0അവര്‍ക്കു ലജ്ജ നഷ്ടപ്പെട്ടിരിക്കുന്നു. തങ്ങളുടെ ജീവിതത്തെ തെറ്റു ചെയ്യാനായി അവര്‍ ഉപയോഗിക്കുന്നു. കൂടുതല്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്യാനാണവര്‍ക്കു താല്പര്യം.10അവര്‍ക്കൊന്നും മനസ്സിലാകുന്നില്ല. കേള്‍ക്കാന്‍ കൂട്ടാക്കാത്തതുകൊണ്ടാണിത് സംഭവിക്കുന്നത്. അതിനാല്‍ ദൈവം നല്‍കുന്ന ജീവിതത്തെ നേടാനവര്‍ക്കാവില്ല.w0കര്‍ത്താവിനായി ഞാനിതു നിങ്ങളോടു പറയുകയും അതിലൂന്നുകയും ചെയ്യുന്നു. അവിശ്വാസികളെപ്പോലെ ഇനിയും ജീവിക്കരുത്. നിഷ്ഫലമായ ചിന്തകളാണവരുടേത്.0ശരീരം മുഴുവന്‍ ക്രിസ്തുവിനെ ആശ്രയിച്ചിരിക്കുന്നു. ശരീരത്തിന്‍റെ എല്ലാ അവയവങ്ങളും ഒന്നിച്ചു ചേര്‍ത്തിരിക്കുന്നു. ഓരോ ശരീരഭാഗവും അതാതിന്‍റെ ജോലി ചെയ്യുന്നു. മുഴുവന്‍ ശരീരത്തെയും സ്നേഹത്തില്‍ ശക്തിപ്പെടുത്തി വളരാന്‍ അതു സഹായിക്കുന്നു.yk0ഇല്ല, നമ്മള്‍ സത്യം സ്നേഹത്തോടെ സംസാരിക്കും. എല്ലാത്തരത്തിലും ക്രിസ്തുവിനെപ്പോലെ നാം വളരും. ക്രിസ്തു ശിരസ്സും നമ്മള്‍ ശരീരവുമാകുന്നു.~0അപ്പോള്‍ നാം ഇനിയും ശിശുക്കളായിരിക്കില്ല. തിരമാലകളാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഉഴലുന്ന കപ്പല്‍ പോലെ മാറുന്നവരായിരിക്കുകയുമില്ല നാം. നമ്മെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നവരുടെ പുതിയ പ്രബോധനങ്ങള്‍ക്കും നാം വശംവദരാവുകയില്ല. തെറ്റായൊരു മാര്‍ഗ്ഗത്തിലേക്ക് ആളുകളെ നയിച്ച് മണ്ടന്മാരാക്കാനുള്ള എല്ലാവിധ തന്ത്രങ്ങളും അവര്‍ ഒരുക്കുന്നു.d}A0 നാമെല്ലാവരും ദൈവപുത്രനെക്കുറിച്ചുള്ള വിശ്വാസത്തിലും അറിവിലും ഒരുമിക്കുംവരെ ഈ ജോലി തുടരേണ്ടതുണ്ട്. നാമെല്ലാവരും ക്രിസ്തുവിനെപ്പോലെ പക്വതയും പൂര്‍ണ്ണതയും ഉള്ളവരായി വളരണം.M|0 ശുശ്രൂഷകള്‍ക്കായി ദൈവത്തിന്‍റെ വിശുദ്ധജനത്തെ തയ്യാറാക്കുവാനാണ് ക്രിസ്തു ആ വരങ്ങള്‍ നല്‍കിയത്. ക്രിസ്തുവിന്‍റെ ശരീരത്തെ ശക്തമാക്കാനാണ് അവന്‍ ആ വരങ്ങള്‍ നല്‍കിയത്.{/0 അതേ ക്രിസ്തു തന്നെ ജനങ്ങള്‍ക്കു വരങ്ങളും നല്‍കി. ചിലരെ അവന്‍ അപ്പൊസ്തലന്മാരാക്കി, ചിലരെ പ്രവാചകരാക്കി, ചിലരെ സുവിശേഷപ്രസംഗകരാക്കി. ചിലരെ ദൈവത്തിന്‍റെ ജനതയുടെ ആട്ടിടയന്മാരും അദ്ധ്യാപകരുമാക്കി. z0 അതുകൊണ്ട് യേശു താഴേക്കു വന്നു, അവന്‍ തന്നെയാണ് ഉന്നതങ്ങളിലേക്കു പോയത്. അവന്‍ എല്ലാ സ്വര്‍ഗ്ഗങ്ങള്‍ക്കും മുകളിലേക്കുയര്‍ന്നു. എല്ലാറ്റിലും അവനെത്തന്നെ നിറയ്ക്കാനാണ് ക്രിസ്തു അതു ചെയ്തത്.Hy 0 അവന്‍ “ഉയരത്തിലേക്കു പോയി” എന്നു പറയുന്നതിന് അര്‍ത്ഥമെന്താണ്? ആദ്യം അവന്‍ ഭൂമിയിലേക്കു താണുവന്നു എന്നാണതിനര്‍ത്ഥം.Bx}0അതുകൊണ്ട് തിരുവെഴുത്തുകളില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു, “അവന്‍ ആകാശത്തിന്‍റെ ഉന്നതങ്ങളിലേക്കു പോയി; അവന്‍ തടവുകാരെ തന്നോടൊപ്പം കൊണ്ടുപോകുകയും ജനങ്ങള്‍ക്കു വരങ്ങള്‍ നല്‍കുകയും ചെയ്തു.” സങ്കീര്‍ത്തനങ്ങള്‍ 68:18,wQ0ക്രിസ്തു നമുക്ക് ഓരോരുത്തര്‍ക്കും ഓരോ പ്രത്യേക വരം നല്‍കി. ഓരോരുത്തര്‍ക്കും എന്തു കൊടുക്കണമെന്ന് ക്രിസ്തു നിശ്ചയിച്ചതു തന്നെ ഓരോരുത്തര്‍ക്കും ലഭിച്ചു.Zv-0ഏക ദൈവവും എല്ലാറ്റിനും ഏക പിതാവും. അവന്‍ എല്ലാറ്റിനേയും ഭരിക്കുന്നു. അവന്‍ എല്ലായിടവും എല്ലാറ്റിലും നിറഞ്ഞു നില്‍ക്കുന്നു. u 0ഏക കര്‍ത്താവ്, ഏക വിശ്വാസം, ഏക സ്നാനവുമാണുള്ളത്.htI0ഏകശരീരവും ഏക ആത്മാവുമാണുള്ളത്. ഏക പ്രത്യാശയ്ക്കായിട്ടാണ് ദൈവം നിങ്ങളെ വിളിച്ചത്.;so0ആത്മാവിലൂടെ നിങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അങ്ങനെതന്നെ തുടരുവാന്‍ നിങ്ങള്‍ക്കാവുന്നതെല്ലാം ചെയ്യുക. സമാധാനം നിങ്ങളെ ഒന്നാക്കി തീര്‍ക്കട്ടെ./rW0എപ്പോഴും എളിമയോടും, സൌമ്യതയോടും കൂടിയിരിക്കുക. ക്ഷമിക്കുകയും പരസ്പരം സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്യുക.8q k0കര്‍ത്താവിന്‍റെ തടവുകാരനായ ഞാന്‍, ഇനിമേല്‍ ദൈവജനത്തിനൊത്തവണ്ണം ജീവിക്കുവാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.Lp0അവന് സഭയിലും യേശുക്രിസ്തുവിലും എപ്പോഴും എന്നെന്നേക്കും മഹത്വം. ആമേന്‍.|oq0നമ്മില്‍ പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ ശക്തികൊണ്ട് നമുക്ക് അപേക്ഷിക്കാവുന്നതിലോ ചിന്തിക്കാവുന്നതിലോ അധികം അവനു പ്രവര്‍ത്തിക്കാം.n{0ഏതൊരു വ്യക്തിയ്ക്കും പൂര്‍ണ്ണമായി അറിയാവുന്നതിലും മഹത്തരമാണു ക്രിസ്തുവിന്‍റെ സ്നേഹം. ആ സ്നേഹം അറിയാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ ദൈവത്തിന്‍റെ പൂര്‍ണ്ണത നിങ്ങളില്‍ നിറയ്ക്കപ്പെടും. m 0നിങ്ങള്‍ക്കും ദൈവത്തിന്‍റെ എല്ലാ വിശുദ്ധജനത്തിനും ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ വലുപ്പം മനസ്സിലാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആ സ്നേഹത്തിന്‍റെ വീതിയും നീളവും ഉയരവും ആഴവും മനസ്സിലാകട്ടെയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.+lO0നിങ്ങളുടെ വിശ്വാസം മൂലം ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കുമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ ജീവിതം സ്നേഹം കൊണ്ട് വേരുറച്ചതും അടിത്തറ പാകിയതുമാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.?kw0അവന്‍റെ മഹത്വംകൊണ്ട് നിങ്ങളുടെ ആത്മാവിനു ശക്തി നല്‍കാന്‍ ഞാന്‍ പിതാവിനോട് അപേക്ഷിക്കുന്നു. അവന്‍റെ മഹത്തായ സന്പന്നതയാല്‍ നിങ്ങളുടെ അന്തരാത്മാവിനെ ശക്തിപ്പെടുത്താന്‍ ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു.jw0ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുള്ള എല്ലാ കുടുംബങ്ങള്‍ക്കും അവനില്‍ നിന്നു നാമം ലഭിക്കുന്നു.Mi0അതുകൊണ്ട് പിതാവിനു മുന്പില്‍ പ്രാര്‍ത്ഥനയില്‍ ഞാന്‍ മുട്ടുകുത്തുന്നു.[h/0 അതിനാല്‍, ഒരിക്കലും നിങ്ങള്‍ക്കുവേണ്ടി ഞാനനുഭവിക്കുന്ന കഷ്ടതകള്‍ മൂലം നിങ്ങള്‍ നിരുത്സാഹരാകരുതെന്ന് ഞാനഭ്യര്‍ത്ഥിക്കുന്നു. എന്‍റെ കഷ്ടങ്ങള്‍ നിങ്ങളുടെ മഹത്വമാകുന്നു.igK0 ക്രിസ്തുവില്‍ നമുക്ക് ഭയമില്ലാതെ സ്വതന്ത്രമായി ദൈവത്തിനു മുന്പില്‍ നില്‍ക്കാം. ക്രിസ്തുവിലെ വിശ്വാസത്തിലൂടെ നമുക്കതു ചെയ്യാം.,fQ0 ഉല്പത്തി മുതല്‍ ദൈവം നിശ്ചയിച്ചതനുസരിച്ചാണത്. ദൈവം തന്‍റെ നിശ്ചയം അനുസരിച്ച് പ്രവര്‍ത്തിച്ചു. അതവന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ നിറവേറ്റി.e0 ദൈവത്തിന്‍റെ ജ്ഞാനം പലരീതിയില്‍ കാണിക്കുമെന്ന് സ്വര്‍ഗ്ഗസ്ഥലങ്ങളിലുള്ള എല്ലാ ഭരണാധിപന്മാരും ശക്തികളും അറിയുമെന്നതായിരുന്നു ദൈവത്തിന്‍റെ പദ്ധതി. സഭയിലൂടെ അവര്‍ക്കത് അറിയാന്‍ സാധിക്കും.ydk0 ദൈവത്തിന്‍റെ രഹസ്യപദ്ധതിയെപ്പറ്റി ജനങ്ങളോടു പറയുന്ന ജോലിയും ദൈവം എന്നെ ഏല്പിച്ചു. കാലാരംഭം മുതല്‍ക്കുതന്നെ ആ രഹസ്യസത്യം എല്ലാം സൃഷ്ടിച്ച ദൈവത്തില്‍ നിഗൂഡമായി കിടക്കുകയായിരുന്നു.c0ദൈവത്തിന്‍റെ ജനതയില്‍ ഏറ്റവും നിസ്സാരനാണ് ഞാന്‍. പക്ഷേ ക്രിസ്തുവിന്‍റെ സന്പന്നതയെപ്പറ്റിയുള്ള സുവിശേഷം ജാ തികളോടു പ്രസംഗിക്കുവാനായി ദൈവം എന്നില്‍ കൃപ കാണിച്ചു. പൂര്‍ണ്ണമായും അറിയാന്‍ പറ്റാത്ത തരത്തില്‍ അത്രയും വലുതാണ് ആ സന്പത്ത്.vbe0ദൈവത്തിന്‍റെ കൃപകൊണ്ട് ആ സുവിശേഷം പറയാന്‍ ഞാന്‍ ഒരു ദാസനായിരിക്കുന്നു. ദൈവം തന്‍റെ ശക്തിയാല്‍ ആ അനുഗ്രഹം എനിക്കു നല്‍കിയിരിക്കുന്നു.haI0ആ സത്യം ഇതാണ്: ജാതികള്‍ക്കും യെഹൂദരെപ്പോലെ ദൈവത്തിന്‍റെ അനുഗ്ര ഹങ്ങളില്‍ പങ്കുണ്ട്. ജാതികളും യെഹൂദരും ഒരേ ശരീരത്തിന്‍റെ അവയവങ്ങളാകുന്നു. അവര്‍, ദൈവം യേശുക്രിസ്തുവില്‍ നല്‍കിയ വാഗ്ദാനം പങ്കുവയ്ക്കുകയും ചെയ്യുന്നു. സുവിശേഷം മൂലം ജാതികള്‍ക്കും അങ്ങനെ എല്ലാം കിട്ടുന്നു.`y0മുന്‍കാലങ്ങളില്‍ ജീവിച്ചിരുന്നവരെ ഈ രഹസ്യസത്യം അറിയിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ദൈവം ആത്മാവിലൂടെ ആ രഹസ്യം തന്‍റെ വിശുദ്ധ പ്രവാചകര്‍ക്കും അപ്പൊസ്തലന്മാര്‍ക്കും കാട്ടിക്കൊടുത്തു.M_0ഞാനെഴുതിയ ഈ കാര്യങ്ങളൊക്കെ വായിച്ചു നോക്കുന്പോള്‍ ക്രിസ്തുവിനെപ്പറ്റിയുള്ള യഥാര്‍ത്ഥ സത്യത്തെപ്പറ്റി എനിക്കെന്തറിയാം എന്നു നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയും.^10ദൈവം തന്‍റെ രഹസ്യപദ്ധതി എനിക്കു വെളിവാക്കിത്തന്നു. അതിനെപ്പറ്റി കുറച്ചൊക്കെ ഞാന്‍ എഴുതിയിട്ടുണ്ട്.]10നിങ്ങളുടെ നന്മയ്ക്കായി ദൈവം തന്‍റെ കൃപയാല്‍ എനിക്കു നല്‍കിയിരിക്കുന്ന വേല നിങ്ങള്‍ അറിയുന്നുവല്ലോ.\ 0ഇക്കാരണത്താല്‍ പൌലൊസ് എന്ന ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ക്രിസ്തുയേശുവിന്‍റെ തടവുകാരനാകുന്നു.[10ക്രിസ്തുവില്‍ നിങ്ങള്‍ യെഹൂദരോടൊപ്പം കൂട്ടിയിണക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദൈവം ആത്മാവിലൂടെ ജീവിക്കുന്ന സ്ഥലമായി നിങ്ങളെ പണിതു ചേര്‍ക്കുന്നു.&ZE0ആ കെട്ടിടം മുഴുവന്‍ ക്രിസ്തുവില്‍ പണിതു ചേര്‍ത്തിരിക്കുന്നു. ക്രിസ്തു അതിനെ വളര്‍ത്തുകയും അത് കര്‍ത്താവില്‍ ഒരു വിശുദ്ധ മന്ദിരമായിത്തീരുകയും ചെയ്തു."Y=0നിങ്ങള്‍ ദൈവത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടം പോലെയാണ്. അപ്പൊ സ്തലന്മാരും പ്രവാചകരുമൊരുക്കിയ അടിത്തറയിലാണ് ആ കെട്ടിടം പണിതുയര്‍ത്തിയിരിക്കുന്നത്. ക്രിസ്തു തന്നെയാണ് ആ വീടിന്‍റെ ആണിക്കല്ല്.aX;0അതുകൊണ്ട് ഇപ്പോള്‍ യെഹൂദരല്ലാത്ത നിങ്ങള്‍ വിദേശീയരോ അപരിചിതരോ അല്ല. നിങ്ങള്‍ ദൈവത്തിന്‍റെ വിശുദ്ധജനത്തോടൊപ്പമുള്ള പൌരന്മാരും ദൈവത്തിന്‍റെ കുടുംബത്തില്‍പ്പെട്ടവരും ആണ്.~Wu0അതെ, നമുക്കെല്ലാവര്‍ക്കും ക്രിസ്തുവിലൂടെ ഒരാത്മാവില്‍ പിതാവിലേക്കു വരുവാനവകാശമുണ്ടായി.6Ve0ദൈവത്തില്‍ നിന്നും വളരെ അകന്നു കഴിഞ്ഞിരുന്ന നിങ്ങള്‍ക്കിടയില്‍ വന്ന് യേശു സമാധാനം പ്രസംഗിച്ചു. ദൈവത്തോട് അടുത്തിരുന്നവര്‍ക്കിടയിലും യേശു ഇതു തന്നെ ചെയ്തു.nUU0കുരിശിലൂടെ ക്രിസ്തു ഇരുവിഭാഗങ്ങള്‍ക്കിടയ്ക്കുമുള്ള വെറുപ്പ് അവസാനിപ്പിച്ചു. ഇരുവിഭാഗങ്ങളും ഒരു ശരീരമായതിനു ശേഷം അവരെ ദൈവത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ ക്രിസ്തു ആഗ്രഹിച്ചു. തന്‍റെ ക്രൂശീകരണത്തിലൂടെ ക്രിസ്തു ഇതു ചെയ്തു./TW0യെഹൂദ ന്യായപ്രമാണത്തിനു അനേകം കല്പനകളും ചട്ടങ്ങളുമുണ്ടായിരുന്നു. പക്ഷേ, ക്രിസ്തു ആ ന്യായപ്രമാണം അവസാനിപ്പിച്ചു. ഇരുവിഭാഗം ജനതയെയും തന്നില്‍ പുതിയ മനുഷ്യരാക്കി ഒന്നിപ്പിക്കുകയായിരുന്നു ക്രിസ്തുവിന്‍റെ ഉദ്ദേശ്യം. അങ്ങനെ യേശു സമാധാനം സ്ഥാപിക്കും. S0ക്രിസ്തുമൂലം നമുക്കിപ്പോള്‍ സമാധാനം ഉണ്ട്. ക്രിസ്തു (യെഹൂദരെയും ജാതികളെയും) ഒരുമിപ്പിച്ചു. യെഹൂദരും ജാതികളും അവര്‍ക്കിടയില്‍ ഒരു മതിലു കെട്ടിയതുപോലെ വേര്‍പിരിഞ്ഞിരുന്നു. അവര്‍ പരസ്പരം വെറുത്തു. എന്നാല്‍ ക്രിസ്തു തന്‍റെ സ്വന്തശരീരം നല്‍കുക വഴി വെറുപ്പിന്‍റേതായ ആ മതില്‍ തകര്‍ത്തു.MR0 അതെ, ഒരു സമയത്തു നിങ്ങള്‍ ദൈവത്തില്‍ നിന്നും വളരെ അകലെയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ക്രിസ്തുയേശുവില്‍ ദൈവത്തിലേക്കു കൊണ്ടുവരപ്പെട്ടു. ക്രിസ്തുവിന്‍റെ രക്തത്തിലൂടെയാണ് നിങ്ങള്‍ ദൈവത്തിലേക്കടുത്തത്.PQ0 മുന്പ് ക്രിസ്തു നിങ്ങളോടൊത്തില്ലായിരുന്നു എന്നു ഓര്‍ക്കുക. നിങ്ങള്‍ യിസ്രായേല്‍ പൌരന്മാരല്ലായിരുന്നു. ദൈവം തന്‍റെ ജനതയ്ക്കു നല്‍കിയ വാഗ്ദാനങ്ങളുടെ നിയമങ്ങളും നിങ്ങള്‍ക്കില്ലായിരുന്നു. നിങ്ങള്‍ക്കു പ്രതീക്ഷകളോ ദൈവത്തെപ്പറ്റിയുള്ള അറിവോ ഉണ്ടായിരുന്നില്ല.>Pu0 ജാതികളായി പിറന്നവരാണു നിങ്ങള്‍. യെഹൂദര്‍ നിങ്ങളെ “അഗ്രചര്‍മ്മക്കാര്‍” എന്നു വിളിച്ചു. നിങ്ങളെ “അഗ്രചര്‍മ്മക്കാര്‍” എന്നു വിളിച്ച യെഹൂദര്‍ സ്വയം “പരിച്ഛേദനക്കാര്‍” എന്നു വിശേഷിപ്പിച്ചു. (അവരുടെ പരിച്ഛേദന അവര്‍ തന്നെ സ്വന്തം ശരീരത്തില്‍ ചെയ്യുന്നതാണ്.)VO%0 നമ്മളെ പുതിയ മനുഷ്യരാക്കിയത് ദൈവമാണ്. നമ്മള്‍ നല്ല പ്രവൃത്തികള്‍ ചെയ്യും വിധം ദൈവം നമ്മെ ക്രിസ്തു യേശുവില്‍ പുതിയ മനുഷ്യരാക്കി. ദൈവം ആ നല്ല പ്രവൃത്തികള്‍ നമുക്കായി ആസൂത്രണം ചെയ്തു കഴിഞ്ഞു. നന്മകള്‍ ചെയ്തുകൊണ്ടുള്ള ജീവിതത്തെ അവന്‍ നമുക്കായി ഒരുക്കിയിരിക്കുന്നു.MN0 നിങ്ങളുടെ പ്രവൃത്തികളല്ല നിങ്ങളെ രക്ഷിച്ചത്. അതിനാല്‍ ഒരാള്‍ക്കും തങ്ങള്‍ സ്വയം രക്ഷിച്ചുവെന്ന് അഹങ്കരിക്കാനാവില്ല.M)0ദൈവകാരുണ്യത്താല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടുവെന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. വിശ്വാസത്തിലൂടെയാണ് നിങ്ങള്‍ക്ക് ആ കൃപ ലഭിച്ചതും. നിങ്ങള്‍ സ്വയം രക്ഷിച്ചില്ല. ദൈവത്തിന്‍റെ ദാനമായിരുന്നു അത്.`L90ഭാവിയിലെന്നും തന്‍റെ കാരുണ്യത്തിന്‍റെ സമൃദ്ധി കാണിക്കാനാവും വിധമാണ് ദൈവം ഇതു ചെയ്തത്. യേശുക്രിസ്തുവില്‍ നമ്മോട് ദയാലുവായിക്കൊണ്ടാണ് ദൈവം ആ കാരുണ്യം പ്രകടിപ്പിക്കുന്നത്.]K30ദൈവം നമ്മെ ക്രിസ്തുവിനോടൊപ്പം ഉയര്‍ത്തുകയും സ്വര്‍ഗ്ഗീയ സ്ഥാനങ്ങളില്‍ അവനോടൊത്തു നമ്മെ ഇരുത്തുകയും ചെയ്തു. യേശുക്രിസ്തുവില്‍ ആയിരിക്കുന്ന നമുക്കായാണ് ദൈവം ഇതു ചെയ്തത്.ZJ-0നാം ആത്മീയമായി മൃതരായിരുന്നു. കാരണം, ദൈവത്തിനു വിരോധമായി നാം പാപം ചെയ്തിരുന്നു എന്നതുതന്നെ. എന്നാല്‍ ദൈവം നമുക്കു ക്രിസ്തുവിനോടൊത്തു പുതിയ ജീവന്‍ നല്‍കി. ദൈവത്തിന്‍റെ കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത്. M[~}{zwu:srq%pHonmljhguf]ec_b`_^9\g[YWLUpSRQcPyO NLKJ"HYFDBBvA_@3=;:d9t887Z42\/],*))'%$##!8]jimC  oX[y\ m:യേശുക്രിസ്തുവിന്‍റെ ആത്മാവ് എന്നെ സഹായിക്കുകയും നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ പ്രശ്നങ്ങള്‍ എനിക്കു സ്വാതന്ത്ര്യം വരുത്തുമെന്ന് എനിക്കറിയാം.[ !:അവര്‍ എനിക്കു പ്രശ്നങ്ങള്‍ ഉണ്ടാക്കുക ആണെങ്കില്‍ ഞാനതു കാര്യമാക്കില്ല. അവര്‍ ക്രിസ്തുവിനെപ്പറ്റി പറയുന്നു എന്നതാണു പ്രധാനം. ഞാനതു ആഗ്രഹിക്കുന്നു. ശരിയായ കാരണത്തിനു വേണ്ടി അവര്‍ അതു ചെയ്യണമെന്നു ഞാനാശിക്കുന്നു. തെറ്റായ കാരണം കൊണ്ടാണ് അവര്‍ അതു ചെയ്യുന്നതെങ്കിലും ഞാന്‍ സന്തോഷവാനാണ്. ക്രിസ്തുവിനെപ്പറ്റി പറയുന്നതുകൊണ്ടാണ് ഞാന്‍ സന്തോഷിക്കുന്നതും ആ സന്തോഷത്തില്‍ തുടരുന്നതും.(Z K:എന്നാല്‍ മറ്റാള്‍ക്കാര്‍ ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കുന്നത് അവര്‍ സ്വാര്‍ത്ഥരായതുകൊണ്ടാണ്. പ്രസംഗിക്കാനുള്ള അവരുടെ പ്രേരണ തെറ്റാണ്. തടവില്‍ എനിക്ക് ഉപദ്രവം ചെയ്യുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്.`Y ;:ഈ ആള്‍ക്കാര്‍ പ്രസംഗിക്കുന്നത് അവര്‍ക്ക് സ്നേഹം ഉള്ളതുകൊണ്ടാണ്. ദൈവം എന്നെ ഏല്പിച്ച ജോലി സുവിശേഷത്തിനു വേണ്ടിയുള്ള പ്രതിരോധം നടത്തുക എന്നതാണെന്ന് ഇക്കൂട്ടര്‍ക്ക് അറിയാം.@X {:അസൂയയും പിണക്കവും നിമിത്തം ചിലര്‍ ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കുന്നു. ചിലരാകട്ടെ സഹായിക്കുവാനുള്ള താല്പര്യം കൊണ്ടാണ് ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കുന്നത്.&W G:ഞാന്‍ ഇപ്പോഴും തടവിലാണ്, പക്ഷേ, വിശ്വാസികളില്‍ ഏറിയ പങ്കിനും അതെപ്പറ്റി ഇപ്പോള്‍ മെച്ചമായി തോന്നുന്നു. അതുകൊണ്ട് അവര്‍ക്ക് ക്രിസ്തുവിനെപ്പറ്റിയുള്ള സന്ദേശം പറയുന്നതിന് കൂടുതല്‍ ധൈര്യം തോന്നുന്നു.xV k: ഞാന്‍ എന്തുകൊണ്ടു തടവിലായി എന്നുള്ളതു വളരെ വ്യക്തമാണ്. ഞാന്‍ ക്രിസ്തുവിന്‍റെ ഒരു വിശ്വാസി ആയതുകൊണ്ട് ഞാന്‍ തടവിലായി. എല്ലാ ജനങ്ങള്‍ക്കുമെന്ന പോലെ എല്ലാ കാവല്‍ക്കാര്‍ക്കും ഇതറിയാം.}U u: സഹോദരങ്ങളേ, എനിക്കു സംഭവിച്ച ആ ചീത്തകാര്യങ്ങള്‍ സുവിശേഷ പ്രചാരണത്തിന് എന്നെ സഹായിച്ചു എന്ന് നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.|T s: ദൈവത്തിന് മഹത്വവും സ്തുതിയും ഉണ്ടാകുന്നതിനായി ക്രിസ്തുവിന്‍റെ സഹായത്താല്‍ നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.S {: നന്മതിന്മകളെ തിരിച്ചറിഞ്ഞ് നല്ലതു തിരഞ്ഞെടുക്കണമെന്നും; ക്രിസ്തുവിന്‍റെ വരവിനായി നിങ്ങള്‍ നിഷ്കളങ്കരും, തെറ്റില്ലാത്തവരും ആകണമെന്നും;DR : ഇതാണ് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ പ്രാര്‍ത്ഥന: നിങ്ങളുടെ സ്നേഹം വളരെ ഏറെ വളരണമെന്നും; നിങ്ങളുടെ സ്നേഹത്തോടൊപ്പം ധാരണയും അറിവും നിങ്ങള്‍ക്ക് ഉണ്ടാകേണമെന്നും;#Q A:ഞാന്‍ നിങ്ങളെ കാണാന്‍ വളരെ ആഗ്രഹിക്കുന്നു എന്ന് ദൈവത്തിന് അറിയാം. യേശുക്രിസ്തുവിന്‍റെ സ്നേഹത്തോടു കൂടി ഞാന്‍ നിങ്ങളെ എല്ലാവരേയും ഏറെ സ്നേഹിക്കുന്നു.P }:നിങ്ങളെ എല്ലാവരെയും കുറിച്ച് അങ്ങനെ വിചാരിക്കുന്നത് ശരിയാണെന്ന് ഞാനറിയുന്നു. എന്‍റെ ഹൃദയത്തില്‍ എനിക്കു നിങ്ങളോടു വളരെ അടുപ്പം തോന്നുന്നതുകൊണ്ട് എനിക്കിതു തീര്‍ച്ചയുണ്ട്. എന്നോടൊപ്പം ദൈവകൃപ നിങ്ങള്‍ പങ്കുവയ്ക്കുന്നതുകൊണ്ട് എനിക്കു നിങ്ങളോടു വളരെ അടുപ്പം തോന്നുന്നു. ഞാന്‍ തടവിലായപ്പോഴും സുവിശേഷത്തിനു വേണ്ടി പ്രതിരോധം നടത്തിയപ്പോഴും സുവിശേഷസത്യം തെളിയിച്ചപ്പോഴും നിങ്ങള്‍ ദൈവകൃപ എനിക്കൊപ്പം പങ്കുവയ്ക്കുന്നു.RO :ദൈവം നിങ്ങളില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ദൈവം അത് നിങ്ങളില്‍ തുടരുകയും ചെയ്യുന്നു. യേശുക്രിസ്തു വീണ്ടും വരുന്പോള്‍ ദൈവം ആ പ്രവൃത്തി നിങ്ങളില്‍ പൂര്‍ത്തിയാക്കും. എനിക്കതില്‍ തീര്‍ച്ചയുണ്ട്.`N ;:ഞാന്‍ ജനങ്ങളോടു സുവിശേഷം പ്രസംഗിച്ചപ്പോള്‍ നിങ്ങള്‍ എനിക്കു തന്ന സഹായത്തിനു ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു. വിശ്വാസം സ്വീകരിച്ച ആ ദിവസം തൊട്ട് ഇന്നുവരെ നിങ്ങള്‍ സഹായിച്ചു.IM  :ഞാന്‍ സന്തോഷത്തോടെ നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുന്നു.+L Q:നിങ്ങളെ ഓര്‍ക്കുന്പോഴൊക്കെ ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു.DK :നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും സമാധാനവും നിങ്ങള്‍ക്കുണ്ടാകട്ടെ.J }:ഫിലിപ്പിയില്‍ ക്രിസ്തുയേശുവിലുള്ള ദൈവത്തിന്‍റെ വിശുദ്ധജനത്തിനും മൂപ്പന്മാര്‍ക്കും ശുശ്രൂഷകന്മാര്‍ക്കും യേശുക്രിസ്തുവിന്‍റെ ദാസന്മാരായ പൌലൊസും തിമൊഥെയൊസും ആശംസകള്‍ അയയ്ക്കുന്നു.AI{0നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ അന്തമില്ലാതെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ദൈവത്തിന്‍റെ കൃപയുമുണ്ടാകട്ടെ.mHS0പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും വിശ്വാസത്തോടെയുള്ള സ്നേഹവും സമാധാനവും നിങ്ങള്‍ക്കുണ്ടാകട്ടെ.lGQ0അതിനാലാണ് ഞാനവനെ അയയ്ക്കുന്നത്. ഞങ്ങള്‍ എങ്ങനെയിരിക്കുന്നുവെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടിയാണ് ഞാന്‍ അവനെ അയയ്ക്കുന്നത്.OF0ഞങ്ങള്‍ സ്നേഹിക്കുന്ന തിഹിക്കോസ് എന്ന സഹോദരനെ ഞാന്‍ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നു. കര്‍ത്താവിന്‍റെ വിശ്വസ്തനായ ദാസനാണവന്‍. എനിക്കു സംഭവി ക്കുന്നതെല്ലാം അവന്‍ പറഞ്ഞുതരും. അപ്പോള്‍ എന്നെപ്പറ്റിയും എന്‍റെ പ്രവൃത്തികളെപ്പറ്റിയും നിങ്ങള്‍ക്കറിയാന്‍ കഴിയും.{Eo0സുവിശേഷം പ്രസംഗിക്കേണ്ടതിലേക്കായി ഞാനിപ്പോള്‍ തടവറയിലാണ്. സുവിശേഷം പ്രസംഗിക്കേണ്ട രീതിയില്‍ ഭയരഹിതനായി അത് ചെയ്യാന്‍വേണ്ടി എനിക്കായി പ്രാര്‍ത്ഥിക്കുക. ഞാനെങ്ങനെയോ ചെയ്യേണ്ടത് അങ്ങനെ ഭയലേശമില്ലാതെ സുവിശേഷം പ്രസംഗിക്കാന്‍ എനിക്കു കഴിയണമെന്നും നിങ്ങള്‍ പ്രാര്‍ത്ഥിക്കുക.TD!0എനിക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക. ഒരിക്കല്‍ മറച്ചുവച്ചിരിക്കുന്ന സുവിശേഷത്തിന്‍റെ സത്യം എനിക്കു ധൈര്യപൂര്‍വ്വം വിളിച്ചു പറയാന്‍ എന്‍റെ പ്രസംഗവേളകളില്‍ എനിക്കു വാക്കുകള്‍ തരുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക."C=0എല്ലായ്പ്പോഴും ആത്മാവില്‍ പ്രാര്‍ത്ഥിക്കുക. എല്ലാത്തരം സ്തുതികളുപയോഗിച്ചും പ്രാര്‍ത്ഥിച്ച് നിങ്ങള്‍ക്കു വേണ്ടത് ചോദിക്കുക. അങ്ങനെ ചെയ്യാന്‍ നിങ്ങളെപ്പോഴും തയ്യാറായിരിക്കണം. ജാഗ്രത കൈവെടിയാതെ എല്ലാ ദൈവജനത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കുക.ZB-0രക്ഷയുടെ യുദ്ധത്തൊപ്പി ധരിക്കുക. ദൈവവചനമാകുന്ന ആത്മാവിന്‍റെ വാളുമെടുക്കുക.8Ai0വിശ്വാസത്തിന്‍റെ പരിചയും ഉപയോഗിക്കുക. അങ്ങനെ ദുഷ്ടനയയ്ക്കുന്ന ഓരോ തീയന്പും തടുക്കുവാന്‍ നിങ്ങള്‍ക്കു കഴിയും.l@Q0കരുത്തോടെ നില്‍ക്കുവാന്‍ നിങ്ങളുടെ കാലുകളില്‍ സമാധാനത്തിന്‍റെ സുവിശേഷം ധരിക്കുക.?70നിങ്ങളുടെ അരയില്‍ സത്യത്തിന്‍റെ അരപ്പട്ടകെട്ടി ശക്തരായി നില്‍ക്കുക. നീതിയുടെ മാര്‍ച്ചട്ടയും അണിയുക.$>A0 അതുകൊണ്ടാണ് നിങ്ങള്‍ക്ക് ദൈവീക കവചം വേണമെന്നു പറഞ്ഞത്. അപ്പോള്‍ ദുഷ്ടന്‍റെ ദിവസത്തില്‍ നിങ്ങള്‍ക്കു കരുത്തോടെ നി ല്‍ക്കാനാകും. യുദ്ധം മുഴുവന്‍ കഴിയുന്പോഴും നിങ്ങള്‍ക്കു നേരെ നില്‍ക്കാന്‍ കഴിയും.=y0 നമ്മുടെ പോരാട്ടം ഭൂമിയിലെ ജനങ്ങള്‍ക്കെതിരായല്ല. ഈ ലോകത്തിന്‍റെ അന്ധകാരത്തിന്‍റെ ഭരണാധികാരികള്‍ക്കും വാഴ്ചകള്‍ക്കും ശക്തികള്‍ക്കുമെതിരാണ്. സ്വര്‍ഗ്ഗീയ സ്ഥലങ്ങളില്‍ കയറിയിരിക്കുന്ന ദുരാത്മാക്കള്‍ക്കെതിരായാണ് നാം പോരാടുന്നത്.(<I0 ദൈവത്തിന്‍റെ പൂര്‍ണ്ണ കവചം ധരിക്കുക. എങ്കില്‍ പിശാചിന്‍റെ കുടിലതന്ത്രങ്ങളെ നിങ്ങള്‍ക്കു ചെറുക്കാനാകും.;0 ഈ കത്ത് അവസാനിക്കും മുന്പ് ഒരു കാര്യം കൂടി പറയട്ടെ, കര്‍ത്താവിലും അവന്‍റെ ശക്തിയിലും കരുത്തരാകുക.B:0 [This verse may not be a part of this translation]_970നന്മ ചെയ്യുന്നവര്‍ക്കു കര്‍ത്താവ് തക്ക പ്രതിഫലം തരുമെന്ന് ഓര്‍മ്മിക്കുക. ഓരോരുത്തര്‍ക്കും, അവന്‍ അടിമയായാലും സ്വതന്ത്രനായാലും നന്മ ചെയ്താല്‍ അതിനു തക്ക പ്രതിഫലം കിട്ടും.v8e0നിങ്ങളുടെ ജോലി സന്തോഷത്തോടെ നിര്‍വ്വഹിക്കുക. മനുഷ്യരെ സേവിക്കുന്നതുപോലെയല്ല, കര്‍ത്താവിനെ സേവിക്കുന്നതുപോലെ വേണം ജോലി ചെയ്യുവാന്‍.=7s0യജമാനന്മാര്‍ നിങ്ങളെ ശ്രദ്ധിക്കുന്പോള്‍ അവരെ പ്രീതിപ്പെടുത്താന്‍ മാത്രം അനുസരിച്ചാല്‍ പോരാ. ക്രിസ്തുവിനെ അനുസരിക്കുന്നതുപോലെ അവരെ അനുസരിക്കുക. അങ്ങനെ ദൈവത്തിന്‍റെ വിധി ഹൃദയംഗമായി നിറവേറ്റുകയും ചെയ്യുക.E60അടിമകളേ, ഭൂമിയിലെ നിങ്ങളുടെ യജമാനന്മാരെ അനുസരിക്കുവിന്‍. ഭയത്തോടും ആദരവോടും കൂടി അനുസരിക്കുക. ക്രിസ്തുവിനെ നിങ്ങള്‍ അനുസരിക്കുന്നതുപോലെ ഹൃദയംഗമായി അനുസരിക്കുക.v5e0പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ ഒരിക്കലും പ്രകോപിതരാക്കരുത്. എന്നാല്‍ കര്‍ത്താവിന്‍റെ പരിശീലനത്തിലും ഉപദേശത്തിലും അവരെ വളര്‍ത്തുക.4-0വാഗ്ദാനം ഇതാണ്: “അപ്പോള്‍ നിനക്കു നന്മയുണ്ടാകും. നിനക്കു ഭൂമിയില്‍ ഒരു ദീര്‍ഘകാലജീവിതവുമുണ്ടാകും.”B3}0കല്പനയിങ്ങനെ പറയുന്നു, “നിങ്ങളുടെ അപ്പനമ്മമാരെ നിങ്ങള്‍ ബഹുമാനിക്കണം.” വാഗ്ദാനത്തോടു കൂടിയ ആദ്യത്തെ കല്പനയാണിത്. 2 0മക്കളേ, കര്‍ത്താവ് ആഗ്രഹിക്കുന്നതുപോലെ മാതാപിതാക്കളെ അനുസരിക്കുവിന്‍. ശരിയായ ധര്‍മ്മം അതാണ്.h1I0!എന്നാല്‍ നിങ്ങള്‍ ഓരോരുത്തരും സ്വയം സ്നേഹിക്കുന്നതു പോലെ സ്വന്തം ഭാര്യയേയും സ്നേഹിക്കണം. ഭാര്യ ഭര്‍ത്താവിനെ ആദരിക്കുകയും വേണം.f0E0 ആ രഹസ്യസത്യം വളരെ പ്രധാനമാണ്. ഞാന്‍ ക്രിസ്തുവിനേയും സഭയേയും പറ്റിയാണ് പറയുന്നത്./0തിരുവെഴുത്തു പറയുന്നു: “അതിനാല്‍ ഒരു പുരുഷന്‍ തന്‍റെ അപ്പനമ്മമാരെ വിട്ട് തന്‍റെ ഭാര്യയോടു ഒട്ടിച്ചേരുന്നു. അവരിരുവരും ഒരു ദേഹമായിത്തീരുന്നു.”.+0കാരണം നമ്മള്‍ അവന്‍റെ ശരീരത്തിന്‍റെ ഭാഗങ്ങളാകുന്നു.W-'0എന്തെന്നോ? ആരും സ്വന്തം ശരീരത്തെ ഒരിക്കലും വെറുക്കുകയില്ല. എല്ലാവരും സ്വന്തം ശരീരത്തെ തീറ്റിപ്പോറ്റി പരിപാലിക്കുന്നു. അതു തന്നെ ക്രിസ്തുവും സഭയ്ക്കു വേണ്ടി ചെയ്യുന്നു.X,)0ഭര്‍ത്താക്കന്മാരും അങ്ങനെ വേണം ഭാര്യമാരെ സ്നേഹിക്കാന്‍. സ്വന്തം ശരീരത്തെ എന്നപോലെ അവന്‍ ഭാര്യമാരെ സ്നേഹിക്കണം. തന്‍റെ ഭാര്യയെ സ്നേഹിക്കുന്നവന്‍ സ്വയം സ്നേഹിക്കുകയാണ്.k+O0തേജസ്സുള്ള (സൌന്ദര്യം) ഒരു മണവാട്ടി എന്നപോലെ സഭയെ തനിക്കുവേണ്ടി നല്‍കുവാനാണ് ക്രിസ്തു മരിച്ചത്. സഭയെ ശുദ്ധീകരിച്ച് തെറ്റുകുറ്റങ്ങളോ ദുഷ്ടപാപങ്ങളോ എന്തെങ്കിലും തരത്തിലുള്ള തിന്മകളോ ഇല്ലാതാക്കാനാണ് ക്രിസ്തു മരണം വരിച്ചത്.B*}0സഭയെ വിശുദ്ധമാക്കാനാണവന്‍ മരിച്ചത്. സഭയെ വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കാന്‍ ക്രിസ്തു സുവിശേഷപ്രസംഗം ഉപയോഗിച്ചു.b)=0ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ നിങ്ങള്‍ നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക. ക്രിസ്തു സഭയ്ക്കു വേണ്ടി മരിച്ചു.N(0സഭ ക്രിസ്തുവിന്‍റെ അധികാരത്തിന്‍ കീഴിലാണ്. ഭാര്യമാരേ, നിങ്ങള്‍ക്കും അങ്ങനെ തന്നെ. എല്ലാക്കാര്യത്തിലും നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരി ക്കുക.'30ക്രിസ്തു സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാകുന്നു. സഭ ക്രിസ്തുവിന്‍റെ ശരീരവും-ക്രിസ്തു ശരീരത്തിന്‍റെ രക്ഷകനുമാകുന്നു.&50ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നതുപോലെ നിങ്ങളുടെ ഭര്‍ത്താക്കന്മാരുടെ അധികാരത്തിന്‍ കീഴിലാകുക.%/0നിങ്ങള്‍ അന്യോന്യം അനുസരിക്കുവാന്‍ സന്നദ്ധരാകുക. എന്തെന്നാല്‍ നിങ്ങള്‍ ക്രിസ്തുവിനെ ആദരിക്കുന്നു.@$y0എല്ലാറ്റിനും പിതാവായ ദൈവത്തോടു നന്ദി പറയുക. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവനു നന്ദി പറയുക.:#m0സങ്കീര്‍ത്തനങ്ങളാലും സ്തോത്രങ്ങളാ ലും ആത്മീയ ഗാനങ്ങളാലും പരസ്പരം സംസാരിക്കുക. നിങ്ങളുടെ ഹൃദയങ്ങളില്‍ കര്‍ത്താവിനായി പാടുകയും സംഗീതം ഉണ്ടാക്കുകയും ചെയ്യുക.<"q0വീഞ്ഞു കുടിച്ചു മത്തരാകാതിരിക്കുക. അതു നിങ്ങളെ ആത്മീയമായി നശിപ്പിക്കും. എന്നാല്‍ ആത്മാവിനാല്‍ നിറയ്ക്കപ്പെടുക.!!0അതിനാല്‍ നിങ്ങളുടെ ജീവിതം കൊണ്ട് വിഡ്ഢിത്തരം കാട്ടരുത്. കര്‍ത്താവിന് വേണ്ടത് ചെയ്യാന്‍ പഠിക്കുക.P 0നന്മ ചെയ്യാന്‍ ലഭിക്കുന്ന എല്ലാ അവസരവും നിങ്ങള്‍ ഉപയോഗിക്കണമെന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്. കാരണം, ഇതു ചീത്തക്കാലമാണ്.5c0അതിനാല്‍ എങ്ങനെ ജീവിക്കുന്നു എന്നതില്‍ ശ്രദ്ധാലുവാകുക. അജ്ഞരായവരെപ്പോലെ ജീവിക്കരുത്. വിവേകത്തോടെ ജീവിക്കുക.{0പ്രകാശമാണ് എല്ലാം എളുപ്പത്തില്‍ ദൃശ്യമാക്കുന്നത്. അതിനാലാണ് നാമിങ്ങനെ പറയുന്നത്: “ഉറങ്ങുന്നവനേ, ഉണരൂ! മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കൂ, ക്രിസ്തു നിന്‍റെമേല്‍ പ്രകാശിക്കും.”0 അവ തെറ്റാണെന്നു നാം തെളിയിക്കുന്പോള്‍ പ്രകാശം അവയുടെ യഥാര്‍ത്ഥ രൂപം കാണുക എളുപ്പമാക്കുന്നു.}s0 അവര്‍ ചെയ്യുന്ന രഹസ്യപ്രവൃത്തികളെപ്പറ്റി പറയുന്നതുതന്നെ യഥാര്‍ത്ഥത്തില്‍ ലജ്ജാകരമാണ്.0 ഇരുട്ടിലാണ്ടവരുടെ പ്രവൃത്തികള്‍ ചെയ്യരുത്. അത് നന്മയൊന്നും ചെയ്യുകയില്ല. ഇരുട്ടിലെ ആ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ നന്മകള്‍ ചെയ്യുക.-0 കര്‍ത്താവിനെ സന്തുഷ്ടനാക്കുന്നതെന്തെന്നു പഠിക്കുക.Y+0 പ്രകാശം എല്ലാത്തരം നന്മകളേയും സല്‍ജീവിതത്തേയും സത്യത്തേയും കൊണ്ടുവരുന്നു.U#0മുന്പു നിങ്ങള്‍ ഇരുട്ടു നിറഞ്ഞവരായി രുന്നെങ്കിലും ഇപ്പോള്‍ നിങ്ങളില്‍ കര്‍ത്താവിന്‍റെ പ്രകാശം നിറഞ്ഞിരിക്കുന്നു. അതിനാല്‍ പ്രകാശത്തിന്‍റെ കുഞ്ഞുങ്ങളെപ്പോലെ കഴിയുക. 0അതിനാല്‍ ഇതേ പെരുമാറ്റം അവരോടു കൂടെ ചെയ്യരുത്.,Q0അസത്യങ്ങള്‍ പറഞ്ഞ് ആരും നിങ്ങളെ വഞ്ചിക്കാന്‍ ഇട കൊടുക്കരുത്. ദൈവത്തിന്‍റെ ഉഗ്രമായ കോപം അനുസരിക്കാത്തവരുടെമേല്‍ പതിക്കാന്‍ ഇത്തരം ചെയ്തികള്‍ കാരണമാകും.#0ലൈംഗികപാപം ചെയ്യുന്നവനോ ദുഷ്ടത പ്രവര്‍ത്തിക്കുന്നവനോ വിഗ്രഹാരാധന ചെയ്യുന്നവനോ ക്രിസ്തുവിന്‍റെയും ദൈവത്തിന്‍റെയും രാജ്യത്ത് ഒരു സ്ഥാനവും ഉണ്ടാകില്ലെന്ന വസ്തുത നിങ്ങള്‍ക്കുറപ്പിക്കാം. വിഗ്രഹാരാധകര്‍ വ്യാജദൈവത്തെയാണ് ആരാധിക്കുന്നത്.0Y0നിങ്ങള്‍ക്കിടയില്‍ ദുഷിച്ച വാക്കുകളുമുണ്ടാകരുത്. വിഡ്ഢിത്തരങ്ങളോ വൃത്തികെട്ട തമാശകളോ നിങ്ങള്‍ പറയാതിരിക്കുക. അതൊന്നും നിങ്ങള്‍ക്കു ചേര്‍ന്നതല്ല. പക്ഷേ നിങ്ങള്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരിക്കണം.(I0എന്നാല്‍ നിങ്ങള്‍ക്കിടയില്‍ ലൈംഗിക പാപം അരുത്. യാതൊരു വിധ ദുഷ്ടതയോ അത്യാഗ്രഹമോ പാടില്ല. എന്തെന്നോ? അതൊന്നും ദൈവത്തിന്‍റെ വിശുദ്ധജനത്തിന് ചേര്‍ന്നതല്ല.  0സ്നേഹത്തിന്‍റേതായ ഒരു ജീവിതം നയിക്കുക. ക്രിസ്തു നമ്മെ സ്നേ ഹിച്ചതുപോലെ മറ്റുള്ളവരെയും സ്നേഹിക്കുക. ക്രിസ്തു സ്വയം നമുക്കു നല്‍കി. അവന്‍ ദൈവത്തിനു സുഗന്ധം നിറഞ്ഞ വഴിപാടും യാഗവുമായിരുന്നു. y0ദൈവത്തിന്‍റെ പ്രിയപ്പെട്ട മക്കളാണ് നിങ്ങള്‍. അതിനാല്‍ ദൈവത്തെപ്പോലെ ആകുവാന്‍ ശ്രമിക്കുക.8i0 പരസ്പരം ദയാലുക്കളും ലോലഹൃദയരുമാവുക. ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക. >|{aywvtsovmjh0eKbK`Y_2^\uZXW;UTaPN]MK`HFECB{A?4=<9864x3_1N/v.Q+)-&R$#"6UQSx X):അവന്‍ നമ്മുടെ താഴ്ന്ന ശരീരങ്ങളെ അവന്‍റേതു പോലെ മഹത്വമുള്ളതാക്കി മാറ്റും. ഇത് ക്രിസ്തുവിന് തന്‍റെ ശക്തിയാല്‍ സാധിക്കും. ആ ശക്തി കൊണ്ട് ക്രിസ്തുവിന് എല്ലാ വസ്തുക്കളെയും അവന്‍റെ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ കഴിയും.,Q:എന്നാല്‍ നമ്മുടെ മാതൃരാജ്യം സ്വര്‍ഗ്ഗത്തിലാണ്. സ്വര്‍ഗ്ഗത്തില്‍നിന്നും നമ്മുടെ രക്ഷകനായ കര്‍ത്താവായ യേശുക്രിസ്തു വരുന്നതിനായി നാം കാത്തിരിക്കുകയാണ്. :നാശത്തിലേക്കു നയിക്കുംവിധത്തിലാണ് ഇക്കൂട്ടര്‍ ജീവിക്കുന്നത്. അവര്‍ ദൈവത്തെ ശുശ്രൂഷിക്കുന്നില്ല. സ്വന്തം തൃപ്തിക്കുവേണ്ടിയാണ് അവര്‍ ജീവിക്കുന്നത്. ലജ്ജാകരമായ പ്രവൃത്തികള്‍ ചെയ്യുന്നതില്‍ അവര്‍ ഊറ്റം അഭിമാനിക്കുന്നു. അവര്‍ ഭൌമിക കാര്യങ്ങളെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്.#?:ക്രിസ്തുവിന്‍റെ കുരിശിന്‍റെ ശത്രുക്കളെപ്പോലെയാണ് പലരും ജീവിക്കുന്നത്. ഞാന്‍ മിക്കപ്പോഴും ഇവരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അവരെക്കുറിച്ച് പറയേണ്ടി വരുന്നതില്‍ എനിക്കു കരച്ചില്‍ വരുന്നു.Y+:സഹോദരരേ, നിങ്ങളോരോരുത്തരും എന്നെ അനുഗമിക്കുവാന്‍ ശ്രമിക്കണം. ഞങ്ങള്‍ നിങ്ങള്‍ക്കു കാണിച്ചു തന്നിരിക്കുന്ന രീതിയില്‍ ജീവിക്കുന്ന ആള്‍ക്കാരുടെ ജീവിതവും പകര്‍ത്തുവിന്‍.7g:എന്നാല്‍ നമുക്ക് നേരത്തെ തന്നെ ഉണ്ടായിരുന്ന ആ സത്യം പിന്തുടരണം.W':പക്വതയുള്ള നാം ഈ വിധത്തിലും ചിന്തിക്കണം. ഇക്കാര്യങ്ങളിലെന്തെങ്കിലുമായി നിങ്ങള്‍ക്കു യോജിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ദൈവം അതു നിങ്ങള്‍ക്കു വ്യക്തമാക്കിത്തരും.zm:ലക്ഷ്യത്തിലെത്തി സമ്മാനം വാങ്ങുവാനായി ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ആ സമ്മാനം എന്‍റേതാണ്. കാരണം ഉന്നതങ്ങളില്‍ ഉള്ള ആ ജീവിതത്തിനായി ദൈവം ക്രിസ്തുവിലൂടെ എന്നെ വിളിച്ചിരിക്കുന്നു.xi: സഹോദരരേ, ഇപ്പോഴും ഞാന്‍ ആ ലക്ഷ്യത്തില്‍ എത്തിയിട്ടില്ല എന്ന് എനിക്കറിയാം. എന്നാല്‍ ഞാനെപ്പോഴും ചെയ്യുന്ന ഒരു കാര്യമുണ്ട് പഴയ കാര്യങ്ങള്‍ ഞാന്‍ മറക്കും. എനിക്കു മുന്പിലുള്ള ആ ലക്ഷ്യത്തിലെത്താന്‍ എന്‍റെ പരമാവധി ഞാന്‍ ശ്രമിക്കും.: ഞാന്‍ എങ്ങനെ ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതു പോലെ ഞാന്‍ ദൈവത്തിന്‍റെ പ്രതീക്ഷക്കൊപ്പമെത്തി എന്നല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. ഇപ്പോഴും ഞാന്‍ ആ ലക്ഷ്യത്തിലെത്തിയിട്ടില്ല. ആ ലക്ഷ്യത്തിലെത്താനും അതെന്‍റേതാക്കാനും ഞാന്‍ തുടര്‍ന്നും ശ്രമിക്കുന്നു. ക്രിസ്തു അതാഗ്രഹിക്കുന്നു. അതുകൊണ്ടാണ് ക്രിസ്തു എന്നെ അവനുള്ളതാക്കിയത്.L: എനിക്ക് അക്കാര്യങ്ങളൊക്കെ ഉണ്ടെങ്കില്‍ ഞാന്‍ സ്വയം മരണത്തില്‍ നിന്ന് ഉയിര്‍ക്കപ്പെടുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്.I : എനിക്കാകെ അറിയേണ്ടത്, ക്രിസ്തുവിനെപ്പറ്റിയും മരണത്തില്‍ നിന്ന് ഉയിര്‍ത്തതിനുള്ള അവന്‍റെ ശക്തിയെക്കുറിച്ചുമാണ്. ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ പങ്കുവയ്ക്കാനും മരണത്തില്‍ അവനെപ്പോലെ ആകുവാനും ഞാനാഗ്രഹിക്കുന്നു.@y: ക്രിസ്തുവില്‍ ആയിരിക്കുവാന്‍ അത് എന്നെ അനുവദിക്കുന്നു. ഞാന്‍ ക്രിസ്തുവില്‍ ദൈവമുന്പാകെ നീതീകരിക്കപ്പെട്ടവനാണ്. ഈ നീതീകരണം ന്യായപ്രമാണാനുസരണം വഴി ഉണ്ടായതല്ല. അത് വിശ്വാസം വഴി ദൈവത്തില്‍ നിന്നാണ് വരുന്നത്. ദൈവമുന്പാകെ നീതീകരിക്കപ്പെടുന്നതിനു വേണ്ടി ദൈവം, ക്രിസ്തുവിലുള്ള എന്‍റെ വിശ്വാസം ഉപയോഗിച്ചു.~ u:അക്കാര്യങ്ങള്‍ മാത്രമല്ല, എന്‍റെ കര്‍ത്താവായ യേശുക്രിസ്തുവിനെ അറിയുന്നതിന്‍റെ മഹത്വത്തോട് താരതമ്യപ്പെടുത്തുന്പോള്‍ എല്ലാക്കാര്യങ്ങളും ഫലശൂന്യമാണ്. ക്രിസ്തുമൂലം ഞാന്‍ പ്രധാനമെന്നു കരുതിയിരുന്നവ എല്ലാം നഷ്ടപ്പെട്ടു. ഇപ്പോഴെനിക്കറിയാം അതെല്ലാം വെറും ചവറാണെന്ന്. ഇത് ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ എന്നെ അനുവദിക്കുന്നു.g G:ഒരിക്കല്‍ ഇതെല്ലാം എനിക്ക് അതിപ്രധാനമായിരുന്നു. എന്നാല്‍ ആ കാര്യങ്ങളത്രയും ക്രിസ്തുമൂലം ഫലശൂന്യമായി എന്നു ഞാന്‍ തീരുമാനിച്ചു.+ O:ഞാന്‍ എന്‍റെ യെഹൂദമതത്തില്‍ വളരെ ആവേശഭരിതനായിരുന്നതുകൊണ്ട് ഞാന്‍ വിശ്വാസികളെ പീഢിപ്പിച്ചു. ഞാന്‍ മോശെയുടെ ന്യായപ്രമാണം പാലിച്ച രീതിയില്‍ എന്നില്‍ ഒരു കുറ്റവും കണ്ടെത്താന്‍ ഒരുവനും പറ്റിയിട്ടില്ല.W ':ജനിച്ച് എട്ടുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പരിച്ഛേദനയേറ്റു. ഞാന്‍ യിസ്രായേല്യരില്‍ നിന്നുള്ള ബെന്യാമീന്‍ ഗോത്രത്തില്‍പ്പെട്ടവനാണ്. ഞാന്‍ ഒരു എബ്രായനാണ്. എന്‍റെ മാതാ പിതാക്കളും എബ്രായരാണ്. മോശെയുടെ നിയമം എനിക്കു പ്രധാനമാണ്. അക്കാരണം കൊണ്ടാണ് ഞാനൊരു പരീശനായത്.  :എനിക്ക് എന്നില്‍ത്തന്നെ വിശ്വസിക്കാമെങ്കിലും ഞാന്‍ എന്നില്‍ ആശ്രയിക്കില്ല. ഒരുവന്‍ തന്നില്‍ത്തന്നെ ആശ്രയിക്കാമെന്നു വിശ്വസിക്കുന്നുവെങ്കില്‍ എനിക്ക് എന്നില്‍ത്തന്നെ ആശ്രയിക്കാന്‍ അതിലും മതിയായ കാരണങ്ങളുണ്ടെന്ന് അവന്‍ അറിയട്ടെ.:എന്നാല്‍ നമ്മളാണ് യഥാര്‍ത്ഥത്തില്‍ പരിച്ഛേദനക്കാര്‍. നാം ദൈവത്തെ ആരാധിക്കുന്നത് ആത്മാവിലൂടെയാണ്. ക്രിസ്തുയേശുവില്‍ ആയിരിക്കുന്നതില്‍ നാം അഭിമാനിക്കുന്നു. നമുക്കു ചെയ്യാവുന്നതായ കാര്യങ്ങളിലോ നമ്മില്‍ത്തന്നെയോ നാം ആശ്രയിക്കുന്നില്ല.!;:ദുഷ്ടരെക്കുറിച്ച് ശ്രദ്ധാലുക്കളാകുവിന്‍. അവര്‍ പട്ടികളെപ്പോലെയാണ്. അവര്‍ പരിച്ഛേദന ആവശ്യപ്പെടുന്നു.T #:സഹോദരരേ, ക്രിസ്തുവില്‍ സന്തുഷ്ടരാകുവിന്‍. എഴുതിയ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ എനിക്കു പ്രയാസം ഒന്നുമില്ല. കാരണം അതു നിങ്ങളെ സജ്ജരാക്കുവാന്‍ കൂടുതല്‍ സഹായിക്കും. :ക്രിസ്തുവിന്‍റെ വേലയില്‍ മുഴുകിയതുകൊണ്ടാണ് അവന്‍ മരണാസന്നനായത്. എന്നെ സഹായിക്കേണ്ടതിലേക്കായി അവന്‍ സ്വന്തജീവനെ അപകടത്തിലാക്കി. എനിക്കായി നിങ്ങള്‍ക്കു തരാന്‍ സാധിക്കാതിരുന്ന സഹായമാണത്.#:കര്‍ത്താവില്‍ അവനെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുക. എപ്പഫ്രൊദിത്തൊസിനെ പോലുള്ളവരെ ബഹുമാനിക്കുക.$A:അതുകൊണ്ട് അവനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുവാന്‍ ഞാന്‍ വളരെ ആഗ്രഹിക്കുന്നു. അവനെ കാണുന്പോള്‍ നിങ്ങള്‍ക്ക് സന്തോഷിക്കാം. എനിക്കാകട്ടെ നിങ്ങളെക്കുറിച്ചുള്ള വ്യാകുലത അവസാനിപ്പിക്കുകയും ചെയ്യാം.r]:രോഗിയായിരുന്ന അവന്‍ മരണത്തോടടുത്തിരുന്നു. പക്ഷേ ദൈവം അവനേയും എന്നേയും സഹായിച്ചു. അങ്ങനെ ഞാന്‍ കടുത്ത ദുഃഖം അനുഭവിക്കേണ്ടിവന്നില്ല.;o:നിങ്ങളെ എല്ലാവരേയും കാണുവാന്‍ അവന് വളരെ ആഗ്രഹം ഉള്ളതു കൊണ്ടാണ് ഞാനവനെ അയയ്ക്കുന്നത്. സുഖമില്ലായിരുന്നുവെന്നു നിങ്ങള്‍ അറിഞ്ഞതില്‍ അവന്‍ വ്യസനിച്ചുമിരുന്നു.ta:ക്രിസ്തുവിന്‍റെ സൈന്യത്തില്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന എപ്പഫ്രൊദിത്തൊസ് ക്രിസ്തുവില്‍ എന്‍റെ സഹോദരനാണ്. എനിക്കു സഹായം ആവശ്യമായിരുന്നപ്പോള്‍ നിങ്ങള്‍ അവനെ എന്‍റെ അടുക്കലേക്ക് അയച്ചു. ഇപ്പോള്‍ ഞാന്‍ വിചാരിക്കുന്നു അവനെ നിങ്ങളുടെ അടുത്തേക്ക് തിരികെ അയയ്ക്കണമെന്ന്.jM:നിങ്ങളുടെ അടുത്തേക്ക് ഉടനെ വരുവാന്‍ ദൈവം എന്നെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്.u~c:അവനെ വേഗത്തില്‍ നിങ്ങളുടെ അടുക്കലേക്കയയ്ക്കാന്‍ എനിക്കു പരിപാടിയുണ്ട്. എനിക്കെന്തു സംഭവിക്കുമെന്നു ഞാനറിയുന്പോള്‍ അവനെ അയയ്ക്കാം.J} :തിമൊഥെയോസ് എങ്ങനെ ഉള്ളവനാണെന്നു നിങ്ങള്‍ക്കറിയാം. സുവിശേഷപ്രചരണത്തിനു ഒരു പുത്രന്‍ തന്‍റെ പിതാവിനെ എന്നപോലെ എന്നോടൊപ്പം നിന്നു സഹായിച്ചു എന്നു നിങ്ങള്‍ക്കറിയാം.u|c:മറ്റാളുകള്‍ക്ക് അവരുടെ സ്വന്തം ജീവിതത്തെക്കുറിച്ചു മാത്രമേ താല്പര്യം ഉള്ളൂ. അവര്‍ ക്രിസ്തുയേശുവിന്‍റെ പ്രവര്‍ത്തിയില്‍ തല്പരരല്ല.{':തിമൊഥെയോസിനെപ്പോലെ മറ്റൊരാള്‍ എനിക്കില്ല. അവന് നിങ്ങളെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ ശ്രദ്ധയുണ്ട്.z:കര്‍ത്താവായ യേശുവില്‍ പ്രത്യാശകളര്‍പ്പിച്ചു തിമൊഥെയോസിനെ നിങ്ങളുടെ അടുത്തേക്ക് ഉടനെ അയയ്ക്കാമെന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ എങ്ങനെയായിരിക്കുന്നു എന്നറിയുന്നതിലും എനിക്ക് സന്തോഷമുണ്ട്.iyK:നിങ്ങളും എന്നോടൊപ്പം സന്തോഷിക്കണംMx:ദൈവത്തെ ശുശ്രൂഷിക്കുന്നതില്‍ നിങ്ങളുടെ ജീവന്‍ യാഗം കഴിപ്പാന്‍ നിങ്ങളുടെ വിശ്വാസം നിങ്ങളെ ഒരുക്കുന്നു. നിങ്ങളുടെ യാഗത്തില്‍ ഞാന്‍ എന്‍റെ രക്തം കൂടി അര്‍പ്പിക്കേണ്ടിവരും. എന്നാല്‍ അതു സംഭവിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങളോടൊപ്പം നിറഞ്ഞ സന്തോഷത്തിലായിരിക്കും.sw_:ജീവന്‍ തരുന്ന ഉപദേശങ്ങള്‍ നിങ്ങള്‍ അവര്‍ക്കു പകരും. അതുകൊണ്ട് ക്രിസ്തു വീണ്ടും വരുന്പോള്‍ എനിക്കു സന്തോഷിക്കാം. എന്‍റെ പ്രവൃത്തി വെറുതെയായില്ല എന്നോര്‍ത്തും എനിക്കു സന്തോഷിക്കാം. ഞാന്‍ മത്സരത്തില്‍ ഓടി വിജയിക്കുകയും ചെയ്തു.Rv:അപ്പോള്‍ നിങ്ങള്‍ നിഷ്കളങ്കരും ശുദ്ധരുമാകും. നിങ്ങള്‍ തെറ്റില്ലാത്ത ദൈവമക്കളാകും എന്നാല്‍ നിങ്ങള്‍ ദുഷ്ടരുടെ മദ്ധ്യത്തിലാണ് വസിക്കുന്നത്. നിങ്ങള്‍ അക്കൂട്ടര്‍ക്കിടയില്‍ ഇരുട്ടില്‍ തിളങ്ങുന്ന വിളക്കു പോലെയാണ്.#u?:പരാതിയോ തര്‍ക്കമോ കൂടാതെ എല്ലാ കാര്യങ്ങളും ചെയ്യുവിന്‍.t5: അതെ, ദൈവം നിങ്ങളില്‍ പ്രവര്‍ത്തി ക്കുന്നു. അവനെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള ആഗ്രഹം നിങ്ങളിലുണ്ടാകാന്‍ ദൈവം വഴിയൊരുക്കുന്നു. ഈ കാര്യങ്ങള്‍ ചെയ്യുവാനുള്ള ശക്തിയും ദൈവം തരുന്നു.^s5: പ്രിയരേ, നിങ്ങള്‍ എപ്പോഴും അനുസരിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങളോടു കൂടെ ആയിരുന്നപ്പോള്‍ നിങ്ങള്‍ ദൈവത്തെ അനുസരിച്ചു. ഇപ്പോള്‍ ഞാന്‍ നിങ്ങളോടുകൂടെ ഇല്ലാതിരിക്കുന്ന അവസരങ്ങളില്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കുക എന്നതാണ് കൂടുതല്‍ പ്രധാനം. എന്‍റെ സഹായം ഇല്ലാതെ തന്നെ നിങ്ങള്‍ക്കു രക്ഷ കിട്ടും എന്ന് ഉറപ്പാക്കണം. ഇതെത്രയും ബഹുമാനത്തോടും ദൈവഭയത്തോടും കൂടി ചെയ്യുവിന്‍.Nr: “യേശുക്രിസ്തു കര്‍ത്താവ് ആണ്” എന്നു എല്ലാവരും ഏറ്റുപറയും. അവരിതു പറയുന്പോള്‍, അത് പിതാവായ ദൈവത്തിന് മഹത്വം കൊണ്ടുവരും.q: യേശുവിന്‍റെ നാമത്തെ എല്ലാവരും നമിക്കട്ടെ എന്നതുകൊണ്ടാണ് ദൈവം ഇതു ചെയ്തത്. എല്ലാ സ്വര്‍ഗ്ഗസ്ഥരും, ഭൌമികരും, പാതാളസ്ഥരും ആ നാമത്തെ നമിക്കും.'pG: ക്രിസ്തു ദൈവത്തെ അനുസരിച്ചതിനാല്‍ ദൈവം ക്രിസ്തുവിനെ പരമോന്നത സ്ഥാനത്തേക്ക് ഉയര്‍ത്തി. ദൈവം ക്രിസ്തുവിന്‍റെ നാമം സര്‍വ്വനാമങ്ങളെക്കാള്‍ ഉന്നതമാക്കി.}os:അവന്‍ മനുഷ്യനായി ജീവിച്ചുകൊണ്ടിരിക്കെ, ദൈവത്തോടുള്ള സന്പൂര്‍ണ്ണാനുസരണയാല്‍ അവന്‍ സ്വയം വിനീതനാക്കി. ആ അനുസരണം മരണകാരണം ആയപ്പോള്‍ പോലും അവന്‍ അനുസരിച്ചു. ഒരു കുരിശില്‍ അവന്‍ മരിച്ചു. n :ദാസനാകാന്‍ സമ്മതിക്കുക വഴി അവന്‍ ദൈവത്തോടു കൂടെയുള്ള സ്ഥാനം ഉപേക്ഷിച്ചു ദാസനാകുവാന്‍ സമ്മതിച്ചു. അവന്‍ മനുഷ്യനായി പിറന്ന് ദാസനെപ്പോലെയായി.m7:ക്രിസ്തു എല്ലാ കാര്യത്തിലും ദൈവത്തിനു തുല്യനാണ്. എന്നാല്‍ ദൈവത്തിനു തുല്യമായ രീതിയില്‍ തന്‍റെ ജീവിതവും നിലനിര്‍ത്തണമെന്ന് ക്രിസ്തു ചിന്തിച്ചില്ല.l%:നിങ്ങളുടെ ജീവിതത്തില്‍ ക്രിസ്തു യേശുവിനെപ്പോലെ വിചാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍.#k?:നിങ്ങളുടെ മാത്രം ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ അന്യരുടെ ജീവിതത്തിലും ശ്രദ്ധയുള്ളവരാകുവിന്‍.njU:നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്പോള്‍ സ്വാര്‍ത്ഥതയോ അഹങ്കാരമോ നിങ്ങളെ നയിക്കാന്‍ അനുവദിക്കരുത്. നിങ്ങള്‍ വിനീതരായി നിങ്ങളേക്കാള്‍ ബഹുമതി അന്യര്‍ക്കു കൊടുക്കുന്നവര്‍ ആകുവിന്‍.|iq:ഇതൊക്കെ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ എനിക്കുവേണ്ടി ചിലതു ചെയ്യുവാന്‍ ഞാനഭ്യര്‍ത്ഥിക്കുന്നു. ഇതെന്നെ വളരെ സന്തുഷ്ടനാക്കും. ഒരേ കാര്യം വിശ്വസിച്ച് നിങ്ങള്‍ ഏകമനസ്ക്കരാകണമെന്ന് ഞാനഭ്യര്‍ത്ഥിക്കുന്നു. പരസ്പര സ്നേഹത്തിനു വേണ്ടി അന്യോന്യം യോജിക്കുക. ഒരേ ഉദ്ദേശവും ഉണ്ടായിരിക്കുക.ah =:നിങ്ങളോട് എന്തെങ്കിലും ചെയ്യുവാന്‍ പറയുവാന്‍ ക്രിസ്തുവില്‍ എനിക്ക് എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ? എന്നെ ആശ്വസിപ്പിക്കുവാന്‍ നിങ്ങളുടെ സ്നേഹം നിങ്ങളെ ആഗ്രഹിപ്പിക്കുന്നുണ്ടോ? ആത്മാവില്‍ നമ്മള്‍ അന്യോന്യം പങ്കു പറ്റുന്നുണ്ടോ? നിങ്ങള്‍ക്കു കരുണയും ദയാലുത്വവും ഉണ്ടോ?g -:ഞാന്‍ നിങ്ങളോടു കൂടെ ആയിരുന്നപ്പോള്‍ സുവിശേഷത്തിന്‍റെ എതിരാളികളില്‍ നിന്നും എനിക്കുണ്ടായ ക്ലേശങ്ങള്‍ നിങ്ങള്‍ കണ്ടു. ഇപ്പോള്‍ എനിക്കുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് നിങ്ങള്‍ കേള്‍ക്കുന്നു. നിങ്ങള്‍ക്കു തന്നെയും അത്തരം ക്ലേശങ്ങള്‍ ഉണ്ട്.Mf :ക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്ന ബഹുമതി ദൈവം നിങ്ങള്‍ക്കു നല്‍കി. എന്നാല്‍ അതുമാത്രമല്ല ക്രിസ്തുവിനു വേണ്ടി കഷ്ടം സഹിക്കുന്നു എന്ന ബഹുമതിയും ദൈവം നിങ്ങള്‍ക്കു നല്‍കി. ഇവ രണ്ടും ക്രിസ്തുവിനു പുകഴ്ച കൊണ്ടുവരും.Te #:നിങ്ങള്‍ക്കെതിരായ ആളുകളെക്കുറിച്ച് ഒട്ടും ഭയപ്പെടരുത്. നിങ്ങള്‍ രക്ഷിക്കപ്പെട്ടുവെന്നതിനും നിങ്ങളുടെ എതിരാളികള്‍ ഇല്ലായ്മപ്പെട്ടു പോകുമെന്നതിനും ദൈവത്തില്‍ നിന്നുള്ള തെളിവാണ് നിങ്ങള്‍ക്ക് ഭയമില്ലെന്ന വസ്തുത.Id  :ക്രിസ്തുവിന്‍റെ സുവിശേഷത്തിന് ഇണങ്ങുംവിധമാണ് നിങ്ങള്‍ ജീവിക്കുന്നതെന്ന് തീര്‍ച്ചപ്പെടുത്തുക. അപ്പോള്‍ ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നാലും അകന്നിരുന്നാലും എനിക്കു നിങ്ങളെക്കുറിച്ച് നല്ല കാര്യങ്ങള്‍ കേള്‍ക്കുവാന്‍ കഴിയും. സുവിശേഷത്തില്‍ നിന്നും വരുന്ന വിശ്വാസത്തിനായി ഏക ഹൃദയത്തോടെയും മനസ്സോടെയും നിങ്ങള്‍ യോജിച്ചു ഒരു സംഘമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നു എനിക്കു കേള്‍ക്കാന്‍ കഴിയും.c y:ഞാന്‍ വീണ്ടും നിങ്ങളുടെ കൂടെ ആകുന്പോള്‍ ക്രിസ്തുയേശുവില്‍ നിങ്ങള്‍ വളരെ സന്തോഷഭരിതരാകും.b !:എനിക്കറിയാം നിങ്ങള്‍ക്കെന്നെ ആവശ്യം ഉണ്ടെന്ന്. അതുകൊണ്ട് ഞാന്‍ നിങ്ങളോടുകൂടെ ആയിരിക്കുമെന്ന് എനിക്കറിയാം. നിങ്ങളുടെ വിശ്വാസത്തില്‍ വളരുവാനും സന്തോഷമുള്ളവരാകാനും ഞാന്‍ നിങ്ങളെ സഹായിക്കാം.\a 3:എന്നാല്‍ ഈ ശരീരത്തോടുകൂടി എന്‍റെ സാന്നിദ്ധ്യം ഇവിടെ നിങ്ങള്‍ക്കാവശ്യമുണ്ട്.` y:മരണമോ ജീവിതമോ എന്ന് എനിക്കറിയില്ല. ജീവിതവും മരണവും തമ്മില്‍ തിരഞ്ഞെടുക്കുക വിഷമമാണ്. ഈ ജീവിതം വിട്ട് ക്രിസ്തുവിനോടു കൂടെ ആയിരിക്കാന്‍ ഞാനാഗ്രഹിക്കുന്നു. അതായിരിക്കും കൂടുതല്‍ നല്ലത്._ 5:ശരീരത്തിലുള്ള എന്‍റെ ഈ ജീവിതം തുടരുകയാണെങ്കില്‍ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്കു സാധിക്കും. പക്ഷെ എന്താണ് ഞാന്‍ തിരഞ്ഞെടുക്കേണ്ടത്.^ :എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരേകാര്യം ക്രിസ്തു മാത്രമാണെന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. അതിനാല്‍ മരണം പോലും എനിക്കു ലാഭകരമാണ്.]  :ക്രിസ്തുവിന്‍റെ കാര്യത്തില്‍ പരാജയപ്പെടാന്‍ എനിക്ക് ഒന്നും കാരണമാകരുത്. എന്‍റെ ജീവനിലുള്ള ക്രിസ്തുവിന്‍റെ മഹത്വം ഈ ലോകത്ത് കാണിക്കുവാന്‍ എക്കാലത്തേയും പോലെ ഇപ്പോഴും ധീരത ഉണ്ടാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ജീവിക്കുന്നുവെങ്കിലും മരിക്കുന്നുവെങ്കിലും ഞാനത് ആഗ്രഹിക്കുന്നു. ?}`|lxfwlv}tmrpp>mkg3fAe7cob`][[YXaW{VTSRNcKI_HqEtC%@l= YD ഇരുളിന്‍റെ ശക്തിയില്‍ നിന്നും ദൈവം നമ്മളെ സ്വതന്ത്രരാക്കി, തന്‍റെ പ്രിയപ്പെട്ട പുത്രന്‍റെ സാമ്രാജ്യത്തിലേക്ക് നമ്മെ കൊണ്ടുവന്നു.(= KD അപ്പോള്‍ നിങ്ങള്‍ക്കു പിതാവിനു നന്ദി പറയാം.അവന്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്ന കാര്യങ്ങള്‍ കിട്ടാന്‍ ദൈവം നിങ്ങളെ പ്രാപ്തരാക്കി. പ്രകാശത്തില്‍ ജീവിക്കുന്ന തന്‍റെ എല്ലാ ജനങ്ങള്‍ക്കും വേണ്ടി ഈ കാര്യങ്ങളെല്ലാം ഒരുക്കിവച്ചിട്ടുണ്ട്.5< eD ദൈവം തന്‍റെ മഹാശക്തിയാല്‍ നിങ്ങളെ ശക്തിപ്പെടുത്തും. പ്രശ്നങ്ങള്‍ വരുന്പോള്‍ ദൈവത്തെ ഉപേക്ഷിക്കാതെ ശാന്തരും സന്തോഷവാന്മാരും ആകാന്‍തക്ക തരത്തില്‍ ദൈവം നിങ്ങളെ ശക്തിപ്പെടുത്തും. ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ഈ കാര്യങ്ങള്‍ക്കാണ്.K; D കര്‍ത്താവിനു ആദരവും അവനെ സകലവിധത്തിലും പ്രീതിപ്പെടുത്തുന്നതുമായ ഒരു ജീവിതം നയിക്കാന്‍ ഈ കാര്യങ്ങള്‍ നിങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്; നിങ്ങള്‍ എല്ലാ നന്മകളും ചെയ്ത് ദൈവത്തെക്കുറിച്ചുള്ള അറിവില്‍ വളരുന്നതിന്;y: mD ഈ കാര്യങ്ങള്‍ കേട്ട ദിവസം മുതല്‍ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു തുടര്‍ന്നു. ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ വ്യക്തമായും അറിയുന്നതിന്; നിങ്ങളുടെ അറിവോടൊപ്പം നിങ്ങള്‍ക്ക് ആത്മീയകാര്യങ്ങളില്‍ വലിയ ജ്ഞാനവും മനസ്സിലാക്കാനുള്ള കഴിവും ഉണ്ടാകുന്നതിന്;j9 ODപരിശുദ്ധാത്മാവിന് നിങ്ങളോടുള്ള സ്നേഹത്തെക്കുറിച്ചും എപ്പഫ്രാസ് ഞങ്ങളോടു പറഞ്ഞു.K8 Dഎപ്പഫ്രാസില്‍ നിന്നും നിങ്ങള്‍ ദൈവകൃപയെക്കുറിച്ച് മനസ്സിലാക്കി. എപ്പഫ്രാസ് ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നു. ഞങ്ങളവനെ സ്നേഹിക്കുകയും ചെയ്യുന്നു. അവന്‍ ഞങ്ങള്‍ക്കു വേണ്ടി ക്രിസ്തുവിന്‍റെ വിശ്വസ്തനായ ദാസനാണ്.17 ]Dഅതു നിങ്ങളോടു പറഞ്ഞിരുന്നു. ലോകത്തിലെല്ലായിടത്തും സുവിശേഷം വളര്‍ച്ചയും അനുഗ്രഹങ്ങളും കൊണ്ടുവരുന്നു. സുവിശേഷത്തെക്കുറിച്ചു കേള്‍ക്കുകയും ദൈവത്തിന്‍റെ കൃപയെക്കുറിച്ചു മനസ്സിലാക്കുകയും ചെയ്തതുമുതല്‍ ഇതു തന്നെ നിങ്ങള്‍ക്കും സംഭവിച്ചിരിക്കുന്നു.6 3Dനിങ്ങള്‍ക്കുള്ള പ്രത്യാശമൂലമാണ് ക്രിസ്തുവില്‍ നിങ്ങള്‍ക്ക് വിശ്വാസം ഉള്ളതും ദൈവജനത്തെ നിങ്ങള്‍ സ്നേഹിക്കുന്നതും. നിങ്ങള്‍ പ്രത്യാശിക്കുന്നതൊക്കെ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കായി സൂക്ഷിച്ചു വച്ചിരിക്കുന്നു എന്നു നിങ്ങള്‍ക്കറിയാം. സത്യോപദേശമായ സുവിശേഷം നിങ്ങള്‍ കേട്ടതുകൊണ്ടാണ് ഈ പ്രത്യാശയെക്കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലായത്.5 {Dക്രിസ്തുയേശുവിലുള്ള സ്നേഹത്തെപ്പറ്റിയും ഞങ്ങള്‍ കേട്ടതുകൊണ്ട് ദൈവത്തിനു നന്ദി പറയുന്നു. 4  Dനിങ്ങള്‍ക്കായുള്ള ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിനു നന്ദി പറയാറുണ്ട്.j3 ODക്രിസ്തുവില്‍ വിശ്വസ്ത സഹോദരരായ കൊലൊസ്സ്യയിലെ ദൈവത്തിന്‍റെ വിശുദ്ധജനങ്ങള്‍ക്ക് നമ്മുടെ പിതാവായ ദൈവത്തിന്‍റെ കൃപയും സമാധാനവും.u2 gDദൈവത്തിന്‍റെ ഇച്ഛയോടെ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലൊസും ക്രിസ്തുവില്‍ നമ്മുടെ സഹോദരനായ തിമൊഥെയൊസും ആശംസകള്‍ അയയ്ക്കുന്നത്.b1=:കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ.X0):ദൈവത്തിന്‍റെ സമസ്ത ജനവും നിങ്ങളെ അഭിവാദനം ചെയ്യുന്നു. കൈസരുടെ കൊട്ടാരത്തില്‍ നിന്നുള്ളവരും നിങ്ങളെ അഭിവാദ്യം ചെയ്യുന്നു.E/:ക്രിസ്തുവിലുള്ള ദൈവജനത്തിലെ ഓരോ ആള്‍ക്കും വന്ദനം പറയുവിന്‍. എന്നോടൊപ്പമുള്ള സഹോദരര്‍ നിങ്ങള്‍ക്ക് വന്ദനം തരുന്നു.[./:നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേയ്ക്കും സ്തുതി ഉണ്ടായിരിക്കട്ടെ. ആമേന്‍.B-}:ക്രിസ്തുയേശുവിലെ മഹത്വത്താല്‍ എന്‍റെ ദൈവം ഏറെ സന്പന്നനാണ്. നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം നല്‍കുവാനായി ദൈവം ക്രിസ്തുയേശുവിലുള്ള തന്‍റെ സന്പത്ത് വിനിയോഗിക്കും.{,o:എനിക്കാവശ്യമുള്ളതെല്ലാം എനിക്കുണ്ട്. എനിക്കാവശ്യമുള്ളതിലും കൂടുതല്‍ എനിക്കുണ്ട്. എപ്പഫ്രൊദിത്തോസ് നിങ്ങളുടെ ദാനങ്ങള്‍ കൊണ്ടുവന്നു. നിങ്ങളുടെ ദാനം ദൈവത്തിനര്‍പ്പിച്ച സൌരഭ്യവാസനയായ സുഗന്ധയാഗം പോലെയാണ്. ദൈവം ആ യാഗം സ്വീകരിക്കുകയും അത് അവനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നു.]+3:യഥാര്‍ത്ഥത്തില്‍ എനിക്കു നിങ്ങളുടെ ദാനങ്ങള്‍ കിട്ടുക എന്നുള്ളതല്ലായിരുന്നു ആവശ്യം പിന്നെയോ, നല്‍കുന്നതില്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ക്ക് കിട്ടണമെന്നുള്ളതായിരുന്നു.`*9:ഞാന്‍ തെസ്സലൊനീക്യയിലായിരുന്നപ്പോള്‍ പല തവണ എനിക്ക് നിങ്ങള്‍ സഹായമെത്തിച്ചു.D):ഞാന്‍ ആദ്യമായി സുവിശേഷം പ്രസംഗിച്ചത്, ഫിലിപ്പിയിലുള്ള നിങ്ങള്‍ സ്മരിക്കുക. മക്കെദോന്യയില്‍ നിന്നു ഞാന്‍ പോന്നപ്പോള്‍ നിങ്ങള്‍ ഒരു സഭ മാത്രമാണ് എന്നെ സഹായിച്ചത്.(:എന്നാല്‍ എനിക്ക് സഹായം ആവശ്യമുണ്ടായിരുന്നപ്പോള്‍ നിങ്ങള്‍ സഹായിച്ചു എന്നത് നല്ല കാര്യമാണ്.n'U: അവന്‍ ശക്തി തരുന്നതുകൊണ്ട് എനിക്ക് ക്രിസ്തുവില്‍ കൂടെ എല്ലാ കാര്യങ്ങളും സാധിക്കും.&5: ഞാന്‍ ദരിദ്രനാകുന്പോള്‍ ജീവിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം. എനിക്ക് ധാരാളം ഉള്ളപ്പോഴും ജീവിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം. സംഭവിക്കുന്ന എന്തിലും സന്തോഷമുള്ളവനാകുന്നത് എങ്ങനെയെന്നും എനിക്കറിയാം. കഴിക്കുവാന്‍ ആഹാരം ഉണ്ടായിരുന്നപ്പോഴും അല്പം മാത്രം ഉണ്ടായിരുന്നപ്പോഴും സന്തോഷമുള്ളവനായിരിക്കുവാന്‍ ഞാന്‍ പഠിച്ചു. എനിക്കാവശ്യമുള്ളത് എല്ലാം ഉണ്ടായിരുന്ന അവസരത്തിലും അവയുടെ അഭാവത്തിലും സന്തോഷിക്കാന്‍ ഞാന്‍ പഠിച്ചു.w%g: ഞാന്‍ ഇതൊക്കെ നിങ്ങളോടു പറയുന്നത് എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല. എനിക്കുള്ള കാര്യങ്ങള്‍ കൊണ്ടും എനിക്കു സംഭവിക്കുന്നവകൊണ്ടും സംതൃപ്തനാകുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.j$M: നിങ്ങള്‍ എന്നോടുള്ള കരുതല്‍ വീണ്ടും കാണിച്ചതില്‍ ഞാന്‍ കര്‍ത്താവില്‍ ഏറെ സന്തോഷിക്കുന്നു. നിങ്ങള്‍ക്ക് എന്നെക്കുറിച്ച് എന്നും കരുതലുണ്ടായിരുന്നു. എന്നാല്‍ അതു കാണിക്കുവാന്‍ നിങ്ങള്‍ക്കൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല.B#: [This verse may not be a part of this translation]"':സഹോദരരേ, നല്ലതും പുകഴ്ചയ്ക്കു യോഗ്യവുമായ കാര്യങ്ങളെക്കുറിച്ച് തുടര്‍ന്നും ചിന്തിക്കുവിന്‍. സത്യവും ആദരണീയവും ശരിയും ശുദ്ധവും സുന്ദരവും ബഹുമാന്യവും ആയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവിന്‍.K!:ദൈവത്തിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയത്തേയും മനസ്സിനേയും ക്രിസ്തുയേശുവില്‍ സൂക്ഷിയ്ക്കും. ദൈവം നമുക്കു തരുന്ന ആ സമാധാനം മനസ്സിലാക്കാന്‍ പറ്റാത്തവിധം അത്ര മഹത്താണ്. :ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട. എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതിനെല്ലാം വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചോദിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്പോഴൊക്കെ നന്ദി പറയുക.kO:നിങ്ങള്‍ സൌമ്യരും ദയാലുക്കളുമാണെന്ന് എല്ലാവരും അറിയട്ടെ. കര്‍ത്താവ് വേഗം വരുന്നു.ve:കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുവിന്‍. ഞാന്‍ ഒന്നുകൂടി പറയട്ടെ ‘സന്തോഷിക്കുവിന്‍.’}:സുഹൃത്തേ, നീ എന്നോട് കൂടെ വിശ്വസ്തതയോടെ സേവിക്കുന്നതു കൊണ്ട് ഈ സ്ത്രീകളെ അതൊക്കെ ചെയ്യുവാന്‍ സഹായിക്കണം എന്നു ഞാന്‍ നിന്നോടാവശ്യപ്പെടുന്നു. ഈ സ്ത്രീകള്‍ സുവിശേഷപ്രസംഗത്തില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ ക്ലേമന്തിനോടും എന്നോടൊപ്പം ഉണ്ടായിരുന്ന മറ്റാള്‍ക്കാര്‍ക്കൊപ്പവുമാണ് പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ പേര്‍ ജീവന്‍റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.pY:കര്‍ത്താവില്‍ രമ്യതയുള്ളവരാകുവാന്‍ യുവൊദ്യയോടും സുന്തുകയോടും ഞാനാവശ്യപ്പെടുന്നു. 3:എന്‍റെ പ്രിയ സഹോദരരേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുകയും കാണുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എനിക്കു ആനന്ദം തരികയും നിങ്ങളെക്കുറിച്ച് അഭിമാനം കൊള്ളിക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളോട് പറഞ്ഞതുപോലെ കര്‍ത്താവിനെ തുടര്‍ന്നും പിന്തുടരുക. @|zbx usrnbjh)gleb8_^]}\dY-XWU{TQNLKJ_HEzCBUAw@>:865K32J.p-U,*Z(Y&&N#l!=^9 R '  N എല്ലായിടത്തും ഉള്ളവര്‍, ഞങ്ങള്‍ അവിടെ ആയിരുന്നപ്പോള്‍, ഞങ്ങളെ നിങ്ങള്‍ എങ്ങനെ സ്വീകരിച്ചുവെന്ന് പറയുന്നു. നിങ്ങള്‍ എങ്ങനെ വിഗ്രഹാരാധന നിര്‍ത്തുകയും ജീവിക്കുന്ന സത്യദൈവത്തെ എങ്ങനെ സേവിക്കുന്നു എന്നതിനെപ്പറ്റിയും ജനങ്ങള്‍ പറയുന്നു.q ]Nമക്കെദൊന്യയിലും അഖായയിലും നിങ്ങളില്‍ നിന്നാണ് കര്‍ത്താവിന്‍റെ ഉപദേശം പടര്‍ന്നത്. യഥാര്‍ത്ഥത്തില്‍ എല്ലായിടത്തും ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചുള്ള വാര്‍ത്ത പരന്നു. അതുകൊണ്ട് നിങ്ങളുടെ വിശ്വാസത്തെപ്പറ്റി ജനങ്ങളോട് ഒന്നും തന്നെ ഞങ്ങള്‍ക്ക് പറയേണ്ടതില്ല.b ?Nമക്കെദൊന്യയിലേയും അഖായയിലേയും എല്ലാ വിശ്വാസികള്‍ക്കും ഒരു മാതൃകയായി നിങ്ങള്‍. 3Nനിങ്ങള്‍ ഞങ്ങളുടെ ഉപദേശം വളരെ സന്തോഷത്തോടു കൂടി സ്വീകരിച്ചു. അത് വളരെ കഷ്ടങ്ങള്‍ കൊണ്ടുവന്നുവെങ്കിലും, ആ സന്തോഷം നിങ്ങള്‍ക്കു പരിശുദ്ധാത്മാവില്‍ നിന്നും വരുന്നു. ഈ വിധത്തില്‍ നിങ്ങള്‍ ഞങ്ങളെപ്പോലെയും കര്‍ത്താവിനെപ്പോലെയും ആയിത്തീര്‍ന്നു., SNഞങ്ങള്‍ നിങ്ങളെ സുവിശേഷവുമായി സമീപിച്ചത് വെറും വാക്കുകളാലല്ല ശക്തിയാലാണ്. ഇതു സത്യമാണെന്ന് ഞങ്ങള്‍ക്കറിയാവുന്നതുകൊണ്ട് പരിശുദ്ധാത്മാവിനാലാണ് ഞങ്ങള്‍ ഇത് നിങ്ങളുടെയടുത്ത് കൊണ്ടുവന്നത്. നിങ്ങള്‍ക്കു സഹായമാകുന്ന രീതിയില്‍ ഞങ്ങള്‍ എങ്ങനെ നിങ്ങളുടെ ഇടയില്‍ താമസിച്ചുവെന്ന് നിങ്ങള്‍ക്കറിയാം.| sNസഹോദരരേ, ദൈവം നിങ്ങളെ സ്നേഹിക്കുന്നെന്നും അവന്‍റെ സ്വന്തമാകുവാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു.6 gNനിങ്ങളുടെ വിശ്വാസത്താല്‍ നിങ്ങള്‍ ചെയ്തിട്ടുള്ള വേലയും സ്നേഹത്തിന്‍റെ പ്രേരണയാലുള്ള നിങ്ങളുടെ അദ്ധ്വാനവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ പ്രത്യാശയുടെ ഉറപ്പും നമ്മുടെ പിതാവായ ദൈവത്തിനു മുന്പില്‍ ഞങ്ങള്‍ ഇടവിടാതെ ഓര്‍ക്കുന്നു.y mNപ്രാര്‍ത്ഥിക്കുന്പോള്‍ എപ്പോഴും ഞങ്ങള്‍ നിങ്ങളെ ഓര്‍ക്കുകയും നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നു.. YNപൌലൊസും സില്വാനൊസും തിമൊഥെയൊസും, തെസ്സലൊനീക്യയിലുള്ള സഭയ്ക്ക് അഭിവാദനങ്ങള്‍ നേരുന്നു. നമ്മുടെ പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലും ജീവിക്കുന്ന നിങ്ങള്‍ക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.MDഞാന്‍, പൌലൊസ്, ഇതു എന്‍റെ കൈകൊണ്ടുതന്നെ എഴുതി. നിങ്ങള്‍ക്കു ഞാന്‍ വന്ദനം പറയുന്നു. ഞാന്‍ തടവിലാണെന്ന് ഓര്‍ക്കുവിന്‍. ദൈവത്തിന്‍റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.|qD“ദൈവം നിനക്കു തന്ന ജോലി ചെയ്യുന്നതില്‍ തീര്‍ച്ചയുണ്ടാകണമെന്ന്” അര്‍ഹിപ്പൊസിനോടു പറയുക.)KDഈ കത്ത് നിങ്ങളുടെ ഇടയില്‍ വായിച്ചുകഴിഞ്ഞതിനുശേഷം ലവുദിക്യയിലെ സഭയിലും വായിച്ചു എന്ന് ഉറപ്പുവരുത്തുക. ലവുദിക്യയിലേക്ക് അയച്ച കത്ത് നിങ്ങളും വായിക്കുക.! ;Dലവുദിക്യയിലെ സഹോദരങ്ങളെ വന്ദനം ചെയ്യുക. നുംഫെയ്ക്കും അവളുടെ വീട്ടില്‍ കൂടുന്ന സഭയ്ക്കും വന്ദനം പറയുക.[ /Dവൈദ്യനും ജനങ്ങളുടെ സുഹൃത്തുമായ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു.g GD അവന്‍ ലവുദിക്യായിലേയും ഹിയരപ്പൊലിയിലേയും ജനങ്ങള്‍ക്കുവേണ്ടിയും നിങ്ങള്‍ക്കു വേണ്ടിയും കഠിനമായി യത്നിച്ചു എന്ന് എനിക്കറിയാം.s _D നിങ്ങളുടെ ഇടയില്‍ നിന്നുള്ള ക്രിസ്തുവിന്‍റെ ദാസനായ എപ്പഫ്രാസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. അവന്‍ നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുന്നു. ആത്മീയ പക്വതയെത്തി ദൈവം നിങ്ങള്‍ക്കു വേണ്ടി ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ക്കുണ്ടാകുവാനാണ് അവന്‍ പ്രാര്‍ത്ഥിക്കുന്നത്.I  D യേശു എന്ന പേരിലും വിളിക്കുന്ന യുസ്തൊസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. ഇവരാണ് ദൈവരാജ്യത്തിനായി എനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന യെഹൂദര്‍. അവര്‍ എനിക്കൊരു ആശ്വാസമാണ്.^5D എന്നോടൊപ്പമുള്ള തടവുകാരനായ അരിസ്തര്‍ഹോസും നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. മര്‍ക്കൊസിന്‍റെ മച്ചുനനായ ബര്‍ന്നബാസും നിങ്ങളെ വന്ദനം ചെയ്യുന്നു. (മര്‍ക്കൊസിന് എന്തു ചെയ്തുകൊടുക്കണമെന്ന് ഞാന്‍ നിങ്ങളോട് നേരത്തേ പറഞ്ഞിട്ടുണ്ട്. അവന്‍ വരികയാണെങ്കില്‍ അവനെ സ്വീകരിക്കുക.)BD [This verse may not be a part of this translation]B}Dഅതുകൊണ്ടാണു ഞാന്‍ അവനെ അയയ്ക്കുന്നത്. ഞാന്‍ എങ്ങനെയാണെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ ഞാന്‍ അവനെ അയയ്ക്കുന്നു.}sDക്രിസ്തുവില്‍ എന്‍റെ പ്രിയ സഹോദരനാണ് തിഹിക്കൊസ്. അവന്‍ കര്‍ത്താവില്‍ എന്‍റെ വിശ്വസ്ത ശുശ്രൂഷകനും ദാസനുമാണ്. എനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം അവന്‍ നിങ്ങളോടു പറയും.%CDസംസാരിക്കുന്പോള്‍ എപ്പോഴും ദയയോടും വിവേകത്തോടും കൂടെ സംസാരിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാവരോടും പറയേണ്ടതു പോലെ ഉത്തരങ്ങള്‍ പറയുവാന്‍ സാധിക്കും.NDഅവിശ്വാസികളോടു വിവേകപൂര്‍വ്വം ഇടപെടുക. നിങ്ങളുടെ സമയത്തെ നിങ്ങളെക്കൊണ്ടാകും പോലെ ഏറ്റവും നല്ല രീതിയില്‍ ചെലവഴിക്കുക.'Dഈ സത്യം ജനങ്ങള്‍ക്കു വ്യക്തമാക്കാന്‍ കഴിയണമേ എന്നു പ്രാര്‍ത്ഥിക്കുവിന്‍. അതാണു ഞാന്‍ ചെയ്യേണ്ടത്.V%Dഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവിന്‍. തന്‍റെ സന്ദേശം ജനങ്ങളോട് പ്രസംഗിക്കുന്നതിന് അവസരം തരണം എന്നു പ്രാര്‍ത്ഥിക്കുവിന്‍. ക്രിസ്തുവിനെപ്പറ്റി മുന്‍പ് മറച്ചുവെച്ചതും പിന്നീട് ദൈവം തന്നെ വെളിപ്പെടുത്തിയതുമായ ആ രഹസ്യസത്യം പ്രസംഗിക്കുവാന്‍ ഞങ്ങളെക്കൊണ്ടാകണമേ എന്നു പ്രാര്‍ത്ഥിക്കുവിന്‍. ഈ സത്യം പ്രസംഗിച്ചതുകൊണ്ട് ഇപ്പോള്‍ ഞാന്‍ കാരാഗൃഹത്തിലായി.7gDദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുന്നത് തുടരുവിന്‍.B Dയജമാനന്മാരേ, നല്ലതും ന്യായവുമായ കാര്യങ്ങള്‍ നിങ്ങളുടെ ദാസന്മാര്‍ക്കു കൊടുക്കുവിന്‍. സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്ക് ഒരു യജമാനന്‍ ഉണ്ട് എന്ന് ഓര്‍ക്കുവിന്‍. വിശ്വാസികള്‍ക്ക് പൌലൊസിന്‍റെ ചില നിര്‍ദ്ദേശങ്ങള്‍8~iDതെറ്റു ചെയ്താല്‍ ആ തെറ്റിനെപ്രതി ശിക്ഷിക്കപ്പെടുമെന്ന് ഓര്‍ക്കുവിന്‍. ദൈവം എല്ലാവരോടും ഒരുപോലെ പെരുമാറുന്നു..}UDകര്‍ത്താവില്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ പ്രതിഫലം കിട്ടുമെന്ന് ഓര്‍ക്കുവിന്‍. തന്‍റെ ജനത്തിനു വാഗ്ദാനം ചെയ്തത് അവന്‍ നിങ്ങള്‍ക്കു തരും. നിങ്ങള്‍ കര്‍ത്താവായ ക്രിസ്തുവിനെയാണു ശുശ്രൂഷിക്കുന്നത്.@|yDനിങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തിയും നിങ്ങളെക്കൊണ്ട് ആകാവുന്നതിന്‍റെ പൂര്‍ണ്ണതയില്‍ ചെയ്യുവിന്‍. ദൈവത്തിനുവേണ്ടി ജോലി ചെയ്യുന്നതുപോലെ ചെയ്യുവിന്‍. അതുവഴി നിങ്ങള്‍ ആളു കളെയല്ല ദൈവത്തെയാണ് സേവിക്കുന്നത്.{Dവേലക്കാര്‍ തങ്ങളുടെ യജമാനന്മാരെ എല്ലാക്കാര്യങ്ങളിലും അനുസരിക്കണം. യജമാനന്മാര്‍ നിങ്ങളുടെ അടുത്ത് ഇല്ലാത്ത സമയവും അനുസരിക്കുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ മനുഷ്യരെ പ്രീതിപ്പെടുത്താനല്ല ശ്രമിക്കുന്നത്. പിന്നെയോ കര്‍ത്താവിനെയാണ്. അതിനാല്‍ സത്യസന്ധതയോടുകൂടെ അനുസരിക്കുക. കാരണം നിങ്ങള്‍ കര്‍ത്താവിനെ ബഹുമാനിക്കുന്നു.zDപിതാക്കന്മാരേ, നിങ്ങളുടെ മക്കളെ നിങ്ങള്‍ കോപിപ്പിക്കരുത്. നിങ്ങളെ പ്രീതിപ്പെടുത്തുന്നത് കഠിനമായ ഒരു കാര്യമാണെങ്കില്‍ നിങ്ങളെ പ്രീതിപ്പെടുത്തുന്നതില്‍ നിന്ന് അവര്‍ നിരുത്സാഹപ്പെടും.dyADമക്കള്‍ അവരുടെ മാതാപിതാക്കളെ ബഹുമാനിക്കണം. ഇതു കര്‍ത്താവിനെ പ്രീതിപ്പെടുത്തും.Zx-Dഭര്‍ത്താവ് തന്‍റെ ഭാര്യയെ സ്നേഹിക്കുകയും അവളോടു സൌമ്യത ഉള്ളവനുമായിരിക്കണം.3w_Dഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താവിന്‍റെ അധികാരത്തിനു കീഴ്പ്പെടുക. ഇതാണു ക്രിസ്തുവില്‍ ചെയ്യേണ്ടതായ ശരിയായ രീതി.jvMDനിങ്ങളുടെ സംഭാഷണവും പ്രവൃത്തിയും എല്ലാം നിങ്ങളുടെ കര്‍ത്താവായ യേശുവിനു വേണ്ടിയാകട്ടെ. നിങ്ങളുടെ എല്ലാ പ്രവൃത്തികള്‍ക്കും പിതാവായ ദൈവത്തിന് യേശുക്രിസ്തു വഴി നന്ദി പറയുവിന്‍.u/Dക്രിസ്തുവിന്‍റെ ഉപദേശങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ സന്പന്നമായി ജീവിക്കട്ടെ. പരസ്പരം ശക്തിപ്പെടുത്താനും നിങ്ങളുടെ എല്ലാ അറിവും ഉപയോഗപ്പെടുത്തുക. ദൈവത്തോടു ഹൃദയത്തില്‍ നന്ദിയുള്ളവരായി സങ്കീര്‍ത്തനങ്ങളും ഗീതങ്ങളും ആത്മീയഗാനങ്ങളും പാടുവിന്‍.Bt}Dക്രിസ്തു നിങ്ങള്‍ക്കു നല്‍കുന്ന സമാധാനം നിങ്ങളുടെ വിചാരങ്ങളെ നിയന്ത്രിക്കട്ടെ. സമാധാനം കിട്ടുന്നതിനായി നിങ്ങളെ എല്ലാവരെയും ഒരു ശരീരത്തിലേക്കു ഒരുമിച്ചു വിളിച്ചിരിക്കുന്നു. എപ്പോഴും നന്ദിയുള്ളവരാകുവിന്‍.hsIDഇതെല്ലാം പാലിക്കുക. എന്നിരുന്നാലും ഏറ്റവും പ്രധാനം സ്നേഹമാണ്. പരിപൂര്‍ണ്ണ ഏകതയില്‍ നിങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത് സ്നേഹമാണ്.\r1D പരസ്പരം ദേഷ്യപ്പെടാതെ ക്ഷമിക്കുവിന്‍. കാരണം, കര്‍ത്താവ് നിങ്ങളോട് ക്ഷമിച്ചു.]q3D ദൈവം നിങ്ങളെ തിരഞ്ഞെടുത്ത് തന്‍റെ വിശുദ്ധ ജനമാക്കി. അവന്‍ നിങ്ങളെ സ്നേഹിക്കുന്നു. അതിനാല്‍ എല്ലാവരോടും കരുണയുള്ളവരാകുവിന്‍. ദയാലുവും വിനീതനും മൃദുലനും ശാന്തനും ആകുവിന്‍.4paD അതില്‍ യവനനെന്നോ യെഹൂദനെന്നോ ഉള്ള വ്യത്യാസമില്ല. പരിച്ഛേദനക്കാരനെന്നോ അഗ്രചര്‍മ്മിയെന്നോ, വിദേശിയെന്നോ, സ്വദേശിയെന്നോ, പരിഷ്കൃതനെന്നോ, അപരിഷ്കൃതരെന്നോ, അടിമയെന്നോ, സ്വതന്ത്രനെന്നോ ഉള്ള വ്യത്യാസം ഇല്ല. എന്നാല്‍ ക്രിസ്തു അങ്ങനെയുള്ള എല്ലാ വിശ്വാസികളിലും ഉണ്ട്. ക്രിസ്തുവാണ് സര്‍വ്വോല്‍കൃഷ്ടന്‍.Vo%D പുതുജീവിതം നിങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആ പുതുജീവനില്‍ നിങ്ങളെ പുതിയവരാക്കി, നിങ്ങളെ സൃഷ്ടിച്ചവനെപ്പോലെ നിങ്ങള്‍ ആയിക്കൊണ്ടിരിക്കുകയാണ്. ആ പുതുജീവിതം ദൈവത്തിന്‍റെ യഥാര്‍ത്ഥമായ വിജ്ഞാനം നിങ്ങള്‍ക്കു കൊണ്ടുവരുന്നു.Yn+D പരസ്പരം കള്ളം പറയരുത് എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ പാപജീവിതവും പണ്ടു ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളും ഉപേക്ഷിച്ചു കഴിഞ്ഞു.CmDഎന്നാല്‍ ഈ കാര്യങ്ങള്‍ ഇനി നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കണം. കോപം, ഉഗ്രമായ അമര്‍ഷം, വിദ്വേഷം, അന്യരെ വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ മുറിപ്പെടുത്തുന്നത്, ആഭാസകരമായ ഭാഷാപ്രയോഗം തുടങ്ങിയവയൊക്കെയാണ് ഇത്.`l9Dപണ്ടത്തെ നിങ്ങളുടെ ദുഷ്ടജീവിതത്തില്‍ നിങ്ങളും ഈ കാര്യങ്ങളൊക്കെ ചെയ്തിരുന്നു.kDഈ കാര്യങ്ങളൊക്കെ ദൈവത്തെ കോപാകുലനാക്കുന്നു.3j_Dഅതുകൊണ്ട് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് എല്ലാ ദുഷ്ടതകളെയും:- ലൈംഗികപാപങ്ങള്‍, കളങ്കം, കാമം, ദുഷ്ചിന്തകള്‍ ഇവയെ നീക്കുക. വിഗ്രഹാരാധന നിങ്ങളെ നിയന്ത്രിക്കാന്‍ അനുവദിക്കരുത്. ദുഷ്കാര്യങ്ങള്‍ ആഗ്രഹിക്കരുത് ഇവയെ പുറത്താക്കുക. ഈ ആഗ്രഹം ഒരു കള്ളദൈവത്തിനു ശുശ്രൂഷ ചെയ്യുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.i#Dക്രിസ്തു ആണ് നിങ്ങളുടെ ജീവന്‍. ക്രിസ്തു വീണ്ടും വരുന്പോള്‍ നിങ്ങള്‍ അവന്‍റെ മഹത്വം പങ്കുവയ്ക്കും.Th!Dനിങ്ങളുടെ പാപം നിറഞ്ഞ പഴയ സ്വയം മരിക്കുകയും നിങ്ങളുടെ പുതുജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ സംരക്ഷിക്കുകയും ചെയ്തു.g3Dസ്വര്‍ഗ്ഗത്തിലുള്ള കാര്യങ്ങളെക്കുറിച്ചു മാത്രമേ വിചാരിക്കാവൂ, ഭൌമിക കാര്യങ്ങളെക്കുറിച്ചു പാടില്ല.>f wDക്രിസ്തുവിനോടൊപ്പം നിങ്ങളെയും മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു. അതുകൊണ്ട് സ്വര്‍ഗ്ഗത്തിലുള്ള കാര്യങ്ങള്‍ കിട്ടുവാന്‍ ഹൃദയംഗമായി ആഗ്രഹിക്കുക. അവിടെ ദൈവത്തിന്‍റെ വലതു വശത്തായി ക്രിസ്തു ഇരിക്കുന്നുണ്ട്.}esDഈ ചട്ടങ്ങള്‍ വിവേകപൂര്‍ണ്ണമെന്നു തോന്നാം. പക്ഷെ മനുഷ്യ നിര്‍മ്മിതങ്ങളായ മതങ്ങളുടെ ഭാഗമാണവ. ആ മതങ്ങള്‍ ആളുകളെ വിനീതര്‍ എന്നു നടിപ്പിക്കുന്നതിന് തങ്ങളുടെ ശരീരങ്ങളെ ശിക്ഷിക്കുന്നതിനും കൂട്ടു നില്‍ക്കുന്നു. എന്നാല്‍ ഈ ചട്ടങ്ങള്‍ അവരുടെ പാപം നിറഞ്ഞ സ്വയം ആവശ്യപ്പെടുന്ന ദുഷ്ടകാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ സഹായിക്കുന്നില്ല./dWDഉപയോഗം കഴിഞ്ഞ് ത്യജിച്ച വസ്തുക്കളെപ്പോലെയാണ് ഈ ചട്ടങ്ങള്‍. ഈ കാര്യങ്ങളത്രയും ദൈവത്തില്‍നിന്നുള്ളതല്ല, മറിച്ച് അവയെല്ലാം ജനങ്ങളുടെ ആജ്ഞയും ആശയങ്ങളുമാണ്.9ckD“അതു തിന്നരുത്,” “അതു രുചിക്കരുത്,” “ആ സാധനം തൊടരുത്” എന്നിങ്ങനെ.bDനിങ്ങള്‍ ക്രിസ്തുവിനൊപ്പം മരിച്ചതുകൊണ്ട് ലോകത്തിന്‍റെ വ്യര്‍ത്ഥചട്ടങ്ങളില്‍ നിന്നും മുക്തരായി. അതുകൊണ്ട് ഇപ്പോഴും ലോകത്തിന്‍റേതെന്ന പോലെ എന്തിന് പ്രവര്‍ത്തിക്കണം? ഇത്തരം ചട്ടങ്ങളെന്തിനു പിന്തുടരുന്നു എന്നാണു ഞാനര്‍ത്ഥമാക്കുന്നത്. a9Dഅവര്‍ അവരെത്തന്നെ തലയായ ക്രിസ്തുവിനു കീഴ്പ്പെടുത്തുന്നില്ല. ശരീരം മുഴുവനും ക്രിസ്തുവിനെ ആശ്രയിച്ചിരിക്കുന്നു. ക്രിസ്തു മൂലം ശരീരത്തിലെ എല്ലാ ഭാഗങ്ങളും പരസ്പരം കരുതുകയും അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തെ ബലപ്പെടുത്തുകയും അതിനെ ഒന്നായി നിലനിര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ ശരീരം വളരും.`3Dദൂതന്മാരെ ആരാധിക്കുന്നതിലും വിനീതരാണെന്നു നടിക്കുന്നതിലും ചില ആള്‍ക്കാര്‍ അവര്‍ക്കു കിട്ടിയ ദര്‍ശനങ്ങളെക്കുറിച്ച് എപ്പോഴും പറയുന്നു. “ഈ കാര്യങ്ങള്‍ ചെയ്യാത്തതുകൊണ്ട് നിങ്ങള്‍ തെറ്റുകാരാണെന്നു” പറയുവാന്‍ അത്തരം ആള്‍ക്കാരെ അനുവദിക്കാതിരിക്കുക. അവരിലാകെ മന്ദന്‍ അഹംഭാവമാണ്, കാരണം ദൈവീക ചിന്തകള്‍ക്കു പകരം ജഡീക ചിന്തകളാണ് അവരുടേത്.B_}Dമുന്‍കാലങ്ങളില്‍ ഈ കാര്യങ്ങളത്രയും വരുവാനിരിക്കുന്ന കാര്യങ്ങളുടെ ഒരു നിഴലായിരുന്നു. എന്നാല്‍ വന്നുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങള്‍ ക്രിസ്തുവില്‍ കണ്ടെത്തി.%^CDതിന്നുകയോ കുടിക്കുകയോ അല്ലെങ്കില്‍ യെഹൂദരുടെ ആചാരക്രമങ്ങളെയോ കുറിച്ച് നിങ്ങളുടെ മേല്‍ ചട്ടങ്ങള്‍ അടിച്ചേല്പിക്കുവാന്‍ ആരേയും അനുവദിക്കാതിരിക്കുക. (ഉത്സവങ്ങള്‍, ചന്ദ്രോത്സവങ്ങള്‍, ശബ്ബത്തുകള്‍).*]MDദൈവം എല്ലാം ആത്മീയ അധികാരങ്ങളെയും ശക്തികളെയും പരാജയപ്പെടുത്തി. കുരിശുകൊണ്ട് ദൈവം വിജയം നേടിയെടുത്ത് ആ അധികാരികളെയും ശക്തികളെയും തോല്പിച്ചു. അവര്‍ ശക്തിഹീനരാണെന്ന് ദൈവം ലോകത്തിനു കാണിച്ചു കൊടുത്തു.>\uDദൈവത്തിന്‍റെ കല്പനകള്‍ ലംഘിച്ചതുകൊണ്ട് നാം കടക്കാരായി. നാം പിന്തുടരുന്നതില്‍ വീഴ്ചവരുത്തിയ എല്ലാ ചട്ടങ്ങളും ആ കടത്തില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ദൈവം നമ്മളോടു പൊറുത്തു. ആ കടങ്ങളെല്ലാം കുരിശില്‍ തറച്ചു.l[QD നിങ്ങളുടെ പാപം കൊണ്ടും നിങ്ങളുടെ പാപം നിറഞ്ഞ സ്വയത്തിന്‍റെ ശക്തിയില്‍ നിന്നും മോചിതരാകാതിരുന്നതു കൊണ്ടും നിങ്ങള്‍ മരിച്ചു. എന്നാല്‍ ദൈവം ക്രിസ്തുവിനോടൊപ്പം നിങ്ങളേയും ജീവിപ്പിച്ചു. ദൈവം നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിച്ചു.*ZMD നിങ്ങള്‍ സ്നാനപ്പെട്ടപ്പോള്‍ ക്രിസ്തുവിനോടൊപ്പം നിങ്ങളേയും സംസ്കരിച്ചു. അതുമാത്രമല്ല നിങ്ങളുടെ ദൈവത്തിന്‍റെ ശക്തിയിലുള്ള വിശ്വാസം വഴി ക്രിസ്തുവിനോടു കൂടി ആ സ്നാനത്താല്‍ നിങ്ങളേയും ഉയിര്‍പ്പിച്ചു. ക്രിസ്തുവിനെ മരണത്തില്‍നിന്നും ഉയിര്‍ത്തിയതു വഴി ദൈവത്തിന്‍റെ ശക്തി സ്പഷ്ടമാക്കപ്പെട്ടു. G|{xCv/ronkiqfdca^\YZWU"SR:QQHQNLINEDCC+A >=)978421/.,+)'&%$"9 Ne sPa1`Nപരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം നിര്‍ത്തരുത്.,_QNഎക്കാലവും ദൈവത്തിനു നന്ദി അര്‍പ്പിക്കുക. ഇതാണ് ദൈവം നിങ്ങളില്‍ നിന്ന് ക്രിസ്തുയേശുവില്‍ ആഗ്രഹിക്കുന്നത്.^ Nപ്രാര്‍ത്ഥിക്കുന്നത് ഒരിക്കലും നിര്‍ത്തരുത്.`]9Nഎപ്പോഴും സന്തോഷപൂരിതരാകുവിന്‍.U\#Nആര്‍ക്കും തിന്മയ്ക്കു പകരം തിന്മ ചെയ്യുകയില്ലെന്നു ഉറപ്പാക്കുക, എന്നാല്‍ തമ്മിലും എല്ലാവര്‍ക്കും എപ്പോഴും നന്മ ചെയ്യുക.F[Nജോലി ചെയ്യാത്തവരെ താക്കീതു ചെയ്യാന്‍ സഹോദരങ്ങളേ നിങ്ങളോടു ഞാന്‍ ആവശ്യപ്പെടുന്നു. ഭീരുക്കളെ പ്രോത്സാഹിപ്പിക്കുക. ബലഹീനരെ സഹായിക്കുക. എല്ലാവരോടും ക്ഷമ ഉള്ളവരാകുക.GZN ഏറെ സ്നേഹത്താല്‍ അവര്‍ ചെയ്യുന്ന പ്രവൃത്തികളെപ്രതി അവരെ ബഹുമാനിക്കുവിന്‍. പരസ്പരം സമാധാനത്തില്‍ പ്രവര്‍ത്തിക്കുക.;YoN സഹോദരരേ, നിങ്ങളുടെ ഒപ്പം കഠിനമായി യത്നിച്ചു നിങ്ങളെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെയും ബഹുമാനിക്കണം.X{N നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ പരസ്പരം ആശ്വസിപ്പിച്ചും ശക്തി പകര്‍ന്നുമിരിക്കുവിന്‍. W N അവന്‍റെ കൂടെ ജീവിക്കുന്നതിനു വേണ്ടി യേശു നമുക്കായി മരിച്ചു. ക്രിസ്തു വരുന്പോള്‍ നാം ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുള്ളതൊന്നും പ്രധാനമല്ല.BVN [This verse may not be a part of this translation]NUNനമ്മള്‍ പകലിന്‍റേതായതുകൊണ്ട് നാം നമ്മെത്തന്നെ നിയന്ത്രിക്കണം. നമ്മെ സംരക്ഷിക്കുവാനായി വിശ്വാസവും സ്നേഹവും നാം ധരിക്കണം. രക്ഷയുടെ പ്രത്യാശ നമ്മുടെ പടത്തൊപ്പിയാകണം.uTcNഉറങ്ങുന്നവന്‍ രാത്രിയില്‍ ഉറങ്ങുന്നു. മദ്യപിക്കുന്നവര്‍ രാത്രിയില്‍ മദ്യപിക്കുന്നു.uScNഅതിനാല്‍ മറ്റുള്ളവരെപ്പോലെ നമ്മള്‍ ഉറങ്ങരുത്. ആത്മനിയന്ത്രണത്തോടെ ഉണര്‍ന്നിരിക്കണം.HR Nപകലിനുള്ളവരാണ് നിങ്ങള്‍. നമ്മള്‍ രാത്രിക്കോ അന്ധകാരത്തിനോ ഉള്ളവരല്ല.XQ)Nഎന്നാല്‍ സഹോദരരേ നിങ്ങള്‍ ഇരുട്ടിലല്ല ജീവിക്കുന്നത്. അതുകൊണ്ട് ഒരു കള്ളനെപ്പോലെ ആ ദിവസം നിങ്ങളെ ആശ്ചര്യപ്പെടുത്തുകയില്ല.UP#N“ഞങ്ങള്‍ക്കു സമാധാനവും സുരക്ഷയും ഉണ്ട്” എന്ന് ജനങ്ങള്‍ പറയും. ആ സമയത്ത് പെട്ടെന്നുള്ള നശീകരണം അവരിലേക്ക് വരും. നാശം പ്രസവവേദനപോലെ ആയിരിക്കും. അവര്‍ രക്ഷപ്പെടുകയുമില്ല.2O]Nരാത്രിയില്‍ വരുന്ന കള്ളനെപ്പോലെ കര്‍ത്താവിന്‍റെ പുനരാഗമനം വിസ്മയ പൂരിതമായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാം.zN oNസഹോദരീ സഹോദരന്മാരേ, കര്‍ത്താവിന്‍റെ വരവിന്‍റെ സമയത്തെക്കുറിച്ചോ തീയ തിയെക്കുറിച്ചോ ഇപ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് എഴുതേണ്ടതില്ലല്ലോ.%MCNഅതുകൊണ്ട് ഈ വാക്കുകളാല്‍ പരസ്പരം സമാശ്വസിപ്പിക്കുവിന്‍.:LmNഅതിനുശേഷം അപ്പോഴും ജീവിച്ചിരിക്കുന്നവരായ നാം മരിച്ചവരില്‍നിന്ന് ഇയിര്‍ത്തെഴുന്നറ്റവരോടൊപ്പം ഒന്നിക്കും. മേഘങ്ങളിലേക്ക് നാം എടുക്കപ്പെടുകയും ആകാശത്ത് നമ്മുടെ കര്‍ത്താവിനെ കണ്ടുമുട്ടുകയും ചെയ്യും. പിന്നെ എന്നും നാം കര്‍ത്താവിനോടു കൂടെയായിരിക്കും.)KKNഉച്ചത്തിലുള്ള ആജ്ഞയോടും പ്രധാന ദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളനാദത്തോടും കൂടി കര്‍ത്താവ് തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവരും. അപ്പോള്‍ ക്രിസ്തുവില്‍ മരിച്ചവര്‍ ആദ്യം ഉയിര്‍ക്കപ്പെടും.EJNകര്‍ത്താവിന്‍റെ സ്വന്തം സന്ദേശമാണ് ഞങ്ങള്‍ ഇപ്പോള്‍ പറയുന്നത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നമ്മള്‍ കര്‍ത്താവ് വീണ്ടും വരുന്പോഴും ജീവിച്ചിരുന്നേക്കാം. അപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ കര്‍ത്താവിനോടു കൂടെ ആയിരിക്കും. എന്നാല്‍ മരിച്ചവര്‍ക്ക് മുന്പാകയില്ല.YI+Nക്രിസ്തു മരിച്ചിട്ട് ഉത്ഥാനം ചെയ്തുവെന്ന് നമ്മള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് അവനില്‍ വിശ്വസിച്ച് മരിച്ചവരെ ദൈവം യേശുവിനൊപ്പം കൊണ്ടുവരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.-HSN സഹോദരരേ, മരിച്ചവരെപ്പറ്റി നിങ്ങള്‍ അറിയണം എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രത്യാശയില്ലാത്തവരെപ്പോലെ നിങ്ങള്‍ ദുഃഖിതരാകരുതെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.[G/N നിങ്ങളിതൊക്കെ ചെയ്യുകയാണെങ്കില്‍ അവിശ്വാസികള്‍ നിങ്ങളുടെ ജീവിതരീതിയെക്കുറിച്ച് ബഹുമാനമുള്ളവരാകും. നിങ്ങള്‍ക്കാവശ്യമുള്ള കാര്യത്തിനായി ആരേയും ആശ്രയിക്കേണ്ടി വരില്ല. F N സമാധാനജീവിതം നയിക്കാന്‍ ആവുന്നതു ശ്രമിക്കുക. നിങ്ങളുടെ സ്വന്തം ചുമതലകള്‍ ചെയ്യുവിന്‍. നിങ്ങളുടെ ജീവിത സന്ധാരണത്തിനു വേണ്ടി വേല ചെയ്യുക. ഇതൊക്കെ ഞങ്ങള്‍ നിങ്ങളോട് നേരത്തേ പറഞ്ഞിട്ടുണ്ട്.NEN സത്യത്തില്‍ മക്കെദൊന്യ മുഴുവനുമുള്ള സഹോദരീസഹോദന്മാരേ നിങ്ങള്‍ സ്നേഹിക്കുന്നുമുണ്ട്. അവരെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കാന്‍ ഞങ്ങള്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.zDmN ക്രിസ്തുവിലുള്ള സഹോദരീ സഹോദരങ്ങളോട് സ്നേഹം ഉണ്ടായിരിക്കേണ്ടതിനെപ്പറ്റി ഞങ്ങള്‍ ഇനി പറയേണ്ട ആവശ്യം ഇല്ല. നിങ്ങള്‍ പരസ്പരം സ്നേഹിക്കണം എന്ന്, നേരത്തേതന്നെ ദൈവം പഠിപ്പിച്ചിട്ടുണ്ട്.[C/Nഅതിനാല്‍ ഈ ഉപദേശങ്ങളെ അനുസരിക്കാന്‍ വിസ്സമ്മതിക്കുന്നവന്‍ മനുഷ്യനെയല്ല ദൈവത്തെയാണ് അനുസരി ക്കാതിരിക്കുന്നത്. ദൈവമാണ് തന്‍റെ പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‍കിയത്.ZB-Nപാപത്തില്‍ ജീവിക്കാതെ ശുദ്ധരായി ജീവിക്കാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.GANനിങ്ങളിലാരും ക്രിസ്തുവിലെ നിങ്ങളുടെ സഹോദരനോട് ഇത്തരം തിന്മ ചെയ്യുകയോ വഞ്ചിക്കുകയോ ചെയ്യാതിരിക്കട്ടെ. ഇത്തരം പ്രവൃത്തികളെ കര്‍ത്താവ് ശിക്ഷിക്കും എന്ന് ഞങ്ങള്‍ നിങ്ങളെ നേരത്തെ താക്കീതു ചെയ്തു പറഞ്ഞിട്ടുണ്ട്.~@uNദൈവത്തെ അറിയാത്തവര്‍ തങ്ങളുടെ ശരീരത്തെ ലൈംഗിക പാപങ്ങള്‍ക്ക് ഇരയാക്കുന്നു. അതു ചെയ്യരുത്.!?;Nനിങ്ങളോരോരുത്തരും ആത്മനിയന്ത്രണമുള്ളവരാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവത്തെ മഹത്വപ്പെടുത്തുന്ന രീതിയില്‍ നിങ്ങളുടെ ശരീരത്തെ വിനിയോഗിക്കുവിന്‍._>7Nലൈംഗികപാപങ്ങളില്‍ നിന്നകന്ന് ശുദ്ധജീവിതം നയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.=Nഞങ്ങള്‍ ചെയ്യുവാനാവശ്യപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാം. ആ കാര്യങ്ങളത്രയും നിങ്ങളോട് പറഞ്ഞത് കര്‍ത്താവായ യേശുവിന്‍റെ അധികാരത്തിലാണ്.< 1Nസഹോദരരേ, ദൈവത്തെ പ്രീതിപ്പെടുത്തുന്ന ജീവിതരീതിയെക്കുറിച്ച് നേരത്തെ ഞങ്ങള്‍ നിങ്ങളോടു പറഞ്ഞിരുന്നു. നിങ്ങള്‍ അങ്ങനെ ജീവിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിതം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നതിനു ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കയും ആവശ്യപ്പെടുകയും ചെയ്യുന്നു.3;_N ഞങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതുമൂലം നിങ്ങളുടെ ഹൃദയങ്ങളില്‍ ശക്തരാകും. അപ്പോള്‍ നമ്മുടെ കര്‍ത്താവായ യേശു തന്‍റെ എല്ലാ വിശുദ്ധരോടും കൂടെ വരുന്പോള്‍ വിശുദ്ധരും കുറ്റമറ്റവരുമായി നിങ്ങള്‍ക്ക് ദൈവമായ പിതാവിന്‍റെ സന്നിധിയില്‍ നില്‍ക്കാന്‍ കഴിയും.6:eN നിങ്ങളുടെ സ്നേഹത്തെ കര്‍ത്താവ് വളര്‍ത്തട്ടെയെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളോരോരുത്തര്‍ക്കും തമ്മിലും എല്ലാവരോടുമുള്ള സ്നേഹം, കൂടുതലായി അവന്‍ തരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങള്‍ മറ്റുള്ളവരെ സ്നേഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.9#N നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കര്‍ത്താവായ യേശുവും തന്നേ നിങ്ങളുടെ അടുത്തേക്കുള്ള വഴി ഞങ്ങള്‍ക്ക് ഒരുക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.Z8-N നിങ്ങള്‍ക്കായി രാപ്പകല്‍ ആത്മാര്‍ത്ഥമായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളവിടെ വന്ന് നിങ്ങളെ കാണാനും നിങ്ങളുടെ വിശ്വാസത്തില്‍ നിങ്ങളെ ബലപ്പെടുത്തുന്നതിന് സഹായിപ്പാന്‍ കഴിയണമെന്നും, ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.7N നിങ്ങള്‍ കാരണം നമ്മുടെ ദൈവമുന്പാകെ ഞങ്ങള്‍ക്ക് ഏറെ ആനന്ദം ഉണ്ട്. ഞങ്ങള്‍ക്ക് അനുഭവപ്പെടുന്ന സന്തോഷത്തിനു തക്ക നന്ദി ദൈവത്തിനു പറയാന്‍ ഞങ്ങള്‍ക്കാവില്ലെങ്കിലും ഞങ്ങളവനു നന്ദി പറയുന്നു.6!Nനിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഞങ്ങളുടെ ജീവിതം യഥാര്‍ത്ഥത്തില്‍ ധന്യമായി.H5 Nസഹോദരരേ, പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഞങ്ങള്‍ക്ക് ഉണ്ടെങ്കിലും നിങ്ങളുടെ വിശ്വാസം മൂലം ഞങ്ങള്‍ക്ക് ആശ്വാസം ഉണ്ട്.;4oNഎന്നാല്‍ നിങ്ങളുടെ ഇടയില്‍ നിന്നും ഇപ്പോള്‍ തിരികെവന്ന തിമൊഥെയൊസ് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും കുറിച്ച് ഞങ്ങളോട് നല്ല കാര്യങ്ങള്‍ പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ നല്ല വിധത്തില്‍ ഓര്‍ക്കുന്നുവെന്നും, നിങ്ങള്‍ ഞങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും തിമൊഥെയൊസ് പറഞ്ഞു. ഞങ്ങളുടെ കാര്യവും അതുതന്നെ - നിങ്ങളെ കാണാന്‍ ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു.P3Nഅതുകൊണ്ട് തിമൊഥെയൊസിനെ അയക്കുന്നതുവഴി നിങ്ങളുടെ വിശ്വാസത്തെപ്പറ്റി എനിക്കു മനസ്സിലാക്കുകയും ചെയ്യാം. കാത്തിരിക്കാന്‍ ഇനി ഒട്ടും പറ്റില്ല എന്നായപ്പോഴാണ് ഞാനവനെ അയച്ചത്. പ്രലോഭിപ്പിക്കുന്നവന്‍റെ പ്രലോഭനങ്ങളില്‍ നിങ്ങള്‍ അകപ്പെട്ടു. നിങ്ങളുടെ കഠിനാദ്ധ്വാനം നിഷ്ഫലമാക്കിയോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു.f2ENഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട് നമ്മള്‍ എല്ലാവരും വളരെയധികം സഹിക്കേണ്ടതായുണ്ടെന്ന്. ഞങ്ങള്‍ പറഞ്ഞതുപോലെ സംഭവിച്ചുവെന്ന് നിങ്ങള്‍ക്കറിയാം.s1_Nനിങ്ങളില്‍ ആരും തന്നെ ഞങ്ങളുടെ ഈ കഷ്ടപ്പാടുകള്‍ മൂലം വിശ്വാസത്തില്‍ നിന്നും പിന്തിരിഞ്ഞു പോകാതിരിക്കാനായി തിമൊഥെയൊസിനെ ഞങ്ങള്‍ അയച്ചു. ഈ പ്രശ്നങ്ങളെല്ലാം നമ്മള്‍ക്കുണ്ടാകാന്‍ പോകുന്നു എന്നുള്ളത് നിങ്ങള്‍ക്കു തന്നെ അറിയാം.B0N[This verse may not be a part of this translation]A/ N[This verse may not be a part of this translation]*.MNസത്യമായും നിങ്ങളാണ് ഞങ്ങളുടെ മഹത്വവും, ഞങ്ങളുടെ സന്തോഷവും.w-gNനിങ്ങള്‍ ഞങ്ങളുടെ പ്രത്യാശയും ഞങ്ങളുടെ സന്തോഷവും, കിരീടവും ആയതില്‍ നമ്മുടെ കര്‍ത്താവായ യേശു വരുന്പോള്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടാകും.i,KNഅതെ നിങ്ങളുടെ അടുത്തു വരാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞാന്‍, പൌലൊസ് സത്യമായും വരാന്‍ പല തവണ ആഗ്രഹിച്ചുവെങ്കിലും സാത്താന്‍ ഞങ്ങളെ തടഞ്ഞു.F+Nസഹോദരരേ, അല്പകാലം ഞങ്ങള്‍ നിങ്ങളില്‍ നിന്നും വേര്‍പിരിക്കപ്പെട്ടു. (ഞങ്ങള്‍ അവിടെ ഇല്ലായിരുന്നുവെങ്കിലും ഞങ്ങളുടെ വിചാരങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.) ഞങ്ങള്‍ നിങ്ങളെ കാണാനായി ആഗ്രഹിച്ചു. അങ്ങനെ ചെയ്യുവാനായി ഞങ്ങള്‍ വളരെ പരിശ്രമിക്കുകയും ചെയ്തു.)*KNജാതികള്‍ രക്ഷിക്കപ്പെടുന്നതിനായി ഞങ്ങള്‍ അവരെ പഠിപ്പിക്കുന്നു. എന്നാല്‍ ആ യെഹൂദര്‍ നേരത്തേതന്നെയുള്ള പാപത്തിനു മീതെ ഏറെ പാപം കൂട്ടുകയാണ് ചെയ്യുന്നത്. ദൈവകോപം പൂര്‍ണ്ണമായി അവരില്‍ വന്നിരിക്കുന്നു.<)qNആ യെഹൂദര്‍ കര്‍ത്താവായ യേശുവിനെയും പ്രവാചകന്മാരെയും കൊന്നു. ആ യെഹൂദര്‍ യെഹൂദ്യ വിട്ടു പോരാന്‍ നമ്മില്‍ സമ്മര്‍ദ്ദം ചെലുത്തി. അവര്‍ ദൈവത്തെ പ്രീതിപ്പെടുത്താത്തവരും സകല ജനതയ്ക്കും എതിരായിരിക്കുന്നവരുമാണ്.E(Nസഹോദരരേ, യെഹൂദ്യയില്‍ ക്രിസ്തുവിലുള്ള ദൈവത്തിന്‍റെ സഭകള്‍ പോലെയാണു നിങ്ങളും. യെഹൂദ്യയിലുള്ളവര്‍ ഇതര യെഹൂദരില്‍ നിന്നും കഷ്ടം സഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ സ്വരാജ്യക്കാരില്‍ നിന്നും അതുപോലെ കഷ്ടം സഹിച്ചു.s'_N ഞങ്ങളില്‍ നിന്നുള്ള സന്ദേശം നിങ്ങള്‍ കേട്ടപ്പോള്‍ മനുഷ്യവചനമായിട്ടല്ല, പിന്നെയോ ദൈവവാക്കുകളായി നിങ്ങള്‍ സ്വീകരിച്ചു. യഥാര്‍ത്ഥമായി അത് അങ്ങനെയാണ്. ദൈവത്തിന്‍റെ ദൂത് വിശ്വസിക്കുന്ന നിങ്ങളില്‍ ആ സന്ദേശം പ്രവര്‍ത്തിക്കുന്നു.q&[N ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് ഒരു നല്ല ജീവിതം ജീവിക്കുന്നതിന് ഞങ്ങള്‍ നിങ്ങളെ ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തന്‍റെ രാജ്യത്തിലേക്കും മഹത്വത്തിലേക്കും നിങ്ങളെ വിളിച്ചിരിക്കുന്നു.D%N ഒരു അപ്പന്‍ തന്‍റെ മക്കളോടു പെരുമാറും പോലെയാണ് ഞങ്ങളും നിങ്ങളോട് ഓരോരുത്തരോടും പെരുമാറിയതെന്ന് നിങ്ങള്‍ക്കറിയാം.]$3N ഞങ്ങള്‍ വിശ്വാസികളായ നിങ്ങളുടെ ഇടയില്‍ ആയിരുന്നപ്പോള്‍ തെറ്റുകള്‍ ഇല്ലാത്ത പരിശുദ്ധമായ നല്ല ജീവിതമായിരുന്നു ജീവിച്ചത്. ഇതു ശരിയാണെന്നു നിങ്ങള്‍ക്കും ദൈവത്തിനും അറിയാം.6#eN സഹോദരരേ, ഞങ്ങള്‍ എന്തുമാത്രം കഠിനാദ്ധ്വാനം ചെയ്തു എന്ന് നിങ്ങള്‍ ഓര്‍മ്മിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. രാപ്പകല്‍ ഞങ്ങള്‍ അദ്ധ്വാനിച്ചു നിങ്ങളോട് സുവിശേഷം പ്രസംഗിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പണം തന്ന് നിങ്ങള്‍ക്കു ഭാരമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല.^"5Nഞങ്ങള്‍ നിങ്ങളെ ഏറെ സ്നേഹിച്ചു. അതിനാല്‍ ദൈവത്തിന്‍റെ സുവിശേഷം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരായിരുന്നു. അതുമാത്രമല്ല ഞങ്ങളുടെ ജീവനെക്കൂടി പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമായിരുന്നു.|!qNഞങ്ങള്‍ ക്രിസ്തുവിന്‍റെ അപ്പൊസ്തലരാണ്. അതുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ അടുത്തായിരുന്നപ്പോള്‍, കാര്യങ്ങള്‍ ചെയ്യിക്കുന്നതിനായി അധികാരം ഞങ്ങള്‍ക്ക് ഉപ യോഗിക്കാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിങ്ങളോട് വളരെ സൌമ്യരായിരുന്നു. തന്‍റെ മക്കളെ കരുതുന്ന ഒരു അമ്മയെപ്പോലായിരുന്നു ഞങ്ങള്‍.H  Nഞങ്ങള്‍ നിങ്ങളില്‍ നിന്നോ, മറ്റാരില്‍ നിന്നോ, ഒരു പ്രശംസയും തേടിയില്ല.#?Nനിങ്ങളെപ്പറ്റി നല്ല കാര്യങ്ങള്‍ പറഞ്ഞ് നിങ്ങളെ സ്വാധീനിക്കാന്‍ ഒരിക്കലും ഞങ്ങള്‍ ശ്രമിച്ചില്ല എന്ന് നിങ്ങള്‍ക്കറിയാം. നിങ്ങളുടെ പണം പിടുങ്ങുവാനായി ഞങ്ങള്‍ ശ്രമിച്ചിരുന്നില്ല. നിങ്ങളില്‍ നിന്നു മറച്ചുവയ്ക്കാന്‍ ഞങ്ങള്‍ക്ക് സ്വാര്‍ത്ഥതയും ഇല്ലായിരുന്നു. ഇതു സത്യമാണെന്നു ദൈവത്തിനറിയാം.eCNസുവിശേഷം പറയുന്നതിനായി ദൈവം ഞങ്ങളെ പരീക്ഷിച്ച് വിശ്വസിച്ചതുകൊണ്ടാണ് ഞങ്ങള്‍ സുവിശേഷം പ്രസംഗിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ പ്രസംഗിക്കുന്പോള്‍ ഞങ്ങള്‍ മനുഷ്യരെ സംപ്രീതരാക്കാന്‍ ശ്രമിക്കുന്നില്ല. ഞങ്ങള്‍ ദൈവത്തെയാണ് പ്രീതിപ്പെടുത്തുവാന്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ ഹൃദയങ്ങളെ സൂക്ഷ്മനിരീക്ഷണം ചെയ്യുന്നവനാണ് ദൈവം.Nഞങ്ങള്‍ ജനങ്ങളെ ധൈര്യപ്പെടുത്തുന്നു. ആരും ഞങ്ങളെ വിഡ്ഢികളാക്കിയില്ല. ഞങ്ങള്‍ ദുഷ്ടരോ ജനങ്ങളെ വഞ്ചിക്കുന്നവരോ അല്ല. ഇക്കാര്യങ്ങളൊന്നുമല്ല, ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്യുന്നതിനുള്ള കാരണങ്ങള്‍.ucNനിങ്ങളുടെ അടുത്തേക്ക് വരുന്നതിനു മുന്‍പ് ഫിലിപ്പിയില്‍ ഞങ്ങള്‍ ഏറെ സഹിച്ചു. അവിടുള്ളവര്‍ ഞങ്ങളെ നിന്ദിച്ചതൊക്കെ നിങ്ങള്‍ക്കറിയാം. ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്കു വന്നപ്പോള്‍ വളരെ ആളുകളും ഞങ്ങള്‍ക്കെതിരായിരുന്നു. എന്നാല്‍ ദൈവം ഞങ്ങളെ ധൈര്യശാലികളാക്കുകയും അവന്‍റെ സുവിശേഷം നിങ്ങളെ അറിയിക്കുവാന്‍ സഹായിക്കുകയും ചെയ്തു. 7Nസഹോദരരേ, നിങ്ങള്‍ക്കറിയാം നിങ്ങളുടെ ഇടയിലേക്കു ഞങ്ങള്‍ നടത്തിയ സന്ദര്‍ശനം പരാജയമല്ലായിരുന്നു എന്ന്. 7N നിങ്ങള്‍ വിഗ്രഹാരാധന നിര്‍ത്തിയിട്ട് ദൈവത്തിന്‍റെ പുത്രന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വരുന്നതിനായി കാത്തിരിക്കുന്നു. ദൈവം ആ പുത്രനെ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിച്ചു. വരുവാനിരിക്കുന്ന ദൈവത്തിന്‍റെ കോപത്തോടുള്ള ന്യായവിധിയില്‍ നിന്നും നമ്മെ രക്ഷിക്കുന്നത് അവനാണ്-യേശു. FXy~~OzzyvxwvtsqomljhfcG^[YV0SPON"L=JH1ECB6><;::8d654/2/.,,+)7&&'$)" tmw)9d 6,XP& bആ കൃപയോടൊപ്പം വിശ്വാസവും ക്രിസ്തുയേശുവിലുള്ള സ്നേഹവും എനിക്ക് കരഗതമായി.% b മുന്‍പ് ക്രിസ്തുയേശുവിനെതിരെ സംസാരിച്ചും അവനെ പീഢിപ്പിച്ചും അവനെ മുറിപ്പെടുത്താനായി പല കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഞാന്‍ ചെയ്യുന്നതെന്താണെന്ന് എനിക്കുതന്നെ അറിയാന്‍ പാടില്ലാഞ്ഞതു കൊണ്ട് ദൈവം എന്നോടു കരുണ കാണിച്ചു. ഞാന്‍ അവിശ്വാസിയായിരുന്നപ്പോഴാണ് അക്കാര്യങ്ങള്‍ ചെയ്തത്.<$ sb എന്നെ വിശ്വസിച്ച്, അവനുവേണ്ടി സേവനം ചെയ്യേണ്ട ഈ ജോലി എന്നെ ഏല്പിച്ചതിന് നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിന് ഞാന്‍ നന്ദി പറയുന്നു. അവന്‍ എനിക്ക് കരുത്ത് തന്നു.# #b പഠിപ്പിക്കുവാനായി ദൈവം എനിക്കു തന്ന സുവിശേഷത്തിന്‍റെ ഒരു ഭാഗമാണ് ആ ഉപദേശം. മഹത്വപൂര്‍ണ്ണമായ ആ സുവിശേഷം അനുഗൃഹീതനായ ദൈവത്തില്‍ നിന്നും ഉള്ളതാണ്.G"  b ലൈംഗികപാപങ്ങള്‍ ചെയ്യുന്നവര്‍ക്കും സ്വവര്‍ഗ്ഗഭോഗികള്‍ക്കും അടിമകളെ വില്‍ക്കുന്നവര്‍ക്കും നുണ പറയുന്നവര്‍ക്കും അസത്യമായ ഉപദേശങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ന്യായപ്രമാണം.@! {b നല്ല ആള്‍ക്കാര്‍ക്കു വേണ്ടിയല്ല ന്യായപ്രമാണം ഉണ്ടാക്കിയിരിക്കുന്നതെന്ന് നമുക്കറിയാം. ന്യായപ്രമാണത്തെ എതിര്‍ക്കുന്നവര്‍ക്കും ന്യായപ്രമാണം പിന്തുടരാന്‍ വിസ്സമ്മതിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ന്യായപ്രമാണം. ദൈവത്തോടു ബഹുമാനക്കുറവുള്ളവര്‍ക്കും പാപികള്‍ക്കും അശുദ്ധര്‍ക്കും മതനിഷേധികള്‍ക്കും മാതൃപിതൃഹന്താക്കള്‍ക്കും കൊലയാളികള്‍ക്കും}  ubഒരുവന്‍ ന്യായപ്രമാണം ശരിയാംവണ്ണം ഉപയോഗിക്കുന്പോള്‍ ന്യായപ്രമാണം നന്നെന്ന് നമുക്കറിയാം.c Abഅവര്‍ക്ക് ശാസ്ത്രിമാരാകണം എന്നാല്‍ അവര്‍ക്ക് അവര്‍ പറയുന്നതിനെക്കുറിച്ചു പോലും അറികയില്ല. അവര്‍ക്കുറപ്പുണ്ട് എന്നു പറയുന്ന കാര്യങ്ങള്‍പോലും അവര്‍ക്കു മനസ്സിലാകുന്നില്ല. }bചിലര്‍ ഇതൊന്നും ചെയ്തിട്ടില്ല. ഫലശൂന്യമായ കാര്യങ്ങള്‍ പറഞ്ഞ് അവര്‍ ദൂരെ അലഞ്ഞ് തിരിയുന്നു.V 'bജനങ്ങള്‍ക്ക് സ്നേഹം ഉണ്ടാക്കുക എന്നതാണ് ഈ ആജ്ഞയുടെ ലക്ഷ്യം. ഉത്തമവിശ്വാസവും ശരിയെന്നറിയാവുന്നതു ചെയ്യാനുള്ള ഒരുക്കവും ശുദ്ധഹൃദയവും ഈ സ്നേഹം ലഭിക്കുന്നതിന് ആവശ്യമാണ്.Q bതെറ്റായ കഥകളിലും നെടുങ്കന്‍ കുടുംബചരിത്രങ്ങളിലും മുഴുകി തങ്ങളുടെ സമയം പാഴാക്കരുതെന്ന് അവരോട് പറയുക. അവയൊക്കെയും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുകയേ ഉള്ളൂ. അതൊന്നും ദൈവത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ സഹായിക്കയില്ല. ദൈവപ്രവൃത്തി വിശ്വാസം കൊണ്ടാണ് ചെയ്യേണ്ടത്.X +bനീ എഫെസൊസില്‍ താമസിക്കണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നു. മക്കെദോന്യയിലേക്കു പോയപ്പോഴും ഞാനിതു പറഞ്ഞിരുന്നു. എഫെസൊസിലുള്ള ചിലര്‍ സത്യവിരുദ്ധമായ ഉപദേശം പഠിപ്പിക്കുന്നു. അസത്യാത്മകമായ ഉപദേശം പഠിപ്പിക്കുന്നവരെ അതില്‍നിന്നും തടസ്സപ്പെടുത്താനായി നീ അവിടെ നില്‍ക്കുക. bപൌലൊസ് വിശ്വാസത്തില്‍ എനിക്കു യഥാര്‍ത്ഥ പുത്രനായ തിമൊഥെയൊസിന് എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തിന്‍റെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയും കരുണയും സമാധാനവും ഉണ്ടാകട്ടെ.J bനമ്മുടെ രക്ഷകനായ ദൈവത്തിന്‍റെയും പ്രത്യാശയായ ക്രിസ്തുയേശുവിന്‍റെയും ആജ്ഞപ്രകാരം ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായr]Xനമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടു എല്ലാവരോടും കൂടിയുണ്ടാകട്ടെ.Xഞാന്‍ പൌലൊസ്, എന്‍റെ തന്നെ കൈയ്യെഴുത്താല്‍ ഈ കത്ത് സമാപിക്കുന്നു. കത്തുകള്‍ എന്‍റേതാണെന്നു കാണിക്കുവാനായി എല്ലാ കത്തുകളിലും ഇങ്ങനെയാണ് ഞാന്‍ ഒപ്പിടുന്നത്, ഇങ്ങനെയാണ് ഞാന്‍ എഴുതുന്നത്.wXസമാധാനത്തിന്‍റെ കര്‍ത്താവ് നിങ്ങള്‍ക്കു സമാധാനം തരട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാക്കാലത്തും എല്ലാ വിധത്തിലും അവന്‍ സമാധാനം തരട്ടെ എന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവ് നിങ്ങളെല്ലാവരോടും കൂടി ഉണ്ടാകട്ടെ..UXഎന്നാല്‍ ഒരു ശത്രുവിനോടെന്നപോലെ അവനോടു പെരുമാറരുത്. ഒരു സഹോദരനെന്ന പോലെ താക്കീതു ചെയ്യുക. സമാപന വാക്കുകള്‍zmXഞങ്ങള്‍ ഈ കത്തില്‍ എഴുതിയ കാര്യങ്ങള്‍ അനുസരിക്കാന്‍ വിസ്സമ്മതിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ആ വ്യക്തിയാരെന്നു ഓര്‍ക്കുക. അവനുമായി കൂട്ടുചേരരുത്. അപ്പോള്‍ അവന്‍ ലജ്ജിതനായേക്കാം.  X സഹോദരരേ, നന്മ ചെയ്യുന്നതില്‍ തളര്‍ന്നുപോകരുത്.~uX മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതു നിര്‍ത്തുവാന്‍ ഞങ്ങള്‍ ആജ്ഞാപിക്കുന്നു. ജോലി ചെയ്ത് സ്വന്തം ഭക്ഷണം തേടിപ്പിടിക്കാന്‍ ഞങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവരോട് അഭ്യര്‍ത്ഥിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു.c?X നിങ്ങളുടെ ഇടയിലുള്ള ചിലര്‍ പണിയെടുക്കാന്‍ വിസ്സമ്മതിക്കുന്നുവെന്നു ഞങ്ങള്‍ കേള്‍ക്കുന്നു. അവര്‍ ജോലി ചെയ്യുന്നില്ല. അന്യരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കു തിരക്കാണ്.X ഞങ്ങള്‍ നിങ്ങളോടു കൂടിയായിരുന്നപ്പോള്‍ ഈ നിയമം ഞങ്ങള്‍ തന്നു: “ഒരുവന്‍ പണിയെടുക്കാനിച്ഛിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷിക്കുകയും വേണ്ട.”BX [This verse may not be a part of this translation] 9Xമറ്റൊരുവന്‍റെ ഭക്ഷണം ഞങ്ങള്‍ കഴിച്ചപ്പോള്‍ ഞങ്ങള്‍ അതിനു പണം കൊടുത്തു. ഞങ്ങള്‍ നിങ്ങളില്‍ ഒരുത്തര്‍ക്കും ഭാരമാകാതിരിപ്പാന്‍ രാവും പകലും യത്നിച്ചു.Q Xഞങ്ങള്‍ ജീവിക്കുന്നതുപോലെ ജീവിക്കണം എന്നു നിങ്ങള്‍ക്കറിയാം. നിങ്ങളോടൊപ്പമായിരുന്നപ്പോള്‍ ഞങ്ങള്‍ മടിയരല്ലായിരുന്നു.$ AXസഹോദരരേ, ജോലി ചെയ്യാന്‍ വിസമ്മതിക്കുന്ന വിശ്വാസികളില്‍ നിന്നും അകന്നുനില്‍ക്കുവാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ അധികാരത്തില്‍ ഞങ്ങള്‍ ആജ്ഞാപിക്കുന്നു. ജോലി ചെയ്യാന്‍ വിസ്സമ്മതിക്കുന്നവര്‍ ഞങ്ങളുടെ ഉപദേശത്തെ പിന്തുടരുന്നില്ല. 5Xക്രിസ്തുവിന്‍റെ ദീര്‍ഘക്ഷമയിലേക്കും ദൈവത്തിന്‍റെ സ്നേഹത്തിലേക്കും നിങ്ങളുടെ ഹൃദയങ്ങളെ കര്‍ത്താവ് നയിക്കട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. wXഞങ്ങള്‍ പഠിപ്പിച്ചതു പോലെയാണു നിങ്ങള്‍ ജീവിക്കുന്നത്. ഇതു ചെയ്യുന്നതില്‍ നിങ്ങള്‍ തുടരുമെന്നു ഞങ്ങള്‍ കര്‍ത്താവില്‍ ഉറച്ചിരിക്കുന്നു.0 YXപക്ഷേ കര്‍ത്താവ് വിശ്വസ്തനാണ്. അവന്‍ നിങ്ങള്‍ക്കു ശക്തി തരുകയും ദുഷ്ടനില്‍ നിന്നും സൂക്ഷിക്കുകയും ചെയ്യും.zmXദുഷ്ടന്മാരില്‍ നിന്നും മ്ളേച്ഛന്മാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമെന്നും പ്രാര്‍ത്ഥിക്കുക. എല്ലാവരും ദൈവത്തില്‍ വിശ്വസിക്കുന്നില്ല., SXസഹോദരരേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. കര്‍ത്താവിന്‍റെ ഉപദേശം അതിവേഗം വ്യാപിക്കുവാന്‍ പ്രാര്‍ത്ഥിക്കുവിന്‍. ആ ഉപദേശങ്ങളെ, നിങ്ങള്‍ ബഹുമാനിച്ചതുപോലെ ജനങ്ങളും ബഹുമാനിക്കാന്‍ പ്രാര്‍ത്ഥിക്കുക.BX[This verse may not be a part of this translation]BX[This verse may not be a part of this translation]Xഅതുകൊണ്ട് സഹോദരരേ, ഞങ്ങള്‍ നിങ്ങള്‍ക്കു നല്‍കിയ ഉപദേശത്തില്‍ അടിയുറച്ചു തുടരുക. ഞങ്ങളുടെ പ്രസംഗത്തിലൂടെയും കത്തിലൂടെയും നിങ്ങളെ പഠിപ്പിച്ചു.I Xആ രക്ഷക്കാണ് ദൈവം നിങ്ങളെ ക്ഷണിച്ചിട്ടുള്ളത്. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ച സുവിശേഷം വഴിയാണ് ദൈവം നിങ്ങളെ വിളിച്ചത്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള മഹത്വത്തില്‍ പങ്കുപറ്റാനാണ് ദൈവം നിങ്ങളെ വിളിച്ചത്.3_X കര്‍ത്താവിനാല്‍ സ്നേഹിക്കപ്പെട്ട സഹോദരരേ, നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ എപ്പോഴും ദൈവത്തിനു നന്ദിയുള്ളവരായിരിക്കണം. രക്ഷിക്കപ്പെടേണ്ടതിനു ദൈവം നിങ്ങളെ ആദ്യം തന്നെ തിരഞ്ഞെടുത്തു. നിങ്ങളുടെ സത്യത്തിലുള്ള വിശ്വാസത്താലും പവിത്രീകരിക്കുന്ന ആത്മാവിനാലും അത്രെ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു.  X അതുകൊണ്ട് സത്യം വിശ്വസിക്കാത്തവര്‍ക്കു ന്യായവിധിയുണ്ടാകും. അവര്‍ സത്യം വിശ്വസിക്കുന്നില്ല; അതിനു പകരം ദുഷ്ടത ചെയ്യുന്നത് അവര്‍ ആസ്വദിച്ചു.  X എന്നാല്‍ അവര്‍ സത്യത്തെ സ്നേഹിക്കാന്‍ വിസ്സമ്മതിച്ചതുകൊണ്ട് അവരില്‍ പ്രവര്‍ത്തിക്കുവാന്‍ അസത്യത്തിന്‍റെ ശക്തിയെ ദൈവം അയയ്ക്കുന്നു. അതിന്‍റെ ഫലമായി അസത്യത്തില്‍ അവര്‍ വിശ്വസിക്കുന്നു.[/X നഷ്ടപ്പെടുന്നവരെ കെണിയിലാക്കാന്‍ ദുഷ്ടതയുടെ മനുഷ്യന്‍ എല്ലാ ദുഷ്ടവിദ്യകളും പ്രയോഗിക്കും. സത്യത്തെ സ്നേഹിക്കാത്തതിനാലാണ് അവര്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അവര്‍ സത്യത്തെ സ്നേഹിച്ചിരുന്നെങ്കില്‍ രക്ഷപെട്ടേനേ.K~X സാത്താന്‍റെ ശക്തിയാലാണ് ദുഷ്ടതയുടെ മനുഷ്യന്‍ വരുന്നത്. അവന് വളരെ ശക്തിയുണ്ട്. അവന്‍ വ്യാജമായ ധാരാളം വീര്യപ്രവൃത്തികളും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കും.9}kXഅപ്പോള്‍ ദുഷ്ടതയുടെ മനുഷ്യന്‍ പ്രത്യക്ഷമാകും. തന്‍റെ വായില്‍ നിന്നും പുറപ്പെടുന്ന ശ്വാസത്താല്‍ കര്‍ത്താവായ യേശു അവനെ നശിപ്പിക്കും. തന്‍റെ വരവിന്‍റെ പ്രഭാവത്താല്‍ ദുഷ്ടതയുടെ മനുഷ്യനെ അവന്‍ നശിപ്പിക്കും.a|;Xദുഷ്ടതയുടെ ഗൂഢശക്തി ഇപ്പോള്‍ തന്നെ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആ ശക്തിക്കു തടസ്സം ഉണ്ടാക്കുന്ന ഒരുവന്‍ ഉണ്ട്. അവന്‍ മാറ്റപ്പെടുന്നതു വരെ അതു അവന്‍ തുടരും.o{WXദുഷ്ടതയുടെ മനുഷ്യനെ ഇപ്പോള്‍ തടയുന്നതെന്താണെന്ന് നിങ്ങള്‍ക്കറിയാം. ശരിയായ നേരത്തു വരാന്‍ തക്കവണ്ണം അവന്‍ തടയപ്പെട്ടിരിക്കുന്നു.zXഇക്കാര്യങ്ങളെല്ലാം സംഭവിക്കുമെന്ന് ഞാന്‍ നിങ്ങളോട് നേരത്തേ പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നുണ്ടോ?/yWXദൈവം എന്നു വിളിക്കപ്പെടുന്ന എല്ലാറ്റിനും ആരാധിക്കപ്പെടുന്ന എന്തിനും എതിരായുള്ളവനാണ് ആ ദുഷ്ടതയുടെ മനുഷ്യന്‍. അവന്‍ എല്ലാവരിലും ഉന്നതനാകുവാന്‍ ശ്രമിക്കുന്നു. ആ ദുഷ്ടമനുഷ്യന്‍ ദൈവത്തിന്‍റെ ആലയത്തില്‍ പോകുകയും അവിടെ ഇരിക്കുകയും ചെയ്യുന്നു. അപ്പോള്‍ അവന്‍ ദൈവമാണെന്ന് സ്വയം പറയുകയും ചെയ്യുന്നു.PxXഏതെങ്കിലും വിധത്തില്‍ നിങ്ങളെ വിഡ്ഢികളാക്കാന്‍ ആരെയും അനുവദിക്കരുത്. ദൈവത്തിന് എതിരായി കലാപം ഉണ്ടാകാതെ കര്‍ത്താവ് വരികയില്ല. ദുഷ്ടനും നരകത്തിന് അവകാശപ്പെട്ടവനും ആയവന്‍ വെളിപ്പെടുന്നതുവരെ കര്‍ത്താവ് വരികയില്ല.pwYXകര്‍ത്താവിന്‍റെ ദിനം അടുത്തെത്തിക്കഴിഞ്ഞു എന്ന വ്യാജപ്രസ്താവന കേട്ട് പരിഭ്രമിക്കുകയോ ചാഞ്ചല്യപ്പെടുകയോ ചെയ്യരുത്. ഒരുവന്‍റെ സന്ദേശം വഴിയോ, ഏതെങ്കിലും പ്രവചനവരത്തിലൂടെയോ, നിങ്ങള്‍ ഇതു കേള്‍ക്കുമായിരിക്കും. അല്ലെങ്കില്‍ ആരെങ്കിലും ഇതിനെ സംബന്ധിച്ച് നിങ്ങളില്‍ നിന്നു വന്ന ഒരു കത്തു വായിച്ചു എന്നും പറയുമായിരിക്കും.v Xസഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വരവിനെപ്പറ്റി ചിലതു ഞങ്ങള്‍ക്കു പറയുവാനുണ്ട്. നാമെല്ലാവരും അവനോടൊപ്പം സന്ധിക്കുന്ന ആ സമയത്തെക്കുറിച്ചാണ് ഞങ്ങള്‍ക്കു പറയുവാനുള്ളത്.xu kX നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിന് നിങ്ങളില്‍ മഹത്വമുണ്ടാകുമെന്നതിനു ഞങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് ക്രിസ്തുവില്‍ മഹത്വം ഉണ്ടാകും. ആ മഹത്വം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും പിതാവായ ദൈവത്തിന്‍റെയും കൃപയില്‍ നിന്നു വരുന്നതാണ്.t 3X അതിനാലാണ് ഞങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്. അവനാല്‍ വിളിക്കപ്പെട്ട നല്ല വഴിയില്‍ നമ്മുടെ ദൈവം നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളിലുള്ള നന്മ, നിങ്ങളെക്കൊണ്ട് സല്‍പ്രവൃത്തി ചെയ്യിക്കുന്നു. നിങ്ങളിലുള്ള വിശ്വാസം നിങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നു. ഈ കാര്യങ്ങളൊക്കെ കൂടുതല്‍ കൂടുതലായി ചെയ്യുവാന്‍ ദൈവം തന്‍റെ ശക്തി തന്നു നിങ്ങളെ സഹായിക്കട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.us eX കര്‍ത്താവ് വരുന്ന ദിവസം ഇതു സംഭവിക്കും. മഹത്വവും ബഹുമാനവും തന്‍റെ വിശുദ്ധന്മാരില്‍ നിന്നും വിശ്വാസികളില്‍ നിന്നും സ്വീകരിക്കുന്നതിനു വേണ്ടി യേശു വരും. വിശ്വാസികളൊക്കെ യേശുവിന്‍റെ പ്രഭാവത്തില്‍ അത്ഭുതപ്പെടും. നിങ്ങള്‍ ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിച്ചതിനാല്‍ നിങ്ങള്‍ ആ വിശ്വാസികളുടെ കൂട്ടത്തില്‍ ഉണ്ടായിരിക്കും.r }X എക്കാലത്തേക്കും നിലനില്‍ക്കുന്ന ഒരു നശീകരണം കൊണ്ട് അവര്‍ ശിക്ഷിക്കപ്പെടും. കര്‍ത്താവിനോടൊപ്പമായിരിക്കാന്‍ അവരെ അനുവദിക്കയില്ല. അവരെ അവന്‍റെ മഹാശക്തിയില്‍ നിന്നും അകറ്റി നിര്‍ത്തും.Lq Xദൈവത്തെ അറിയാത്തവരെ ശിക്ഷിക്കുവാനായി എരിതീയുമായി അവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു വരും. നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ സുവിശേഷം അനുസരിക്കാത്തവരെ അവന്‍ ശിക്ഷിക്കും.up eXനിങ്ങളില്‍ പ്രയാസം ഉള്ള എല്ലാവര്‍ക്കും ദൈവം സമാധാനം നല്‍കുകയും ചെയ്യും. കര്‍ത്താവായ യേശു അതിശക്തിയുള്ള ദൂതന്മാരുമായി സ്വര്‍ഗ്ഗത്തില്‍ നിന്നു വരുന്പോള്‍ ദൈവം ഈ സഹായം നമുക്ക് തരും.}o uXശരിയേതോ അതു ദൈവം ചെയ്യും. നിങ്ങളെ ബുദ്ധിമുട്ടിക്കുന്നവര്‍ക്ക് അവനും ദുരിതങ്ങള്‍ നല്‍കും.mn UXനീതിപൂര്‍വ്വമായ ദൈവവിധിയുടെ തെളിവാണ് കഷ്ടങ്ങളെല്ലാം നിങ്ങള്‍ സഹിക്കുന്നത്, ദൈവരാജ്യത്തിനു ദൈവം നിങ്ങളെ അര്‍ഹരാക്കുന്നതിനായാണ്.om YXഅതുകൊണ്ട് നിങ്ങളെക്കുറിച്ച് മറ്റു ദൈവസഭകളില്‍ ഞങ്ങള്‍ പുകഴ്ത്തി പറയുന്നു. ബലത്തോടെ വിശ്വാസമുള്ളവരായി നിങ്ങള്‍ തുടരുന്ന രീതിയെപ്പറ്റി ഞങ്ങള്‍ മറ്റു സഭകളില്‍ പറയുന്നു. വളരെ ഏറെ ബുദ്ധിമുട്ടുകളും പീഢനങ്ങളും സഹിച്ചിട്ടും നിങ്ങള്‍ ഉറച്ച വിശ്വാസത്തിലും ബലത്തിലും തുടരുന്നു.%l EXനിങ്ങളുടെ വിശ്വാസവും പരസ്പരമുള്ള സ്നേഹവും വര്‍ദ്ധിക്കുന്നതുകൊണ്ട് ദൈവത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി എപ്പോഴും നന്ദി പറയുന്നത് ശരിയായ കാര്യമാണ്.;k qXപിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നുമുള്ള കൃപയും സമാധാനവും നിങ്ങള്‍ക്കുണ്ടാകട്ടെ.Oj Xനമ്മുടെ പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യയിലെ വിശ്വാസികളുടെ കൂട്ടത്തിന് പൌലൊസും സില്വാനൊസും തിമൊഥെയൊസും അഭിവാദ്യങ്ങള്‍ നേരുന്നു.MiNനമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടൊപ്പം ഉണ്ടാകട്ടെ.h5Nകര്‍ത്താവിന്‍റെ അധികാരത്താല്‍, ഞാന്‍ നിങ്ങളോടു പറയുന്നു. എല്ലാ സഹോദരന്മാരും ഈ കത്തു വായിച്ചിരിക്കണം.QgNനിങ്ങള്‍ കണ്ടുമുട്ടുന്പോള്‍ എല്ലാ സഹോദരരും ഒരു വിശുദ്ധചുംബനം നല്‍കട്ടെ.fNസഹോദരരേ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുവിന്‍.jeMNനിങ്ങളെ വിളിക്കുന്നവന്‍ നിങ്ങള്‍ക്കായി അതു ചെയ്യും. നിങ്ങള്‍ക്കവനെ വിശ്വസിക്കാം.]d3Nസമാധാനത്തിന്‍റെ ദൈവം നിങ്ങളെ ശുദ്ധമാക്കി പൂര്‍ണ്ണമായി അവന്‍റേതാക്കട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളെ പൂര്‍ണ്ണമായും നിങ്ങളുടെ ആത്മാവും ജീവനും ശരീരവും യാതൊരു കറയും കൂടാതെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്പോള്‍ സുരക്ഷിതവും നിഷ്കളങ്കവും ആയിരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.cNഎല്ലാ ദുഷ്ടതയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവിന്‍.bNഎല്ലാം പരീക്ഷിച്ചറിഞ്ഞു നല്ലത് സൂക്ഷിക്കുവിന്‍.aNഅപ്രധാനമായ ഒന്നെന്നപോലെ പ്രവചനത്തെ കാണരുത്. D:~#{yvu9sqonLlkig4da`V_h]\[ZXUSRCQ O$MwJITHEDCA?-;c8632a1W.-**''W$#1!}MS{ _*:ljQbഎന്നാല്‍ ചില യുവവിധവകള്‍ സാത്താനെ പിന്തുടരാന്‍ നേരത്തേതന്നെ തുടങ്ങിയിരിക്കുന്നു.1i[bഅതിനാല്‍ ചെറുപ്പക്കാരികളായ വിധവകള്‍ വിവാഹിതകളായി, മക്കളുള്ളവരായി ഗൃഹസംരക്ഷണം നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇതു ചെയ്യുമെങ്കില്‍ നമ്മുടെ ശത്രുവിന് അവരെ വിമര്‍ശിക്കാന്‍ കാരണം കിട്ടാതെയാകും.Bh}b മാത്രവുമല്ല ആ ചെറുപ്പക്കാരികളായ വിധവകള്‍ വീടുതോറും കയറിയിറങ്ങി സമയവും വ്യര്‍ത്ഥമാക്കും. അവര്‍ അപവാദം പറയുവാനും അന്യരുടെ ജീവിതത്തില്‍ വ്യാപൃതരാകുവാനും തുടങ്ങും. അവര്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയും.tgab അപ്പോള്‍ അവര്‍ അതിനു വേണ്ടി വിധിക്കപ്പെടും. അവര്‍ ആദ്യം പ്രതിജ്ഞ ചെയ്ത കാര്യങ്ങളെ ചെയ്യാതിരിക്കുന്നതു കൊണ്ടാണ് വിധിക്കപ്പെടുന്നത്.7fgb എന്നാല്‍ ചെറുപ്പക്കാരായ വിധവകളെ ആ ഗണത്തില്‍ കണക്കാക്കരുത്. അവര്‍ തങ്ങളെ സ്വയം ക്രിസ്തുവിന് സമര്‍പ്പിക്കുന്പോള്‍ സാധാരണഗതിയില്‍ അവരുടെ ശക്തമായ ശാരീരികാവശ്യങ്ങളാല്‍ അവനില്‍ നിന്നും പാടേ അകന്നുമാറും. അപ്പോള്‍ അവര്‍ പുനര്‍വിവാഹിതരാകാന്‍ ആഗ്രഹിക്കും.e7b നല്ല കാര്യങ്ങള്‍ ചെയ്ത ഒരുവള്‍ എന്ന നിലയില്‍ അവള്‍ അറിയപ്പെടണം. സന്താനപരിപാലനം, അതിഥി സ്വീകരണം, ദൈവജനത്തിന്‍റെ പാദം കഴുകല്‍, ദുഃഖിതരുടെ സംരക്ഷണം അങ്ങനെ എല്ലാ നല്ലകാര്യങ്ങള്‍ക്കുമായി സ്വജീവിതം ഉപയോഗിച്ചവള്‍ എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്.ndUb അറുപതോ അതിനുമേലോ പ്രായമുള്ള സ്ത്രീകളെ വിധവകളുടെ പട്ടികയില്‍പ്പെടുത്തണം. അവള്‍ തന്‍റെ ഭര്‍ത്താവിനോട് വിശ്വസ്തയായിരുന്നിരിക്കണം.sc_bഒരുവന്‍ തന്‍റെ സ്വന്തം ആള്‍ക്കാരെ സംരക്ഷിക്കണം എന്നതാണ് പരമപ്രധാനം. അതു ചെയ്യുന്നില്ലെങ്കില്‍ അവന്‍ സത്യവിശ്വാസം സ്വീകരിച്ചിട്ടില്ല. അവന്‍ ഒരു അവിശ്വാസിയേക്കാള്‍ മോശക്കാരനാണ്.kbObഅന്യര്‍ക്ക് കുറ്റം പറയാന്‍ പറ്റാത്ത വിധത്തില്‍ തങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ അവിടെയുള്ള വിശ്വാസികളോടു നിര്‍ദ്ദേശിക്കുക.abഎന്നാല്‍ സ്വയം പ്രീതിപ്പെടുത്താന്‍ തന്‍റെ തന്നെ ജീവിതം വിനിയോഗിക്കുന്ന വിധവ ജീവിക്കുന്നു എങ്കിലും യഥാര്‍ത്ഥത്തില്‍ മരിച്ചു കഴിഞ്ഞവളാണ്.` bഒരു വിധവ യഥാര്‍ത്ഥത്തില്‍ ഏകാകിനിയും നിസ്സഹായയും ആയവള്‍ ആണെങ്കില്‍ തന്‍റെ സംരക്ഷണം ദൈവത്തില്‍ നിന്നും പ്രതീക്ഷിക്കും. ആ സ്ത്രീ രാവും പകലും പ്രാര്‍ത്ഥിച്ചു ദൈവത്തോട് സഹായം ചോദിക്കുന്നു.+_Obഒരു വിധവയ്ക്ക് മക്കളും കൊച്ചുമക്കളും ഉണ്ടെങ്കില്‍ അവര്‍ ആദ്യമേ മനസ്സിലാക്കേണ്ടത് ഇതാണ്. തങ്ങളുടെ മാതാപിതാക്കളെ സഹായിച്ചുകൊണ്ട് അവരുടെ സ്വകുടുംബത്തോട് ആദരവ് കാണിക്കുക. ഇതില്‍കൂടെ തങ്ങളുടെ മാതാപിതാക്കളോടും അപ്പൂപ്പനോടും അമ്മൂമ്മയോടും ഉള്ള കടമ നിറവേറ്റാനാകും. ഇത് ദൈവത്തെ പ്രീതിപ്പെടുത്തും.^ybസത്യമായി ഏകാകിനികളായ വിധവകളെ സംരക്ഷിക്കുക.c]?bമൂത്ത സ്ത്രീകളോട് അമ്മയോടെന്നപോലെ പെരുമാറുക. ചെറുപ്പക്കാരികളെ സഹോദരികള്‍ എന്ന പോലെ കരുതുക. എപ്പോഴും അവരോട് നന്നായി പെരുമാറുക.G\ bവയോധികനോട് കോപഭാഷണം അരുത്. പകരം അവനോട് സ്വപിതാവിനോടെന്നപോലെ സംസാരിക്കുക. ചെറുപ്പക്കാരോട് സഹോദരനോടെന്നപോലെ ഇടപെടുക..[Ubനിന്‍റെ ജീവിതത്തിലും ഉപദേശത്തിലും ശ്രദ്ധാലുവായിരിക്കുക. ശരിയായി ജീവിക്കുന്നതും പഠിപ്പിക്കുന്നതും തുടര്‍ന്നും നിര്‍വ്വഹിക്കുക. അപ്പോള്‍ നീയും നിന്‍റെ ഉപദേശങ്ങള്‍ ശ്രവിക്കുന്നവരും രക്ഷിക്കപ്പെടും.zZmbആ കാര്യങ്ങളൊക്കെ തുടര്‍ന്നു ചെയ്യുക. നിന്‍റെ ജീവിതം പൂര്‍ണ്ണമായും ഈ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുക. അപ്പോള്‍ നിന്‍റെ പ്രവൃത്തി പുരോഗമിക്കുന്നു എന്ന് ആള്‍ക്കാര്‍ക്കു മനസ്സിലാകും.0YYbനിനക്കു കിട്ടിയ വരം പ്രയോജനപ്പെടുത്തുന്ന കാര്യം ഓര്‍ക്കുക. മൂപ്പന്മാര്‍ കൈവച്ചപ്പോള്‍ പ്രാര്‍ത്ഥനാസമയത്ത് ഉണ്ടായ പ്രവചനം വഴിയാണ് ആ വരം നിനക്കു ലഭിച്ചത്.TX!b തുടര്‍ന്നും ജനങ്ങള്‍ക്കായി തിരുവെഴുത്തുകള്‍ വായിച്ച് പഠിപ്പിച്ച് അവരെ ശക്തിപ്പെടുത്തുക. ഞാന്‍ വരുന്നതുവരെ അതു ചെയ്യുക.JW b നീ ചെറുപ്പമെങ്കിലും നിസ്സാരമെന്നമട്ടില്‍ നിന്നോടു പെരുമാറുവാന്‍ ആരെയും അനുവദിക്കരുത്. വിശ്വാസികള്‍ക്ക് ഒരു മാതൃകയായി നീ ജീവിക്കുക. നിന്‍റെ വാക്കുകൊണ്ടും ജീവിതരീതികൊണ്ടും സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും ശുദ്ധതയാര്‍ന്ന ജീവിതം കൊണ്ടും അതു പ്രകടിപ്പിക്കുക.V1b ഈ കാര്യങ്ങള്‍ പഠിപ്പിക്കുകയും കല്പിക്കുകയും ചെയ്യുക.U+b ഇതൊന്നുകൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ക്ലേശിക്കുന്നതും. ജീവിക്കുന്ന ദൈവത്തില്‍ നമ്മള്‍ പ്രത്യാശ പുലര്‍ത്തുന്നു. അവനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകമായി അവന്‍ രക്ഷകനാണ്.0TYb ഞാന്‍ പറയുന്നത് ശരിയാണ്. നിങ്ങളത് പൂര്‍ണ്ണമായി സ്വീകരിക്കണം.9Skbശരീരത്തെ നിയന്ത്രിക്കാന്‍ പഠിക്കുന്നത് ചില തരത്തില്‍ സഹായകരമാകും. എന്നാല്‍ ദൈവത്തെ സേവിക്കുന്നത് നിങ്ങളെ എല്ലാ വിധത്തിലും സഹായിക്കും. ഈ ജീവിതത്തിലും ഭാവിയിലും നിങ്ങള്‍ക്ക് അത് അനുഗ്രഹങ്ങള്‍ കൊണ്ടുവരും.kRObദൈവത്തിന്‍റെ സത്യവുമായി ചേര്‍ന്നു പോകാത്ത നിസ്സാര കഥകള്‍ ആള്‍ക്കാര്‍ പറയും. ആ കഥകളെ പിന്തുടരരുത്. ദൈവത്തെ യഥാര്‍ത്ഥമായി സേവിക്കുവാന്‍ (ശുശ്രൂഷിക്കുവാന്‍) നീ സ്വയം അഭ്യസിക്കുക._Q7bഇക്കാര്യങ്ങളെല്ലാം അവിടെയുള്ള സഹോദരങ്ങളോടു പറയുക. നീ ക്രിസ്തുയേശുവിന്‍റെ ഒരു ഉത്തമ ദാസനാണെന്നു ഇതു തെളിയിക്കും. നല്ല വിശ്വാസവചനങ്ങള്‍ കൊണ്ടും നല്ല ഉപദേശങ്ങളെ പിന്തുടര്‍ന്നതുകൊണ്ടും ആണ് നീ ശക്തനായതെന്നു നീ കാണിക്കും.Pbദൈവം സൃഷ്ടിച്ചതെല്ലാം ദൈവത്തിന്‍റെ വാക്കുകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും വിശുദ്ധമാക്കപ്പെടും.Obദൈവം സൃഷ്ടിച്ചതെല്ലാം നല്ലതാണ്. ദൈവത്തില്‍ നിന്നു നന്ദിപൂര്‍വ്വം സ്വീകരിക്കുകയാണെങ്കില്‍ ദൈവം സൃഷ്ടിച്ച എന്തിനേയും നിരസിക്കേണ്ടിവരില്ല.1N[bവിവാഹം ചെയ്യുന്നത് തെറ്റാണെന്ന് അവര്‍ പറയുന്നു. തിന്നുവാന്‍ പാടില്ലാത്തതായി ചില ആഹാരവസ്തുക്കളുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ ദൈവമാണ് അതെല്ലാം സൃഷ്ടിച്ചത്. വിശ്വാസികള്‍ക്കും സത്യം അറിയാവുന്നവര്‍ക്കും ഈ ആഹാരവസ്തുക്കള്‍ നന്ദിയോടെ ഉപയോഗിക്കാം.?Mwbനുണയരിലൂടെയും ആള്‍ക്കാരെ കബളിപ്പിക്കുന്നവരിലൂടെയുമാണ് ആ ഉപദേശങ്ങള്‍ വരുന്നത്. അവര്‍ക്ക് തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയില്ല. അവരുടെ വിവേചനാശക്തി ചുട്ടു പഴുത്ത ഇരുന്പാല്‍ നശിപ്പിക്കപ്പെട്ടതുപോലെയാണ്.{L qbവരാനിരിക്കുന്ന കാലങ്ങളില്‍ സത്യോപദേശങ്ങളെ വിശ്വസിക്കുന്നത് ചില ആള്‍ക്കാര്‍ നിര്‍ത്തുമെന്ന് പരിശുദ്ധാത്മാവ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവര്‍ വഞ്ചിക്കുന്ന ആത്മാക്കളെ അനുസരിക്കുന്നു. അവര്‍ ഭൂതഗണങ്ങളുടെ ഉപദേശം സ്വീകരിക്കുന്നു.FKbസംശയലേശമെന്യേ, നമ്മുടെ ആരാധനാ ജീവിതത്തിന്‍റെ രഹസ്യം മഹത്താണ്: ഒരു മനുഷ്യശരീരത്തില്‍ ക്രിസ്തുവിനെ നമുക്കു കാട്ടിത്തന്നു. അവന്‍ ശരിയാണെന്ന് ആത്മാവ് തെളിയിച്ചു; ദൂതന്മാര്‍ അവനെ കണ്ടു. അവനെപ്പറ്റിയുള്ള സുവിശേഷം ജനതകളുടെ ഇടയില്‍ പ്രസംഗിക്കപ്പെട്ടു; ലോകത്തിലുള്ള മനുഷ്യര്‍ അവനില്‍ വിശ്വസിച്ചു; മഹത്വത്തില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.Jbഎനിക്ക് ഇപ്പോള്‍ വരുവാന്‍ സാധിക്കുന്നില്ലെങ്കില്‍ കൂടി ദൈവത്തിന്‍റെ ഭവനത്തില്‍ മനുഷ്യര്‍ തീര്‍ച്ചയായും ചെയ്യേണ്ടതെന്തെന്ന് നിങ്ങള്‍ അറിയും. ആ ഭവനം ജീവിക്കുന്ന ദൈവത്തിന്‍റെ സഭയാണ്. ദൈവത്തിന്‍റെ സഭ സത്യത്തിന്‍റെ താങ്ങും അടിത്തറയുമാണ്.JI bനിങ്ങളുടെ അടുക്കല്‍ വേഗം വന്നെത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഈ കാര്യങ്ങള്‍ ഇപ്പോള്‍ ഞാന്‍ എഴുതുകയാണ്.Hb നന്നായി സേവനം ചെയ്യുന്നവര്‍ സ്വയം ആദരണീയ സ്ഥാനങ്ങള്‍ നേടുന്നു. ക്രിസ്തുയേശുവിലുള്ള അവരുടെ വിശ്വാസം അവര്‍ക്ക് മഹത്തായ ഉറപ്പായി വര്‍ത്തിക്കും.BG}b ഡീക്കന്മാര്‍ക്കും ഒരു ഭാര്യയേ പാടുള്ളൂ. അവര്‍ അവരുടെ മക്കള്‍ക്കും കുടുംബത്തിനു തന്നെയും നല്ല നേതാക്കളായിരിക്കണം.$FAb ഇതേപോലെ സ്ത്രീകളും അന്യരുടെ ബഹുമാനം ആര്‍ജ്ജിക്കുന്നവരായിരിക്കണം. അന്യരെക്കുറിച്ച് ദുഷ്ടത പറയുന്ന സ്ത്രീകളാകരുത്. അവര്‍ ആത്മനിയന്ത്രണം ഉള്ളവരും എല്ലാക്കാര്യങ്ങളിലും വിശ്വാസയോഗ്യരുമായിരിക്കണം.=Esb ആ മനുഷ്യരെ നിങ്ങള്‍ ആദ്യം പരീക്ഷിക്കണം. അവരില്‍ തെറ്റൊന്നും ഇല്ലെങ്കില്‍ അവര്‍ക്ക് ഡീക്കന്മാരായി സേവനം ചെയ്യാം.cD?b അവര്‍ ദൈവം നമുക്കു വെളിപ്പെടുത്തിത്തന്ന സത്യത്തെ കര്‍ശനമായി പിന്തുടരുന്നവരും ശരിയെന്നറിയാവുന്നത് ചെയ്യുന്നവരുമായിരിക്കണം.8Cibഇതേ പോലെ മനുഷ്യര്‍ക്കു ബഹുമാനിക്കാവുന്ന ആളുകളായിരിക്കണം ഡീക്കന്മാര്‍. ഇവര്‍ തങ്ങള്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ പറയാത്തവരും അമിതമദ്യപാനത്തിനായി തങ്ങളുടെ സമയത്തെ ഉപയോഗിക്കാത്തവരും ആകണം. അന്യരെ കബളിപ്പിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവരും ആകരുത്.)BKbഒരു മൂപ്പന്‍ സഭയ്ക്ക് പുറത്തുള്ളവരോടും ബഹുമാനം ഉള്ളവനാകണം. അപ്പോള്‍ അവന്‍ അന്യരാല്‍ വിമര്‍ശിക്കപ്പെടാതെയും പിശാചിന്‍റെ കെണിയിലകപ്പെടാതെയുമിരിക്കും.cA?bഎന്നാല്‍ ഒരു പുതു വിശ്വാസി മൂപ്പന്‍ ആകരുത്. അത് അവനെ വളരെ അഹങ്കാരിയാക്കിയേക്കാം. അപ്പോള്‍ അവനും പിശാച് വിധിക്കപ്പെട്ടതുപോലെ തന്‍റെ അഹങ്കാരത്തിന്‍റെ പേരില്‍ വിധിക്കപ്പെടും.4@abസ്വകുടുംബത്തിലെ നേതാവാകാന്‍ കഴിയാത്തവന് ദൈവത്തിന്‍റെ സഭയെ എങ്ങനെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കുവാന്‍ കഴിയും?d?Abഅവന്‍ സ്വകുടുംബത്തിലെ തന്നെ ഒരു നല്ല നേതാവായിരിക്കണം. അയാളുടെ മക്കള്‍ അയാളെ പൂര്‍ണ്ണമായ ബഹുമാനത്തോടെ അനുസരിക്കണമെന്നര്‍ത്ഥം.h>Ibഅവന്‍ അമിതമായി വീഞ്ഞ് കുടിക്കരുത്. അക്രമാസക്തനാകാതെ സൌമ്യനും സമാധാനപ്രിയനും ആയിരിക്കണം. അവന്‍ ധനത്തെ സ്നേഹിക്കുന്നവന്‍ ആകരുത്. = bഒരു മൂപ്പന്‍ മനുഷ്യര്‍ക്ക് ശരിയായും വിമര്‍ശിക്കുവാന്‍ പറ്റാത്തവിധം നല്ലവനാകണം. അവന് ഒരു ഭാര്യയേ പാടുള്ളൂ. മൂപ്പന്‍ ആത്മനിയന്ത്രണം ഉള്ളവനും വിവേകിയുമായിരിക്കണം. മറ്റു മനുഷ്യര്‍ക്ക് അവനോടു ബഹുമാനം ഉണ്ടാകണം. തന്‍റെ വീട്ടിലേക്ക് ആളുകളെ സ്വീകരിക്കുവാന്‍ സന്നദ്ധനായി അവന്‍ ജനങ്ങളെ സഹായിക്കണം. അവന്‍ ഒരു നല്ല ഉപദേഷ്ടാവ് ആയിരിക്കണം.j< Obഞാന്‍ പറയുന്നത് സത്യമാണ്. ഒരു മൂപ്പനാകുവാനായി ഒരുവന്‍ കഠിനശ്രമം നടത്തുന്നു എങ്കില്‍ അവന്‍ ഒരു സത്പ്രവൃത്തിയാണ് ആഗ്രഹിക്കുന്നത്.{;obവിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ശരിയായ നിയന്ത്രണത്തിലും അവര്‍ തുടരുകയാണെങ്കില്‍ അവള്‍ മക്കളെ പ്രസവിച്ച് രക്ഷ പ്രാപിക്കും.(:Ibകൂടാതെ, പിശാചിനാല്‍ കബളിപ്പിക്കപ്പെട്ടതും ആദാമല്ല. പിശാചിനാല്‍ വഞ്ചിക്കപ്പെട്ട് പാപിയായതും സ്ത്രീയാണ്.w9gb എന്തുകൊണ്ടെന്നാല്‍ ആദാമിനെയാണ് ആദ്യം സൃഷ്ടിച്ചത്. ഹവ്വയെ പിന്നീടാണ് ദൈവം സൃഷ്ടിച്ചത്.+8Ob ഒരു പുരുഷനെ പഠിപ്പിക്കുവാന്‍ ഞാന്‍ സ്ത്രീയ്ക്ക് അനുമതി കൊടുക്കില്ല. പുരുഷനെ ഭരിക്കുവാനും സ്ത്രീയ്ക്ക് അനുവാദം നല്‍കില്ല. സ്ത്രീ ശാലീനയായി തന്നെ തുടരണം.j7Mb മൌനമായി കേട്ടിരുന്നു പൂര്‍ണ്ണമായി അനുസരിക്കാന്‍ തയ്യാറോടെ ഒരു സ്ത്രീ പഠിക്കട്ടെ.d6Ab സല്‍പ്രവൃത്തികളിലൂടെ അവര്‍ സ്വയം സുന്ദരികളാകട്ടെ. ദൈവത്തെ ആരാധിക്കുന്നു എന്നു പറയുന്ന സ്ത്രീകള്‍ ആ നിലയില്‍ സുന്ദരികളാകട്ടെ.5b സ്ത്രീകള്‍ തങ്ങള്‍ക്കു യോജിച്ച വസ്ത്രം ധരിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. അന്തസിനും എളിമക്കും ചേര്‍ന്ന വസ്ത്രങ്ങളാണ് സ്ത്രീകള്‍ ധരിക്കേണ്ടത്. അവര്‍ തങ്ങളെത്തന്നെ സുന്ദരികളാക്കുവാന്‍ വേണ്ടി ആകര്‍ഷകങ്ങളായ കേശാലങ്കാരങ്ങളോ സ്വര്‍ണ്ണമോ മുത്തോ വിലകൂടിയ വസ്ത്രങ്ങളോ ഉപയോഗിക്കരുത്.\41bഎല്ലായിടത്തുമുള്ള പുരുഷന്മാര്‍ പ്രാര്‍ത്ഥിക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥനയ്ക്കിടയില്‍ കരങ്ങളുയര്‍ത്തുന്ന ഈ പുരുഷന്മാര്‍ തീര്‍ച്ചയായും വിശുദ്ധരായിരിക്കണം. അവര്‍ കോപിഷ്ഠരോ തര്‍ക്കിക്കുന്നവരോ ആകരുത്.33bഅതുകൊണ്ടാണ് സുവിശേഷ പ്രസംഗത്തിനായും ഒരു അപ്പൊസ്തലനായും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. (ഞാനീപ്പറയുന്നത് സത്യമാണ്, കള്ളമല്ല.) ജാതികള്‍ക്കുള്ള അദ്ധ്യാപകനായാണ് എന്നെ തിരഞ്ഞെടുത്തത്. വിശ്വസിക്കുവാനും സത്യം അറിയുവാനും ഞാന്‍ അവരെ പഠിപ്പിക്കുന്നു.]23bഎല്ലാ മനുഷ്യരുടേയും പാപപരിഹാരമായി യേശു സ്വയം സമര്‍പ്പിച്ചു. എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതിന്‍റെ തെളിവാണ് യേശു. അവന്‍ ശരിയായ സമയത്താണ് വന്നത്.E1bഒരു ദൈവമേ ഉള്ളൂ. ദൈവത്തോടു ചേരാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളൂതാനും. ആ മാര്‍ഗ്ഗം മനുഷ്യനും കൂടിയായ യേശുക്രിസ്തുവിലൂടെയാണ്.I0 bഎല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എല്ലാ മനുഷ്യരും സത്യം അറിയണമെന്നും അവന്‍ ആഗ്രഹിക്കുന്നു.G/bഇത് നല്ലതും നമ്മുടെ രക്ഷകനായ ദൈവത്തെ പ്രീതിപ്പെടുത്തുന്നതുമാകുന്നു.~.ubരാജാക്കന്മാര്‍ക്കും അധികാരികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. ദൈവത്തോടുള്ള നിറഞ്ഞ ആരാധനയോടും ബഹുമാനത്തോടും കൂടിയുള്ള സ്വച്ഛവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നമുക്കു ലഭിക്കാന്‍ ആ നേതാക്കന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.K- bഎല്ലാ മനുഷ്യര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ ആദ്യമായി ആവശ്യപ്പെടുന്നു. എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവത്തോടു സംസാരിക്കുക. ജനങ്ങള്‍ക്ക് ആവശ്യമുള്ളത് അവനോടു ചോദിക്കുകയും നന്ദിയുള്ളവരാകുകയും ചെയ്യുക.M, bഹുമനയൊസും അലെക്സന്തരും അതാണ് ചെയ്തത്. ദൈവത്തിനെതിരെ സംസാരിക്കരുതെന്നറിയിക്കാന്‍ വേണ്ടി ഞാന്‍ അവരെ സാത്താനു കൊടുത്തു.3+ abവിശ്വാസത്തിന്‍റെ മാര്‍ഗ്ഗത്തില്‍ തുടരുകയും ശരി എന്ന് നീ അറിയുന്നത് ചെയ്യുകയും വേണം. ചിലര്‍ ഇതു ചെയ്തിട്ടില്ല. അവരുടെ വിശ്വാസം നശിപ്പിക്കപ്പെടുകയും ചെയ്തു.a* =bഎനിക്കു ഒരു മകനു തുല്യനായ തിമൊഥെയൊസേ, ഞാന്‍ നിനക്കൊരു കല്പന തരുന്നു. ഈ കല്പന പണ്ട് നിന്നെക്കുറിച്ചുണ്ടായ പ്രവചനങ്ങളുമായി ഒത്തു പോകുന്നുണ്ട്. ആ പ്രവചനങ്ങളെയൊക്കെ പിന്തുടരാനും വിശ്വാസത്തിനായി നല്ല യുദ്ധം നടത്തുവാനും വേണ്ടിയാണ് ഈ കാര്യങ്ങള്‍ ഞാന്‍ നിന്നോടു പറയുന്നത്.) bഎന്നേക്കും ഭരിക്കുന്ന രാജാവിന് സ്തുതിയും ആദരവും ഉണ്ടായിരിക്കട്ടെ. അവനെ കാണുവാനോ നശിപ്പിക്കുവാനോ സാധിക്കില്ല. ഏകദൈവത്തിന് എന്നെന്നേക്കും സ്തുതിയും ബഹുമാനവും ഉണ്ടായിരിക്കട്ടെ. ആമേന്‍.D( bഅതിരറ്റ ക്ഷമ തനിക്ക് ഉണ്ടെന്ന് കാണിക്കുവാന്‍ തക്കവിധം കൊടുംപാപിയായ എന്നോട് ക്രിസ്തു കരുണ കാണിച്ചു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കും നിത്യജീവനുള്ളവര്‍ക്കും ഞാന്‍ ഉദാഹരണമാകണമെന്ന് ക്രിസ്തു ആഗ്രഹിച്ചു.Y' -bഞാന്‍ പറയുന്നത് സത്യമാണ്. നിങ്ങള്‍ അതു പൂര്‍ണ്ണമായും സ്വീകരിക്കണം. പാപികളെ രക്ഷിക്കുവാന്‍ ക്രിസ്തുയേശു ഭൂമിയിലേക്കു വന്നു. ആ പാപികളില്‍ ഏറ്റവും പ്രധാനിയായിരുന്നു ഞാന്‍. = }{xw,urq@oZmk1iec/_]\[WZuZ0XUQOkMKHEC@=;9753Y12-,)8&!#*!v%pIs S ,  1'[l നാം കഷ്ടത സ്വീകരിക്കുമെങ്കില്‍ അവനോടു കൂടി ഭരിക്കും. നാം അവനെ സ്വീകരിക്കുവാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അവനും നമ്മെ സ്വീകരിക്കുവാന്‍ കൂട്ടാക്കുകയില്ല.M&l ഈ ഉപദേശം ശരിയാണ്, നാം അവനോടു കൂടി മരിച്ചു എങ്കില്‍ അവനോടു കൂടി ജീവിക്കും.%)l അതിനാല്‍ ഈ ക്ലേശങ്ങളെല്ലാം ഞാന്‍ ക്ഷമയോടെ സഹിച്ചു. ഞാന്‍ ഇതു ചെയ്തത് ദൈവം തിരഞ്ഞെടുത്ത എല്ലാ ആള്‍ക്കാരെയും സഹായിക്കുവാനാണ്. ക്രിസ്തുയേശുവിലുള്ള രക്ഷ ആളുകള്‍ക്ക് ലഭിക്കത്തക്ക വിധത്തിലാണ് ഞാന്‍ ഈ ക്ലേശങ്ങള്‍ സ്വീകരിക്കുന്നത്. ആ രക്ഷയോടൊപ്പം ഒരിക്കലും അസ്തമിക്കാത്ത മഹത്വവും കൈവരുന്നു.$'l ആ സുവിശേഷം പ്രചരിപ്പിച്ചതുകൊണ്ടാണ് ഞാന്‍ കഷ്ടം സഹിക്കേണ്ടി വന്നിരിക്കുന്നത്. സത്യമായും തെറ്റു ചെയ്ത ഒരുവനെപ്പോലെ ഞാന്‍ ചങ്ങലകൊണ്ടു പോലും ബന്ധിതനാണ്. എന്നാല്‍ ദൈവത്തിന്‍റെ ഉപദേശം ബന്ധിതമല്ല.#lയേശുക്രിസ്തുവിനെ സ്മരിക്കുക. അവന്‍ ദാവീദിന്‍റെ കുടുംബത്തില്‍ നിന്നും ഉള്ളവനാണ്. ക്രിസ്തു മരിച്ചതിനു ശേഷം അവന്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തപ്പെട്ടു. ഇതാണ് ജനങ്ങളോട് ഞാന്‍ പറയുന്ന സുവിശേഷം.L"lഞാന്‍ പറയുന്ന ഈ കാര്യങ്ങളെപ്പറ്റി ചിന്തിക്കുവിന്‍. ഈ കാര്യങ്ങളെല്ലാം ഗ്രഹിക്കുവാനുള്ള കഴിവ് കര്‍ത്താവ് നിനക്കു തരും.#!?lകഠിനാദ്ധ്വാനം ചെയ്യുന്ന കര്‍ഷകനാണ് താന്‍ ഉത്പാദിപ്പിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആദ്യമായി ലഭിക്കേണ്ടത്. 1lഒരു കായികാഭ്യാസി ഒരു മത്സരത്തില്‍ ഓടുകയാണെങ്കില്‍ ജയിക്കുവാനായി അവന്‍ എല്ലാ നിബന്ധനകളും പാലിക്കണം.Rlഒരു ഭടന്‍ തന്‍റെ സൈന്യാധിപനെ പ്രീതിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ആ ഭടന്‍ ഭൂരിപക്ഷം ആള്‍ക്കാരും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ തന്‍റെ സമയം ഉപയോഗിക്കില്ല.#?lനമുക്കുള്ള ക്ലേശങ്ങളില്‍ പങ്കുകാരാകുക. ക്രിസ്തുവിന്‍റെ ഒരു ഉത്തമ ഭടന്‍ പോലെ ക്ലേശങ്ങള്‍ സ്വീകരിക്കുക.5clഞാന്‍ പഠിപ്പിച്ച കാര്യങ്ങള്‍ നീ കേട്ടിട്ടുണ്ട്. മറ്റ് ധാരാളമാളുകളും അതു കേട്ടു. അതേ കാര്യങ്ങള്‍ തന്നെ നീയും പഠിപ്പിക്കണം. പഠിപ്പിക്കാനുള്ള യോഗ്യതയുള്ളവരും നിനക്കു വിശ്വസിക്കാവുന്നവരുമായവരെ ചില ഉപദേശങ്ങള്‍ ഏല്പിക്കുക. അപ്പോള്‍ അന്യരെ അക്കാര്യങ്ങളൊക്കെ പഠിപ്പിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞേക്കാം. lതിമൊഥെയൊസേ, നീ എനിക്കൊരു മകനെപ്പോലെയാണ്. നമുക്കു ക്രിസ്തുയേശുവിലുള്ള കൃപയില്‍ ശക്തനായിരിക്കുക.o Ylആ ദിവസത്തില്‍ ഒനേസിഫൊരൊസിനു കര്‍ത്താവില്‍ നിന്നു കരുണ കിട്ടണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എഫെസൊസില്‍ വച്ച് ഒനേസിഫൊരൊസ് എങ്ങനെയൊക്കെ എന്നെ സഹായിച്ചു എന്ന് നിനക്കറിയാമല്ലോ. lഅതെ അവന്‍ ലജ്ജിതനല്ല. അവന്‍ റോമയില്‍ വന്നപ്പോള്‍ എന്നെ കണ്ടെത്തും വരെ എത്ര തവണ എനിക്കായി തിരഞ്ഞു.} ulഒനേസിഫൊരൊസിന്‍റെ കുടുംബത്തോട് ദൈവം കരുണ കാണിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പലപ്പോഴും ഒനേസിഫൊരൊസ് എന്നെ സഹായിച്ചിട്ടുണ്ട്. ഞാന്‍ തടവിലായിരിക്കുന്നതില്‍ അവന്‍ ലജ്ജിതനല്ല.7 ilനിനക്കറിയാമല്ലോ ആസ്യയിലുള്ള എല്ലാവരും എന്നെ വിട്ടുപോയെന്ന്. ഫുഗലൊസും ഹെര്‍മ്മൊഗനേസും പോലും എന്നെ വിട്ടുപോയി. #lനിനക്കു നല്‍കിയ സത്യം നമ്മുടെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ സംരക്ഷിക്കുക.  l എന്നില്‍ നിന്നും കേട്ട സത്യമായ ആ ഉപദേശം നീ പിന്തുടരുക. നമുക്ക് ക്രിസ്തുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും ആ ഉപദേശങ്ങളെ പിന്തുടരുക. നീ എന്തു പഠിപ്പിക്കേണമെന്നതിനു ആ ഉപദേശം ഒരു ഉദാഹരണമാണ്.M l എന്നാല്‍ ആ സുവിശേഷം പറയുന്നതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ കഷ്ടം സഹിക്കുന്നത്. എന്നാല്‍ ഞാന്‍ ലജ്ജിതനല്ല. ഞാന്‍ വിശ്വസിച്ചവനെ എനിക്കറിയാം. ഞാന്‍ അവനെ ഏല്പിച്ചത് ആ ദിവസംവരേയും അവന്‍ സംരക്ഷിക്കുമെന്നു എനിക്കുറപ്പുണ്ട്.0 [l ആ സുവിശേഷത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കുവാനായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. സുവിശേഷത്തിന്‍റെ അദ്ധ്യാപകനും അപ്പൊസ്തലനുമായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു.s al നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിന്‍റെ വരവില്‍ ഇപ്പോള്‍ ആ കൃപ നമുക്കു വെളിവാക്കപ്പെട്ടു. യേശു മരണത്തെ നശിപ്പിച്ച് ജീവന്‍ ലഭിക്കേണ്ട വഴി നമുക്കു കാണിച്ചു തന്നു. അതെ, നശിപ്പിക്കുവാ ന്‍ കഴിയാത്ത ജീവന്‍ ലഭിക്കുന്നതെങ്ങനെയെന്നു സുവിശേഷത്തില്‍ക്കൂടി യേശു നമുക്കു കാണിച്ചു തന്നു. !l ദൈവം നമ്മെ രക്ഷിച്ച് അവന്‍റെ വിശുദ്ധ ജനം ആക്കിയിരിക്കുന്നു. നാം സ്വയം ചെയ്ത എന്തിന്‍റെയെങ്കിലും ഫലമായിട്ടല്ല അങ്ങനെ സംഭവിച്ചത്. അതെ, തന്‍റെ കൃപയാല്‍ നമ്മെ രക്ഷിച്ച് അവന്‍റെ ജനമാക്കിയത് ദൈവം അത് ആഗ്രഹിച്ചതുകൊണ്ടാണ്. സമയാരംഭത്തിനു മുന്‍പു തന്നെ ക്രിസ്തുയേശുവഴി ആ കൃപ ദൈവം നമുക്കു തന്നു.K lഅതുകൊണ്ട് നമ്മുടെ കര്‍ത്താവായ യേശുവിനെക്കുറിച്ച് ജനങ്ങളോട് പറയുന്നതില്‍ ലജ്ജിക്കരുത്. എന്നെക്കുറിച്ചും ലജ്ജിക്കേണ്ടതില്ല. ഞാന്‍ കര്‍ത്താവിനു വേണ്ടി തടവിലാണ്. പകരം സുവിശേഷത്തിനായി എന്നോടൊപ്പം ക്ലേശങ്ങള്‍ സഹിക്കൂ. അതു ചെയ്യുവാനുള്ള ശക്തി ദൈവം നമുക്കു തരും.* Olനമ്മെ ഭീതിദരാക്കുന്ന ഒരു ആത്മാവിനെയല്ല ദൈവം നമുക്കു തന്നത്. ആത്മാവിന്‍റെ ശക്തിയും സ്നേഹവും ആത്മനിയന്ത്രണവും ഉള്ള ഒരു ആത്മാവിനെയാണ് ദൈവം നമുക്ക് തന്നത്.y mlഅതുകൊണ്ടാണ് ദൈവം നിനക്കു നല്‍കിയ വരങ്ങളെക്കുറിച്ച് നിന്നെ അനുസ്മരിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ എന്‍റെ കൈകള്‍ നിന്‍റെമേല്‍വച്ചപ്പോള്‍ ദൈവം ആ വരം നിനക്കു തന്നു. കെട്ടടങ്ങിയ അഗ്നികുണ്ഠം വീണ്ടും ജ്വലിപ്പിക്കുന്നതുപോലെ ആ ദാനം കൂടുതല്‍ കൂടുതല്‍ വളരണമെന്നും അത് നീ ഉപയോഗപ്പെടുത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.# Alനിന്‍റെ സത്യവിശ്വാസം ഞാന്‍ സ്മരിക്കുന്നു. ഇത്തരം വിശ്വാസം ആദ്യം ഉണ്ടായിരുന്നത് നിന്‍റെ വലിയമ്മയായ ലോവീസിനും അമ്മയായ യൂനക്കയ്ക്കും ആയിരുന്നു. അതേ വിശ്വാസം ഇപ്പോള്‍ നിനക്കും ഉണ്ടെന്ന് എനിക്കറിയാം.'  Ilനീ എനിക്കു വേണ്ടി കണ്ണീര്‍ ഒഴിച്ചത് ഞാനോര്‍ക്കുന്നു. ഞാന്‍ നിന്നെക്കാണാന്‍ ഏറെ ആഗ്രഹിക്കുന്നു. അതുമൂലം എനിക്കു സന്തോഷത്തില്‍ മുഴുകാം എന്നു തോന്നുന്നു.f  Glഅഹോരാത്രം എന്‍റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ നിന്നെ എപ്പോഴും ഓര്‍ക്കും. ആ പ്രാര്‍ത്ഥനകളില്‍ നിനക്കു വേണ്ടി ഞാന്‍ ദൈവത്തിനു നന്ദി പറയും. എന്‍റെ പൂര്‍വ്വ പിതാക്കന്മാര്‍ സേവിച്ച ദൈവമാണ് അവന്‍. എനിക്ക് ശരി എന്നു തോന്നിയത് ചെയ്ത് ഞാന്‍ തുടര്‍ച്ചയായി അവനു സേവനം ചെയ്തിട്ടുണ്ട്.  1lഎനിക്കു പ്രിയപ്പെട്ട മകനായ നിനക്ക് പിതാവായ ദൈവത്തില്‍ നിന്നും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ നിന്നും കൃപയും കരുണയും സമാധാനവും ലഭിക്കട്ടെ.  }lദൈവം ആഗ്രഹിച്ച പ്രകാരം ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലൊസ് തിമൊഥെയൊസിന് അഭിവാദനങ്ങള്‍ അയയ്ക്കുന്നു. ക്രിസ്തുയേശുവിലുള്ള ജീവന്‍റെ വാഗ്ദാനം ജനങ്ങളോടു പറയുവാന്‍ ദൈവം എന്നെ അയച്ചു.~ ubചിലര്‍ അവകാശപ്പെടും അവര്‍ക്ക് ആ “അറിവ്” ഉണ്ടെന്ന്. അക്കൂട്ടര്‍ സത്യപാഠത്തെ ത്യജിച്ചു. ദൈവത്തിന്‍റെ കൃപ നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ.B}bതിമൊഥെയൊസേ, ദൈവം നിന്നെ പല കാര്യങ്ങളിലും വിശ്വസിച്ചിരിക്കുന്നു. ആ കാര്യങ്ങളുടെ സുരക്ഷിതത്വത്തില്‍ ശ്രദ്ധിക്കുക. ദൈവത്തില്‍ നിന്നുള്ളതല്ലാത്ത മൌഢ്യങ്ങള്‍ പറയുന്നവരില്‍ നിന്നും അകന്നു നില്‍ക്കുക. സത്യത്തിനെതിരേ വാദിക്കുന്നവരില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. അവര്‍ “അറിവെന്നു” വിളിക്കുന്ന ചിലത് ഉപയോഗിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അറിവല്ല.$Abഇങ്ങനെ ചെയ്യുന്നതില്‍ കൂടെ അവര്‍ സ്വര്‍ഗ്ഗത്തില്‍ തങ്ങള്‍ക്കായി സ്വയം ഒരു നിധി ഒരുക്കുകയാകും ചെയ്യുക. അതൊരു ശക്തിമത്തായ അടിത്തറയാകും. അവരുടെ ഭാവിജീവിതം ആ നിധിമേല്‍ കെട്ടിപ്പൊക്കാം. അപ്പോള്‍ അവര്‍ക്ക് സത്യജീവന്‍ ഉള്ളവരാകാന്‍ കെല്പുള്ളവരാകാം.!bനല്ലതു ചെയ്യുവാന്‍ ധനവാന്മാരോടു പറയുക. സല്‍ക്കാര്യങ്ങള്‍ ചെയ്യുന്നതില്‍ ധനവാന്മാരാകുവാന്‍ അവരോടു പറയുക. ദാനശീലരായി അവര്‍ക്കുള്ളത് പങ്കുവയ്ക്കുന്നതില്‍ സന്നദ്ധത ഉള്ളവരാകാന്‍ അവരോടു പറയുക.A{bഈ ലോകത്തിലുള്ള വസ്തുക്കള്‍ കൊണ്ട് സന്പന്നരായവര്‍ക്ക് ആ കല്പന കൊടുക്കുക. അഹങ്കരിക്കരുതെന്ന് അവരോട് പറയുക. സന്പത്തിലല്ല, ദൈവത്തില്‍ പ്രത്യാശിക്കുവാന്‍ ആ ധനികരോട് പറയുക. ധനത്തെ ആശ്രയിക്കാന്‍ പറ്റില്ല. എന്നാല്‍ ദൈവം നമ്മെ അത്യധികം ശ്രദ്ധിക്കുന്നു. ആസ്വദിക്കുവാന്‍ ധാരാളമായി എല്ലാം അവന്‍ നമുക്കു തരുന്നു.%bഒരിക്കലും മരിക്കാത്തവന്‍ ദൈവം മാത്രമാണ്. മനുഷ്യര്‍ക്ക് അടുത്തു പോകാന്‍ പറ്റാത്തവിധം അത്ര ശോഭയേറിയ പ്രകാശത്തിലാണ് ദൈവം സ്ഥിതി ചെയ്യുന്നത്. ഒരുവനും ദൈവത്തെ ഒരിക്കലും കണ്ടിട്ടില്ല. ഒരുവനും ദൈവത്തെ കാണാന്‍ കഴിയുകയുമില്ല. ദൈവത്തിന് എന്നേക്കും ബഹുമാനവും ശക്തിയും ഉണ്ടായിരിക്കട്ടെ. ആമേന്‍. bദൈവം യഥാസമയം അതു നടപ്പാക്കും. ദൈവമാണ് അനുഗ്രഹീതനായ ഏക ഭരണകര്‍ത്താവ്. എല്ലാ രാജാക്കന്മാരുടെ രാജാവും കര്‍ത്താക്കന്മാരുടെ കര്‍ത്താവുമാണ് ദൈവം.`9bനിന്നോട് ആജ്ഞാപിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യുക. ആ കാര്യങ്ങളൊക്കെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്നതു വരെ തെറ്റോ കുറ്റപ്പെടുത്തലോ കൂടാതെ ചെയ്യുക.  b ദൈവത്തിന്‍റെയും ക്രിസ്തുയേശുവിന്‍റെയും മുന്പാകെ ഞാന്‍ നിനക്കൊരു കല്പന തരുന്നു. പൊന്തിയൊസ് പീലാത്തൊസിന്‍റെ മുന്പാകെ അതേ മഹാസത്യം ഏറ്റുപറഞ്ഞവനാണ് യേശുക്രിസ്തു. എല്ലാറ്റിനും ജീവന്‍ പകരുന്നവനാണ് ദൈവം. ഇപ്പോള്‍ ഞാന്‍ നിന്നോടു പറയുന്നു:%b ഓട്ട മത്സരത്തില്‍ ഓടുന്നതു പോലെയാണ് നിങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നത്. ആ ഓട്ടത്തില്‍ വിജയം നേടുന്നതി നായി ഏറ്റവും കഠിനമായി ശ്രമിക്കുക. എന്നേക്കും തുടരുന്ന ആ ജീവിതം നിനക്കു കിട്ടിയെന്ന് തീര്‍ച്ചപ്പെടുത്തുക. ആ ജീവിതം കിട്ടുവാന്‍ നീ വിളിക്കപ്പെട്ടു. ക്രിസ്തുവിനെപ്പറ്റിയുള്ള ആ മഹാ സത്യം നീ പലരും ശ്രദ്ധിക്കുമാറ് ഏറ്റു പറഞ്ഞു.pYb എന്നാല്‍ നീ ദൈവത്തിന്‍റെ മനുഷ്യനാകുന്നു. അതിനാല്‍ ഇക്കാര്യങ്ങളില്‍ നിന്നെല്ലാം നീ ഒഴിഞ്ഞു നില്‍ക്കണം. നേരായ വഴിയില്‍ ജീവിക്കുവാനും ദൈവസേവനം ചെയ്യുവാനും വിശ്വാസവും സ്നേഹവും ക്ഷമയും സൌമ്യതയും ഉണ്ടായിരിക്കുവാനും ശ്രമിക്കുക.%~Cb ധനസ്നേഹമാണ് എല്ലാത്തരം ദുഷ്ടതയ്ക്കും കാരണമാകുന്നത്. ചിലര്‍ കൂടുതല്‍ കൂടുതല്‍ ധനം ആഗ്രഹിക്കുന്നതുകൊണ്ട് സത്യവിശ്വാസം ത്യജിച്ചു. എന്നാല്‍ അവര്‍ കൂടുതല്‍ കൂടുതല്‍ ദുഃഖിതരാകാന്‍ സ്വയം കാരണക്കാരായി.B}b [This verse may not be a part of this translation]^|5bഅതിനാല്‍ നമുക്കു ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കില്‍ നാം അതുകൊണ്ട് സംതൃപ്തരാകണം.;{obനാം ഭൂമിയിലേക്കു വന്നപ്പോള്‍ ഒന്നും കൊണ്ടുവന്നില്ല. മരിക്കുന്പോള്‍ നമുക്ക് ഒന്നും കൊണ്ടുപോകാനും സാധിക്കയില്ല.z/bഒരുവന്‍ ഉള്ളതുകൊണ്ട് സംതൃപ്തനാകുമെങ്കില്‍ ദൈവശുശ്രൂഷ ഒരുവനെ ധനവാനാക്കും എന്നു പറയുന്നത് സത്യമാണ്.$yAbഅതുമാത്രമല്ല ദുഷ്ടമനസ്കരില്‍ നിന്നു അത് തര്‍ക്കങ്ങളെ ജനിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് സത്യം നഷ്ടപ്പെട്ടു. ദൈവത്തെ ശുശ്രൂഷിക്കുന്നത് പണക്കാരനാകാനുള്ള ഒരു മാര്‍ഗ്ഗം എന്നാണവര്‍ വിചാരിക്കുന്നത്.Nxbതെറ്റായി പഠിപ്പിക്കുന്നവന് ഒന്നും മനസ്സിലാകുകയില്ല. അവരില്‍ നിറയെ അഹങ്കാരമായിരിക്കും. വാക്കുകളെപ്പറ്റി തര്‍ക്കിച്ച് കലഹിക്കുന്നതിനു അവര്‍ക്ക് ഇഷ്ടം തോന്നും. അതൊരു രോഗംപോലെയാണവര്‍ക്ക്. അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും അസൂയയും കുറ്റപ്പെടുത്തലും കലഹമുണ്ടാക്കലും ദുഷ്ടമായ സംശയവും സൃഷ്ടിക്കുകയും ചെയ്യും.Rwbചിലര്‍ തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കും. അവര്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സത്യ ഉപദേശത്തോട് യോജിപ്പുള്ളവരല്ല. ദൈവശുശ്രൂഷയ്ക്കുള്ള നേരായ മാര്‍ഗ്ഗത്തോട് ഒത്തുപോകുന്ന ഉപദേശത്തെ അവര്‍ സ്വീകരിക്കയില്ല. vbചില അടിമകള്‍ക്ക് വിശ്വാസികളായ ഉടമകളും ഉണ്ട്. അതുകൊണ്ട് ആ അടിമകളും ഉടമകളും സഹോദരരാണ്. എന്നാല്‍ അടിമകള്‍ അവരോട് ഒരു അനാദരവും കാട്ടരുത്. ഈ അടിമകള്‍ തങ്ങളുടെ വിശ്വാസികളായ ഉടമകളെ കൂടുതല്‍ മെച്ചമായി ശുശ്രൂഷിക്കണം. എന്തുകൊണ്ടെന്നാല്‍ ആ അടിമകള്‍ തങ്ങള്‍ സ്നേഹിക്കുന്ന വിശ്വാസികളെ സഹായിക്കുകയാണ്. ഈ കാര്യങ്ങള്‍ ജനങ്ങളെ നീ പറഞ്ഞു പഠിപ്പിക്കുകയും അവ ചെയ്യാന്‍ പ്രേരിപ്പിക്കുകയും വേണം.u )bഅടിമകളായിട്ടുള്ള മനുഷ്യരെല്ലാം അവരുടെ ഉടമയോട് പൂര്‍ണ്ണ ബഹുമാനം കാണിക്കണം. അവരതു ചെയ്യുന്പോള്‍ ദൈവനാമവും നമ്മുടെ ഉപദേശവും വിമര്‍ശനവിധേയമാവില്ല.Otbആള്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളുടെ സ്ഥിതിയും ഇതുപോലെ തന്നെ. ജനങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ കാണുവാന്‍ എളുപ്പമാണ്. എന്നാല്‍ കാണുവാന്‍ ക്ലേശകരമായ നല്ല കാര്യങ്ങള്‍ക്കു പോലും മറഞ്ഞിരിക്കാന്‍ സാധിക്കയില്ല.Rsbചില ആള്‍ക്കാരുടെ പാപങ്ങള്‍ കാണാന്‍ എളുപ്പമാണ്. അവര്‍ വിധിക്കപ്പെടും എന്ന് അവരുടെ പാപങ്ങള്‍ കാണിക്കും. എന്നാല്‍ ചില ആളുകളുടെ പാപങ്ങള്‍ വൈകി മാത്രമേ കാണുവാന്‍ സാധിക്കൂ.br=bതിമൊഥെയൊസേ, നീ വെള്ളം മാത്രമേ കുടിക്കുന്നുള്ളൂ. അതു നിര്‍ത്തി അല്പം വീഞ്ഞു കുടിക്കുക. ഇതു നിന്‍റെ ഉദരത്തെ സഹായിക്കുകയും കൂടെക്കൂടെ രോഗിയാകുന്നതില്‍ നിന്നു തടയുകയും ചെയ്യും.lqQbഒരുവനെ മൂപ്പനാക്കുന്നതിനു മുന്‍പ് സൂക്ഷ്മതയോടെ ചിന്തിക്കുക. അന്യരുടെ പാപങ്ങളില്‍ പങ്കുപറ്റരുത്. സ്വയം ശുദ്ധിയുള്ളവനായിരിക്കുക.Lpbഇതൊക്കെ ചെയ്യുവാന്‍ ദൈവത്തിന്‍റെയും യേശുക്രിസ്തുവിന്‍റെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരുടെയും മുന്പാകെ ഞാന്‍ നിന്നോടു കല്പിക്കുന്നു. എന്നാല്‍ സത്യമറിയുന്നതിനു മുന്‍പ് ആരെയും വിധിക്കരുത്. ഇക്കാര്യങ്ങളെല്ലാം എല്ലാ ആള്‍ക്കാരോടും സമമായി അനുവര്‍ത്തിക്കുക.(oIbപാപം ചെയ്യുന്നവരോട് അവര്‍ക്കു തെറ്റിപ്പോയെന്നു പറയുക. സഭയുടെ മുഴുവനും മുന്പാകെ വേണം ഇങ്ങനെ ചെയ്യാന്‍. അപ്പോള്‍ മറ്റെല്ലാവര്‍ക്കും അത് ഒരു താക്കീതാകും./nWbഒരു മൂപ്പനെതിരെ ആരോപണം ഉന്നയിക്കുന്നവനെ ശ്രദ്ധിക്കരുത്. ആ മൂപ്പന്‍ ചെയ്തത് തെറ്റാണെന്ന് രണ്ടോ മൂന്നോ പേര്‍ പറയുന്നു എങ്കില്‍ മാത്രം നീ അവനെ ശ്രദ്ധിക്കുക.?mwbഎന്തുകൊണ്ടെന്നാല്‍ തിരുവെഴുത്തു പറയുന്നു, “ധാന്യം വേര്‍തിരിക്കുന്ന പ്രവൃത്തി ചെയ്യുന്ന മെതിമൃഗത്തിന്‍റെ വായ് മൂടിക്കെട്ടുകയോ ധാന്യം തിന്നുന്നതില്‍ നിന്ന് തടയുകയോ ചെയ്യരുത്.” തിരുവെഴുത്ത് ഇങ്ങനെ കൂടി പറയുന്നു, “ഒരു പണിക്കാരന് അവന്‍റെ കൂലി കൊടുക്കണം.”jlMbശരിയായ വിധം സഭയെ നയിക്കുന്ന മൂപ്പന്മാര്‍ക്കും മഹത്തായ ആദരവു കിട്ടണം. വിശേഷിച്ച് പ്രസംഗിച്ചും ഉപദേശിച്ചും പ്രവര്‍ത്തിക്കുന്ന മൂപ്പന്മാര്‍ക്കാണ് ഈ മഹത്തായ ആദരവ് ഉണ്ടാകേണ്ടത്.lkQbവിശ്വാസിയായ ഒരു വനിതയുടെ കുടുംബത്തില്‍ ഒരു വിധവ ഉണ്ടെങ്കില്‍ അവള്‍ ആ വിധവയെ പ്രത്യേകം ശ്രദ്ധിക്കണം. ഇവരുടെ സംരക്ഷണാര്‍ത്ഥം സഭയെ കുഴപ്പത്തിലാക്കരുത്. അങ്ങനെ വരുന്പോള്‍ അനാഥകളായ വിധവകളെ സംരക്ഷിക്കുവാന്‍ സഭയ്ക്കു സാധിക്കും. >~|bywvtqnkFh\gecc=b_R\QZX/UTQxOMJ_IhG EB@.>L;865G3n20~- ,*)(&$#"hQ{ h je Ov അവന്‍ നാം പഠിപ്പിക്കുന്ന സത്യത്തിന്‍റെ വിശ്വസ്ത അനുഗാമി ആയിരിക്കണം. സത്യസന്ധമായ ഉപദേശ ത്താല്‍ ജനത്തെ സഹായിക്കുവാന്‍ ഒരു മൂപ്പന്‍ ശക്തിയുള്ളവനായിരിക്കണം. സത്യത്തിന് എതിരായി പഠിപ്പിക്കുന്നവര്‍ തെറ്റാണ് ചെയ്യുന്നതെന്ന് തെളിയിക്കാന്‍ പ്രാപ്തിയുള്ളവനാകണം ഒരു മൂപ്പന്‍.Jd vഒരു മൂപ്പന്‍ തന്‍റെ ഭവനത്തിലേക്ക് സ്വീകരിച്ചുകൊണ്ട് ജനങ്ങളെ സഹായിക്കുവാന്‍ സന്നദ്ധനായിരിക്കണം. നല്ലത് എന്താണോ അതിനെ അവന്‍ സ്നേഹിക്കണം. അവന്‍ വിവേകശാലിയാകണം. അവന്‍ ധര്‍മ്മിഷ്ടനാകണം. അവന്‍ വിശുദ്ധനായിരിക്കണം. സ്വയം നിയന്ത്രിക്കുവാന്‍ കഴിവുള്ളവനായിരിക്കണം.rc _vദൈവവേലകളുടെ സംരക്ഷണം ആണ് മൂപ്പന്‍റെ ജോലി. അതുകൊണ്ട് അവന്‍ കുറ്റാരോപിതനാകരുത്. അവന്‍ അഹങ്കാരിയും സ്വാര്‍ത്ഥനും മുന്‍കോപിയും ആകരുത്, അവന്‍ കുടിച്ചു മത്തനാകരുത്. അവന്‍ വഴക്കുണ്ടാക്കാന്‍ ഇഷ്ടപ്പെടരുത്. അവന്‍ മനുഷ്യരെ വഞ്ചിച്ച് ധനം ആര്‍ജ്ജിക്കുവാന്‍ ശ്രമിക്കുന്നവന്‍ ആകരുത്.|b svമൂപ്പനാകുന്നവന്‍ കുറ്റാരോപിതനാകരുത്. അവന് ഒരു ഭാര്യയേ ഉണ്ടാകാവൂ, അവന്‍റെ മക്കള്‍ വിശ്വാസികളും ആകണം, ക്രൂരന്മാരെന്നും അനുസരണം ഇല്ലാത്തവരെന്നും അവരെക്കുറിച്ച് ജനങ്ങള്‍ കേള്‍ക്കരുത്. a ;vതീരാത്ത ജോലികള്‍ പൂര്‍ത്തീകരിക്കുവാന്‍ ആണ് ഞാന്‍ ക്രേത്തയില്‍ നിന്നെ വിട്ടിട്ടുപോന്നത്. കൂടാതെ എല്ലാ പട്ടണങ്ങളിലും മൂപ്പന്മാരെ നിയമിക്കേണ്ടതിനും.` vനമ്മുടെ വിശ്വാസത്തില്‍ ഉള്ള എന്‍റെ യഥാര്‍ത്ഥ പുത്രനായ തീത്തൊസിന് അഭിവാദനങ്ങള്‍, നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും രക്ഷകനായ ക്രിസ്തുയേശുവില്‍ നിന്നും നിനക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.R_ vതക്കസമയത്ത് ആ ജീവനെക്കുറിച്ച് മനസ്സിലാകുന്നതിന് ദൈവം ലോകത്തെ അനുവദിച്ചു. പ്രസംഗത്തിലൂടെ ദൈവം ലോകത്തോടു സംസാരിച്ചു. ദൈവം പ്രസംഗിക്കേണ്ട ജോലി എന്നെ ഭരമേല്പിച്ചു. നമ്മുടെ രക്ഷകനായ ദൈവം എന്നോടു അങ്ങനെ ചെയ്യാന്‍ കല്പിച്ചതുകൊണ്ട് അക്കാര്യങ്ങള്‍ ഞാന്‍ പ്രസംഗിച്ചു.C^ vആ വിശ്വാസവും ആ അറിവും നിത്യജീവിതത്തിനായുള്ള നമ്മുടെ പ്രത്യാശയില്‍ നിന്ന് വരുന്നു. കാലത്തിന്‍റെ ആരംഭത്തിനു മുന്പു ദൈവം ആ ജീവനെ വാഗ്ദാനം ചെയ്തു. ദൈവം പൊളി പറകയില്ല.] 3vദൈവത്തിന്‍റെ ദാസനും യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനുമായ പൌലൊസ് അഭിവാദ്യങ്ങള്‍ നേരുന്നു. ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നതിനായി ദൈവം എന്നെ വിളിച്ചു. അവരെ സത്യം ഉല്‍ബോധിപ്പിക്കാനും എന്നെ അയച്ചിരിക്കുന്നു. ദൈവത്തിനു വേണ്ടി എങ്ങനെ വേല ചെയ്യണമെന്ന് ആ സത്യം ജനങ്ങളെ കാണിക്കുകയും ചെയ്യുന്നു.\\1lകര്‍ത്താവ് നിന്‍റെ ആത്മാവിനോടു കൂടെ ഉണ്ടാകട്ടെ. കൃപ നിന്നോടൊപ്പം ഉണ്ടാകട്ടെ.V[%lശൈത്യത്തിനു മുന്‍പേ എന്‍റെയടുക്കലേക്ക് വരുവാന്‍ നിനക്കു കഴിയുന്നത്ര കഠിനമായി യത്നിക്കുക. യൂബൂലൊസ് നിന്നെ വന്ദനം ചെയ്യുന്നു. കൂടാതെ പൂദെസും ലീനൊസും ക്ലൌദിയയും ക്രിസ്തുവിലെ എല്ലാ സഹോദരരും നിനക്കു വന്ദനം ചെയ്യുന്നു.Z-lഎരസ്തൊസ് കൊരിന്തില്‍ തങ്ങി. ത്രൊഫിമൊസിനെ ഞാന്‍ മിലെത്തില്‍ വിട്ടേച്ചുപോന്നു. അവന്‍ രോഗിയായിരുന്നു.Y{lപ്രിസ്ക്കെയെയും അക്വിലാവിനെയും ഒനേസിഫൊരൊസിന്‍റെ കുടുംബത്തെയും എന്‍റെ വന്ദനം അറിയിക്കുക.PXlആരെങ്കിലും എന്നെ മുറിപ്പെടുത്താന്‍ ശ്രമിക്കുന്പോള്‍ കര്‍ത്താവ് എന്നെ രക്ഷിക്കും. കര്‍ത്താവ് തന്‍റെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് എന്നെ സുരക്ഷിതമായി എത്തിക്കും. മഹത്വം എന്നെന്നേക്കും കര്‍ത്താവിന്‍റേതായിരിക്കട്ടെ.1W[lഎന്നാല്‍, ദൈവം എന്‍റെയൊപ്പം നിന്നു. ജാതികള്‍ക്ക് പൂര്‍ണ്ണമായി സുവിശേഷം പറഞ്ഞുകൊടുക്കത്തക്കവണ്ണം കര്‍ത്താവ് എനിക്കു കരുത്തു പകര്‍ന്നു. സകല ജാതികളും ആ സുവിശേഷം കേള്‍ക്കണമെന്ന് കര്‍ത്താവ് ആഗ്രഹിച്ചു. ഞാന്‍ സിംഹത്തിന്‍റെ വായില്‍ നിന്ന് രക്ഷപ്പെട്ടു.(VIlഞാന്‍ ആദ്യമായി എന്നെ പ്രതിരോധിച്ച നേരം ആരും എന്നെ സഹായിച്ചില്ല. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ദൈവം അവരോട് ക്ഷമിക്കട്ടേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.%UClഅവന്‍ നിന്നെയും വൃണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. നമ്മുടെ ഉപദേശത്തിനെതിരെ അവന്‍ ശക്തമായി പോരാടി.Tlലോഹപ്പണിക്കാരനായ അലെക്സന്തര്‍ എനിക്കെതിരെ ധാരാളം കാര്യങ്ങള്‍ ചെയ്തിരുന്നു. താന്‍ ചെയ്ത കാര്യങ്ങളെപ്രതി അലെക്സന്തരെ കര്‍ത്താവ് ശിക്ഷിക്കും.S!l ഞാന്‍ ത്രോവാസിലായിരുന്നപ്പോള്‍ എന്‍റെ പുറങ്കുപ്പായം കര്‍പ്പൊസിന്‍റെയടുത്ത് വച്ചിരുന്നു. അതും എന്‍റെ പുസ്തകങ്ങളും വിശേഷിച്ച് ചര്‍മ്മപത്രത്തിലെഴുതിയ പുസ്തകങ്ങളും നീ വരുന്പോള്‍ കൊണ്ടുവരികzRml തിഹിക്കൊസിനെ ഞാന്‍ എഫെസൊസിലേക്ക് അയച്ചു.:Qml ഇപ്പോഴും എന്നോടൊപ്പമുള്ളത് ലൂക്കൊസ് ഒരാളു മാത്രമാണ്. നീ വരുന്പോള്‍ മര്‍ക്കോസിനെക്കൂടി കണ്ടെത്തി കൊണ്ടുവരണം. അവന് എന്നെ എന്‍റെ ജോലിയില്‍ സഹായിക്കാന്‍ പറ്റും.lPQl ദേമാസ്, ഈ ലോകത്തെ അത്യധികം സ്നേഹിച്ചു. അതുകൊണ്ടാണ് അവന്‍ എന്നെ വിട്ടുപിരിഞ്ഞത്. അവന്‍ തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യയിലേക്കും പോയി. തീത്തൊസ് ദല്‍മാത്യെക്കും പോയി.BOl [This verse may not be a part of this translation]nNUlഇനി, കിരീടം എനിക്കായി കാത്തിരിക്കുന്നു. ദൈവമുന്പാകെ നീതീകരിപ്പെട്ടവനായതുകൊണ്ട് എനിക്ക് ആ കിരീടം ലഭിക്കും. നീതിപൂര്‍വ്വമായി വിധിക്കുന്ന ന്യായാധിപന്‍ കര്‍ത്താവാണ്. ആ ദിവസം അവന്‍ എനിക്ക് കിരീടം തരും. അതെ, ആ കിരീടം അവന്‍ എനിക്കു തരും. അവന്‍ ആ കിരീടം അവന്‍റെ രണ്ടാം വരവിനായി ആഗ്രഹിച്ചു കാത്തിരുന്ന എല്ലാവര്‍ക്കും കൊടുക്കും.Mlഞാന്‍ നന്നായി പൊരുതിയിട്ടുണ്ട്. ഞാന്‍ എന്‍റെ ഓട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഞാന്‍ എന്‍റെ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.VL%lഎന്‍റെ ജീവിതം ഒരു യാഗമായി ദൈവത്തിന് സമര്‍പ്പിക്കുന്നു. ഈ ജീവിതം ഇവിടെ ഉപേക്ഷിക്കുവാന്‍ എനിക്ക് സമയം സമാഗതമായിരിക്കുന്നു.UK#lഎന്നാല്‍ നീ ഏതു സമയത്തും ആത്മനിയന്ത്രണം ഉള്ളവനാകണം. പ്രയാസങ്ങള്‍ വരുന്പോള്‍ അവയെ സ്വീകരിക്കുക. സുവിശേഷപ്രചരണം നടത്തുക. ദൈവത്തിന്‍റെ ഒരു ദാസന്‍റെ എല്ലാ കടമകളും ചെയ്യുക.>Julശ്രദ്ധാപൂര്‍വ്വമായ സത്യശ്രവണം ആള്‍ക്കാര്‍ നിര്‍ത്തും. തെറ്റായ കഥകളിലെ ഉപദേശങ്ങള്‍ പിന്തുടരാന്‍ അവര്‍ തുടങ്ങും.eIClആള്‍ക്കാര്‍ സത്യ ഉപദേശത്തെ ശ്രദ്ധിക്കാത്ത നാഴിക വരും. എന്നാല്‍ ജനങ്ങള്‍ തങ്ങളെ പ്രീതിപ്പെടുത്തുന്ന ധാരാളം അദ്ധ്യാപകരെ കണ്ടെത്തും. ആ ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പറയുന്ന അദ്ധ്യാപകരെ അവര്‍ കണ്ടെത്തും."H=lജനങ്ങളോടു സുവിശേഷം പറയുക. ഏതു സമയത്തും തയ്യാറായിരിക്കുക. ആളുകളോട് അവര്‍ ചെയ്യേണ്ടതെന്താണെന്ന് പറയുക. തെറ്റു ചെയ്യുന്പോള്‍ അതും പറയുക. അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇതെത്രയും വലിയ ക്ഷമയോടും ശ്രദ്ധാപൂര്‍വ്വമായ ഉപദേശത്താലും നടപ്പാക്കുക.0G [lദൈവത്തിന്‍റെയും യേശുക്രിസ്തുവിന്‍റെയും മുന്പാകെ ഞാന്‍ നിനക്കൊരു കല്പന തരുന്നു. ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കുന്നവനാണ് ക്രിസ്തുയേശു. ക്രിസ്തുവിന് ഒരു രാജ്യമുണ്ട്. അവന്‍ വീണ്ടും വരികയും ചെയ്യും. അതിനാല്‍ ഈ ആജ്ഞ ഞാന്‍ നിങ്ങള്‍ക്കു തരുന്നു.^F5lതിരുവെഴുത്തുകള്‍ ഉപയോഗിച്ചുകൊണ്ട് ദൈവത്തെ ശുശ്രൂഷിക്കുന്നവന്‍ ഒരുക്കമുള്ളവനും എല്ലാ സല്‍പ്രവൃത്തികളും ചെയ്യുവാനാവശ്യമായ എല്ലാ കാര്യങ്ങളും ലഭിക്കുന്നവനും ആയിരിക്കും.:Emlഎല്ലാ തിരുവെഴുത്തും ദൈവത്താല്‍ നല്‍കപ്പെട്ടതാണ്. എല്ലാ തിരുവെഴുത്തും പഠിപ്പിക്കുവാനും ജനങ്ങളുടെ ജീവിതത്തിലെ തെറ്റുകള്‍ എടുത്തു കാണിക്കുവാനും ഉപയോഗമുള്ളതാണ്. അത് തെറ്റുകളെ തിരുത്താനും ശരിയായി ജീവിക്കേണ്ടതെങ്ങനെയെന്നു കാണിക്കുവാനും ഉപയോഗപ്രദമാണ്.$DAlകുട്ടിയായിരുന്നപ്പോള്‍ മുതല്‍ നീ തിരുവെഴുത്തുകള്‍ അറിഞ്ഞിരുന്നു. ആ തിരുവെഴുത്തുകള്‍ നിന്നെ വിവേകിയാക്കാന്‍ കെല്പുറ്റതാണ്. ആ പരിജ്ഞാനം യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി മോക്ഷത്തിലേക്കു നയിക്കും.rC]lഎന്നാല്‍ നീ ഗ്രഹിച്ച ഉപദേശങ്ങള്‍ തുടര്‍ന്ന് പിന്‍തുടരുക. ആ ഉപദേശങ്ങളത്രയും ശരിയാണെന്നു നിനക്കറിയാം. നിന്നെ ആ വക കാര്യങ്ങള്‍ പഠിപ്പിച്ച ആള്‍ക്കാരെ ആശ്രയിക്കാമെന്നും നിനക്കറിയാം.ZB-l ദുഷ്ടരും അന്യരെ വഞ്ചിക്കുന്നവരും മേലാല്‍ കൂടുതല്‍ ദോഷവാന്മാരാകും. അവര്‍ അന്യരെ വിഡ്ഢികളാക്കുമെങ്കിലും അവര്‍ തങ്ങളെത്തന്നെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. അതേ സമയം അതുവഴി അവര്‍ തങ്ങളെത്തന്നെ വഞ്ചിക്കുകയും ചെയ്യും.sA_l ക്രിസ്തുയേശുവില്‍ ദൈവേച്ഛാനുസരണം ജീവിക്കാനാഗ്രഹിക്കുന്ന ഏവനും പീഢിപ്പിക്കപ്പെടും.%@Cl അന്ത്യൊക്കയിലും ഇക്കൊന്യയിലും ലുസ്രയിലും എനിക്കു വന്നുപെട്ട കാര്യങ്ങളെക്കുറിച്ച് നിനക്കറിയാം. ആ സ്ഥലങ്ങളില്‍ ഞാനേറ്റ പീഢനങ്ങളെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചും നിനക്കറിയാം. എന്നാല്‍ കര്‍ത്താവ് എന്നെ ആ ക്ലേശങ്ങളില്‍ നിന്നെല്ലാം രക്ഷിച്ചു.8?il എന്നാല്‍ എന്നെക്കുറിച്ചുള്ളതെല്ലാം നിനക്കറിയാം. ഞാന്‍ പഠിപ്പിക്കുന്നതെന്താണെന്നും എന്‍റെ ജീവിത രീതിയും നിനക്കറിയാം. എന്‍റെ ജീവിതത്തിലെ ലക്ഷ്യം എന്താണെന്ന് നിനക്കറിയാം. എന്‍റെ വിശ്വാസവും ക്ഷമയും സ്നേഹവും സഹനവും പീഢനവും ക്ലേശവും എല്ലാം നിനക്കറിയാം.0>Yl എന്നാല്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ അവര്‍ വിജയ ശ്രീലാളിതരാകുകയില്ല. അവര്‍ വിഡ്ഢികളാണെന്ന് എല്ലാവരും കാണും. അതാണ് യന്നേസിനും യംബ്രേസിനും സംഭവിച്ചത്.=-lയന്നേസിനേയും യംബ്രേസിനേയും സ്മരിക്കുക. അവര്‍ മോശെക്ക് എതിരായിരുന്നു. ഈയാളുകള്‍ അവരെപ്പോലെയാണ്. അവരും സത്യത്തിന് എതിരാണ്. ധാരണാശക്തി നിഷേധിക്കപ്പെട്ടവരാണവര്‍. കലുഷിത ചിന്താഗതി ഉള്ളവരാണവര്‍. വിശ്വാസം പിന്തുടരുന്നതില്‍ അവര്‍ പരാജയപ്പെട്ടു.<-lആ സ്ത്രീകള്‍ പുതിയ ഉപദേശങ്ങള്‍ പഠിക്കാന്‍ എപ്പോഴും ശ്രമിക്കുമെങ്കിലും സത്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് ഒരിക്കലും സാധിക്കയില്ല.w;glഅക്കൂട്ടരില്‍ ചിലര്‍ അബലകളായ സ്ത്രീകളുടെ വീടുകളില്‍ പ്രവേശിച്ച് അവരെ പ്രാപിക്കും. ആ സ്ത്രീകള്‍ ആകമാനം പാപത്തില്‍ നിറഞ്ഞവരാണ്. ആ സ്ത്രീകള്‍ തങ്ങള്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന പല ദുഷ്ടതയാല്‍ പാപത്തിലേക്കു നയിക്കപ്പെട്ടവരാണ്.\:1lഅവര്‍ നമ്മുടെ മതത്തിന്‍റെ ബാഹ്യരൂപത്തില്‍ പിടിച്ചു നില്‍ക്കും. പക്ഷെ അതിന്‍റെ യഥാര്‍ത്ഥശക്തിയെ നിരാകരിക്കുകയും ചെയ്യും. തിമൊഥെയൊസേ, അത്തരക്കാരില്‍ നിന്നും അകന്നു മാറുക.>9ulഅവസാന നാളുകളില്‍ ആളുകള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കെതിരെ തിരിയും. ചിന്തിക്കാതെ അവര്‍ വിഡ്ഢിത്തരങ്ങള്‍ ചെയ്യും. അവര്‍ അഹങ്കാരമുള്ളവരാകുകയും സുഖലോലുപത ഇഷ്ടപ്പെടുകയും ചെയ്യും. അവര്‍ ദൈവത്തെ സ്നേഹിക്കയില്ല.}8slആള്‍ക്കാര്‍ക്ക് പരജനങ്ങളോട് സ്നേഹം കാണുകയില്ല. അവര്‍ അന്യരോട് ക്ഷമിക്കുവാന്‍ കൂട്ടാക്കാതിരിക്കുകയും അവരെക്കുറിച്ച് ചീത്തക്കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യും. ആള്‍ക്കാര്‍ സ്വയം നിയന്ത്രിക്കയില്ല. അവര്‍ മനുഷ്യത്വമില്ലാത്തവരും സദ്കാര്യങ്ങളെ എതിര്‍ക്കുന്നവരും ആയിരിക്കും.@7ylആ കാലത്ത് ജനം തങ്ങളെത്തന്നെയും പണത്തെയും മാത്രമേ സ്നേഹിക്കൂ, അവര്‍ അഹങ്കാരികളും പൊങ്ങച്ചക്കാരും ആകും. ആളുകള്‍ മറ്റാളുകള്‍ക്കെതിരെ മോശമായ കാര്യങ്ങള്‍ പറയും. ആള്‍ക്കാര്‍ തങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുകയില്ല. ആള്‍ക്കാര്‍ നന്ദി കെട്ടവരാകും. അവര്‍ ദൈവം ആഗ്രഹിക്കുന്ന തരത്തിലുള്ള ആള്‍ക്കാരാകുകയില്ല.#6 Alഇതോര്‍ക്കുക, അവസാന നാളുകളില്‍ അനേകം കഷ്ടങ്ങള്‍ ഉണ്ടാകും.B5l[This verse may not be a part of this translation]y4klതന്നോട് യോജിച്ചു പോകാത്ത ആള്‍ക്കാരെ കര്‍ത്താവിന്‍റെ ദാസന്‍ സൌമ്യമായി പഠിപ്പിക്കണം. ദൈവം അവരുടെ ഹൃദയങ്ങളെ സത്യവിശ്വാസത്തിന് ഒത്തവണ്ണം മാറ്റുവാനുള്ള അവസരം അവര്‍ക്കു കൊടുത്തേക്കാം.3lദൈവത്തിന്‍റെ ദാസന്‍ തര്‍ക്കിക്കരുത്. അവന്‍ എല്ലാവരോടും ദയാലുവാകണം. ദൈവത്തിന്‍റെ ദാസന്‍ നല്ല ഒരു ഉപദേഷ്ടാവായിരിക്കണം. അവന്‍ ക്ഷമാശീലനാകണം.P2lമൌഢ്യവും അസംഗതവുമായ തര്‍ക്കങ്ങളില്‍ നിന്നു അകന്നു നില്‍ക്കുക. തര്‍ക്കങ്ങള്‍ വലിയ വിവാദം ആയി വളരുമെന്ന് നിനക്ക് അറിയാം.f1Elഒരു ചെറുപ്പക്കാരന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ ദുഷ്ടതകളില്‍ നിന്നും അകന്നു നില്‍ക്കുക. വിശ്വാസവും സ്നേഹവും സമാധാനവും ഉള്ളവനായി നീതിയില്‍ ജീവിക്കുവാന്‍ കഠിനമായി പരിശ്രമിക്കുക. ഈ കാര്യങ്ങളത്രയും ശുദ്ധഹൃദയരുടെയും കര്‍ത്താവില്‍ വിശ്വാസം ഉള്ളവരുടെയും കൂടെ ചെയ്യുക.J0 lഒരുവന്‍ എല്ലാ ദുഷ്ടതകളില്‍ നിന്നും സ്വയം ശുദ്ധീകരിക്കുകയാണെങ്കില്‍ അന്നേരം മുതല്‍ ആ വ്യക്തി പ്രത്യേക കാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടും. ആ വ്യക്തിയെ വിശുദ്ധനാക്കി തന്‍റെ യജമാനന്‍ അവനെ ഉപയോഗിക്കും. ആ വ്യക്തി എന്തു നല്ല കാര്യം ചെയ്യുവാനും തയ്യാറായിരിക്കും.~/ulഒരു വലിയ വീട്ടില്‍ സ്വര്‍ണ്ണം കൊണ്ടും വെള്ളികൊണ്ടും നിര്‍മ്മിച്ച വസ്തുക്കള്‍ കാണും. എന്നാല്‍ അവിടെ തടികൊണ്ടും കളിമണ്ണുകൊണ്ടും നിര്‍മ്മിതമായ പാത്രങ്ങളും ഉണ്ട്. ചിലത് സവിശേഷ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. മറ്റുളളവ വിലയില്ലാത്ത കാര്യങ്ങള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്നു..lഎന്നാല്‍ ദൈവത്തിന്‍റെ ബലവത്തായ അടിസ്ഥാനം അതു തന്നെയായി തുടരുന്നു. ഈ വാക്കുകള്‍ ആ അടിസ്ഥാനത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. “കര്‍ത്താവിനു തനിക്കുള്ള ആള്‍ക്കാരെ അറിയാം.” കൂടാതെ ഈ വാക്കുകള്‍ കൂടി ഇവിടെ എഴുതപ്പെട്ടിരിക്കുന്നു, “കര്‍ത്താവില്‍ വിശ്വസിക്കുന്നു എന്നു പറയുന്ന ഏവരും തിന്മ ചെയ്യുന്നതില്‍ നിന്നും വിരമിക്കണം.”}-slഅവര്‍ സത്യോപദേശം ത്യജിച്ചു. എല്ലാ വിശ്വാസികളുടെയും മരണത്തില്‍ നിന്നുള്ള ഉത്ഥാനം നേരത്തേ തന്നെ സംഭവിച്ചു എന്ന് അവര്‍ പറയുന്നു. ആ രണ്ടു മനുഷ്യരും ചിലരുടെ വിശ്വാസത്തെ നശിപ്പിക്കുകയാണ്.&,Elഅവരുടെ തെറ്റായ ഉപദേശം ശരീരത്തിനുള്ളില്‍ അര്‍ബുദവ്യാധി പോലെ പടരും. ഹുമനയോസും ഫിലേത്തൊസും അത്തരക്കാരാണ്.U+#lദൈവത്തില്‍ നിന്നും ഉള്ളതല്ലാത്ത നിഷ്പ്രയോജനമായ കാര്യങ്ങള്‍ സംസാരിക്കുന്നവരില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക. അത്തരം ഭാഷണം ഒരുവനെ കൂടുതല്‍ കൂടുതല്‍ ദൈവത്തിനെതിരാക്കും.;*olദൈവത്തിന് സ്വീകാര്യനായ ഒരുവനാകുന്നതിന് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുക. കൂടാതെ ദൈവത്തിന് നിന്നെത്തന്നെ സമര്‍പ്പിക്കുക. തന്‍റെ സ്വന്തം പ്രവൃത്തിയെക്കുറിച്ച് ലജ്ജിതനാകാതെ സത്യമായ ഉപദേശം ശരിയായ രീതിയില്‍ വിനിയോഗിക്കുന്ന ഒരു പ്രവര്‍ത്തകനായിത്തീരുക._)7lആള്‍ക്കാരോട് ഈ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുക. വാക്കുകളെപ്പറ്റി തര്‍ക്കിക്കരുത് എന്ന് ദൈവമുന്പാകെ ജനങ്ങളെ താക്കീതു ചെയ്യുക. വാക്കുകളെപ്പറ്റിയുള്ള തര്‍ക്കം ഒരുവനെയും സഹായിക്കില്ല. അത് കേള്‍ക്കുന്നവരെ നശിപ്പിക്കും.7(gl നാം അവിശ്വസ്തരായിരിക്കുന്പോഴും അവന്‍ വിശ്വസ്തനായിരിക്കും. കാരണം അവന് തന്നെത്തന്നെ നിഷേധിക്കുവാന്‍ പറ്റില്ല. Hv}zxvuspo{mk]j?gg/eyca_r^z[@YgWYTSPMLJI~GDDB0@><:8M654\3D0/9-,(+*)m(+&7$" =RN1QC#0 lvv4- c ദൈവം ഇതു കൂടി പറഞ്ഞു, “കര്‍ത്താവേ, ആദിയില്‍ നീ ഭൂമിയുടെ അടിത്തറ പണിതു. നിന്‍റെ കരങ്ങള്‍ ആകാശത്തെയും സൃഷ്ടിച്ചു.:, o നീ നീതിയെ സ്നേഹിക്കുകയും അനീതിയെ വെറുക്കുകയും ചെയ്യുന്നു. “അതുകൊണ്ട് ദൈവമേ, നിന്‍റെ ദൈവം നിന്നോടുകൂടെയുള്ള മറ്റാള്‍ക്കാര്‍ക്കു കൊടുത്തതിനേക്കാള്‍ കൂടുതല്‍ സന്തോഷം നിനക്കു നല്‍കി.” സങ്കീര്‍ത്തനങ്ങള്‍ 45:6-7+ എന്നാല്‍ ദൈവം തന്‍റെ മകനെപ്പറ്റി ഇങ്ങനെ പറഞ്ഞു; “ഓ, ദൈവമേ, നിന്‍റെ സിംഹാസനം എന്നെന്നേക്കും തുടരും. നീ നീതിപൂര്‍വ്വം നിന്‍റെ രാജ്യം ഭരിക്കും.”i* Mദൂതന്മാരെപ്പറ്റി ദൈവം പറഞ്ഞത് ഇതാണ്; “ദൈവം തന്‍റെ ദൂതന്മാരെ കാറ്റും തന്‍റെ ദാസന്മാരെ അഗ്നിജ്വാലയുമാക്കി.” സങ്കീര്‍ത്തനങ്ങള്‍ 104:4) ദൈവം തന്‍റെ ആദ്യജാതനെ ഭൂമിയിലേക്കു കൊണ്ടുവന്നപ്പോള്‍ ഇങ്ങനെ പറഞ്ഞു, “ദൈവത്തിന്‍റെ എല്ലാ ദൂതന്മാരും പുത്രനെ നമസ്കരിക്കട്ടെ.” ആവര്‍ത്തനം 32:43g( Iഒരു ദൂതനോടും ദൈവം ഈ കാര്യങ്ങള്‍ പറഞ്ഞിട്ടില്ല, “നീ എന്‍റെ മകനാണ്. ഇന്നു ഞാന്‍ നിന്‍റെ പിതാവായി.” സങ്കീര്‍ത്തനങ്ങള്‍ 2:7 കൂടാതെ ദൈവം ഒരു ദൂതനോടും ഒരിക്കലും പറഞ്ഞിട്ടില്ല, “ഞാനവന്‍റെ പിതാവും അവനെന്‍റെ പുത്രനുമാകും.” 2ശമുവേല്‍ 7:14w' iദൂതന്മാരിലാരെക്കാളും ഉന്നതമായ നാമം ദൈവം അവന് നല്‍കി. അവന്‍ ദൂതന്മാരെക്കാള്‍ ഉന്നതനായി.& )പുത്രന്‍ പിതാവിന്‍റെ മഹത്വം കാണിക്കുന്നു. അവന്‍ ദൈവപ്രകൃതിയുടെ പൂര്‍ണ്ണപകര്‍പ്പാണ്. പുത്രന്‍ തന്‍റെ ആജ്ഞാശക്തിയാല്‍ എല്ലാറ്റിനെയും നിലനിര്‍ത്തുന്നു. പുത്രന്‍ ആളുകളെ തങ്ങളുടെ പാപത്തില്‍ നിന്നും മുക്തരാക്കി. അതിനുശേഷം അവന്‍ സ്വര്‍ഗ്ഗത്തിലുള്ള മഹോന്നതന്‍റെ (ദൈവം) വലതു ഭാഗത്ത് ഇരുന്നു. % ഈ അവസാനനാളുകളിലും ദൈവം തന്‍റെ പുത്രനിലൂടെ നമ്മോടു സംസാരിച്ചു. ദൈവം തന്‍റെ പുത്രനിലൂടെ മുഴുവന്‍ ലോകത്തെയും സൃഷ്ടിച്ചു. എല്ലാക്കാര്യങ്ങളും ഉള്ളവനാകാന്‍ വേണ്ടി തന്‍റെ പുത്രനെ തിരഞ്ഞെടുത്തു..$ Yപണ്ട് ദൈവം നമ്മുടെ ആള്‍ക്കാരോട് പ്രവാചകര്‍ വഴി സംസാരിച്ചു. ദൈവം പല തവണകളായും പല രീതിയിലും അവരോടു സംവാദിച്ചു.o# Yനമ്മുടെ കര്‍ത്താവായ ക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവോടു കൂടെ ഇരിക്കുമാറാകട്ടെ." 3എന്നോടൊപ്പമുള്ള ശുശ്രൂഷകരായ മര്‍ക്കൊസും അരിസ്തര്‍ക്കൊസും ദേമാസും ലൂക്കൊസും നിങ്ങളെ വന്ദിക്കുന്നു. ! ക്രിസ്തുയേശുവിനുവേണ്ടി എന്നോടു കൂടി തടവിലായിരിക്കുന്ന എപ്പഫ്രാസ് നിനക്കു വന്ദനം ചൊല്ലുന്നു.\  3കൂടാതെ, എനിക്കു താമസിക്കുവാനായി ദയവായി ഒരു മുറി ഒരുക്കുക. ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നും നിങ്ങളുടെ അടുത്തു വരാന്‍ എനിക്കു സാധിക്കുമെന്നും ഞാന്‍ ആശിക്കുന്നു.p [ഞാനാവശ്യപ്പെടുന്നത് നീ ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടാണ് ഇതെഴുതുന്നത്. ഞാനാവശ്യപ്പെടുന്നതില്‍ കൂടുതല്‍ നീ ചെയ്യുമെന്നും ഞാനറിയുന്നു.% Eഅതുകൊണ്ട് എന്‍റെ സഹോദരാ, കര്‍ത്താവില്‍ എനിക്കു വേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. എന്‍റെ ഹൃദയത്തെ ക്രിസ്തുവില്‍ ആശ്വസിപ്പിക്കുക. {ഞാന്‍, പൌലൊസ് സ്വന്തം കൈകൊണ്ടു തന്നെയാണ് ഇത് എഴുതുന്നത്. ഒനേസിമൊസ് തരാനുള്ളതെല്ലാം ഞാന്‍ തിരികെ തരാം. നിങ്ങളുടെ ജീവനുവേണ്ടി തന്നെ എന്നോടുള്ള കടപ്പാടിനെപ്പറ്റി ഒന്നും ഞാന്‍ പറയുകയില്ല,j Oഒനേസിമൊസ് നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തു എങ്കില്‍ അഥവാ നിനക്കു എന്തെങ്കിലും തരാനുണ്ടെങ്കില്‍ അത് എന്‍റെ പേരില്‍ കണക്കിടുക.y mഎന്നെ നിങ്ങളുടെ ഒരു സുഹൃത്തായി സ്വീകരിക്കുമെങ്കില്‍ ഒനേസിമൊസിനെ സ്വീകരിക്കുക. എന്നെ സ്വാഗതം ചെയ്യുന്നതുപോലെ അവനേയും സ്വാഗതം ചെയ്യുക. ഒരു അടിമയായല്ല, അടിമയേക്കാളും മെച്ചമായി ഒരു പ്രിയ സഹോദരനായാണ് അവനെ നിങ്ങള്‍ക്കു ലഭിക്കുന്നത്. ഞാനവനെ വളരെ സ്നേഹിക്കുന്നു. പക്ഷേ നിങ്ങള്‍ അതിലേറെയും സ്നേഹിക്കുന്നു. കര്‍ത്താവില്‍ ഒരു സഹോദരനായും മനുഷ്യനായും നിങ്ങള്‍ അവനെ സ്നേഹിക്കും.P എല്ലാക്കാലത്തേക്കുമായി ഒനേസിമൊസിനെ നിങ്ങള്‍ക്കു ലഭിക്കാനായിരിക്കാം കുറച്ചു നാള്‍ നിങ്ങളില്‍ നിന്നും വേര്‍പിരിച്ചത്. +എന്നാല്‍ ആദ്യമേ നിങ്ങളോട് ചോദിക്കാതെ ഞാന്‍ ഒന്നും ചെയ്തില്ല. അപ്പോള്‍ നിങ്ങള്‍ എനിക്കായി ചെയ്യുന്ന നല്ലതിന്‍റെ പ്രേരകശക്തി എന്‍റെ നിര്‍ബന്ധത്താലല്ല പ്രത്യുത നിങ്ങളുടെ സ്വന്തം ആഗ്രഹത്താലാണ്.p [ സുവിശേഷത്തിനുവേണ്ടി ഞാന്‍ തടവിലായിരിക്കുന്ന ഈ സമയത്ത് എന്നെ സഹായിക്കുന്നതിനായി എന്‍റെ ഒപ്പം അവനെ നിര്‍ത്തുന്നതിന് ഞാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ക്കു വേണ്ടി അവന്‍ എന്നെ സഹായിക്കും.> w ഞാന്‍ അവനെ നിങ്ങളുടെ അടുത്തേക്ക് തിരികെ അയയ്ക്കുന്നു. എന്‍റെ സ്വന്തം ഹൃദയം ആണ് അവന്‍റെ ഒപ്പം ഞാന്‍ അയയ്ക്കുന്നത്.: o അവന്‍ നിനക്കു പണ്ട് കൊള്ളരുതാത്തവനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍ എനിക്കും നിനക്കും ഉപകാരിയായിത്തീര്‍ന്നു.5 e എന്‍റെ പുത്രനായ ഒനേസിമൊസിനു വേണ്ടി ഞാന്‍ ചോദിക്കുകയാണ്. ഞാന്‍ തടവിലായിരുന്നപ്പോഴാണ് അവന്‍ എന്‍റെ പുത്രനായത്.A  [This verse may not be a part of this translation]b ?നീ ചിലതു ചെയ്യാനുണ്ട്. ക്രിസ്തുവിലുള്ള നിന്‍റെ സ്നേഹം കാരണം നീ അതു ചെയ്യണമെന്ന് ആജ്ഞാപിക്കുവാന്‍ എനിക്കു സ്വാതന്ത്ര്യം ഉണ്ട്.' Iഎന്‍റെ സഹോദരാ ദൈവജനത്തോടു നീ സ്നേഹം കാണിച്ചിരിക്കുന്നു. നീ അവര്‍ക്ക് സന്തോഷം നല്‍കിയിരിക്കുന്നു. ഇത് എനിക്ക് വലിയ സന്തോഷവും ആശ്വാസവും തന്നിരിക്കുന്നു.# Aസകല വിശ്വാസികളുമായി നീ പങ്കിടുന്ന വിശ്വാസം നമുക്ക് ക്രിസ്തുവിലുള്ള എല്ലാ നന്മകളെയും മനസ്സിലാക്കുവാന്‍ കാരണമാകണമേ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.` ;കര്‍ത്താവായ യേശുവില്‍ നിനക്കുള്ള വിശ്വാസത്തെപ്പറ്റിയും ദൈവത്തിന്‍റെ സകല വിശുദ്ധജനങ്ങളോടുള്ള നിന്‍റെ സ്നേഹത്തെപ്പറ്റിയും ഞാന്‍ കേള്‍ക്കുന്നു. നിനക്കുള്ള ഈ വിശ്വാസത്തിനും സ്നേഹത്തിനും ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. #ഞാനെപ്പോഴും നിന്നെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുകയും നിനക്കായി ദൈവത്തോട് നന്ദി പറയുകയും ചെയ്യുന്നു.I   നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.  ക്രിസ്തുയേശുവിന്‍റെ ഒരു തടവുകാരനായ പൌലൊസും നമ്മുടെ സഹോദരന്‍ തിമൊഥെയൊസും വന്ദനങ്ങള്‍ നേരുന്നു.  ഞങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനായ ഫിലേമോന്നു നമ്മുടെ സഹോദരി അപ്പിയെക്കും സഹസേനാനിയായ അര്‍ക്കിപ്പൊസിനും നിങ്ങളുടെ വീട്ടില്‍ കൂടുന്ന സഭയ്ക്കുംE vഇവിടെ എന്നോടൊപ്പം ഉള്ളവരെല്ലാം നിങ്ങളെ വന്ദനം ചെയ്യുന്നു. വിശ്വാസത്തില്‍ ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും വന്ദനം പറയുക. കൃപ നിങ്ങളോടു കൂടിയുണ്ടായിരിക്കട്ടെ. /vസല്‍പ്രവൃത്തി ചെയ്യുന്നതിനായി അവരുടെ ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ നമ്മുടെ ജനങ്ങള്‍ തീര്‍ച്ചയായും പഠിക്കണം. അടിയന്തിരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി അവര്‍ ഇതു ചെയ്യണം. അപ്പോള്‍ നമ്മുടെ ജനങ്ങള്‍ ഉപയോഗശൂന്യമായ ജീവിതം നയിക്കയില്ല.Rv സേനാസ് എന്ന വക്കീലും അപ്പൊല്ലോസും അവിടെ നിന്നാണു പുറപ്പെടുക. അവരുടെ യാത്രയ്ക്കു നിനക്കാവുന്നത് എല്ലാം ചെയ്യുക. ആവശ്യമുള്ളതെല്ലാം അവര്‍ക്കുണ്ട് എന്ന് ഉറപ്പുവരുത്തണം.X)v ആര്‍ത്തെമാസിനെയോ അല്ലെങ്കില്‍ തിഹിക്കൊസിനെയോ ഞാന്‍ നിന്‍റെ അടുത്തേക്ക് അയക്കുന്പോള്‍ നിക്കൊപ്പൊലിസില്‍ എന്‍റെ അടുത്തു വരുവാന്‍ തീവ്രമായി ശ്രമിക്കണം. ഈ മഞ്ഞുകാലം അവിടെ ചെലവഴിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.Ev അത്തരം ഒരാള്‍ പാപിയും ദുഷ്ടനും ആണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അവന്‍ തെറ്റുകാരനാണെന്ന് അവന്‍റെ പാപം തെളിയിക്കുന്നു.\1v ഒരാള്‍ വാദപ്രതിവാദത്തിന് കാരണം ഒരുക്കുന്നെങ്കില്‍ അവനു താക്കീതു നല്‍കുക. പിന്നെയും അവന്‍ തര്‍ക്കങ്ങള്‍ക്ക് കാരണക്കാരനാകുന്നുവെങ്കില്‍ വീണ്ടും താക്കീതു നല്‍കുക. പിന്നെയും അതു തുടരുന്നുവെങ്കില്‍ അവനുമായി ഇടപഴകരുത്.Bv [This verse may not be a part of this translation])vഈ ഉപദേശം സത്യമാണ്. ആളുകള്‍ക്ക് ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കുന്നുണ്ടെന്ന് തീര്‍ച്ചപ്പെടുത്തണമെന്നും ഞാനാഗ്രഹിക്കുന്നു. അപ്പോള്‍ ദൈവത്തെ വിശ്വസിച്ചവര്‍ക്കു നല്ലതു പ്രവര്‍ത്തിക്കുവാനായി അവരുടെ ജീവിതം ഉപയോഗിക്കുന്നതിന് ശ്രദ്ധയുണ്ടാകും. എല്ലാവരെയും സഹായിക്കുന്ന നല്ല കാര്യങ്ങളാണ് ഇവ.  vഅവന്‍റെ കൃപയാല്‍ നാം ദൈവത്തോട് നീതീകരണം പ്രാപിച്ചു, അതുകൊണ്ട് നാം പ്രതീക്ഷിക്കുന്ന നിത്യജീവനെ പ്രാപിക്കാന്‍ കഴിയും. ഇതാണ് നമ്മുടെ പ്രത്യാശ.vനമ്മുടെ രക്ഷകനായ യേശുക്രിസ്തു വഴി പരിശുദ്ധാത്മാവിനെ മുഴുവനായി ദൈവം നമ്മിലേക്ക് പകര്‍ന്നുതന്നു.T!vദൈവ സമക്ഷം നീതിയുള്ള പ്രവൃത്തി ചെയ്തതു കൊണ്ടല്ല പ്രത്യുത അവന്‍റെ കരുണകൊണ്ട് അവന്‍ നമ്മെ രക്ഷിച്ചു. നമ്മെ പുതിയ ജനമാക്കുന്ന കഴുകല്‍ കൊണ്ട് അവന്‍ നമ്മെ രക്ഷിച്ചു. പരിശുദ്ധാത്മാവു വഴി നമ്മെ പുതുതാക്കി അവന്‍ രക്ഷിച്ചു.V%vഎന്നാല്‍ അപ്പോള്‍ നമ്മുടെ രക്ഷകനായ ദൈവം നമ്മോട് കരുണയും സ്നേഹവും കാണിച്ചു.F~vപണ്ട് നമ്മളും വിഡ്ഢികളായിരുന്നു. നമ്മള്‍ അനുസരിക്കാത്തവരും വഞ്ചിക്കപ്പെട്ടവരും എല്ലാത്തരത്തിലുമുള്ള വികാരങ്ങള്‍ക്കും മോഹങ്ങള്‍ക്കും അടിമകളായിരുന്നു. ദുഷ്ടത ചെയ്തും അസൂയാലുക്കളുമായി നാം ജീവിച്ചു. ജനം നമ്മെ വെറുക്കുകയും നാം പരസ്പരം വെറുക്കുകയും ചെയ്തു.~}uvഒരു ദുഷ്ടതയും ഒരുവനെക്കുറിച്ചും പറയാതിരിക്കുന്നതിനും അന്യരുമായി സമാധാനത്തില്‍ ജീവിക്കുന്നതിനും അന്യരോടു സൌമ്യരായിരിക്കുവാനും മറ്റുളളവരോടു മര്യാദയുള്ളവരായിരിക്കുവാനും എല്ലാവരോടും ഇങ്ങനെ പെരുമാറണമെന്ന് വിശ്വാസികളോട് പറയുക.d| Cvഈ കാര്യങ്ങള്‍ ചെയ്യുവാന്‍ അവര്‍ ഓര്‍ക്കണമെന്ന് അവരോടു പറയുക; നേതാക്കന്മാര്‍ക്കും അധികാരികള്‍ക്കും വിധേയരാകുന്നതിനും സല്‍പ്രവൃത്തികളുടെ അനുഷ്ഠാനത്തിനു തയ്യാറാകുന്നതിനും[{/vഈ കാര്യങ്ങള്‍ ജനങ്ങളോടു പറയുവാന്‍. നിനക്കതിനു പൂര്‍ണ്ണാധികാരമുണ്ട്. അതിനാല്‍ ജനങ്ങളെ ശക്തിപ്പെടുത്താനും ചെയ്യേണ്ടത് എന്താണെന്ന് പറയുവാനുമായി ഈ അധികാരം ഉപയോഗിക്കുക. നീ അഗണ്യനെന്നു കരുതുവാന്‍ ഒരാളെയും അനുവദിക്കരുത്. z vഅവന്‍ നമുക്ക് സ്വയം നല്‍കി. എല്ലാ ദുഷ്ടതകളില്‍ നിന്നും നമ്മെ മോചിതരാക്കുവാന്‍ അവന്‍ മരിച്ചു. എപ്പോഴും നല്ലതു ചെയ്യുവാന്‍ ആഗ്രഹിക്കുന്ന നമ്മെ അവന്‍റെ വിശുദ്ധ ജനമാക്കുവാനായി അവന്‍ മരിച്ചു.Uy#v നമ്മുടെ മഹാദൈവവും രക്ഷകനുമായ യേശുക്രിസ്തുവിനെയും കാത്തുനില്‍ക്കുന്പോള്‍ നാം അങ്ങനെ ജീവിക്കണം. അവന്‍ നമ്മുടെ വലിയ പ്രത്യാശയാണ്. മഹത്വത്തോടുകൂടി അവന്‍ വരികയും ചെയ്യും.6xev ലോകം നമ്മളെക്കൊണ്ട് ചെയ്യിക്കാനാഗ്രഹിക്കുന്ന ചീത്തക്കാര്യങ്ങള്‍ ചെയ്യാതിരിക്കാനും ദൈവത്തിനെതിരായി ജീവിക്കാതിരിക്കാനും അവന്‍റെ കൃപ നമ്മെ പഠിപ്പിക്കുന്നു. ദൈവസേവനം ചെയ്തുകൊണ്ട് ഈ ലോകത്തില്‍ ജീവിയ്ക്കുവാനും സ്വയം നിയന്ത്രിതവും നീതിപരവുമായ ജീവിതം നയിക്കാനും അവന്‍റെ കൃപ നമ്മെ പഠിപ്പിക്കുന്നു.twav ദൈവകൃപ നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആ കൃപയ്ക്ക് ആരെയും രക്ഷിക്കാനുള്ള കഴിവുണ്ട്.vyv അവര്‍ അവരുടെ ഉടമകളില്‍ നിന്നും മോഷ്ടിക്കരുത്. തങ്ങള്‍ വിശ്വസ്തരാണെന്ന് അവര്‍ ഉടമകളെ കാണിക്കണം. നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ ഉപദേശങ്ങള്‍ നല്ലതാണെന്നു കാണിക്കുവാനായി അവര്‍ ചെയ്യുന്ന എല്ലാറ്റിനും അടിമകള്‍ ഇക്കാര്യങ്ങള്‍ ചെയ്യണം.>uuv അടിമകള്‍ ആയിരിക്കുന്നവരോട് ഇക്കാര്യങ്ങള്‍ പറയുവിന്‍. എക്കാലത്തും അവരുടെ ഉടമകളെ പ്രീതിപ്പെടുത്തുവാന്‍ അവര്‍ ശ്രമിക്കണം. അവര്‍ അവരുടെ ഉടമകളോട് വാദിക്കയുമരുത്.=tsvവിമര്‍ശിക്കാന്‍ കഴിയാത്തവണ്ണം പഠിപ്പിക്കുന്പോള്‍ സത്യം പറയുക. അപ്പോള്‍ നിങ്ങള്‍ക്കെതിരെ മോശമായി ഒന്നും പറയാനില്ലാത്തതു കൊണ്ട് നിങ്ങളുടെ എതിരാളി ലജ്ജിക്കും.2s]vസര്‍വ്വവഴികളിലും യുവാക്കള്‍ക്കു മാതൃകയാകാന്‍ തക്കവണ്ണം നിങ്ങള്‍ സല്‍പ്രവൃത്തികള്‍ ചെയ്യണം. നിങ്ങള്‍ പഠിപ്പിക്കുന്പോള്‍ സത്യസന്ധരും ഗൌരവമുള്ളവരും ആകണം.rvഇതുപോലെതന്നെ വിവേകികളാകാന്‍ യുവാക്കളോടും പറയുക.yqkvവിവേകമതികളും ശുദ്ധരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭര്‍ത്താവിനോട് വിധേയത്വമുള്ളവരുമാകുവാന്‍ യുവതികളെ അവര്‍ക്കു പഠിപ്പിക്കാന്‍ കഴിയും. അപ്പോള്‍ ദൈവം നമുക്കു തന്ന ഉപദേശത്തെ വിമര്‍ശിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല.p-vഅപ്പോള്‍ ഭര്‍ത്താവിനെയും കുട്ടികളെയും സ്നേഹിക്കണമെന്ന് യുവതികളെ പഠിപ്പിക്കാന്‍ അവര്‍ക്കു കഴിയും.;oovവിശുദ്ധ ജീവിതം നയിക്കാന്‍ മുതിര്‍ന്ന സ്ത്രീകളെ പഠിപ്പിക്കുക. അന്യര്‍ക്കെതിരെ സംസാരിക്കാതിരിക്കാനും അമിതമായി വീഞ്ഞു കുടിക്കാതിരിക്കാനും അവരെ പഠിപ്പിക്കുക. നല്ലത് എന്താണോ അത് ആ സ്ത്രീകള്‍ പഠിപ്പിക്കട്ടെ.[n/vപ്രായത്തില്‍ മുതിര്‍ന്ന പുരുഷന്മാരെ ആത്മനിയന്ത്രിതരും ഗൌരവപ്രകൃതരും വിവേകികളും ആകുവാന്‍ പഠിപ്പിക്കുക. അവര്‍ വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണതുയിലും ബലം ഉള്ളവരാകണം.m vയഥാര്‍ത്ഥ ഉപദേശം പിന്തുടരുന്നതിനു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ ജനങ്ങളോട് പറയണം.tl cvഅവര്‍ക്കു ദൈവത്തെ അറിയാമെന്ന് അവര്‍ പറയുന്നു, എന്നാല്‍ അവരുടെ ദുഷ്കര്‍മ്മങ്ങള്‍ ദൈവത്തെ അവര്‍ സ്വീകരിക്കയില്ലെന്നു കാണിക്കുന്നു. അവര്‍ ഭയങ്കരന്മാരും അനുസരിക്കാന്‍ വിമുഖരും യാതൊരു നല്ല കാര്യത്തിനും കൊള്ളരുതാത്തവരുമാകുന്നു.Lk vനിര്‍മ്മലര്‍ക്ക് എല്ലാം നിര്‍മ്മലമാണ്. എന്നാല്‍ പാപത്തില്‍ മുഴുകിയവര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും നിര്‍മ്മലമല്ല. യഥാര്‍ത്ഥത്തില്‍ അവരുടെ ചിന്തകള്‍ ദുഷ്ടമായിത്തീരുകയും സത്യത്തെക്കുറിച്ചുള്ള അവരുടെ അന്തക്കരണം നശിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.=j uvഅപ്പോള്‍ അവര്‍ സത്യം സ്വീകരിക്കാത്തവരുടെ കഥകള്‍ സ്വീകരിക്കയില്ല.li Sv ആ പ്രവാചകന്‍റെ വാക്കുകള്‍ ശരിയാണ്. അതിനാല്‍ ആ മനുഷ്യരോടു പറയുക, അവര്‍ക്കു തെറ്റിപ്പോയി എന്ന്. നീ അവരോടു കര്‍ശനമായി പെരുമാറണം. അപ്പോള്‍ അവര്‍ അവരുടെ വിശ്വാസത്തില്‍ ബലവാന്മാരാകും.h v ക്രേത്തയിലെ ജനങ്ങള്‍ എപ്പോഴും കള്ളം പറയുന്നവരും ദുഷ്ടമൃഗങ്ങളും ഭുജിക്കുക മാത്രം ചെയ്യുന്ന മടിയരും ആണെന്ന് അവരുടെ തന്നെ ഒരു പ്രവാചകന്‍ പറഞ്ഞു,{g qv ഇത്തരം അര്‍ത്ഥശൂന്യമായ ഭാഷണങ്ങളില്‍ നിന്ന് അവരെ തടയുവാനും അവര്‍ക്കു തെറ്റുപറ്റിയെന്നു ചൂണ്ടിക്കാണിക്കുവാനും ഒരു സഭയിലെ മൂപ്പന് കഴിവുണ്ടാകണം. അവര്‍ പഠിപ്പിക്കേണ്ടാത്ത കാര്യങ്ങള്‍ ഉപദേശിച്ച് കുടുംബങ്ങളെ മുഴുവനും തകര്‍ക്കുകയാണ്. ജനങ്ങളെ കബളിപ്പിക്കാനും പണം ഉണ്ടാക്കാനും മാത്രമാണ് അവര്‍ അക്കാര്യങ്ങള്‍ ഉപദേശിക്കുന്നത്.cf Av അനുസരിക്കാത്തവരും കാതലില്ലാത്ത കാര്യങ്ങള്‍ സംസാരിച്ചു അന്യരെ തെറ്റായ പാതയിലേക്ക് നയിക്കുന്നവരുമായ കുറ്റവാളികള്‍ അനേകരുണ്ട്. ജാതികള്‍ പരിച്ഛേദന കഴിക്കണം, എന്നു പറയുന്നവരെപ്പറ്റിയാണ് ഞാന്‍ മുഖ്യമായും സംസാരിക്കുന്നത്. ?~|{;yxurp=nlkilfca)_F][HYXUzT4QNLLJ,HFEoCBK@?<;9r76430.+F)9'%"; ]Hz P srl3വീണ്ടും തിരുവെഴുത്തിന്‍റെ മറ്റൊരു ഭാഗത്തില്‍ ദൈവം പറയുന്നു, “മല്‍ക്കീസേദെക്കിനെപോലെ നീ എന്നേക്കും ഒരു പുരോഹിതനായിരിക്കും.” സങ്കീര്‍ത്തനങ്ങള്‍ 110:4"k=ക്രിസ്തുവിന്‍റെ കാര്യത്തിലും അതുതന്നെയാണ്. മഹാപുരോഹിതന്‍റെ പ്രഭാവത്തിലേക്ക് അവന്‍ സ്വയം തിരഞ്ഞെടുത്തില്ല എന്നാല്‍ ദൈവം അവനെ തിരഞ്ഞെടുത്തു. ദൈവം ക്രിസ്തുവിനോടു പറഞ്ഞു. “നീ എന്‍റെ പുത്രനാണ്. ഇന്നു ഞാന്‍ നിന്‍റെ പിതാവായി.” സങ്കീര്‍ത്തനങ്ങള്‍ 2:7Gjഒരു മഹാപുരോഹിതനാകുക എന്നത് ഒരു പദവിയാണ്. എന്നാല്‍ യാതൊരുവനും ഈ പ്രവൃത്തിക്കായി സ്വയം തിരഞ്ഞെടുക്കുകയില്ല. ആ വ്യക്തി പണ്ട് അഹരോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടണം.piYജനങ്ങളുടെ പാപങ്ങള്‍ക്കു വേണ്ടി മഹാപുരോഹിതന്‍ യാഗങ്ങളര്‍പ്പിക്കുന്നു, എന്നാല്‍ മഹാപുരോഹിതനു സ്വന്തം ബലഹീനതകളുണ്ട്. അതിനാല്‍ അവന്‍റെ തന്നെ പാപത്തിനും അയാള്‍ യാഗം അര്‍പ്പിക്കണം.h)മഹാപുരോഹിതനും എല്ലാ ആള്‍ക്കാരെയും പോലെ ബലഹീനനാണ്. അതിനാല്‍ ധാരണാശേഷി ഇല്ലാത്തവരോടും ദുഷ്കര്‍മ്മികളോടും മൃദുലഭാവം കൈക്കൊള്ളാന്‍ അവനു സാധിക്കും.Yg -ഓരോ മഹാപുരോഹിതനും ജനങ്ങളില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ദൈവത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിന് ആള്‍ക്കാരെ സഹായിക്കുക എന്ന പ്രവൃത്തിയാണ് അവര്‍ക്കു നല്‍കിയിരിക്കുന്നത്. ആ പുരോഹിതന്‍ പാപപരിഹാരത്തിന് ദൈവത്തിന് കാഴ്ചകളും യാഗങ്ങളും അര്‍പ്പിക്കണം.>fuയേശു മഹാപുരോഹിതനായി നമുക്കുള്ളതുകൊണ്ട് കൃപയുള്ള ദൈവസിംഹാസനംമുന്പാകെ ധൈര്യത്തോടെ നമുക്ക് വരാം. അവിടെ വേണ്ടപ്പോള്‍ കൃപയും ദയയും സഹായത്തിനായി നമുക്കു ലഭിക്കും.Neമഹാപുരോഹിതനായ യേശുവിന് നമ്മുടെ ബലഹീനതകള്‍ മനസ്സിലാക്കുവാന്‍ സാധിക്കും. യേശു ഭൂമിയില്‍ വസിക്കേ, എല്ലാ പ്രകാരത്തിലും അവന്‍ പ്രലോഭിതനാക്കപ്പെട്ടു. അവന്‍ പ്രലോഭിതനാക്കപ്പെട്ടതു നാം പ്രലോഭിതരാകുന്നതു പോലെ തന്നെ ആയിരുന്നെങ്കിലും അവന്‍ ഒരിക്കലും പാപം ചെയ്തില്ല.d}ദൈവത്തോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കേണ്ടതിന് പോയ ഒരു മഹാപുരോഹിതന്‍ നമുക്കുണ്ട്. അവന്‍ ദൈവത്തിന്‍റെ പുത്രനായ യേശുവാണ്. അതിനാല്‍ നമുക്കുള്ള വിശ്വാസത്തില്‍ നമുക്ക് ദൃഢമായിത്തുടരാം. c ഈ ലോകത്തിലെ യാതൊന്നിനെയും ദൈവത്തില്‍ നിന്ന് മറച്ചുവയ്ക്കുവാന്‍ പറ്റില്ല. അവന് എല്ലാം വ്യക്തമായി കാണുവാന്‍ സാധിക്കും. അവനു മുന്പില്‍ സകലതും തുറന്നിരിക്കുന്നു. കൂടാതെ നാം ജീവിച്ച രീതികളെക്കുറിച്ചു നാമെല്ലാം അവനോട് കണക്കു പറയേണ്ടിവരും.b! ദൈവവചനം സജീവവും പ്രവര്‍ത്തിക്കുന്നതുമാണ്. അവന്‍റെ വാക്ക് ഏറ്റവും മൂര്‍ച്ചയുള്ള വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ്. ദൈവവചനം എല്ലാ പ്രകാരത്തിലും അതിലേക്കു ഒരു വാള്‍ പോലെ ആഴ്ന്നിറങ്ങുന്നതാണ്. അത് പ്രാണനും ആത്മാവും ഒന്നിക്കുന്ന സ്ഥലത്തുവരെയും ആഴ്ന്നിറങ്ങും. ദൈവവചനം സന്ധിയിലൂടെയും മജ്ജയിലൂടെയും തുളച്ചിറങ്ങും. അത് നമ്മുടെ ഹൃദയത്തിലുള്ള വികാരങ്ങളെയും അനുഭൂതികളെയും വിധിക്കുന്നു.paY അതുകൊണ്ട് ദൈവത്തിന്‍റെ വിശ്രാന്തിയിലേക്ക് പ്രവേശിക്കുവാന്‍, നമുക്ക് ആകാവുന്നതിന്‍റെ പരമാവധിയില്‍ ശ്രമിക്കാം. അനുസരണക്കേടുകൊണ്ട് അവര്‍ തോറ്റതു പോലെ നമ്മള്‍ ആരും തോല്‍ക്കാതിരിക്കേണ്ടതിലേക്കായി നാം കഠിനമായി പരിശ്രമിക്കണം.>`u ദൈവം തന്‍റെ പ്രവൃത്തിയുടെ സമാപനത്തില്‍ വിശ്രമിച്ചു. അതിനാല്‍ ദൈവത്തിന്‍റെ വിശ്രാന്തിയില്‍ പ്രവേശിച്ച് അത് ഉള്‍ക്കൊള്ളുവാനാകുന്നവന്‍ ദൈവം ചെയ്തതു പോലെ അവരുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയവനായിരിക്കും._ ഇതു വെളിവാക്കുന്നത് ദൈവജനത്തിനായുള്ള ആ ശബ്ബത്തുദിവസ വിശ്രാന്തി ഇനിയും വരുന്നതേയുള്ളൂവെന്നാണ്.Z^-ദൈവം വാഗ്ദാനം ചെയ്ത വിശ്രാന്തിയിലേക്ക് യോശുവ ജനങ്ങളെ നയിച്ചില്ല എന്നു നമുക്കറിയാം. ദൈവം പിന്നീട് മറ്റൊരു വിശ്രമദിനത്തെക്കുറിച്ച് (ഇന്ന്) പറഞ്ഞതുകൊണ്ട് നമുക്കിതു അറിയാം.b]=അതുകൊണ്ട് ദൈവം മറ്റൊരു പ്രത്യേക ദിനം ഒരുക്കി. അത് “ഇന്ന്” എന്നു അറിയപ്പെടുന്നു. കാലമേറെക്കഴിഞ്ഞ് ദാവീദിലൂടെ ദൈവം ആ ദിവസത്തെപ്പറ്റി സംസാരിച്ചു. നാം നേരത്തേ ഉപയോഗിച്ച ദൈവത്തിന്‍റെ അതേ തിരുവെഴുത്തു തന്നെയാണത്. “ഇന്നു നീ ദൈവത്തിന്‍റെ സ്വരം കേള്‍ക്കുമെങ്കില്‍ പണ്ടെന്നപോലെ ശാഠ്യം പിടിക്കരുത്.” സങ്കീര്‍ത്തനങ്ങള്‍ 95:7-8\3ചിലര്‍ക്ക് ദൈവത്തിന്‍റെ വിശ്രാന്തി ഉണ്ടാകും എന്ന് ഇപ്പോഴും ശരിയാണ്. എന്നാല്‍ രക്ഷിക്കപ്പെടുന്നതിനുള്ള മാര്‍ഗ്ഗം ആദ്യം കേട്ടവര്‍ പ്രവേശിക്കില്ല. അനുസരിക്കാത്തതിനാലാണ് അവര്‍ പ്രവേശിക്കാത്തത്.s[_ഇതിനെ സംബന്ധിച്ചു ദൈവം പറഞ്ഞു, “അവര്‍ ഒരിക്കലും പ്രവേശിക്കയില്ലെന്നു മാത്രമല്ല അവര്‍ ഒരിക്കലും എന്‍റെ വിശ്രാന്തിയുള്ളവരുമാകില്ല.” Z തിരുവെഴുത്തിലെ നിശ്ചിതമായ ഏതോ ഭാഗത്തില്‍ ആഴ്ചയിലെ ഏഴാം ദിവസത്തെക്കുറിച്ചും ദൈവം പറഞ്ഞിട്ടുണ്ട്. “ഏഴാം ദിവസം അവന്‍ എല്ലാ പ്രവൃത്തികളും നിര്‍ത്തിവയ്ക്കുകയും വിശ്രമം എടുക്കുകയും ചെയ്തു.”dYAവിശ്വാസികളായ നമുക്ക് ദൈവം വാഗ്ദത്തം ചെയ്ത വിശ്രാന്തി നേടാനുള്ള കഴി വുണ്ട്. ദൈവം പറഞ്ഞതുപോലെ, “കോപിഷ്ഠനായി ഞാനൊരു പ്രതിജ്ഞ ചെയ്തു. അവര്‍ ഒരിക്കലും എന്‍റെ വിശ്രാന്തിയില്‍ പ്രവേശിക്കയില്ല.” സങ്കീര്‍ത്തനങ്ങള്‍ 95:11 ദൈവം ഇതു പറഞ്ഞു, എന്നാല്‍ ലോകസൃഷ്ടി പൂര്‍ത്തിയായപ്പോള്‍ തന്നെ ദൈവത്തിന്‍റെ പ്രവൃത്തി അവസാനിച്ചിരുന്നു.Xyനമ്മോട് അറിയിച്ച അതേ രക്ഷണീയ പാഠം തന്നെയാണ് അവരോടും പറയപ്പെട്ടത്. എന്നാല്‍ അവര്‍ കേട്ട ഉപദേശം അവരെ സഹായിച്ചില്ല. അവര്‍ ഉപദേശം കേട്ടുവെങ്കിലും വിശ്വാസപൂര്‍വ്വം അവരതിനെ സ്വീകരിച്ചില്ല.NW നമുക്കിപ്പോഴും ദൈവം ആ ജനത്തിനു നല്‍കിയ വാഗ്ദാനം ഉണ്ട്. ആ വാഗ്ദാനം ഇതാണ്, നമുക്ക് ദൈവത്തിന്‍റെ വിശ്രമം നേടാന്‍ കഴിയും. അതിനാല്‍ ആര്‍ക്കും ആ വാഗ്ദാനം ലഭ്യമാകുന്നതില്‍ വീഴ്ചവരാതിരിക്കാന്‍ നാം ബദ്ധശ്രദ്ധാലുക്കളാകണം.)VKഅതിനാല്‍ അവര്‍ക്കു ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല എന്നു നമ്മള്‍ കാണുന്നു. എന്തുകൊണ്ട്? കാരണം അവര്‍ വിശ്വസിച്ചില്ല എന്നതുതന്നെ.&UEഅവര്‍ മരുഭൂമിയില്‍ മരിച്ചു. തന്നിലേക്ക് പ്രവേശിച്ച് തന്‍റെ വിശ്രാന്തി ഒരിക്കലും ഉള്ളവരാകില്ല എന്ന് ദൈവം പ്രതിജ്ഞ ചെയ്തു പറഞ്ഞതാരോടാണ്? തന്നെ അനുസരിക്കാത്ത ആള്‍ക്കാരെപ്പറ്റിയാണ് ദൈവം സംസാരിച്ചത്.Tനാല്പതു കൊല്ലത്തേക്ക് ദൈവം കോപിഷ്ഠനായത് ആരോടാണ്? പാപം ചെയ്ത ആ ജനത്തോട് ദൈവത്തിന് കോപമായിരുന്നു.Syദൈവത്തിന്‍റെ സ്വരം കേട്ടിട്ടും അവന് എതിരായിരുന്നവര്‍ ആരാണ്. മിസ്രയീമില്‍ നിന്നും മോശെ പുറത്തേക്കു നയിച്ച ആള്‍ക്കാരായിരുന്നു അവരെല്ലാം.'RGതിരുവെഴുത്ത് പറയുന്നത് ഇതാണ്: “ഇന്നു നീ ദൈവസ്വരം കേട്ടുവെങ്കില്‍ പണ്ട് നീ ദൈവത്തിനെതിരായിരുന്നതു പോലെ ദുശ്ശാഠ്യം പിടിക്കരുത്.” സങ്കീര്‍ത്തനങ്ങള്‍. 95:7-8Q#നാമെല്ലാവരും ക്രിസ്തുവിനൊപ്പം പങ്കുവയ്ക്കുന്നു. ആദിമുതലേ നമുക്കുണ്ടായിരുന്ന ആ വിശ്വാസത്തില്‍ നാം അവസാനം വരെയും തുടരുകയാണെങ്കില്‍ ഇതു ശരിയാണ്.]P3 എന്നാല്‍ ഓരോ ദിവസവും പരസ്പരം പ്രോത്സാഹിപ്പിക്കുക. “ഇന്ന്” എന്ന് പറയുന്നിടത്തോളം എന്നും അതു ചെയ്യുക. പാപത്തിനു കബളിപ്പിക്കാനുള്ള വഴിയാകാതിരിക്കാനും കഠിന ഹൃദയരാകാതിരിക്കാനും തക്കവിധം നിങ്ങള്‍ പരസ്പരം സഹായിക്കുവിന്‍.O5 അതിനാല്‍ സഹോദരരേ, പാപികളാകാതിരിക്കാനും അവിശ്വാസികളാകാതിരിക്കാനും ജീവനുള്ള ദൈവത്തെ പിന്തുടരാതിരിക്കാനും ഒരുന്പെടുന്നതില്‍ നിങ്ങള്‍ സൂക്ഷിക്കുക.N അതിനാല്‍ കോപിഷ്ഠനായി ഞാന്‍ ഒരു പ്രതിജ്ഞ ചെയ്തു, “അവര്‍ ഒരിക്കലും എന്നിലേക്കു വന്ന് എന്‍റെ വിശ്രാന്തി5, അനുഭവിക്കയില്ല.” സങ്കീര്‍ത്തനങ്ങള്‍ 95:7-11M% അതിനാല്‍ ആ കൂട്ടരോട് കോപം പൂണ്ട് ഞാന്‍ പറഞ്ഞു, څആ ജനതയുടെ ചിന്താഗതികള്‍ എപ്പോഴും തെറ്റാണ്. ആ ജനം എന്‍റെ രീതികള്‍ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല.چL ഞാന്‍ ചെയ്ത കാര്യങ്ങള്‍ നാല്പതു വര്‍ഷം മരുഭൂമിയില്‍ വച്ച് നിന്‍റെ ആള്‍ക്കാര്‍ കണ്ടു. എന്നാല്‍ അവര്‍ എന്നെയും എന്‍റെ ക്ഷമയെയും പരീക്ഷിച്ചു.wKgദൈവത്തിനെതിരായി തിരിഞ്ഞ പഴയ കാലത്തേതു പോലെ ദുശ്ശാഠ്യം പിടിക്കാതിരിക്കുക. മരുഭൂമിയിലായിരുന്ന ആ ദിവസം നിങ്ങളവനെ ശരിക്കും പരീക്ഷിച്ചു.J'അതിനാല്‍ ഇതു പരിശുദ്ധാത്മാവ് പറയും പോലെയാണ്: “ഇന്നു നിങ്ങള്‍ അവന്‍റെ ശബ്ദം കേള്‍ക്കുകയാണെങ്കില്‍,#I?എന്നാല്‍ ക്രിസ്തു ദൈവത്തിന്‍റെ ആലയത്തിന്മേലുള്ള ഭരണത്തില്‍ ഒരു പുത്രനെന്നപോലെ വിശ്വസ്തനാണ്. നമ്മുടെ പ്രത്യാശക്കൊത്തു ധൈര്യത്തോടും ആത്മവിശ്വാസത്തോടും നാം ആയിരുന്നാല്‍ നാം ദൈവത്തിന്‍റെ ഭവനമാണ്.lHQഎന്നാല്‍ ദൈവം എല്ലാ വസ്തുക്കളും നിര്‍മ്മിച്ചു. ഒരു ദാസനെപ്പോലെ മോശെ ദൈവഭവനത്തില്‍ വിശ്വസ്തനായിരുന്നു. ഭാവിയില്‍ ദൈവം ജനത്തോട് പറയുന്ന കാര്യത്തെപ്പറ്റി അവന്‍ ജനങ്ങളോട് പറഞ്ഞു. G ഓരോ വീടും ഓരോരുത്തരാല്‍ നിര്‍മ്മിക്കപ്പെട്ടു.SFഒരു മനുഷ്യന്‍ വീടു പണിയുന്പോള്‍, ആള്‍ക്കാര്‍ വീടിനെക്കാള്‍ ആ മനുഷ്യനെയാണ് ആദരിക്കുന്നത്. അതുപോലെ തന്നെയാണ് യേശുവിന്‍റെ കാര്യവും. യേശുവിന് മോശെയെക്കാള്‍ ആദരവുണ്ടാകണം.E!ദൈവം യേശുവിനെ നമ്മുടെ ഇടയിലേക്കു അയച്ച് അവനെ നമ്മുടെ മഹാപുരോഹിതനാക്കി. മോശെയ്ക്ക് ദൈവത്തോട് ഉണ്ടായിരുന്നതിനു തുല്യമായ വിശ്വസ്തത യേശുവിനും ഉണ്ടായിരുന്നു. ദൈവഭവനത്തില്‍ മോശെ ചെയ്യണമെന്നു ദൈവം ആഗ്രഹിച്ച കാര്യങ്ങള്‍ മുഴുവനും അവന്‍ ചെയ്തു.D +അതിനാല്‍ ദൈവം വിളിച്ചിട്ടുള്ള എന്‍റെ വിശുദ്ധ സഹോദരരേ, നിങ്ങളെല്ലാവരും യേശുവിനെ ശ്രദ്ധിക്കണം. ദൈവം യേശുവിനെ നമ്മുടെ അടുത്തേക്ക് അയച്ചു. അവനാണ് നമ്മുടെ വിശ്വാസത്തിന്‍റെ മഹാപുരോഹിതന്‍. എന്‍റെ വിശുദ്ധ സഹോദരരേ, നിങ്ങള്‍ ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.BC}പ്രലോഭിതരെ സഹായിക്കുവാനും യേശുവിന് ഇപ്പോള്‍ കഴിയും. കാരണം അവന്‍ സ്വയം സഹിക്കുകയും പ്രലോഭിതനാകുകയും ചെയ്തിരുന്നു.B)ഇക്കാരണം കൊണ്ട് യേശു എല്ലാ പ്രകാരത്തിലും തന്‍റെ സഹോദരങ്ങളെ പ്പോലെ ആക്കപ്പെടേണ്ടിയിരുന്നു. ദൈവത്തോടുള്ള സേവനത്തില്‍ അവരുടെ കരുണാമയനും വിശ്വസ്തനുമായ ഒരു മഹാപുരോഹിതന്‍ ആകത്തക്കവിധത്തില്‍ അവന്‍ അവരെപ്പോലെയായി. അപ്പോള്‍ യേശുവിന് അങ്ങനെ അവരുടെ പാപങ്ങള്‍ക്ക് ക്ഷമ കൊണ്ടുവരുവാന്‍ കഴിഞ്ഞു.A/യേശു ദൂതന്മാരെയല്ല സഹായിക്കുന്നതെന്നു വ്യക്തം. അബ്രാഹാമില്‍ നിന്നുള്ളവരെയാണ് യേശു സഹായിക്കുന്നത്.@അവരുടെ ഭയത്തില്‍ നിന്നും അവരെ സ്വതന്ത്രരാക്കുന്നതിന് യേശു അവരെപ്പോലെയായി മരിച്ചു. മരണഭയം നിമിത്തം അവര്‍ ആജീവനാന്തം അടിമകളെപ്പോലെയായിരുന്നു.X?)ആ മക്കള്‍ ഭൌതികശരീരങ്ങളോടു കൂടിയ ആള്‍ക്കാരാണ്. അതിനാല്‍ യേശു തന്നെയും അവരെപ്പോലെയാക്കി. സ്വയം മരിച്ചതു വഴി മരണത്തിന്‍റെ അധികാരമുള്ളവനെ നശിപ്പിക്കേണ്ടതിനാണ് അവനിതു ചെയ്തത്. ഇങ്ങനെ അധികാരമുണ്ടായിരുന്നത് പിശാചിനാണ്.>5 അവന്‍ പറയുന്നു, “ഞാന്‍ ദൈവത്തില്‍ ആശ്രയിക്കും.” യെശയ്യാവ് 8:17 “ദൈവം എനിക്ക് തന്നിരിക്കുന്ന മക്കളുമായി ഞാനിതാ.” യെശയ്യാവ് 8:18 എന്നും കൂടെ അവന്‍ പറയുന്നു,_=7 യേശു പറയുന്നു, “ദൈവമേ ഞാന്‍ എന്‍റെ സഹോദരന്മാരോടു നിന്നെക്കുറിച്ചു പറയും. നിന്‍റെ എല്ലാ ജനത്തിന്‍റെയും മുന്പില്‍ ഞാന്‍ നിന്‍റെ സ്തുതിഗീതം ആലപിക്കും.” സങ്കീര്‍ത്തനങ്ങള്‍ 22:22[</ ആളുകളെ വിശുദ്ധീകരിക്കുന്നവനും വിശുദ്ധരാക്കപ്പെട്ട ആള്‍ക്കാരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് അവരെ സഹോദരരേ എന്നു വിളിക്കാന്‍ അവന്‍ (യേശു) ലജ്ജിക്കുന്നില്ല.0;Y ദൈവമാണ് സര്‍വ്വത്തിന്‍റെയും സൃഷ്ടാവ്. അവന്‍റെ മഹത്വത്തിനു വേണ്ടിയുള്ളതാണ് സര്‍വ്വവസ്തുക്കളും. തന്‍റെ മഹത്വം പങ്കുവയ്ക്കുന്നതിനായി ദൈവം ധാരാളം പുത്രന്മാരെ ആഗ്രഹിക്കുന്നു. അതിനാല്‍ തനിക്കാവശ്യമായതു ദൈവം ചെയ്തു. ജനങ്ങളെ രക്ഷയിലേക്കു നയിക്കുന്ന യേശുവിനെ അവന്‍ പരിപൂര്‍ണ്ണനാക്കി. യേശുവിന്‍റെ കഷ്ടത വഴി ദൈവം യേശുവിനെ ഒരു പൂര്‍ണ്ണ രക്ഷകനാക്കി.,:Q അല്പകാലത്തേക്ക് യേശു ദൂതന്മാരെക്കാള്‍ താഴ്ത്തപ്പെട്ടുവെന്നാലും ഇപ്പോള്‍ മഹത്വത്തിന്‍റെയും ആദരവിന്‍റെയും കിരീടം ധരിച്ചവനായി നാം അവനെ കാണുന്നു. കാരണം അവന്‍ കഷ്ടം സഹിക്കുകയും മരിക്കുകയും ചെയ്തു. ദൈവകൃപമൂലം യേശു ഓരോ വ്യക്തിക്കു വേണ്ടിയും മരിച്ചു.93എല്ലാം ദൈവം അവന്‍റെ നിയന്ത്രണത്തിനു വിധേയമാക്കി.” സങ്കീര്‍ത്തനങ്ങള്‍ 8:4-6 അതിനാല്‍ ഒന്നും തന്നെ അവന്‍റെ ഭരണത്തിനു പുറത്തായിരുന്നില്ല, എന്നാല്‍ അവന്‍ ഇപ്പോഴും എല്ലാം ഭരിക്കുന്നതു നാം കാണുന്നില്ല.$8Aഅല്പകാലത്തേക്കു നീ അവനെ ദൂതന്മാരെക്കാള്‍ ചെറുതാക്കി. മഹത്വത്തെയും ആദരവിനെയും അവനു കിരീടമായി നീ നല്‍കി.^75തിരുവെഴുത്തില്‍ ചിലയിടത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു, “ദൈവമേ, നീ മനുഷ്യനെ കാത്തുകൊള്ളുന്നത് എന്തിന്? മനുഷ്യപുത്രനെപ്പറ്റി നീ കരുതലെടുക്കുന്നതെന്തിന്? അവനത്ര പ്രധാനിയാണോ?"6=വരാനിരിക്കുന്ന പുതിയ ലോകത്തിന്‍റെ ഭരണകര്‍ത്താക്കളായി ദൈവം ദൂതന്മാരെ തിരഞ്ഞെടുത്തില്ല. ആ ഭാവിലോകത്തെപ്പറ്റിയാണ് ഞങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നത്.k5Oകൂടാതെ അതിശയങ്ങളും വലിയ അടയാളങ്ങളും പലതരത്തിലുള്ള വീര്യപ്രവൃത്തികളും ഉപയോഗിച്ച് ദൈവം ഇതു തെളിയിച്ചു. അവന്‍ ഇത് പരിശുദ്ധാത്മാവ് വഴി ആളുകള്‍ക്ക് ദാനങ്ങള്‍ നല്‍കി തെളിയിച്ചു. അവന്‍ ആഗ്രഹിച്ച പ്രകാരം ആ ദാനങ്ങള്‍ അവന്‍ നല്‍കി.p4Yനമുക്ക് പ്രദാനം ചെയ്ത രക്ഷ ഉന്നതമാണ്. അതിനാല്‍ ഇനി അപ്രധാനമെന്ന മട്ടില്‍ നാം ജീവിക്കുകയാണെങ്കില്‍ നാമും തീര്‍ച്ചയായും ശിക്ഷിക്കപ്പെടും. കര്‍ത്താവാണ് ഈ രക്ഷയെക്കുറിച്ച് ആദ്യമായി ജനങ്ങളോട് പറഞ്ഞത്. അവനെ ശ്രവിച്ചവര്‍ ഈ രക്ഷ ശരിയാണെന്ന് നമുക്കു തെളിയിച്ചു തന്നിരിക്കുന്നു,o3Wദൂതന്മാര്‍ മുഖേന ദൈവത്തില്‍ നിന്നു വന്ന ഉപദേശം സാധുതയുള്ളതാണ്. യെഹൂദര്‍ ആ ഉപദേശത്തിനെതിരായി പ്രവര്‍ത്തിച്ചപ്പോഴെല്ലാം അവര്‍ യഥാര്‍ഹം ശിക്ഷിക്കപ്പെട്ടു. ആ ഉപദേശത്തെ അവര്‍ അനുസരിക്കാതിരുന്നപ്പോള്‍ അവര്‍ ശിക്ഷിക്കപ്പെട്ടു.?2 yനമ്മെ പഠിപ്പിച്ച കാര്യങ്ങള്‍ പിന്‍ചെല്ലുന്നതില്‍ നാം അധികം ശ്രദ്ധയുള്ളവരാകണം. നേരായ മാര്‍ഗ്ഗത്തില്‍ നിന്നും അകറ്റപ്പെടാതിരിക്കാന്‍ തക്കവിധം നാം സൂക്ഷിക്കണം.a1 =എല്ലാ ദൂതന്മാരും ദൈവത്തെ സേവിക്കുന്ന ആത്മാക്കളാണ്. അവര്‍ രക്ഷ പ്രാപിക്കുന്നവരെ പരിസേവിക്കുവാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.00 [ “ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ കാല്‍ക്കീഴിലാക്കും വരെ എന്‍റെ വലതു ഭാഗത്ത് ഇരിക്കുക.” സങ്കീര്‍ത്തനങ്ങള്‍ 110:1 എന്ന് ഒരിക്കലും ഒരു ദൂതനോടും ദൈവം പറഞ്ഞില്ല,d/ C നീ അതൊക്കെയും ഒരു മേലങ്കിപോലെ മടക്കും. വസ്ത്രങ്ങള്‍ പോലെ അവ മാറ്റപ്പെടും. എന്നാല്‍ നീ ഒരിക്കലും മാറില്ല, നിന്‍റെ ജീവിതം ഒരിക്കലും അവസാനിക്കുകയുമില്ല.” സങ്കീര്‍ത്തനങ്ങള്‍ 102:25-27%. E ഇവയൊക്കെയും മറഞ്ഞു പോകും. എന്നാലും നീ എന്നെന്നും നിലനില്‍ക്കും. എല്ലാ വസ്തുക്കളും വസ്ത്രം പോലെ പഴയതാകും. =g|zy;xvtrpm iihhhDeca_&]ZXVUSNJHGWDB?S=u;87553^1-,*) '&$#!lc3  +gn)Uഈ പുരോഹിതര്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു പകര്‍പ്പും സ്വര്‍ഗ്ഗീയ കാര്യങ്ങളുടെ നിഴലുമാണ്. അതുകൊണ്ടാണ് വിശുദ്ധകൂടാരം നിര്‍മ്മിക്കാന്‍ തയ്യാറായപ്പോള്‍ മോശെയെ ദൈവം താക്കീതു ചെയ്തത്. “പര്‍വ്വതത്തില്‍ ഞാന്‍ നിനക്കു കാണിച്ചു തന്ന അതേ രൂപരേഖയില്‍ തന്നെ എല്ലാം നിര്‍മ്മിതമാവുമെന്നു തീര്‍ച്ചപ്പെടുത്തുക.”N(നമ്മുടെ മഹാപുരോഹിതന്‍ ഭൂമിയിലാണ് ജീവിച്ചിരുന്നതെങ്കില്‍ അവനൊരു പുരോഹിതനാകാന്‍ കഴിയുമായിരുന്നില്ല. ന്യായപ്രമാണം അനുശാസിക്കുന്ന വിധത്തില്‍ കാഴ്ചകളര്‍പ്പിക്കുന്ന പുരോഹിതര്‍ ഇവിടുള്ളതിനാലാണു ഞാനിതു പറയുന്നത്.a';എല്ലാ മഹാപുരോഹിതര്‍ക്കും ദൈവത്തിനായി കാഴ്ചകളും യാഗങ്ങളും അര്‍പ്പിക്കേണ്ട ജോലിയുണ്ട്. അതിനാല്‍ നമ്മുടെ മഹാപുരോഹിതനും തീര്‍ച്ചയായും ദൈവത്തിന് എന്തെങ്കിലും അര്‍പ്പിക്കണം.4&aനമ്മുടെ മഹാപുരോഹിതന്‍ അതിവിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യുന്നു.b% ?ഞങ്ങള്‍ പറയുന്നതിന്‍റെ കാതലായ കാര്യം ഇതാണ്. ഞങ്ങള്‍ പറയുന്ന തരത്തിലുള്ള ഒരു മഹാപുരോഹിതന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ വലതുവശത്ത് ഇരിക്കുന്നു. $ സാധാരണജനങ്ങളെ ബലഹീനതകളുള്ളവരെ മഹാപുരോഹിതന്മാരായി ന്യായപ്രമാണം തിരഞ്ഞെടുത്തു. എന്നാല്‍ ന്യായപ്രമാണത്തിനു ശേഷം ദൈവം ഒരു വാഗ്ദത്തം ചെയ്തു. ദൈവം പ്രതിജ്ഞ വഴിയായി ആ വാക്കുകള്‍ പറഞ്ഞു. ആ വചനങ്ങള്‍ ദൈവപുത്രനെ മഹാപുരോഹിതനാക്കി. ആ പുത്രന്‍ നിത്യമായി പരിപൂര്‍ണ്ണനാക്കപ്പെട്ടിരിക്കുന്നു.s#_അവന്‍ ഇതര പുരോഹിതരെപ്പോലെയല്ല. ആ ഇതര പുരോഹിതര്‍ ദൈനംദിന യാഗമര്‍പ്പിക്കേണ്ടിയിരിക്കുന്നു. അവര്‍ ആദ്യമേ സ്വപാപത്തിനുവേണ്ടിയും പിന്നീട് ജനങ്ങളുടെ പാപത്തിനു വേണ്ടിയും യാഗമര്‍പ്പിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ക്രിസ്തു അതു ചെയ്യേണ്ടതില്ല. ക്രിസ്തു എക്കാലത്തേക്കുമായി ഒരു യാഗം അര്‍പ്പിച്ചു. ക്രിസ്തു സ്വയം അര്‍പ്പിച്ചു."അതിനാല്‍ നമുക്കാവശ്യമായ തരത്തിലുള്ള മഹാപുരോഹിതനാണ് ക്രിസ്തു. അവന്‍ വിശുദ്ധനാണ്. അവനില്‍ യാതൊരു പാപവും ഇല്ല, അവന്‍ നിര്‍മ്മലനും പാപികളാല്‍ സ്വാധീനിക്കപ്പെടാത്തവനുമാണ്. അവന്‍ സ്വര്‍ഗ്ഗങ്ങള്‍ക്കുപരിയായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു.z!mഅതിനാല്‍ ക്രിസ്തുവിന് അവനിലൂടെ ദൈവത്തിങ്കലേക്ക് വരുന്നവരെ രക്ഷിക്കുവാന്‍ സാധിക്കും. ക്രിസ്തുവിന്, എന്നെന്നേക്കും ഇങ്ങനെ ചെയ്യാന്‍ സാധിക്കും. കാരണം അവന്‍ എന്നും എന്നേക്കും ജീവിയ്ക്കുകയും ജനങ്ങള്‍ ദൈവമുന്പാകെ വരുന്പോള്‍ അവരെ എപ്പോഴും സഹായിക്കാന്‍ തയ്യാറുമാണ് എന്നതു തന്നെ.# ?എന്നാല്‍ യേശു എന്നെന്നേക്കും ജീവിക്കുന്നു. പൌരോഹിത്യ സേവനത്തില്‍ നിന്ന് അവന്‍ ഒരിക്കലും വിരമിക്കില്ല.|qഇതര പുരോഹിതര്‍ മരിച്ചപ്പോള്‍ അവര്‍ക്ക് പുരോഹിതരായിരിക്കുന്നത് തുടരാന്‍ സാധിച്ചില്ല. അതിനാല്‍ അത്തരം ധാരാളം പുരോഹിതര്‍ ഉണ്ടായിരുന്നു.oWഅതിനാല്‍ ദൈവത്തില്‍ നിന്ന് തന്‍റെ ജനങ്ങള്‍ക്കുള്ള മെച്ചപ്പെട്ട നിയമത്തിന്‍റെ ഒരു ഉറപ്പാണ് ക്രിസ്തു എന്നാണ് ഇതര്‍ത്ഥമാക്കുന്നത്.V%പക്ഷേ ദൈവത്തിന്‍റെ വാഗ്ദാനപ്രകാരം ക്രിസ്തു ഒരു പുരോഹിതനായി. ദൈവം പറഞ്ഞു, “അചഞ്ചലമാംവിധം കര്‍ത്താവൊരു പ്രതിജ്ഞ ചെയ്തു, ‘നീ ഒരു നിത്യപുരോഹിതനാണ്.’” സങ്കീര്‍ത്തനങ്ങള്‍ 110:48iക്രിസ്തുവിനെ മഹാപുരോഹിതനാക്കിയപ്പോള്‍ ദൈവം ഒരു പ്രതിജ്ഞ ചെയ്തു എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ഇതരര്‍ പുരോഹിതരായപ്പോള്‍ യാതൊരു വാഗ്ദാനവുമില്ലായിരുന്നു.5cമോശെയുടെ ന്യായപ്രമാണത്തിന് യാതൊന്നിനെയും പൂര്‍ണ്ണമാക്കാന്‍ സാധിച്ചിട്ടില്ല. എന്നാലിപ്പോള്‍ ഒരു ശ്രേഷ്ഠ പ്രതീക്ഷ നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആ പ്രതീക്ഷയോടെ നമുക്ക് ദൈവസാമീപ്യത്തിലേക്കു ചെല്ലാം.dAവ്യര്‍ത്ഥവും ദുര്‍ബ്ബലവുമായ കാരണങ്ങളാല്‍ ആ പഴയ ചട്ടങ്ങള്‍ ഇപ്പോള്‍ നിലവിലില്ല.yതിരുവെഴുത്തുകളില്‍ അവനെക്കുറിച്ച് ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു, “മല്‍ക്കീസേദേക്കിന്‍റെ പുരോഹിത ക്രമത്തില്‍ നീ ഒരു നിത്യപുരോഹിതനാണ്.”/Wഅവന്‍റെ പിതൃത്വത്തിന്‍റെ ബലത്തിന്മേലുള്ള ചട്ടങ്ങളാലോ ന്യായപ്രമാണങ്ങളാലോ അല്ല എന്നേക്കും തുടരുന്ന തന്‍റെ ജീവശക്തിയിലൂടെയാണ് അവനെ ഒരു പുരോഹിതനാക്കിയത്.Cഈ കാര്യങ്ങളൊക്കെയും കൂടുതല്‍ വ്യക്തമാക്കി വരുന്ന പുതിയ പുരോഹിതന്‍, ക്രിസ്തു മല്‍ക്കിസേദേക്കിനെപ്പോലെയുള്ളവനാണ്.8iനമ്മുടെ കര്‍ത്താവായ ക്രിസ്തു യെഹൂദാ ഗോത്രത്തിലാണു ജനിച്ചതെന്നു വ്യക്തമാണ്. മാത്രമല്ല ആ ഗോത്രത്തില്‍ നിന്നുള്ള പുരോഹിതരെക്കുറിച്ച് മോശെ ഒന്നും പറയുന്നില്ല.# ഈ കാര്യങ്ങളിലെല്ലാം ഞങ്ങള്‍ പറയുന്നത് ക്രിസ്തുവിനെക്കുറിച്ചാണ്. ഒരു വ്യത്യസ്ത ഗോത്രത്തില്‍ നിന്നുള്ളവനാണ് അവന്‍. ആ ഗോത്രത്തില്‍പ്പെട്ട ഒരുവനും യാഗപീഠത്തില്‍ പുരോഹിത ശുശ്രൂഷ ചെയ്തിട്ടില്ല.) അതുപോലെ തന്നെ ഒരു വ്യത്യസ്ത ക്രമത്തിലുള്ള പുരോഹിതന്‍ ആഗതനാകുന്പോള്‍ ന്യായപ്രമാണവും മാറ്റപ്പെടണം.%C ലേവ്യഗോത്രത്തില്‍പ്പെട്ട പുരോഹിത ക്രമത്തിനു വിധേയമായാണല്ലോ ജനങ്ങള്‍ക്ക് ന്യായപ്രമാണം നല്‍കപ്പെട്ടത്. എന്നാല്‍ ആ പുരോഹിത ക്രമത്തിന് ജനങ്ങളെ പൂര്‍ണ്ണരാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ മറ്റൊരു പുരോഹിതന്‍ വരേണ്ടത് ആവശ്യമായിരുന്നു. മല്‍ക്കീസേദേക്കിനെപ്പോലെയും എന്നാല്‍ അഹരോനെപ്പോലെയുമല്ലാത്ത ഒരു പുരോഹിതന്‍ എന്നാണു ഞാനര്‍ത്ഥമാക്കുന്നത്.5c പക്ഷെ ലേവി അന്ന് ജനിച്ചിട്ടുപോലുമില്ല, മല്‍ക്കീസേദെക്ക് അബ്രാഹാമിനെ കണ്ടുമുട്ടിയപ്പോള്‍ ലേവി തന്‍റെ മുന്‍ഗാമിയായ അബ്രാഹാമിന്‍റെ ശരീരത്തിലുണ്ടായിരുന്നു.S ജനങ്ങളില്‍ നിന്ന് ദശാംശം കിട്ടുന്നത് ലേവിക്കാണ്. എന്നാല്‍ അബ്രാഹാം മല്‍ക്കീസേദേക്കിനു ഒരു ദശാംശം കൊടുത്തപ്പോള്‍ ലേവിയും അതു കൊടുത്തു എന്നു നമുക്കു പറയാന്‍ സാധിക്കും.\1എന്നാല്‍ ദശാംശങ്ങള്‍ ലഭിക്കുന്ന ആ പുരോഹിതര്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യരാണ്. എന്നാല്‍ അബ്രാഹാമില്‍ നിന്ന് ദശാംശം കിട്ടിയ മല്‍ക്കീസേദേക്ക് തിരുവെഴുത്തുകള്‍ പറയുംപോലെ തുടര്‍ന്നും ജീവിക്കുന്നു.Kഉന്നതനായ ഒരു വ്യക്തി തന്നെക്കാള്‍ ഔന്നിത്യം കുറഞ്ഞവനെ ആശീര്‍വദിക്കുന്നുവെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്നതാണ്.7മല്‍ക്കീസേദേക്ക് ലേവിയുടെ ഗോത്രത്തില്‍ നിന്നുള്ളവനല്ല, എന്നിട്ടും അവനു അബ്രാഹാമില്‍ നിന്ന് ദശാംശം കിട്ടി. ഇതിനു പുറമേ ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ ഉണ്ടായിരുന്ന അബ്രാഹാമിനെ അവന്‍ ആശീര്‍വദിച്ചു.j Mന്യായപ്രമാണം പറയുന്നതു പ്രകാരം പുരോഹിതന്മാരായിരിക്കുന്ന ഗോത്രമായ ലേവ്യര്‍ക്ക് ജനങ്ങളില്‍ നിന്ന് ദശാംശം വാങ്ങാം. അബ്രാഹാമിന്‍റെ പിന്തുടര്‍ച്ചക്കാരായ സ്വന്തം ആളുകളില്‍ നിന്ന് പോലും പുരോഹിതര്‍ ദശാംശം പിരിച്ചെടുക്കുന്നു.Z -മല്‍ക്കീസേദേക്ക് വലിയ മഹാനായിരുന്നു എന്നു നിങ്ങള്‍ക്കു കാണാം. നമ്മുടെ മഹാപിതാവായ അബ്രാഹാം യുദ്ധത്തില്‍ താന്‍ നേടിയ എല്ലാറ്റിന്‍റെയും ദശാംശം മല്‍ക്കീസേദേക്കിനു നല്‍കി.+ Oമല്‍ക്കീസേദേക്കിന്‍റെ അപ്പനും അമ്മയും ആരാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. എവിടെ നിന്നാണ് അവന്‍ വന്നതെന്നും ആര്‍ക്കും അറിയില്ല. എന്നു മാത്രമല്ല, അവന്‍ ജനിച്ചതെന്നാണെന്നോ മരിച്ചതെന്നാണെന്നോ ആര്‍ക്കും അറിയില്ല. മല്‍ക്കീസേദേക്ക് ദൈവത്തിന്‍റെ പുത്രനെപ്പോലെയാണ്. നിത്യപുരോഹിതനായി അവന്‍ തുടരുന്നു.J  അബ്രാഹാം തനിക്കുള്ളതിന്‍റെയെല്ലാം ദശാംശം മല്‍ക്കീസേദേക്കിനു നല്‍കി. (മല്‍ക്കീസേദേക്കിന്‍റെ പേരിനര്‍ത്ഥം “നീതിയുടെ രാജാവ്” എന്നും, “സമാധാനത്തിന്‍റെ രാജാവ്” എന്നര്‍ത്ഥം വരുന്ന “ശാലേമിന്‍റെ രാജാവ്” എന്നുമാണ്.)  ശാലേമിന്‍റെ രാജാവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനുമായിരുന്നു മല്‍ക്കീസേദെക്ക്. രാജാക്കന്മാരെ പരാജയപ്പെടുത്തിയ ശേഷം തിരികെ വന്ന അബ്രാഹാമിനെ മല്‍ക്കീസെദേക്ക് കണ്ടു മുട്ടി. ആ ദിവസം മല്‍ക്കീസേദേക്ക് അബ്രാഹാമിനെ ആശീര്‍വദിച്ചു.yയേശു നേരത്തെ തന്നെ അവിടെ പ്രവേശിച്ചു നമുക്കു വേണ്ടിയുള്ള പാത തുറന്നു. മല്‍ക്കീസേദെക്കിനെപ്പോലെ യേശു എന്നെന്നേക്കുമുള്ള മഹാപുരോഹിതനായി.-ഞങ്ങള്‍ക്കുള്ള ഈ പ്രത്യാശ ഒരു നങ്കൂരം പോലെയാണ്. അത് ശക്തവും ഉറച്ചതും നമ്മുടെ ആത്മാവിനെ സംരക്ഷിക്കുന്നതുമാണ്. സ്വര്‍ഗ്ഗീയ ദൈവാലയത്തിന്‍റെ പിന്‍വരിക്കുള്ളിലെ അതിവിശുദ്ധ സ്ഥലത്തേക്ക് അത് പോകും.{oദൈവത്തിന്‍റെ വാഗ്ദാനവും പ്രതിജ്ഞയും പിന്‍വലിക്കാനോ റദ്ദു ചെയ്യാനോ പറ്റാത്തതുമാണ്. വാഗ്ദാനം ചെയ്യുന്പോഴും ഉടന്പടി ചെയ്യുന്പോഴും നുണ പറയാന്‍ ദൈവത്തിനു സാദ്ധ്യമല്ല. അതിനാല്‍ ദൈവത്തിന്‍റെ പക്കലേക്ക് സുരക്ഷിതത്വത്തിനായി ചെന്ന ഞങ്ങള്‍ക്ക് ഇത് വലിയ പ്രോത്സാഹനം ഏകുന്നു. ദൈവം നല്‍കിയ ആ പ്രതീക്ഷയില്‍ തുടരുവാന്‍ ആ രണ്ടു കാര്യങ്ങളും ഞങ്ങള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കുന്നു. തന്‍റെ വാഗ്ദാനം സത്യമാണെന്നു തെളിയിക്കുവാന്‍ ദൈവം ആഗ്രഹിച്ചു. താന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ലഭിക്കുന്നവരോട് ഇക്കാര്യം തെളിയിക്കാന്‍ അവന്‍ ആഗ്രഹിച്ചു. തന്‍റെ പദ്ധതി ഒരിക്കലും മാറുന്നതല്ലെന്ന് അക്കൂട്ടര്‍ വ്യക്തമായി മനസ്സിലാക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. അതിനാല്‍ ചില കാര്യങ്ങള്‍ സംഭവിക്കുമെന്ന് ദൈവം പറഞ്ഞു, സത്യപ്രതിജ്ഞ ചെയ്യുക വഴി അത് ശരിയാണെന്ന് അവന്‍ തെളിയിച്ചു.{ജനങ്ങള്‍ തങ്ങളേക്കാള്‍ ഉന്നതനായ മറ്റൊരുവന്‍റെ നാമം ഒരു പ്രതിജ്ഞയെടുക്കുന്പോള്‍ ഉപയോഗിക്കും. അവര്‍ പറയുന്നതു ശരിയാണെന്നു ആ പ്രതിജ്ഞ തെളിയിക്കുന്നു. അവര്‍ പറഞ്ഞതിനെച്ചൊല്ലിയുള്ള എല്ലാ തര്‍ക്കവിതര്‍ക്കങ്ങളും ഇത് അവസാനിപ്പിക്കും.:mഇതിന്‍റെ സഫലീകരണത്തിനായി അബ്രാഹാം ക്ഷമയോടെ കാത്തിരുന്നു. പിന്നീട് ദൈവം വാഗ്ദാനം ചെയ്തതെന്തോ അത് അവനു ലഭ്യമായി.5cദൈവം പറഞ്ഞു, “ഞാന്‍ നിന്നെ സത്യമായും അനുഗ്രഹിക്കും. ഞാന്‍ ധാരാളം അനന്തരാവകാശികളെ നിനക്കു തീര്‍ച്ചയായും തരും.”<q ദൈവം അബ്രാഹാമിനോട് ഒരു പ്രതിജ്ഞചെയ്തു. അവന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ സഫലമാക്കുമെന്നു അവന്‍ പ്രതിജ്ഞചെയ്തു. തന്നേക്കാള്‍ ഉന്നതനായ മറ്റൊരുവന്‍ ഇല്ലെന്നുള്ള കാര്യം അവനറിയാമായിരുന്നതു കൊണ്ട് അവന്‍ ഇതു ചെയ്യുമെന്ന് സ്വന്തം നാമത്തില്‍ പ്രതിജ്ഞ ചെയ്തു.N നിങ്ങള്‍ അലസരാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ലഭ്യമാകുന്നവരെപ്പോലെ ആകണം നിങ്ങളെന്നു ഞങ്ങളാഗ്രഹിക്കുന്നു. വിശ്വാസവും ക്ഷമയുമുള്ളവര്‍ക്ക് ദൈവത്തിന്‍റെ വാഗ്ദാനം ലഭിക്കുന്നു.  നിങ്ങളുടെ ജീവിതം മുഴുവനും അതേ കഠിനപരിശ്രമം നിങ്ങളോരോരുത്തരും തുടരണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന മഹത്കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു കിട്ടും.~% ദൈവം നീതിയുള്ളവനാണ്. നിങ്ങള്‍ ചെയ്ത എല്ലാക്കാര്യങ്ങളും അവന്‍ സ്മരിക്കും. അവന്‍റെ ജനങ്ങളെ തുടരെ സഹായിച്ചുകൊണ്ട്, അവനോടുള്ള സ്നേഹം നിങ്ങള്‍ കാണിച്ചുവെന്ന് ദൈവം സ്മരിക്കും. നിങ്ങള്‍ അവന്‍റെ ആളുകളെ നിരന്തരം സഹായിക്കുമെന്നും അവന്‍ ഓര്‍ക്കും.&}E പ്രിയരേ, ഞങ്ങളീക്കാര്യം പറയുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ നല്ല കാര്യങ്ങളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. രക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുമെന്ന് ഞങ്ങള്‍ തീര്‍ത്തും വിശ്വസിക്കുന്നു.3|_എന്നാല്‍ ആ നിലം കളകളും മുള്ളുകളും ആണ് വളര്‍ത്തുന്നതെങ്കില്‍ അത് ഫലശൂന്യമാണ്. ദൈവശാപം കിട്ടത്തക്കവിധം ആ നിലം അപകടത്തിലാണ്. ആ നിലം തീയാല്‍ നശിപ്പിക്കപ്പെടും.{7ധാരാളം മഴ ലഭിക്കുന്ന പ്രദേശം പോലെയാണവര്‍. ഒരു കൃഷിക്കാരന്‍ ജനങ്ങള്‍ക്കു ആഹാരം ലഭിക്കത്തക്ക വിധത്തില്‍ ആ ഭൂമിയെ ഒരുക്കുകയും അതില്‍ നടുകയും ചെയ്യുന്നു. ആ നിലം ജനോപകാരിയായ നില പുറപ്പെടുവിക്കുമെങ്കില്‍ ആ നിലത്തിന് ദൈവത്തിന്‍റെ ആശീര്‍വാദമുണ്ട്.Bz[This verse may not be a part of this translation]By[This verse may not be a part of this translation]Bx[This verse may not be a part of this translation]}wsദൈവം അനുവദിക്കുമെങ്കില്‍ ഞങ്ങളതു ചെയ്യും. v അക്കാലത്ത് സ്നാനങ്ങളെക്കുറിച്ചും കൈവെപ്പു ശുശ്രൂഷയെക്കുറിച്ചുമാണ് നമ്മെ പഠിപ്പിച്ചിരുന്നത്. മരണത്തില്‍നിന്നുള്ള ജനങ്ങളുടെ ഉത്ഥാനത്തെക്കുറിച്ചും എല്ലാക്കാലത്തേക്കും തുടരുന്ന വിധിയെയും അതിന്‍റെ ഫലത്തെയും കുറിച്ചുമാണ് ഞങ്ങളെ പഠിപ്പിച്ചത്. എന്നാലിപ്പോള്‍ കൂടുതല്‍ ഗഹനമായ പാഠങ്ങളിലേക്കു നമുക്കു മുന്നേറേണ്ടിയിരിക്കുന്നു.pu [അതിനാല്‍ ക്രിസ്തുവിനെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ നാം പഠിച്ചു പൂര്‍ത്തിയാ ക്കേണ്ടതായിരുന്നു. നാം തുടങ്ങിയിടത്തേക്കു തിരികെ പോകരുത്. നാം നമ്മുടെ ക്രിസ്തുവിലുള്ള ജീവിതം തുടങ്ങിയത് ദൈവത്തില്‍ വിശ്വസിച്ചുകൊണ്ടും പണ്ടു നാം ചെയ്ത തിന്മകളില്‍ നിന്നും പിന്തിരിഞ്ഞുകൊണ്ടുമാണ്.*tMഎന്നാല്‍ ശിശുക്കളെപ്പോലെയാകുന്നതു നിര്‍ത്തിയ ആള്‍ക്കാര്‍ക്കുള്ളതാണ് ഖരഭക്ഷണം. അത് ആത്മാവില്‍ വളര്‍ച്ച പ്രാപിച്ച ആള്‍ക്കാര്‍ക്കുള്ളതാണ്. ആ ജനങ്ങള്‍ നന്മ തിന്മകളെ വേര്‍തിരിച്ചറിയാന്‍ സ്വയം പരിശീലിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ളവരാണ്.?sw പാല്‍ ഭക്ഷണമായിട്ടു തുടരുന്നവന്‍ ഇപ്പോഴും ശിശുവാണ്. ആ വ്യക്തിക്ക് ശരി പാഠങ്ങളെക്കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ല.urc അദ്ധ്യാപകരാകാന്‍ തക്ക സമയം നിങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ദൈവത്തിന്‍റെ ഉപദേശത്തിന്‍റെ ആദ്യപാഠം ഇപ്പോഴും പഠിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് ചിലരെ ആവശ്യമുണ്ട്. ദ്രാവക (പാല്‍) രൂപത്തിലുള്ള ആദ്യപാഠങ്ങളാണ് നിങ്ങള്‍ക്കിപ്പോഴും ആവശ്യം. ഖരഭക്ഷണം കഴിക്കുവാന്‍ നിങ്ങളായിട്ടില്ല.q} ഇതിനെപ്പറ്റി പറയുവാന്‍ ഞങ്ങള്‍ക്കു പലതും ഉണ്ട്. എന്നാല്‍ അത് വിശദീകരിക്കുക ക്ലേശകരമാണ്. കാരണം ഗ്രഹിക്കുവാനുള്ള ശ്രമം നിങ്ങള്‍ നിര്‍ത്തി.3p_ ദൈവം മല്‍ക്കീസേദെക്കിനെപ്പോലെ യേശുവിനെയും മഹാപുരോഹിതനാക്കി.Eo അപ്പോള്‍ യേശു പരിപൂര്‍ണ്ണനായി. അവനില്‍ വിശ്വസിക്കുന്ന ഏവനും എന്നേക്കും മോക്ഷം ലഭിക്കുമെന്നുള്ളതിനു ഹേതു യേശുവാണ്.n യേശു ദൈവത്തിന്‍റെ പുത്രനായിരുന്നു. എന്നാല്‍ യേശു താന്‍ സഹിക്കേണ്ടിയിരുന്ന കാര്യങ്ങള്‍ അനുസരിക്കുവാനായി സഹിക്കുകയും ഗ്രഹിക്കുകയും ചെയ്തു.lmQക്രിസ്തു ഭൂമിയില്‍ ജീവിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ദൈവത്തിന്‍റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. യേശു ദൈവത്തോട് കണ്ണീരോടുകൂടി നിലവിളിച്ചു പ്രാര്‍ത്ഥിച്ചു, ദൈവം ഒരുവനു മാത്രമാണ് അവനെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞത്. ദൈവം യേശുവിന്‍റെ പ്രാര്‍ത്ഥന കേട്ടു. കാരണം യേശു വിനീതനും ദൈവം ആഗ്രഹിച്ചതെല്ലാം നിവര്‍ത്തിച്ചവനുമാണ്. :|{z wftrJpobmkvjfcb^\G\XTQvO.JFpE"CB?=C;:x741,N+f($ 17mAlO T |bvce നമ്മുടെ ഹൃദയങ്ങള്‍ കുറ്റബോധത്തില്‍ നിന്നും നിര്‍മ്മലീകരിക്കപ്പെടുകയും മുക്തീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ശുദ്ധജലത്താല്‍ നമ്മുടെ ശരീരം കഴുകി വൃത്തിയാക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ വിശ്വാസം കൊണ്ട് ഉറച്ചതും ആത്മാര്‍ത്ഥതയുള്ള ഹൃദയവുമായി ദൈവത്തിനരികിലേക്കു വരിക.b1 ദൈവാലയത്തെ ഭരിക്കുന്ന ഒരു മഹാപുരോഹിതന്‍ നമുക്കുണ്ട്. a  യേശു നമുക്കായി തുറന്ന പുതിയ പാതയിലൂടെ നമുക്കു പ്രവേശിക്കാം. അതൊരു ജീവനുള്ള പാതയാണ്. ഈ പുതിയ പാത ക്രിസ്തുവിന്‍റെശരീരമാകുന്ന തിരശ്ശീല വഴിയാണ്.`  അതിനാല്‍ സഹോദരരേ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ നാം സര്‍വ്വസ്വതന്ത്രരാണ്. യേശുവിന്‍റെ രക്തംകാരണം പേടി കൂടാതെ നമുക്കിതു ചെയ്യാം.J_  ഈ കാര്യങ്ങളെല്ലാം ക്ഷമിക്കപ്പെട്ടതിനു ശേഷം പാപപരിഹാരത്തിനായി മറ്റൊരു യാഗത്തിന്‍റെ ആവശ്യമില്ല. ദൈവത്തിന് സമീപം വരിക^ അതിനുശേഷം അവന്‍ പറയുന്നു, “അവരുടെ ദുഷ്കര്‍മ്മങ്ങളും പാപങ്ങളും ഞാന്‍ ക്ഷമിക്കും. ഞാനാക്കാര്യങ്ങള്‍ ഒരിക്കലും സ്മരിക്കയില്ല.” യിരെമ്യാവ് 31:34H]  “ഇതാണ്, ഭാവിയില്‍ ഞാന്‍ എന്‍റെ ജനവുമായി ചെയ്യുന്ന നിയമം എന്നു കര്‍ത്താവ് പറയുന്നു. ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കും. ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ മനസ്സുകളിലെഴുതും.” യിരെമ്യാവ് 31:33+\O ഇതിനെക്കുറിച്ച് പരിശുദ്ധാത്മാവും നമ്മോട് ഇങ്ങനെ പറയുന്നു,[+ ഒരു യാഗത്തിലൂടെ തന്‍റെ ജനതയെ ക്രിസ്തു നിത്യമായി പൂര്‍ണ്ണരാക്കി. വിശുദ്ധരാക്കപ്പെടുന്നവര്‍ അവരാണ്.QZ അവന്‍റെ ശത്രുക്കള്‍ അവന്‍റെ പാദപീഠമാകുവോളം ക്രിസ്തു അവിടെ കാത്തിരുന്നു.fYE എന്നാല്‍ ക്രിസ്തു ഒരു യാഗമര്‍പ്പിച്ചു. എക്കാലത്തേക്കും അതു മതിയായിരുന്നു. പിന്നീട് ക്രിസ്തു ദൈവത്തിന്‍റെ വലതു ഭാഗത്തു ഇരുന്നു.iXK എല്ലാ ദിവസവും പുരോഹിതര്‍ നിന്ന് മതാനുഷ്ഠാനം നടത്തുന്നു. പുരോഹിതര്‍ അതേ യാഗങ്ങള്‍ വീണ്ടും വീണ്ടും അര്‍പ്പിക്കുന്നു. എന്നാല്‍ ആ യാഗങ്ങള്‍ക്ക് ഒരിക്കലും പാപം പരിഹരിക്കാനാവില്ല.wWg ദൈവം ചെയ്യണമെന്നാഗ്രഹിച്ച കാര്യങ്ങള്‍ അവന്‍ ചെയ്തു. അതുകൊണ്ടാണ് ക്രിസ്തുവിന്‍റെ ശരീരയാഗത്താല്‍ നാം ശുദ്ധരാക്കപ്പെട്ടത്. ക്രിസ്തു ഒരിക്കല്‍ ആ യാഗം നടത്തി - എക്കാലത്തേക്കും അതു മതി.VV% അപ്പോള്‍ ക്രിസ്തു പറഞ്ഞു, “ദൈവമേ, ഇതാ ഞാന്‍, നിന്‍റെ ഇഷ്ടം ചെയ്യുവാന്‍ ഞാന്‍ വന്നിരിക്കുന്നു.” അതിനാല്‍ ദൈവം പഴയ ആ യാഗസന്പ്രദായം നിര്‍ത്തിയിട്ട് തന്‍റെ പുതിയ പാത തുടങ്ങി.U ഈ തിരുവെഴുത്തില്‍ ക്രിസ്തു ആദ്യം പറഞ്ഞു, “നീ യാഗങ്ങളും വഴിപാടുകളും ആഗ്രഹിക്കുന്നില്ല. പാപത്തെ ഇല്ലാതാക്കുവാന്‍ വേണ്ടിയുള്ള യാഗങ്ങളിലോ മൃഗങ്ങളെ കൊന്നോ ദഹിപ്പിച്ചോ ഉള്ള യാഗങ്ങളിലോ നീ പ്രീതനായില്ല, (ഈ യാഗങ്ങളെല്ലാം ന്യായപ്രമാണ കല്പനയാണ്)2T] അപ്പോള്‍ ഞാന്‍ പറഞ്ഞു, “ഇതാ ഞാന്‍, ദൈവമേ, നീ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ഇങ്ങനെയാണ് ന്യായപ്രമാണത്തില്‍ എന്നെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളത്.” സങ്കീര്‍ത്തനങ്ങള്‍ 40:6-8kSO മൃഗങ്ങളെ കൊന്നോ ദഹിപ്പിച്ചോ ഉള്ള യാഗങ്ങളില്‍ നീ പ്രീതനായില്ല, പാപം ഇല്ലാതാക്കുവാന്‍ വേണ്ടിയുള്ള യാഗങ്ങളില്‍ നീ സംപ്രീതനായില്ല.”R അതിനാല്‍ ക്രിസ്തു ഭൂമിയിലേക്കു വന്നപ്പോള്‍ ഇങ്ങനെ പറഞ്ഞു, “ദൈവം യാഗങ്ങളോ വഴിപാടുകളോ ആഗ്രഹിച്ചില്ല. എന്നാല്‍ നീ എനിക്കായി ഒരു ശരീരം ഒരുക്കി.TQ! കാരണം കാളകളുടെയോ കോലാടുകളുടെയോ രക്തത്തിന് പാപം ഇല്ലാതാക്കാന്‍ കഴികയില്ല.KP അവരുടെ യാഗങ്ങള്‍ എല്ലാ വര്‍ഷവും അവരുടെ പാപങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.DO ന്യായപ്രമാണത്തിന് ജനങ്ങളെ പൂര്‍ണ്ണരാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ആ യാഗങ്ങള്‍ നേരത്തേതന്നെ നിര്‍ത്തുമായിരുന്നു. ആ ജനങ്ങള്‍ അവരുടെ പാപങ്ങളില്‍ നിന്നു ശുദ്ധമാകുമായിരുന്നു. അവരുടെ പാപങ്ങളുടെ പേരില്‍ ഇപ്പോഴും അവര്‍ക്ക് കുറ്റബോധം തോന്നില്ലായിരുന്നു. എന്നാല്‍ ന്യായപ്രമാണത്തിന് അതൊന്നും സാധിക്കില്ല.jN O ഭാവികാലത്തില്‍ ആഗതമാകുന്ന നല്ല കാര്യങ്ങളുടെ ഒരു അവ്യക്ത ചിത്രമേ ന്യായപ്രമാണം നല്‍കിയുള്ളൂ. എന്നാല്‍ യഥാര്‍ത്ഥകാര്യങ്ങളുടെ ഒരു വ്യക്തമായ ചിത്രം ന്യായപ്രമാണം തരുന്നില്ല. കൊല്ലം തോറും അതേ യാഗംതന്നെ അര്‍പ്പിക്കുവാനായി ന്യായപ്രമാണം ജനത്തോടു പറയുന്നു. ദൈവത്തെ ആരാധിക്കുവാനായി വരുന്ന ജനങ്ങള്‍ ഈ യാഗങ്ങള്‍ വീണ്ടും അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ന്യായപ്രമാണത്തിന് ജനങ്ങളെ പൂര്‍ണ്ണരാക്കാന്‍ സാധിക്കില്ല.TM! ഇതുപോലെ തന്നെ അനേകരുടെ പാപങ്ങള്‍ ഇല്ലാതാക്കുവാനായി ക്രിസ്തു ഒരിക്കല്‍ സ്വയം യാഗമര്‍പ്പിച്ചു. ക്രിസ്തു രണ്ടാമതൊരിക്കല്‍ വരും. പക്ഷേ ജനങ്ങളുടെ പാപത്തിനു വേണ്ടിയല്ല. അവനുവേണ്ടി കാത്തിരിക്കുന്ന ജനങ്ങള്‍ക്ക് മോക്ഷം നല്‍കുവാനായിട്ടാണ് ക്രിസ്തു രണ്ടാമതു വരുന്നത്.dLA എല്ലാവ്യക്തിയും ഒരിക്കല്‍ മരിക്കണം. അതിനുശേഷം അവന്‍ ദൈവത്താല്‍ വിധിക്കപ്പെടും.DK ക്രിസ്തു പലപ്രാവശ്യം സ്വയം അര്‍പ്പിച്ചിരുന്നെങ്കില്‍ ലോകസൃഷ്ടിമുതല്‍ അവന്‍ പലതവണ കഷ്ടം സഹിക്കേണ്ടത് ആവശ്യമായി വരുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രം വരികയും ഒരിക്കല്‍ മാത്രം സ്വയം അര്‍പ്പിക്കുകയും ചെയ്തു. ആ ഒരു പ്രാവശ്യം സകല കാലത്തേക്കും മതിയായതാണ്. ലോകം അതിന്‍റെ അവസാനത്തെ സമീപിച്ചുകൊണ്ടിരുന്നപ്പോഴാണ് ക്രിസ്തു വന്നത്. എല്ലാ പാപത്തെയും ഇല്ലാതാക്കാനായി ഒരുയാഗമായി സ്വയം അര്‍പ്പിക്കാനാണ് ക്രിസ്തു കാലങ്ങളുടെ അന്ത്യഘട്ടത്തില്‍ വന്നത്.J മഹാപുരോഹിതന്‍ വര്‍ഷത്തിലൊരിക്കല്‍ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കും. അവന്‍ വഴിപാടിനായി കൂടെ രക്തവും എടുക്കും. എന്നാല്‍ ക്രിസ്തു ചെയ്തതുപോലെ അവന്‍ സ്വരക്തം അര്‍പ്പിക്കുന്നില്ല. ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിച്ചത് മഹാപുരോഹിതന്‍ രക്തം കൊണ്ട് വീണ്ടും വീണ്ടും ശുദ്ധീകരണം നടത്തിയതുപോലെ പലതവണ സ്വയാര്‍പ്പണം ചെയ്യുവാനല്ല.LI ക്രിസ്തു അതിവിശുദ്ധസ്ഥലത്തേക്കു പോയി. എന്നാല്‍ മനുഷ്യനിര്‍മ്മിതമായ അതിവിശുദ്ധസ്ഥലത്തേക്ക് ക്രിസ്തു പ്രവേശിച്ചില്ല. ആ അതിവിശുദ്ധസ്ഥലം യഥാര്‍ത്ഥത്തിലുള്ള അതിവിശുദ്ധസ്ഥലത്തിന്‍റെ പകര്‍പ്പുമാത്രമാണ്. ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്കു തന്നെ പോയി. ഇപ്പോള്‍ ക്രിസ്തു നമ്മെ സഹായിക്കാന്‍ അവിടെ ദൈവമുന്പാകെയാണ്.H സ്വര്‍ഗ്ഗത്തിലുള്ള യഥാര്‍ത്ഥ കാര്യങ്ങളുടെ പകര്‍പ്പാണ് ഇക്കാര്യങ്ങള്‍. ഈ പകര്‍പ്പുകളത്രയും മൃഗയാഗത്താല്‍ ശുദ്ധീകരിക്കപ്പെടണമെന്നായിരുന്നു. എന്നാല്‍ സ്വര്‍ഗ്ഗത്തിലുള്ള യഥാര്‍ത്ഥ കാര്യങ്ങള്‍ക്ക് ഇതിലും മെച്ചമായ യാഗം ആവശ്യമുണ്ട്.]G3 ഏതാണ്ട് എല്ലാം തന്നെ രക്തത്താല്‍ ശുദ്ധീകരിക്കപ്പെടണമെന്ന് ന്യായപ്രമാണം പറയുന്നു. രക്തം കൂടാതെ പാപം ശുദ്ധീകരിക്കപ്പെടില്ല.fFE ഇതേരീതിയില്‍ മോശെ വിശുദ്ധകൂടാരത്തിനു മുകളിലും രക്തം തളിച്ചു. ആരാധനയില്‍ ഉപയോഗിച്ച സകല വസ്തുക്കളിന്മേലും അവന്‍ ആ രക്തം തളിച്ചു.;Eo പിന്നീട് നിങ്ങള്‍ പിന്തുടരാന്‍ ദൈവം ആവശ്യപ്പെട്ട നിയമത്തെ ഉറപ്പിക്കുന്ന രക്തമാണ് ഇത്-നിങ്ങള്‍ പിന്‍തുടരണമെന്ന് ദൈവം കല്പിച്ച നിയമം ഇതാണ്. എന്നും മോശെ പറഞ്ഞു. D  ആദ്യം മോശെ ന്യായപ്രമാണത്തിനുള്ള എല്ലാ കല്പനകളും ജനതയ്ക്കു വിശദീകരിച്ചു കൊടുത്തു. പിന്നീട് മോശെ പശുക്കിടാങ്ങളുടെ രക്തമെടുത്ത് വെള്ളവുമായി കലര്‍ത്തി പിന്നീട് ആ ന്യായപ്രമാണപുസ്തകത്തിലും എല്ലാ ജനങ്ങളുടെമേലും രക്തവും ജലവും തളിക്കാനായി ചുവപ്പുകന്പിളിയും ഈസോപ്പും അവന്‍ ഉപയോഗിച്ചു.C ദൈവവും അവന്‍റെ ജനങ്ങളും തമ്മിലുള്ള ആദ്യത്തെ നിയമത്തിന്‍റെ കാര്യവും അതുതന്നെ. നിയമം പ്രാവര്‍ത്തികമാകുന്നതിന് മുന്‍പ് മരണം നടന്നിരിക്കണം.B വില്‍പത്രം എഴുതിയ ആള്‍ ജീവിച്ചിരിക്കുന്പോള്‍ അത് പ്രാവര്‍ത്തികമാകയില്ല. വില്‍പത്രം അയാളുടെ മരണശേഷമേ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.JA  ഒരുവന്‍ മരിക്കുന്പോള്‍ ഒരു വില്‍പത്രം അവശേഷിപ്പിച്ചാല്‍ വില്‍പത്രം എഴുതിയ ആള്‍ മരിച്ചുവെന്ന് ജനങ്ങള്‍ തെളിയിക്കണം.p@Y അതിനാല്‍ ക്രിസ്തു തന്‍റെ ജനത്തിനായി ദൈവത്തില്‍ നിന്നു ഒരു പുതിയ നിയമം കൊണ്ടുവന്നു. ദൈവത്താല്‍ വിളിക്കപ്പെട്ട ജനങ്ങള്‍ക്ക് അവന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ലഭിക്കത്തക്കവിധമാണ് ക്രിസ്തു ആ പുതിയനിയമം കൊണ്ടുവന്നത്. ദൈവജനത്തിന് ആ കാര്യങ്ങള്‍ എന്നേക്കും ലഭ്യമാകും. പഴയനിയമത്തിനു കീഴില്‍ ജീവിച്ചിരുന്ന ജനത്തിന്‍റെ പാപങ്ങളുടെ പരിഹാരത്തിന് ക്രിസ്തു മരിച്ചതിനാലാണ് അവര്‍ക്ക് ആ കാര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നത്.F? അതിനാല്‍ തീര്‍ച്ചയായും ക്രിസ്തുവിന്‍റെ രക്തത്തിനു കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ദൈവത്തിന് ഒരു പരിപൂര്‍ണ്ണയാഗമായി, തന്‍റെ ശാശ്വതാത്മാവിലൂടെ ക്രിസ്തു സ്വയം അര്‍പ്പിച്ചു. നാം ചെയ്ത എല്ലാ ദുഷ്കര്‍മ്മങ്ങളില്‍ നിന്നും അവന്‍റെ രക്തം നമ്മെ പൂര്‍ണ്ണമായി ശുദ്ധീകരിക്കും. നമ്മുടെ മനഃസാക്ഷികളെപ്പോലും അവന്‍റെ രക്തം ശുദ്ധമാക്കും. ജീവിക്കുന്ന ദൈവത്തെ സേവിക്കത്തക്കവിധം നാം ശുദ്ധരാക്കപ്പെടും.D> ആരാധനാസ്ഥലത്തേക്ക് പ്രവേശിക്കാന്‍ മതിയായ ശുദ്ധത ഇതുവരെയും ഇല്ലാത്തവരുടെ മേല്‍ കോലാടിന്‍റെയും കാളയുടെയും രക്തവും ഗോചാരവും വിതറി. ആ രക്തവും ചാരവും അവരെ വീണ്ടും ശുദ്ധരാക്കി. അതു ശരീരത്തെ മാത്രമായി ശുദ്ധമാക്കി.K= ക്രിസ്തു ഒരിക്കലേ അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ചുള്ളൂ. എക്കാലത്തേക്കായും അതു മതിയായിരുന്നു. ക്രിസ്തു അതിവിശുദ്ധസ്ഥല ത്തേക്കു പ്രവേശിച്ചത് സ്വരക്തത്താലാണ്. അല്ലാതെ കോലാടുകളുടെയോ കാളക്കിടാക്കളുടേയോ രക്തത്താലല്ല. ക്രിസ്തു അവിടേക്കു പ്രവേശിക്കുകയും നമുക്കു വേണ്ടി നിത്യമായ സ്വാതന്ത്ര്യം തരുകയും ചെയ്തു.<  എന്നാല്‍ ക്രിസ്തു മഹാപുരോഹിതനായി നേരത്തേതന്നെ വന്നിരുന്നു. ഇപ്പോള്‍ നമുക്കുള്ള നല്ലതുകളുടെ മഹാപുരോഹിതനാണ് അവന്‍. ഇതര പുരോഹിതന്മാര്‍ ശുശ്രൂഷ ചെയ്തതു പോലെയുള്ള കൂടാരത്തില്‍ ക്രിസ്തു ശുശ്രൂഷ ചെയ്യുന്നില്ല. ആ കൂടാരത്തിനെക്കാള്‍ മെച്ചപ്പെട്ട സ്ഥലത്താണ് ക്രിസ്തു ശുശ്രൂഷ ചെയ്യുന്നത്. ഇതു സന്പൂര്‍ണ്ണമാണ്. ഇത് മനുഷ്യ നിര്‍മ്മിതമല്ല. ഇത് ഈ സൃഷ്ടിക്കപ്പെട്ട ലോകത്തിന്‍റെതുമല്ല.-;S ഈ കാഴ്ചകളും യാഗങ്ങളും ഭക്ഷണത്തെയും പാനീയത്തെയും ആചാര ശുചീകരണത്തെയും കുറിച്ചുമാത്രമുള്ളതാണ്. അക്കാര്യങ്ങള്‍ ഹൃദയത്തിനകത്തുള്ള കാര്യങ്ങളെക്കുറിച്ചല്ല. പ്രത്യുത ശരീരത്തെക്കുറിച്ചുള്ള ചട്ടങ്ങളാണ്. ദൈവത്തിന്‍റെ പുതിയ പാന്ഥാവുവരേക്കും തന്‍റെ ജനത്തിന് പുന്തുടരേണ്ട ചട്ടങ്ങളാണ് ദൈവം നല്‍കിയത്.B: [This verse may not be a part of this translation]99k പ്രഥമമുറി നിലനില്‍ക്കേ അതിവിശുദ്ധസ്ഥലത്തേക്കുള്ള പാത തുറന്നിരുന്നില്ല, എന്നു പഠിപ്പിക്കുവാനായി പരിശുദ്ധാത്മാവ് ആ രണ്ടു വേറിട്ട മുറികള്‍ ഉപയോഗിച്ചിരുന്നു.8! എന്നാല്‍ മഹാപുരോഹിതനു മാത്രമേ അതിവിശുദ്ധസ്ഥലത്തു പ്രവേശ നമുണ്ടായിരുന്നുള്ളൂ. അതു തന്നെയുമല്ല വര്‍ഷത്തിലൊരിക്കല്‍ മാത്രം മഹാപുരോഹിതന്‍ രക്തവും തന്‍റെ കൂടെയെടുത്തു മാത്രമേ അതിനുള്ളില്‍ പ്രവേശിച്ചിരുന്നുള്ളൂ. തന്‍റെ തന്നെയും ജനങ്ങളുടെയും പാപത്തിനുവേണ്ടി പുരോഹിതര്‍ രക്തം ദൈവത്തിനു അര്‍പ്പിച്ചു. പാപം ആണ് ചെയ്യുന്നത് എന്നറിയാതെ ജനം ചെയ്തു കൂട്ടിയ പ്രവൃത്തികളാണ് ആ പാപങ്ങള്‍.?7w ഞാന്‍ വിവരിച്ചിട്ടുള്ളതുപോലെ കൂടാരത്തിനകത്ത് സര്‍വ്വതും സജ്ജീകരിച്ചിട്ടുണ്ട്. പിന്നീട് പുരോഹിതന്മാര്‍ ദൈനംദിനം ആദ്യത്തെ മുറിയില്‍ പ്രവേശിച്ച് ആരാധന നടത്തി.#6? പേടകത്തിനു മുകളില്‍ ദൈവമഹത്വം കാണിച്ച കെരൂബുകളും ഉണ്ടായിരുന്നു. പാപപരിഹാരം ചെയ്യുന്ന കൃപാസനത്തിനു മുകളില്‍ കെരൂബുകള്‍ നിന്നു. എന്നാല്‍ ഈ കാര്യങ്ങളെപ്പറ്റി എല്ലാം ഇപ്പോള്‍ വിവരിച്ച് പറയാനാവില്ല.5 അതിവിശുദ്ധസ്ഥലത്ത് ഉണ്ടായിരുന്നത് കുന്തിരിക്കം പുകയ്ക്കുന്നതിനായി ഒരു സ്വര്‍ണ്ണം കൊണ്ടുള്ള യാഗപീഠമായിരുന്നു. അതിവിശുദ്ധസ്ഥലത്ത് പഴയനിയമം സംവഹിക്കുന്ന വിശുദ്ധപേടകം ഉണ്ടായിരുന്നു. പേടകം സ്വര്‍ണ്ണം പൊതിഞ്ഞതായിരുന്നു. മന്നാ ഇരിക്കുന്ന സ്വര്‍ണ്ണ ഭരണിയും അഹരോന്‍റെ, ഒരിക്കല്‍ ഇല തളിര്‍ത്ത വടിയും ഈ പേടകത്തില്‍ ഉണ്ടായിരുന്നു. കൂടാതെ ആ പേടകത്തില്‍ പഴയനിയമത്തിലെ പത്തു കല്പനകള്‍ എഴുതിയിരുന്ന ശിലാഫലകങ്ങളും ഉണ്ടായിരുന്നു.a4; രണ്ടാമത്തെ തിരശ്ശീലയ്ക്കു പിന്നില്‍ അതിവിശുദ്ധസ്ഥലമെന്ന തളവുമുണ്ടായിരുന്നു.y3k ഈ സ്ഥലം ഒരു കൂടാരത്തിനകത്തായിരുന്നു. കൂടാരത്തിലെ പ്രഥമ സ്ഥലം വിശുദ്ധസ്ഥലമെന്നു വിളിക്കപ്പെട്ടു. വിശുദ്ധസ്ഥലത്തായിരുന്നു ദീപങ്ങളും ദൈവത്തിനുവേണ്ടിയുള്ള യാഗത്തിനായി പ്രത്യേക അപ്പം അര്‍പ്പിക്കുന്ന മേശയും സജ്ജീകരിച്ചിരുന്നത്.k2 Q പ്രഥമ നിയമത്തില്‍ ആരാധനയ്ക്കു വേണ്ടിയുള്ള ചട്ടങ്ങള്‍ ഉണ്ടായിരുന്നു. അതിന് ഒരു മനുഷ്യനിര്‍മ്മിതമായ ആരാധനാസ്ഥലവും ഉണ്ടായിരുന്നു. 1  ദൈവം ഇതിനെ പുതിയ നിയമമെന്നു വിളിച്ചതിനാല്‍ പ്രഥമ നിയമം അവന്‍ പഴയതാക്കി. പഴയതും ഉപയോഗയോഗ്യമല്ലാത്തതുമായ എന്തും അപ്രത്യക്ഷമാകാന്‍ യോഗ്യമാണ്.V0% കൂടാതെ, എനിക്കെതിരായി അവര്‍ ചെയ്ത തെറ്റുകള്‍ ഞാന്‍ പൊറുക്കും. അവരുടെ പാപങ്ങളെ ഞാനൊട്ടു സ്മരിക്കുകയുമില്ല.” യിരെമ്യാവ് 31:31-34E/ ഒരിക്കലും ഒരുവനു തന്‍റെ സഹോദരനെയോ ദൈവത്തിന്‍റെ മറ്റ് ജനത്തെയോ പഠിപ്പിക്കേണ്ടിവരില്ല. ദൈവത്തെ അറിയുക എന്ന് അവന്‍ അവരോട് പറയേണ്ടത് ആവശ്യമായും വരില്ല. എന്തുകൊണ്ടെന്നാല്‍, “സകലരും-ഉന്നതനും എളിയവനും- എന്നെ അറിയുംO. ഇതാണ് ഞാന്‍ യിസ്രായേല്‍ ജനതയ്ക്കു നല്‍കുന്ന പുതിയനിയമം. ഞാന്‍ ഈ നിയമം ഭാവിയില്‍ നല്‍കും. കര്‍ത്താവ് പറയുന്നു, “എന്‍റെ ന്യായപ്രമാണം ഞാനവരുടെ മനസ്സില്‍ സ്ഥാപിക്കുകയും അവരുടെ ഹൃദയത്തില്‍ എഴുതുകയും ചെയ്യും. ഞാനവരുടെ ദൈവവും അവരെന്‍റെ ജനവുമായിരിക്കുകയും ചെയ്യും.”#-? ഞാന്‍ അവരുടെ പൂര്‍വ്വികരുടെ കൈക്കു പിടിച്ചു മിസ്രയീമിനു പുറത്തേക്കു നയിച്ചപ്പോള്‍ നല്‍കിയ നിയമം പോലുള്ളതല്ലിത്. ഞാന്‍ അവരുമായി ഊട്ടിയുറപ്പിച്ച ആ നിയമത്തോട് അവര്‍ കൂറു പുലര്‍ത്താത്തതിനാല്‍ ഞാന്‍ അവരില്‍ നിന്നകന്നു എന്നു കര്‍ത്താവ് പറയുന്നു.K,എന്നാല്‍ ജനങ്ങളിലെന്തോ കുഴപ്പം ദൈവം കണ്ടെത്തി, ദൈവം പറഞ്ഞു, “യിസ്രായേല്യര്‍ക്കും യെഹൂദര്‍ക്കും ഞാനൊരു പുതിയ നിയമം നല്‍കുന്ന സമയം വരുന്നു എന്നു കര്‍ത്താവ് പറയുന്നു:+ആദ്യനിയമത്തില്‍ കുറവൊന്നുമില്ലായിരുന്നുവെങ്കില്‍ രണ്ടാമതൊന്നിന്‍റെ ആവശ്യമില്ലായിരുന്നു.*#എന്നാല്‍ ക്രിസ്തുവിനു നല്‍കിയ പ്രവൃത്തി മറ്റു പുരോഹിതര്‍ക്കു നല്‍കിയതിനെക്കാള്‍ ഏറെ വലുതായിരിക്കുന്നു. അതേപോലെ ദൈവത്തില്‍ നിന്ന് ജനങ്ങള്‍ക്കായി ക്രിസ്തു എത്തിച്ച പുതിയ നിയമം പഴയതിനെക്കാള്‍ ഏറെ ഉന്നതമായിരുന്നു. പുതിയനിയമമാകട്ടെ മെച്ചപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണ്. ;}|yx3vpt|omlkheVd;ba_^]j\[ZbVJRO2K+HEDPAV>; :b97666H32*0D-+!)'%#!Zs  K a7]3 യേശു നമ്മുടെ നായകനും അടിയുറച്ച വിശ്വാസത്തിന്‍റെ ഉത്തമദൃഷ്ടാന്തവുമാണ്. കുരിശില്‍ അവന്‍ മരണം സഹിച്ചു. യേശു കുരിശിന്‍റെ നാണക്കേട് ഒന്നുമല്ലാത്തതുപോലെയാണ് ഏറ്റുവാങ്ങിയത്. ദൈവം അവനു മുന്പാകെ വച്ച സന്തോഷം കൊണ്ടാണ് അവന്‍ ഇതു ചെയ്തത്. ഇപ്പോള്‍ അവന്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ വലതു ഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്നു.& G നമുക്കു ചുറ്റുമായി അനേകം വിശ്വാസികളുണ്ട്. വിശ്വാസം എന്തെന്ന് അവരുടെ ജീവിതം നമ്മോടു പറയുന്നു. അതിനാല്‍ നാം അവരെപ്പോലെയാകണം. നമുക്കു മുന്‍പിലുള്ള ഓട്ടം നാം ഓടിയേ തീരൂ. ക്ഷമയോടെ എപ്പോഴും പരിശ്രമിക്കുകയും വേണം. നമ്മെ തടയുന്ന എന്തിനെയും നാം ജീവിതത്തില്‍ നിന്നു എടുത്തു കളയണം. നമ്മെ നിഷ്പ്രയാസം പിടികൂടുന്ന പാപത്തില്‍ നിന്നും നാം ഒഴിഞ്ഞു നില്‍ക്കണം. നാം എപ്പോഴും യേശുവിന്‍റെ പാത പിന്‍തുടരണം.w (ദൈവം കൂടുതല്‍ മെച്ചമായ കാര്യങ്ങള്‍ നമുക്കു തരുവാനായി പദ്ധതിയിട്ടു. അപ്പോള്‍ അവരും പൂര്‍ണ്ണരാക്കപ്പെടും. പക്ഷേ നമ്മോടൊപ്പം എന്നു മാത്രം.c? 'ഇവരെല്ലാം അവരുടെ വിശ്വാസത്തിന്‍റെ പേരില്‍ പ്രശസ്തരാണ്. എന്നാല്‍ ഇവരിലാര്‍ക്കും തന്നെ ദൈവത്തിന്‍റെ മഹത്വാഗ്ദാനം ലഭ്യമായില്ല./ &ആ മഹദ്വ്യക്തികള്‍ക്ക് ഇണങ്ങുന്നതല്ല ഈ ലോകം. ഇക്കൂട്ടര്‍ മരുഭൂമികളിലും മലനിരകളിലും അലഞ്ഞു തിരിയുന്നവരും ഗുഹകളിലും മാളങ്ങളിലും വസിക്കുന്നവരുമാണ്.5 %ചിലര്‍ കല്ലെറിഞ്ഞു കൊല്ലപ്പെടുകയും മറ്റു ചിലര്‍ രണ്ടായി മുറിക്കപ്പെടുകയും ചെയ്തു. അവര്‍ വാളിനിരയാക്കപ്പെട്ടു. കോലാടിന്‍റെയും ചെമ്മരിയാടിന്‍റെയും തോലാണ് ചിലര്‍ ധരിക്കുന്നത്. അവര്‍ പാവങ്ങളും പീഢിതരും അന്യരാല്‍ ഉപദ്രവിക്കപ്പെടുന്നവരും ആണ്.R $ചില ആള്‍ക്കാര്‍ കളിയാക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്തു. മറ്റു ചിലര്‍ ബന്ധിതരായി കാരാഗൃഹത്തിലടയ്ക്കപ്പെട്ടു.#? #മരിച്ചവരെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ച് അവരുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ക്കു തിരികെ നല്‍കി. എന്നാല്‍ മറ്റു ചില ജനങ്ങള്‍ പീഢിപ്പിക്കപ്പെടുകയും സ്വന്തം സ്വാതന്ത്ര്യം ഉപേക്ഷിക്കുകയും ചെയ്തു. അവര്‍ ഇങ്ങനെ ചെയ്തത് നല്ലൊരു ജീവിതത്തിനായി മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുവാനാണ്.T! "ചിലര്‍ വന്‍ തീ അണയ്ക്കുകയും മറ്റു ചിലര്‍ വാളാല്‍ കൊല്ലപ്പെടുന്നതില്‍ നിന്നും രക്ഷപെടുകയും ചെയ്തു. അവര്‍ അതൊക്കെ ചെയ്തത് വിശ്വാസം മൂലമാണ്. ബലഹീനര്‍ അവരുടെ വിശ്വാസംമൂലം ശക്തരാക്കപ്പെട്ടു. അവര്‍ യുദ്ധത്തില്‍ ശക്തരാകുകയും മറ്റു സൈന്യങ്ങളെ നശിപ്പിക്കുകയും ചെയ്തു.'G !ആ മനുഷ്യര്‍ക്കെല്ലാം ഉന്നതമായ വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസം കൊണ്ട് അവര്‍ രാജ്യങ്ങളെ തോല്പിച്ചു. അവര്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുകയും വാഗ്ദത്തം ചെയ്യപ്പെട്ട കാര്യങ്ങള്‍ നേടുകയും ചെയ്തു. ചില മനുഷ്യര്‍ വിശ്വാസം കൊണ്ട് സിംഹങ്ങളുടെ വായ് അടച്ചു.c? ഞാനിനിയും കൂടുതല്‍ ഉദാഹരണങ്ങള്‍ തരേണ്ടതുണ്ടോ? ഗിദ്യോന്‍, ബാരാക്ക്. ശിംശോന്‍, യിപ്താഹ്, ദാവീദ്, ശമുവേല്‍ പ്രവാചകന്‍ തുടങ്ങിയവരെപ്പറ്റി എല്ലാം പറയാന്‍ എനിക്കു മതിയായ സമയമില്ല.c? വേശ്യയായ രാഹാബ് യിസ്രായേല്‍ ചാരന്മാരെ സ്വാഗതം ചെയ്യുകയും അവരെ സഹായിക്കുകയും ചെയ്തു. അവളുടെ വിശ്വാസം നിമിത്തം അനുസരിക്കാന്‍ വിസ്സമ്മതിച്ചവരെപ്പോലെ അവള്‍ കൊല്ലപ്പെട്ടില്ല.@y ദൈവജനങ്ങളുടെ വിശ്വാസം നിമിത്തം യെരീഹോയുടെ മതിലുകള്‍ തകര്‍ന്നു വീണു. (യെരീഹോയുടെ മതിലുകള്‍ക്കു ചുറ്റും ജനങ്ങള്‍ ഏഴു ദിവസം നടന്നതിനു ശേഷമാണ് അതു തകര്‍ന്നു വീണത്.)hI മോശെ നയിച്ച എല്ലാ ജനങ്ങളും ഒരു വരണ്ട ഭൂമിയിലൂടെയെന്ന പോലെ ചെങ്കടലിലൂടെ നടന്നു കയറി. അവര്‍ക്കു വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ് ഇതിനു കഴിവുണ്ടായത്. മിസ്രയീമ്യരും ചെങ്കടല്‍ കടക്കുവാന്‍ ശ്രമിച്ചെങ്കിലും അവര്‍ മുങ്ങിപ്പോയി. മോശെ പെസഹാ ഒരുക്കുകയും കട്ടളപ്പടിയാല്‍ രക്തം തളിക്കുകയും ചെയ്തു. മരണദൂതന്‍ യെഹൂദരുടെ ആദ്യജാതരെ കൊല്ലാതിരിക്കാനാണ് രക്തം വാതില്‍പ്പടികളില്‍ തളിച്ചത്. മോശെ വിശ്വാസത്താല്‍ ഇങ്ങനെ ചെയ്തു.@y മോശെ മിസ്രയീമില്‍ നിന്നു വിട്ടുപോന്നു. വിശ്വാസം ഉള്ളതുകൊണ്ടാണ് അവന്‍ പാലായനം ചെയ്തത്. ഫറവോന്‍റെ കോപത്തെ മോശെ ഭയന്നില്ല. ആര്‍ക്കും കാണുവാന്‍ പറ്റാത്ത ദൈവത്തെ തനിക്കു കാണാമെന്നു കരുതി മോശെ ദൃഢമായി തുടര്‍ന്നു.   മിസ്രയീമിന്‍റെ എല്ലാ നിധികളുള്ളവനാകുന്നതിലും ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിക്കുന്നതാണ് നല്ലത് എന്നാണ് മോശെ വിചാരിച്ചത്. ദൈവം അവനു നല്‍കുന്ന സമ്മാനത്തിനായി കാത്തിരിക്കുകയായിരുന്നു മോശെ.   പാപത്തിന്‍റെ സുഖം ആസ്വദിക്കാന്‍ മോശെ കാംക്ഷിച്ചില്ല. ആ സുഖങ്ങള്‍ വേഗം അവസാനിക്കും. അതിനു പകരം ദൈവജനത്തോടൊപ്പം ക്ലേശങ്ങള്‍ സഹിക്കുന്നതു തിരഞ്ഞെടുത്തു. മോശെ ഇതു ചെയ്തതും വിശ്വാസം കൊണ്ടാണ്.( I മോശെ പുരുഷത്വത്തിലേക്ക് വളര്‍ന്നു. ഫറവോന്‍റെ പുത്രിയുടെ മകനെന്നു വിളിക്കപ്പെടാന്‍ മോശെ വിസ്സമ്മതിച്ചു.X ) മോശെയുടെ ജനനത്തിനു ശേഷം മൂന്നു മാസങ്ങളോളം അവന്‍റെ അപ്പനും അമ്മയും കുട്ടിയെ ഒളിപ്പിച്ചു താമസിപ്പിച്ചു. വിശ്വാസം മൂലമാണ് അവരിങ്ങനെ ചെയ്തത്. മാത്രമല്ല, മോശെ സുമുഖനായ കുട്ടിയായിരുന്നു എന്ന് അവര്‍ കണ്ടു. ഫറവോന്‍റെ ആജ്ഞ ധിക്കരിക്കുന്നതിന് അവര്‍ക്കു ഭയമില്ലായിരുന്നു.C  യോസേഫ് മൃതപ്രായനായപ്പോള്‍ മിസ്രയീമില്‍ നിന്നു മാറുവാന്‍ തുടങ്ങിയ യെഹൂദരെക്കുറിച്ച് സംസാരിച്ചു. തന്‍റെ ശരീരം എന്തു ചെയ്യണമെന്ന് യോസേഫ് അവരോടു പറഞ്ഞു, യോസേഫ് ഇതു പറഞ്ഞത് അവന് വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ്.b = യാക്കോബ് മരിക്കാറായ സമയത്തു യോസേഫിന്‍റെ ഓരോ മക്കളേയും അനുഗ്രഹിച്ചു. ഊന്നുവടിയില്‍ ഊന്നി അവന്‍ ദൈവത്തെ നമസ്കരിച്ചു. യാക്കോബിനു വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ് ഇതു ചെയ്തത്.oW യിസ്ഹാക്ക് യാക്കോബിന്‍റെ ഭാവിയേയും ഏശാവിന്‍റെ ഭാവിയേയും അനുഗ്രഹിച്ചു. യിസ്ഹാക്ക് ഇത് ചെയ്തത് അവനു വിശ്വാസമുണ്ടായിരുന്നതിനാലാണ്.'G ദൈവത്തിന് മരണത്തില്‍ നിന്നു ജനങ്ങളെ ഉയിര്‍പ്പിക്കാമെന്ന് അബ്രാഹാം വിശ്വസിച്ചു. യഥാര്‍ത്ഥത്തില്‍ യിസ്ഹാക്കിനെ കൊല്ലുന്നതില്‍ നിന്നും ദൈവം അബ്രാഹാമിനെ തടഞ്ഞപ്പോള്‍ അബ്രാഹാമിന് യിസ്ഹാക്കിനെ മരണത്തില്‍ നിന്നും തിരികെ കിട്ടിയതുപോലെയായിരുന്നു.B [This verse may not be a part of this translation]B [This verse may not be a part of this translation]a; എന്നാല്‍ അക്കൂട്ടര്‍ മെച്ചപ്പെട്ട ഒരു രാജ്യത്തെ സ്വര്‍ഗ്ഗീയ രാജ്യത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു. അതിനാല്‍ അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിതനായില്ല. അക്കൂട്ടര്‍ക്കായി ദൈവം ഒരു നഗരം ഒരുക്കി.'G അവര്‍ ഉപേക്ഷിച്ച രാജ്യത്തെക്കുറിച്ച് വിചാരിക്കുകയായിരുന്നെങ്കില്‍ അവര്‍ക്കു തിരികെപ്പോകാമായിരുന്നു.%C അവര്‍ സന്ദര്‍ശകര്‍ മാത്രമാണെന്നു ഇവിടെ കാണിക്കപ്പെട്ടു.eC ആ മഹാന്മാരായ മനുഷ്യരെല്ലാം മരണം വരെ വിശ്വാസത്തില്‍ ജീവിച്ചു. ദൈവം ജനത്തിന് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ഒന്നും അവര്‍ക്കു കിട്ടിയില്ല. ഭാവിയില്‍ വരാനിരിക്കുന്ന കാര്യങ്ങളുടെ മനോരൂപത്തില്‍ ദൃഷ്ടിയൂന്നി അവര്‍ സന്തുഷ്ടരായി. ഈ ലോകത്തിലെ വെറും അപരിചിതരും സന്ദര്‍ശകരുമാണ് തങ്ങളെന്ന സത്യം അവര്‍ അംഗീകരിക്കുകയും അവരുടെ സ്വന്തമായ രാജ്യത്തിനായി കാത്തിരിക്കുകയും ചെയ്തു.^5 ഈ മനുഷ്യന്‍ പ്രായാധിക്യത്താല്‍ മൃതപ്രായനായിരുന്നു. എന്നാല്‍ ആ ഒരു മനുഷ്യനില്‍ നിന്നുമാണ് ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ സന്തതികള്‍ ഉണ്ടായത്. കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റവിധം ആളുകള്‍ അവനില്‍ നിന്ന് ഉണ്ടായി.ve കുട്ടികളുണ്ടാകാന്‍ പറ്റാത്തവിധം അബ്രാഹാം വയസ്സനായിരുന്നു. സാറാ വന്ധ്യയായിരുന്നു. എന്നാല്‍ അബ്രാഹാമിനു വിശ്വാസം ഉണ്ടായിരുന്നു. അതിനാല്‍ ദൈവം അവരെ കുട്ടികളുള്ളവരാകാന്‍ കഴിവുള്ളവരാക്കി. അവന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ചെയ്യുന്നതിന് അബ്രാഹാം ദൈവത്തില്‍ ശരണം അര്‍പ്പിച്ചു./~W ദൈവത്തിന്‍റെ പദ്ധതിയനുസരിച്ചുള്ള യഥാര്‍ത്ഥ അടിത്തറയുള്ള നഗരത്തിനു വേണ്ടി അവന്‍ കാത്തിരിക്കുകയായിരുന്നു.}5 ദൈവം അവനു വാഗ്ദാനം ചെയ്ത രാജ്യത്ത് അബ്രാഹാം താമസിച്ചു. അബ്രാഹാം ഒരു സന്ദര്‍ശകനെപ്പോലെ അവിടെ താമസിച്ചു. അബ്രാഹാമിനു വിശ്വാസം ഉള്ളതുകൊണ്ടാണ് ഇത് ചെയ്തത്. യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ അബ്രാഹാം കൂടാരങ്ങളില്‍ താമസിച്ചു. യിസ്ഹാക്കിനും യാക്കോബിനും ദൈവത്തില്‍നിന്നു അതേ വാഗ്ദാനം ലഭിച്ചു.|} അബ്രാഹാമിനു വാഗ്ദാനം ചെയ്ത സ്ഥലത്തേക്കു ദൈവം അബ്രാഹാമിനെ വിളിച്ചു. ആ സ്ഥലം എവിടെയാണെന്നു അബ്രാഹാമിനു അറിവില്ലായിരുന്നു. എന്നാല്‍ അബ്രാഹാം ദൈവത്തെ അനുസരിക്കുകയും യാത്ര തുടങ്ങുകയും ചെയ്തു. കാരണം അബ്രാഹാമിനു വിശ്വാസം ഉണ്ടായിരുന്നു.{ അതുവരെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് നോഹ ദൈവത്താല്‍ താക്കീതു ചെയ്യപ്പെട്ടു. എന്നാല്‍ നോഹയ്ക്ക് ദൈവത്തോടു വിശ്വാസവും ആദരവും ഉണ്ടായിരുന്നു. അതിനാല്‍ അവര്‍ ഒരു പെട്ടകം തന്‍റെ കുടുംബത്തിന്‍റെ രക്ഷക്കായി നിര്‍മ്മിച്ചു. ഉറച്ച വിശ്വാസത്താല്‍ നോഹ ലോകത്തിന്‍റെ തിന്മ ലോകത്തിനു തന്നെ കാട്ടിക്കൊടുത്തു. വിശ്വാസം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെട്ടവരില്‍ ഒരുവനാണ് നോഹ.cz? വിശ്വാസം ഇല്ലാത്ത ഒരുവന് ദൈവത്തെ പ്രീതിപ്പെടുത്താന്‍ സാധിക്കയില്ല. ദൈവത്തിലേക്കു വരുന്ന ഏതൊരുവനും ദൈവത്തിന്‍റെ ആസ്തിത്വത്തില്‍ വിശ്വസിക്കണം. ദൈവത്തിലേക്കു വരുന്ന ഏതൊരുവനും ദൈവത്തെ സത്യമായും കണ്ടെത്താനാഗ്രഹിക്കുന്നവന് ദൈവം പ്രതിഫലം കൊടുക്കുമെന്ന് വിശ്വസിക്കണം.-yS ഹാനോക്കിനെ ഈ ഭൂമിയില്‍ നിന്നും എടുത്തുകൊണ്ടുപോയി. അവന്‍ ഒരിക്കലും മരിച്ചില്ല. മുകളിലേക്ക് എടുക്കപ്പെടുന്നതിനു മുന്‍പുതന്നെ ഹാനോക്ക് ദൈവത്തെ പ്രീതിപ്പെടുത്തിയവനായിരുന്നു എന്നാണ് തിരുവെഴുത്ത് പറയുന്നത്. പിന്നീട് ജനങ്ങള്‍ക്ക് ഹാനോക്കിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാരണം ദൈവം തന്നോടുകൂടിയായിരിക്കേണ്ടതിനു ഹാനോക്കിനെ എടുത്തുകൊണ്ടുപോയി. വിശ്വാസം ഉണ്ടായിരുന്നതിനാലാണ് അവനിതു സംഭവിച്ചത്.x! കയീനും ഹാബേലും ദൈവത്തിനു യാഗമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹാബേലിനു ദൈവത്തില്‍ വിശ്വാസം ഉണ്ടായിരുന്നതുകൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട യാഗം അവന്‍ ദൈവത്തിനര്‍പ്പിച്ചു. ഹാബേലിന്‍റെ നിവേദ്യത്തില്‍ താന്‍ പ്രീതനായെന്ന് ദൈവം പറഞ്ഞു, അവനു വിശ്വാസം ഉണ്ടായിരുന്നതിനാല്‍ ദൈവം ഹാബേലിനെ നല്ലവനെന്നു വിളിച്ചു. ഹാബേല്‍ മരിച്ചുവെന്നാലും അവന്‍റെ വിശ്വാസത്തിലൂടെ അവന്‍ ഇപ്പോഴും സംസാരിക്കുന്നു.uwc ദൈവം തന്‍റെ കല്പനയാലാണ് ഈ ലോകം സൃഷ്ടിച്ചതെന്നു മനസ്സിലാക്കുവാന്‍ വിശ്വാസം നമ്മെ സഹായിക്കും. അദൃശ്യമായതെന്തോ അതില്‍ നിന്നാണ് ദൃശ്യമായതിനെ സൃഷ്ടിച്ചതെന്നാണ് ഇതര്‍ത്ഥമാക്കുന്നത്. v പണ്ട് ജീവിച്ചിരുന്നവരില്‍ ദൈവം പ്രസാദിച്ചത് അവരില്‍ ഇത്തരം വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ്.\u 3 നാം പ്രത്യാശിക്കുന്ന വസ്തുക്കളെ സംബന്ധിച്ച ഉറപ്പും, കാണുന്നില്ലെങ്കിലും അവ യാഥാര്‍ത്ഥ്യവും എന്ന് അറിയുന്നതുമാണ് വിശ്വാസം.,tQ 'എന്നാല്‍ നമ്മള്‍ പിന്തിരിഞ്ഞ് നശിക്കുന്ന ജനമല്ല, അല്ല നാം വിശ്വാസമുള്ളവരും രക്ഷിക്കപ്പെട്ടവരുമായ ജനമാണ്.Us# &എന്‍റെ മുന്പാകെ നേരുള്ളവന്‍ അവന്‍റെ വിശ്വാസത്തിന്‍റെ ബലത്തിന്മേല്‍ ജീവിക്കും. എന്നാല്‍ അവന്‍ ഭീതിയില്‍ പിന്തിരിയുകയാണെങ്കില്‍ ഞാനവനില്‍ പ്രീതനാകയില്ല. ഹബക്കൂക്ക് 2:3-4Dr %അല്പകാലത്തിനുള്ളില്‍ വരാനിരിക്കുന്നവന്‍ വരും. അവന്‍ താമസിക്കയില്ല.q1 $നിങ്ങള്‍ ക്ഷമാശീലരാകണം. ദൈവം നിങ്ങളില്‍ നിന്നാഗ്രഹിച്ച കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തതിനുശേഷം അവന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ക്കു കിട്ടും.p' #അതിനാല്‍ നേരത്തേ ഉണ്ടായിരുന്ന ധൈര്യം കൈവെടിയരുത്. നിങ്ങളുടെ ധൈര്യത്തിന് സഫലമായ പ്രതിഫലം ലഭിക്കും.%oC "അതെ, നിങ്ങള്‍ കാരഗൃഹത്തില്‍ ആയിരുന്നവരെ സഹായിക്കുകയും അവരുടെ സഹനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തു. നിങ്ങള്‍ക്കവകാശപ്പെട്ട സ്വത്തുക്കള്‍ കൂടി അവര്‍ എടുത്തുകൊണ്ടുപോയപ്പോഴും നിങ്ങള്‍ സന്തോഷത്തില്‍ നിലനിന്നു. എന്നും നിലനില്‍ക്കുന്ന മെച്ചപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ക്കുണ്ട് എന്നറിയാവുന്നതുകൊണ്ട് നിങ്ങള്‍ സന്തോഷപൂര്‍വ്വം തുടര്‍ന്നു.n1 !ചിലപ്പോള്‍ ജനങ്ങള്‍ നിങ്ങളോട് വെറുപ്പു നിറഞ്ഞ കാര്യങ്ങള്‍ പറയുകയും പല ആള്‍ക്കാരുടെയും മുന്പില്‍വച്ച് നിങ്ങളെ പീഢിപ്പിക്കുകയും ചെയ്തു. ചിലപ്പോള്‍ ഇതേപോലെ തന്നെ പീഢിതരായവരെ നിങ്ങള്‍ സഹായിച്ചു.tma സത്യം ബോദ്ധ്യമായ ആദ്യദിവസങ്ങളെക്കുറിച്ച് ഓര്‍ക്കുക. പല കാരണങ്ങളാലും ഏറെ ക്ലേശിച്ചു എങ്കിലും നിങ്ങള്‍ വിശ്വാസത്തില്‍ ഉറച്ചു നിന്നു.$lA ജീവിക്കുന്ന ദൈവത്തിന്‍റെ കരങ്ങളില്‍ പെടുക എന്നത് പാപിയായ ഒരുവനെ സംബന്ധിച്ചിടത്തോളം ഭയാനകമായിരിക്കും.k “ഞാന്‍ ജനങ്ങളെ അവരുടെ ദുഷ്കര്‍മ്മങ്ങളുടെ പേരില്‍ ശിക്ഷിക്കും, ഞാനവരോടു പ്രതികാരം ചെയ്യും” എന്നു ദൈവം പറഞ്ഞതായി നമുക്കറിയാം. “കര്‍ത്താവ് അവന്‍റെ ജനങ്ങളെ വിധിയ്ക്കുമെന്നും” ദൈവം പറഞ്ഞു.0jY അതുകൊണ്ട് ദൈവത്തിന്‍റെ പുത്രനെതിരെ തന്‍റെ വെറുപ്പു പ്രദര്‍ശിപ്പിക്കുന്നവനെതിരെ എടുക്കേണ്ട നടപടിയെക്കുറിച്ചു നിങ്ങള്‍ എന്തു വിചാരിക്കുന്നു? തീര്‍ച്ചയായും ആ മനുഷ്യന്‍ കൂടുതല്‍ കഠിനമായ ശിക്ഷ അര്‍ഹിക്കുന്നു. അതെ, പുതിയ നിയമത്തിന്‍റെ രക്തത്തെ ആദരിക്കുവാന്‍ വിസ്സമ്മതിക്കുന്നവന് കൂടുതല്‍ കഠിന ശിക്ഷ കിട്ടണം.ആ രക്തം അവനെ ഒരിക്കല്‍ വിശുദ്ധീകരിച്ചു. ദൈവകൃപയുടെ പരിശുദ്ധാത്മാവിനോട് തന്‍റെ വെറുപ്പ് കാണിച്ചവന്‍ കഠിനമായി ശിക്ഷിക്കപ്പെടണം.piY മോശെയുടെ ന്യായപ്രമാണം അനുസരിക്കാന്‍ വിസ്സമ്മതിച്ചവരും രണ്ടോ മൂന്നോ സാക്ഷികളുടെ തെളിവാല്‍ കുറ്റക്കാരെന്നു കണ്ടുപിടിക്കപ്പെട്ട അവര്‍ ക്ഷമിക്കപ്പെട്ടില്ല. അവര്‍ കൊല്ലപ്പെട്ടു.?hw നാം പാപം ചെയ്യുന്നതു തുടരുകയാണെങ്കില്‍ ആകെക്കൂടി നമുക്കുള്ളത് വിധി കാത്തിരിപ്പിലുള്ള ഭയവും ദൈവത്തിനെതിരെ ജീവിച്ച എല്ലാവരേയും നശിപ്പിക്കുന്ന കോപാഗ്നിയുമാണ്.|gq സത്യം അറിഞ്ഞതിനു ശേഷവും പാപം ചെയ്യുന്നതു തുടരാനാണു നാം തീരുമാനിക്കുന്നതെങ്കില്‍ നമ്മുടെ പാപം പോക്കുവാനുള്ള മറ്റൊരു യാഗവുമുണ്ടാകില്ല.Vf% ചില ആളുകള്‍ ചെയ്യുന്നതു പോലെ ഒന്നിച്ചുള്ള കൂടിവരവുകള്‍ ഉപേക്ഷിക്കാതിരിക്കുക. കൂടിവരവുകള്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും അതു വഴി സ്വയം ശക്തിആര്‍ജ്ജിക്കുകയും ചെയ്യുക. അന്തിമദിനത്തിന്‍റെ വരവ് നമ്മുടെ കണ്‍മുന്പിലിരിക്കെ നാം ഇത് കൂടുതല്‍ കൂടുതലായി ചെയ്യണം.Ie  പരസ്പരം സ്നേഹിക്കുന്നതിനും നന്മ ചെയ്യുന്നതിനും എങ്ങനെ എല്ലാവരെയും പ്രോത്സാഹിപ്പിക്കാം എന്നും നമ്മള്‍ ചിന്തിക്കണം."d= നമുക്കുള്ള പ്രത്യാശയെ നാം മുറുകെ പിടിക്കണം. നമ്മുടെ പ്രത്യാശയെക്കുറിച്ച് മറ്റുള്ളവരോട് ഒരിക്കലും പറയാതിരിക്കരുത് എന്തുകൊണ്ടെന്നാല്‍ ദൈവം അവന്‍റെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ വിശ്വസ്തനാണ്. H}|yxbvtr\o=lFkwigebR_\[ YXUROL=JSHEEDBA2?_?=z;:87*43w210/.#*("&s&.%#! w Fs # ?qPRf ഒരു മനുഷ്യന്‍റെ കോപം ദൈവം ആഗ്രഹിക്കും പോലെ ജീവിക്കാന്‍ അവനെ സഹായിക്കില്ല.2e _എന്‍റെ പ്രിയ സഹോദരരേ, സംസാരിക്കുന്നതിനെക്കാള്‍ അധികം കേള്‍ക്കുവാന്‍ താല്പര്യം കാട്ടുക. എളുപ്പം കോപിക്കരുത്.d }സത്യവചനത്തിലൂടെ ജീവന്‍ തരുവാന്‍ ദൈവം തീരുമാനിച്ചു. അവന്‍ സൃഷ്ടിച്ച എല്ലാറ്റിനെക്കാളും നമുക്കു പ്രാധാന്യം ഉണ്ടാക്കുവാന്‍ അവനാഗ്രഹിച്ചു.c 5എല്ലാ നന്മയും ദൈവത്തില്‍ നിന്നു വരുന്നു. എല്ലാ പരിപൂര്‍ണ്ണദാനവും ദൈവത്തില്‍ നിന്നാണ്. ഈ നല്ല ദാനങ്ങളെല്ലാം വരുന്നത് വെളിച്ചത്തിന്‍റെ പിതാവില്‍ നിന്നാണ്. ദൈവം എന്നും ഒരുപോലെയാണ്. അവനു മാറ്റമില്ല.Jb എന്‍റെ പ്രിയ സഹോദരരേ, ഇക്കാര്യത്തെക്കുറിച്ച് നിങ്ങള്‍ വിഡ്ഢികളാകരുത്.\a 3ഈ ആഗ്രഹം ഒരിക്കല്‍ രൂപം കൊണ്ടാല്‍ വളര്‍ന്നു വലുതാകുകയും പാപത്തിനു ജന്മം നല്‍കുകയും ചെയ്യുന്നു. പാപം മരണത്തെ പ്രസവിക്കുന്നു.` {ഒരുവനാഗ്രഹിക്കുന്ന ദുഷ്ടതകളാണ് അവനെ പ്രലോഭിതനാക്കുന്നത്. അവന്‍റെ തന്നെ ദുരാഗ്രഹങ്ങള്‍ അവനെ വഴിമാറ്റുകയും കെണിയിലാക്കുകയും ചെയ്യുന്നു.W_ ) പ്രലോഭിതനാകുന്പോള്‍ “ദൈവം എന്നെ പ്രലോഭിപ്പിക്കുന്നു” എന്ന് ഒരുവന്‍ പറയരുത്. ദുഷ്ടത ദൈവത്തെ പ്രലോഭിപ്പിക്കില്ല. തന്നെയുമല്ല ദൈവം തനിയെ ആരെയും പ്രലോഭിപ്പിക്കുകയും ഇല്ല.-^ U പ്രലോഭിതനായ ശേഷവും ഒരുവന്‍ ദൃഢതയോടെ നില്‍ക്കുന്നുവെങ്കില്‍ അവന്‍ സന്തോഷിക്കും. എന്തുകൊണ്ടെന്നാല്‍ അവന്‍റെ വിശ്വാസം തെളിയിക്കപ്പെട്ടശേഷം നിത്യജീവന്‍റെ പ്രതിഫലം ദൈവം അവനു നല്‍കും. തന്നെ സ്നേഹിക്കുന്ന ഏവര്‍ക്കും ദൈവം ഇത് വാഗ്ദാനം ചെയ്തിട്ടുണ്ട്.@] { മനോഹരമായ പുഷ്പം ഏറിവരുന്ന സൂര്യതാപത്താല്‍ ഉണങ്ങിക്കരിഞ്ഞു ഭംഗിനശിച്ചു കൊഴിയുന്പോലെയാണ് ധനികനും. വ്യാപാരപദ്ധതികള്‍ തയ്യാറാക്കുന്നതിനിടയ്ക്ക് അവന്‍ മരിക്കും.\  ഒരു വിശ്വാസി ധനികനെങ്കില്‍ അവന്‍ ആത്മാവില്‍ ദരിദ്രനാണെന്ന് ദൈവം ചൂണ്ടിക്കാട്ടിയതിലവന്‍ അഭിമാനിക്കട്ടെ. കാട്ടുപൂവ് പോലെ ധനികന്‍ മരിക്കും.[  ഒരു വിശ്വാസി ദരിദ്രനെങ്കില്‍ ദൈവം അവനെ ആത്മാവില്‍ സന്പന്നനാക്കിയതില്‍ അവന്‍ അഭിമാനിക്കണം.AZ [This verse may not be a part of this translation]AY [This verse may not be a part of this translation]BX നിങ്ങള്‍ ദൈവത്തോടു ചോദിക്കുന്പോള്‍ വിശ്വാസപൂര്‍വ്വം ചോദിക്കണം. ദൈവത്തെ സംശയിക്കരുത്. സംശയിക്കുന്നവന്‍ കടലിലെ തിര പോലെയാണ്. കാറ്റ് തിരയെ താഴേയ്ക്കും മേലേയ്ക്കും ഉലയ്ക്കുന്നു. സംശയിക്കുന്നവന്‍ ആ തിരപോലെയാണ്.?W yഎന്നാല്‍ നിങ്ങളിലാര്‍ക്കെങ്കിലും ജ്ഞാനം ആവശ്യമാണെങ്കില്‍ നിങ്ങള്‍ ദൈവത്തോട് അതു ചോദിക്കണം. ദൈവം ഉദാരശീലനാണ്. എല്ലാര്‍ക്കും നല്‍കുന്നതില്‍ അവന്‍ ആനന്ദം കൊള്ളുന്നു. അതിനാല്‍ ദൈവം നിങ്ങള്‍ക്കു വിജ്ഞാനം തരും.jV Oനിങ്ങള്‍ ചെയ്യുന്നതെന്തോ അതില്‍ നിങ്ങളുടെ ക്ഷമ പൂര്‍ണ്ണമായും കാണിക്കണം. അപ്പോള്‍ നിങ്ങള്‍ പൂര്‍ണ്ണരും കുറ്റമറ്റവരുമാകും. നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം നിങ്ങള്‍ക്കു കിട്ടും.U 1എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ വിശ്വാസം പരീക്ഷിക്കുന്നതോടൊപ്പം നിങ്ങളുടെ ക്ഷമയും നിങ്ങള്‍ക്കറിയാം.ST !എന്‍റെ സഹോദരരേ, പല തരത്തിലുള്ള ക്ലേശങ്ങള്‍ നിങ്ങള്‍ക്കു കാണും. എന്നാല്‍ ഇവ സംഭവിക്കുന്പോള്‍ നിങ്ങള്‍ വളരെ സന്തുഷ്ടരാകണം.xS mദൈവത്തിന്‍റെയും യേശുക്രിസ്തുവിന്‍റെയും ദാസനായ യാക്കോബ്, ലോകത്തി ലെല്ലായിടത്തുമായി ചിതറിക്കിടക്കുന്ന ദൈവജനത്തിന് വന്ദനം ചൊല്ലുന്നു.R# ദൈവകൃപ നിങ്ങളോടെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.^Q5 നിങ്ങളുടെ എല്ലാ നേതാക്കന്മാര്‍ക്കും എല്ലാ ദൈവജനത്തിനും വന്ദനം പറയുവിന്‍. ഇതല്യയിലെ വിശ്വാസികള്‍ നിങ്ങളെ വന്ദനം ചെയ്യുന്നു.KP തിമൊഥെയൊസ് ജയില്‍ വിമുക്തനായി എന്നത് നിങ്ങളറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ വേഗം എന്‍റെയടുത്തേക്കു വരികയാണെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും നിങ്ങളെ കാണാന്‍ വരും.(OI ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കണമെന്നു എന്‍റെ സഹോദരീ സഹോദരന്മാരേ ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു. നിങ്ങളെ ശക്തിപ്പെടുത്താനാണ് ഞാന്‍ ഈ കാര്യങ്ങള്‍ പറഞ്ഞത്. ഈ കത്ത് അത്ര ദീര്‍ഘവും അല്ല.BN [This verse may not be a part of this translation]BM [This verse may not be a part of this translation]+LO നിങ്ങളുടെ അടുത്തേക്ക് ദൈവം എന്നെ തിരികെ അയയ്ക്കുവാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് ഞാനഭ്യര്‍ത്ഥിക്കുന്നു. മറ്റെന്തിനെക്കാളും ഞാനിതാഗ്രഹിക്കുന്നു.mKS ഞങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കുക. എന്തുകൊണ്ടെന്നാല്‍ ഞങ്ങളുടെ ഹൃദയം സത്യസന്ധമാണെന്നും ഞങ്ങള്‍ എപ്പോഴും ശരിയായ കാര്യങ്ങള്‍ മെച്ചമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും ഉള്ളതിനാല്‍ ഞങ്ങള്‍ക്കുറപ്പുണ്ട്. J നിങ്ങളുടെ നേതാക്കളെ അനുസരിക്കുകയും അവരോടു വിധേയത്വം ഉള്ളവരാകുകയും ചെയ്യുക.നിങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്കാണ്. അതിനാല്‍ നിങ്ങളുടെ ആത്മാക്കളുടെ സംരക്ഷണത്തിന് അവര്‍ നിങ്ങളില്‍ ശ്രദ്ധവെക്കുന്നു. അവര്‍ സന്താപം ഒട്ടും ഇല്ലാതെ പൂര്‍ണ്ണ സന്തോഷത്തോടെ അവരുടെ ജോലി ചെയ്യേണ്ടതിന് അവരെ അനുസരിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കു നല്ലതല്ല.`I9 അന്യര്‍ക്ക് സല്‍ക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കരുത്. അന്യരുമായി പങ്കുവയ്ക്കുക. ഇവയാണ് ദൈവത്തെ പ്രീതിപ്പെടുത്തുന്ന യാഗങ്ങള്‍.8Hi അതിനാല്‍ ദൈവത്തിനു യാഗമര്‍പ്പിക്കുന്നത് യേശു വഴി നാം തുടരണം. ദൈവത്തിനു നമ്മുടെ നാവു കൊണ്ടുള്ള സ്തുതിയാണ് യാഗം.jGM ഇവിടെ ഈ ഭൂമിയില്‍ എന്നും നിലനില്‍ക്കുന്ന ഒരു പട്ടണം നമുക്കില്ല. ഭാവിയില്‍ നമുക്കു കിട്ടുന്ന ആ പട്ടണത്തെ നാം പാര്‍ത്തിരിക്കുന്നു.BF} അതിനാല്‍ വാസസ്ഥലത്തിനു വെളിയില്‍ ക്രിസ്തുവിനടുത്തേക്ക് നാമും പോകണം. യേശുവിനുണ്ടായ അതേ അപമാനം നാമും സ്വീകരിക്കണം.E അതിനാല്‍ ക്രിസ്തുവും പട്ടണത്തിനു വെളിയില്‍ കഷ്ടത സഹിച്ചു. ക്രിസ്തു മരിച്ചത് അവന്‍റെ സ്വന്തം രക്തം കൊണ്ട് ജനങ്ങളെ ശുദ്ധീകരിക്കുന്നതിനാണ്.'DG മൃഗങ്ങളുടെ രക്തം മഹാപുരോഹിതന്‍ അതിവിശുദ്ധസ്ഥലത്തേക്കു സംവഹിക്കുന്നു. പാപപരിഹാരത്തിനു വേണ്ടി അവന്‍ രക്തം അര്‍പ്പിക്കുന്നു. എന്നാല്‍ ആ മൃഗങ്ങളുടെ ശരീരങ്ങള്‍ കൂടാരത്തിനു വെളിയില്‍ ദഹിപ്പിക്കുന്നു.bC= നമുക്ക് ഒരു യാഗമുണ്ട്. യെഹൂദ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതര്‍ക്ക് നമ്മുടെ യാഗത്തില്‍ നിന്ന് ഭക്ഷിക്കാന്‍ സാധ്യമല്ല._B7 എല്ലാ അപരിചിത ഉപദേശങ്ങളും നിങ്ങളെ തെറ്റായ രീതിയിലേക്കു നയിക്കുവാന്‍ അനുവദിക്കരുത്. നിങ്ങളുടെ ഹൃദയം ഭക്ഷണക്രമചട്ടങ്ങള്‍ കൊണ്ടല്ല ദൈവത്തിന്‍റെ കൃപകൊണ്ട് ശക്തിപ്പെടുത്തുവിന്‍. അത്തരം ചട്ടങ്ങള്‍ ജനങ്ങളെ സഹായിക്കയില്ല.'AG യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരു പോലെ ആയിരിക്കും.X@) നിങ്ങളുടെ നേതാക്കളെ അനുസ്മരിക്കുവിന്‍. അവര്‍ ദൈവത്തിന്‍റെ സന്ദേശം നിങ്ങളെ പഠിപ്പിച്ചു. അവര്‍ എങ്ങനെയാണ് ജീവിച്ചു മരിച്ചതെന്ന് ഓര്‍ത്ത് അവരുടെ വിശ്വാസം പകര്‍ത്തുവിന്‍.?1 അതിനാല്‍ ഉറപ്പിച്ച് ഇങ്ങനെ പറയാം. “ദൈവം എന്‍റെ സഹായകനാണ്. ഞാന്‍ ഭയപ്പെടുകയില്ല, ജനത്തിന് എന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല.” സങ്കീര്‍ത്തനങ്ങള്‍ 118:6B> [This verse may not be a part of this translation]O= വിവാഹം എല്ലാവരാലും മാനിക്കപ്പെടണം. ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യോന്യം വിശ്വസ്തരായിരിക്കണം. മറ്റ് ലൈംഗിക പാപങ്ങളെയും വ്യഭിചാരത്തെയും ദൈവം തീര്‍ച്ചയായും വിധിക്കും.><u കാരാഗൃഹത്തിലുള്ളവരെ മറക്കരുത്. അവരോടൊപ്പം നിങ്ങളും തടവിലിരുന്നു എന്നവണ്ണം സ്മരിക്കുക. ക്ലേശിതരെയും മറക്കരുത്. അവരോടൊപ്പം സഹിക്കുന്നവരെപ്പോലെ അവരെ ഓര്‍ക്കുക.; വീട്ടിലേക്ക് ആള്‍ക്കാരെ സ്വീകരിച്ച് എപ്പോഴും സഹായിക്കുവിന്‍. ചിലര്‍ അങ്ങനെ ചെയ്തിട്ടുണ്ട്. ഇതുവഴി അവര്‍ ദൂതന്മാരെ അറിയാതെ തന്നെ സ്വീകരിച്ചു.{: q നിങ്ങള്‍ ക്രിസ്തുവില്‍ സഹോദരീ സഹോദരന്മാര്‍ ആയതുകൊണ്ട് പരസ്പരം സ്നേഹത്തില്‍ തുടരുവിന്‍.u9c കാരണം ദൈവം നശീകരണശേഷിയുള്ള തീ പോലെയാണ്.8w അതിനാല്‍ സുസ്ഥിരമായ ഒരു സാമ്രാജ്യം നമുക്കുള്ളതില്‍ നാം കൃതജ്ഞതയുള്ളവരായിരിക്കണം. ദൈവത്തെ പ്രീതിപ്പെടുത്തുന്ന വിധത്തില്‍ നാം സേവിക്കുകയും കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യണം. ആദരവോടും ഭയത്തോടും കൂടിവേണം നാം അവനെ നമസ്കരിക്കേണ്ടത്.O7 “ഒരിക്കല്‍ കൂടി” എന്ന വാക്കുകള്‍ സൃഷ്ടക്കപ്പെട്ടതെല്ലാം നശിപ്പിക്കപ്പെടും, എന്ന് വ്യക്തമാക്കുന്നു. അവയൊക്കെ ഇളക്കപ്പെടാവുന്നവയാണ്. സ്ഥിരമായതൊക്കെയേ നിലനില്‍ക്കൂ.f6E അവന്‍ നേരത്തെ സംസാരിച്ചപ്പോള്‍ അവന്‍റെ ശബ്ദം ലോകത്തെ പിടിച്ചു കുലുക്കി. എന്നാല്‍ ഇപ്പോള്‍ അവന്‍ പ്രതിജ്ഞ ചെയ്തു. “ഒരിക്കല്‍ കൂടി ഞാന്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും.”(5I ദൈവം സംസാരിക്കുന്പോള്‍ ചെവികൊടുക്കാന്‍ വിസ്സമ്മതിക്കാതെ ശ്രദ്ധാലുക്കളാകുവിന്‍ അവര്‍ ഭൂമിയിലായിരിക്കെ അവരെ താക്കീതു ചെയ്തപ്പോള്‍ അത് കേള്‍ക്കുവാന്‍ അക്കൂട്ടര്‍ വിസ്സമ്മതിച്ചു. അവര്‍ ആരും രക്ഷപെട്ടില്ല. ഇപ്പോള്‍ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നു സംസാരിക്കുന്നു. അത് കേള്‍ക്കാതെ പിന്തിരിഞ്ഞു പോകുന്നത് നമുക്ക് കൂടുതല്‍ കഷ്ടത്തിനിടയാക്കും.X4) ദൈവത്തില്‍ നിന്നും പുതിയനിയമം ജനങ്ങള്‍ക്കായി കൊണ്ടുവന്ന യേശുവിനടുത്തേക്കാണ് നിങ്ങള്‍ വന്നിരിക്കുന്നത്. ഹാബേലിന്‍റെ രക്തത്തെക്കാളും മെച്ചപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമ്മോടു സംവാദിക്കുന്ന തൂവപ്പെട്ടരക്തത്തിന്‍റെ സമീപത്തേക്കാണ് നിങ്ങള്‍ വന്നിരിക്കുന്നത്.u3c ദൈവത്തിന്‍റെ ആദ്യജാതരുടെ സമ്മേളനത്തിലേക്കാണു നിങ്ങള്‍ വന്നത്. അവരുടെ നാമം സ്വര്‍ഗ്ഗത്തില്‍ ലേഖനം ചെയ്തിരിക്കുന്നു. നിങ്ങള്‍ സര്‍വ്വരുടെയും വിധികര്‍ത്താവായ ദൈവത്തിലേക്കു വന്നിരിക്കുന്നു. പൂര്‍ണ്ണരാക്കപ്പെട്ട സജ്ജനങ്ങളുടെ ആത്മാക്കളുടെ അടു ത്തേക്കാണ് വന്നിരിക്കുന്നത്.]23 എന്നാല്‍ നിങ്ങളത്തരം സ്ഥലത്തേക്കല്ല വന്നത്. നിങ്ങള്‍ വന്നിരിക്കുന്ന പുതിയ സ്ഥലം സീയോന്‍ മലയാണ്. ജീവിക്കുന്ന ദൈവത്തിന്‍റെ സ്വര്‍ഗ്ഗീയ യെരൂശലേം നഗരത്തിലാണ് നിങ്ങള്‍ വന്നത്. ആയിരക്കണക്കിനു ദൂതന്മാര്‍ സന്തോഷത്താല്‍ സമ്മേളിച്ചിരിക്കുന്ന സ്ഥലത്താണ് നിങ്ങള്‍ വന്നത്.1 “ഞാന്‍ ഭയത്താല്‍ വിറയ്ക്കുകയായിരുന്നു” എന്നു മോശെ പറഞ്ഞതുപോലെ ജനം ആ ഭയങ്കരമായ കാര്യം കണ്ടു.t0a “എന്തെങ്കിലും, ഒരു മൃഗം പോലുമോ പര്‍വ്വതത്തെ സ്പര്‍ശിച്ചാല്‍ അത് കല്ലുകൊണ്ട് കൊല്ലപ്പെടണം എന്ന കല്പന കേള്‍ക്കാന്‍ അവരാഗ്രഹിച്ചില്ല.2/] പെരുന്പറയുടെ ശബ്ദമോ വാക്കുകള്‍ ഉരുവിടുന്പോള്‍ ഉണ്ടാകുന്ന ശബ്ദമോ അവിടെ ഇല്ല. ജനം ആ സ്വരം കേട്ടപ്പോള്‍ മറ്റൊരു വാക്കുകളും കേള്‍ക്കരുതേ എന്നു അവര്‍ യാചിച്ചു.,.Q നിങ്ങള്‍ ഒരു പുതിയ സ്ഥലത്തേക്കാണു വന്നത്. യിസ്രായേല്യര്‍ വന്ന പര്‍വ്വതം പോലെയല്ല ഇത്. യഥാര്‍ത്ഥത്തില്‍ അഗ്നി ജ്വലിക്കുന്ന ഒരു പര്‍വ്വതത്തിലേക്കല്ല നിങ്ങള്‍ വന്നത്. അന്ധകാരവും ഇരുണ്ട മേഘവും കൊടുങ്കാറ്റും നിറഞ്ഞ ഒരു ദേശത്തേക്കല്ല നിങ്ങള്‍ വന്നത്.H-  ഏശാവ് ഇതു ചെയ്തതിനുശേഷം പിതാവിന്‍റെ അനുഗ്രഹം ആഗ്രഹിച്ചു. അവന്‍ ആ അനുഗ്രഹം വളരെ ആഗ്രഹിച്ചതുകൊണ്ട് കരഞ്ഞു. എന്നാല്‍ അവന്‍റെ പിതാവ് അനുഗ്രഹം നല്‍കുന്നതിനു വിസ്സമ്മതിച്ചു. കാരണം അവന്‍ ചെയ്തിരുന്നത് വ്യത്യാസപ്പെടുത്താന്‍ ഒരു വഴിയും കാണാന്‍ ഏശാവിനു കഴിഞ്ഞില്ല.T,! ലൈംഗിക പാപം ചെയ്യാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക. ഏശാവിനെപ്പോലെ ദൈവത്തെ ഒരിക്കലും വിചാരിക്കാത്തവന്‍ ആകാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധാലുക്കളാകുവിന്‍. അഗ്രജനായിരുന്ന ഏശാവിന് പിതാവില്‍ നിന്ന് എല്ലാം പാരന്പര്യാവകാശമായി കിട്ടുമായിരുന്നു. എന്നാല്‍ ഒരൊറ്റ നേരത്തെ ഭക്ഷണത്തിനുവേണ്ടി ഏശാവ് എല്ലാം വിറ്റു.E+ ദൈവകൃപയില്‍ നിന്നു പിന്തിരിയുന്നവരെ തടഞ്ഞുനിര്‍ത്തുന്നതില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഇടയില്‍ ഒരുവനും കയ്പുള്ള കളയെപ്പോലെ ആകാതിരിക്കുവിന്‍. കയ്പുള്ള കളയെപ്പോലെയുള്ള ഒരാള്‍ നിങ്ങളുടെ കൂട്ടത്തെ നശിപ്പിക്കും.Q* എല്ലാവരുമായി സമാധാനത്തില്‍ കഴിയുവാന്‍ ശ്രമിക്കുക. പാപരഹിതമായ ജീവിതം നയിക്കുവാന്‍ ശ്രമിക്കുക. ഒരു വ്യക്തിയുടെ ജീവിതം വിശുദ്ധമല്ലെങ്കില്‍ അവന്‍ കര്‍ത്താവിനെ കാണില്ല.+)O നിങ്ങള്‍ രക്ഷിക്കപ്പെടുകയും നിങ്ങളുടെ സ്വയനന്മയ്ക്കു വേണ്ടി നിങ്ങളുടെ ബലഹീനത നിങ്ങളെ നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യത്തക്കവണ്ണം നന്നായി ജീവിക്കുക.K( നിങ്ങള്‍ ബലഹീനരായി. അതിനാല്‍ വീണ്ടും നിങ്ങളെത്തന്നെ ശക്തിപ്പെടുത്തുക.s'_ ശിക്ഷണം നമുക്കു ലഭിക്കുന്പോള്‍ നാം അതാസ്വദിക്കയില്ല. ശിക്ഷിതരാകുക എന്നതു വേദനാജനകമാണ്. എന്നാല്‍ ശിക്ഷയില്‍ നിന്നു നാം പാഠമുള്‍ക്കൊളളുന്പോള്‍ നമുക്കു സമാധാനം ഉണ്ടാകും. നാം നന്നായി ജീവിക്കാന്‍ തുടങ്ങി എന്നുള്ളതാണ് അതിന്‍റെ കാരണം. ജീവിതരീതിയെക്കുറിച്ചു ശ്രദ്ധാലുക്കളാകുക&/ ഭൂമിയിലുള്ള നമ്മുടെ പിതാക്കന്മാര്‍ അല്പകാലത്തേക്കാണു നമ്മെ ശിക്ഷിച്ചത്. അവര്‍ ഏറ്റവും നല്ലതെന്നു കരുതിയ വിധമാണ് ശിക്ഷ നടപ്പാക്കിയത്. നമ്മുടെ നന്മയ്ക്കായി ദൈവം നമ്മെ ശിക്ഷിക്കുന്നു. ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ നമ്മളും വിശുദ്ധര്‍ ആകുന്നതിനുവേണ്ടിയാണ് അവന്‍ നമ്മെ ശിക്ഷിക്കുന്നത്.]%3 നമുക്കേവര്‍ക്കും നമ്മെ ശിക്ഷിച്ച പിതാവാണുള്ളത്. നമ്മുടെ പിതാക്കളെ നാം ബഹുമാനിച്ചു. അതിനാല്‍ നമ്മുടെ ആത്മാക്കളുടെ പിതാവിന്‍റെ ശിക്ഷണം നാം ഏറ്റുവാങ്ങുക എന്നത് അതിലേറെ പ്രധാനപ്പെട്ടതാണ്. അങ്ങനെ ചെയ്താല്‍ നാം ജീവിക്കും. $  എല്ലാ കുട്ടികളും അവരുടെ പിതാവിനാല്‍ ശിക്ഷിക്കപ്പെടണം. നിങ്ങള്‍ ശിക്ഷിക്കപ്പെടുന്നില്ലെങ്കില്‍ (എല്ലാ പുത്രന്മാരും ശിക്ഷിക്കപ്പെടണം) നിങ്ങള്‍ യഥാര്‍ത്ഥ മക്കളോ സത്യത്തില്‍ പുത്രരോ അല്ല.#! അതിനാല്‍ ആ കഷ്ടതകളെല്ലാം ഒരു പിതാവിന്‍റെ ശിക്ഷ പോലെ സ്വീകരിക്കുക. ഒരു പിതാവ് മകനെ ശിക്ഷിക്കുന്നതു പോലെയാണ് ദൈവം നിങ്ങളോട് ഈ കാര്യങ്ങള്‍ ചെയ്തത്.A"{ താന്‍ സ്നേഹിക്കുന്ന ഏവരെയും തന്‍റെ മകനായി സ്വീകരിക്കുന്നവനെയും കര്‍ത്താവ് ശിക്ഷിയ്ക്കും.” സദൃശ്യവാക്യങ്ങള്‍ 3:11-12o!W നിങ്ങള്‍ ദൈവപുത്രന്മാരാണ്. അവന്‍ നിങ്ങളോട് ആശ്വാസവചനങ്ങള്‍ പറയുന്നു. നിങ്ങള്‍ ഈ വാക്കുകള്‍ മറന്നു, “എന്‍റെ മകനെ, ദൈവം നിന്നെ ശിക്ഷിക്കുന്പോള്‍ അത് ഫലശൂന്യമെന്നു വിചാരിക്കരുത്. ദൈവം നിന്നെ തിരുത്തുന്പോള്‍ നീ അധൈര്യപ്പെടരുത്.x i നിങ്ങള്‍ പാപത്തിനെതിരെ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാലും മരണത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥയില്‍ നിങ്ങള്‍ ഇനിയും എത്തിയിട്ടില്ല.fE യേശുവിനെപ്പറ്റി വിചാരിക്കുക. പാപികളായ ആള്‍ക്കാര്‍ അവനെതിരെ ദുഷ്കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരുന്നപ്പോഴും അവന്‍ ക്ഷമയുള്ളവനായിരുന്നു. നിങ്ങളും ക്ഷമാപൂര്‍വ്വം പരിശ്രമിക്കണം എന്നതിനു വേണ്ടിയാണ് ക്രിസ്തു ഇപ്രകാരം ചെയ്തത്. C}Gzyzx\u$s?po!mkOigbe?daT_\Z^XVuTSPOLKnJXHFDC@?5=<;096420]/',++#)F&%###   w f){എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ അഹങ്കരിച്ചു മദിക്കുന്നു. ഇത്തരം പുകഴ്ച പറച്ചിലെല്ലാം തെറ്റാണ്.y(kഅതിനാല്‍ “ദൈവം ആഗ്രഹിക്കുന്നു, എങ്കില്‍ ഞങ്ങള്‍ ജീവിച്ച് അതുമിതും ചെയ്യും” എന്നു പറയണം.'7നാളെ എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയില്ല. നിങ്ങളുടെ ജീവിതം മൂടല്‍മഞ്ഞു പോലെയാണ്. അല്പനേരം നിങ്ങള്‍ക്കതു കാണാമെങ്കിലും അതിനുശേഷം മാഞ്ഞുപോകും._&7 നിങ്ങളില്‍ ചിലര്‍ പറയും, “ഇന്നോ, നാളെയോ ഞങ്ങള്‍ ഒരു പട്ടണത്തിലേക്കു പോയി. ഒരു കൊല്ലം അവിടെ താമസിച്ച് കച്ചവടം ചെയ്തു പണം ഉണ്ടാക്കും.” ശ്രദ്ധിക്കൂ, ഇതിനെക്കുറിച്ചു ചിന്തിക്കൂ,2%] ദൈവം ഒരുവനാണ് ന്യായപ്രമാണകര്‍ത്താവ്. അവന്‍ മാത്രമാണ് ഏക ന്യായാധിപന്‍. നശിപ്പിക്കാനും രക്ഷിക്കാനും കഴിയാവുന്നവന്‍ ദൈവം മാത്രമാണ്. അതുകൊണ്ട് മറ്റൊരാളെ വിധിക്കുന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം ശരിയല്ല. $9 സഹോദരരേ, നിങ്ങള്‍ പരസ്പരം വിമര്‍ശിക്കരുത്. ക്രിസ്തുവിലുള്ള നിങ്ങളുടെ സഹോദരനെ വിമര്‍ശിക്കുകയോ വിധിക്കുകയോ ചെയ്യുന്പോള്‍ അവന്‍ പിന്തുടരുന്ന ന്യായപ്രമാണത്തെയാണ് നീ വിമര്‍ശിക്കുന്നത്. ന്യായപ്രമാണത്തെ വിമര്‍ശിക്കുന്പോള്‍ നീ ന്യായപ്രമാണത്തിന്‍റെ ഒരു അനുയായി അല്ല. നിങ്ങളൊരു ന്യായാധിപനായി.3#_ കര്‍ത്താവിനു മുന്പാകെ വിനീതരാകുക. അവന്‍ നിങ്ങളെ വലിയവനാക്കും." ദുഃഖിതരെ, അനുതപിക്കുക, കരയുക, നിങ്ങളുടെ ചിരിയെ കരച്ചിലാക്കുക. നിങ്ങളുടെ സന്തോഷം ദുഃഖമാക്കുക.s!_ദൈവത്തിനടുത്തേക്കു വരുന്പോള്‍ ദൈവവും അടുത്തേക്കുവരും. നിങ്ങള്‍ പാപികളായതു കൊണ്ട് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍, നിങ്ങള്‍ ഒരേസമയം ദൈവത്തെയും ലോകത്തെയും പിന്തുടരാനാണ് ശ്രമിക്കുന്നത്. നിങ്ങളുടെ ചിന്തയെ ശുദ്ധമാക്കുവിന്‍ പിശാച് നിങ്ങളില്‍ നിന്ന് ഓടിയകലുന്നതിനായി പിശാചിനെ എതിര്‍ത്ത് സ്വയം ദൈവത്തിനര്‍പ്പിക്കുക,#എന്നാല്‍ ദൈവം നല്‍കിയ കരുണയാണ് കൂടുതല്‍ മഹത്തരം. “ദൈവം അഹങ്കാരികള്‍ക്കെതിരെങ്കിലും വിനീതര്‍ക്ക് അവന്‍ കൃപ നല്‍കി.” എന്നു തിരുവെഴുത്തു പറയുന്നു.Pതിരുവെഴുത്തുകള്‍ ഒന്നും അര്‍ത്ഥം ഉള്‍ക്കൊള്ളുന്നില്ല എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്, “നമ്മില്‍ ജീവിക്കുവാന്‍ നിയോഗിതനായ പരിശുദ്ധാത്മാവിന്, നമ്മെ, അവനുവേണ്ടി മാത്രമേ ആവശ്യമുള്ളൂ” എന്നു തിരുവെഴുത്തു പറയുന്നു.@yഅതുകൊണ്ട് നിങ്ങള്‍ ദൈവത്തോട് കൂറുള്ളവരല്ല! ലോകത്തെ സ്നേഹിക്കുന്നതു ദൈവത്തെ വെറുക്കുന്നതിനു തുല്യമാണെന്നു നിങ്ങള്‍ മനസ്സിലാക്കണം. അതിനാല്‍ ഒരുവന്‍ ലോകത്തിന്‍റെ സുഹൃത്ത് ആകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സ്വയം അവനെ ദൈവത്തിന്‍റെ എതിരാളി ആക്കുകയാണ്.2]ചോദിക്കുന്പോള്‍ നിങ്ങള്‍ക്കു കിട്ടാത്തതെന്തുകൊണ്ട്? കാരണം, നിങ്ങള്‍ ചോദിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. കിട്ടുന്നതെല്ലാം സ്വന്തം സുഖസൌകര്യത്തിനുവേണ്ടി മാത്രം ചിലവഴിക്കാനാണ് നിങ്ങള്‍ക്കു താല്പര്യം.*Mനിങ്ങള്‍ക്ക് ആഗ്രഹിക്കുന്നതു കിട്ടാത്തതുകൊണ്ട് കൊല്ലുകയും അന്യരോട് അസൂയയുള്ളവരാകുകയും ചെയ്യുന്നു. എന്നിട്ടും നിങ്ങളാഗ്രഹിച്ചതു കിട്ടാത്തതുകൊണ്ട് തര്‍ക്കിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ ദൈവത്തോട് ആവശ്യപ്പെടാത്തതുകൊണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്കു കിട്ടില്ല.6 gനിങ്ങളുടെ തര്‍ക്കങ്ങളും കലഹങ്ങളും എവിടെ നിന്നാണെന്നു നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ ഉള്ളില്‍ യുദ്ധം ഉണ്ടാക്കുന്ന സ്വാര്‍ത്ഥ ആഗ്രഹങ്ങളില്‍ നിന്നുമാണത് വരിക.#?സമാധാനത്തിനായി സമാധാനപൂര്‍വ്വം യത്നിക്കുന്നവര്‍ക്ക് നല്ല ജീവിതരീതി കൊണ്ടുവരുന്ന പാരിതോഷികം കിട്ടും.എന്നാല്‍ ദൈവത്തില്‍ നിന്നു വരുന്ന വിജ്ഞാനം ശുദ്ധവും സമാധാനം നിറഞ്ഞതും സൌമ്യതയുള്ളതും സന്തോഷിപ്പിക്കാന്‍ എളുപ്പമുള്ളതും ആയിരിക്കും. ഈ വിജ്ഞാനം ക്ലേശിതരെ സഹായിക്കുവാനും മറ്റുള്ളവര്‍ക്കു നന്മ ചെയ്യുവാനും സദാ ഒരുക്കമുള്ളതായിരിക്കും. ഈ ജ്ഞാനം എപ്പോഴും നല്ലതും സത്യസന്ധവുമായിരിക്കും.hIഎവിടെ അസൂയയും സ്വാര്‍ത്ഥതയും ഉണ്ടോ അവിടെ അങ്കലാപ്പും എല്ലാത്തരം ദുഷ്ടതയും കാണും.)Kഅത്തരം “ബുദ്ധി” ദൈവത്തില്‍ നിന്നുള്ളതല്ല. ആ ബുദ്ധി ലോകത്തില്‍ നിന്നുള്ളതാണ്. അത് ആത്മീയമല്ല, പൈശാചികമാണ്.X)നിങ്ങള്‍ തന്‍കാര്യം നോക്കുന്നവരും ഹൃദയത്തില്‍ കടുത്ത അസൂയ പേറുന്നവരുമെങ്കില്‍ പുകഴ്ച പറയാന്‍ കാരണം ഒന്നുമില്ല. നിങ്ങളുടെ പുകഴ്ത്തല്‍ സത്യത്തെ മറയ്ക്കുന്ന ഒരു നുണയാണ്.C വിവേകിയും ധാരണാസന്പന്നനുമായ ഒരുവനെങ്കിലും യഥാര്‍ത്ഥത്തില്‍ നിങ്ങളിലുണ്ടോ? ഉണ്ടെങ്കില്‍ നേരായി ജീവിച്ച് തന്‍റെ വിവേകം അവന്‍ കാണിക്കണം. അവന്‍ നല്ല കാര്യങ്ങള്‍ വിനീതമായി ചെയ്യണം. വിവേകി സ്വയം പുകഴ്ത്തുകയില്ല.Y+ എന്‍റെ സഹോദരരേ, അത്തിമരത്തിന് ഒലിവുഫലമോ മുന്തിരിവള്ളിക്ക് അത്തിപ്പഴമോ ഉണ്ടാക്കുവാന്‍ സാധിക്കുമോ? ഇല്ല, ഉപ്പുകലര്‍ന്ന വെള്ളം നിറഞ്ഞ കിണറിന് ശുദ്ധജലം തരാന്‍ സാധിക്കില്ല.7g ഒരേ നീര്‍ച്ചാലില്‍ നിന്ന് മധുരവും കയ്പുമുള്ള ജലം ഒഴുകുകയോ ഇല്ല,zm സ്തുതിയും ശാപവും ഒരേവായില്‍ നിന്നുതന്നെ വരുന്നു. എന്‍റെ പ്രിയ സഹോദരരേ, ഇതു സംഭവിക്കരുത്.G നാവുകൊണ്ട് നാം നമ്മുടെ കര്‍ത്താവും പിതാവുമായവനെ സ്തുതിക്കുന്നു. സ്തുതിക്കുവാന്‍ ഉപയോഗിക്കുന്ന നാവു കൊണ്ടു തന്നെ ജനങ്ങളെ നാം ശപിക്കുന്നു. ജനമാകട്ടെ ദൈവത്തിന്‍റെ തന്നെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.2]പക്ഷേ നാവിനെ മെരുക്കിയെടുക്കാന്‍ ആര്‍ക്കും സാധിക്കയില്ല. അതു വന്യവും ദുഷ്ടവുമാണ്. അതു നിറയെ മാരകമായ വിഷമാണ്.9kമത്സ്യങ്ങള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ തുടങ്ങി എല്ലാത്തരം വന്യമൃഗങ്ങളെയും മനുഷ്യര്‍ക്ക് ഇണക്കിയെടുക്കാം. ജനം ഇതിനെയെല്ലാം നേരത്തേതന്നെ ഇണക്കിയിരിക്കുന്നു +നാവ് അഗ്നി പോലെയാണ്. നമ്മുടെ ശരീരത്തില്‍ വച്ച് ദുഷ്ടതയുടെ ഒരു ലോകമാണ് അത്. എങ്ങനെയെന്നാല്‍ നാവ് ശരീരം വഴി അതിന്‍റെ ദുഷ്ടത പരത്തുന്നു. ജീവിതത്തെ ആകെ സ്വാധീനിക്കുന്ന അഗ്നിയ്ക്ക് അതു തുടക്കം ഇടും. നാവിന് നരകത്തില്‍ നിന്നാണ് ഈ അഗ്നി കിട്ടുന്നത്.5 cഅതു തന്നെയാണ് നമ്മുടെ നാവിന്‍റെ കാര്യവും. അതു നമ്മുടെ ശരീരത്തിന്‍റെ ചെറിയ ഒരു ഭാഗമെങ്കിലും വലിയകാര്യങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി പുകഴ്ച പറയുന്നു. വലിയൊരു കാടിനെ ചെറിയ തീപ്പൊരിയാല്‍ ചുട്ടു എരിച്ചു കളയാം.= sകപ്പലിന്‍റെ കാര്യവും അതുപോലെ തന്നെ. കപ്പല്‍ വലുതും ശക്തിയുള്ള കാറ്റിനാല്‍ ചലിക്കുന്നതും ആണ്. പക്ഷേ തീരെ ചെറിയ ചുക്കാന്‍ കപ്പലിനെ നിയന്ത്രിക്കുന്നു. ചുക്കാന്‍ പിടിക്കുന്നവന്‍ കപ്പലിന്‍റെ ഗതി തീരുമാനിക്കുന്നു. മനുഷ്യനാഗ്രഹിക്കുന്നിടത്തു കപ്പല്‍ പോകും.{ oനമ്മെ അനുസരിക്കാനായി കുതിരയുടെ വായില്‍ നാം കടിഞ്ഞാണിടുന്നു. ആ കടിഞ്ഞാണ്‍ കൊണ്ട് കുതിരയുടെ ദേഹം മുഴുവനെയും നമുക്കു നിയന്ത്രിക്കാനാകും.  നമ്മളെല്ലാവരും ധാരാളം തെറ്റുകള്‍ വരുത്തും. പറയുന്നതില്‍ ഒരിക്കലും തെറ്റുപറ്റാത്ത ഒരുവനുണ്ടെങ്കില്‍ അവന്‍ പരിപൂര്‍ണ്ണനാകും. തന്‍റെ ശരീരത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കാനും അവനു കഴിയും.u eഎന്‍റെ സഹോദരരേ, നിങ്ങളിലേറെ പേരും അദ്ധ്യാപകരാകാന്‍ പാടില്ലാത്തത് എന്തുകൊണ്ട്? കാരണം, ഞങ്ങള്‍ അദ്ധ്യാപകരെ മറ്റുള്ളവരേക്കാള്‍ കര്‍ശനമായി ദൈവം വിധിക്കുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ._7ആത്മാവില്ലാത്ത ഒരു മനുഷ്യന്‍റെ ശരീരം മരിച്ചതാണ്. വിശ്വാസത്തിന്‍റെ കാര്യവും അതു തന്നെ. പ്രവര്‍ത്തിക്കാത്ത വിശ്വാസം ചത്തതാണ്!}sവേശ്യയായിരുന്ന രാഹാബാണ് മറ്റൊരുദാഹരണം. അവളുടെ പ്രവൃത്തി അവളെ ദൈവസമക്ഷം നീതീകരിച്ചു. ദൈവജനത്തിനായി അവള്‍ ചാരന്മാരെ സഹായിച്ചു. അവള്‍ അവരെ അവളുടെ വീട്ടിലേക്കു സ്വാഗതം ചെയ്യുകയും മറ്റൊരു വഴിയെ രക്ഷപെടാന്‍ അവരെ സഹായിക്കുകയും ചെയ്തു..Uഒരുവന്‍റെ പ്രവൃത്തിയാലാണ് ദൈവസമക്ഷം അവന്‍ നീതീകരിക്കപ്പെടുക എന്നും നിങ്ങള്‍ കാണുന്നു. വിശ്വാസം ഒന്നുകൊണ്ടു മാത്രം ഒരുവനു നീതീകരിക്കപ്പെടാന്‍ കഴിയില്ല.&E“അബ്രാഹാം ദൈവത്തെ വിശ്വസിച്ചു. ആ വിശ്വാസം അബ്രഹാമിനെ ദൈവമുന്പാകെ നീതീകരിച്ചു.” എന്നുള്ളതു തിരുവെഴുത്തിന്‍റെ പൂര്‍ണ്ണാര്‍ത്ഥം. ഇതു കാണിക്കുന്നു. “ദൈവത്തിന്‍റെ സ്നേഹിതനെന്ന്” അബ്രാഹാമിനെ വിളിച്ചു.-അബ്രാഹാമിന്‍റെ വിശ്വാസവും കര്‍മ്മവും ഒരേപോലെ പ്രവര്‍ത്തിച്ചത് നിങ്ങള്‍ കാണുക. അവന്‍റെ പ്രവൃത്തിയാല്‍ അവന്‍റെ വിശ്വാസം പൂര്‍ത്തീകരിക്കപ്പെട്ടു.A{അബ്രാഹാം നമ്മുടെ പിതാവാണ്. അബ്രാഹാം തന്‍റെ പ്രവൃത്തിയാല്‍ ദൈവമുന്പാകെ നീതിമാനാക്കപ്പെട്ടു. യാഗപീഠത്തില്‍ തന്‍റെ മകനായ യിസ്ഹാക്കിനെ അവന്‍ ദൈവത്തിനര്‍പ്പിച്ചു.മൂഢാ, പ്രവൃത്തി കൂടാതെയുള്ള വിശ്വാസം വിലകെട്ടതാണെന്ന് നിങ്ങളെ തീര്‍ച്ചയായും കാണിക്കേണ്ടതുണ്ടോ?wഏക ദൈവമേയുള്ളൂ എന്നു നിങ്ങള്‍ വിശ്വസിക്കുന്നു. നല്ലത്, പിശാചുക്കളും അതുതന്നെ വിശ്വസിക്കുന്നു. അവന്‍ ഭയംകൊണ്ട് വിറയ്ക്കുകയും ചെയ്യുന്നു.#?ഒരു മനുഷ്യന്‍ ഇങ്ങനെ പറഞ്ഞിരിക്കാം, “നിനക്കു വിശ്വാസം ഉണ്ട് എനിക്കു പ്രവൃത്തിയും ഉണ്ട്. പ്രവൃത്തിയില്ലാത്ത വിശ്വാസം നീ കാണിക്കൂ. എന്‍റെ പ്രവൃത്തിയാല്‍ എന്‍റെ വിശ്വാസം കാണിക്കാന്‍ എനിക്കു കഴിയും.”n~Uഅതുതന്നെയാണ് വിശ്വാസത്തിന്‍റെ കാര്യവും. വിശ്വാസം ഒന്നും ചെയ്യിക്കുന്നില്ലെങ്കില്‍ ആ വിശ്വാസം മരിച്ചതാണ്. കാരണം അത് ഒറ്റയ്ക്കാണ്.T}!അവനോടു നിങ്ങള്‍ “ദൈവം നിങ്ങളോടു കൂടെ ഇരിക്കട്ടെ എന്നും നിങ്ങള്‍ക്കു വേണ്ടത്ര തിന്നുവാനും തണുപ്പ് കൂടാതെയിരിക്കുവാനും കഴിയുമെന്നു ഞാന്‍ ആശിക്കുന്നു എന്നു പറയുന്നു.” അവനോടു നിങ്ങളെ ഇങ്ങനെ പറയുമെങ്കിലും അവനാവശ്യമുള്ളവ നിങ്ങള്‍ കൊടുക്കില്ല. നിങ്ങള്‍ അവനെ സഹായിച്ചില്ലെങ്കില്‍ നിങ്ങളുടെ വാക്ക് വിലകെട്ടതാണ്.N|ക്രിസ്തുവിലെ ഒരു സഹോദരനോ സഹോദരിക്കോ ഭക്ഷണമോ വസ്ത്രമോ ആവശ്യമായിരിക്കാം.={sഎന്‍റെ സഹോദരരേ, ഒരുവന്‍ വിശ്വാസം ഉണ്ടെന്നു പറയുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്താല്‍ ആ വിശ്വാസത്തിന് ഒരു വിലയുമില്ല. അത്തരം വിശ്വാസം അവനെ രക്ഷിക്കുമോ? ഇല്ല.Xz) അതേ, നിങ്ങള്‍ അന്യരോട് കരുണ തീര്‍ച്ചയായും കാണിക്കണം. നിങ്ങള്‍ കരുണ കാണിച്ചില്ലെങ്കില്‍ ദൈവം നിങ്ങളെ വിധിയ്ക്കുന്പോള്‍ അവന്‍ നിങ്ങളോടും കരുണ കാണിക്കില്ല. എന്നാല്‍ കരുണ കാണിച്ചവന് വിധിനേരത്തും ഭീതി കൂടാതെ നില്‍ക്കാം. y  സ്വാതന്ത്ര്യത്തെ സംബന്ധിച്ച ന്യായപ്രമാണത്താല്‍ നിങ്ങളെയും വിധിയ്ക്കും. നിങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും എല്ലാം ഇതോര്‍ക്കുവിന്‍.uxc “വ്യഭിചാരം ചെയ്യരുതെന്ന്” ആജ്ഞാപിച്ച അതേ ദൈവം തന്നെയാണ് “കൊല്ലരുത്” എന്നും കല്പിച്ചിട്ടുള്ളത്. അതു കൊണ്ട് നീ വ്യഭിചരിക്കുന്നില്ലെങ്കിലും ഒരുവനെ കൊന്നാല്‍ നീ ദൈവത്തിന്‍റെ ന്യായപ്രമാണം എല്ലാം ലംഘിച്ചതിനുള്ള കുറ്റക്കാരനാകും.7wg ദൈവത്തിന്‍റെ ന്യായപ്രമാണമെല്ലാം ഒരുവന്‍ പിന്തുടര്‍ന്നിരിക്കാം. എന്നാലാമനുഷ്യന്‍ ഒരു കല്പന പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അവന്‍ ന്യായപ്രമാണത്തിലെ എല്ലാ കല്പനകളും ലംഘിച്ചതുപോലെ കുറ്റാരോപിതനാകും.>vu എന്നാല്‍ ഒരാളെ നിങ്ങള്‍ മറ്റൊരാളെക്കാള്‍ പ്രാധാന്യമുള്ളവനെപ്പോലെ കരുതി സ്വീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ പാപം ചെയ്യുന്നു. ആ ന്യായപ്രമാണം ദൈവത്തിന്‍റെ ന്യായപ്രമാണലംഘനത്തിന് നിങ്ങളില്‍ കുറ്റം ചാര്‍ത്തും.=usഒരു ന്യായപ്രമാണം എല്ലാ ന്യായപ്രമാണത്തെയും ഭരിക്കുന്നു. ഈ രാജകീയ ന്യായപ്രമാണം തിരുവെഴുത്തില്‍ ഇങ്ങനെ കാണുന്നു. “നിങ്ങള്‍ നിങ്ങളെത്തന്നെ സ്നേഹിക്കുന്നതുപോലെ അന്യരെയും സ്നേഹിക്കുക.” ഈ ന്യായപ്രമാണം അനുസരിക്കുന്നുവെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് ശരിയാണ്.&tEനിങ്ങള്‍ അവകാശമാക്കുന്ന ക്രിസ്തുവിന്‍റെ സല്‍പേരിനെ മലിനപ്പെടുത്താന്‍ ശ്രമിക്കുന്ന ജനവും സന്പന്നരാണ്.s7എന്നാല്‍ നിങ്ങള്‍ ദരിദ്രരോട് അനാദരവു കാണിച്ചു. നിങ്ങള്‍ക്കറിയാം. സന്പന്നരാണ് നിങ്ങളുടെ ജീവിതത്തെ എപ്പോഴും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതെന്ന്. അവന്‍ തന്നെയാണ് നിങ്ങളെ കോടതിയില്‍ കയറ്റുന്നതും.'rGശ്രദ്ധിക്കുക. എന്‍റെ പ്രിയ സഹോദരരേ, വിശ്വാസം കൊണ്ട് സന്പന്നരാകാന്‍ ദൈവം ദരിദ്രരെ തിരഞ്ഞെടുത്തിരിക്കുന്നു. തന്നെ സ്നേഹിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത രാജ്യം സ്വീകരിക്കാന്‍ ദൈവം അവരെ തിരഞ്ഞെടുത്തു.>quഎന്താണ് നിങ്ങളീ ചെയ്യുന്നത്? നിങ്ങള്‍ ചിലരെ മറ്റുള്ളവരെക്കാള്‍ പ്രധാനികളാക്കുന്നു. ഏതു മനുഷ്യനാണ് മെച്ചമെന്നു ദുഷ്ടവിചാരത്തോടെ നിങ്ങള്‍ തന്നെ തീരുമാനിക്കുക.0pYപ്രത്യേകം ശ്രദ്ധ കൊടുത്ത് “വരൂ, ഈ നല്ല ഇരിപ്പിടത്തില്‍ ഇരിക്കൂ” എന്ന് മനോഹരവസ്ത്രധാരിയോട് നിങ്ങള്‍ പറയും. എന്നാല്‍ ദരിദ്രനോടോ “അവിടെ നില്‍ക്ക്” എന്നോ “വന്ന് ഞങ്ങളുടെ കാല്‍ക്കീഴില്‍ ഇരിക്ക” എന്നോ പറയൂ,o-ആകര്‍ഷകമായ വേഷത്തില്‍ സ്വര്‍ണ്ണമോതിരമണിഞ്ഞ ഒരുവനും പഴയതും മുഷിഞ്ഞതുമായ വസ്ത്രം ധരിച്ച വേറൊരുവനും നിങ്ങളുടെ ഇടയിലേക്കു വന്നുവെന്നു വിചാരിക്കുക. n ;എന്‍റെ സഹോദരരേ, മഹത്വമുള്ള കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വാസികളാണ് നിങ്ങള്‍. അതുകൊണ്ട് ചിലര്‍ മറ്റുചിലരേക്കാള്‍ പ്രധാനരാണെന്ന് വിചാരിക്കരുത്.vm gദൈവത്തിനു സ്വീകാര്യമായ മതമോ (ആരാധന) അനാഥരെയും വിധവകളെയും അവരുടെ കഷ്ടപ്പാടുകളില്‍ സഹായിക്കുകയും ലോകത്തിലെ കളങ്കം പുരളാതെ സൂക്ഷിക്കുകയും ചെയ്യുന്നതാകുന്നു. ഇത്തരം ആരാധനയെയാണ് പിതാവായ ദൈവം ശുദ്ധവും കറപുരളാത്തതുമായി കരുതുന്നത്.al =ഒരുവന്‍ ചിന്തിച്ചേക്കാം അവന്‍ ഒരു മതാനുയായി ആണെന്ന്. എന്നാല്‍ അവന്‍ പറയരുതാത്ത കാര്യങ്ങള്‍ പറയുന്പോള്‍ അവനെത്തന്നെ കബളിപ്പിക്കുന്നു. അവന്‍റെ “മതം” ഒന്നിനും കൊള്ളാത്തതാണ്.4k cജനങ്ങളെ സ്വതന്ത്രരാക്കുന്ന ദൈവത്തിന്‍റെ ന്യായപ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കുന്നവനാണ് യഥാര്‍ത്ഥ സന്തോഷവാന്‍. അവന്‍ ആ പഠനം തുടരും. അവന്‍ ദൈവത്തിന്‍റെ ഉപദേശം ശ്രദ്ധിക്കുകയും കേട്ടത് മറക്കാതിരിക്കുകയും ചെയ്യും. പഠിച്ചത് അനുസരിക്കുന്ന ആ മനുഷ്യന്‍ ഇതു ചെയ്യുന്പോള്‍ അത് അവനെ സന്തോഷവാനാക്കും.j /അവന്‍ അവനെത്തന്നെ കാണുകയും പോകുന്പോള്‍ താന്‍ എങ്ങനെയിരിക്കുന്നുവെന്നു അതിവേഗം മറക്കുകയും ചെയ്യും.Ki ദൈവത്തിന്‍റെ ഉപദേശം കേട്ടിട്ട് ഒന്നും ചെയ്യാതിരിക്കുന്നവന്‍ തന്‍റെ തന്നെ മുഖം കണ്ണാടിയില്‍ നോക്കുന്നവനെപ്പോലെയാണ്.zh oദൈവത്തിന്‍റെ ഉപദേശം പറയുന്നതെന്തെന്നോ അതു ചെയ്യുക. വെറുതെ കേള്‍ക്കുക മാത്രം ചെയ്തുകൊണ്ട് ഒന്നും ചെയ്യാതെ അലസരായി ഇരിക്കുകയുമരുത്. എന്തുകൊണ്ടെന്നാല്‍ വെറുതെ ഇരുന്നു കേള്‍ക്കുന്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ കബളിപ്പിക്കുകയാണ്.5g eഅതുകൊണ്ട് നിങ്ങള്‍ ചെയ്യുന്ന എല്ലാ ദുഷ്കര്‍മ്മങ്ങളെയും ജീവിതത്തില്‍ നിന്നും അകറ്റുക. വിനീതരാകുകയും നിങ്ങളുടെ ഹൃദയത്തില്‍ പാകിയിരിക്കുന്ന ദൈവത്തിന്‍റെ പാഠങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. ഈ ഉപദേശത്തിനു നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാനുള്ള കഴിവുണ്ട്. >~}|zx utr ppn0kiWhLfeAcUb`_y]`[WpTR,P NK?HED<@;l9&65441o.-+)k',$#"+ F FV U #o#g?സ്വതന്ത്രരെപ്പോലെ ജീവിയ്ക്കുക. എന്നാല്‍ ദുഷ്ടത ചെയ്യാനുള്ള ഒരു ഒഴികഴിവായി ആ സ്വാതന്ത്ര്യത്തെ ഉപയോഗിക്കരുത്. ദൈവത്തിനു സേവനം ചെയ്യുന്പോലെ ജീവിക്കുക.0fYഅതുകൊണ്ട് നിങ്ങള്‍ സല്‍പ്രവൃത്തികള്‍ ചെയ്യുന്പോള്‍ വിഡ്ഢികളെ നിങ്ങള്‍ക്കെതിരെ അസംബന്ധങ്ങള്‍ പറയുന്നതില്‍ നിന്നും തടയുന്നു. ഇതാണ് ദൈവം ആഗ്രഹിക്കുന്നത്.eyരാജാവ് അയയ്ക്കുന്ന ഭരണ നേതാക്കളെയും അനുസരിക്കുക. തെറ്റു ചെയ്തവരെ ശിക്ഷിക്കുവാനും നന്മ ചെയ്തവരെ പുകഴ്ത്താനുമാണ് അവരെ അയച്ചിരിക്കുന്നത്.d3 കര്‍ത്താവിനു വേണ്ടി ഈ ലോകത്തില്‍ അധികാരം ഉള്ളവരെ അനുസരിക്കുക. ഉന്നതാധികാരിയായ രാജാവിനെ അനുസരിക്കുക.Uc# അവിശ്വാസികളാണ് നിങ്ങള്‍ക്കു ചുറ്റും ജീവിയ്ക്കുന്നത്. അവര്‍ പറഞ്ഞേക്കാം നിങ്ങള്‍ തെറ്റാണ് ചെയ്യുന്നതെന്ന്. അതുകൊണ്ടു നല്ലജീവിതം ജീവിയ്ക്കുക. അപ്പോള്‍ അവര്‍ നിങ്ങള്‍ ചെയ്യുന്ന സല്‍പ്രവൃത്തികള്‍ കൊണ്ട് ദൈവത്തിന് അവന്‍ വരുന്ന ആ ദിവസത്തില്‍ സ്തുതി അര്‍പ്പിക്കും.0bY പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ ഈ ലോകത്തിലെ അപരിചിതരെയും സന്ദര്‍ശകരെയും പോലെയാണ്. അതുകൊണ്ട് നിങ്ങളുടെ സകല ദുഷ്ട ആഗ്രഹങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുവാന്‍ നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ കാര്യങ്ങള്‍ നിങ്ങളുടെ ആത്മാവിനെതിരെ യുദ്ധം ചെയ്യും.}as ഒരിക്കല്‍ നിങ്ങള്‍ ജനമല്ലായിരുന്നു. എന്നാലിപ്പോള്‍ ദൈവത്തിന്‍റെ ജനം. പണ്ട് കരുണ ഒരിക്കലും നിങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ദൈവത്തില്‍ നിന്നും കരുണ കിട്ടിയിരിക്കുന്നു.l`Q എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. നിങ്ങള്‍ രാജപുരോഹിതരാണ്. നിങ്ങളൊരു വിശുദ്ധജനമാണ്. നിങ്ങള്‍ ദൈവത്തിനുള്ളവരാണ്. ദൈവം ചെയ്ത അത്ഭുതകാര്യങ്ങള്‍ പറയുവാനായാണ് നിങ്ങളെ തിരഞ്ഞെടുത്തത്. അവന്‍ ഇരുട്ടില്‍ നിന്നും അത്ഭുതാവഹമായ വെളിച്ചത്തിലേക്കു നിങ്ങളെ കൊണ്ടുവന്നു._%അവിശ്വാസികള്‍ക്ക് അവന്‍. “ഇടറാനുള്ള കല്ലും ജനങ്ങള്‍ക്ക് വീഴുവാനുള്ള കല്ലുമാണ്.” യെശയ്യാവ് .8:14 ജനങ്ങള്‍ ഇടറും, കാരണം, അവര്‍ ദൈവത്തോടു അനുസരണക്കേടുള്ളവരാണ്. അനുസരണക്കേടുള്ളവര്‍ വീഴണമെന്ന് ദൈവം പദ്ധതിയിട്ടു. അവരെ വീഴ്ത്താനുള്ള പാറയാണ് അവന്‍.(^Iവിശ്വസിക്കുന്ന നിങ്ങള്‍ക്ക് ആ ശില ഏറെ വിലയുള്ളതാകും. വിശ്വസിക്കാത്തവര്‍ക്ക് അവന്‍ ഇങ്ങനെ ആണ്. “ശില്പികള്‍ അവര്‍ക്കു വേണ്ടെന്നു തീരുമാനിച്ച ആ കല്ല് ഏറ്റവും പ്രധാനമായ ശിലയായി.” സങ്കീര്‍ത്തനങ്ങള്‍ 118:226]eതിരുവെഴുത്ത് പറയുന്നു. “നോക്കൂ, ഞാനൊരു അമൂല്യമായ മൂലക്കല്ലിനെ തിരഞ്ഞെടുത്തിരിക്കുന്നു. ആ കല്ലിനെ ഞാന്‍ സീയോനില്‍ നിക്ഷേപിക്കുകയാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ഒരിക്കലും നിരാശനാകയില്ല.” യെശയ്യാവ് 28:16n\Uനിങ്ങളും ജീവിയ്ക്കുന്ന ശിലകള്‍പോലെയാണ്. ദൈവം സ്വീകരിക്കുന്ന ആത്മീയയാഗങ്ങള്‍ അര്‍പ്പിക്കുന്ന വിശുദ്ധപുരോഹിതരാകാനായി ഒരുആത്മീയ ആലയം പണിയപ്പെടാനായി നിങ്ങള്‍ ഉപയോഗിക്കപ്പെടട്ടെ. ആ ബലികള്‍ നിങ്ങള്‍ യേശുക്രിസ്തു വഴി നല്‍കുക.@[yജീവിയ്ക്കുന്ന “ശില”യാണ്, കര്‍ത്താവായ യേശു. ഈ ലോകത്തിലെ ജനങ്ങള്‍ ആ കല്ലിനെ (യേശു) വേണ്ടെന്നുവച്ചിരിക്കുന്നു. പക്ഷെ ദൈവം തിരഞ്ഞെടുത്ത ശിലയാണവന്‍. ദൈവത്തിന് അവന്‍ അമൂല്യനാണ്. അതുകൊണ്ട് അവന്‍റെ അടുക്കലേക്കു വരിക.CZകര്‍ത്താവിന്‍റെ നന്മ നിങ്ങള്‍ നേരത്തേതന്നെ അനുഭവിച്ചറിഞ്ഞതാണല്ലോ. Yനവജാതശിശുക്കളെപ്പോലെ ആകുവിന്‍. നിങ്ങളുടെ ആത്മാവിനെ തീറ്റിപ്പോറ്റുന്ന ശുദ്ധമായ പാലുപോലെ ഉപദേശത്തിനുവേണ്ടി വിശക്കുന്നവരാകുവിന്‍. അതുകുടിച്ചു നിങ്ങള്‍ക്ക് വളരുകയും രക്ഷപെടുകയും ചെയ്യാം.TX #അതുകൊണ്ട് അന്യരെ പീഢിപ്പിക്കാതിരിക്കുക, നുണ പറയരുത്. നാട്യവും അസൂയയും മറ്റുള്ളവരെപ്പറ്റി തിന്മ പറയുന്നതും ഉപേക്ഷിക്കുക.kW Qപക്ഷേ ദൈവവചനം എന്നേക്കും നിലനില്‍ക്കും.” യെശയ്യാവ് 40:6-8 ഇതാണു നിങ്ങളോടു പറഞ്ഞ വചനവുംV 9തിരുവെഴുത്തു പറയുന്നതു പോലെ, “ആരും എന്നേക്കും ജീവിയ്ക്കുന്നില്ല, ഏവരും പുല്ലുപോലെയും അവരുടെ മഹത്വം പൂപോലെയുമാണ്. പുല്ലു കൊഴിയുന്നു. പൂവ് കൊഴിയുന്നു.kU Qനിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു. മരിക്കുന്ന ഒന്നില്‍ നിന്നും ഈ പുതുജീവന്‍ വരില്ല, അമര്‍ത്യനായ ഒന്നില്‍ നിന്നേ അതു വരൂ. എന്നും ജീവിക്കുന്നതും എന്നും തുടരുന്നതുമായ ദൈവത്തിന്‍റെ ആ സന്ദേശം വഴിയാണ് നിങ്ങള്‍ വീണ്ടും ജനിച്ചത്.;T qസത്യത്തെ അനുകരിക്കുക വഴി നിങ്ങള്‍ സ്വയം ശുദ്ധരായി. ഇനി നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കായി യഥാര്‍ത്ഥസ്നേഹം ഉള്ളവരാകണം. അതുകൊണ്ട് നിങ്ങളുടെ പൂര്‍ണ്ണ ഹൃദയത്തോടെ നിങ്ങള്‍ അഗാധമായി പരസ്പരം സ്നേഹിക്കുവിന്‍.S #ക്രിസ്തുവഴി നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ദൈവം ക്രിസ്തുവിനെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ചു. പിന്നെ ദൈവം അവനു മഹത്വം നല്‍കി. അതുകൊണ്ടു നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിലാണ്.R yലോകത്തിനു അടിത്തറ ഇടുന്നതിനു മുന്പേ ക്രിസ്തുവിനെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഈ അവസാന നാളുകളില്‍ നിങ്ങള്‍ക്കായാണ് അവനെ വെളിവാക്കിയത്.iQ Mക്ഷയിച്ചുപോകുന്ന സ്വര്‍ണ്ണമോ വെളളിയോ കൊണ്ടല്ല നിങ്ങളെ വാങ്ങിയത്. പിന്നെയോ ക്രിസ്തുവിന്‍റെ ശുദ്ധവും പൂര്‍ണ്ണവുമായ ആ കുഞ്ഞാടിന്‍റെ വിലയേറിയ രക്തത്താല്‍ ആണ് നിങ്ങളെ വാങ്ങിയത്.xP kപണ്ട് നിങ്ങള്‍ നിഷ്ഫലമായ രീതിയിലാണ് ജീവിച്ചിരുന്നതെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങള്‍ മുന്പ് ജീവിച്ചിരുന്ന ആള്‍ക്കാരില്‍ നിന്നുമാണ് ആ ജീവിതരീതി നിങ്ങള്‍ക്കു കിട്ടിയത്. എന്നാല്‍ അത്തരം ജീവിതരീതിയില്‍ നിന്ന് നിങ്ങള്‍ രക്ഷപെട്ടു.'O Iനിങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും അവനെ പിതാവെന്നു വിളിക്കുകയും ചെയ്യുന്നു. ദൈവം ഓരോരുത്തരുടെയും പ്രവൃത്തിയെ തുല്യമായി വിധിയ്ക്കുന്നു. അതുകൊണ്ട് ഈ ഭൂമിയില്‍ നിങ്ങള്‍ പരദേശികളായി ജീവിയ്ക്കുന്പോള്‍ ദൈവത്തോടു ബഹുമാനമുള്ളവരായിരിക്കുവിന്‍.N 'ഞാന്‍ വിശുദ്ധനായതുകൊണ്ടു നിങ്ങളും വിശുദ്ധരാകുവിന്‍. എന്നു തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു.{M qപകരം ദൈവം പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ശുദ്ധിയുള്ളവരാകുവിന്‍. നിങ്ങളെ വിളിച്ചതു ദൈവം ഒരുവനാണ്.oL Yമുന്‍കാലത്ത് ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലാകാതിരുന്നതുകൊണ്ട് നിങ്ങളാഗ്രഹിച്ച ദുഷ്കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്‍റെ അനുസരണമുള്ള മക്കളാണ്. അതുകൊണ്ട് പണ്ടു ജീവിച്ചിരുന്നതു പോലെ ജീവിക്കരുത്.BK  സേവനത്തിനു നിങ്ങളുടെ മനസ്സിനെ സജ്ജമാക്കുന്നതോടൊപ്പം ആത്മസംയമനം പാലിക്കുകയും ചെയ്യുവിന്‍. യേശുക്രിസ്തു വെളിപ്പെടുന്പോള്‍ തീര്‍ത്തും നിങ്ങളുടേതാകുന്ന ആ കൃപാദാനത്തിലായിരിക്കണം നിങ്ങളുടെ പൂര്‍ണ്ണ പ്രത്യാശ.J 9 പ്രവാചകര്‍ക്കുവേണ്ടി മാത്രമുള്ള പ്രവൃത്തിയല്ല അവരുടേതെന്ന് അവര്‍ക്കു വെളിവാക്കിയിരുന്നു. പ്രവാചകര്‍ നിങ്ങളെയാണു സേവിച്ചുകൊണ്ടിരുന്നത്. നിങ്ങള്‍ കേട്ട കാര്യങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ അവര്‍ നിങ്ങളെ സേവിക്കുക മാത്രമായിരുന്നു. നിങ്ങളോടു സുവിശേഷം പ്രസംഗിച്ചവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും അയച്ച പരിശുദ്ധാത്മാവിന്‍റെ സഹായത്താലാണ് നിങ്ങളോടു ഇതെല്ലാം പറഞ്ഞത്. നിങ്ങളോടു പറഞ്ഞ ആ കാര്യങ്ങള്‍ ദൂതന്മാര്‍ വരെ അറിയാന്‍ ആഗ്രഹിച്ചവയാണ്.)I M ക്രിസ്തുവിന്‍റെ ആത്മാവ് ആ പ്രവാചകരില്‍ ഉണ്ടായിരുന്നു. ആ ആത്മാവ് ക്രിസ്തു അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളെക്കുറിച്ചും അവയ്ക്കു ശേഷം കൈവരുന്ന മഹത്വത്തെക്കുറിച്ചുമാണ് പറഞ്ഞിരുന്നത്. ആ പ്രവാചകര്‍ ആത്മാവ് അവര്‍ക്കു വെളിപ്പെടുത്തിക്കൊടുത്തിരുന്നവ ഗ്രഹിക്കാന്‍ ശ്രമിച്ചു. ഈ കാര്യങ്ങളൊക്കെ എപ്പോള്‍ സംഭവിക്കുമെന്നും ആ സമയത്ത് ലോകം എങ്ങനെയായിരിക്കുമെന്നും മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചു.?H y ഈ രക്ഷയെക്കുറിച്ച് ശ്രദ്ധാപൂര്‍വ്വം പഠിക്കുകയും ഗ്രഹിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രവാചകര്‍ നിങ്ങളിലേക്കു വന്നുകൊണ്ടിരിക്കുന്ന കൃപയെപ്പറ്റിയും സംസാരിച്ചു.G ) നിങ്ങളുടെ വിശ്വാസത്തിന് ഒരു ലക്ഷ്യമുണ്ട്. നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുക എന്നതാണ് ആ ലക്ഷ്യം. ആ അന്തിമലക്ഷ്യം നിങ്ങള്‍ക്കു കിട്ടുന്നതിനാല്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍. അത് നിങ്ങളുടെ രക്ഷയാണ്.!F =നിങ്ങള്‍ ക്രിസ്തുവിനെ കണ്ടിട്ടില്ലെങ്കില്‍ കൂടി ഇപ്പോഴും നിങ്ങളവനെ സ്നേഹിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് അവനെ കാണാന്‍ പറ്റില്ലെങ്കിലും നിങ്ങളവനില്‍ വിശ്വസിക്കുന്നു. അവനിലുള്ള വിശ്വാസത്തില്‍ നിന്നു സിദ്ധിക്കുന്ന വലുതും മഹത്വമേറിയതുമായ സന്തോഷം വെറും വാക്കുകളാല്‍ വിവരിക്കുക അസാദ്ധ്യം.E -എന്തുകൊണ്ടാണ് ഈ വിഷമതകള്‍ ഉണ്ടാകുന്നത്? നിങ്ങളുടെ വിശ്വാസം ശുദ്ധിയുള്ളതെന്ന് തെളിയുന്നതിനു വേണ്ടിയാണ്. വിശ്വാസത്തിന്‍റെ ശുദ്ധത സ്വര്‍ണ്ണത്തെക്കാള്‍ മൂല്യമുള്ളതാണ്. തീകൊണ്ടു സ്വര്‍ണ്ണം ശുദ്ധമാണെന്നു തെളിയിക്കാമെങ്കിലും സ്വര്‍ണ്ണം ക്ഷയിക്കും. വിശ്വാസശുദ്ധി യേശുക്രിസ്തു വരുന്പോള്‍ നിങ്ങള്‍ക്കു അഭിനന്ദനവും മഹത്വവും കൊണ്ടുവരും.+D Qഇതു നിങ്ങളെ സന്തുഷ്ടരാക്കുന്നു. എന്നാല്‍ ഇപ്പോള്‍ അല്പകാലത്തേക്ക് നാനാ വിഷമതകള്‍ നിങ്ങളെ ദുഃഖിപ്പിക്കും.C 5നിങ്ങളുടെ രക്ഷ പൂര്‍ത്തിയാകും വരെ ദൈവശക്തി നിങ്ങളുടെ വിശ്വാസം വഴി നിങ്ങളെ കാത്തുരക്ഷിക്കും. നിങ്ങള്‍ക്കു തരാനായി ഒരുക്കിവച്ചിട്ടുള്ള രക്ഷ അന്ത്യകാലത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു കിട്ടും.B 'ഇപ്പോള്‍ നാം ദൈവത്തിനു തന്‍റെ മക്കള്‍ക്കായിട്ടുള്ള ആശ്ശിസ്സുകള്‍ക്കു പ്രത്യാശിക്കുന്നു. അവയത്രയും സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കായി കരുതിയിരിക്കുന്നു. ആ അനുഗ്രഹങ്ങള്‍ നശിപ്പിക്കപ്പെടാനോ ക്ഷയിക്കാനോ സൌന്ദര്യം നഷ്ടപ്പെടാനോ സാദ്ധ്യമല്ല.&A Gനമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവന് സ്തുതിയായിരിക്കട്ടെ. ദൈവത്തിന്‍റെ ഉന്നത കരുണയാല്‍ അവന്‍ നമുക്ക് ഒരു പുതുജീവന്‍ നല്‍കി. ഈ പുതുജീവന്‍ യേശുക്രിസ്തുവിന്‍റെ മരണത്തില്‍ നിന്നുള്ള ഉത്ഥാനം വഴി ഒരു ജീവനുള്ള പ്രത്യാശ തന്നു.'@ Iതന്‍റെ വിശുദ്ധ ജനം ആകേണ്ടതിലേക്കായി നിങ്ങളെ തിരഞ്ഞെടുക്കുവാന്‍ പിതാവായ ദൈവം നേരത്തെ തന്നെ പദ്ധതിയിട്ടു. നിങ്ങളെ വിശുദ്ധീകരിക്കുക പരിശുദ്ധാത്മാവിന്‍റെ ജോലിയാണ്. നിങ്ങള്‍ ദൈവത്തെ അനുസരിക്കണമെന്നും യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ (മരണം) ശുദ്ധീകരണം പ്രാപിക്കണമെന്നും ദൈവം ആഗ്രഹിച്ചു. കൃപയും സമാധാനവും കൂടുതല്‍ കൂടുതല്‍ നിങ്ങളുടേതാകട്ടെ.A? യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായ പത്രൊസില്‍ നിന്നും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും പൊന്തൊസ്, ഗലാത്യ, കപ്പദൊക്യ, ആസ്യ, ബിഥുന്യ എന്നീ ദേശങ്ങളില്‍ ചിതറി വീട്ടില്‍നിന്ന് അകന്നുനില്‍ക്കുന്നവരുമായവര്‍ക്ക്.>#ഇതോര്‍ക്കുക, ഒരുവന്‍ തെറ്റായ വഴിയില്‍ നിന്നും ഒരു പാപിയെ തിരികെ കൊണ്ടുവരുന്പോള്‍ ആ പാപിയുടെ ആത്മാവിനെ മരണത്തില്‍ നിന്നു രക്ഷിക്കും. ഇങ്ങനെ ചെയ്യുന്പോള്‍ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെടും.b==സഹോദരരേ, നിങ്ങളിലൊരുവന്‍ സത്യത്തില്‍ നിന്നു വ്യതിചലിച്ച് അലഞ്ഞേക്കാം. സത്യത്തിലേക്കു തിരികെ വരുവാന്‍ ഒരുവന് അവനെ സഹായിക്കാം.#<?പന്നീട്, ഏലീയാവ് മഴ പെയ്യണമെന്നു പ്രാര്‍ത്ഥിച്ചു. മേഘങ്ങള്‍ മഴ കൊണ്ടുവന്നു. ഭൂമി വിളകളെ തളിര്‍പ്പിച്ചു.K;ഏലീയാവ് നമ്മെപ്പോലെ ഒരുവനായിരുന്നു. മഴ പെയ്യരുതെന്നു അവന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ മൂന്നര വര്‍ഷത്തേക്ക് മഴ പെയ്തില്ല.h:Iപാപം പരസ്പരം ഏറ്റുപറയുവിന്‍, എന്നിട്ട് പ്രാര്‍ത്ഥിക്കുവിന്‍. ഇങ്ങനെ ചെയ്താല്‍ ദൈവം നിങ്ങളെ സുഖപ്പെടുത്തും. നീതിമാന്‍ ദൃഢമായി പ്രാര്‍ത്ഥിച്ചാല്‍ വലിയ കാര്യങ്ങള്‍ സംഭവിക്കും.9വിശ്വാസപൂര്‍വ്വമുള്ള പ്രാര്‍ത്ഥന രോഗിയെ സുഖമാക്കും. കര്‍ത്താവ് അവനെ സുഖപ്പെടുത്തും. അവന്‍ പാപിയെങ്കില്‍ അവന്‍റെ പാപവും കര്‍ത്താവ് ക്ഷമിക്കും.p8Yനിങ്ങളില്‍ രോഗിയായവന്‍ സഭയിലെ മൂപ്പന്മാരെ വിളിക്കട്ടെ. അവര്‍ തൈലം പൂശി കര്‍ത്താവിന്‍റെ നാമത്തില്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ.7 നിങ്ങളില്‍ പ്രയാസപ്പെടുന്നവന്‍ പ്രാര്‍ത്ഥിക്കുകയും സന്തോഷവാന്‍ സ്തുതി പാടുകയും ചെയ്യട്ടെ.~6u സഹോദരരേ, വാഗ്ദാനം ചെയ്യുന്പോള്‍ ആണയിടരുത്. സ്വര്‍ഗ്ഗത്തെക്കൊണ്ടോ ഭൂമിയെക്കൊണ്ടോ ആണയിടരുത്. “അതെ,” എന്നര്‍ത്ഥമാക്കുന്പോള്‍ അതെ എന്നും “അല്ല” എന്നര്‍ത്ഥമാക്കുന്പോള്‍ അല്ല എന്നും പറയുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ കുറ്റക്കാരാകില്ല.S5 ഇയ്യോബിന്‍റെ ക്ഷമയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ട്. എല്ലാ ദുരിതങ്ങള്‍ക്കും ശേഷം കര്‍ത്താവ് കൊണ്ടു വന്ന അന്തിമഫലം നിങ്ങള്‍ക്കറിയാം. ഇത് കര്‍ത്താവ് ദയാലുവും നിറയെ കരുണയുള്ളവനുമാണെന്ന് മുഖ്യമായും കാണിക്കുന്നു.U4# സഹോദരരേ, ക്ഷമാപൂര്‍വ്വം പ്രതികൂലങ്ങള്‍ സഹിച്ച് കര്‍ത്താവിനുവേണ്ടി സംസാരിച്ച പ്രവാചകരുടെ മാതൃക പിന്തുടരുക. പ്രയാസങ്ങളെ ക്ഷമാപൂര്‍വ്വം സ്വീകരിച്ചവന്‍ ഇന്നു സന്തുഷ്ടനാണെന്നു ഞങ്ങള്‍ കരുതുന്നു എന്നു മനസ്സിലാക്കുക.B3 [This verse may not be a part of this translation]N2അതുപോലെ നിങ്ങളും പ്രത്യാശ കൈവിടാതെ യേശുക്രിസ്തുവിന്‍റെ വരവിനായി ക്ഷമാപൂര്‍വ്വം കാത്തിരിക്കണം. കര്‍ത്താവ് ഉടന്‍ വരും.l1Qപ്രിയ സഹോദരരേ, കര്‍ത്താവ് വരുന്ന സമയം വരെ ക്ഷമയോടിരിക്കുക. കൃഷിക്കാരന്‍ തന്‍റെ വിലപിടിച്ച വിളമണ്ണില്‍ നിന്നും കിളിര്‍ത്തുവരുന്നതിനും അതിന് ആദ്യത്തെയും അവസാനത്തെയും മഴ ലഭിക്കുന്നതിനുമായി ക്ഷമാപൂര്‍വ്വം കാത്തിരിക്കുന്നു.07നിരപരാധികളെ നിങ്ങള്‍ കുറ്റവാളികളാക്കുകയും കൊല ചെയ്യുകയും ചെയ്തു. അവരാകട്ടെ നിങ്ങളെ എതിര്‍ത്തുമില്ല.S/സന്പന്നത നിറഞ്ഞതായിരുന്നു ഭൂമിയിലെ നിങ്ങളുടെ ജീവിതം. നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം കണ്ട് നിങ്ങള്‍ സ്വയം സംതൃപ്തരായി. അറുക്കുവാനായി ഒരുക്കിനിര്‍ത്തിയിരിക്കുന്ന മൃഗത്തെപ്പോലെ നിങ്ങള്‍ നിങ്ങളെ മേദസ്സുള്ളവരാക്കി.w.gനിങ്ങളുടെ വയലുകളില്‍ പണി ചെയ്ത ജനങ്ങള്‍ക്ക് നീ കൂലി കൊടുത്തില്ല. അവര്‍ നിങ്ങള്‍ക്കെതിരെ നിലവിളിക്കുകയാണ്. അവര്‍ നിങ്ങളുടെ ധാന്യം കൊയ്തു. ഇപ്പോള്‍ സ്വര്‍ഗ്ഗീയ സൈന്യത്തിന്‍റെ കര്‍ത്താവ്, അവര്‍ ഉറക്കെ പറയുന്നതു കേട്ടിരിക്കുന്നു.S-നിങ്ങളുടെ സ്വര്‍ണ്ണവും വെള്ളിയും തുരുന്പിക്കുകയും അത് നിങ്ങള്‍ തെറ്റാണ് ചെയ്തത് എന്നുള്ളതിനു തെളിവുമാകും. ആ തുരുന്പ് അഗ്നിയെപ്പോലെ നിങ്ങളുടെ ശരീരത്തെ ഭക്ഷിക്കും. അവസാന നാളില്‍ നിങ്ങള്‍ നിങ്ങളുടെ നിധി രക്ഷിക്കും.k,Oനിങ്ങളുടെ ധനം ചീഞ്ഞു വിലകെട്ടതാകും. നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴു തിന്നിരിക്കുന്നു.!+ =സന്പന്നരേ, ശ്രദ്ധിക്കുക. കൂടുതല്‍ ക്ലേശങ്ങള്‍ നിങ്ങള്‍ക്കു വരുമെന്നതുകൊണ്ട് കരഞ്ഞു സങ്കടപ്പെടുവിന്‍. *നന്മ ചെയ്യേണ്ടത് എങ്ങനെ എന്നറിയാമെങ്കിലും അതു ചെയ്യാതിരിക്കുന്പോള്‍ ഒരുവന്‍ പാപം ചെയ്യുന്നു. >~|zxTv urcpnjkKjahg:e=b^P\YWVTS@Q NJIiF9EB+?>;:J643=0.--G)&$"  j P S P%) ഞാന്‍ ഈ ചെറുകത്ത് എഴുതിയത് സില്വാനൊസിന്‍റെ സഹായത്തോടെയാണ്. അവന്‍ ക്രിസ്തുവില്‍ വിശ്വസ്തനായ സഹോദരനാണ് എന്ന് എനിക്കറിയാം. നിങ്ങളെ ആശ്വസിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമാണ് ഞാന്‍ എഴുതിയത്. ഇതാണ് ദൈവത്തിന്‍റെ ശരിയായ കൃപ എന്നു പറയുവാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതില്‍ ഉറച്ചു നില്‍ക്കുക.$- എല്ലാ ശക്തിയും എന്നുമെന്നേക്കും അവന്‍റേതാണ്. ആമേന്‍.#% അതെ, അല്പകാലത്തേക്ക് നിങ്ങള്‍ കഷ്ടം സഹിക്കും. എന്നാലതിനു ശേഷം ദൈവം എല്ലാം ശരിയാക്കും. അവന്‍ നിങ്ങളെ ബലപ്പെടുത്തും. അവന്‍ നിങ്ങളെ താങ്ങുകയും വീഴ്ചയില്‍നിന്നു രക്ഷിക്കുകയും ചെയ്യും. എല്ലാ കൃപയും പകരുന്ന ദൈവമാണവന്‍. ക്രിസ്തുവില്‍ തന്‍റെ മഹത്വത്തെ പങ്കുവയ്ക്കാന്‍ അവന്‍ നിങ്ങളെ ക്ഷണിച്ചിരിക്കുന്നു. ആ മഹത്വം എക്കാലത്തേക്കുമായി തുടരും.B" [This verse may not be a part of this translation]:!mശ്രദ്ധാലുക്കളാകുകയും സ്വയം നിയന്ത്രിക്കുകയും ചെയ്യുവിന്‍. പിശാചാണു നിങ്ങളുടെ ശത്രു. മനുഷ്യനെ തിന്നുവാന്‍ അലറിപ്പാഞ്ഞു നടക്കുന്ന ഒരു സിംഹത്തെപ്പോലെയാണവന്‍.y kഅവന്‍ നിങ്ങള്‍ക്കുവേണ്ടി കരുതുന്നതുകൊണ്ട് നിങ്ങളുടെ എല്ലാ ആകുലങ്ങളും അവനെ ഏല്പിക്കുക.,Qദൈവത്തിന്‍റെ ശക്തമായ കരങ്ങള്‍ക്കു കീഴെ വിനീതരാകുവിന്‍. അപ്പോള്‍ സമയമാകുന്പോള്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും.Z-യുവാക്കളേ, നിങ്ങളോടും എനിക്കു ചിലതുപറയാനുണ്ട്. നിങ്ങള്‍ മൂപ്പന്മാരുടെ അധികാരത്തെ സ്വീകരിക്കണം. നിങ്ങളോരോരുത്തരും പരസ്പരം ഏറെ വിനീതരാകണം. “ദൈവം അഹങ്കാരികള്‍ക്ക് എതിരാണ്. എന്നാല്‍ വിനീതരില്‍ അവന്‍ കൃപ ചൊരിയും.” സദൃശ 3:344aഅതു മഹത്വപൂര്‍ണ്ണവും നശിക്കാത്ത സൌന്ദര്യമുള്ളതും ആയിരിക്കും.നിങ്ങള്‍ക്ക് ചുമതലപ്പെട്ടവരോട് നിങ്ങള്‍ ഒരു പരുക്കന്‍ ഭരണാധികാരിയെപ്പോലെയാകരുത്. പകരം നല്ല മാതൃകയുള്ളവരാകുക. പിന്നെ, ഭരിക്കുന്ന ഇടയന്‍ (ക്രിസ്തു) വരുന്പോള്‍ നിങ്ങള്‍ക്കൊരു കിരീടം കിട്ടും.=sനിങ്ങള്‍ക്കു ഉത്തരവാദപ്പെട്ട ഈ കൂട്ടത്തിന്‍റെ സംരക്ഷ ഏല്‍ക്കുവാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ ദൈവത്തിന്‍റെ അജഗണമാണ്. അങ്ങനെ ചെയ്യുവാന്‍ നിങ്ങളെ നിര്‍ബന്ധിച്ചതുകൊണ്ടല്ല എന്നാല്‍, നിങ്ങളങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്. ഇങ്ങനെയാണ് ദൈവം ആഗ്രഹിക്കുന്നത്. പണം ആഗ്രഹിച്ചല്ല സേവനം ചെയ്യുന്നതില്‍ സന്തോഷം ഉള്ളതുകൊണ്ട് അതു ചെയ്യുവിന്‍.T #ഇനി നിങ്ങളുടെ കൂട്ടത്തിലുള്ള മൂപ്പന്മാരോട് എനിക്കു ചില കാര്യങ്ങള്‍ പറയുവാനുണ്ട്. ഞാനും ഒരു മൂപ്പനാണ്. ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ ഞാന്‍ തന്നെ കണ്ടിട്ടുണ്ട്. ഞങ്ങള്‍ക്കു കാണിച്ചു തരുന്ന ആ മഹത്വം ഞാന്‍ പങ്കുവയ്ക്കും.B[This verse may not be a part of this translation]നല്ല ഒരു വ്യക്തിക്ക് രക്ഷ കിട്ടുന്നത് ദുഷ്കരമാണ്. (കഠിനമാണ്) “അപ്പോള്‍ ദൈവത്തിനെതിരായിട്ടുള്ളവനും പാപപൂരിതനും എന്തു സംഭവിക്കും?” സദൃശ്യ 11:31s_വിധി തുടങ്ങുന്നതിനു സമയമായി. ദൈവത്തിന്‍റെ കുടുംബം മുതലാണ് ആരംഭിക്കുന്നത്. ആ വിധി നമ്മിലാണ് തുടങ്ങുന്നതെങ്കില്‍ ദൈവത്തിന്‍റെ സുവിശേഷത്തെ അനുസരിക്കാത്തവര്‍ക്ക് എന്തു സംഭവിക്കും?~uഒരു ക്രിസ്ത്യാനിയായതിന്‍റെ പേരില്‍ കഷ്ടം സഹിക്കേണ്ടി വരുന്നെങ്കില്‍ നിങ്ങള്‍ ലജ്ജിക്കേണ്ട. ആ നാമത്തിനു നിങ്ങള്‍ ദൈവത്തിനു നന്ദി പറയണം.5cഅന്യരെ ബുദ്ധിമുട്ടിക്കുന്നവനെപ്പോലെയോ മോഷ്ടാവിനെപ്പോലെയോ കൊലയാളിയെപ്പോലെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള കുറ്റവാളിയെപ്പോലെയോ ആകരുത്. അത്തരത്തിലുള്ളവര്‍ കഷ്ടം സഹിച്ചേ തീരൂ, പക്ഷേ നിങ്ങള്‍ ഇക്കാരണത്താല്‍ ഒരിക്കലും ദുരിതമനുഭവിക്കരുത്. നിങ്ങള്‍ ക്രിസ്തുവിന്‍റെ അനുഗാമികളായതുകൊണ്ട് നിന്ദിതരായാല്‍ നിങ്ങള്‍ അനുഗൃഹീതരാണ്. മഹത്വത്തിന്‍റെ ആത്മാവ് നിങ്ങളോടു കൂടെ ഉള്ളതിനാല്‍ നിങ്ങള്‍ അനുഗൃഹീതരാണ്. അതു ദൈവത്തിന്‍റെ ആത്മാവാണ്.U# എന്നാല്‍ ക്രിസ്തുവിന്‍റെ കഷ്ടങ്ങളില്‍ പങ്കുകാരാകുന്നു എന്നു കണ്ട് സന്തോഷിക്കണം. ക്രിസ്തു അവന്‍റെ മഹത്വം കാണിക്കുന്പോള്‍ നിങ്ങള്‍ സന്തോഷവാന്മാരും ആനന്ദപൂരിതരുമാകും.7 പ്രിയ സുഹൃത്തുക്കളേ, ഇപ്പോള്‍ നിങ്ങള്‍ സഹിക്കുന്ന വേദനാജനകമായ കാര്യങ്ങളെക്കുറിച്ച് അന്പരക്കരുത്. അതു നിങ്ങളുടെ വിശ്വാസത്തിനുള്ള പരീക്ഷയാണ്. അസാധാരണമായ എന്തോ സംഭവിക്കുന്നു എന്നു വിചാരിക്കരുത്. സംസാരിക്കുന്നവന്‍ ദൈവത്തില്‍ നിന്നുള്ള വചനം സംസാരിക്കണം. സേവനം ചെയ്യുന്നവന്‍ ദൈവം നല്‍കിയ കരുത്തുകൊണ്ട് സേവനം ചെയ്യട്ടെ. എല്ലാക്കാര്യത്തിലും യേശുക്രിസ്തു വഴി ദൈവത്തിനു മഹത്വം ഉണ്ടാക്കുന്നതിനു നിങ്ങളിതു ചെയ്യുവിന്‍. പ്രതാപവും മഹത്വവും എന്നുമെന്നേക്കും അവനുള്ളതാകട്ടെ. ആമേന്‍mS നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഒരു ആത്മീയ വരം ദൈവത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്. ദൈവം തന്‍റെ കൃപ പലവിധത്തില്‍ കാണിച്ചിട്ടുണ്ട്. അതുകൊണ്ട് ദൈവത്തിന്‍റെ നല്ല ദാനങ്ങളെ ഉപയോഗിക്കാന്‍ ചുമതലയുള്ള ദാസന്മാരെപ്പോലെയാണ് നിങ്ങള്‍. അതുകൊണ്ട് നല്ല ദാസന്മാരായി നിങ്ങളുടെ ദൈവദത്തമായ കഴിവുകള്‍ അന്യോന്യം സേവനത്തിനായി ഉപയോഗിക്കുക.#? പരാതി കൂടാതെ നിങ്ങളുടെ ഭവനങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക.nUപരസ്പരം അഗാധമായി സ്നേഹിക്കുക. അതാണു ഏറ്റവും പ്രധാനം. സ്നേഹം അനേക പാപങ്ങളെ മറയ്ക്കും. 5എല്ലാം അവസാനിക്കുന്ന സമയം അടുത്തിരിക്കുന്നു. അതുകൊണ്ട് സുബോധവും സ്വയനിയന്ത്രണവും കാത്തുസൂക്ഷിക്കുക. ഇതു പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങളെ സഹായിക്കും.7 gഇപ്പോള്‍ മരിച്ചവരോടും സുവിശേഷം പ്രസംഗിച്ചു. കാരണം എല്ലാവരെയും പോലെ അവരും സമമായി വിധിക്കപ്പെടേണ്ടതാണ്. അവര്‍ ജീവിച്ച കാലത്ത് ചെയ്തവയെ കണക്കിലെടുത്ത് അവരെ വിധിക്കും. എന്നാല്‍ അവരോടു ദൈവം ജീവിക്കുന്നതുപോലെ ആത്മാവില്‍ ജീവിക്കാന്‍ സുവിശേഷം പ്രസംഗിച്ചു. 9ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിപ്പാന്‍ തയ്യാറായിരിക്കുന്ന ദൈവമുന്പാകെ അവരെപ്പറ്റിത്തന്നെയുള്ള കണക്കു അവര്‍ ബോധിപ്പിക്കേണ്ടതായി വരും. #അവിശ്വാസികള്‍ ചെയ്യുന്ന പല വന്യവും നിഷ്ഫലവുമായ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യാതിരിക്കുന്നതുകൊണ്ട് അവര്‍ നിങ്ങളെക്കുറിച്ച് അസാധാരണമെന്ന് ചിന്തിക്കുകയും ചീത്ത കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു.L കഴിഞ്ഞകാലങ്ങളില്‍ അവിശ്വാസികള്‍ ചെയ്യാനിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് നിങ്ങള്‍ സമയം പാഴാക്കിയിരുന്നു. നിങ്ങള്‍ ലൈംഗികപാപങ്ങള്‍ ചെയ്യുകയായിരുന്നു. വിഗ്രഹങ്ങളെ ആരാധിച്ചും ദുഷ്ടത ചെയ്തും മദ്യസല്‍ക്കാരങ്ങളിലേര്‍പ്പെട്ടും വന്യവും നിഷ്പ്രയോജനവുമായ ആഘോഷങ്ങള്‍ നടത്തിയും നിങ്ങള്‍ മത്തരാകുകയായിരുന്നു.#ജനം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ദുഷ്ടത ചെയ്യാതെ ദൈവം ആഗ്രഹിക്കുന്നവ ഈ ഭൂമിയില്‍ ജീവിക്കും കാലത്തോളം ചെയ്യുവാന്‍ നിങ്ങളെത്തന്നെ ബലപ്പെടുത്തുവിന്‍./ Yക്രിസ്തു അവന്‍റെ ശരീരത്തിലായിരിക്കവേ കഷ്ടം സഹിച്ചു. അതുകൊണ്ട് ക്രിസ്തുവിനുണ്ടായ വിചാരങ്ങളാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ബലപ്പെടുത്തണം. ശരീരത്തില്‍ കഷ്ടം സഹിച്ചവനാരോ അവന്‍ പാപം ഉപേക്ഷിച്ചിരിക്കുന്നു.#ഇപ്പോള്‍ യേശു സ്വര്‍ഗ്ഗത്തിലേക്കു പോയിരിക്കുന്നു. അവന്‍ ദൈവത്തിന്‍റെ വലതുഭാഗത്താണ്, അവന്‍ ദൂതന്മാരെയും അധികാരികളെയും ശക്തികളെയും ഭരിക്കുന്നു.xiഅത് സ്നാനത്തിന് ഒരു മുന്‍കുറി. ദേഹത്തില്‍ നിന്നുള്ള അഴുക്കുകള്‍ കഴുകുന്നതല്ല ജ്ഞാനസ്നാനം. ദൈവത്തോടുള്ള ഒരു നിര്‍മ്മല ഹൃദയം ആവശ്യപ്പെടുന്നതാണു ജ്ഞാനസ്നാനം. ക്രിസ്തു മരണത്തില്‍ നിന്നും ഉയിര്‍ത്തതുകൊണ്ട് അതു നിങ്ങളെ രക്ഷിക്കും.c?അവര്‍ ദൈവത്തെ അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നു. നോഹ പെട്ടകം ഉണ്ടാക്കിയിരുന്ന നാളുകളില്‍ ദൈവത്തെ അനുസരിക്കാന്‍ കൂട്ടാക്കാതിരുന്ന ആളുകളുടെ ആത്മാക്കളായിരുന്നു അത്. ദൈവത്തിന്‍റെ ക്ഷമാപൂര്‍വ്വമായ കാത്തുനില്പിനും ഫലമുണ്ടായില്ല. വെറും എട്ടുപേര്‍ മാത്രം ആ പെട്ടകം മൂലം രക്ഷപെട്ടു. അവര്‍ വെള്ളത്താലാണ് രക്ഷപ്പെട്ടത്.#?ആ ആത്മാവില്‍ അവന്‍ തുറുങ്കിലെ ആത്മാക്കളോടു പ്രഘോഷിച്ചു.,Qക്രിസ്തു നിങ്ങള്‍ക്കായി മരിച്ചു. ആ ഒറ്റ മരണം നിങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം കൊടുത്തു. അവന്‍ നീതിമാനായിരുന്നുവെങ്കിലും പാപികള്‍ക്കുവേണ്ടി മരിച്ചു. നിങ്ങളെ എല്ലാവരെയും ദൈവത്തിലേക്കു കൊണ്ടുവരാനാണ് അവനിതു ചെയ്തത്. അവന്‍റെ ബാഹ്യശരീരത്തെ കൊന്നുവെങ്കിലും ആത്മാവില്‍ അവന്‍റെ ജീവന്‍ നിലനിര്‍ത്തി.Z-തിന്മ ചെയ്യുന്നതിനേക്കാള്‍ നന്മ ചെയ്തു കഷ്ടം സഹിക്കുന്നതാണ് നല്ലത്. അതേ, ദൈവം അതാണാഗ്രഹിക്കുന്നതെങ്കില്‍ അത് ഏറെ നല്ലതാണ്.അത്തരം ആള്‍ക്കാരോട് ശാന്തമായും ആദരവോടും സംസാരിക്കണം. എപ്പോഴും നിങ്ങള്‍ക്കു ശരിയെന്നു തോന്നുന്നതു പ്രവര്‍ത്തിക്കണം. അതു നിങ്ങള്‍ ചെയ്യുന്പോള്‍ നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുന്നവര്‍ ലജ്ജിതരാകും. ക്രിസ്തുവില്‍ നിങ്ങള്‍ നന്നായി ജീവിക്കുന്നതിനെപ്പറ്റിയാണ് അവര്‍ ഇങ്ങനെ മോശമായി സംസാരിക്കുന്നത്. നിങ്ങളെക്കുറിച്ചു പറഞ്ഞ ചീത്തക്കാര്യങ്ങള്‍ കൊണ്ട് അവര്‍ ലജ്ജിതരാകും.6eഎന്നാല്‍ കര്‍ത്താവായ ക്രിസ്തുവിനോടുള്ള ബഹുമാനം നിങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കണം. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരിക്കുവാന്‍ ആവശ്യപ്പെടുന്നവനു മറുപടി കൊടുക്കാന്‍ എപ്പോഴും തയ്യാറായിരിക്കുക.2~]എന്നാല്‍ നന്മ ചെയ്യുന്നതു കൊണ്ടു നിങ്ങള്‍ക്കു കഷ്ടം സഹിക്കേണ്ടി വന്നേക്കാം. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ അനുഗ്രഹീതരാകും. “നിങ്ങളെ ക്ലേശിപ്പിക്കുന്നവരെ പേടിക്കുകയോ അവരെ ഓര്‍ത്ത് ആകുലപ്പെടുകയോ വേണ്ട.”g}G എപ്പോഴും നന്മ ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഒരുവനും നിങ്ങളെ ഒരുവിധത്തിലും ഉപദ്രവിക്കുവാന്‍ സാധിക്കയില്ല.\|1 നീതിമാന്മാരെ കര്‍ത്താവ് കാണുകയും അവരുടെ പ്രാര്‍ത്ഥനകളെ കര്‍ത്താവ് ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ ദുഷ്കര്‍മ്മികള്‍ക്കെതിരാണു കര്‍ത്താവ്.” സങ്കീര്‍ത്തനങ്ങള്‍ 34:12-16{3 അവന്‍ സമാധാനം കാംക്ഷിക്കുകയും അതില്‍ തുടരുകയും വേണം. ദുഷ്കര്‍മ്മം നിര്‍ത്തി നല്ലതു ചെയ്യുന്നവനാകണം. z തിരുവെഴുത്ത് പറയുന്നു, “ജീവനെ സ്നേഹിക്കുകയും സല്‍ദിനങ്ങള്‍ ആസ്വദിക്കാന്‍ കാംക്ഷിക്കുകയും ചെയ്യുന്നവന്‍ ദോഷം സംസാരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയും നുണ പറയുന്നത് നിര്‍ത്തുകയും വേണം.nyU നിങ്ങളോട് ദുഷ്ടത കാട്ടുന്നവരോടു പകരമായി ദുഷ്ടത ചെയ്യരുത്. നിങ്ങളെ ചീത്ത പറഞ്ഞവനോട് പകരമായി ദുര്‍ഭാഷണം നടത്തരുത്. പകരം അവനെ അനുഗ്രഹിക്കുവാന്‍ ദൈവത്തോടു പറയുക. നിങ്ങളെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ വിളിച്ചിരിക്കുന്നതുകൊണ്ടു നിങ്ങള്‍ എല്ലാ മാര്‍ഗ്ഗത്തിലൂടെയും ഇങ്ങനെ ചെയ്യുക.x3അതുകൊണ്ട് നിങ്ങളെല്ലാം സമാധാനത്തില്‍ ജീവിക്കുക. പരസ്പരം മനസ്സിലാക്കുവാന്‍ ശ്രമിക്കുക. സഹോദരരെപ്പോലെ പരസ്പരം സ്നേഹിക്കുക. ദയാശീലരും വിനീതരും ആകുക.[w/അതുപോലെ ഭര്‍ത്താക്കന്മാരായ നിങ്ങള്‍ നിങ്ങളുടെ ഭാര്യമാരോടുകൂടി പരസ്പരധാരണയിലുള്ള ഒരു ജീവിതം നയിക്കണം. നിങ്ങള്‍ ഭാര്യയോട് ആദരവു കാട്ടണം. അവര്‍ നിങ്ങളേക്കാള്‍ ശക്തി കുറഞ്ഞവരാണ്. എന്നാല്‍ ദൈവം നിങ്ങള്‍ക്കു തരുന്ന അതേ അനുഗ്രഹം തന്നെ നിങ്ങളുടെ ഭാര്യമാര്‍ക്കും നല്‍കുന്നു. യഥാര്‍ത്ഥ ജീവന്‍ പകര്‍ന്നുതരുന്ന ആ കൃപ യാതൊന്നും നിങ്ങളുടെ പ്രാര്‍ത്ഥനയെ കുഴപ്പത്തിലാക്കാതിരിക്കേണ്ടതിന് ഈ കാര്യങ്ങള്‍ ചെയ്യുവിന്‍. v ഞാന്‍ സാറയെപ്പോലുള്ള സ്ത്രീകളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. അവള്‍ തന്‍റെ ഭര്‍ത്താവായ അബ്രാഹാമിനെ യജമാനനേയെന്നു വിളിക്കുകയും അനുസരിക്കുകയും ചെയ്തു. എപ്പോഴും ഭയമില്ലാതെ ശരി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ സാറയുടെ യഥാര്‍ത്ഥ മക്കളാണ്.yukഅതു പണ്ടു ജീവിച്ചിരുന്ന ദൈവാനുസരണമുള്ള വിശുദ്ധ സ്ത്രീകളെപ്പോലെയാണ്. ഇതേ മാര്‍ഗ്ഗം തന്നെ അവരും സ്വയം സ്വീകരിച്ചു. സൌന്ദര്യം ഉള്ളവരായി. ഭര്‍ത്താവിന്‍റെ അധികാരത്തെ അവരും അംഗീകരിച്ചു.3t_അതെ, നിങ്ങളുടെ സൌന്ദര്യം നിങ്ങളുടെ ഉള്ളില്‍ നിന്നു വരുന്ന സൌമ്യതയും ശാന്തതയുമുള്ള സ്വഭാവം ആണ്. അത് ഒരിക്കലും അപ്രത്യക്ഷമാകില്ല. അത് ദൈവത്തിന് വിലയേറിയതാണ്.lsQനിങ്ങളുടെ സൌന്ദര്യം ആകര്‍ഷകമായ കേശാലങ്കാരത്തെയോ, സ്വര്‍ണ്ണാഭരണത്തെയോ, മോടിയുള്ള വസ്ത്രങ്ങളെയോ, ആശ്രയിച്ചല്ല നിലനില്‍ക്കുന്നത്.frEദൈവാദരത്താല്‍ നിങ്ങള്‍ നയിക്കുന്ന നിര്‍മ്മലമായ ജീവിതം അവരില്‍ മതിപ്പുളവാക്കും.q 1ഇതുപോലെ ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താവിന്‍റെ അധികാരത്തെ സ്വീകരിക്കണം. അപ്പോള്‍ നിങ്ങളില്‍ ചിലരുടെ ദൈവകല്പനകളെ അനുസരിക്കാനിഷ്ടപ്പെടാത്ത ഭര്‍ത്താക്കന്മാര്‍ ദൈവത്തില്‍ വിശ്വസിക്കുവാന്‍ പ്രേരിതരാകും. നിങ്ങള്‍ക്ക് ഒന്നും പറയേണ്ടതായി വരില്ല. ഭാര്യയുടെ സദ്ജീവിതത്താല്‍ അവര്‍ പ്രേരിതരാകും."p=വഴിതെറ്റിപ്പോയ കുഞ്ഞാടിനെപ്പോലെയായിരുന്നു നിങ്ങള്‍. പക്ഷേ ഇപ്പോള്‍ നിങ്ങളുടെ ആത്മാവിന്‍റെ സംരക്ഷകനായ ഇടയനിലേക്കു നിങ്ങള്‍ തിരികെ വന്നിരിക്കുന്നുOoകുരിശിലേറുക വഴി നമ്മുടെ പാപങ്ങള്‍ ക്രിസ്തു സ്വന്തം ശരീരത്തില്‍ വഹിച്ചു. പാപത്തിനുവേണ്ടി ജീവിക്കുന്നതു നിര്‍ത്തി. നീതിയ്ക്കായി ജീവിക്കാന്‍ വേണ്ടി അവനിതു ചെയ്തു. അവന്‍റെ മുറിവാല്‍ നിങ്ങള്‍ സുഖപ്പെട്ടിരിക്കുന്നു./nWജനങ്ങള്‍ ക്രിസ്തുവിനോടു മോശമായ കാര്യങ്ങള്‍ പറഞ്ഞിട്ടും അവന്‍ അവരോടു മോശമായതൊന്നും പറഞ്ഞില്ല. ക്രിസ്തു കഷ്ടം സഹിച്ചുവെങ്കിലും അവന്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയില്ല. അതേ, തന്‍റെ രക്ഷ ക്രിസ്തു ദൈവത്തെ ഏല്പിച്ചു. നീതിയോടെ വിധിയ്ക്കുന്ന ഒരുവന്‍ ദൈവമാണ്.qm[“അവന്‍ പാപമൊന്നും ചെയ്തില്ല. ഒരു ചതിയും അവന്‍റെ നാവില്‍ കണ്ടെത്തിയില്ല.” യെശയ്യാവ് 53:9Elഇതിനായി നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു. പിന്‍തുടരുന്നതിനായി ക്രിസ്തു ഒരു മാതൃക തന്നു. അവന്‍ ചെയ്തതു പോലെ നിങ്ങളും ചെയ്യണം. കഷ്ടം സഹിക്കുന്പോള്‍ ക്ഷമാശീലരാകണം. കാരണം ക്രിസ്തു നിങ്ങള്‍ക്കായി കഷ്ടം സഹിച്ചു.ak;എന്നാല്‍ തെറ്റിനു ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷ സഹിക്കുന്നതില്‍ നിങ്ങളെ പ്രശംസിക്കുന്നതിനു കാരണമില്ല. എന്നാല്‍ നന്മ ചെയ്യുന്നതിനു വേണ്ടി സഹിയ്ക്കുകയും സഹനത്തില്‍ ക്ഷമയുള്ളവനാകുകയും ചെയ്താല്‍ അത് ദൈവത്തെ പ്രീതനാക്കും.j}തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ കൂടി ഒരുവന്‍ കഷ്ടത സഹിക്കേണ്ടിവന്നേക്കാം. അപ്പോള്‍ ആ മനുഷ്യന്‍ ദൈവത്തെ വിചാരിച്ച് അതു ക്ഷമാപൂര്‍വ്വം സഹിക്കുകയാണെങ്കില്‍ അതു ദൈവത്തെ പ്രീതനാക്കും.Niഅടിമകളേ, അര്‍ഹിക്കുന്ന ബഹുമാനത്തോടെ നിങ്ങളുടെ ഉടമകളുടെ അധികാരം സ്വീകരിക്കുക. സകല ബഹുമാനത്തോടും ഇതു ചെയ്യുക. നല്ലവനും ദയാലുവുമായ ഉടമയെയും ചീത്ത ഉടമയെയും അനുസരിക്കണം.khOഎല്ലാവരോടും ആദരവു കാണിക്കുക. ദൈവകുടുംബത്തിലെ എല്ലാ സഹോദരങ്ങളേയും സ്നേഹിക്കുക. ദൈവത്തെ ഭയക്കുകയും രാജാവിനെ മാനിക്കുകയും ചെയ്യുക. :}|ywurponnkPifeScboaJ_\QZXUSQMKbHFjCAs@ >(;8'6i3`/ ,g*'&"sjM b_ പക്ഷേ ദൈവം നമ്മോട് ഒരു വാഗ്ദാനം ചെയ്തിട്ടുണ്ട്. അവന്‍ വാഗ്ദാനം ചെയ്ത ആ പുതിയ ആകാശത്തിനും പുതിയഭൂമിയ്ക്കും വേണ്ടി നാം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ആ സ്ഥലത്താണ് നന്മയും ഐശ്വര്യവും വിളയുന്നത്.R^ ദൈവത്തിന്‍റെ ദിനത്തിനായി നിങ്ങള്‍ കാത്തിരിക്കണം. ആ ദിവസം വരുവാന്‍ നിങ്ങള്‍ അതിയായാഗ്രഹിക്കണം.ആ ദിവസം വരുന്പോള്‍ ആകാശവും അതിലുള്ളതൊക്കെയും ചൂടുകൊണ്ട് ഉരുകി നശിക്കും.9]k അങ്ങനെ ഞാന്‍ നിങ്ങളോടു പറഞ്ഞ വിധം സര്‍വ്വതും നശിപ്പിക്കപ്പെടും. അതുകൊണ്ട് നിങ്ങള്‍ എങ്ങനെയുള്ളവരാകണം നിങ്ങള്‍ വിശുദ്ധ ജീവിതം നയിച്ച് ദൈവത്തെ ശുശ്രൂഷിക്കണം._\7 പക്ഷെ കര്‍ത്താവ് തിരികെ വരുന്ന ആ ദിവസം ഒരു കള്ളനെപ്പോലെ അന്പരപ്പിക്കുന്നതായിരിക്കും. കടുത്ത ശബ്ദത്തോടെ ആകാശം കത്തിയെരിയും. ആകാശത്തിലുള്ളതൊക്കെയും തീയാല്‍ നശിപ്പിക്കപ്പെടും. ഭൂമിയും അതിലുള്ള സമസ്തവും ന്യായവിധിയ്ക്കായി ദൈവത്തിന്‍റെ മുന്പില്‍ അനാവൃതമാക്കപ്പെടും.B[ [This verse may not be a part of this translation]NZഎന്നാല്‍ പ്രിയ സ്നേഹിതരേ, ഒരു കാര്യം മറക്കരുത്. കര്‍ത്താവിന് ഒരു ദിവസം ആയിരം വര്‍ഷവും ആയിരം വര്‍ഷം ഒരു ദിവസം പോലെയുമാണ്.fYEഅതേ ദൈവവചനം തന്നെയാണ് ആകാശത്തെയും ഭൂമിയെയും ഇപ്പോള്‍ നമുക്കുള്ളതുപോലെ സൂക്ഷിക്കുന്നതും. ആകാശവും ഭൂമിയും തീയാല്‍ നശിപ്പിക്കുവാന്‍ വേണ്ടി സൂക്ഷിച്ചിരിക്കുകയാണ്. ഭൂമിയും ആകാശവും വിധിദിവസത്തിനും ദൈവത്തിനു എതിരായിട്ടുള്ളവരുടെ നാശത്തിനും വേണ്ടി സൂക്ഷിച്ചിരിക്കുന്നു.-XSപിന്നീട് ആ ലോകത്തെ തന്നെ ജലപ്രളയത്തില്‍ മുക്കി നശിപ്പിച്ചു.tWaപക്ഷേ പണ്ടു സംഭവിച്ചത് ഓര്‍ക്കാന്‍ അവരാഗ്രഹിക്കുന്നില്ല. ആകാശം അവിടെ ഉണ്ടായിരുന്നു. ദൈവം ഭൂമിയെ ജലത്തില്‍ നിന്നും ജലം കൊണ്ടും നിര്‍മ്മിച്ചു. ഇതെല്ലാം ദൈവവചനം കൊണ്ടാണ് സംഭവിച്ചത്.V!ദുഷ്ടര്‍ പറയും, “യേശു തിരികെ വരുമെന്ന് വാഗ്ദാനം ചെയ്തു; അവനെവിടെ? നമ്മുടെ പൂര്‍വ്വികര്‍ മരിക്കുകയും ലോകം അതിന്‍റെ നിര്‍മ്മിതി തൊട്ടുള്ള കാലം മുതല്‍ക്കുള്ള അതേ വഴിയില്‍ തുടരുകയും ചെയ്യുന്നു.”GUഅവസാനനാളുകളില്‍ എന്തു സംഭവിയ്ക്കും എന്നു മനസ്സിലാക്കേണ്ടത് നിങ്ങള്‍ക്കു പ്രധാനമാണ്. ദുഷ്ടര്‍ നിങ്ങളെ പരിഹസിക്കും.T+വിശുദ്ധപ്രവാചകര്‍ പണ്ടു പറഞ്ഞ വചനങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയും വേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ കര്‍ത്താവും രക്ഷകനുമായവന്‍ നമുക്കു തന്ന കല്പനകള്‍ ഓര്‍ക്കുവിന്‍. നിങ്ങളുടെ അപ്പൊസ്തലരിലൂടെയാണ് അവന്‍ ഈ കല്പനകളെ നല്‍കിയിരിക്കുന്നത്.S +വത്സല സുഹൃത്തുക്കളേ, ഇത് നിങ്ങള്‍ക്ക് ഞാനെഴുതിയ രണ്ടാമത്തെ കത്താണ്. ഇവ രണ്ടും എഴുതിയത് ആത്മാര്‍ത്ഥമായ ചിന്തകള്‍ മനസ്സില്‍ ഉണര്‍ത്തുവാനും ചില കാര്യങ്ങളെ ഓര്‍പ്പിക്കാന്‍ സഹായിക്കുന്നതിനുമാണ്.!R;“ഛര്‍ദ്ദി വീണ്ടും ഭക്ഷിക്കുന്ന നായെപ്പോലെ” എന്നും “വൃത്തിയായതിനു ശേഷവും ചെളിയിലുരുളുന്ന ഒരു പന്നിയെപ്പോലെ” എന്നും ഇവരുടെ ചെയ്തികളെ സമപ്പെടുത്താം.Q+അത്തരം ആള്‍ക്കാര്‍ ഒരിക്കലും സത്യമാര്‍ഗ്ഗം അറിയാതിരിക്കുന്നതാണ് നല്ലത്. അതാണ് അവര്‍ക്കു നല്‍കപ്പെട്ട വിശുദ്ധ ഉപദേശം. അറിഞ്ഞതിനു ശേഷം അതില്‍ നിന്നും അകലുന്നതിലും നല്ലത് അറിയാതിരിക്കുന്നതാണ്.kPOനമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ അറിഞ്ഞു സ്വതന്ത്രരായതിനു ശേഷം വീണ്ടും ദുഷ്കാര്യങ്ങളിലേക്കു തിരിയുകയും ദുഷ്ടത അവരെ നിയന്ത്രിക്കുവാന്‍ തുടങ്ങുകയാണെങ്കില്‍ അവരുടെ നില ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും.O%ആ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് ഈ വ്യാജ അദ്ധ്യാപകര്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഈ വ്യാജ അദ്ധ്യാപകര്‍ തന്നെ സ്വതന്ത്രരല്ല. നശ്വരമായ വസ്തുക്കളുടെ അടിമകളാണ് അവര്‍. ഒരു വ്യക്തി അവനെ നിയന്ത്രിക്കുന്ന കാര്യത്തിന് അടിമയാണ്.N3കപടവാക്കുകളാല്‍ വ്യാജ അദ്ധ്യാപകര്‍ പുകഴ്ത്തും. പാപക്കെണിയില്‍ അവര്‍ ജനങ്ങളെ കുരുക്കും. തെറ്റായി ജീവിയ്ക്കുന്നവരില്‍ നിന്നും മാറാന്‍ തുടങ്ങിക്കൊണ്ടിരിക്കുന്നവരെപ്പോലും അവര്‍ വഴി തെറ്റിക്കും. അവരുടെ പാപം നിറഞ്ഞ സ്വയം ആഗ്രഹിക്കുന്ന ദുഷ്ടചിന്തകള്‍ പ്രായോഗികമാക്കാന്‍ പ്രോത്സാഹിപ്പിക്കുക വഴിയാണ് ഈ കള്ള അദ്ധ്യാപകര്‍ ഇതു ചെയ്യുന്നത്.^M5ജലം ഇല്ലാത്ത നദി പോലെയാണ് ആ വ്യാജപ്രവാചകര്‍. കൊടുങ്കാറ്റാല്‍ ഓടിക്കപ്പെട്ട മേഘങ്ങള്‍ പോലെയാണവര്‍. അത്യഗാധത്തിലെ കൊടും കൂരിരുട്ടുള്ള സ്ഥലം അവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.Lപക്ഷേ ഒരു കഴുത ബിലെയാമിനോട് അവന്‍ ചെയ്യുന്നതു തെറ്റാണെന്നു പറഞ്ഞു. കഴുത സംസാരശേഷി ഇല്ലാത്ത ഒരു മൃഗമാണ്. പക്ഷേ ഈ കഴുത മനുഷ്യ ശബ്ദത്തില്‍ സംസാരിച്ചു. ബിലെയാമിന്‍റെ ഭ്രാന്തന്‍ വഴികളെ തടഞ്ഞു.bK=ഈ വ്യാജ അദ്ധ്യാപകര്‍ സന്മാര്‍ഗ്ഗത്തെ ഉപേക്ഷിച്ച് ചീത്തമാര്‍ഗ്ഗത്തിലേക്കു പോയി. ബിലെയാം പോയ അതേ വഴി അവര്‍ പിന്തുടര്‍ന്നു. ബിലെയാം ബെയോരിന്‍റെ പുത്രനായിരുന്നു. പ്രതിഫലത്തിനുവേണ്ടി തെറ്റു ചെയ്യുന്നതു അവന്‍ ഇഷ്ടപ്പെട്ടു. J9അവര്‍ ഒരു സ്ത്രീയെ നോക്കുന്പോഴെല്ലാം അവളെ ആഗ്രഹിക്കുന്നു. ഇപ്രകാരം അവര്‍ സദാ തെറ്റു ചെയ്യുന്നു. ബലഹീനരെ അവര്‍ പാപക്കെണിയിലേക്ക് നയിക്കുന്നു. എപ്പോഴും അത്യാര്‍ത്തിയുള്ളവരാകാന്‍ അവര്‍ തങ്ങളെത്തന്നെ പഠിപ്പിക്കുന്നു. അവര്‍ ശപിക്കപ്പെട്ടവരാണ്.QI ഇവര്‍ മൂലം പലര്‍ക്കും ക്ലേശം വന്നു. അതുകൊണ്ട് അവരും സ്വയം ക്ലേശിക്കും. അവര്‍ ചെയ്തതിനുളള ഫലം ആണ് അത്. എല്ലാവരും കാണ്‍കെ ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുന്നത് രസമാണെന്ന് അവര്‍ കരുതുന്നു. അവരുടെ സ്വന്തം ദുഷ്ചെയ്തികളില്‍ അവര്‍ രസം കൊള്ളുകയും അതില്‍ സംതൃപ്തരാകുകയും ചെയ്യുന്നു. അതുകൊണ്ട് അവര്‍ നിങ്ങളിലുള്ള മലിനമായ പൊട്ടും കറയുമാണ് (കളങ്കമാണ്). ഒന്നിച്ചു ഭക്ഷിക്കുന്പോള്‍ നിങ്ങളിലേക്ക് അവര്‍ ലജ്ജ കൊണ്ടുവരുന്നു.H എന്നാല്‍, ഈ വ്യാജഅദ്ധ്യാപകര്‍ തങ്ങള്‍ക്കു മനസ്സിലാകാത്ത കാര്യങ്ങള്‍ക്കെതിരെ ദുഷ്ക്കാര്യങ്ങള്‍ സംസാരിക്കുന്നു. പിടികൂടപ്പെട്ട് കൊല്ലപ്പെടുവാന്‍ മാത്രമായി ജനിച്ചിരിക്കുന്ന വന്യമൃഗങ്ങളെപ്പോലെ ഇവരും ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നു. വന്യമൃഗങ്ങളെപ്പോലെ ഇവരെയും നശിപ്പിക്കും.:Gm ദൂതന്മാര്‍ ഈ വ്യാജ അദ്ധ്യാപകരെക്കാള്‍ വളരെ കരുത്തരും ശക്തരുമാണ്. എന്നാല്‍ ദൂതന്മാര്‍ പോലും ദൈവസമക്ഷം അവര്‍ക്കെതിരെ കുറ്റം ആരോപിയ്ക്കുകയോ ചീത്ത പറയുകയോ ഇല്ല.6Fe ഹീനമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും പാപം നിറഞ്ഞ സ്വയത്തെ അനുസരിച്ചു ജീവിക്കുന്നവര്‍ക്കും ദൈവത്തിന്‍റെ അധികാരത്തെ എതിര്‍ക്കുന്നവര്‍ക്കും ആണ് പ്രധാനമായിട്ട് ഈ ശിക്ഷ. ഈ കപട അദ്ധ്യാപകര്‍ അവര്‍ക്ക് വേണ്ടത് ചെയ്യുകയും സ്വയം പുകഴ്ത്തുകയും ചെയ്യും. ബലവും ശക്തിയുമേറിയ ദൂതന്മാരെക്കുറിച്ചും മോശമായ കാര്യങ്ങള്‍ സംസാരിക്കാന്‍ അവര്‍ക്കു ഭീതിയില്ല.CE അതെ, ദൈവമാണ് ഇതു ചെയ്തത്. അതുകൊണ്ട് അവനെ ശുശ്രൂഷിക്കുന്നവരെ എങ്ങനെ രക്ഷിക്കണമെന്നു കര്‍ത്താവിനറിയാം. ദുഷ്ടരെ ബന്ധനത്തില്‍ വയ്ക്കുകയും ന്യായവിധിദിവസം വരെ കാത്തിരുന്ന് കര്‍ത്താവ് അവരെ ശിക്ഷിക്കുകയും ചെയ്യും.]D3(ലോത്ത് നല്ലവനായിരുന്നെങ്കിലും ആ വൃത്തികെട്ടവര്‍ക്കൊപ്പമായിരുന്നു ദിനംതോറും ജീവിച്ചത്. അവന്‍ കേട്ടതും കണ്ടതുമായ ദുഷ്കാര്യങ്ങളാല്‍ ലോത്തിന്‍റെ നല്ല ഹൃദയം മുറിപ്പെട്ടു.)fCEപക്ഷെ ദൈവം ലോത്തിനെ രക്ഷിച്ചു. ലോത്ത് വളരെ നല്ലവനായ മനുഷ്യനായിരുന്നു. ജനങ്ങളുടെ വൃത്തികെട്ട ജീവിതശൈലികൊണ്ട് അവനു പൊറുതിമുട്ടി.^B5മാത്രമല്ല ദൈവം സൊദോം, ഗൊമോറാ എന്നീ നഗരങ്ങളെയും ശിക്ഷിച്ചിരുന്നു. ചാരമൊഴികെ മറ്റൊന്നും ഇല്ലാത്ത തരത്തില്‍ ദൈവം ആ നഗരങ്ങളെ എരിച്ചു. ദൈവത്തിനെതിരായിട്ടുള്ളവര്‍ക്ക് എന്തു സംഭവിക്കും എന്നതിനു ദൈവം ആ നഗരങ്ങളെ ഉദാഹരണമാക്കി.Aപണ്ട് ജീവിച്ചിരുന്ന ദുഷ്ടരെയും ദൈവം ശിക്ഷിച്ചു. ദൈവനിഷേധികളാല്‍ നിറഞ്ഞിരുന്ന ഭൂമിയിലേക്കു ദൈവം പ്രളയം കൊണ്ടുവന്നു. എന്നാല്‍ നോഹയെയും അവനോടൊപ്പമുണ്ടായിരുന്ന ഏഴുപേരെയും ദൈവം രക്ഷിച്ചു. നീതിയോടെ ജീവിക്കാന്‍ ജനങ്ങളോട് പറഞ്ഞ ഒരുവനാണ് നോഹ.\@1ദൂതന്മാര്‍ പാപം ചെയ്തപ്പോള്‍ ശിക്ഷയില്ലാതെ സ്വതന്ത്രമാക്കാന്‍ ദൈവം അവരെ അനുവദിച്ചില്ല. അതെ, ദൈവം അവരെ നരകത്തിലേക്ക് അയച്ചു. ഇരുട്ടിന്‍റെ ഗുഹകളിലേക്ക് ദൈവം അവരെ ഇട്ടു. അന്തിമവിധി വരെ അവരെ അവിടെത്തന്നെ ഇട്ടിരിക്കുന്നു.?!ആ വ്യാജ അദ്ധ്യാപകര്‍ക്ക് നിങ്ങളുടെ പണം മാത്രം മതി. അതുകൊണ്ട് പൊളിവചനങ്ങള്‍ പറഞ്ഞ് നിങ്ങളെ ഉപയോഗിക്കും. ആ വ്യാജാദ്ധ്യാപകര്‍ക്കെതി രെയുള്ള വിധിവാചകം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്. അവരെ നശിപ്പിക്കുന്നവനില്‍ (ദൈവം) നിന്ന് അവര്‍ രക്ഷപെടില്ല.>5അവര്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങളില്‍ വളരെയേറെപ്പേര്‍ അവരെ പിന്തുടരും. ഇതരര്‍ അക്കൂട്ടര്‍ കാരണം സത്യത്തിന്‍റെ പാതയെക്കുറിച്ച് മോശമായി സംസാരിക്കും.-= Uപണ്ട് ദൈവജനത്തിനിടയില്‍ കള്ളപ്രവാചകരുണ്ടായിരുന്നു. ഇന്നും അപ്രകാരം തന്നെ. അതുപോലെ തന്നെ നിങ്ങളുടെ കൂട്ടത്തിലും വ്യാജ അദ്ധ്യാപകര്‍ ഉണ്ടാകും. ജനങ്ങള്‍ നഷ്ടപ്പെടുന്നവിധം തെറ്റായ ഉപദേശങ്ങള്‍ അവര്‍ പഠിപ്പിക്കും. തങ്ങള്‍ പഠിപ്പിക്കുന്നത് തെറ്റാണെന്ന് മനസ്സിലാകാത്ത വിധത്തില്‍ അവര്‍ പഠിപ്പിക്കും. അവര്‍ക്കു സ്വാതന്ത്ര്യം കൊണ്ടുവന്നു കൊടുത്ത നാഥനെപ്പോലും (യേശു) അവര്‍ നിഷേധിയ്ക്കുകയും ചെയ്യും. അതുകൊണ്ട് അവര്‍ വേഗത്തില്‍ സ്വയം നശിക്കും.< }അതെ, ഒരു മനുഷ്യന്‍ എന്തു പറയാന്‍ ആഗ്രഹിച്ചോ അതൊന്നില്‍ നിന്നും ഒരു പ്രവചനവും വന്നില്ല. പക്ഷേ ജനങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് ദൈവത്തില്‍ നിന്നുള്ള കാര്യങ്ങള്‍ സംസാരിച്ചു.S; !ഏറ്റവും പ്രധാനമായി നിങ്ങള്‍ ഇതു മനസ്സിലാക്കണം. തിരുവെഴുത്തുകളിലെ പ്രവചനം യാതൊരു വ്യക്തിയുടെയും സ്വന്തമായ ഭാഷ്യങ്ങളല്ല.:: oപ്രവാചകര്‍ പറഞ്ഞ ഈ കാര്യങ്ങള്‍ ഞങ്ങളില്‍ പൂര്‍ണ്ണമായും സ്ഥിരപ്പെടുത്തി. പ്രവാചകര്‍ പറഞ്ഞ കാര്യങ്ങളെ ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്നത് നിങ്ങള്‍ക്കു നല്ലതാണ്. അവര്‍ പറഞ്ഞിട്ടുള്ള ഈ കാര്യങ്ങളത്രയും അന്ധകാരം നിറഞ്ഞ സ്ഥലത്ത് മിന്നും വെളിച്ചം പോലെയാണ്. പ്രഭാതം തുടങ്ങുംവരെ അതു തെളിയുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയത്തില്‍ ഉദിയ്ക്കുകയും ചെയ്യും.E9 ഞങ്ങളും ആ ശബ്ദം കേട്ടു. യേശുവും ഒത്ത് ഞങ്ങള്‍ വിശുദ്ധഗിരിയില്‍ ആയിരിക്കുന്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നാണതു വന്നത്.58 eമഹാ പ്രതാപവാനായ ദൈവത്തിന്‍റെ ശബ്ദം യേശു കേട്ടു. പിതാവായ ദൈവത്തില്‍ നിന്ന് ആദരവും മഹത്വവും കിട്ടിയപ്പോഴായിരുന്നു അത്. ശബ്ദം പറഞ്ഞു, “ഇത് എന്‍റെ പുത്രനാണ്, ഞാന്‍ അവനെ സ്നേഹിക്കുന്നു. ഞാനവനില്‍ സംപ്രീതനാണ്.”H7  കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയെപ്പറ്റി ഞങ്ങള്‍ നിങ്ങളോടു പറഞ്ഞു. അവന്‍റെ വരവിനെപ്പറ്റിയും പറഞ്ഞു. ഞങ്ങള്‍ പറഞ്ഞതത്രയും ആള്‍ക്കാര്‍ നെയ്തെടുത്ത വെറും രസികന്‍ കഥകളല്ല. അതെ, ക്രിസ്തുവിന്‍റെ പ്രതാപം ഞങ്ങളുടെ തന്നെ കണ്ണുകള്‍ക്കൊണ്ടു ഞങ്ങള്‍ കണ്ടതാണ്.)6 Mഈ കാര്യമത്രയും എപ്പോഴും ഓര്‍മ്മിപ്പിച്ചു സഹായിക്കാന്‍ എന്നെക്കൊണ്ടാവുന്നത്രയും ഞാന്‍ ശ്രമിയ്ക്കും. എനിക്കുശേഷവും ഇവയത്രയും ഓര്‍മ്മിപ്പിക്കാന്‍ കെല്പുള്ളവരാകണം നിങ്ങളെന്നു ഞാന്‍ ആഗ്രഹിക്കുന്നു.!5 =ഈ ശരീരം തീര്‍ച്ചയായും ഉടനെ ഉപേക്ഷിക്കണമെന്ന് എനിക്കറിയാം. നമ്മുടെ കര്‍ത്താവായ യേശു അത് എന്നെ കാണിച്ചു.74 i ഈ ഭൂമിയില്‍ ജീവിച്ചിരിക്കും കാലത്തോളം ഈ കാര്യങ്ങള്‍ ഓര്‍പ്പിച്ചു സഹായിക്കുന്നത് ശരിയാണെന്നു ഞാന്‍ കരുതുന്നു.%3 E ഇക്കാര്യം നിങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ക്കുള്ള സത്യത്തില്‍ നിങ്ങള്‍ ബലവാന്മാരാണ്. എന്നാല്‍ ഈ കാര്യങ്ങള്‍ ഓമ്മിപ്പിക്കാന്‍ ഞാന്‍ എപ്പോഴും സഹായിക്കും.2 5 നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ രാജ്യത്തിലേക്ക് ശ്രേഷ്ഠമായ വരവേല്പും നിങ്ങള്‍ക്കു കിട്ടും. ആ രാജ്യം എക്കാലത്തേക്കും ഉള്ളതാണ്.1 ' എന്‍റെ സഹോദരങ്ങളേ, ദൈവം അവന്‍റേതായിരിക്കാന്‍ നിങ്ങളെ വിളിയ്ക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തു. ദൈവം വിളിച്ചവരും തിരഞ്ഞെടുക്കപ്പെട്ടവരും ആണ് നിങ്ങളെന്ന് തെളിയിക്കാന്‍ തീവ്രമായി ശ്രമിയ്ക്കണം. ഇതു ചെയ്യുമെങ്കില്‍ നിങ്ങള്‍ ഇടറിപ്പോകയില്ല.>0 w എന്നാല്‍ ഈവക കാര്യങ്ങള്‍ ഒരുവന് ഇല്ലെങ്കില്‍ അവനു വ്യക്തമായി കാണാന്‍ കഴിയില്ല. അവന്‍ അന്ധനാണ്. പഴയ തിന്മകളില്‍നിന്നും അവനെ ശുദ്ധനാക്കി എന്നുള്ളത് അവന്‍ മറന്നു./ /ഈ കാര്യങ്ങളത്രയും നിങ്ങളിലുണ്ടാകുകയും അതു വളരുകയും ചെയ്യുന്നുവെങ്കില്‍, ഈ കാര്യങ്ങള്‍ നിങ്ങളെ ഒരിക്കലും പ്രയോജനശൂന്യരാകാതിരിക്കാന്‍ സഹായിക്കും. നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള അറിവുകൊണ്ട് ഈ കാര്യങ്ങള്‍ നിങ്ങളെ ഒന്നിനും കൊള്ളാത്തവരാകാതിരിക്കാന്‍ സഹായിക്കും.;. qദൈവശുശ്രൂഷയിലേക്ക് നിങ്ങളുടെ സഹോദരങ്ങള്‍ക്കു വേണ്ടിയുള്ള കരുണയും ഈ കരുണയിലേക്ക് സ്നേഹവും കൂട്ടിച്ചേര്‍ക്കുക.- അറിവിലേക്ക് ആത്മനിയന്ത്രണവും ആത്മനിയന്ത്രണത്തിലേക്ക് സ്ഥിരതയും സ്ഥിരതയിലേക്ക് ദൈവശുശ്രൂഷയും_, 9ഈ അനുഗ്രഹങ്ങളൊക്കെ നിങ്ങള്‍ക്കുള്ളതുകൊണ്ട് അതു നിങ്ങളുടെ ജീവിതത്തിനു മുതല്‍ക്കൂട്ടാക്കാന്‍ പരമാവധി ശ്രമിക്കുക. നിങ്ങളുടെ വിശ്വാസത്തിലേക്ക് നന്മയും നന്മയിലേക്ക് അറിവുംt+ cതന്‍റെ പ്രതാപവും നന്മയും വഴി യേശു നമുക്കു വാഗ്ദാനം നല്‍കിയ അമൂല്യമായ മഹാദാനങ്ങള്‍ നല്‍കിയിരിക്കുന്നു. ആ ദാനങ്ങള്‍ വഴി വിശുദ്ധസ്വഭാവം നമുക്കു പങ്കുവയ്ക്കാം. അതുകൊണ്ട് ലോകം അതാഗ്രഹിക്കുന്ന തിന്മകളാല്‍ നിങ്ങളെ നശിപ്പിക്കയില്ല.2* _യേശുവിന് ദൈവത്തിന്‍റെ ശക്തിയുണ്ട്. അവന്‍റെ ശക്തി ദൈവത്തെ ശുശ്രൂഷിക്കുന്നതിനും നമുക്കു ജീവിക്കുന്നതിനുമായ എല്ലാ കാര്യങ്ങളും നല്‍കി. നമുക്കവനെ അറിയാം എന്നതുകൊണ്ട് ഇവയൊക്കെ നമുക്കുണ്ട്. തന്‍റെ പ്രതാപവും നന്മയും കൊണ്ട് യേശു നമ്മെ വിളിച്ചിരിക്കുന്നു.^) 7കൃപയും സമാധാനവും നിങ്ങള്‍ക്കു കൂടുതല്‍ കൂടുതല്‍ ലഭിക്കുമാറാകട്ടെ. ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുവിനെയും അറിയാമെന്നതുകൊണ്ട് കരുണയും സമാധാനവും നിങ്ങള്‍ക്കു ലഭിച്ചു.( 9യേശുക്രിസ്തുവിന്‍റെ ദാസനും അപ്പൊസ്തലനുമായ ശിമോന്‍ പത്രൊസില്‍ നിന്നും, ഞങ്ങള്‍ക്കുള്ളതു പോലെയുള്ള അതേ മൂല്യവത്തായ വിശ്വാസമുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും എഴുതുന്നത്. നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവും നീതിമാനായതുകൊണ്ട് നിങ്ങള്‍ക്ക് ആ വിശ്വാസം കിട്ടി. അവന്‍ ശരിയായതു ചെയ്യുന്നു.B'[This verse may not be a part of this translation]a&; ബാബിലോണിലെ സഭ നിങ്ങളെ വന്ദനം ചെയ്യുന്നു. അവരും നിങ്ങളെപ്പോലെ തന്നെ തിരഞ്ഞെടുക്കപ്പെട്ടവരാണ്. ക്രിസ്തുവില്‍ എന്‍റെ മകനായ മര്‍ക്കൊസും നിങ്ങളെ വന്ദനം ചെയ്യുന്നു. 14നിങ്ങള്‍ കണ്ടുമുട്ടുന്പോള്‍ ഒരു സ്നേഹചുംബനം പരസ്പരം കൊടുക്കുക. ക്രിസ്തുവിലുള്ള എല്ലാവര്‍ക്കും സമാധാനം. @ ~{wVt-r@nlii geba_$]v[YXnVUSQOHMLJIGDB?=;$76t310.-,)'&#!;/ t HdO B[This verse may not be a part of this translation]B[This verse may not be a part of this translation]Lഎന്‍റെ മക്കളേ, നമ്മുടെ സ്നേഹം വെറും വാക്കുകളും പറച്ചിലുകളും ആകരുത്. ഇല്ല, നമ്മുടെ സ്നേഹം യഥാര്‍ത്ഥമായിരിക്കണം. നമ്മുടെ പ്രവൃത്തിയിലൂടെ സ്നേഹം വ്യക്തമാക്കുകയും വേണം.J ഒരു വിശ്വാസി അവന് ആവശ്യമുള്ളവയെല്ലാം ഉണ്ടായിരിക്കാന്‍ തക്ക സന്പന്നനെന്നു വിചാരിക്കുക. തനിക്ക് അത്യാവശ്യമുള്ളതുകൂടി ഇല്ലാത്ത ദരിദ്രനായ തന്‍റെ സഹോദരനെ അവന്‍ കാണുന്നു. സന്പത്തുണ്ടായിട്ടും ദരിദ്രനായ സഹോദരനെ സഹായിക്കാത്ത അവനെന്തു വിശ്വാസി? അപ്പോള്‍ ആ ഉള്ളവന്‍റെ (സന്പന്നന്‍) ഹൃദയത്തില്‍ ദൈവസ്നേഹം കാണില്ല.യഥാര്‍ത്ഥ സ്നേഹം എന്താണെന്ന് ഇങ്ങനെയാണ് നാം അറിയുന്നത്.ക്രിസ്തു അവന്‍റെ ജീവനെ നമുക്കായി തന്നു. അതുകൊണ്ട് നമ്മുടെ ജീവനെ ക്രിസ്തുവിലുളള നമ്മുടെ സഹോദരീ സഹോദരങ്ങള്‍ക്കായി നാം നല്‍കണം. യഥാര്‍ത്ഥസ്നേഹം എന്താണെന്ന് ഇങ്ങനെയാണ് നാം അറിയുന്നത്.(Iതന്‍റെ സഹോദരനെ വെറുക്കുന്ന ഏവനും കൊലപാതകി ആണ്. ഒരു കൊലയാളിക്കും നിത്യജീവന്‍ ഇല്ല എന്നു നിങ്ങള്‍ക്കറിയാം.നമുക്കറിയാം നാം മരണത്തെ ഉപേക്ഷിച്ചു ജീവനിലേക്കു വന്നവരാണെന്ന്. നാം യേശുക്രിസ്തുവില്‍ നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് ഇതു നമുക്കറിയാം. സ്നേഹിക്കാത്ത വ്യക്തി ഇപ്പോഴും മരണത്തിലാണ്.zm സഹോദരങ്ങളേ, ഈ ലോകത്തിന്‍റെ ആള്‍ക്കാര്‍ നിങ്ങളെ വെറുക്കുന്പോള്‍ നിങ്ങള്‍ അതിശയിക്കരുത്.;o കയീനെപ്പോലാകരുത്. കയീന്‍ ദുഷ്ടനുള്ളവനാണ്. കയീന്‍ അവന്‍റെ സഹോദരനെ കൊന്നു. പക്ഷേ, എന്തിനാണ് കയീന്‍ സഹോദനെ കൊന്നത്? കയീന്‍ ചെയ്തത് ദുഷ്ടതയും അവന്‍റെ സഹോദരന്‍ ചെയ്ത കാര്യങ്ങള്‍ നല്ലതുമായിരുന്നു എന്നതാണ് കാരണം.Y+ നാം പരസ്പരം സ്നേഹിക്കണം എന്നതാണ് നിങ്ങള്‍ ആദ്യം മുതലേ കേട്ടിട്ടുള്ള ഉപദേശം. അതുകൊണ്ട് ദൈവത്തിന്‍റെ മക്കളാരെന്നു നമുക്കു കാണുവാന്‍ സാധിക്കും. അതുപോലെ പിശാചിന്‍റെ സന്തതികളെയും നമുക്കു കാണാന്‍ സാധിക്കും. നീതി ചെയ്യാത്തവര്‍ ദൈവത്തിന്‍റെ മക്കളല്ല. അതുപോലെ തന്‍റെ സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിന്‍റെ പൈതലല്ല.@y ഒരു വ്യക്തിയെ ദൈവം തന്‍റെ കുഞ്ഞാക്കുന്പോള്‍ അവന്‍ പാപം ചെയ്യുന്നതു തുടരുന്നില്ല. എന്തുകൊണ്ടെന്നാല്‍, ദൈവം അവനു നല്‍കിയ പുതുജീവന്‍ അവനില്‍ കുടികൊള്ളുന്നു. അതുകൊണ്ട് അവന് തിന്മ തുടരുന്നതിനു കഴിവില്ല. എന്തുകൊണ്ടെന്നാല്‍ അവന്‍ ദൈവത്തിന്‍റെ ഒരു മകനായി മാറി.6eആദിമുതലേ പിശാച് പാപം ചെയ്തുകൊണ്ടിരിക്കുന്നു. പാപം ചെയ്തുകൊണ്ടേയിരിക്കുന്നവന്‍ പിശാചിനുള്ളവനാണ്. പിശാചിന്‍റെ പണികളെ നശിപ്പിക്കുവാനാണ് ദൈവപുത്രന്‍ വന്നത്.T!രിയ മക്കളേ, തെറ്റായ രീതിയിലേക്കു നയിക്കുവാന്‍ ഒരു വ്യക്തിയെയും അനുവദിക്കരുത്. ക്രിസ്തു നീതിമാനാണ്. ക്രിസ്തുവിനെപ്പോലെ നല്ലവനാകണമെങ്കില്‍ സത്യമായതു പ്രവര്‍ത്തിക്കണം.-Sഅതുകൊണ്ട് ക്രിസ്തുവില്‍ ജീവിക്കുന്നവന്‍ പാപജീവിതം തുടരില്ല. ഒരുവന്‍ തെറ്റു ചെയ്തുകൊണ്ടേയിരിക്കുകയാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ അവന്‍ ഒരിക്കലും ക്രിസ്തുവിനെ മനസ്സിലാക്കുകയോ അറിയുകയോ ചെയ്തിട്ടില്ല.പാപം ഇല്ലാതാക്കുന്നതിനാണ് ക്രിസ്തു വന്നതെന്ന് നിങ്ങള്‍ക്കറിയാം. ക്രിസ്തുവില്‍ തിന്മ ഇല്ല.eCഒരാള്‍ തെറ്റു ചെയ്യുന്പോള്‍, അയാള്‍ ദൈവത്തിന്‍റെ ന്യായപ്രമാണം ലംഘിക്കുന്നു. അതെ, നമ്മള്‍ പാപം ചെയ്യുന്നതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിന് എതിരായി ജീവിക്കുന്നതിനു തുല്യമാണ്.ക്രിസ്തു പരിശുദ്ധനാണ്. ക്രിസ്തുവില്‍ ഈ പ്രത്യാശയുള്ളവര്‍ എല്ലാവരും ക്രിസ്തു പരിശുദ്ധനായിരിക്കുന്നതുപോലെ തങ്ങളെ തന്നെ വിശുദ്ധിയില്‍ കാക്കും." =പ്രിയ സ്നേഹിതരേ, ഇപ്പോള്‍ നാം ദൈവമക്കളാണ്. ഭാവിയില്‍ നാം എന്തായിരിക്കും എന്ന് ഇന്നുവരെ നമ്മെ കാണിച്ചിട്ടില്ല. എന്നാല്‍ ക്രിസ്തു വരുന്പോള്‍ നാം അവനെപ്പോലായിരിക്കും എന്ന് നാമറിയുന്നു. അവന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയോ അങ്ങനെ തന്നെ നാം അവനെ കാണും.9  mപിതാവ് നമ്മെ ഏറെ സ്നേഹിച്ചു. അവന്‍റെ സ്വന്തം മക്കള്‍ എന്നു നമ്മെ വിളിച്ചതില്‍ നിന്നും അതു മനസ്സിലാക്കാം. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ദൈവമക്കളാണ്. ലോകത്തിലെ ജനങ്ങള്‍ക്കു ദൈവത്തെ അറിയാത്തതുകൊണ്ട് നാം ദൈവമക്കളാണെന്നതു അവര്‍ക്കു മനസ്സിലാക്കാന്‍ കഴികയില്ല. {ക്രിസ്തു നീതിമാനാണെന്നു നിങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് ന്യായം ചെയ്യുന്ന ഏവനും ദൈവപൈതലാണ്. അതെ, പ്രിയമക്കളേ, അവനില്‍ ജീവിക്കുക. ഇതു നമ്മള്‍ ചെയ്യുകയാണെങ്കില്‍ ക്രിസ്തുവിന്‍റെ തിരിച്ചുവരവില്‍ ആ ദിവസം ഭീതികൂടാതെ കഴിയാം. അവന്‍ വരുന്പോള്‍ നമുക്ക് നാണിച്ച് മറഞ്ഞിരിക്കേണ്ടതായി വരില്ല. 3എന്നാല്‍ ക്രിസ്തുവില്‍ നിന്നു ലഭിച്ച ദാനം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതുകൊണ്ട് ഒരു അദ്ധ്യാപകനെ നിങ്ങള്‍ക്കാവശ്യമില്ല. നിങ്ങള്‍ക്കു ലഭിച്ച ദാനം നിങ്ങളെ എല്ലാം പഠിപ്പിക്കും. ഈ ദാനം സത്യമാണ്. ഭോഷ്ക്കല്ല. അതുകൊണ്ട് അവന്‍റെ ദാനം നമ്മെ പഠിപ്പിച്ചതുപോലെ ക്രിസ്തുവില്‍ തുടര്‍ന്നും ജീവിക്കുക.നിങ്ങളെ തെറ്റായ പാതയിലേക്കു നയിക്കാന്‍ ശ്രമിക്കുന്ന ആള്‍ക്കാരെപ്പറ്റിയാണ് ഞാനെഴുതുന്നത്.nUഇതാണ് പുത്രന്‍ സ്വയമായിത്തന്നെ നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്നത് - “നിത്യജീവന്‍.”Lആദിമുതല്‍ക്കേ നിങ്ങള്‍ കേട്ട ഉപദേശമാണ് പിന്തുടരുന്നതെന്ന് ഉറപ്പാക്കിക്കൊള്ളുക. നിങ്ങളതില്‍ തന്നെ തുടരുന്നു എങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിലനില്‍ക്കും.(Iഒരുവന്‍ പുത്രനില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവനു പിതാവില്ല. പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്.'അതുകൊണ്ട് ആരാണ് നുണയന്‍? യേശു, ക്രിസ്തു അല്ല എന്നു പറയുന്ന വ്യക്തിയാണ്. യേശു, ക്രിസ്തു അല്ല എന്നു പറയുന്നവന്‍ ക്രിസ്തുവിന്‍റെ ശത്രുവാണ്. ആ വ്യക്തി പിതാവിലോ അവന്‍റെ പുത്രനിലോ വിശ്വസിക്കുന്നില്ല.എന്തുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്? നിങ്ങള്‍ക്ക് സത്യം അറിയാന്‍ പാടില്ലാത്തതുകൊണ്ടാണോ? അല്ല, നിങ്ങള്‍ക്ക് സത്യം അറിയാം എന്നുള്ളതുകൊണ്ടാണ് ഞാന്‍ എഴുതുന്നത്. കളവൊന്നും സത്യത്തില്‍ നിന്ന് വരുന്നില്ല എന്നും നിങ്ങള്‍ക്കറിയാം.mSപരിശുദ്ധനായവന്‍ (ദൈവം അഥവാ ക്രിസ്തു) നിങ്ങള്‍ക്ക് തന്ന ദാനം നിങ്ങള്‍ക്കുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സത്യം അറിയാം.;oക്രിസ്തുവിന്‍റെ ആ ശത്രുക്കള്‍ നമ്മുടെ ഇടയിലുണ്ടായിരുന്നു. പക്ഷെ അവര്‍ നമ്മില്‍ നിന്ന് പുറത്തുപോയി. യഥാര്‍ത്ഥത്തില്‍ അവര്‍ നമ്മിലുള്ളവരല്ല. അവര്‍ സത്യത്തില്‍ നമ്മുടേതായിരുന്നുവെങ്കില്‍ അവര്‍ നമ്മോടൊപ്പം വസിക്കുമായിരുന്നു. പക്ഷേ അവര്‍ പോയി. അവര്‍ നമ്മുടെ ആള്‍ക്കാര്‍ അല്ല എന്ന് ഇത് തെളിയിക്കുന്നു.9kപ്രിയമക്കളേ, ഇത് അന്ത്യനാഴിക ആയിരിക്കുന്നു. ക്രിസ്തുവിന്‍റെ ശത്രു എതിര്‍ ക്രിസ്തു വന്നുകൊണ്ടിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇവിടെ ഇപ്പോള്‍ ക്രിസ്തുവിന്‍റെ ശത്രുക്കള്‍ ധാരാളം ഉണ്ട്. അതുകൊണ്ട് ഇത് അന്ത്യനാഴിക ആകുന്നുവെന്ന് നമുക്കറിയാം.5ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നു. ലോകത്തിലെ ജനങ്ങളുടെ ആഗ്രഹവും മാറിപ്പോകുന്നു. എന്നാല്‍ ദൈവം ആഗ്രഹിക്കുന്നതു ചെയ്യുന്നവന്‍ എക്കാലവും ജീവിക്കും.J~ ലോകത്തിലെ ദുഷ്ക്കാര്യങ്ങള്‍ ഇവകളാണ്. പാപം നിറഞ്ഞ സ്വയത്തെ പ്രീതിപ്പെടുത്താനുള്ള നമ്മുടെ കാമം, നാം കാണുന്ന ദുഷ്ടത നിറഞ്ഞ കാര്യങ്ങള്‍ സ്വന്തമാക്കാനുള്ള കാമം, നമ്മുടെ സ്വത്തുക്കളിലുള്ള നമ്മുടെ അഹങ്കാരം. എന്നാല്‍ ഇവയൊന്നും പിതാവായ ദൈവത്തില്‍നിന്നുള്ളതല്ല. അത്തരം കാര്യങ്ങള്‍ ലോകത്തില്‍ നിന്നാണ് വരുന്നത്.:}mലോകത്തെയോ അതിലുള്ളവയെയോ സ്നേഹിക്കരുത്. ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നുവെങ്കില്‍ പിതാവിന്‍റെ സ്നേഹം അവനിലില്ല. | പിതാവിനെ അറിയാമെന്നതുകൊണ്ട് മക്കളേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. ആദിമുതല്‍ നിലനിന്നവനെ നിങ്ങള്‍ക്ക് അറിയാമെന്നതുകൊണ്ട് പിതാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നു. നിങ്ങള്‍ കരുത്തരായതുകൊണ്ട് യുവാക്കളേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. ദൈവത്തിന്‍റെ വചനം നിങ്ങളില്‍ ജീവിക്കുകയും നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു.f{E ആദിമുതല്‍ക്കേ ഉണ്ടായിരുന്നവനെ നിങ്ങള്‍ അറിഞ്ഞിരിക്കയാല്‍ പിതാക്കന്മാരേ, നിങ്ങള്‍ക്കു ഞാന്‍ ഇതെഴുതുന്നു. ദുഷ്ടനെ ജയിച്ചിരിക്കയാല്‍ യുവാക്കളേ, ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നു.z നിങ്ങളുടെ പാപങ്ങള്‍ യേശു വഴി ക്ഷമിക്കപ്പെട്ടതുകൊണ്ട് പ്രിയമക്കളേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.kyO എന്നാല്‍ തന്‍റെ സഹോദരനെ വെറുക്കുന്നവന്‍ ഇരുളിലാണ്. അവന്‍ ജീവിക്കുന്നത് ഇരുട്ടിലാണ്. എങ്ങോട്ടാണ് താന്‍ പോകുന്നതെന്ന് അവനറിഞ്ഞുകൂടാ. എന്തുകൊണ്ടെന്നാല്‍ ഇരുള്‍ അവനെ അന്ധനാക്കി.^x5 തന്‍റെ സഹോദരനെ സ്നേഹിക്കുന്നവന്‍ പ്രകാശത്തിലായിരിക്കുകയും തെറ്റ് ചെയ്യിക്കുന്ന ഒന്നും അവനില്‍ ഇല്ലാതിരിക്കുകയും ചെയ്യും.Vw% ഒരുവന്‍ “ഞാന്‍ പ്രകാശത്തിലാണ്” എന്നു പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ ഇപ്പോഴും അന്ധകാരത്തിലാണ്. vഎന്നിരിക്കിലും പുതിയൊരു കല്പനയായാണ് ഞാന്‍ ഇതെഴുതുന്നത്. ഈ കല്പന സത്യം ആണ്; അതിന്‍റെ സത്യം യേശുവിലും നിങ്ങളിലും നിങ്ങള്‍ക്കു കാണുവാന്‍ സാധിക്കും. ഇരുള്‍ മാഞ്ഞു പോകുകയും സത്യപ്രകാശം മുന്നേതന്നെ പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.uഎന്‍റെ പ്രിയ സ്നേഹിതരേ, പുതിയൊരു കല്പനയല്ല ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. ആദി മുതല്‍ക്കേ നിങ്ങള്‍ക്ക് ഉണ്ടായിരുന്ന അതേ കല്പനയാണ് ഞാന്‍ എഴുതുന്നത്. നേരത്തേ തന്നെ കേട്ട ഉപദേശമാണ് ഈ കല്പനകള്‍.tഒരുവന്‍ ദൈവത്തില്‍ ജീവിക്കുന്നു എന്നു പറയുകയാണെങ്കില്‍ അവന്‍ ക്രിസ്തു ജീവിച്ചതുപോലെ ജീവിക്കണം.qs[എന്നാല്‍ ഒരുവന്‍, ദൈവത്തിന്‍റെ ഉപദേശം അനുസരിക്കുന്പോള്‍ ദൈവത്തിന്‍റെ സ്നേഹം അവനില്‍ സത്യമായും അതിന്‍റെ ലക്ഷ്യം കൈവരിച്ചു. ഇങ്ങനെയാണ് നാം ദൈവത്തെ പിന്തുടരുകയാണെന്ന് അറിയുന്നത്.urcഒരുവന്‍ “എനിക്കു ദൈവത്തെ അറിയാം” എന്നു പറയുകയും ദൈവകല്പനകളെ ധിക്കരിക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ നുണയനാണ്. സത്യം അവനില്‍ ഇല്ല.Tq!ദൈവം നമ്മോടു ആജ്ഞാപിച്ച കാര്യങ്ങള്‍ നാം അനുസരിക്കുകയാണെങ്കില്‍ നമുക്കു സത്യമായും ദൈവത്തെ അറിയാം എന്നുള്ളത് നിശ്ചയമാണ്.Jp നമ്മുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ് ക്രിസ്തു. എല്ലാ മനുഷ്യരുടെയും പാപങ്ങള്‍ മാറ്റിക്കളയാനുള്ള പാതയാണ് ക്രിസ്തു.^o 7എന്‍റെ പ്രിയ മക്കളേ, നിങ്ങള്‍ പാപം ചെയ്യരുത് എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞാന്‍ ഇത് എഴുതുന്നത്. പക്ഷേ ഏതെങ്കിലും ഒരുവന്‍ പാപം ചെയ്താല്‍ പിതാവിന്‍റെ മുന്പില്‍ നമുക്കുവേണ്ടി ന്യായീകരിക്കുന്ന നീതിമാനായ യേശുക്രിസ്തുവുണ്ട്.*n O നമ്മള്‍ പാപം ചെയ്തിട്ടില്ലെന്നു പറയുകയാണെങ്കില്‍ നാം ദൈവത്തെ നുണയനാക്കുകയാണ് ചെയ്യുന്നത് - നമ്മള്‍ ദൈവത്തിന്‍റെ ശരിയായ സത്യോപദേശം സ്വീകരിക്കുന്നില്ല.|m s എന്നാല്‍ നമ്മുടെ പാപങ്ങള്‍ നാം ഏറ്റുപറയുന്നുവെങ്കില്‍ ദൈവം നമ്മുടെ പാപം ക്ഷമിക്കുകയും നാം ചെയ്ത എല്ലാ ദുഷ്ചെയ്തികളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. കാരണം, നമുക്കു ദൈവത്തെ വിശ്വസിക്കാവുന്നതാണ്. ശരിയായത് ദൈവം ചെയ്യും.Fl നമ്മില്‍ പാപം ഇല്ല എന്നു നാം അവകാശപ്പെടുന്നു എങ്കില്‍ നാം നമ്മെത്തന്നെ വിഡ്ഢികളാക്കുന്നു. സത്യം നമ്മില്‍ ഇല്ലതാനും.dk Cദൈവം പ്രകാശത്തിലാണ്. നമ്മളും പ്രകാശത്തില്‍ ജീവിക്കണം. നമ്മള്‍ വെളിച്ചത്തില്‍ ജീവിക്കുകയാണെങ്കില്‍ നാം പരസ്പരം കൂട്ടായ്മ പങ്കുവയ്ക്കും. നമ്മള്‍ പ്രകാശത്തില്‍ ജീവിക്കുന്പോള്‍ ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ രക്തം എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു.Ej അതുകൊണ്ട് നമ്മള്‍ ദൈവത്തോടൊത്തു ചേര്‍ന്നു പോവുകയാണെന്നു പറയുകയും എന്നാല്‍ ഇരുളില്‍ ജീവിക്കുകയുമാണെങ്കില്‍ നമ്മള്‍ നുണയരാണ്, നമ്മള്‍ സത്യത്തെ പിന്തുടരുന്നില്ല.hi Kദൈവത്തില്‍ നിന്നുള്ള സത്യോപദേശം ഞങ്ങള്‍ കേട്ടു. ഇപ്പോള്‍ ഞങ്ങള്‍ ഇതു നിങ്ങളോടു പറയുന്നു: ദൈവം പ്രകാശമാണ്. ദൈവത്തില്‍ ഇരുള്‍ ഇല്ല.kh Qഞങ്ങളോടൊപ്പം നിങ്ങള്‍ നിറഞ്ഞ സന്തോഷത്തിലാകാന്‍ തക്കവണ്ണമാണ് ഞങ്ങളിത് എഴുതുന്നത്.:g oഞങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളെപ്പറ്റി ഇപ്പോള്‍ എന്തിന് സംസാരിക്കുന്നു? ഞങ്ങള്‍ക്കുള്ള കൂട്ടായ്മയില്‍ നിങ്ങള്‍ പങ്കുള്ളവരാകണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്കുള്ള കൂട്ടായ്മ പിതാവിനോടും അവന്‍റെ പുത്രനായ യേശുക്രിസ്തുവിനോടും കൂടിയാണ്.?f yആ ജീവനെ നമുക്കു കാണിച്ചു തന്നു, ഞങ്ങള്‍ അതു കണ്ടു. ഞങ്ങള്‍ക്ക് അതിനെപ്പറ്റി തെളിവു തരാന്‍ കഴിയും. ഈ ജീവന്‍ ഞങ്ങള്‍ക്കു കാണിച്ചുതന്നത് ദൈവമാണ്. പിതാവായ ദൈവത്തോടൊപ്പമുള്ള ജീവനാണത്. ശാശ്വതമായി തുടരുന്ന ജീവനാണത്.Ae ലോകാരംഭത്തിനു മുന്പ് ഉണ്ടായിരുന്ന ചിലതിനെപ്പറ്റിയാണ് ഞങ്ങള്‍ ഇപ്പോള്‍ നിങ്ങളോടു പറയുന്നത്. ഇത് ഞങ്ങള്‍ കേട്ടതും ഞങ്ങളുടെ സ്വന്തം കണ്ണുകളാല്‍ കണ്ടതും ഞങ്ങള്‍ വീക്ഷിച്ചതും ഞങ്ങളുടെ സ്വന്തം കൈകളാല്‍ തൊട്ടതിനെപ്പറ്റിയും ആണ്. ജീവന്‍ തരുന്ന വചനത്തെപ്പറ്റിയാണ് (ക്രിസ്തു) ഞങ്ങള്‍ നിങ്ങള്‍ക്ക് എഴുതുന്നത്.idKപകരം നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ വിജ്ഞാനത്തിലും കൃപയിലും (ദയ) വളര്‍ന്നുകൊണ്ടേയിരിക്കുക. ഇപ്പോഴും എപ്പോഴും എന്നേക്കും അവനു മഹത്വം ആയിരിക്കട്ടെ! ആമേന്‍.%cCപ്രിയ സുഹൃത്തുക്കളേ, ഈ കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്കു മുന്നറിയിപ്പു കിട്ടിയിരിക്കുന്നു. അതുകൊണ്ട് സൂക്ഷിക്കുക. നിയമലംഘകര്‍ അവരുടെ ദുഷ്ചെയ്തികള്‍ കൊണ്ട് നിങ്ങളെ വഴി തെറ്റിക്കാന്‍ അനുവദിക്കാതിരിക്കുക. നിങ്ങളുടെ കരുത്താര്‍ന്ന വിശ്വാസത്തില്‍ നിന്നും വീഴാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.6beഈ കാര്യങ്ങളെക്കുറിച്ച് പൌലൊസ് ഇതേ രീതിയില്‍ തന്‍റെ എല്ലാ എഴുത്തുകളിലും എഴുതുന്നു. മനസ്സിലാക്കാന്‍ വിഷമമുള്ള കാര്യങ്ങള്‍ ചിലപ്പോള്‍ പൌലൊസിന്‍റെ കത്തുകളിലുണ്ട്. അജ്ഞരും ആത്മാര്‍ത്ഥതയില്ലാത്തവരുമായ ആളുകള്‍ പൌലൊസിന്‍റെ എഴുത്തുകളിലുള്ള കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. ഇതരലിഖിതങ്ങളെയും അവര്‍ വളച്ചൊടിക്കുന്നു. അങ്ങനെ ചെയ്യുകവഴി അവര്‍ തങ്ങളെത്തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.naUരക്ഷിക്കപ്പെടുവാനുള്ള അവസരം കര്‍ത്താവിന്‍റെ ക്ഷമയാല്‍ നിങ്ങള്‍ക്കു കിട്ടുമെന്നു ഓര്‍ക്കുക. ദൈവത്തില്‍ നിന്നു ലഭ്യമായ വിജ്ഞാനത്തിന്‍റെ അകന്പടിയോടെ നമ്മുടെ പ്രിയങ്കരനായ സഹോദരന്‍ പൌലൊസ് നിങ്ങളെ എഴുതി അറിയിച്ചതും അതുതന്നെ.z`mപ്രിയ സുഹൃത്തുക്കളേ, ഇതു സംഭവിക്കാനായി നാം കാത്തു നില്‍ക്കുന്നു. പാപമില്ലാതെയിരിക്കാനും കുറ്റമില്ലാതെയിരിക്കാനും സര്‍വ്വോപരി ദൈവവുമായി സമാധാനത്തിലിരിക്കാനും പരമാവധി ശ്രമിക്കുക. KN~v|{iy!w`uzrq)owlkihhfeba,_^`[YW_VSDR PNMLKIUHGGECC'A?m=9&8065|21/.I,$*(&$o# "!2 b<n\ xN'j Iഎല്ലാ കരുണയും സമാധാനവും സ്നേഹവും നിങ്ങളുടേതായിരിക്കട്ടെ.{i sയേശുക്രിസ്തുവിന്‍റെ ദാസനും യാക്കോബിന്‍റെ സഹോദരനുമായ യൂദാ, ദൈവത്താല്‍ വിളിക്കപ്പെട്ട എല്ലാവര്‍ക്കും വേണ്ടി അഭിവാദ്യങ്ങള്‍ നേരുന്നു. പിതാവായ ദൈവം നിങ്ങളെ സ്നേഹിക്കുകയും യേശുക്രിസ്തുവില്‍ നിങ്ങളെ സുരക്ഷിതരാക്കുകയും ചെയ്യുന്നു.h 1നിങ്ങളെ ഉടന്‍ സന്ദര്‍ശിക്കാമെന്നു ഞാന്‍ പ്രത്യാശിക്കുന്നു. അപ്പോള്‍ നമുക്ക് ഒത്തുകൂടി സംസാരിക്കാം.4g c എനിക്കു നിരവധി കാര്യങ്ങളെപ്പറ്റി പറയുവാനുണ്ട്. പക്ഷേ പേനയും മഷിയും ഉപയോഗിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.?f y ജനമെല്ലാം ദെമേത്രിയൊസിനെപ്പറ്റി നല്ലതു പറയുന്നു. അവര്‍ പറയുന്നതാകട്ടെ സത്യത്തിനു നിരക്കുന്നതുമാകുന്നു. ഞങ്ങളും അവനെക്കുറിച്ച് നല്ലതു പറയുന്നു. ഞങ്ങള്‍ പറയുന്നത് സത്യമാണെന്ന് നിങ്ങള്‍ക്കറിയുകയും ചെയ്യാം.Ve ' പ്രിയ സുഹൃത്തേ, തെറ്റായതിനെ പിന്തുടരരുത്. നല്ലതിനെ പിന്തുടരുക. നല്ലതു ചെയ്യുന്നവന്‍ ദൈവത്തില്‍ നിന്നും ഉള്ളവനാണ്. തിന്മ ചെയ്യുന്നവന്‍ ദൈവത്തെ ഒരിക്കലും അറിഞ്ഞിട്ടില്ല.ld S ഞാന്‍ വരുന്പോള്‍ ദിയൊത്രെഫേസിന്‍റെ പ്രവൃത്തികള്‍ നിന്‍റെ ശ്രദ്ധയില്‍പ്പെടുത്താം. അവന്‍ കള്ളം പറയുകയും ദുഷ്ടവാക്കുകള്‍ കൊണ്ടു നമ്മുടെ പേരില്‍ കുറ്റമാരോപിക്കുകയും ചെയ്യുന്നു. എന്നാല്‍ അതു മാത്രമല്ല അവന്‍ ചെയ്യുന്നത്. കര്‍ത്താവിനുവേണ്ടി പണിയെടുക്കുന്നവരെ അവന്‍ സഹായിക്കുന്നുമില്ല. സഹായിക്കാന്‍ ആഗ്രഹിക്കുന്നവരേയും ദിയൊത്രഫേസ് തടയുന്നു. ഉറച്ച വിശ്വാസികളെ സഭയ്ക്കു പുറത്താക്കാന്‍ പോലും അവന്‍ ശ്രമിക്കുന്നു.Ac  [This verse may not be a part of this translation]Xb +അതുകൊണ്ട് നമ്മള്‍ അവരെ സഹായിക്കണം. നാം അവരെ സഹായിക്കുന്പോള്‍, സത്യത്തിനുവേണ്ടിയുള്ള അവരുടെ വേലയില്‍ നാം പങ്കാളികളാകുന്നു.na Wക്രിസ്തുവിനുവേണ്ടി വേല ചെയ്യുവാനാണ് അവര്‍ ഇറങ്ങിത്തിരിച്ചിട്ടുളളത്. അവിശ്വാസികളില്‍ നിന്നു യാതൊരു സഹായവും അവര്‍ സ്വീകരിച്ചില്ല.#` Aനിന്‍റെ സ്നേഹത്തെപ്പറ്റി ഈ സഹോദരന്‍ സഭയോടു പറഞ്ഞിട്ടുണ്ട്. അവരുടെ യാത്ര തുടരുവാന്‍ ദയവായി സഹായിക്കുക. ദൈവത്തെ പ്രീതിപ്പെടുത്തുംവിധം അവരെ സഹായിക്കുക.m_ Uഎന്‍റെ പ്രിയ സ്നേഹിതാ, ക്രിസ്തുവിലുള്ള സഹോദരരെ നീ സഹായിക്കുന്നത് നല്ലതാണ്. നിനക്കറിയാന്‍ പാടില്ലാത്തവരെപ്പോലും നീ സഹായിക്കുന്നു..^ Wഎന്‍റെ മക്കള്‍ സത്യത്തിന്‍റെ പാത പിന്തുടരുന്നു എന്നു കേള്‍ക്കുന്നത് എനിക്ക് എപ്പോഴും അത്യാനന്ദം പകരുന്നു.] {ക്രിസ്തുവില്‍ സഹോദരരായ ചിലര്‍ എന്‍റെ അടുത്തുവരികയും നിന്‍റെ സത്യത്തോടുള്ള നിറഞ്ഞ വിശ്വാസത്തെക്കുറിച്ച് എന്നോടു പറയുകയും ചെയ്തു. നീ നിരന്തരം സത്യത്തിന്‍റെ പാത പിന്തുടരുന്നെന്നും അവര്‍ എന്നോടു പറഞ്ഞു. അതെന്നെ വളരെ സന്തോഷവാനാക്കി.x\ kഎന്‍റെ പ്രിയ സ്നേഹിതാ, നിന്‍റെ ആത്മാവിനും സുഖം എന്ന് എനിക്കറിയാം. നാനാവിധത്തിലും നീ സുഖമുള്ളവനാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.e[ Gസത്യത്തില്‍ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ സ്നേഹിതന്‍ ഗായൊസിന് മൂപ്പന്‍ എഴുതുന്നത്.Z { തെരഞ്ഞെടുക്കപ്പെട്ട നിങ്ങളുടെ സഹോദരിയും അവരുടെ മക്കളും സ്നേഹാന്വേഷണങ്ങളെ അറിയിക്കുന്നു.9Y m എനിക്കു നിങ്ങളോടു പറയാന്‍ ധാരാളം ഉണ്ട്. പക്ഷേ പേപ്പറും മഷിയും ഉപയോഗിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനു പകരം നിങ്ങളെ എല്ലാം സന്ദര്‍ശിക്കാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ നമുക്ക് മുഖാമുഖം സംസാരിക്കാം. അതു നമ്മെ അധികം സന്തോഷം ഉള്ളവരാക്കും.LX  അവനെ സ്വീകരിക്കുമെങ്കില്‍ അവന്‍റെ ദുഷ്പ്രവൃത്തികളെ നീ സഹായിക്കുകയാണ്.W  ക്രിസ്തുവിന്‍റെ ഉപദേശം കൊണ്ടുവരാതെ ഒരുവന്‍ നിന്‍റെയടുത്തു വരികയാണെങ്കില്‍, നിന്‍റെ വീട്ടില്‍ അവന് സ്വാഗതമരുളരുത്, അവനെ നീ സ്വീകരിക്കയുമരുത്.AV  [This verse may not be a part of this translation]bU ?ജാഗരൂകരാകുക നിങ്ങള്‍ ശ്രമിച്ചതിനുള്ള പ്രതിഫലം നഷ്ടപ്പെടുത്തരുത്. പൂര്‍ണ്ണപ്രതിഫലം സ്വീകരിക്കുന്നതിനായി ശ്രദ്ധാലുക്കളാകുക.uT eകപട അദ്ധ്യാപകര്‍ ലോകത്തില്‍ ഇപ്പോള്‍ വളരെ ഉണ്ട്. ഈ കപടാദ്ധ്യാപകര്‍ യേശുക്രിസ്തു, മനുഷ്യനായി ഭൂമിയില്‍ വന്നു എന്ന സത്യം സമ്മതിക്കാന്‍ കൂട്ടാക്കുന്നില്ല. ഈ സത്യം അംഗീകരിക്കാത്തവന്‍ കപട അദ്ധ്യാപകനും ക്രിസ്തുവിന്‍റെ ശത്രുവുമാണ്.S സ്നേഹിക്കുക എന്നു പറഞ്ഞാല്‍, അവന്‍ നമ്മോട് കല്പിച്ചതുപോലെ നാം ജീവിക്കുക എന്നതാണ്. ദൈവകല്പന ഇതാണ്. സ്നേഹത്തില്‍ അധിഷ്ഠിതമായ ജീവിതം നിങ്ങള്‍ നയിക്കുക. ആദിമുതല്‍ നിങ്ങള്‍ കേട്ടതാണ് ഈ കല്പന.PR ഇപ്പോള്‍, പ്രിയ വനിതേ, ഞാന്‍ നിന്നോടു അഭ്യര്‍ത്ഥിക്കുന്നു: നമ്മള്‍ എല്ലാവരും അന്യോന്യം സ്നേഹിക്കണം. ഇതൊരു പുതിയ കല്പനയല്ല. ആദിമുതലേ നമുക്കു ഉണ്ടായിരുന്ന അതേ കല്പനയാണ്.[Q 1നിന്‍റെ മക്കളില്‍ ചിലര്‍ പിതാവായ ദൈവത്തോട് കല്പിച്ചതുപോലെയുള്ള സത്യത്തിന്‍റെ പാത പിന്തുടരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.!P =പിതാവായ ദൈവത്തില്‍ നിന്നും അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ നിന്നും കൃപയും, കരുണയും, സമാധാനവും നമ്മോടൊത്തുണ്ടായിരിക്കും. ഈ അനുഗ്രഹങ്ങള്‍ സത്യത്തിലൂടെയും സ്നേഹത്തിലൂടെയും നാം സ്വീകരിക്കുന്നു.7O iനമ്മളില്‍ ജീവിക്കുന്ന സത്യം കാരണം ആണ് ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നത്. ഈ സത്യം എക്കാലവും നമ്മോടൊപ്പം ഉണ്ടാകും.N തെരഞ്ഞെടുക്കപ്പെട്ട വനിതയ്ക്കും അവളുടെ മക്കള്‍ക്കും മൂപ്പന്‍ അഭിവാദ്യങ്ങള്‍ നേരുന്നു: നിങ്ങളെ എല്ലാവരെയും സത്യത്തില്‍ ഞാന്‍ സ്നേഹിക്കുന്നു. സത്യം അറിയാവുന്ന ഏവരും നിങ്ങളെ സ്നേഹിക്കുന്നു.kMOഅതുകൊണ്ട് പ്രിയമക്കളേ വ്യാജദൈവങ്ങളില്‍ നിന്നു നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുക.qL[ദൈവപുത്രന്‍ വന്നിരിക്കുന്നു എന്നു നമുക്കറിയാം. ദൈവപുത്രന്‍ നമുക്ക് ധാരണാശേഷി തന്നിട്ടുണ്ട്. ഇപ്പോള്‍ നമുക്ക് യഥാര്‍ത്ഥ ദൈവത്തെ അറിയാന്‍ കഴിയും. സത്യമായത് ദൈവം ഒരുവനാണ്. നമ്മുടെ ജീവന്‍ സത്യദൈവത്തിലും അവന്‍റെ പുത്രനായ യേശുക്രിസ്തുവിലുമാണ്. സത്യ ദൈവവും നിത്യജീവനും അവനാണ്.Kനാം ദൈവത്തിനുള്ളവരാണെന്ന് നാം അറിയുന്നു. എന്നാല്‍ ദുഷ്ടന്‍ ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്നു.J1ദൈവമക്കളായവര്‍ ഒരിക്കലും പാപം തുടര്‍ന്നുകൊണ്ടിരിക്കില്ല എന്ന് നമുക്കറിയാം. ദൈവപുത്രന്‍ ദൈവമക്കളെ സംരക്ഷിക്കും. ദുഷ്ടന് അവനെ തീണ്ടാന്‍ കഴികയില്ല.rI]തെറ്റ് ചെയ്യുന്നത് എപ്പോഴും പാപമാണ്. നിത്യമായ മരണത്തിലേക്ക് നയിക്കാത്ത പാപവും ഉണ്ട്.KHതന്‍റെ സഹോദരനോ സഹോദരിയോ പാപം (നിത്യമരണത്തിലേക്കു നയിക്കാത്ത പാപം)ചെയ്യുന്നതു ഒരുവന്‍ കാണുന്നു എന്നു വിചാരിക്കുക. അപ്പോള്‍ അവന്‍ പാപം ചെയ്യുന്ന സഹോദരനുവേണ്ടിയോ സഹോദരിക്കുവേണ്ടിയോ പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ദൈവം ആ സഹോദരനോ സഹോദരിക്കോ ജീവന്‍ നല്‍കും. നിത്യമരണത്തിലേക്കു നയിക്കാത്ത പാപം ചെയ്യുന്നവനെപ്പറ്റിയാണ് ഞാന്‍ സംസാരിക്കുന്നത്. മരണത്തിലേക്കു നയിക്കുന്ന പാപവും ഉണ്ട്. ആ പാപത്തെക്കുറിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല.tGaനാം അവനോട് ചോദിക്കുന്പോഴെല്ലാം അവന്‍ കേള്‍ക്കുന്നു. അതുകൊണ്ട് നാം അവനില്‍ നിന്നാവശ്യപ്പെടുന്നത് അവന്‍ തരുന്നുവെന്നു നാം അറിയുന്നു."F=സംശയങ്ങളില്ലാതെ നമുക്ക് ദൈവത്തെ സമീപിക്കാന്‍ കഴിയും. ഇതിന്‍റെ അര്‍ത്ഥം നാം ദൈവത്തോട് കാര്യങ്ങള്‍ ചോദിച്ചാല്‍ (ദൈവം നമുക്ക് ആവശ്യമെന്നു സമ്മതിക്കുന്നവ) നാം പറയുന്നതു ദൈവം ശ്രദ്ധിക്കുന്നു എന്നാണ്.E ദൈവപുത്രനില്‍ വസിക്കുന്ന നിങ്ങള്‍ക്കാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്കു നിത്യജീവനുണ്ട് എന്നറിയണമെന്നതുകൊണ്ട് ഞാനിതെഴുതുന്നു.3D_ ആ പുത്രനുള്ള ഒരുവന് ജീവനുണ്ട്. ദൈവപുത്രനില്ലാത്തവന് ജീവനില്ല.KC സത്യം പറഞ്ഞ കാര്യങ്ങള്‍ അവന്‍ വിശ്വസിക്കുന്നില്ല. ഇതാണ് ദൈവം നമ്മോട് പറഞ്ഞത്: ദൈവം നമുക്കു നിത്യജീവന്‍ നല്‍കിയിരിക്കുന്നു. ഈ നിത്യജീവനാകട്ടെ അവന്‍റെ പുത്രനിലുമാണ്.~Bu ദൈവപുത്രനില്‍ വിശ്വാസമര്‍പ്പിച്ചവനില്‍ ദൈവം നമ്മോടു പറഞ്ഞ സത്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍ ദൈവത്തെ നുണയനാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ ദൈവം തന്‍റെ മകനെക്കുറിച്ചുBA [This verse may not be a part of this translation]4@aആത്മാവും വെള്ളവും രക്തവും. ഈ മൂന്നു സാക്ഷികളും സമ്മതിക്കുന്നു.%?Cഅതുകൊണ്ട് യേശുവിനെപ്പറ്റി പറയുന്ന മൂന്നു സാക്ഷികളുണ്ട്.)>Kവന്നവന്‍ യേശുക്രിസ്തു ആണ്. രക്തവും ജലവും കൊണ്ടാണ് യേശു വന്നത്. ജലത്താല്‍ മാത്രമല്ല യേശു വന്നത്. അല്ല, ജലത്താലും രക്തത്താലും വന്നു. ആത്മാവ് ഇതു ശരിയാണെന്നു നമ്മോടു പറയുകയും ചെയ്യുന്നു. ആത്മാവ് സത്യമാണ്.a=;ലോകത്തിനെതിരായി ജയം നേടുന്നത് നമ്മുടെ വിശ്വാസമാണ്. അതിനാല്‍ ലോകത്തെ ജയിച്ചവനാരാണ്? യേശു ദൈവപുത്രനെന്നു വിശ്വസിക്കുന്നവനാണ്.O<എന്തുകൊണ്ടെന്നാല്‍ ദൈവമക്കള്‍ക്ക് ലോകത്തെ ജയിക്കുവാനുള്ള ശക്തിയുണ്ട്.2;]ദൈവത്തെ സ്നേഹിക്കുക എന്നാല്‍ അവന്‍റെ കല്പനകള്‍ അനുസരിക്കുക എന്നര്‍ത്ഥം. ദൈവകല്പനകള്‍ നമുക്കത്ര കഠിനവുമല്ല.F:ദൈവമക്കളെ നാം സ്നേഹിക്കുന്നു എന്ന് നമുക്ക് എങ്ങനെ അറിയാന്‍ സാധിക്കും? ദൈവത്തെ സ്നേഹിക്കുകയും അവന്‍റെ കല്പനകളെ അനുസരിക്കുകയും ചെയ്യുന്നതു കൊണ്ട് അതു നമുക്കറിയാം.b9 ?യേശു, ക്രിസ്തുവാണെന്നു വിശ്വസിക്കുന്നവര്‍ ദൈവമക്കളാണ്. പിതാവിനെ സ്നേഹിക്കുന്ന വ്യക്തി പിതാവിന്‍റെ മക്കളെയും സ്നേഹിക്കുന്നു. 89ദൈവത്തെ സ്നേഹിക്കുന്ന ഒരുവന്‍ തന്‍റെ സഹോദരനെയും സ്നേഹിച്ചിരിക്ക ണം എന്ന കല്പന അവന്‍ തന്നിരിക്കുന്നു.s7_“ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു” എന്നൊരുവന്‍ പറയുകയും തന്‍റെ സഹോദരനെയോ സഹോദരിയെയോ വെറുക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ ഒരു നുണയനാണ്. അവന് തന്‍റെ സഹോദരനെ കാണാന്‍ കഴിയുമെങ്കിലും അവനെ അവന്‍ വെറുക്കുന്നു. അതുകൊണ്ട് അത്തരം ഒരുവന് ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കില്ല. കാരണം അവന്‍ ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല എന്നതുതന്നെ. 69ദൈവം ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ട് നാം സ്നേഹിക്കുന്നു.5എവിടെ ദൈവസ്നേഹമുണ്ടോ അവിടെ ഭീതിയില്ല. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ പൂര്‍ണ്ണസ്നേഹം ഭീതിയെ പുറത്താക്കുന്നു. ദൈവത്തിന്‍റെ ശിക്ഷയാണ് ഒരുവനെ ഭീതിദനാക്കുന്നത്. അപ്പോള്‍ പേടിയുള്ള ഒരുവനില്‍ ദൈവസ്നേഹം പൂര്‍ണ്ണമാക്കപ്പെട്ടിട്ടില്ല.4!ദൈവസ്നേഹം നമ്മില്‍ പരിപൂര്‍ണ്ണമാക്കപ്പെട്ടുവെങ്കില്‍ ദൈവം വിധിക്കുന്ന ആ ദിനത്തില്‍ ഭീതികൂടാതെ കഴിയാം. ഈ ലോകത്തില്‍ നാം ക്രിസ്തുവിനെപ്പോലെ ആയിരിക്കുന്നതു കൊണ്ട് നാം ഭീതിയില്ലാതെയിരിക്കും.^35അതുകൊണ്ട് ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെക്കുറിച്ച് നമുക്കറിയാം. ആ സ്നേഹത്തില്‍ വിശ്വസിക്കുവാനും നാം പഠിച്ചിട്ടുണ്ട്. ദൈവം സ്നേഹമാണ്. സ്നേഹത്തില്‍ ജീവിക്കുന്നവന്‍ ദൈവത്തില്‍ ജീവിക്കുന്നു. ദൈവവും അവനില്‍ വസിക്കുന്നു.}2s“യേശു ദൈവപുത്രനെന്നു ഞാന്‍ വിശ്വസിക്കുന്നു” എന്ന് ഒരുവന്‍ പറയുന്നുവെങ്കില്‍ ദൈവം അവനിലുണ്ട്. അവന്‍ ദൈവത്തില്‍ വസിക്കുകയും ചെയ്യുന്നു.G1ലോകരക്ഷകനായിരിക്കുവാനാണ് ദൈവം തന്‍റെ പുത്രനെ അയച്ചതെന്ന് നാം കണ്ടു കഴിഞ്ഞു. അതാണു ജനങ്ങളോടു നാം ഇപ്പോള്‍ പറയുന്നത്.0} നമുക്കറിയാം ദൈവം നമ്മിലും നാം അവനിലും ജീവിക്കുന്നു എന്ന്. ഇത് നമുക്കറിയാന്‍ സാധിക്കുന്നത് ദൈവം അവന്‍റെ ആത്മാവിനെ നമുക്കു തന്നതുകൊണ്ടാണ്.R/ ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല. എന്നാല്‍ നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കില്‍ ദൈവം നമ്മില്‍ ജീവിക്കുന്നു. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കില്‍ ദൈവത്തിന്‍റെ സ്നേഹം അതിന്‍റെ ലക്ഷ്യം പ്രാപിച്ചിരിക്കുന്നു, ഇത് നമ്മില്‍ പൂര്‍ണ്ണമാക്കപ്പെട്ടിരിക്കുന്നു..y ദൈവം അത്രമാത്രം നമ്മെ സ്നേഹിച്ചു, പ്രിയരേ, അതുകൊണ്ട് നമ്മളും പരസ്പരം എപ്പോഴും സ്നേഹിക്കണം.X-) യഥാര്‍ത്ഥസ്നേഹം ദൈവത്തിനു നമ്മോടുള്ള സ്നേഹമാണ്. അല്ലാതെ ദൈവത്തോടു നമുക്കുള്ള സ്നേഹമല്ല. നമ്മുടെ പാപങ്ങളെ പോക്കുവാനുള്ള മാര്‍ഗ്ഗമായിട്ടാണ് ദൈവം തന്‍റെ പുത്രനെ അയച്ചത്., ദൈവം തന്‍റെ ഏകപുത്രനെ അവനിലൂടെ നമുക്കു നിത്യജീവന്‍ ലഭിക്കുന്നതിനായി ലോകത്തിലേക്ക് അയച്ചുകൊണ്ടാണ് നമ്മോടുള്ള സ്നേഹം പ്രദര്‍ശിപ്പിച്ചത്.+1സ്നേഹിക്കുന്നവനു ദൈവത്തെ അറിയാം. ദൈവം സ്നേഹമായതുകൊണ്ട് സ്നേഹിക്കാത്ത വ്യക്തി ദൈവത്തെ അറിയുന്നില്ല.p*Yപ്രിയരേ, സ്നേഹം ദൈവത്തില്‍നിന്നും വരുന്നതുകൊണ്ട് നാം പരസ്പരം സ്നേഹിക്കണം. സ്നേഹിക്കുന്ന വ്യക്തി ദൈവത്തിന്‍റെ കുഞ്ഞായിത്തീരുന്നു.o)Wപക്ഷെ നമ്മള്‍ ദൈവത്തില്‍ നിന്നുമാണ്. അതുകൊണ്ട് ദൈവത്തെ അറിയാവുന്നവര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നു. എന്നാല്‍ ദൈവത്തില്‍ നിന്നല്ലാത്തവര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. അവര്‍ ഞങ്ങള്‍ പറയുന്നത് ശ്രവിക്കുന്നില്ല. അങ്ങനെയാണ് സത്യാത്മാവിനെയും അസത്യാത്മാവിനെയും ഞങ്ങള്‍ അറിയുന്നത്..(Uവ്യാജപ്രവാചകര്‍ ലോകത്തിന്‍റെതാണ്. അതുകൊണ്ട് അവര്‍ പറയുന്ന കാര്യങ്ങളും ലോകത്തില്‍ നിന്നുള്ളതാണ്. ലോകമാകട്ടെ അവര്‍ പറയുന്നതു ശ്രദ്ധിക്കുകയും ചെയ്യുന്നു.K'പ്രിയ മക്കളേ, നിങ്ങള്‍ ദൈവത്തിനുള്ളവരാണ്. അതുകൊണ്ട് വ്യാജപ്രവാചകരെ നിങ്ങള്‍ തോല്പിച്ചു. എന്തുകൊണ്ടെന്നാല്‍ നിങ്ങളിലുള്ള ദൈവം ലോകത്തില്‍ ഉള്ളവനേക്കാള്‍ ഉന്നതനാണ്.~&uയേശുവിനെപ്പറ്റി ഇങ്ങനെ അംഗീകരിക്കുവാന്‍ വിസ്സമ്മതിക്കുന്നവന്‍ ദൈവത്തില്‍നിന്നുള്ളവനല്ല. അത് ക്രിസ്തുവിന്‍റെ ശത്രുവിന്‍റെ ആത്മാവാണ്. ക്രിസ്തുവിന്‍റെ ശത്രു വരുന്നുവെന്ന് നിങ്ങള്‍ കേട്ടു. അവന്‍ ഇപ്പോള്‍ ഈ ഭൂമിയില്‍ തന്നെയുണ്ട്.b%=ദൈവത്തിന്‍റെ ആത്മാവാണെന്ന് തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് ഇങ്ങനെ കഴിയും, “ഭൂമിയിലേക്ക് വന്ന് മനുഷ്യനായിത്തീര്‍ന്ന യേശുക്രിസ്തുവാണെന്ന് അംഗീകരിക്കുന്നവന്” ദൈവാത്മാവുണ്ട്.=$ uപ്രിയരേ, ലോകത്തില്‍ ഇപ്പോള്‍ ധാരാളം വ്യാജപ്രവാചകന്മാര്‍ ഉണ്ട്. അതുകൊണ്ട് എല്ലാ ആത്മാക്കളെയും വിശ്വസിക്കരുത്. ദൈവത്തില്‍നിന്നുള്ളതാണോ അതെന്നു വിവേചിച്ചറിയുക.D#ദൈവകല്പനകളെ അനുസരിക്കുന്നവര്‍ ദൈവത്തില്‍ ജീവിക്കുന്നു. ദൈവം അവനില്‍ വസിക്കുകയും ചെയ്യുന്നു. ദൈവം നമ്മില്‍ കുടികൊള്ളുന്നു എന്ന് നമുക്ക് എങ്ങനെ അറിയാന്‍ സാധിക്കും? ദൈവം നമുക്ക് തന്ന ആത്മാവിനാല്‍ നമുക്കതറിയാം.3"_അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ വിശ്വസിക്കാനും പരസ്പരം സ്നേഹിക്കുവാനുമാണ് ദൈവം നമ്മോടു കല്പിക്കുന്നത്.R!നാം ആവശ്യപ്പെടുന്നതു ദൈവം തരികയും ചെയ്യും. നമുക്ക് ഇത് ലഭിക്കുന്നത് ദൈവകല്പനകളെ അനുസരിക്കുന്നതുകൊണ്ടും അവനെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ടുമാണ്. പ്രിയ സ്നേഹിതരേ, നാം ചെയ്യുന്നതു തെറ്റല്ലെന്നു നമുക്ക് നിശ്ചയമുണ്ടെങ്കില്‍ നമുക്ക് ആത്മധൈര്യത്തോടെ ദൈവത്തിന്‍റെ അടുക്കല്‍ വരാന്‍ കഴിയും. ;B{wtwqmjjge:ax^]$Z WVtSRvPO*NLJHFECq@>0<~:9G65a3I2 0c/-+*(V&%#= { 1"z ? ]B?%wഅതുകൊണ്ട് മാനസാന്തരപ്പെടുവിന്‍! അല്ലെങ്കില്‍ ഞാന്‍ വേഗം നിന്‍റെയടുത്തു വരികയും എന്‍റെ വായില്‍ നിന്നും വരുന്ന വാള്‍ ഉപയോഗിച്ച് അവരോട് ഏറ്റുമുട്ടുകയും ചെയ്യും.T$!അതുകൊണ്ട് അങ്ങനെയുള്ളവര്‍ നിന്‍റെ സംഘത്തിലുമുണ്ട്. നിക്കൊലാവ്യന്‍റെ പാഠങ്ങള്‍ അനുസരിക്കുന്നവരും നിന്നോടൊത്തുണ്ടല്ലോ.K#“എങ്കിലും നിനക്കെതിരെ ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്. ബിലെയാമിന്‍റെ ഉപദേശങ്ങള്‍ അനുസരിക്കുന്ന ചിലര്‍ നിന്‍റെ സംഘത്തിലുണ്ട്. യിസ്രായേല്‍ക്കാരെ പാപത്തില്‍ വീഴ്ത്താന്‍ ബാലാക്കിനെ പഠിപ്പിച്ചയാളാണ് ബിലെയാം. അവര്‍ വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ട ഭക്ഷണം കഴിക്കുകയും ലൈംഗികപാപം ചെയ്യുകയും ചെയ്തു." നീ താമസിക്കുന്നതെവിടെയെന്ന് എനിക്കറിയാം. സാത്താന്‍റെ സിംഹാസനമിരിക്കുന്നിടത്ത്. എന്നാല്‍ നീ എന്‍റെ നാമം മുറുകെ പിടിക്കുന്നു. അന്തിപ്പാസിന്‍റെ കാലത്തു പോലും നീ എന്നിലുള്ള വിശ്വാസത്തെ തള്ളിപ്പറഞ്ഞില്ല. അന്തിപ്പാസ് നിന്‍റെ നഗരത്തില്‍ കൊല്ലപ്പെട്ട എന്‍റെ വിശ്വസ്തനായ സാക്ഷിയായിരുന്നു. നിന്‍റെ നഗരത്തിലാണ് സാത്താന്‍ വസിക്കുന്നത്.7!g “പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക: “മൂര്‍ച്ചയേറിയ ഒരു ഇരുതലവാള്‍ ഉള്ളവന്‍ നിങ്ങളോട് ഇങ്ങനെ പറയുന്നു.J   “ഇതൊക്കെ കേള്‍ക്കുന്നവരെല്ലാം സഭകളോട് ആത്മാവ് പറയുന്നതു ശ്രദ്ധിക്കട്ടെ. ജേതാവിനെ രണ്ടാം മരണം മുറിവേല്പിക്കുകയില്ല.V% നിനക്കു സംഭവിക്കാവുന്നതിനെപ്പറ്റി ഭയപ്പെടേണ്ട. ഞാന്‍ നിന്നോടു പറയുന്നു പിശാച് നിങ്ങളില്‍ ചിലരെ കാരാഗൃഹത്തിലടയ്ക്കും. അതു നിങ്ങളെ പരീക്ഷിക്കാനായിരിക്കും. പത്തു ദിവസം നിങ്ങള്‍ കഷ്ടപ്പെടും. പക്ഷേ മരിക്കേണ്ടി വന്നാലും വിശ്വാസം കൈവിടരുത്. വിശ്വാസം കൈവിടാതിരുന്നാല്‍ നിങ്ങള്‍ക്കു ഞാന്‍ ജീവന്‍റെ കിരീടം നല്‍കും.J  നിന്‍റെ ദുരിതങ്ങളും ദാരിദ്ര്യവും ഞാനറിയുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ നീ ധനികനാണ്. നിന്നെപ്പറ്റി മറ്റുള്ളവര്‍ പറയുന്ന ദൂഷണങ്ങള്‍ എനിക്കറിയാം. അവര്‍ യെഹൂദരാണെന്ന് സ്വയം അവകാശപ്പെടുന്നു. പക്ഷേ സത്യത്തില്‍ അവര്‍ യെഹൂദരല്ല. അവര്‍ സാത്താന്‍റെ യെഹൂദപ്പള്ളിയാണ്.7g“സ്മുര്‍ന്നയിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക: “ആദിയും അന്തവുമായവന്‍ നിങ്ങളോടിക്കാര്യങ്ങള്‍ പറയുന്നു. മരിക്കുകയും ജീവനിലേക്ക് തിരിച്ചുവരികയും ചെയ്തവനാണവന്‍.“ഇതെല്ലാം കേള്‍ക്കുന്ന എല്ലാവരും ആത്മാവ് സഭകളോട് പറയുന്നതു ശ്രദ്ധിക്കണം. ജേതാവിന് ജീവവൃക്ഷത്തിലെ പഴങ്ങള്‍ തിന്നുവാനുള്ള അധികാരം ഞാന്‍ നല്‍കും. ദൈവത്തിന്‍റെ ഉദ്യാനത്തില്‍ ആണ് ആ മരം ഉള്ളത്.oWഎന്നാല്‍ നീ പ്രായോഗികമാക്കുന്ന ഒരു നന്മയുണ്ട്. നിക്കൊലാവ്യ പക്ഷക്കാരുടെ പ്രവൃത്തികളെ നീ വെറുത്തു. ഞാനും അവരെ വെറുക്കുന്നുണ്ടല്ലോ.)Kഅതുകൊണ്ട് എവിടെയാണ് നിനക്കു വീഴ്ച പറ്റിയതെന്നോര്‍ക്കുക. അതുകൊണ്ട് മാനസാന്തരപ്പെട്ട് ആരംഭത്തിലെ പ്രവൃത്തികള്‍ തന്നെ ചെയ്യുക. നീ മാറ്റിയില്ലെങ്കില്‍ ഞാന്‍ നിന്നിലേക്കു വരും. നിന്‍റെ വിളക്കുകാലുകള്‍ അതിന്‍റെ സ്ഥാനത്തു നിന്നു നീക്കുകയും ചെയ്യും.)K“ആരംഭത്തില്‍ നിനക്കുണ്ടായിരുന്ന സ്നേഹം നീ ഉപേക്ഷിച്ചു എന്ന ഒരു കാര്യം നിനക്കെതിരായി എനിക്കു പറയാനുണ്ട്.lQനീ ക്ഷമാപൂര്‍വ്വം പ്രവൃത്തികള്‍ തുടര്‍ന്നു. എന്‍റെ നാമത്തെ ചൊല്ലി നീ ദുരിതങ്ങള്‍ അനുഭവിച്ചു. അതുകൊണ്ടൊന്നും നീ തളര്‍ന്നുപോയില്ല.>uനിന്‍റെ പ്രവൃത്തികള്‍ എനിക്കറിയാം. നീ നന്നായി അദ്ധ്വാനിക്കുകയും പരിശ്രമം ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുന്നു. ദുഷ്ടരെ നീ സ്വീകരിക്കില്ലെന്ന് എനിക്കറിയാം. വ്യാജ അപ്പൊസ്തലന്മാരെ നീ നിരീക്ഷിച്ചിട്ടുണ്ട്. അവര്‍ വ്യാജന്മാരാണെന്നും നീ കണ്ടെത്തി.] 5“എഫെസൊസിലെ സഭയുടെ ദൂതന് ഇതെഴുതുക: “വലതുകയ്യില്‍ ഏഴു നക്ഷത്രങ്ങളും പിടിച്ചുകൊണ്ട് കനകനിര്‍മ്മിതമായ ഏഴു പൊന്‍വിളക്കുകാലുകള്‍ക്കിടയിലൂടെ നടക്കുന്നവന്‍ നിന്നോടു പറയുന്നു.O എന്‍റെ വലതു കയ്യില്‍ നീ കണ്ട ഏഴു നക്ഷത്രങ്ങളുടെയും ഏഴു വിളക്കുകാലുകളുടെയും അര്‍ത്ഥം ഇതാണ്: ഏഴു വിളക്കുകാലുകള്‍ ഏഴു സഭകളാണ്. ഏഴു നക്ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്മാരാണ്.a =അതിനാല്‍ നീ കണ്ടതെല്ലാം രേഖപ്പെടുത്തുക. ഇപ്പോള്‍ സംഭവിക്കുന്നതിനെയും പിന്നീട് സംഭവിക്കാനിരിക്കുന്നതിനെയും കുറിച്ചു എഴുതുക.9 mജീവിക്കുന്നവനും ഞാനാകുന്നു. ഞാന്‍ മരിച്ചു, പക്ഷേ നോക്കൂ, എന്നെന്നേക്കുമായി ഞാന്‍ ജീവിക്കുന്നു. മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കയ്യിലാണ്. %അവനെ കണ്ടപ്പോള്‍ ഞാനവന്‍റെ പാദത്തില്‍ മരിച്ചതുപോലെ വീണു. അവന്‍ തന്‍റെ വലതു കരം എന്‍റെ മേല്‍ വച്ച് പറഞ്ഞു, “ഭയപ്പെടേണ്ട! ആദിയും അന്തവും ഞാനാകുന്നു. )അവന്‍ തന്‍റെ വലതു കൈയില്‍ ഏഴു നക്ഷത്രങ്ങളെ പിടിച്ചിരുന്നു. അവന്‍റെ വായില്‍ നിന്നും മൂര്‍ച്ചയേറിയ ഇരുതലവാള്‍ പുറത്തേക്കു വന്നു. സൂര്യന്‍ ഏറ്റവും തീഷ്ണമായി പ്രകാശിക്കുന്പോലെ അവന്‍ കാണപ്പെട്ടു.F ഉലയില്‍ പഴുത്ത വെള്ളോട്ടുപോലെയായിരുന്നു കാല്‍പാദങ്ങള്‍. വെള്ളപ്പാച്ചിലിന്‍റേതുപോലുള്ള ശബ്ദമായിരുന്നു അവന്‍റേത്.N അദ്ദേഹത്തിന്‍റെ താടിയും മുടിയും വെള്ളമഞ്ഞുപോലെ വെളുത്തതായിരുന്നു. കണ്ണുകള്‍ ജ്വലിക്കുന്ന തീയ്ക്കു സദൃശ്യമായിരുന്നു.9 m വിളക്കുകാലുകള്‍ക്കിടയില്‍ “മനുഷ്യപുത്രനെപ്പോലുള്ള” ഒരാളെ ഞാന്‍ കണ്ടു. അദ്ദേഹം ഒരു നീളന്‍ മേലങ്കി അണിഞ്ഞിരുന്നു. മാറില്‍ സ്വര്‍ണ്ണപ്പട്ടയും കെട്ടിയിരുന്നു.%  E ആരാണെന്നോട് സംസാരിക്കുന്നതെന്നറിയാന്‍ ഞാന്‍ തിരിഞ്ഞു നോക്കി. അപ്പോള്‍ ഞാന്‍ ഏഴു വിളക്കുകാലുകള്‍ കണ്ടു.  # ശബ്ദം പറഞ്ഞു, “നീ കണ്ട എല്ലാ കാര്യങ്ങളും ഒരു പുസ്തകത്തില്‍ എഴുതുക. അത് ഏഴു സഭകള്‍ക്കും അയയ്ക്കുക. എഫെസൊസ്, സ്മൂര്‍ന്നാ, പെര്‍ഗ്ഗമൊസ്, തുയഥൈര, സര്‍ദ്ദിസ്, ഫിലദെല്‍ഫിയ, ലവൊദിക്യ എന്നീ സഭകളിലേക്ക്.”V  ' കര്‍ത്താവിന്‍റെ ദിവസം ആത്മാവ് എന്‍റെ നിയന്ത്രണം ഏറ്റെടുത്തു. പിന്നില്‍ ഞാനൊരു ഉഗ്രശബ്ദം കേട്ടു. ഒരു കാഹളം മുഴങ്ങിയതുപോലെ.    യോഹന്നാനെന്ന ഞാന്‍ ക്രിസ്തുവില്‍ നിങ്ങളുടെ സഹോദരന്‍. ഞങ്ങള്‍ ഒരുമിച്ചു യേശുവിലാണ്. കഷ്ടതകളിലും രാജ്യത്തിലും ക്ഷമാപൂര്‍വ്വമായ സഹനത്തിലും ഞങ്ങള്‍ പങ്കുള്ളവരാകുന്നു. ദൈവവചനവും യേശുവിന്‍റെ സത്യവും മൂലം ഞാന്‍ പത്മൊസ് ദ്വീപിലായിരുന്നു.  ദൈവമായ കര്‍ത്താവ് പറയുന്നു, “ഞാന്‍ ആദിയും അന്തവുമാകുന്നു. ആയവനും ആയിരുന്നവനും വരാനിരിക്കുന്നവനും ഞാനാകുന്നു. ഞാനാകുന്നു സര്‍വ്വശക്തന്‍.”, Sനോക്കൂ, യേശു മേഘങ്ങളില്‍ കയറി വരുന്നു. അവനെ കുത്തിയവരടക്കം എല്ലാവരും അവനെ കാണും. ലോകത്തിലെ എല്ലാവരും അവനെച്ചൊല്ലി നിലവിളിക്കും. അതെ ഇതു സംഭവിക്കും. ആമേന്‍.. Wഅവന്‍ നമ്മെ ഒരു രാജ്യമാക്കി തീര്‍ത്തു. പിതാവായ ദൈവത്തിനു നമ്മെ പുരോഹിതന്മാരാക്കുകയും ചെയ്തു. യേശുവിന് എന്നും മഹത്വവും പ്രതാപവും ഉണ്ടായിരിക്കട്ടെ! ആമേന്‍.- Uയേശുക്രിസ്തുവില്‍ നിന്നും. യേശു വിശ്വസ്ത സാക്ഷിയാകുന്നു. ഉയിര്‍ത്തെഴുന്നേറ്റവരില്‍ ആദ്യനാണവന്‍. ഭൂമിയിലെ രാജാക്കന്മാരുടെ രാജാവ് ആണ് യേശു. നമ്മെ സ്നേഹിക്കുന്നവനാണ് യേശു. തന്‍റെ രക്തത്താല്‍ നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും മോചിപ്പിച്ചവനാണ് യേശു.  ആസ്യയിലെ ഏഴു സഭകള്‍ക്കും യോഹന്നാന്‍ എഴുതുന്നത്: ആകുന്നവനും (ദൈവം) സദാ ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍ നിന്നും അവന്‍റെ സിംഹാസനത്തില്‍ മുന്പില്‍ നില്‍ക്കുന്ന ഏഴ് ആത്മാക്കളില്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ; !ഈ ദൂതു വായിക്കുന്നവന്‍ അനുഗൃഹീതന്‍. ഈ പ്രവചനത്തിലെ വാക്കുകളെ ശ്രദ്ധിക്കുന്നവരും അതനുസരിക്കുന്നവരും അനുഗൃഹീതര്‍. കാരണം, സമയം അടുത്തിരിക്കുന്നു.| sതാന്‍ കണ്ടത് എല്ലാം യോഹന്നാന്‍ പറഞ്ഞു. ദൈവവചനവും യേശു തന്നോടു പറഞ്ഞ സത്യവുമായിരുന്നു അത്.7 kഇത് യേശുക്രിസ്തുവിന്‍റെ വെളിപ്പാടാകുന്നു. ഉടന്‍ ഉണ്ടാകാന്‍ പോകുന്നതിനെപ്പറ്റി തന്‍റെ ദാസന്മാര്‍ക്കു കാട്ടിക്കൊടുക്കുവാന്‍ ദൈവം യേശുവിനു കൊടുത്തതാണിത്. ഇതു കാട്ടിക്കൊടുക്കുവാന്‍ തന്‍റെ ദാസനായ യോഹന്നാന്‍റെ അടുത്തേക്കു ക്രിസ്തു തന്‍റെ ദൂതനെ അയച്ചു.- Uഅവന്‍ മാത്രമാണ് ഏകദൈവം. അവന്‍ നമ്മുടെ രക്ഷകനാണ്. സര്‍വ്വകാലത്തിനു മുന്പും ഇപ്പോഴും എന്നേക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി അവന് മഹത്വവും പ്രതാപവും ശക്തിയും അധികാരവും ഉണ്ടായിരിക്കട്ടെ. ആമേന്‍.. Wദൈവം ശക്തനും വീഴാതെ പരിപാലിക്കുന്നവനുമാണ്. യാതൊരു തെറ്റും നിങ്ങളില്‍ ഇല്ലാതെ, അതിസന്തോഷം പകര്‍ന്ന്, അവന്‍റെ മുന്പില്‍ നിങ്ങളെ കൊണ്ടുവരുവാന്‍ അവനു കഴിയും./ Yമറ്റുള്ളവരെ അഗ്നിയില്‍ നിന്നും വലിച്ചെടുത്ത് രക്ഷിക്കുക. ചിലരോടു നിങ്ങള്‍ കരുണ കാണിക്കുന്പോള്‍ ശ്രദ്ധാലുക്കളാകുവിന്‍. പാപത്താല്‍ കളങ്കിതമായ അവരുടെ വസ്ത്രത്തെപ്പോലും വെറുക്കുവിന്‍. ദൈവത്തിനു സ്തുതിN~ സംശയം ഉള്ളവരെ സഹായിക്കുക.5} eദൈവസ്നേഹത്തില്‍ നിങ്ങളെത്തന്നെ സൂക്ഷിക്കുക. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്‍റെ കരുണയാല്‍ നിങ്ങള്‍ക്കു നിത്യജീവന്‍ തരുന്ന ദിനത്തിനായി കാത്തിരിക്കുക.| പക്ഷേ, പ്രിയ സുഹൃത്തുക്കളേ, നിങ്ങളിലുള്ള വിശുദ്ധമായ വിശ്വാസം കൊണ്ട് നിങ്ങളെത്തന്നെ ശക്തരാക്കുവിന്‍. ആത്മാവില്‍ നിറഞ്ഞു പ്രാര്‍ത്ഥിക്കുവിന്‍.t{ cഇക്കൂട്ടര്‍ ആണ് നിങ്ങളുടെ ഇടയില്‍ വിഭജനം ഉണ്ടാക്കിയത്. അവരുടെ പാപം നിറഞ്ഞ സ്വയം പറയുന്നതേ അവര്‍ ചെയ്യൂ. അവരില്‍ പരിശുദ്ധാത്മാവ് ഇല്ല.z “അവസാന നാളുകളില്‍ ദൈവത്തെപ്പറ്റി പറഞ്ഞു ചിരിക്കുന്നവര്‍ കാണും” എന്നാണ് അപ്പൊസ്തലര്‍ പറഞ്ഞത്. അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രമേ അവര്‍ ചെയ്യുകയുള്ളൂ. ദൈവത്തിന് എതിരായുള്ള പ്രവൃത്തികള്‍ ആണ് അവര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നത്.-y Uപ്രിയ സുഹൃത്തുക്കളേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലര്‍ നേരത്തെ പറഞ്ഞത് ഓര്‍ക്കുവിന്‍.dx Cഇക്കൂട്ടര്‍ സദാ പരാതിപ്പെടുന്നവരും അന്യരില്‍ കുറ്റം കണ്ടെത്തുന്നവരുമാണ്. ആഗ്രഹിക്കുന്ന തിന്മ അവര്‍ എപ്പോഴും ചെയ്യും. അവര്‍ സ്വയം പ്രകീര്‍ത്തിക്കും. അവര്‍ക്ക് ആവശ്യമുള്ളതു കിട്ടുവാനായി മാത്രം അവര്‍ അന്യരെ പ്രശംസിക്കും.w !കര്‍ത്താവ് എല്ലാവരെയും വിധിക്കും. അവനെതിരായിട്ടുള്ള എല്ലാവരെയും വിധിക്കുവാനും ശിക്ഷിക്കുവാനും ആണ് കര്‍ത്താവ് വരുന്നത്. ദൈവത്തിനെതിരായി ചെയ്ത എല്ലാ തിന്മകള്‍ക്കും വേണ്ടി അവന്‍ അവരെ ശിക്ഷിക്കും. അവര്‍ പറഞ്ഞ എല്ലാ ദൈവദൂഷണങ്ങളെയും കഠിനമായ പ്രവൃത്തികളെയും പ്രതി ദൈവം അവരെ ശിക്ഷിക്കും.”uv eആദാമില്‍ നിന്നും ഏഴാം തലമുറക്കാരനായ ഹാനോക്ക് അവരെപ്പറ്റി പറയുന്നു: “നോക്കൂ, ദൈവം തന്‍റെ ആയിരമായിരം വിശുദ്ധ ദൂതന്മാരുമായാണ് വരുന്നത്.Wu ) സമുദ്രത്തിലെ ഭയാനകമായ തിരകള്‍ പോലെയാണവര്‍. തിരകള്‍ പത ഉണ്ടാക്കുന്നതുപോലെ ഇവര്‍ നാണം കെട്ട പ്രവൃത്തികള്‍ ചെയ്യുന്നു. ആകാശത്തിലെ അലഞ്ഞുതിരിയുന്ന നക്ഷത്രങ്ങളെപ്പോലെയാണവര്‍. ഇവര്‍ക്കായി എല്ലാക്കാലത്തേക്കുമായി ഏറ്റവും അന്ധകാരമയമായ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.>t w നിങ്ങള്‍ പങ്കുവെക്കുന്ന പ്രത്യേക ഭക്ഷണത്തിലെ മലിനവസ്തുപോലെയാണവര്‍. അവര്‍ നിങ്ങള്‍ക്കൊപ്പം പേടി കൂടാതെ ഭക്ഷിക്കുന്നു. അവര്‍ അവരെക്കുറിച്ചു മാത്രം കരുതുന്നു. മഴപേറാത്ത മേഘങ്ങളാണ് അവര്‍. കാറ്റ് അതിനെ നാലുപാടും ചിതറിക്കും. സമയത്തു ഫലം തരാത്തതുകൊണ്ട് ഭൂമിയില്‍ നിന്നും പിഴുതെറിയപ്പെടുന്ന മരങ്ങളാണ് അവര്‍. അതിനാല്‍ അവര്‍ രണ്ടു പ്രാവശ്യം മരിച്ചവരാണ്.s 5 അത് അവര്‍ക്ക് ഭയാനകമാകും. കയീന്‍റെ പാതയാണ് ഇവര്‍ പിന്തുടര്‍ന്നത്. പണം ഉണ്ടാക്കേണ്ടതിലേക്കായി അവര്‍ ബിലെയാം പോയ വഴിയില്‍ തങ്ങളെത്തന്നെ വിട്ടുകൊടുത്തു. കോരഹ് ചെയ്തതുപോലെ ദൈവത്തിനെതിരായി ഇവര്‍ കലഹിച്ചു. കോരഹിനെപ്പോലെ അവരും നശിപ്പിക്കപ്പെടും.Ur % എന്നാല്‍ ഈ ജനങ്ങള്‍ അവര്‍ക്കു മനസ്സിലാകാത്തവയെ വിമര്‍ശിക്കും. അവര്‍ക്കു ചില കാര്യങ്ങള്‍ മനസ്സിലാകുന്നു. ആലോചനയാലല്ല അവര്‍ ഇതു മനസ്സിലാക്കുന്നത്. കാട്ടുമൃഗങ്ങള്‍ അനുഭൂതിയാല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതു പോലെയാണ്. ഇതൊക്കെത്തന്നെയാണ് അവരെ നശിപ്പിക്കുന്നതും.Aq  [This verse may not be a part of this translation]p നിങ്ങളുടെ കൂട്ടത്തിലേക്ക് രഹസ്യമായി നുഴഞ്ഞു കയറിയിരിക്കുന്ന ആ കൂട്ടരുടെ പാതയും അതു തന്നെ. സ്വപ്നമാണ് അവരെ നയിച്ചത്. പാപത്താല്‍ അവരെത്തന്നെ അവര്‍ കളങ്കിതരാക്കുന്നു. ദൈവത്തിന്‍റെ ഭരണത്തെ അവര്‍ നിരാകരിക്കുകയും മഹത്വമുളള ദൂതന്മാരെപ്പറ്റി ചീത്തക്കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു.o /പട്ടണങ്ങളായ സൊദോമിനെയും, ഗൊമോരായെയും ചുറ്റുവട്ടത്തിലുള്ള പട്ടണങ്ങളെയും ഓര്‍ക്കുക. ആ നഗരങ്ങളിലെ ആളുകള്‍ ആ ദൂതന്മാരെപ്പോലെ തന്നെയായിരുന്നു. ആ പട്ടണങ്ങള്‍ മുഴുവനും ലൈംഗിക അരാജകത്വവും പ്രകൃതി വിരുദ്ധമായ ലൈംഗിക രീതികളും നിറഞ്ഞവ ആയിരുന്നു. നിത്യാഗ്നിയുടെ ശിക്ഷയാണ് അവര്‍ അനുഭവിക്കുന്നത്. നമുക്കുവേണ്ടിയുള്ള ഒരു ഉദാഹരണമാണ് അവരുടെ ശിക്ഷ.Wn )അധികാരമുണ്ടായിരുന്നിട്ടും അതു നിലനിര്‍ത്താതിരുന്ന ദൂതന്മാരെ ഓര്‍ക്കുക. അവര്‍ അവരുടെ സ്വന്തവീട് വിട്ടുപോയി. അതുകൊണ്ട് കര്‍ത്താവ് അവരെ ഇരുട്ടിലാക്കി. ശാശ്വതമായ ചങ്ങലകളാല്‍ അവര്‍ ബന്ധിതരാണ്. ആ മഹത്ദിനത്തില്‍ വിചാരണ ചെയ്യുവാനായി അവന്‍ അവരെ സൂക്ഷിച്ചിരിക്കുകയാണ്."m ?നിങ്ങള്‍ക്ക് നേരത്തേതന്നെ അറിയാവുന്ന ചില കാര്യങ്ങള്‍ ഓര്‍മ്മിക്കാനായി ഞാന്‍ നിങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു. മിസ്രയീമില്‍ നിന്നു പുറത്തു കൊണ്ടുവന്ന് കര്‍ത്താവ് അവന്‍റെ ജനത്തെ എങ്ങനെ രക്ഷിച്ചു എന്നത് നിങ്ങള്‍ ഓര്‍ക്കുക. പക്ഷേ പിന്നീട് അവരിലുള്ള അവിശ്വാസികളെ എല്ലാം ദൈവം നശിപ്പിച്ചു.,l Sരഹസ്യമായി ചിലര്‍ നിങ്ങളുടെ സംഘത്തിലേക്കു കടന്നിട്ടുണ്ട്. അവരുടെ പ്രവൃത്തികളാല്‍ കുറ്റക്കാരെന്ന് നേരത്തേതന്നെ വിധിക്കപ്പെട്ടവരാണ് അവര്‍. വളരെ മുന്‍പ് തന്നെ പ്രവാചകര്‍ ഇവരെപ്പറ്റി എഴുതി. ഇവര്‍ ദൈവത്തിനെതിരാണ്. അവര്‍ നമ്മുടെ ദൈവത്തിന്‍റെ കൃപയെ പാപപ്രവൃത്തികള്‍ക്കുള്ള ഒഴികഴിവായി ഉപയോഗിക്കുന്നു. നമ്മുടെ ഏക ഗുരുവും കര്‍ത്താവുമയ യേശുക്രിസ്തുവിനെ സ്വീകരിക്കാന്‍ ഇവര്‍ വിസമ്മതിക്കുന്നു./k Yപ്രിയ സ്നേഹിതാ നാമെല്ലാം പങ്കുപറ്റുന്ന രക്ഷയെക്കുറിച്ച് നിങ്ങള്‍ക്കെഴുതണമെന്നു എനിക്കു അതിയായ ആകാംക്ഷയുണ്ട്. എന്നാല്‍ മറ്റു ചിലതിനെപ്പറ്റി എഴുതേണ്ടതിന്‍റെ ആവശ്യകതയുണ്ടായി. ദൈവം തന്‍റെ വിശുദ്ധജനത്തിന് നല്‍കിയ വിശ്വാസത്തിനു വേണ്ടി കഠിനമായി യത്നിക്കാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവം ഒരിക്കല്‍ ഈ വിശ്വാസം തന്നു. എന്നാല്‍ ഇത് എല്ലാക്കാലത്തേക്കും നല്ലതാണ്. =A|zxtspumkijiRhHf`fc8`^<\Z_YWTgQO1MIHGLEDB>=e;x99*54X2b0".#+)&$!!=*  bCA~b wപിന്നെ കുഞ്ഞാട് ഏഴു മുദ്രകളില്‍ ആദ്യത്തേത് തുറക്കുന്നതു ഞാന്‍ കണ്ടു. നാലാമത്തെ ജീവനുള്ള ജന്തു ഇടിമുഴക്കത്തിന്‍റെ ഒച്ചയില്‍ എന്നെപ്പോലെ എന്തോ പറയുന്നതു ഞാന്‍ കേട്ടു. അതു പറഞ്ഞു, “വരൂ!”a/ആ നാലു ജീവനുള്ള ജന്തുക്കളും പറഞ്ഞു, “ആമേന്‍!” മൂപ്പന്മാര്‍ മുട്ടുകുത്തുകയും നമസ്കരിക്കുകയും ചെയ്തു.'`G അപ്പോള്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും കടലിലും ഇങ്ങനെയുള്ള സ്ഥലങ്ങളിലും ജീവിക്കുന്ന ജീവജാലങ്ങളുടെയും ശബ്ദം ഞാന്‍ കേട്ടു. അവര്‍ പറഞ്ഞു, “സിംഹാസനത്തിലിരിക്കുന്നവനും കുഞ്ഞാടിനും എന്നെന്നും സകല സ്തോത്രവും മഹത്വവും ആദരവും ശക്തിയും!”(_I ദൂതന്മാര്‍ അത്യുച്ചത്തില്‍ പറഞ്ഞു, “കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും കരുത്തും ആദരവും മഹത്വവും സ്തോത്രവും ഏറ്റുവാങ്ങാന്‍ യോഗ്യനാകുന്നു!”^y പിന്നെ ഞാന്‍ നോക്കിയപ്പോള്‍ അനേകം ദൂതന്മാരുടെ ശബ്ദം കേട്ടു. അവര്‍ സിംഹാസനത്തിന്‍റെയും നാലു ജീവനുള്ള ജന്തുക്കളുടെയും മൂപ്പന്മാരുടെയും ചുറ്റുമായിരുന്നു. ആയിരക്കണക്കിനു ദൂതന്മാരവിടെ ഉണ്ടായിരുന്നു. പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളുമായിരുന്നു അവരുടെ എണ്ണം.j]M നീ അവരെ ഒരു രാജ്യവും നമ്മുടെ ദൈവത്തിന്‍റെ പുരോഹിതരുമാക്കി. അവര്‍ ഭൂമിയെ ഭരിക്കും.”9\k അവര്‍ കുഞ്ഞാടിനു മുന്പില്‍ പുതിയൊരു ഗാനം ആലപിക്കുകയും ചെയ്തു: “ചുരുള്‍ എടുക്കാനും മുദ്രകളഴിക്കാനും നീ യോഗ്യനാകുന്നു, നീ കൊല്ലപ്പെടുകയും നിന്‍റെ രക്തം കൊണ്ട് എല്ലാ ഗോത്രങ്ങളില്‍ നിന്നും ഭാഷകളില്‍ നിന്നും വംശങ്ങളില്‍നിന്നും രാജ്യങ്ങളില്‍ നിന്നും മനുഷ്യരെ ദൈവത്തിനു വേണ്ടി നീ വാങ്ങിക്കൊണ്ടുവന്നു.&[Eഅവന്‍ ചുരുള്‍ എടുത്തപ്പോള്‍ നാലു ജീവനുള്ള ജന്തുക്കളും ഇരുപത്തിനാലു മൂപ്പന്മാരും കുഞ്ഞാടിനു മുന്പില്‍ മുട്ടുകുത്തി. ഓരോരുത്തരുടെ കയ്യിലും ഓരോ വീണയുണ്ടായിരുന്നു. കൂടാതെ കുന്തിരിക്കം നിറച്ച സ്വര്‍ണ്ണ കലശങ്ങളുമുണ്ടായിരുന്നു. ആ കുന്തിരിക്കം ദൈവത്തിന്‍റെ വിശുദ്ധരുടെ പ്രാര്‍ത്ഥനകളായിരുന്നു.oZWകുഞ്ഞാട് വന്നു സിംഹാസനത്തിലിരിക്കുന്നവന്‍റെ വലങ്കയ്യില്‍ നിന്നും ചുരുള്‍ എടുത്തു.'YGസിംഹാസനത്തിന്‍റെയും ആ നാലു ജീവനുള്ള ജന്തുക്കളുടെയും മദ്ധ്യേ ഞാന്‍ ഒരു കുഞ്ഞാടിനെ കണ്ടു. അതു കൊല്ലപ്പെട്ടതു പോലെയായിരുന്നു. അതിനു ഏഴു കൊന്പുകളും ഏഴു കണ്ണുകളും ഉണ്ടായിരുന്നു. അത് സര്‍വ്വലോകത്തിലേക്കുമയക്കപ്പെട്ട ഏഴു ദൈവീകാത്മാക്കള്‍ ആയിരുന്നു.vXeഎന്നാല്‍ മൂപ്പന്മാരില്‍ ഒരുവന്‍ എന്നോടു പറഞ്ഞു, “കരയരുത്, യെഹൂദാ ഗോത്രത്തില്‍ നിന്നുള്ള സിംഹം എല്ലാം ജയിച്ചു വിജയം നേടിയിരിക്കുന്നു. അവന്‍ ദാവീദിന്‍റെ പിന്‍ഗാമിയാകുന്നു. ഏഴു മുദ്രകളും പൊട്ടിച്ച് ചുരുളഴിക്കാന്‍ യോഗ്യനാണവന്‍.”Wഅതു തുറക്കുവാനും അതിനകത്തു നോക്കുവാനും യോഗ്യനായ ആരുമില്ലാതിരുന്നതിനാല്‍ ഞാന്‍ ഒരുപാടു കരഞ്ഞു.QVഎന്നാല്‍ അതു തുറക്കാനോ അതിനകത്തു നോക്കുവാനോ കഴിവുള്ളവര്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലുമുണ്ടായിരുന്നില്ല.kUOഞാന്‍ ഒരു ശക്തനായ ദൂതനേയും കണ്ടു. ദൂതന്‍ ഉച്ചത്തില്‍ വിളിച്ചു, “മുദ്ര പൊട്ടിച്ച് ഈ ചുരുള്‍ നിവര്‍ക്കുവാന്‍ യോഗ്യനായുള്ളവന്‍ ആര്?”T സിംഹാസനത്തിലിരിക്കുന്നവന്‍റെ വലങ്കയ്യില്‍ ഞാന്‍ ഒരു ചുരുള്‍ കണ്ടു. അതിന്‍റെ ഇരുപുറവും എഴുതിയിരുന്നു. ഏഴു മുദ്രകളാല്‍ മുദ്രയിട്ടിരുന്നു.'SG “ഞങ്ങളുടെ കര്‍ത്താവായ ദൈവമേ! മഹത്വവും ആദരവും ശക്തിയും സ്വീകരിക്കുവാന്‍ നീ യോഗ്യനാകുന്നു. എല്ലാം നീ സൃഷ്ടിച്ചു. നിന്‍റെ ഹിതമായിരുന്നതു കൊണ്ട് അവ എല്ലാം നിലവില്‍ വരികയും, സൃഷ്ടിക്കപ്പെടുകയും ചെയ്തു.”kRO ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനങ്ങളിലിരിക്കുന്ന അവനു മുന്നില്‍ മുട്ടുകുത്തി നമിച്ചു. എന്നെന്നേക്കുമായി ജീവിക്കുന്നവനെ മൂപ്പന്മാര്‍ നമിച്ചു. അവന്‍റെ സിംഹാസനത്തിനു മുന്പില്‍ തങ്ങളുടെ കിരീടങ്ങള്‍ ഊരിവച്ച് അവര്‍ പറഞ്ഞു,cQ? ഈ ജീവനുള്ള ജന്തുക്കള്‍ സിംഹാസനത്തിലിരിക്കുന്നവനെ സ്തുതിക്കുകയും ആദരിക്കുകയും അവനോടു നന്ദി പറയുകയും ചെയ്യുന്നു. എന്നെന്നേക്കുമായി ജീവിക്കുന്നവനാണവന്‍. അവനെ അവ ആരാധിക്കവേ,XP)ജീവനുള്ള ഓരോ ജന്തുവിനും ആറു ചിറകുകള്‍ വീതം ഉണ്ടായിരുന്നു. ജീവനുള്ള ജന്തുക്കളുടെ അകവും പുറവും കണ്ണുകള്‍ക്കൊണ്ട് മൂടപ്പെട്ടിരുന്നു. രാത്രിയും പകലും ആ ജീവനുള്ള ജന്തുക്കള്‍ നിര്‍ത്താതെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. “പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ സര്‍വ്വശക്തനായ കര്‍ത്താവായ ദൈവം പരിശുദ്ധന്‍.’ അവന്‍ ആയിരുന്നവനും ആകുന്നവനും വരാനിരിക്കുന്നവനുമാകുന്നു.”sO_ആദ്യത്തേത് ഒരു സിംഹത്തെപ്പോലെയും രണ്ടാമത്തെ ജീവനുള്ള ജന്തു കാളയെപ്പോലെയും ആയിരുന്നു. മൂന്നാമത്തേതിന് മനുഷ്യന്‍റെ തലയുണ്ട്. നാലാമത്തേത് ഒരു പറക്കുന്ന കഴുകനെപ്പോലെയും ആയിരുന്നു.DNകൂടാതെ പളുങ്കുപോലെ വ്യക്തമായ ഒരു കണ്ണാടിക്കടലും സിംഹാസനത്തിനു മുന്പില്‍ ഉണ്ടായിരുന്നു. സിംഹാസനങ്ങള്‍ക്കു മുന്പിലും വശങ്ങളിലുമായി നാലു ജീവനുള്ള ജന്തുക്കള്‍ ഉണ്ടായിരുന്നു. അവയ്ക്ക് ദേഹം മുഴുവനും കണ്ണുകളാണ്.{Moസിംഹാസനത്തില്‍ നിന്നും മിന്നല്‍പ്പിണരുകളും ഇടിമുഴക്കങ്ങളും വന്നുകൊണ്ടിരുന്നു. സിംഹാസനത്തിനു മുന്പില്‍ ഏഴു വിളക്കുകള്‍ കത്തിയിരുന്നു. ആ വിളക്കുകള്‍ ദൈവത്തിന്‍റെ ഏഴ് ആത്മാക്കളാണ്. ജേതാവ് എന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ ഒരു സ്തംഭമാകും. ജേതാവിനെ ഞാന്‍ അങ്ങനെയാക്കും. അയാള്‍ക്കൊരിക്കലും ദൈവാലയം വിട്ടുപോകേണ്ടിവരില്ല. അയാളുടെമേല്‍ ഞാനെന്‍റെ ദൈവത്തിന്‍റെ പേരെഴുതും. അയാളുടെമേല്‍ ഞാനെന്‍റെ ദൈവത്തിന്‍റെ നഗരത്തിന്‍റെ പേരെഴുതും. ആ നഗരമാണ് പുതിയ യെരൂശലേം. ആ നഗരം എന്‍റെ ദൈവത്തില്‍ നിന്നും സ്വര്‍ഗ്ഗത്തില്‍ നിന്നും വരുന്നു. എന്‍റെ പുതിയപേരും ഞാന യാളുടെ മേല്‍ എഴുതും.a=; “ഞാന്‍ വേഗം വരുന്നു. നീ ഇപ്പോഴത്തെ മാര്‍ഗ്ഗം തന്നെ പിന്തുടരുക. അപ്പോള്‍ ആര്‍ക്കും നിന്‍റെ കിരീടം എടുത്തുകൊണ്ടു പോകുവാനാവില്ല.Q< ശക്തിയായിരിക്കാനുള്ള എന്‍റെ കല്പന പിന്തുടരുന്നതു വഴി നീ സഹനത്തിലൂടെ ശക്തി ആര്‍ജിച്ചതിനാല്‍ ലോകം മുഴുവന്‍ കുഴപ്പമുണ്ടാകുന്പോള്‍ ഞാന്‍ നിന്നെ രക്ഷിക്കും. ആ കുഴപ്പങ്ങള്‍ ഭൂമിയിലെ അധിവാസികളെ മുഴുവന്‍ പരീക്ഷിക്കും.];3 ശ്രദ്ധിക്കൂ! സാത്താന്‍റെ ഒരു പള്ളിയുണ്ട് (ഒരു സംഘമുണ്ട്). അവര്‍ സ്വയം യെഹൂദരാണെന്നു പറയുന്നുണ്ടെങ്കിലും അതു നുണയാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ യെഹൂദരല്ല. ഞാന്‍ അവരെ കൊണ്ടുവന്നു നിനക്കു മുന്പില്‍ മുട്ടുകുത്തിക്കാം. ഞാന്‍ സ്നേഹിക്കുന്നത് നിന്നെയാണെന്ന് അവര്‍ അറിയട്ടെ./:Wനിന്‍റെ പ്രവര്‍ത്തികള്‍ എനിക്കറിയാം. നിനക്കു മിന്പില്‍ ഞാനൊരു വാതില്‍ തുറന്നിരിക്കുന്നു. ആര്‍ക്കും അതടയ്ക്കാന്‍ കഴിയുകയില്ല. നീ ദുര്‍ബ്ബലനാണെന്നു ഞാനറിയുന്നു. പക്ഷേ എന്‍റെ ഉപദേശങ്ങളെ നീ പിന്തുടര്‍ന്നു. എന്‍റെ നാമം ഏറ്റുപറയുന്നതില്‍ നീ ഭയന്നില്ല.v9e“ഫിലദെല്‍ഫ്യയിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക: “പരിശുദ്ധനും സത്യവാനുമായവന്‍ നിങ്ങളോട് ഇക്കാര്യങ്ങള്‍ പറയുന്നു. അവന്‍ ദാവീദിന്‍റെ താക്കോലുള്ളവനാകുന്നു. അവന്‍ തുറക്കുന്നത് അടയ്ക്കാനാവില്ല. അവന്‍ അടയ്ക്കുന്നത് തുറക്കാനുമാവില്ല.G8ഇതെല്ലാം കേള്‍ക്കുന്നവര്‍ സഭകളോട് ആത്മാവ് പറയുന്നത് ശ്രദ്ധിക്കട്ടെ.f7Eജേതാക്കളെല്ലാം അവരെപ്പോലെ വെള്ളവസ്ത്രം ധരിക്കും. അവന്‍റെ പേര് ഞാന്‍ ജീവന്‍റെ പുസ്തകത്തില്‍ നിന്ന് വെട്ടിക്കളകയില്ല. അവന്‍ എന്‍റേതാണെന്ന് ഞാന്‍ പറയും. അതു ഞാനെന്‍റെ പിതാവിന്‍റെയും അവന്‍റെ ദൂതന്മാരുടെയും മുന്പില്‍ പറയും.o6Wഎന്നാല്‍ സര്‍ദ്ദിസിലെ നിന്‍റെ സംഘത്തിലെ ചിലര്‍ ശുദ്ധരാണ്. അവര്‍ എന്നോടൊത്തു നടക്കും. യോഗ്യരായതിനാല്‍ അവര്‍ വെള്ളവസ്ത്രം ധരിക്കും.y5kഅതിനാല്‍ നീ കേട്ടതും സ്വീകരിച്ചതും മറക്കാതിരിക്കുക. അതനുസരിക്കുക. മാനസാന്തരപ്പെടുവീന്‍! സ്വയം ജാഗ്രത പുലര്‍ത്തുക! അല്ലെങ്കില്‍ ഞാനൊരു കള്ളനെപ്പോലെ വന്ന് നിന്നെ അത്ഭുതപ്പെടുത്തും. എന്‍റെ വരവ് എപ്പോഴായിരിക്കുമെന്ന് നീ അറിയില്ല.{4oഉണരുക! അല്പം ജീവന്‍ ശേഷിച്ചിരിക്കുന്പോള്‍ നിങ്ങള്‍ സ്വയം ശക്തിയാര്‍ജ്ജിക്കുക. പൂര്‍ണ്ണമായും മരിക്കുംമുന്പ് നിങ്ങള്‍ ശക്തരാവുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്‍റെ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ കുറ്റമറ്റതാണെന്ന് ഞാന്‍ കാണുന്നില്ല._3 9“സര്‍ദ്ദിസിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക: “ദൈവത്തിന്‍റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രങ്ങളും ഉള്ളവന്‍ ഇങ്ങനെ നിന്നോടു പറയുന്നു. നിന്‍റെ പ്രവൃത്തികളെപ്പറ്റി എനിക്കറിയാം. നീ ജീവിച്ചിരിക്കുന്നുവെന്ന് ആളുകള്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ നീ മരിച്ചിരിക്കുന്നു.B2[This verse may not be a part of this translation]d1Aഇതേ ശക്തിയാണു ഞാന്‍ പിതാവില്‍ നിന്നും സ്വീകരിച്ചത്. ആ വ്യക്തിയ്ക്കു ഞാനൊരു പ്രഭാതനക്ഷത്രത്തെയും നല്‍കും. 29ഇതെല്ലാം കേള്‍ക്കുന്നവര്‍ സഭകളോട് ആത്മാവ് പറയുന്നതു കേള്‍ക്കട്ടെ.0څഅവന്‍ അവരെ ഇരുന്പുവടി കൊണ്ടു ഭരിക്കും. മണ്‍കുടം പോലെ അവന്‍ അവരെ ചിതറിക്കും.’ സങ്കീര്‍ത്തനം 2:9|/q“ജയിക്കുന്നവനും അവസാനം വരെ എന്‍റെ ഇഷ്ടം ചെയ്യുന്ന ഓരോരുത്തനും ഞാന്‍ ശക്തി തരും. അയാള്‍ക്കു ഞാന്‍ രാജ്യങ്ങള്‍ക്കുമേല്‍ അധികാരം നല്‍കും..പക്ഷേ ഞാന്‍ വരും വരെ നിങ്ങള്‍ ഇതേ മാര്‍ഗ്ഗം തുടരണം.-“പക്ഷേ തുയഥൈരയിലെ ശേഷമുള്ള നിങ്ങള്‍ അവളുടെ ഉപദേശം പിന്തുടര്‍ന്നില്ല. സാത്താന്‍റെ അന്തര്‍രഹസ്യങ്ങളെന്നവര്‍ വിളിക്കുന്നവയെ നിങ്ങള്‍ പഠിച്ചില്ല. ഇതാണ് നിങ്ങള്‍ നിങ്ങളോടു പറയുന്നത്: ഞാന്‍ നിങ്ങള്‍ക്കു മേല്‍ മറ്റൊരു ഭാരവും വയ്ക്കില്ല.},sഅവളുടെ ജീവിത പാത പിന്‍തുടരുന്നവരെ ഞാന്‍ വിധിക്കും. ആളുകള്‍ക്കുണ്ടാക്കുന്ന വികാരവിചാരങ്ങളെ ഞാനറിയുന്നുവെന്ന് എല്ലാ സഭകളും അറിയുകയും ചെയ്യും. നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തികള്‍ക്കും ഞാന്‍ നിങ്ങള്‍ക്കു പകരം നല്‍കുകയും ചെയ്യും.+അതിനാല്‍ ഞാനവളെ കഷ്ടതയുടെ കിടക്കയിലേക്കെറിയും. അവളുമായി ലൈംഗിക പാപങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും വലിയ കഷ്ടതകളുണ്ടാകും. അവള്‍ ചെയ്യുന്നതില്‍ നിന്നും അവര്‍ പിന്മാറിയില്ലെങ്കില്‍ ഞാനിപ്പോള്‍ തന്നെ ഇതു ചെയ്യും.b*=മാനസാന്തരപ്പെട്ടു പാപങ്ങളില്‍ നിന്നു തിരിയുവാന്‍ ഞാന്‍ അവള്‍ക്കു സമയം കൊടുത്തു. എങ്കിലും അവളുടെ ലൈംഗികപാപങ്ങളില്‍ നിന്നും മാനസാന്തരപ്പെടുവാന്‍ അവള്‍ വിസ്സമ്മതിക്കുന്നു.{)oഎങ്കിലും നിനക്കെതിരെ എനിക്കു ചിലതു പറയാനുണ്ട്. ഈസബേല്‍ എന്നു പേരുള്ള ആ സ്ത്രീയെ അവള്‍ ഇച്ഛിക്കുന്പോലെ പഠിപ്പിക്കാന്‍ നീ അനുവദിച്ചു കൊണ്ടിരിക്കുന്നതു തന്നെ. അവള്‍ സ്വയം പ്രവാചകിയായി പ്രഖ്യാപിച്ചു. പക്ഷേ അവള്‍ തന്‍റെ ഉപദേശങ്ങളുമായി എന്‍റെ ജനതയെ വഴി തെറ്റിക്കുന്നു. അവള്‍ എന്‍റെ ജനതയെക്കൊണ്ട് വിഗ്രഹങ്ങള്‍ക്ക് നല്‍കിയ ആഹാരം തീറ്റുകയും ലൈംഗികപാപം ചെയ്യിക്കുകയും ചെയ്തു.d(Aനിന്‍റെ പ്രവൃത്തികള്‍ എനിക്കറിയാം. നിന്‍റെ സ്നേഹം, വിശ്വാസം, സേവനം, ക്ഷമ എന്നിവയെപ്പറ്റിയെല്ലാം ഞാനറിയുന്നു. നീ തുടക്കത്തില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ചെയ്യുന്നു.'“തുയഥൈരയിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക: “ദൈവപുത്രന്‍ ഇങ്ങനെ പറയുന്നു. അഗ്നിപോലെ ജ്വലിക്കുന്ന കണ്ണുകളും തിളങ്ങുന്ന ഓട്ടുപോലുള്ള പാദങ്ങളും ഉള്ളവന്‍. അവന്‍ നിന്നോടു പറയുന്നത് ഇങ്ങനെയാണ്.(&I“ഇതു കേള്‍ക്കുന്നവന്‍ ആത്മാവ് സഭകളോട് പറയുന്നതു ശ്രദ്ധിക്കട്ടെ. ജേതാവിന് ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന സമ്മാനിക്കും. അയാള്‍ക്കു ഞാനൊരു വെള്ളക്കല്ലും സമ്മാനിക്കും. ആ കല്ലില്‍ പുതിയൊരു പേര് എഴുതിയിരിക്കും. ആര്‍ക്കും ആ പുതിയപേര് അറിയുകയില്ല. ആ കല്ല് ലഭിക്കുന്നവനു മാത്രമേ പുതിയ പേര് അറിയുകയുള്ളൂ. CY}|z$wutqnm-ihf~epba`N][ZXRW&UTWRQmMaLIHAGDBA??=<98t65310.{,*'%#" ?xx8XU~ pUYx%i അവര്‍ മാനസാന്തരപ്പെടുകയോ മറ്റുള്ളവരെ കൊല്ലുന്നതില്‍ നിന്നും പിന്മാറുകയോ ചെയ്തില്ല. അവര്‍ തങ്ങളുടെ ആഭിചാരം, ലൈംഗികപാപം, മോഷണം തുടങ്ങിയ പാപങ്ങളില്‍ നിന്നും പിന്മാറുകയും ഉണ്ടായില്ല.D$ ഭൂമിയിലെ മറ്റു മനുഷ്യര്‍ ഈ ബാധകളാല്‍ കൊല്ലപ്പെട്ടില്ല. എന്നിട്ടും അവര്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളില്‍ നിന്നും പിന്മാറുകയോ മാനസാന്തരപ്പെടുകയോ ചെയ്തില്ല. ഭൂതങ്ങളെയോ സ്വര്‍ണ്ണം, വെള്ളി, ഓട്, കാണാനോ കേള്‍ക്കാനോ കഴിയാത്ത കല്ല്, മരം ഇവകൊണ്ട് നിര്‍മ്മിച്ച വിഗ്രഹങ്ങളെയോ നമസ്കരിക്കുന്നതും നിര്‍ത്തിയില്ല.O# കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലുമായിരുന്നു. അവയുടെ വാലുകള്‍ പാന്പുകളുടേതു പോലെയായിരുന്നു. ആ പാന്പുകളുടെ തല ആളുകളെ കടിച്ചു മുറിവേല്പിക്കാന്‍ പോന്നവയായിരുന്നു."- കുതിരകളില്‍ നിന്നും വമിച്ച ഈ മൂന്ന് വസ്തുക്കള്‍ കൊണ്ട് ഭൂമിയിലെ മൂന്നിലൊന്നു ജനതയും കൊല്ലപ്പെട്ടു.H!  എന്‍റെ ദര്‍ശനത്തില്‍ ഞാന്‍ കുതിരകളെ കണ്ടത് കുതിരസവാരിക്കാരോടു കൂടിയാണ്. അവര്‍ ഇങ്ങനെ കാണപ്പെട്ടു. അവരുടെ മാര്‍ച്ചട്ടകള്‍ തീ പോലെ ചുവന്നതും കടും നീലയും ഗന്ധകം പോലെ മഞ്ഞയും ആയിരുന്നു. കുതിരകളുടെ തലകള്‍ സിംഹത്തിന്‍റെ തല പോലെ തോന്നിച്ചു. അവരുടെ വായില്‍ നിന്നും അഗ്നിയും പുകയും ഗന്ധകവും വമിച്ചുകൊണ്ടിരുന്നു.5 c അവരുടെ കുതിരപ്പടയിലെ സൈനികരുടെ സംഖ്യ ഞാന്‍ കേട്ടു- ഇരുപതു കോടി. ആ നാലു ദൂതന്മാരെയും ഈ വര്‍ഷം ഈ മാസം ഇതേ ദിവസം ഇതേ മണിക്കൂറിലേക്കു സൂക്ഷിച്ചിരിക്കുകയായിരുന്നു. ഭൂമിയിലെ മനുഷ്യരില്‍ മൂന്നിലൊന്നിനെ കൊന്നൊടുക്കാന്‍ ആ ദൂതന്മാര്‍ സ്വതന്ത്രരാക്കപ്പെട്ടു.J  ആ ശബ്ദം ആറാമത്തെ ദൂതനോടു പറഞ്ഞു, “ആ യൂഫ്രാത്തേസ് മഹാനദിയില്‍ ബന്ധനസ്ഥരായി കിടക്കുന്ന നാലു ദൂതന്മാരെ മോചിപ്പിച്ചാലും. ആറാമത്തെ ദൂതന്‍ തന്‍റെ കാഹളം മുഴക്കി. അപ്പോള്‍ ദൈവത്തിന്‍റെ മുന്നിലെ സ്വര്‍ണ്ണയാഗപീഠത്തിന്‍റെ നാലു കൊന്പുകളില്‍ നിന്നും ഞാനൊരു ശബ്ദം കേട്ടു.S ആദ്യത്തെ മഹാദുരിതം കഴിഞ്ഞു. മറ്റു രണ്ടു ദുരിതങ്ങള്‍ കൂടി വരാനിരിക്കുന്നു.w അവര്‍ക്കൊരു രാജാവുണ്ടായിരുന്നു. അടിത്തട്ടില്ലാത്ത ഗര്‍ത്തത്തിലെ ദൂതനായിരുന്നു ആ രാജാവ്. എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നായിരുന്നു രാജാവിന്‍റെ പേര്. യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും.' തേളിന്‍റേതുപോലുള്ള വാലും വിഷമുള്ളുകളും അവയ്ക്കുണ്ടായിരുന്നു. മനുഷ്യര്‍ക്ക് അഞ്ചു മാസത്തേക്കു വേദന നല്‍കാനുള്ള ശക്തി അവരുടെ വാലുകളിലായിരുന്നു.B [This verse may not be a part of this translation]<q അവരുടെ തലമുടി സ്ത്രീകളുടേതു പോലെയായിരുന്നു. സിംഹത്തിന്‍റേതു പോലുള്ള പല്ലുകളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.|q വെട്ടുക്കിളികള്‍ യുദ്ധത്തിനു തയ്യാറായിരുന്ന കുതിരകളെപ്പോലെ കാണപ്പെട്ടു. സ്വര്‍ണ്ണക്കിരീടങ്ങള്‍ പോലെ എന്തോ ചിലത് അവ തലയില്‍ ധരിച്ചിരുന്നു. അവരുടെ മുഖം മനുഷ്യരുടേതു പോലെയായിരുന്നു.C ആ ദിവസങ്ങളില്‍ മനുഷ്യന്‍ മരണത്തിനുള്ള വഴി അന്വേഷിക്കുമെങ്കിലും കണ്ടെത്തുകയില്ല. അവര്‍ മരിക്കാന്‍ ആഗ്രഹിക്കും. എന്നാല്‍ മരണം അവരില്‍ നിന്നും ഒളിച്ചു നില്‍ക്കും.Z- മനുഷ്യര്‍ക്ക് അഞ്ചു മാസത്തേക്കു വേദന നല്‍കുവാന്‍ ഈ വെട്ടുക്കിളികള്‍ക്കു കഴിവു നല്‍കപ്പെട്ടു. പക്ഷേ ആളുകളെ കൊല്ലാനുള്ള ശക്തി അവയ്ക്കു നല്‍കപ്പെട്ടില്ല. തേള്‍ ഒരു വ്യക്തിയെ കുത്തുന്പോഴുള്ള വേദനയ്ക്കു തുല്യമായ വേദനയായിരുന്നു വെട്ടുക്കിളികള്‍ മനുഷ്യനു നല്‍കിയത്.`9 ഭൂമിയിലെ പുല്ലിനെയോ എതെങ്കിലും മരത്തെയോ ചെടിയെയോ ഉപദ്രവിക്കരുതെന്ന് വെട്ടുക്കിളികളോട് നിര്‍ദ്ദേശിച്ചിരുന്നു. നെറ്റിയില്‍ ദൈവത്തിന്‍റെ മുദ്രയില്ലാത്തവരെ മാത്രം മുറിപ്പെടുത്താനേ അവയ്ക്കു അനുവാദമുണ്ടായിരുന്നുള്ളൂ.pY ആ പുകപടലത്തില്‍ നിന്നും വെട്ടുക്കിളികള്‍ ഭൂമിയിലേക്കു വന്നു. ഭൂമിയില്‍ തേളുകള്‍ക്കുള്ളതു പോലെയുള്ള ശക്തി അവയ്ക്കു നല്‍കപ്പെട്ടു.wg അടിത്തട്ടില്ലാത്ത കുഴിയിലേക്കുള്ള ദ്വാരം നക്ഷത്രം തുറന്നു. അതു തുറന്നപ്പോള്‍ വലിയൊരു ചൂളയില്‍ നിന്നെന്നവണ്ണം ദ്വാരത്തിലൂടെ പുക ഉയര്‍ന്നു. സൂര്യനും ആകാശവും പുകകൊണ്ട് കറുത്തുപോയി.  അഞ്ചാമത്തെ ദൂതന്‍ തന്‍റെ കാഹളം മുഴക്കി. അപ്പോള്‍ ആകാശത്തു നിന്നും ഒരു നക്ഷത്രം ഭൂമിയിലേക്കു പതിക്കുന്നത് ഞാന്‍ കണ്ടു. അടിത്തട്ടില്ലാത്ത കുഴിയുടെ താക്കോല്‍ നക്ഷത്രത്തിനു നല്‍കപ്പെട്ടു.fE ഞാന്‍ നോക്കിയപ്പോള്‍ ആകാശത്തില്‍ വളരെ ഉയരത്തില്‍ പറക്കുന്ന ഒരു പരുന്തിന്‍റെ ശബ്ദം കേട്ടു. പരുന്ത് ഉച്ചത്തില്‍ പറഞ്ഞു, “ദുരിതം! ദുരിതം! ദുരിതം!” ഇനിയും തങ്ങളുടെ കാഹളങ്ങള്‍ മുഴക്കാനുള്ള മൂന്നു ദൂതന്മാരും കാഹളം മുഴക്കുന്പോള്‍ ഭൂമിയിലെ നിവാസികള്‍ക്കു ദുരിതം ആരംഭിക്കും.”uc നാലാമത്തെ ദൂതന്‍ കാഹളം മുഴക്കി. സൂര്യന്‍റെ മൂന്നിലൊന്നും ചന്ദ്രന്‍റെ മൂന്നിലൊന്നും നക്ഷത്രങ്ങളുടെ മൂന്നിലൊന്നും ഇരുണ്ടുപോയി. പകലിന്‍റെയും രാത്രിയുടെയും മൂന്നിലൊന്ന് ഇരുട്ടായി.1 കാഞ്ഞിരം എന്നായിരുന്നു ആ നക്ഷത്രത്തിന്‍റെ പേര്. അതോടെ ജലത്തിന്‍റെ മൂന്നിലൊന്ന് കയ്പേറിയതായി. കയ്പ്പുറ്റ ആ വെള്ളം കുടിച്ച് അനേകം ആളുകള്‍ മരണമടഞ്ഞു.  മൂന്നാമത്തെ ദൂതന്‍ കാഹളം മുഴക്കിയപ്പോള്‍ ഒരു ദീപം പോലെ പ്രകാശിച്ചിരുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്നും പതിച്ചു. നക്ഷത്രം പതിച്ചത് മൂന്നിലൊന്ന് നദികളുടെയും അരുവികളുടെയും മേലായിരുന്നു.  സമുദ്രത്തിലെ മൂന്നിലൊന്നു ജീവികള്‍ ചാവുകയും കപ്പലുകളില്‍ മൂന്നിലൊന്ന് നശിക്കുകയും ചെയ്തു.o Wരണ്ടാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ അഗ്നിയാല്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു വലിയ മലപോലെ എന്തോ ഒന്ന് കടലിലേക്കെറിയപ്പെട്ടു. കടലിന്‍റെ മൂന്നിലൊന്ന് രക്തമായി മാറുകയും ചെയ്തു.D ഒന്നാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ ചോര കലര്‍ന്ന കല്ലുമഴയും അഗ്നിയുമുണ്ടായി. അവ ഭൂമിയില്‍ പതിച്ചു. അപ്പോള്‍ ഭൂമിയുടെ മൂന്നിലൊന്നു ഭാഗവും പച്ചപ്പുല്ലുകള്‍ മുഴുവനും മരങ്ങളുടെ മൂന്നിലൊന്നും കത്തിനശിച്ചു.O അപ്പോള്‍ ഏഴു ദൂതന്മാരും തങ്ങളുടെ കയ്യിലുള്ള കാഹളം മുഴക്കാന്‍ തയ്യാറായി.Mഅപ്പോള്‍ ദൂതന്‍ ധൂപകലശത്തില്‍ ബലിപീഠത്തില്‍ നിന്നും തീ നിറച്ച് ധൂപകലശം ഭൂമിയിലേക്കെറിഞ്ഞു. അപ്പോള്‍ മിന്നല്‍പ്പിണരുകളും ഇടിയും ഭൂകന്പവും മറ്റ് ശബ്ദങ്ങളുമുണ്ടായി.ucധൂപവര്‍ഗ്ഗത്തില്‍ നിന്നുള്ള പുക ദൂതന്‍റെ കയ്യില്‍ നിന്നും ദൈവത്തിലേക്കുയര്‍ന്നു. ഭക്തരുടെ പ്രാര്‍ത്ഥനയ്ക്കൊപ്പം പുകയും ഉയര്‍ന്നു.@yമറ്റൊരു ദൂതന്‍ യാഗപീഠത്തിനരികെ വന്ന് ഒരു സ്വര്‍ണ്ണ ധൂപകലശം പിടിച്ചു നിന്നു. വിശുദ്ധന്മാരായവരുടെയെല്ലാം പ്രാര്‍ത്ഥനയില്‍ കലര്‍ത്താന്‍ ആ ദൂതന് കൂടുതല്‍ ധൂപവര്‍ഗ്ഗം നല്‍കപ്പെട്ടു. ദൂതന്‍ അവയെല്ലാം സിംഹാസനത്തിനു മുന്പിലുള്ള യാഗപീഠത്തില്‍ സമര്‍പ്പിച്ചു.Eഏഴു ദൂതന്മാര്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ മുന്പില്‍ നിന്നു കൊണ്ട് ഏഴു കാഹളങ്ങള്‍ സ്വീകരിക്കുന്നത് ഞാന്‍ കണ്ടു. 3കുഞ്ഞാട് ഏഴാമത്തെ മുദ്ര തുറന്നു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അര മണിക്കൂര്‍ നേരത്തേക്കു മൌനമായിരുന്നു.!;സിംഹാസനത്തിന്‍റെ നടുവിലിരിക്കുന്ന കുഞ്ഞാട് അവരുടെ ഇടയനാകും. അവന്‍ അവരെ ജീവന്‍ നല്‍കുന്ന നീരുറവകളിലേക്കു നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ തുടച്ചു കളയുകയും ചെയ്യും.”Rഅവര്‍ക്കൊരിക്കലും വിശപ്പുണ്ടാകില്ല. ദാഹിക്കയുമില്ല. സൂര്യന്‍ അവരെ ഉപദ്രവിക്കില്ല. ഒരു ചൂടിനും അവരെ ദഹിപ്പിക്കാനാവില്ല.'അതുകൊണ്ട് ഇപ്പോഴവര്‍ ദൈവത്തിന്‍റെ സിംഹാസനത്തിനു മുന്പില്‍ നില്‍ക്കുന്നു. രാപ്പകല്‍ അവര്‍ അവന്‍റെ ആലയത്തില്‍ ദൈവത്തെ ആരാധിക്കുന്നു. സിംഹാസനത്തിലിരിക്കുന്നവന്‍ അവരെ സംരക്ഷിക്കുകയും ചെയ്യും.Lഞാന്‍ മറുപടി പറഞ്ഞു, “അവര്‍ ആരാണെന്ന് യജമാനനേ അങ്ങേയ്ക്കറിയാം.” മൂപ്പന്‍ പറഞ്ഞു, “കടുത്ത കഷ്ടതയിലൂടെ കടന്നുവന്നവരാണിവര്‍. കുഞ്ഞാടിന്‍റെ രക്തം കൊണ്ടവര്‍ തങ്ങളുടെ അങ്കി കഴുകി. ഇപ്പോഴവ വൃത്തിയും വെണ്‍മയുള്ളതുമായി.=s അപ്പോള്‍ മൂപ്പന്മാരില്‍ ഒരുവന്‍ എന്നോടു ചോദിച്ചു, “വെള്ളമേലങ്കിയണിഞ്ഞ ഇവര്‍ ആരാണ്? എവിടെ നിന്നാണിവര്‍ വരുന്നത?”~5 അവര്‍ പറഞ്ഞു, “ആമേന്‍! സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ശക്തിയും എന്നുമെന്നേക്കും നമ്മുടെ ദൈവത്തിനായിരിക്കട്ടെ. ആമേന്‍!”0}Y മൂപ്പന്മാരും നാലു ജീവനുള്ള ജന്തുക്കളും അവിടെ ഉണ്ടായിരുന്നു. ദൂതന്മാരെല്ലാം അവര്‍ക്കും സിംഹാസനത്തിനും ചുറ്റുമായി നില്‍ക്കുകയായിരുന്നു. അവര്‍ സിംഹാസനത്തിനു മുന്നില്‍ കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു.F| അവര്‍ ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചു പറഞ്ഞു, “വിജയം സിംഹാസനത്തിലിരിക്കുന്ന നമ്മുടെ ദൈവത്തിനും കുഞ്ഞാടിനുമാകുന്നു.”{  പിന്നെ ഞാന്‍ നോക്കി വളരെ വലിയ ജനക്കൂട്ടത്തെ കണ്ടു. ഒരാള്‍ക്ക് എണ്ണാവുന്നതിലുമധികം ആളുകള്‍ അവിടെ ഉണ്ടായിരുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നും ഗോത്രങ്ങളില്‍ നിന്നും വംശങ്ങളില്‍ നിന്നും ഭാഷകളില്‍ നിന്നുമുള്ളവര്‍. അവരെല്ലാം സിംഹാസനത്തിനും കുഞ്ഞാടിനും (യേശു) മുന്നില്‍ നില്‍ക്കുകയായിരുന്നു. കയ്യില്‍ കുരുത്തോല ശിഖരങ്ങളും പിടിച്ച് വെള്ള മേലങ്കിയുമണിഞ്ഞായിരുന്നു അവര്‍ നിന്നത്.tzaസെബൂലോന്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം, യോസേഫ് ഗോത്രത്തില്‍ നിന്നും പന്തീരായിരം, ബെന്യാമീന്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം.nyUശിമെയോന്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം, ലേവി ഗോത്രത്തില്‍ നിന്നും പന്തീരായിരം, യിസ്സാഖാര്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം._x7ആശേര്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം, നഫ്താലി ഗോത്രത്തില്‍ നിന്നും പന്തീരായിരം, മനശ്ശെ ഗോത്രത്തില്‍ നിന്നും പന്തീരായിരം.hwIയെഹൂദയിലെ ഗോത്രത്തില്‍ നിന്നും പന്തീരായിരം, രൂബേന്‍റെ ഗോത്രത്തില്‍ നിന്നും പന്തീരായിരം, ഗാദ് ഗോത്രത്തില്‍ നിന്നും പന്തീരായിരം.(vIനൂറ്റിനാല്പത്തിനാലായിരം മുദ്രയേറ്റവര്‍ യിസ്രായേല്‍ ജനതയിലെ എല്ലാ ഗോത്രങ്ങളിലും നിന്നുള്ളവരായിരുന്നു.Du“നമ്മുടെ ദൈവത്തെ സേവിക്കുന്നവരുടെ നെറ്റിയിന്മേല്‍ അടയാളമിടുന്നതു വരെ ഭൂമിയെയോ സമുദ്രത്തെയോ വൃക്ഷങ്ങളെയോ നശിപ്പിക്കരുത്.” മുദ്ര ലഭിച്ചവരുടെ എണ്ണം ഞാന്‍ കേട്ടു.=tsഅനന്തരം മറ്റൊരു ദൂതന്‍ കിഴക്കുനിന്നും വരുന്നതു ഞാന്‍ കണ്ടു. ആ ദൂതന്‍റെ മേല്‍ ജീവിക്കുന്ന ദൈവത്തിന്‍റെ മുദ്രയുണ്ടായിരുന്നു. ആ ദൂതന്‍ വലിയ ഉച്ചത്തില്‍ നാലു ദൂതന്മാരെയും വിളിച്ചു. ഭൂമിയെയും കടലിനെയും നശിപ്പിക്കാന്‍ അധികാരപ്പെടുത്തിയവര്‍ ആയിരുന്നു നാലു ദൂതന്മാരും. ദൂതന്‍ നാലു ദൂതന്മാരോടുമായി പറ ഞ്ഞു,os Yഇങ്ങനെ സംഭവിച്ചതിനു ശേഷം ഭൂമിയുടെ നാലു മൂലകളിലും ഓരോ ദൂതന്മാര്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവര്‍ ഭൂമിയിലെ നാലു കാറ്റുകളെയും തടഞ്ഞു വച്ചുകൊണ്ടിരിക്കുകയായിരുന്നു. കാറ്റ് ഭൂമിയുടെയോ കടലിന്‍റെയോ ഏതെങ്കിലും വൃക്ഷത്തിന്‍റെയോ മേല്‍ വീശാതിരിക്കാനായിരുന്നു അവരങ്ങനെ ചെയ്തത്.Krഅവരുടെ കോപത്തിന്‍റെ ദിവസമെത്തി. ഒരുവനും അതിനെതിരെ നില്‍ക്കുവാനാവില്ല.Qqആളുകള്‍ മലകളോടും പാറകളോടും പറഞ്ഞു, “ഞങ്ങളുടെ മേല്‍ വീഴുക. സിംഹാസനസ്ഥന്‍റെ ദൃഷ്ടിയില്‍ നിന്നും ഞങ്ങളെ മറയ്ക്കുക. കുഞ്ഞാടിന്‍റെ കോപത്തില്‍ നിന്നും ഞങ്ങളെ ഒളിപ്പിക്കുക.zpmഅപ്പോള്‍ ആളുകള്‍ ഗുഹകളിലും പര്‍വ്വതപാറകള്‍ക്കു പിന്നിലും ഒളിച്ചു. അക്കൂട്ടത്തില്‍ ഭൂമിയിലെ രാജാക്കന്മാരും ഭരണാധിപന്മാരും, സേനാനായകന്മാരും ധനികരും ശക്തരുമുണ്ടായിരുന്നു. സകല അടിമകളും സ്വതന്ത്രജനങ്ങളുമടക്കം എല്ലാവരും ഒളിച്ചു. o ആകാശം പകുക്കപ്പെട്ടു. അതൊരു ചുരുളായി വേഗത്തില്‍ ചുരുണ്ടു. എല്ലാ മലകളും ദ്വീപുകളും സ്ഥാനം മാറി.n} ഒരു ശക്തമായ കാറ്റ് അതിനെ കുലുക്കുന്പോള്‍ അത്തിവൃക്ഷങ്ങള്‍ അതിന്‍റെ പഴങ്ങള്‍ വീഴ്ത്തുന്പോലെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിച്ചു.Rm അടുത്തതായി കുഞ്ഞാട് ആറാമത്തെ മുദ്ര തുറക്കുന്നതു ഞാന്‍ കണ്ടു. അപ്പോള്‍ ഒരു ഭയങ്കര ഭൂകന്പം ഉണ്ടായി. സൂര്യന്‍ കരിന്പടം പോലെ ഇരുണ്ടു, പൂര്‍ണ്ണ ചന്ദ്രന്‍ രക്തം പോലെ ചുവന്നു,Ol അപ്പോള്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ വെളുത്ത അങ്കികള്‍ നല്‍കപ്പെട്ടു. അല്പസമയം കൂടി കാത്തിരിക്കാന്‍ അവര്‍ നിര്‍ദ്ദേശിക്കപ്പെട്ടു. തങ്ങള്‍ വിധിക്കപ്പെട്ടതുപോലെ വിധിക്കപ്പെടാന്‍ ക്രിസ്തുവിന്‍റെ സേവകന്മാരുമായ സഹോദരന്മാര്‍ ഇനിയും കുറെയുണ്ട്. അവരുടെ വധം കഴിയും വരെ കാത്തിരിക്കാന്‍ ആത്മാക്കളോടു പറഞ്ഞു.5kc അവര്‍ ഉച്ചത്തില്‍ പറഞ്ഞു, “പരിശുദ്ധനും സത്യവാനുമായ കര്‍ത്താവേ, ഭൂമിയിലെ മനുഷ്യരെ വിധിക്കാനും ഞങ്ങളെ കൊന്നതിന് അവരെ ശിക്ഷിക്കാനും ഇനിയും എത്ര നാള്‍ കഴിയും?”'jG കുഞ്ഞാട് അഞ്ചാം മുദ്ര തുറന്നപ്പോള്‍ യാഗപീഠത്തിനു കീഴില്‍ ഏതാനും ദേഹികളെ ഞാന്‍ കണ്ടു. ദൈവവചനത്തില്‍ വിശ്വസിക്കുകയും സത്യത്തെ സ്വീകരിക്കുകയും ചെയ്തതിനു വിധിക്കപ്പെട്ടവരുടെ ആത്മാക്കളായിരുന്നു അത്.0iYഅപ്പോള്‍ ഒരു വിളറിയ കുതിര വരുന്നതു ഞാന്‍ കണ്ടു. അതിന്‍റെ മേല്‍ യാത്ര ചെയ്തിരുന്നവനെ മരണമെന്ന് വിളിച്ചിരുന്നു. പാതാളം അയാളെ അനുഗമിച്ചിരുന്നു. ഭൂമിയുടെ നാലിലൊന്നിനു മേല്‍ അവര്‍ക്കു അധികാരം നല്‍കപ്പെട്ടിരുന്നു. വാളുകൊണ്ടും പട്ടിണികൊണ്ടും രോഗങ്ങള്‍ കൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെ കൊണ്ടും മനുഷ്യരെ കൊല്ലാനുള്ള അധികാരവും നല്‍കപ്പെട്ടിരുന്നു.dhAകുഞ്ഞാട് നാലാമത്തെ മുദ്ര പൊട്ടിച്ചു. അപ്പോള്‍ നാലാമത്തെ ജീവി ആജ്ഞാപിച്ചു, “വരൂ!”g'അപ്പോള്‍ ആ നാലു ജീവനുള്ള ജന്തുക്കള്‍ക്കും നടുവില്‍ നിന്നു ഒരു ശബ്ദം പോലെ ഞാന്‍ കേട്ടു. “ഒരളവു ഗോതന്പ് ഒരു ദിവസത്തെ കൂലി. മൂന്നളവു യവം ഒരു ദിവസത്തെ കൂലി. എന്നാല്‍ എണ്ണയും വീഞ്ഞും കേടു വരുത്തരുത്!”Xf)കുഞ്ഞാട് മൂന്നാമത്തെ മുദ്ര തുറന്നു. അപ്പോള്‍ മൂന്നാമത്തെ ജീവനുള്ള ജന്തു പറയുന്നതു ഞാന്‍ കേട്ടു, “വരൂ!” അപ്പോള്‍ എനിക്കു മുന്നില്‍ ഒരു കറുത്ത കുതിരയാണു വന്നത്. കുതിരക്കാരന്‍ ഒരു തുലാസ് അവന്‍റെ കയ്യില്‍ പിടിച്ചിരുന്നു.eഅപ്പോള്‍ മറ്റൊരു കുതിര വന്നു. അതിനു ചുവപ്പു നിറമായിരുന്നു. അതിന്‍റെ മേലിരുന്നവന് ഭൂമിയില്‍ നിന്ന് സമാധാനം എടുത്തുകൊണ്ടുപോകുവാനുള്ള ശക്തി നല്‍കി. മനുഷ്യര്‍ അന്യോന്യം കൊല്ലത്തക്കവിധമായിരുന്നു അത്. അയാള്‍ക്ക് ഒരു വലിയ വാളും നല്‍കപ്പെട്ടു.2d]കുഞ്ഞാട് രണ്ടാമത്തെ മുദ്രയും പൊട്ടിച്ചു. അപ്പോള്‍ രണ്ടാമത്തെ ജീവനുള്ള ജന്തുവിന്‍റെ ആജ്ഞ ഞാന്‍ കേട്ടു, “വരൂ!” cഅതുകേട്ട് നോക്കിയപ്പോള്‍ ഞാന്‍ ഒരു വെള്ളക്കുതിരയെ കണ്ടു. കുതിരപ്പുറത്തു വന്നവന്‍റെ കയ്യില്‍ ഒരു വില്ലുണ്ടായിരുന്നു. അയാള്‍ക്ക് ഒരു കിരീടം നല്‍കപ്പെട്ടു. അയാള്‍ വിജയത്തിനായി പുറപ്പെട്ടു. >|{5ywvtRrKpmkji#gf@db_][SYrW UvS-PPMKIECAY@=;i9u76<42-.L,p)(%#"I:aEhA 1Mucc ആദ്യത്തെ മൃഗത്തിന്‍റെ വിഗ്രഹത്തിനു ജീവന്‍ നല്‍കാനുള്ള ശക്തി രണ്ടാമത്തെ മൃഗത്തിനു നല്‍കപ്പെട്ടിരുന്നു. അപ്പോള്‍ ആ വിഗ്രഹത്തിനു സംസാരിക്കാനുള്ള കഴിവു ലഭിക്കുകയും തന്നെ നമസ്കരിക്കാത്തവരെ കൊല്ലുവാനുള്ള ആജ്ഞ നല്‍കുകയും ചെയ്തു.`b9 രണ്ടാമത്തെ മൃഗം ഭൂവാസികളെ വഞ്ചിക്കുന്നു. തനിക്കു പ്രവര്‍ത്തിക്കാന്‍ അനുവദിക്കപ്പെട്ട വീര്യപ്രവര്‍ത്തികള്‍ കൊണ്ടാണത് ജനങ്ങളെ വഞ്ചിക്കുന്നത്. ആദ്യത്തെ മൃഗത്തെ രക്ഷിക്കാനാണവന്‍ ഈ അത്ഭുതങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത്. ആദ്യത്തെ മൃഗത്തെ ആദരിക്കാന്‍ ഒരു വിഗ്രഹമുണ്ടാക്കാന്‍ അവന്‍ ജനങ്ങളോടു കല്പിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും മരിക്കാത്ത മൃഗമായിരുന്നു അത്.Ba} രണ്ടാമത്തെ ഈ മൃഗം വലിയ വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്നു. ആളുകള്‍ നോക്കിനില്‍ക്കേ അവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് അഗ്നി കൊണ്ടുവരിക പോലും ചെയ്യുന്നു.m`S ഈ മൃഗം ആദ്യത്തെ മൃഗത്തിനു മുന്പില്‍ വന്നു നില്‍ക്കുകയും അതിനെപ്പോലെതന്നെ ശക്തി ഉപയോഗിക്കുകയും ചെയ്തു. ആദ്യത്തെ മൃഗത്തെ ഭൂമിയിലുള്ള എല്ലാവരെയും കൊണ്ട് നമസ്കരിപ്പിക്കുവാന്‍ ആണ് അത് ശക്തി ഉപയോഗിച്ചത്. ആദ്യത്തെ മൃഗത്തിന് ഭേദമാക്കപ്പെട്ടതും മാരകവുമായ മുറിവുണ്ടായിരുന്നു.\_1 മറ്റൊരു മൃഗം ഭൂമിയില്‍ നിന്നും ഉയര്‍ന്നുവരുന്നതും ഞാന്‍ കണ്ടു. അതിന് ഒരു കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊന്പുകളുണ്ടായിരുന്നെങ്കിലും മഹാസര്‍പ്പത്തെപ്പോലെ അവന്‍ സംസാരിച്ചു.^' തടവുകാരനാകേണ്ടവന്‍ തടവുകാരനാവുകതന്നെ ചെയ്യും. വാളുകൊണ്ടു കൊല്ലുന്നവന്‍ ഒരു വാളുകൊണ്ടു തന്നെ കൊല്ലപ്പെടും. ഇതിനര്‍ത്ഥം ദൈവത്തിന്‍റെ വിശുദ്ധ ജനങ്ങള്‍ക്കു സഹനശക്തിയും വിശ്വാസവും വേണമെന്നാണ്.[]/ കാതുള്ളവന്‍ ഇതു കേള്‍ക്കട്ടെ:Q\ ഭൂമിയില്‍ ജീവിക്കുന്നവരെല്ലാം മൃഗത്തെ നമസ്കരിക്കും. കൊല്ലപ്പെട്ട കുഞ്ഞാടിന്‍റെ ജീവന്‍റെ പുസ്തകത്തില്‍ ലോകാരംഭം മുതല്‍ക്കു പേരെഴുതാത്തവരെല്ലാം അതിനെ നമസ്കരിക്കും.N[ ദൈവത്തിന്‍റെ വിശുദ്ധജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനും അവരെ തോല്പിക്കുവാനും മൃഗത്തിനു ശക്തി നല്‍കപ്പെട്ടു. എല്ലാ ഗോത്രങ്ങള്‍ക്കും ജനപദങ്ങള്‍ക്കും ഭാഷയ്ക്കും രാജ്യത്തിനും മീതെ മൃഗത്തിന് അധികാരം നല്‍കപ്പെട്ടു.Zy അത് ദൈവദൂഷണം പറയാന്‍ വായ തുറന്നു. ദൈവത്തിന്‍റെ നാമത്തിനും അവന്‍റെ വാസസ്ഥാനത്തിനും സ്വര്‍ഗ്ഗനിവാസികള്‍ക്കുമെല്ലാം എതിരായി ദൂഷണം നടത്തി.UY# ധിക്കാരവും ദൂഷണവും പറയാന്‍ മൃഗത്തെ അനുവദിച്ചു. നാല്പത്തിരണ്ട് മാസത്തേക്കു തന്‍റെ ശക്തി ഉപയോഗിക്കാന്‍ അതിനനുവാദം കിട്ടി.X) തന്‍റെ ശക്തി മൃഗത്തിനു നല്‍കിയതിനാല്‍ ആളുകള്‍ മഹാസര്‍പ്പത്തെ നമസ്കരിച്ചു. ആളുകള്‍ മൃഗത്തെയും നമസ്കരിച്ചു. അവര്‍ ചോദിച്ചു, “ആരുണ്ട് ഈ മൃഗത്തോളം ശക്തനായിട്ട്? ആര്‍ക്ക് അതിനോടേറ്റുമുട്ടാനാകും?”UW# ആ മൃഗത്തിന്‍റെ തലകളിലൊന്ന് മാരകമായ മുറിവുകളേറ്റതു പോലിരുന്നു. എന്നാല്‍ ആ മാരകമായ മുറിവ് ഭേദപ്പെട്ടിരുന്നു. ലോകത്തിലുള്ളവരൊക്കെ അത്ഭുതത്തോടെ ആ മൃഗത്തെ പിന്തുടര്‍ന്നു.VV% ആ മൃഗം കരടിയുടേതു പോലുള്ള കാലുകളോടു കൂടിയ ഒരു പുള്ളിപ്പുലിയെപ്പോലിരുന്നു. സിംഹത്തിന്‍റേതുപോലുള്ള വായായിരുന്നു അതിന്. കടല്‍പ്പുറത്തു നിന്ന മഹാസര്‍പ്പം ആ മൃഗത്തിന് തന്‍റെ എല്ലാ ശക്തിയും സിംഹാസനവും അധികാരവും നല്‍കി.*U O പിന്നെ ഒരു മൃഗം കടലില്‍ നിന്ന് ഉയര്‍ന്നു വരുന്നതു ഞാന്‍ കണ്ടു. അതിനു പത്തു കൊന്പും ഏഴു തലയും ഉണ്ടായിരുന്നു. അതിന്‍റെ ഓരോ കൊന്പിലും ഓരോ കിരീടമുണ്ടായിരുന്നു. ഓരോ തലയിലും അതിന് ഓരോ ദൂഷണ നാമമുണ്ടായിരുന്നു.T അതോടെ മഹാസര്‍പ്പത്തിന് ആ സ്ത്രീയോടുള്ള കോപം വര്‍ദ്ധിച്ചു. മഹാസര്‍പ്പം അവളുടെ മറ്റു മക്കളോട് യുദ്ധം പ്രഖ്യാപിക്കാന്‍ അവിടം വിട്ടുപോയി. ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുന്നവരും യേശു പഠിപ്പിച്ച സത്യം സ്വീകരിച്ചവരുമാണവളുടെ മക്കള്‍.WS' പക്ഷേ ഭൂമി അവളെ സഹായിച്ചു. ഭൂമി തന്‍റെ വായ് പിളര്‍ന്ന് മഹാസര്‍പ്പത്തിന്‍റെ വായില്‍ നിന്നൊഴുകിയ ജലമാകെ കുടിച്ചു വറ്റിച്ചു.(RI അപ്പോള്‍ മഹാസര്‍പ്പം തന്‍റെ വായില്‍ നിന്നും നദിപ്രവാഹത്തിനു സമാനമായി ഭാരിച്ച അളവില്‍ വെള്ളം ഒഴുക്കി. ജനപ്രവാഹത്തില്‍ പെട്ട് അവള്‍ ഒഴുകി പോകും വിധം അവളുടെ നേര്‍ക്കാണ് മഹാസര്‍പ്പം വെള്ളം ഒഴുക്കിയത്.4Qa എന്നാല്‍ ആ സ്ത്രീയ്ക്ക് വലിയ പരുന്തിന്‍റെ രണ്ടു ചിറകുകള്‍ നല്‍കപ്പെട്ടു. അപ്പോള്‍ അവള്‍ക്ക് തനിക്കായൊരുക്കപ്പെട്ട മരുഭൂമിയിലേക്കു പറക്കാന്‍ കഴിഞ്ഞു. അവിടെ അവള്‍ മൂന്നരവര്‍ഷം പരിപാലിക്കപ്പെടും. അവിടെയവള്‍ മഹാസര്‍പ്പത്തില്‍ നിന്നും അകന്നിരിക്കും.lPQ താന്‍ ഭൂമിയിലേക്ക് എറിയപ്പെട്ടതാണെന്ന് മഹാസര്‍പ്പം മനസ്സിലാക്കി. അതിനാലവന്‍ ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയുടെ പിന്നാലെ പാഞ്ഞു.tOa അതിനാല്‍ സ്വര്‍ഗ്ഗമേ, സ്വര്‍ഗ്ഗവാസികളേ സന്തോഷിക്കുക. പക്ഷേ ഭൂമിയ്ക്കും സമുദ്രത്തിനും ദുരിതം; എന്തെന്നാല്‍ പിശാച് നിന്നിലേക്കു ഇറങ്ങിവന്നിരിക്കുന്നു. ക്രോധത്താല്‍ നിറഞ്ഞവനാണു പിശാച്. തന്‍റെ സമയം തുച്ഛമാണെന്നവന്‍ അറിയുന്നു.”XN) കുഞ്ഞാടിന്‍റെ രക്തം കൊണ്ടും തങ്ങളുടെ തന്നെ സത്യവചനങ്ങള്‍ കൊണ്ടും നമ്മുടെ സഹോദരന്മാര്‍ അവനെ തോല്പിച്ചു. അവര്‍ തങ്ങളുടെ ജീവനെ അത്ര സ്നേഹിച്ചില്ല. അവര്‍ മരണത്തെ ഭയന്നില്ല.]M3 അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ഉഗ്രശബ്ദം കേട്ടു, “നോക്കൂ, ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും രാജ്യവും അവന്‍റെ ക്രിസ്തുവിന്‍റെ പരമാധികാരവും ഇതാ കൈവന്നിരിക്കുന്നു. നമ്മുടെ സഹോദരന്മാരെ കുറ്റപ്പെടുത്തിയവന്‍ പുറത്താക്കപ്പെട്ടതിനാലാണിതൊക്കെ കൈവന്നത്. നമ്മുടെ സഹോദരന്മാരെ നമ്മുടെ ദൈവത്തോട് അവന്‍ രാപകല്‍ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു./LW മഹാസര്‍പ്പം സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. (പിശാച് അഥവാ സാത്താന്‍ എന്നും വിളിക്കപ്പെടുന്ന പഴയ പാന്പാണ് ആ മഹാസര്‍പ്പം. ലോകത്തെയാകെ പാപത്തിലേക്കു നയിക്കുന്നവന്‍.) മഹാസര്‍പ്പവും അവനോടൊപ്പം അവന്‍റെ ദൂതന്മാരും ഭൂമിയിലേക്കെറിയപ്പെട്ടു.XK) എന്നാല്‍ മഹാസര്‍പ്പം അത്രശക്തനായിരുന്നില്ല. മഹാസര്‍പ്പത്തിനും കൂട്ടര്‍ക്കും സ്വര്‍ഗ്ഗത്തിലെ അവരുടെ സ്ഥലം നഷ്ടപ്പെട്ടു.1J[ അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മീഖാ യേലും അവന്‍റെ ദൂതന്മാരും മഹാസര്‍പ്പത്തെ നേരിട്ടു. മഹാസര്‍പ്പവും അതിന്‍റെ ദൂതരും തിരിച്ചും യുദ്ധം ചെയ്തു.Iy ദൈവം അവള്‍ക്കു വേണ്ടി തയ്യാറാക്കിയ മരുഭൂമിയിലെ ഒരിടത്തേക്ക് അവള്‍ ഓടിപ്പോയി. അവിടെ അവള്‍ ആയിരത്തിരുന്നറ്ററുപതു ദിവസം പുലര്‍ത്തപ്പെടും.pHY അവള്‍ ഒരു പുത്രന്, ഒരാണ്‍കുട്ടിക്ക് ജന്മമരുളി. അവന്‍ ഒരു ഇരുന്പുവടി കൊണ്ട് എല്ലാ രാജ്യങ്ങളെയും ഭരിക്കും. അവളുടെ കുഞ്ഞ് ദൈവത്തിലേക്കും അവന്‍റെ സിംഹാസനത്തിലേക്കും എടുക്കപ്പെട്ടു.G മഹാസര്‍പ്പം അതിന്‍റെ വാലുകൊണ്ട് ആകാശത്തെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ അടിച്ചുവാരി ഭൂമിയിലേക്കിട്ടു. മഹാസര്‍പ്പം, പ്രസവമടുത്ത ആ സത്രീയുടെ മുന്പില്‍ നിന്നു. പ്രസവിച്ചാലുടന്‍ കുട്ടിയെ തിന്നുകയായിരുന്നു ആ മഹാസര്‍പ്പത്തിന്‍റെ ലക്ഷ്യം.~Fu പിന്നീട് മറ്റൊരു അത്ഭുതവും സ്വര്‍ഗ്ഗത്തില്‍ പ്രത്യക്ഷപ്പെട്ടു. അവിടെ ഒരു ചുവന്ന മഹാസര്‍പ്പവുമുണ്ടായിരുന്നു. മഹാസസര്‍പ്പത്തിന് ഏഴു തലയും ഓരോ തലയിലും ഏഴു കിരീടം വീതവും ഉണ്ടായിരുന്നു. മഹാസര്‍പ്പത്തിന് പത്തു കൊന്പും ഉണ്ടായിരുന്നു.UE# അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവസമയമടുത്തതിനാല്‍ അവള്‍ വേദന കൊണ്ടു കരഞ്ഞു.dD C അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു മഹാത്ഭുതം പ്രത്യക്ഷപ്പെട്ടു സൂര്യനെ വസ്ത്രമാക്കിയ ഒരുവള്‍ അവിടെയുണ്ടായിരുന്നു. ചന്ദ്രന്‍ അവളുടെ പാദത്തിനടിയിലായിരുന്നു. പന്ത്രണ്ടു നക്ഷത്രങ്ങളുള്ള ഒരു കിരീടം അവള്‍ തലയില്‍ അണിഞ്ഞിരുന്നു.+CO അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്‍റെ ആലയം തുറക്കപ്പെട്ടു. ദൈവത്തിന്‍റെ നിയമം ഉണ്ടായിരുന്ന പെട്ടകം കാണായ്വന്നു. അപ്പോള്‍ അവിടെ മിന്നലുകളും ശബ്ദങ്ങളും ഇടിമുഴക്കവും ഭൂകന്പവും കനത്ത കന്മഴയുമുണ്ടായി.*BM ലോകജനത കോപാകുലരായി; പക്ഷേ നിന്‍റെ കോപത്തിനുള്ള സമയമാണിപ്പോള്‍, മരിച്ചവര്‍ വിധിക്കപ്പെടുന്ന സമയമാണിപ്പോള്‍. നിന്‍റെ ദാസന്മാര്‍ക്കും പ്രവാചകര്‍ക്കും നിന്‍റെ വിശുദ്ധര്‍ക്കും നിന്നെ ആദരിക്കുന്ന വലിയവര്‍ക്കും ചെറിയവര്‍ക്കും പ്രതിഫലം നല്‍കേണ്ട സമയം ആസന്നമായിരിക്കുന്നു. ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുള്ള സമയം ആഗതമായിരിക്കുന്നു!”UA# മൂപ്പന്മാര്‍ പറഞ്ഞു, “സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവമേ ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു. ആകുന്നവനും സദാ ആയിരുന്നവനും നീയാകുന്നു. നീ നിന്‍റെ മഹാശക്തി ഉപയോഗിച്ചു ഭരണം നടത്തുന്നതിനാല്‍ ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു!*@M അപ്പോള്‍ ഇരുപത്തിനാലു മൂപ്പന്മാരും ദൈവത്തിനു മുന്നില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു. ദൈവസന്നിധിയിലെ തങ്ങളുടെ സിംഹാസനങ്ങളില്‍ ഇരിക്കുകയായിരുന്നു അവര്‍.q?[ ഏഴാമത്തെ ദൂതന്മാര്‍ കാഹളം മുഴക്കിയപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വലിയ ശബ്ദങ്ങളുണ്ടായി. ശബ്ദങ്ങള്‍ പറഞ്ഞു, “ലോകത്തിന്‍റെ മേലുള്ള ഭരണശക്തി നമ്മുടെ കര്‍ത്താവിന്‍റെയും അവന്‍റെ ക്രിസ്തുവിന്‍റെയും ആണ്. അവന്‍ എന്നേക്കും ഭരണം നടത്തും.”P> രണ്ടാമത്തെ ദുരിതവും അവസാനിച്ചു. മൂന്നാമത്തെ ദുരിതമാസന്നമായിരിക്കുന്നു.;=o അതേ സമയം തന്നെ അവിടെ ഒരു വലിയ ഭൂകന്പമുണ്ടായി. നഗരത്തിന്‍റെ പത്തിലൊന്ന് നശിപ്പിക്കപ്പെട്ടു. ഭൂകന്പത്തില്‍ ഏഴായിരം പേര്‍ കൊല്ലപ്പെട്ടു. മരിക്കാത്തവര്‍ ഭയന്നു. അവര്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ മഹത്വപ്പെടുത്തി.E< അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഉച്ചത്തിലുള്ള ഒരശരീരി പ്രവാചകര്‍ കേട്ടു, “ഇങ്ങോട്ടേക്കു കയറിവരിക!” ഒരു മേഘത്തില്‍ അവര്‍ സ്വര്‍ഗ്ഗത്തിലേക്കു ഉയര്‍ന്നുപോയി. അവര്‍ പോകുന്നത് അവരുടെ ശത്രുക്കള്‍ നോക്കിനിന്നു.; പക്ഷേ മൂന്നര ദിവസങ്ങള്‍ക്കു ശേഷം ദൈവം രണ്ടു പ്രവാചകരിലേക്കും ജീവന്‍ പ്രവേശിപ്പിച്ചു. അവര്‍ എഴുന്നേറ്റു നിന്നു. അവരെ കണ്ടവരിലൊക്കെ ഭയം നിറഞ്ഞു.d:A അവര്‍ ഇരുവരുടെയും മരണത്തില്‍ ഭൂമിയിലെ ജനങ്ങള്‍ ആഹ്ളാദിക്കും. അവര്‍ സല്‍ക്കാരങ്ങള്‍ നടത്തുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും. കാരണം ഭൂമിയിലെ ജനങ്ങള്‍ക്ക് അത്രമാത്രം കഷ്ടമായിരുന്നു ഈ രണ്ടു സാക്ഷികള്‍ നല്‍കിയിരുന്നത്.]93 വിവിധ ജനസമൂഹങ്ങളിലും ഭാഷകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലുംപെട്ടവര്‍ മൂന്നരദിവസം ആ മൃതശരീരങ്ങള്‍ കാണുകയും അവ കല്ലറയില്‍ സംസ്കരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും.>8u രണ്ടു സാക്ഷികളുടേയും ശരീരം മഹാനഗരത്തിന്‍റെ വീഥികളില്‍ കിടക്കും. സൊദോം എന്നും മിസ്രയീം എന്നുമാണ് ആ നഗരത്തിന്‍റെ പേര്. ആ നാമങ്ങള്‍ക്കു ഒരു പ്രത്യേകാര്‍ത്ഥമുണ്ട്. അവരുടെ കര്‍ത്താവ് ക്രൂശിക്കപ്പെട്ട നഗരമാണത്.7+ സാക്ഷികളിരുവരും തങ്ങളുടെ സന്ദേശം പറഞ്ഞു നിര്‍ത്തുന്പോള്‍ മൃഗം അവരെ എതിര്‍ത്ത് ആക്രമിക്കും. അടിത്തട്ടില്ലാത്ത ഗര്‍ത്തത്തില്‍ നിന്നുള്ള മൃഗമാണത്. മൃഗം അവരെ തോല്പിക്കുകയും വധിക്കുകയും ചെയ്യും.6! അവരുടെ പ്രവചനകാലത്ത് ആകാശം മഴ പെയ്യാതെ തടഞ്ഞു നിര്‍ത്താനുള്ള അതുല്യമായ ശക്തി ആ സാക്ഷികള്‍ക്കുണ്ട്. അവര്‍ക്ക് വെള്ളത്തെ രക്തമാക്കാനുള്ള ശക്തിയുണ്ട്. എല്ലാ വിധത്തിലുള്ള മാരകരോഗങ്ങള്‍ കൊണ്ടും ഭൂമിയെ വിഷമിപ്പിക്കാനും അവര്‍ക്കു സാധിക്കും. എത്ര തവണ വേണമെങ്കിലും അവര്‍ക്കിതു ചെയ്യാനാവും.(5I ആരെങ്കിലും ആ സാക്ഷികളെ മുറിപ്പെടുത്താന്‍ ശ്രമിച്ചാല്‍ സാക്ഷികളുടെ വായില്‍ നിന്നും വരുന്ന അഗ്നി അവരുടെ ശത്രുക്കളെ വിഴുങ്ങിക്കളയും. അവരെ മുറിപ്പെടുത്താന്‍ ശ്രമിക്കുന്ന ഏതൊരുവനും ഇപ്രകാരം മരണമടയും.F4 ഭൂമിയുടെ കര്‍ത്താവിന്‍റെ മുന്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവു മരങ്ങളും രണ്ടു വിളക്കുകാലുകളു മാണ് ആ രണ്ടു സാക്ഷികള്‍.d3A ഞാനെന്‍റെ രണ്ടു സാക്ഷികള്‍ക്കു ശക്തി നല്‍കുകയും ചെയ്യും. അവര്‍ രട്ടുടുത്ത് ആയിരത്തിരുനൂറ്ററുപതു ദിവസങ്ങള്‍ പ്രവചനം നടത്തും.”w2g പക്ഷേ ദൈവാലയമുറ്റം അളക്കരുത്. അത് വെറുതെ വിടുക. അത് ജാതികള്‍ക്കു നല്‍കപ്പെട്ടതാണ്. അവര്‍ നാല്പത്തിരണ്ടു മാസം വിശുദ്ധനഗരത്തെ ചവിട്ടും.y1 m പിന്നെ വടിപോലുള്ള ഒരളവുകോല്‍ എനിക്കു നല്‍കപ്പെട്ടു. എന്നോടു പറഞ്ഞു, “പോയി ദൈവാലയവും യാഗപീഠവും അളക്കുക. അവിടെ നമസ്കരിക്കുന്നവരെ എണ്ണുക.O0 അപ്പോള്‍ എന്നോടു പറഞ്ഞു, ഇനിയും നീ ധാരാളം വംശങ്ങളെയും രാജ്യങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ച് പ്രവചിക്കണം.”D/ ഞാന്‍ ദൂതനില്‍ നിന്നും ചുരുള്‍ വാങ്ങി. ഞാനതു ഭക്ഷിച്ചു. അത് എന്‍റെ വായില്‍ തേന്‍പോലെ മധുരിച്ചു. പക്ഷേ ഞാന്‍ ഭക്ഷിച്ചപ്പോള്‍ അത് എന്‍റെ ഉദരത്തില്‍ കയ്പ്പായിരുന്നു.Z.- അതിനാല്‍ ഞാന്‍ ദൂതനെ സമീപിച്ച് ചെറിയ ചുരുള്‍ തരുവാന്‍ അപേക്ഷിച്ചു. ദൂതന്‍ എന്നോടു പറഞ്ഞു, “ഇതാ ചുരുള്‍. അതു തിന്നുകൊള്ളുക. അതു നിന്‍റെ ഉദരത്തിനു കയ്പ്പായിരിക്കും. പക്ഷേ അതു നിന്‍റെ വായ്ക്ക് തേന്‍ പോലെ മധുരമായിരിക്കും.”.-U പിന്നീട് ഞാന്‍ അതേ ശബ്ദം സ്വര്‍ഗ്ഗത്തില്‍ നിന്നു വീണ്ടും കേട്ടു. ശബ്ദം എന്നോടു പറഞ്ഞു, “ചെന്ന് ദൂതന്‍റെ കയ്യിലെ തുറന്ന ഗ്രന്ഥച്ചുരുള്‍ വാങ്ങുക. ഈ ദൂതനാണ് കടലിലും കരയിലുമായി കാലുകള്‍ വച്ചിരിക്കുന്നത്.”, ഏഴാമത്തെ ദൂതന്‍ തന്‍റെ കാഹളം മുഴക്കാന്‍ തയ്യാറാകുന്ന ദിവസം ദൈവത്തിന്‍റെ രഹസ്യപരിപാടികള്‍ നിര്‍വ്വഹിക്കപ്പെടും. പ്രവാചകരായ തന്‍റെ ദാസന്മാര്‍ക്കു അവന്‍ നല്‍കിയ സുവിശേഷമാണ് ഈ പരിപാടി.”?+w ദൂതന്‍ എന്നെന്നും ജീവിക്കുന്നവന്‍റെ പേരിനാല്‍ സത്യം ചെയ്തു. സ്വര്‍ഗ്ഗവും അതിലുള്ളതും സൃഷ്ടിച്ചത് ആ ഒരുവനാണ്. ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചത് അവനാകുന്നു. ദൂതന്‍ പറഞ്ഞു, “ഇനി താമസമില്ല.G* അപ്പോള്‍ ഞാന്‍ കണ്ട ദൂതന്‍ ഒരു കാല്‍ കടലിലും ഒരു കാല്‍ കരയിലുമായി നിന്ന് തന്‍റെ വലതുകൈ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി.)- ഇടിമുഴക്കങ്ങള്‍ സംസാരിച്ചപ്പോള്‍ ഞാന്‍ എഴുതാനും തുടങ്ങി. പക്ഷേ ഞാനപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ശബ്ദം കേട്ടു. ശബ്ദം പറഞ്ഞു, “ഏഴ് ഇടിമുഴക്കങ്ങള്‍ പറഞ്ഞത് എഴുതരുത്. അവ രഹസ്യമാക്കി വയ്ക്കുക.”3(_ ദൂതന്‍ ഒരു സിംഹത്തിന്‍റെ അലര്‍ച്ചപോലെ ആക്രോശിച്ചു. ദൂതന്‍റെ ശബ്ദത്തിനു ശേഷം ഏഴ് ഇടിമുഴക്കങ്ങള്‍ സംസാരിച്ചു.;'o ദൂതന്‍റെ കയ്യില്‍ ഒരു കൊച്ചു ഗ്രന്ഥച്ചുരുളുണ്ടായിരുന്നു. അവന്‍ അതു നിവര്‍ത്തിപ്പിടിച്ചിരുന്നു. ദൂതന്‍ തന്‍റെ വലതു പാദം കടലിലും ഇടതു പാദം കരയിലും വച്ചിരുന്നു.&  പിന്നീട് ഞാന്‍ നോക്കിയപ്പോള്‍ ശക്തനായ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവരുന്നതു കണ്ടു. ദൂതന്‍ മേഘങ്ങള്‍ കൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നു. അവന്‍റെ തലയ്ക്കു ചുറ്റും ഒരു മഴവില്ലുണ്ടായിരുന്നു. ദൂതന്‍റെ മുഖം സൂര്യനെപ്പോലെയും കാലുകള്‍ അഗ്നിസ്തംഭങ്ങള്‍ പോലെയും കാണപ്പെട്ടു. >'~O|{Kx`vPsooyശക്തനായ ഒരു ദൂതന്‍ ഒരു വലിയ പാറയെടുത്തു. അതൊരു വലിയ തിരികല്ലിനോളം വലുതായിരുന്നു. ദൂതന്‍ കല്ല് സമുദ്രത്തിലേക്കെറിഞ്ഞു കൊണ്ടു പറഞ്ഞു, “അങ്ങനെയാണ് ബാബിലോന്‍ നഗരം വലിച്ചെറിയപ്പെടുക. പിന്നീട് നഗരം അവശേഷിക്കില്ല. =ഓ! സ്വര്‍ഗ്ഗമേ, ഇതിനാല്‍ സന്തോഷിക്കുവിന്‍! ദൈവത്തിന്‍റെ വിശുദ്ധരേ, അപ്പൊസ്തലന്മാരേ, പ്രവാചകരേ സന്തോഷിപ്പിന്‍! അവള്‍ നിങ്ങളോടു ചെയ്തവയുടെ അടിസ്ഥാനത്തില്‍ ദൈവം അവളെ ശിക്ഷിച്ചിരിക്കുന്നു.’”y<kഅവര്‍ തലയില്‍ പൊടിവാരിയിട്ടു. അവര്‍ ദുഃഖിച്ചു കരയുകയും ഉച്ചത്തില്‍ വിലപിച്ചു പറയുകയും ചെയ്തു: ‘ദുരിതം, ദുരിതം, മഹാനഗരമേ കടലില്‍ കപ്പലുകളുള്ളവര്‍ അവളുടെ സന്പത്തു കൊണ്ടു ധനികരായി. പക്ഷേ അവള്‍ ഒരു മണിക്കൂറുകൊണ്ട് തകര്‍ക്കപ്പെട്ടു!";=അവള്‍ എരിയുന്നതിന്‍റെ പുക കണ്ടു. അവര്‍ ഉച്ചത്തില്‍ പറഞ്ഞു, ‘ഇതു പോലൊരു മഹാനഗരം വേറെയുണ്ടായിരുന്നില്ല!’ : ഈ മുഴുവന്‍ സന്പത്തും ഒരു മണിക്കൂറില്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു!’ “എല്ലാ കപ്പിത്താന്മാരും എല്ലാ കപ്പല്‍ യാത്രക്കാരും നാവികരും കടലിലെ എല്ലാ വ്യാപാരികളും അവളില്‍ നിന്ന് അകന്നു നിന്നു.~9uഅവര്‍ പറയും: ‘ദുരിതം! മഹാനഗരത്തിന് എത്ര ദുരിതമായ അവസ്ഥ! അവള്‍ നേര്‍ത്ത വസ്ത്രങ്ങളും ധൂമ്രവും ചെങ്കുപ്പായങ്ങളും അണിഞ്ഞിരുന്നു. സ്വര്‍ണ്ണവും രത്നങ്ങളും മുത്തുകളും കൊണ്ട് അവള്‍ തിളങ്ങി.C8“വ്യാപാരികള്‍ അവളുടെ കഷ്ടത്തില്‍ ഭയക്കുകയും അകന്നു നില്‍ക്കുകയും ചെയ്യും. ഇവര്‍ അവള്‍ക്ക് സാധനങ്ങള്‍ വിറ്റ് ധനികരായവരാണ്. അവര്‍ ദുഃഖിക്കുകയും കരയുകയും ചെയ്യും.b7=“ബാബിലോണ്‍, നീ ആഗ്രഹിച്ച നല്ല സാധനങ്ങള്‍ നഷ്ടമായിരിക്കുന്നു. നിന്‍റെ സന്പന്നവും ആകര്‍ഷകവുമായ സാധനങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇനിയും നിനക്ക് ആ സാധനങ്ങള്‍ ലഭിക്കില്ല.” 6 കൂടാതെ കുറുവാ, സുഗന്ധവ്യജ്ഞനങ്ങള്‍, ധൂപവര്‍ഗ്ഗം, കുന്തിരിക്കം, മൂര്, സുഗന്ധതൈലങ്ങള്‍, വീഞ്ഞ്, എണ്ണ, നേര്‍ത്ത ധാന്യമാവ്, ഗോതന്പ്, ആടുമാടുകള്‍, കുതിരകള്‍, രഥങ്ങള്‍, മാനുഷശരീരങ്ങള്‍, മാനുഷപ്രാണന്‍ എന്നിവയും അവരുടെ വ്യാപാര സാധനങ്ങളായിരുന്നു.=5s സ്വര്‍ണ്ണം, വെള്ളി, രത്നങ്ങള്‍, മുത്തുകള്‍, രക്താംബരങ്ങള്‍, ധൂമ്രവസ്ത്രം, പട്ട്, ചെന്പട്ട്, വിലകൂടിയ സുഗന്ധവര്‍ഗ്ഗങ്ങള്‍, സുഗന്ധതടി, ആനക്കൊന്പു കൊണ്ടുണ്ടാക്കിയ സകലവിധ സാധനങ്ങളും ഓട്, ഇരുന്പ്, മാര്‍ബിള്‍ എന്നിവയിലുണ്ടാക്കിയ സാധനങ്ങളും അവര്‍ വിറ്റിരുന്നു.z4m “ഭൂമിയിലെ വ്യാപാരികളും അവരുടെ മരണത്തില്‍ കരയുകയും ദുഃഖിയ്ക്കുകയും ചെയ്യും. എന്തെന്നാല്‍ അവരുടെ സാധനങ്ങള്‍ വാങ്ങാന്‍ ആരും ഉണ്ടാവില്ല.J3  അവളുടെ കഷ്ടത്തില്‍ അവര്‍ ഭയന്ന് അകന്നു നില്‍ക്കും. രാജാക്കന്മാര്‍ പറയും, “ദുരിതം! ദുരിതം! മഹാനഗരമേ, ശക്തമായ ബാബിലോന്‍ നഗരമേ! ഒരു മണിക്കൂറില്‍ നിന്‍റെ ശിക്ഷ നടപ്പായി!”2 “അവളുമായി വ്യഭിചരിച്ചവരും അവളുടെ സന്പത്തു പങ്കുവച്ചവരുമായ ഭൂമിയിലെ രാജാക്കന്മാര്‍ അവള്‍ എരിയുന്നതില്‍ നിന്നുള്ള പുക കാണും. അപ്പോള്‍ ആ രാജാക്കന്മാര്‍ അവളുടെ മരണത്തില്‍ കരഞ്ഞ് ദുഃഖിതരാകും.A1{അതിനാല്‍ മരണം, കരച്ചില്‍, മഹാവിശപ്പ് എന്നീ ബാധകള്‍ ഒരു ദിവസം തന്നെ അവളെ പിടികൂടും. അവള്‍ തീയില്‍ എരിയും. കാരണം, അവളെ വിധിക്കുന്ന കര്‍ത്താവായ ദൈവം അതിശക്തനാകുന്നു.”0wഅവള്‍ സ്വയം മഹത്വപ്പെടുത്തുകയും ആഢംബരത്തോടെ ജീവിക്കുകയും ചെയ്തു. അത്രയും തന്നെ കഷ്ടവും ദുഃഖവും അവള്‍ക്കു നല്‍കുക. അവള്‍ സ്വയം പറയുന്നു, ഞാന്‍ എന്‍റെ സിംഹാസനത്തിലിരിക്കുന്ന രാജ്ഞിയാണ്. ഞാനൊരു വിധവയല്ല, ഞാനൊരിക്കലും ദുഃഖി തയാവില്ല.E/അവള്‍ മറ്റുള്ളവര്‍ക്കു നല്‍കുന്നത് ആ നഗരത്തിനു നല്‍കുക. അവളുടെ ചെയ്തികള്‍ക്ക് ഇരട്ടിയോളം പ്രതിഫലം കൊടുക്കുക. അവള്‍ മറ്റുള്ളവര്‍ക്കായി തയ്യാറാക്കിയ വീഞ്ഞിന്‍റെ ഇരട്ടി വീര്യമുള്ള വീഞ്ഞ് അവള്‍ക്കായി ഒരുക്കുക.`.9ആ നഗരത്തിന്‍റെ പാപങ്ങള്‍ സ്വര്‍ഗ്ഗത്തോളം ഉയരത്തില്‍ കൂന്പാരം കൂട്ടിയിരിക്കുന്നു. അവളുടെ കുറ്റങ്ങള്‍ ദൈവം ക്ഷമിച്ചിട്ടില്ല.:-mഅപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മറ്റൊരു ശബ്ദം കൂടി കേട്ടു: “എന്‍റെ ജനമേ, ആ നഗരത്തില്‍ നിന്നും പുറത്തു വരിക, അവളുടെ പാപങ്ങളില്‍ നിങ്ങള്‍ പങ്കാളികളാകാതിരിക്കുക. എങ്കില്‍ നിങ്ങള്‍ക്കവളുടെ മേല്‍ വരാന്‍ പോകുന്ന ബാധകളൊന്നും പങ്കുവയ്ക്കേണ്ടി വരില്ല.W,'ഭൂമിയിലെ എല്ലാ ജനവും അവളുടെ വ്യഭിചാരത്തിന്‍റെ വീഞ്ഞും ദൈവകോപത്തിന്‍റെ വീഞ്ഞും കുടിച്ചു. ഭൂമിയിലെ രാജാക്കന്മാര്‍ അവളുമായി വ്യഭിചരിച്ചു, അവളുടെ കാമചാപല്യങ്ങളുടെ സന്പത്തു കൊണ്ട് ലോകത്തിലെ വ്യാപാരികള്‍ സന്പന്നരായി.”H+ ദൂതന്‍ ഗംഭീരസ്വരത്തോടെ ആക്രോശിച്ചു. “അവള്‍ നശിപ്പിക്കപ്പെട്ടു! മഹാബാബിലോന്‍ നശിപ്പിക്കപ്പെട്ടു! അവള്‍ ഭൂതങ്ങളുടെ വീടായിരിക്കുന്നു. എല്ലാ അശുദ്ധാത്മാക്കളുടെയും വീടുമായി, എല്ലാത്തരത്തിലുള്ള നീചമായ പക്ഷികളുടെയും താവളമായിരിക്കുന്നു അവള്‍. അവള്‍ അശുദ്ധവും നിന്ദ്യവുമായ മൃഗങ്ങളുടെയും നഗരമായിരിക്കുന്നു.* അപ്പോള്‍ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. ആ ദൂതന് വളരെ ശക്തിയുണ്ട്. ദൂതന്‍റെ മഹത്വം ഭൂമിയെ പ്രകാശമാനമാക്കി.3)_ഭൂമിയിലെ രാജാക്കന്മാരെ ഭരിക്കുന്ന മഹാനഗരമാണു നീ കണ്ട സ്ത്രീ.”z(mഅവന്‍റെ പദ്ധതി നിറവേറ്റുന്നതിന് ദൈവം ഈ അനുഗ്രഹം അവരുടെ മനസ്സില്‍ വച്ചു. മൃഗത്തിന് ഭരിക്കാന്‍ തങ്ങളുടെ അധികാരം നല്‍കാന്‍ അവര്‍ സമ്മതിച്ചു. ദൈവഹിതം നിറവേറ്റപ്പെടുംവരെ അവര്‍ ഭരിക്കും.'നീ കണ്ട മൃഗവും പത്തു കൊന്പുകളും (പത്തു രാജാക്കന്മാര്‍) വേശ്യയെ വെറുക്കും. അവര്‍ അവള്‍ക്കുള്ളതെല്ലാം എടുത്ത് അവളെ നഗ്നയായി ഉപേക്ഷിക്കും. അവര്‍ മാംസം തിന്നുകയും തീയിലിട്ട് എരിക്കുകയും ചെയ്യും.~&uഅപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു, “ആ വേശ്യയിരിക്കുന്ന ജലാശയം നീ കണ്ടു. അതു ലോകത്തിലെ വിവിധ രാഷ്ട്രങ്ങളും ജനതകളും വംശങ്ങളും ഭാഷകളുമാകുന്നു.v%eഅവര്‍ കുഞ്ഞാടിനെതിരെ യുദ്ധം ചെയ്യും. എന്നാല്‍ രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ കര്‍ത്താവുമായ കുഞ്ഞാട് അവരെ തോല്പിക്കും. അവന്‍ തന്‍റെ തിരഞ്ഞെടുത്ത വിശ്വാസികളായ ശിഷ്യന്മാരും വിളിക്കപ്പെട്ടവരും മൂലം അവരെ തോല്പിക്കും.” $ ഈ പത്തു രാജാക്കന്മാര്‍ക്കും ഒരേ മനസ്സാണ്. അവര്‍ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നല്‍കും.# “നീ കാണുന്ന പത്തു കൊന്പുകള്‍ പത്തു രാജാക്കന്മാരാണ്. അവര്‍ ഇതുവരെ തങ്ങളുടെ രാജ്യത്തില്‍ ഭരണം നടത്തിയിട്ടില്ല. എന്നാല്‍ മൃഗത്തോടൊപ്പം ഒരു മണിക്കൂര്‍ ഭരിക്കാനുള്ള അധികാരം ഇവര്‍ക്കു ലഭിക്കും."{ ഒരിക്കല്‍ ജീവിച്ചിരുന്നതും ഇപ്പോള്‍ ജീവിക്കാത്തതും ആയ മൃഗം ഇപ്പോള്‍ എട്ടാമത്തെ രാജാവാണ്. ഈ എട്ടാമത്തെ രാജാവും ആദ്യത്തെ ഏഴു രാജാക്കന്മാരില്‍ ഉള്‍പ്പെട്ടതാണ്. അവനും നശിപ്പിക്കപ്പെടും. 7!T}{zrwutsrp^mlKjwhgeb`u^\[Z)XVUSQxON2M*KJ@IHF-DUA?><:+97543 1s/.-+)(7%#z"!T>uകര്‍ത്താവായ യേശുവിന്‍റെ കൃപ എല്ലാവരോടുമുണ്ടായിരിക്കട്ടെ; ആമേന്‍.`9ഇതെല്ലാം സത്യമാണെന്നു പറയുന്നത് യേശുവാണ്. ഇപ്പോള്‍ ഞാന്‍ പറയുന്നു, “അതെ, ഞാനിതാ വേഗം വരുന്നു.” ആമേന്‍, കര്‍ത്താവായ യേശുവേ, വരിക!oWപ്രവചനത്തിന്‍റെ ഈ പുസ്തകത്തില്‍ നിന്നെന്തെങ്കിലും എടുത്തു മാറ്റാന്‍ ശ്രമിക്കുന്നവനില്‍ നിന്നും ദൈവം ഈ പുസ്തകത്തിലെഴുതിയിട്ടുള്ള ജീവന്‍റെ വൃക്ഷത്തിലെ പഴത്തിനും വിശുദ്ധനഗരത്തിലെ ജീവിതത്തിനും അവനുള്ള പങ്ക് പിന്‍വലിക്കും.Fഈ പുസ്തകത്തിലെ വചനങ്ങള്‍ കേള്‍ക്കുന്ന ഓരോരുത്തര്‍ക്കും ഞാന്‍ മുന്നറിയിപ്പു നല്‍കുന്നു: ഈ പുസ്തകത്തിലെ വാക്കുകളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നവന് ഇതില്‍ പറയുന്ന ദുരിതങ്ങള്‍ ദൈവം നല്‍കും..Uആത്മാവും മണവാട്ടിയും പറയുന്നു, “വരൂ!” ഇതു കേള്‍ക്കുന്ന ഓരോരുത്തരും പറയണം “വരൂ!” ദാഹിക്കുന്നവന്‍ വരട്ടെ; അവന് വേണമെങ്കില്‍ ജീവന്‍റെ ജലം സൌജന്യമായി നല്‍കാം./“സഭകള്‍ക്കു വേണ്ടി നിങ്ങളോട് ഇതു പറയുവാന്‍ യേശുവായ ഞാന്‍ എന്‍റെ ദൂതനെ അയച്ചു. ഞാന്‍ ദാവീദിന്‍റെ പിന്മുറക്കാരന്‍. ഞാന്‍ തിളങ്ങുന്ന പ്രഭാതനക്ഷത്രം”നായ്ക്കളും ആഭിചാരപ്രവര്‍ത്തകരും വ്യഭിചാരികളും കൊലയാളികളും വിഗ്രഹാരാധകരും നുണയെ സ്നേഹിക്കുകയും നുണ പറയുകയും ചെയ്യുന്നവരും നഗരത്തിനു പുറത്ത്.V%“തങ്ങളുടെ നീളന്‍ കുപ്പായങ്ങള്‍ കഴുകിയവര്‍ അനുഗൃഹീതര്‍. ജീവന്‍റെ വൃക്ഷത്തിലെ ഫലങ്ങള്‍ തിന്നാന്‍ അവര്‍ക്കവകാശമുണ്ടാകും. അവര്‍ക്കു കവാടങ്ങളിലൂടെ നഗരത്തിലേക്കു കടക്കാം.f E ആദ്യാക്ഷരവും അന്ത്യാക്ഷരവും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ഞാനാകുന്നു.  “ശ്രദ്ധിക്കൂ, ഞാനിതാ ഉടന്‍ വരികയായി. പ്രതിഫലവും കൊണ്ടാണു ഞാന്‍ വരിക. ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തിക്കനുസരിച്ചു ഞാന്‍ പ്രതിഫലം നല്‍കും. ! “തെറ്റു ചെയ്യുന്നവന്‍ അതു തുടരട്ടെ. അശുദ്ധനായവന്‍ അങ്ങനെതന്നെ തുടരട്ടെ. ശരി ചെയ്യുന്നവന്‍ അതും തുടരട്ടെ. വിശുദ്ധന്മാര്‍ വിശുദ്ധരായിരിക്കട്ടെ.”r ] അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു, “ഈ പുസ്തകത്തിലെ വചനങ്ങളെ രഹസ്യമായി സൂക്ഷിക്കരുത്. ഇതൊക്കെ സംഭവിക്കാനുള്ള കാലം ആസന്നമായിരിക്കുന്നു.0 Y പക്ഷേ ദൂതന്‍ എന്നോടു പറഞ്ഞു, “എന്നെ നമസ്കരിക്കരുത്. ഞാന്‍ നിന്നെപ്പോലെയും സഹോദരന്മാരായ പ്രവാചകരെപ്പോലെയും ദൈവത്തിന്‍റെ ഭൃത്യനാകുന്നു. ഈ പുസ്തകത്തിലെ വചനങ്ങളനുസരിക്കുന്ന എല്ലാവരെയും പോലെ ഞാന്‍ ഒരു ഭൃത്യനാകുന്നു. നീ ദൈവത്തെയാണ് നമസ്കരിക്കേണ്ടത്!”I “ഞാന്‍ യോഹന്നാനാകുന്നു. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്ത ഒരുവന്‍. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തതിനുശേഷം ഞാന്‍ ദൂതന്‍റെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു.%C“ശ്രദ്ധിക്കൂ, ഞാനുടന്‍ വരുന്നു! ഈ ഗ്രന്ഥത്തിലെ പ്രവചനത്തിന്‍റെ വാക്കുകളനുസരിക്കുന്നവര്‍ അനുഗൃഹീതര്‍.” ദൂതന്‍ എന്നോടു പറഞ്ഞു, “ഈ വാക്കുകള്‍ സത്യവും വിശ്വസനീയവുമാകുന്നു. പ്രവാചകരുടെ ആത്മാക്കളുടെ ദൈവം കര്‍ത്താവാകുന്നു. അടുത്തുതന്നെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ തന്‍റെ ദാസന്മാര്‍ക്കു കാട്ടിക്കൊടുക്കുവാന്‍ ദൈവം തന്‍റെ ദൂതനെ അയച്ചു.”&Eഅവിടെ ഇനി രാത്രയുണ്ടാവില്ല. ആളുകള്‍ക്കിനി ഒരു വിളക്കിന്‍റെയോ സൂര്യന്‍റെയോ പ്രകാശം ആവശ്യമില്ല. കര്‍ത്താവായ ദൈവം അവര്‍ക്കു പ്രകാശം നല്‍കും. പിന്നീടവര്‍ എന്നെന്നേക്കും രാജാക്കന്മാരെപ്പോലെ വാണരുളും.oWഅവര്‍ അവന്‍റെ മുഖം കാണും. അവരുടെ നെറ്റിമേല്‍ ദൈവത്തിന്‍റെ നാമം എഴുതപ്പെട്ടിരിക്കും.gGദൈവം കുറ്റകരമെന്ന് വിധിക്കുന്ന യാതൊന്നും നഗരത്തിലുണ്ടായിരുന്നില്ല. ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം നഗരത്തിലുണ്ടാകും. ദൈവത്തിന്‍റെ ദാസന്മാര്‍ അവനെ നമസ്കരിക്കും.നഗരവീഥിയുടെ മദ്ധ്യത്തിലൂടെ അതൊഴുകുന്നു. നദിയുടെ ഇരുകരകളിലുമായി ജീവന്‍റെ വൃക്ഷം നിന്നിരുന്നു. വര്‍ഷത്തില്‍ പന്ത്രണ്ടു പ്രാവശ്യം മരം ഫലമുണ്ടാക്കും. എല്ലാ മാസവും അതു ഫലം നല്‍കുന്നു. ജനങ്ങളുടെ രോഗശാന്തിക്കുതകുന്നതാണ് മരത്തിന്‍റെ ഇലകള്‍.T #അപ്പോള്‍ ജീവജലത്തിന്‍റെ നദി ദൂതന്‍ എനിക്കു കാട്ടിത്തന്നു. നദി സ്ഫടികം പോലെ പ്രകാശമാനമായിരുന്നു. ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍ നിന്നു നദി ഒഴുകുന്നു.'Gഅശുദ്ധികളൊന്നും ഒരിക്കലും നഗരത്തില്‍ പ്രവേശിക്കില്ല. നാണംകെട്ടവ പ്രവര്‍ത്തിക്കുന്നവനോ നുണയനോ ഒരിക്കലും നഗരത്തില്‍ പ്രവേശിക്കില്ല. കുഞ്ഞാടിന്‍റെ ജീവന്‍റെ പുസ്തകത്തില്‍ പേര്‍ ചേര്‍ക്കപ്പെട്ടവര്‍ക്കു മാത്രമേ നഗരത്തില്‍ പ്രവേശിക്കാന്‍ കഴിയൂ..Uരാജ്യങ്ങളുടെ മഹിമയും പ്രതാപവും നഗരത്തില്‍ കൊണ്ടുവരപ്പെടും.2~]രാത്രി ഇല്ലാത്തതിനാല്‍ നഗരകവാടങ്ങള്‍ ഒരു ദിവസവും അടയുകയില്ല.K}കുഞ്ഞാട് നല്‍കുന്ന വെളിച്ചത്തില്‍ ലോകര്‍ നടക്കും. ഭൂമിയിലെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്വം നഗരത്തിലേക്കു കൊണ്ടുവരും.|'നഗരത്തില്‍ സൂര്യനോ ചന്ദ്രനോ പ്രകാശിക്കേണ്ടതില്ലായിരുന്നു. ദൈവത്തിന്‍റെ മഹത്വം നഗരത്തിനു പ്രകാശമരുളുന്നു. കുഞ്ഞാടാകുന്നു നഗരത്തിന്‍റെ വിളക്ക്.{ഞാന്‍ നഗരത്തിലെ ദൈവാലയം കണ്ടില്ല. സര്‍വ്വശക്തനായ ദൈവവും കുഞ്ഞാടുമാണ് നഗരത്തിന്‍റെ ദൈവാലയം.^z5പന്ത്രണ്ടു കവാടങ്ങള്‍ പന്ത്രണ്ടു മുത്തുകളായിരുന്നു. നഗരവീഥി ശുദ്ധ സ്വര്‍ണ്ണം കൊണ്ടും അത് സ്ഫടികം പോലെ സുതാര്യവുമായിരുന്നു.`y9ആറാമത്തേതു മാണിക്യം, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു പത്മരാഗം, ഒന്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു നീലം, പന്ത്രണ്ടാമത്തേതു ശ്യാമളവൈഢൂര്യം. xനഗരഭിത്തിയുടെ അടിക്കല്ലുകളില്‍ വിലകൂടിയ രത്നങ്ങളുണ്ടായിരുന്നു. ആദ്യത്തെ മൂലക്കല്ല് സൂര്യകാന്തം, രണ്ടാമത്തേത് ഇന്ദ്രനീലം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം, അഞ്ചാമത്തേതു ഗോമേദകം,wസൂര്യകാന്തക്കല്ലു കൊണ്ടായിരുന്നു ഭിത്തി കെട്ടിയിരുന്നത്. സ്ഫടികത്തെപ്പോലെ നിര്‍മ്മലമായ ശുദ്ധമായ സ്വര്‍ണ്ണം കൊണ്ട് നഗരം പണിയപ്പെട്ടിരുന്നു.ivKഭിത്തിയും ദൂതന്‍ അളന്നു. നൂറ്റിനാല്പത്തിനാല് മുഴം. ഉയരം മനുഷ്യരുടെ അളവനുസരിച്ചുണ്ടായിരുന്നു. ദൂതന്‍റെ അളവനുസരിച്ചും അത്ര തന്നെ.uസമചതുരത്തിലായിരുന്നു നഗരം പണിതിരുന്നത്. നീളവും വീതിയും തുല്യം. ദൂതന്‍ അളവുകോല്‍ കൊണ്ട് നഗരത്തെ അളന്നു. പന്തീരായിരം സ്താദിയ നീളവും പന്തീരായിരം സ്താദിയ വീതിയും പന്തീരായിരം സ്താദിയ ഉയരവും.tഎന്നോടു സംസാരിച്ചിരുന്ന ദൂതന്‍റെ കയ്യില്‍ ഒരു സ്വര്‍ണ്ണ അളവുകോലുണ്ടായിരുന്നു. ഇത് നഗരവും അതിന്‍റെ കവാടങ്ങളും മതിലും അളക്കുന്നതിന് ആയിരുന്നു.s പന്ത്രണ്ട് അടിക്കല്ലുകളിലായിരുന്നു നഗരഭിത്തി നിര്‍മ്മിച്ചിരുന്നത്. കല്ലുകളില്‍ കുഞ്ഞാടിന്‍റെ അപ്പൊസ്തലന്മാരുടെ പേരുകള്‍ എഴുതിയിരുന്നു.Hr  കിഴക്കും പടിഞ്ഞാറും തെക്കും വടക്കും മൂന്നു കവാടങ്ങള്‍ വീതമായിരുന്നു.Fq നഗരത്തിനു പന്ത്രണ്ടു കവാടങ്ങള്‍ ഉള്ള ഒരു ഉയര്‍ന്ന മതിലുണ്ടായിരുന്നു. കവാടങ്ങളില്‍ പന്ത്രണ്ടുദൂതന്മാര്‍ ഉണ്ടായിരുന്നു. ഓരോ കവാടത്തിലും യിസ്രായേലിലെ പന്ത്രണ്ടു വംശത്തിലൊന്നിന്‍റെ വീതം പേര് എഴുതിവച്ചിരുന്നു.&pE നഗരം ദൈവത്തിന്‍റെ മഹത്വത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു. അത്യപൂര്‍വ്വമായ ഇന്ദ്രനീലം പോലെ അതു തിളങ്ങിയിരുന്നു. സ്ഫടികം പോലെ അതു വളരെ വ്യക്തമായിരുന്നു./oW ദൂതന്‍ എന്നെ ആത്മാവില്‍ എടുത്ത് വളരെ വലിയതും ഉയരം കൂടിയതുമായ പര്‍വ്വതത്തിലിരുത്തി. ദൂതന്‍ എന്നെ വിശുദ്ധനഗരമായ യെരൂശലേം കാണിച്ചു. നഗരം സ്വര്‍ഗ്ഗസ്ഥനായ ദൈവത്തില്‍ നിന്നും താഴേക്കിറങ്ങിവരികയായിരുന്നു.Vn% ഏഴു ദൂതന്മാരിലൊരാള്‍ എന്നെ സമീപിച്ചു. അവസാനത്തെ ഏഴു ദുരിതങ്ങള്‍ നിറച്ച ഏഴു കലശങ്ങളിലൊന്ന് വഹിച്ചിരുന്ന ഒരു ദൂതനായിരുന്നു അത്. ദൂതന്‍ പറഞ്ഞു, “എന്നൊടൊത്തു വരിക. കുഞ്ഞാടിന്‍റെ കാന്തയായ മണവാട്ടിയെ ഞാന്‍ കാട്ടിത്തരാം.”m-എന്നാല്‍ ഭീരുക്കളും വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരും നിന്ദ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും കൊലയാളികളും വ്യഭിചാരികളും ആഭിചാരക്കാരും വിഗ്രഹാരാധകരും നുണയന്മാരും അടക്കം എല്ലാവരും ഗന്ധകത്തീത്തടാകത്തില്‍ പതിക്കും. ഇതാണു രണ്ടാം മരണം.”cl?ജേതാവിന് ഇതെല്ലാം ലഭിക്കും. ഞാന്‍ അവന്‍റെ ദൈവവും അവനെന്‍റെ പുത്രനും ആയിരിക്കും.lkQസിംഹാസനത്തിലിരിക്കുന്നവന്‍ എന്നോടു പറഞ്ഞു, “അതവസാനിച്ചു! അല്‍ഫയും ഒമേഗയും ആദിയും അന്തവും ഞാനാകുന്നു. ദാഹിക്കുന്നവന് ഞാന്‍ ജീവന്‍റെ നീരുറവയില്‍ നിന്നും സൌജന്യമായി ജലം നല്‍കും.Pjസിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു, “ഇതാ! ഞാനെല്ലാം പുതിയതാക്കുന്നു!” എന്നിട്ട് അവന്‍ പറഞ്ഞു, “ഇങ്ങനെയെഴുതുക, എന്തെന്നാല്‍ ഈ വാക്കുകള്‍ സത്യവും വിശ്വസനീയവുമാകുന്നു.” iദൈവം അവരുടെ കണ്ണുകളില്‍ നിന്നും എല്ലാ കണ്ണുനീരും തുടച്ചുകളയും. ഇനി മരണവും ദുഃഖവും കരച്ചിലും വേദനയുമുണ്ടാവില്ല. എല്ലാ പഴയ വഴികളും അവസാനിച്ചു.”~huഞാന്‍ സിംഹാസനത്തില്‍ നിന്നൊരു വലിയ ശബ്ദം കേട്ടു. ശബ്ദം പറഞ്ഞു, “ഇതാ ദൈവത്തിന്‍റെ വസതി ജനങ്ങളുടേതായിരിക്കുന്നു. അവന്‍ അവരോടൊത്തു വസിക്കും. അവര്‍ അവന്‍റെയാളുകളാകും. ദൈവം സ്വയം അവരോടൊത്തുണ്ടാകുകയും അവരുടെ ദൈവമായിരിക്കുകയും ചെയ്യും."g=വിശുദ്ധനഗരം സ്വര്‍ഗ്ഗത്തില്‍ ദൈവത്തില്‍ നിന്നിറങ്ങിവരുന്നതും ഞാന്‍ കണ്ടു. ആ വിശുദ്ധനഗരം പുതിയ യെരൂശലേമാകുന്നു. അത് ഭര്‍ത്താവിനുവേണ്ടി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങിയിരിക്കുന്നു.rf _അനന്തരം ഞാനൊരു പുതിയ സ്വര്‍ഗ്ഗവും പുതിയ ഭൂമിയും കണ്ടു. ആദ്യത്തെ സ്വര്‍ഗ്ഗവും ആദ്യത്തെ ഭൂമിയും അപ്രത്യക്ഷമായി. ഇപ്പോളവിടെ കടലുമില്ല.~euജീവന്‍റെ പുസ്തകത്തില്‍ പേരു എഴുതിക്കാണപ്പെടാത്തവരൊക്കെ തീത്തടാകത്തിലേക്കെറിയപ്പെട്ടുndUമരണവും പാതാളവും തീത്തടാകത്തിലേക്ക് എറിയപ്പെട്ടു. ആ തീത്തടാകം രണ്ടാം മരണമായിരുന്നു.8ci സമുദ്രം അതിലുണ്ടായിരുന്ന മരിച്ചവരെ കൈവിട്ടു. മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഉപേക്ഷിച്ചു. ഓരോരുത്തരും തങ്ങളുടെ പ്രവൃത്തികള്‍ കൊണ്ട് വിധിക്കപ്പെട്ടു.Db മരിച്ചവരായ ചെറിയവരെയും, വലിയവരെയും സിംഹാസനത്തിനു മുന്പില്‍ കണ്ടു. ചില പുസ്തകങ്ങള്‍ തുറക്കപ്പെട്ടു. ജീവന്‍റെ പുസ്തകവും തുറക്കപ്പെട്ടിരുന്നു. മരിച്ചവര്‍ തങ്ങളുടെ പ്രവൃത്തികള്‍ കൊണ്ട് വിധിക്കപ്പെട്ടു. ഇക്കാര്യങ്ങളാണ് ആ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നത്.aa; അപ്പോള്‍ ഞാന്‍ വലിയൊരു വെള്ളസിംഹാസനവും അതിലിരിക്കുന്നവനെയും കണ്ടു. ഭൂമിയും ആകാശവും അവനില്‍ നിന്ന് ഓടിയകന്ന് അപ്രത്യക്ഷമായി.<`q ആ ജനങ്ങളെ വഞ്ചിച്ച പിശാച് മൃഗത്തോടും വ്യാജപ്രവാചകനോടുമൊപ്പം ഗന്ധകം എരിയുന്ന തീയിലേക്കെറിയപ്പെട്ടു. അവിടെയവര്‍ എന്നെന്നേക്കും രാപ്പകല്‍ പീഢിപ്പിക്കപ്പെടും.e_C സാത്താന്‍റെ സൈന്യം ഭൂമി മുറിച്ചുകടന്ന് ദൈവത്തിന്‍റെയാള്‍ക്കാര്‍ വസിക്കുന്ന സങ്കേതത്തിനും ദൈവം സ്നേഹിക്കുന്ന നഗരത്തിനും ചുറ്റില്‍ ഒത്തുകൂടി. പക്ഷേ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന അഗ്നി സാത്താന്‍റെ സൈന്യത്തെ നശിപ്പിച്ചു. ;vlbXND:0&~~~~~~~~~~~~~z~o~d~Y~N~C~8~-~"~~ ~}}}}}}}}}}}}~}s}h}]}R}H}=}2}'}}}|||||||||||||w|l|a|V|K|@|6|+| || {{{{{{{{{{{{{{{p{e{Z{O{D{9{.{#{{ {zzzzzzzzzzzzzznzbzVzJz>z2z&zzzyyyyyyyyyyyysygy[yOyCy7y+yyyxxxxxxxxxxxxxxlx`xTxHxu2u&uuuttttttttttt~trtftZtNtBt6t*tttsssssssssssswsks_sSsGs;s/s#ss rrrrrrrrrrrr{rorcrWrKr?r3r'rrrqqqqqqqqqqqqtqhq\qPqDq8q,q qqppppppppppppxpmpapUpIp=p1p%pp pooooooooooo}oqoeoYoMoAo5o)ooonnnnnnnnnnnnunin]nQnEn9n-n!nn mmmmmmmmmmmmzmnmbmVmJm>m2m&mmmlllllllllll~lrlflZlNlBl6l*lllkkkkkkkkkkkkvkjk_kSkGk;k/k#kk jjjjjjjjjjjj{jojcjWjKj?j3j'jjjiiiiiiiiiiiitihi\iPiDi8i,i iihhhhhhhhhhhhxhlh`hThHh`2`&```___________~_r_f_Z_N_B_6_*___^^^^^^^^^^^^w^k^_^S^G^;^/^#^^ ]]]]]]]]]]]]{]o]c]W]K]?]3]']]]\\\\\\\\\\\\s\g\\\P\D\8\,\ \\[[[[[[[[[[[[x[l[`[T[H[<[0[$[[ [ZZZZZZZZZZZ}ZqZeZYZMZAZ5Z)ZZZYYYYYYYYYYYYuYiY]YQYEY9Y-Y!YY XXXXXXXXXXXXyXmXaXUXIX=X1X&XXXWWWWWWWWWWW~WrWfWZWNWBW6W*WWWVVVVVVVVVVVVvVjV^VRVFV:V.V"VV UUUUUUUUUUUU{UoUcUWUKU?U3U'UUUTTTTTTTTTTTTsTgT[TOTCT7T+TTTSSSSSSSSSSSSwSkS_SSSGS;S/S#SS RRRRRRRRRRRR|RpRdRXRLR@R4R(RRRQQQQQQQQQQQQtQhQ\QPQDQ8Q,Q QQPPPPPPPPPPPPxPlP`PTPHP>>>>>>>>>>>s>g>[>O>C>7>+>>>============w=k=_=S=G=;=0=$== =<<<<<<<<<<<|727'777666666666666s6g6[6O6C676+666555555555555w5l5`5T5H5<505$55 544444444444|4p4d4X4L4@444(444333333333333t3h3\3P3D383,3 33222222222222x2l2`2T2H2<202$22 211111111111}1q1e1Y1M1A151)111000000000000u0i0]0Q0E090-0!00 ////////////z/n/b/V/J/>/2/&///............~.s.h.].R.G.<.1.&...-------------v-k-`-U-J-?-4-)---,,,,,,,,,,,,,y,n,c,X,M,B,7,,,!,, ,++++++++++++|+p+d+X+L+@+4+(+++************t*h*\*P*D*8*,* **))))))))))))x)l)`)T)H)<)0)$)) )(((((((((((}(q(e(Y(M(A(5()(((''''''''''''u'i']'Q'F':'.'"'' &&&&&&&&&&&&z&n&b&V&J&>&2&&&&&%%%%%%%%%%%~%r%f%Z%N%B%7%+%%%$$$$$$$$$$$$w$k$_$S$G$;$/$#$$ ############{#o#d#X#L#@#4#(###""""""""""""t"h"\"P"D"8"," ""!!!!!!!!!!!!x!l!`!T!H!2&~rfZNB6*vj^RF:.# {ocWK?3'sg[OC7+wk_SG<0$ |pdXL@4(th\PE9-! ymaUI=1% }qeYMA5)vj^RF:." znbVJ>2&  0 ;  / :  . 9  - 8  , 7  + 6  * 5  ) 4  ( 3  ' 2  & 1  % 0  $ /  # .  " -  ! ,  +   *   )   (   '   &   %   $   #   "   !                                                         6  5  4  3   2   1   0   /   .   -   ,   +  *  )  (  '  &  %  $  #  "  !                                                                   *  )  (  '  &  %  $  #  "  !                                                                   >  =  <  ;  :  9  8  7  6  5  4  3  2  1  0  /  .  -  ,  +  *  )  (  '  &  %  $  #  "  !                                ~  }  |  {  z  y  x  w  v  u  t  s  r  q  p  o   n 8m 7l 6k 5j 4i 3h 2g 1f 0e /d .c -b ,a +` *_ )^ (] '\ &[ %Z $Y #X "W !V  U T S R Q P O N M L K J I H G F E D C  B  A  @  ?  > = < ; : 9 8 7  6 25 14 03 /2 .1 -0 ,/ +. *- ), (+ '* &) %( $' #& "% !$  # " !                                    1 0 / . - , + * ) ( ' & % $ # " !                                        ' & % $ # " !                                        , + * ) ( ' & % $ # " !                                        & %~ $} #| "{ !z  y x w v u t s r q p o n m l k j i h g  f  e  d  c  b a ` _ ^ ] \ [  Z 4Y 3X 2W 1V 0U /T .S -R ,Q +P *O )N (M 'L &K %J $I #H "G !F  E D C B A @ ? > = < ; : 9 8 7 6 5 4 3  2  1  0  /  . - , + * ) ( '  &  P%  O$  N#  M"  L!  K  J  I  H  G  F  E  D  C  B  A  @  ?  >  =  <  ;  :  9  8  7  6  5  4  3  2  1  0  /  .  -  ,  +  *  )  (  '  &  %  $  #  "  !                                                                                                 / . - , + * ) ( ' & % $ # " !                                        H G F E D C B A @ ? > = < ; : 9 8 7 6 5 4~ 3} 2| 1{ 0z /y .x -w ,v +u *t )s (r 'q &p %o $n #m "l !k  j i h g f e d c b a ` _ ^ ] \ [ Z Y X  W  V  U  T  S R Q P O N M L  K  %J  $I  #H  "G  !F  E  D  C  B  A  @  ?  >  =  <  ;  :  9  8  7  6  5  4  3  2  1  0  /  .  -  ,  +  *  )  (  '   &  ,%  +$  *#  )"  (!  '  &  %  $  #  "  !                                                                   !                                                                   4  3  2  1  0  /  .  -  ,  +  *  )  (  '  &  %  $  #  "  !                                                                   2  1  0  /  .  -  ,  +  *  )  (  '  &  %  $  #  "  !                                          ~  }  |  {  z  y  x  w  v  u  t   s &r %q $p #o "n !m  l k j i h g f e d c b a ` _ ^ ] \ [ Z  Y  X  W  V  U T S R Q P O N  M %L $K #J "I !H  G F E D C B A @ ? > = < ; : 9 8 7 6 5  4  3  2  1  0 / . - , + * )  ( 8' 7& 6% 5$ 4# 3" 2! 1 0 / . - , + * ) ( ' & % $ # " !                                        + * ) ( ' & % $ # " !                                        ) ( ' & % $ # " !                                        # " !                                 ~ } | { z  y x w v u t s r q p o n m l k j  i  h  g  f  e d c b a ` _ ^  ]  -\  ,[  +Z  *Y  )X  (W  'V  &U  %T  $S  #R  "Q  !P   O  N  M  L  K  J  I  H  G  F  E  D  C  B  A  @  ?  >  =   <   ;   :   9   8  7  6  5  4  3  2  1  0 / . - , + * )  (  '  &  %  $ # " !       B A @ ? > = < ; : 9 8 7 6 5 4 3 2 1 0 / . - , + * ) ( ' & % $ # " !                                        K J I H G F E D C B A @ ? > = < ; : 9 8 7 6 5 4 3 2 1 0 / . - , + * ) ( ' & % $ # " !                                        . - , + * ) ( ' & % $ # " !    ~ } | { z y x w v u t s r q p o n  m  l  k  j  i h g f e d c b  a 3` 2_ 1^ 0] /\ .[ -Z ,Y +X *W )V (U 'T &S %R $Q #P "O !N  M L K J I H G F E D C B A @ ? > = < ;  :  9  8  7  6 5 4 3 2 1 0 /  . '- &, %+ $* #) "( !'  & % $ # " !                                 . - , + * ) ( ' & % $ # " !                                        . - , + * ) ( ' & % $ # " !                                        " !                                                  ~ } | { z y x  w  v  u  t  s r q p o n m l  k #j "i !h  g f e d c b a ` _ ^ ] \ [ Z Y X W V U  T  S  R  Q  P O N M L K J I  H G F E D C B A @ ? > = < ; :  9  8  7  6  5 4 3 2 1 0 / .  - , + * ) ( ' & % $ # " !                       ' & % $ # " !                                        $ # " !                                         :  9  8  7  6  5  4  3  2  1  0  /  .  -  ,  +  *  )  (  '  &  %  $  #  "  !                                                                   2  1  0  /  .  -  ,  +  *  )  (  '  &  %~  $}  #|  "{  !z  y  x  w  v  u  t  s  r  q  p  o  n  m  l  k  j  i  h  g  f  e  d  c  b  a  `  _  ^  ]  \  [   Z  Y  X  W  V  U  T  S  R  Q  P  O  N  M  L  K  J  I  H  G  F  E  D  C  B  A  @  ?  >  =   <  *;  ):  (9  '8  &7  %6  $5  #4  "3  !2  1  0  /  .  -  ,  +  *  )  (  '  &  %  $  #  "  !                                 &  %  $  #  "  !                                                            " !                                                                " !                                  0 / . - , + * ) ( ' & % $~ #} "| !{  z y x w v u t s r q p o n m l k j i h  g  f  e  d  c b a ` _ ^ ] \  [ Z Y X W V U T S R Q P O  N  M  L  K  J I H G F E D C  B A @ ? >  =  <  ;  :  9 8 7 6 5 4 3 2  1 0 / . - , + * ) ( '  &  %  $  #  " !                                                          -m|qeYMA5)~~~~~~~~~~~~u~i~]~Q~E~9~-~!~~ }}}}}}}}}}}}z}n}b}V}J}>}2}&}}}|||||||||||~|r|f|Z|N|B|6|+|||{{{{{{{{{{{{w{k{_{S{G{;{/{#{{ zzzzzzzzzzzz|zpzdzXzLz@z4z(zzzyyyyyyyyyyyytyhy\yPyDy9y-y!yy xxxxxxxxxxxxyxmxaxUxIx=x1x%xx xwwwwwwwwwww~wrwfwZwNwBw6w*wwwvvvvvvvvvvvvvvjv^vRvFv:v.v"vv uuuuuuuuuuuu{uoucuWuKu?u3u'uuuttttttttttttstgt[tOtCt7t+tttsssssssssssswsks_sSsGsm2m&mmmlllllllllll~lrlflZlNlBl6l*lllkkkkkkkkkkkkwkkk_kSkGk;k/k#kk jjjjjjjjjjjj{jojcjWjKj?j3j'jjjiiiiiiiiiiiisigi[iPiDi8i,i iihhhhhhhhhhhhxhlh`hThHhc2c&cccbbbbbbbbbbb~brbfbZbNbBb6b*bbbaaaaaaaaaaaawaka_aSaGa;a/a#aa ````````````{`o`c`W`K`?`3`'```____________s_g_[_O_D_8_,_ __^^^^^^^^^^^^x^l^`^T^H^<^0^$^^ ^]]]]]]]]]]]|]p]d]X]L]@]4](]]]\\\\\\\\\\\\u\i\]\Q\E\9\-\!\\ [[[[[[[[[[[[y[m[a[U[I[=[1[%[[ [ZZZZZZZZZZZ}ZqZeZYZMZAZ5Z)ZZZYYYYYYYYYYYYvYjY^YRYFY:Y.Y"YY XXXXXXXXXXXXzXnXbXVXJX>X2X&XXXWWWWWWWWWWW~WrWfWZWNWCW7W+WWWVVVVVVVVVVVVwVkV_VSVGV;V/V#VV UUUUUUUUUUUU{UoUcUWUKU?U3U'UUUTTTTTTTTTTTTtThT\TPTDT8T,T TTSSSSSSSSSSSSxSlS`STSHSP2P&PPPOOOOOOOOOOO~OrOfOZONOBO6O*OOONNNNNNNNNNNNvNjN^NRNFN:N.N"NN MMMMMMMMMMMM{MoMcMWMKM?M3M'MMMLLLLLLLLLLLLsLgL[LOLCL7L+LLLKKKKKKKKKKKKxKlK`KTKHKH2H&HHHGGGGGGGGGGG~GrGfGZGNGBG6G*GGGFFFFFFFFFFFFwFkF_FSFGF;F/F#FF EEEEEEEEEEEE|EpEdEXELE@E4E(EEEDDDDDDDDDDDDtDhD]DQDED9D-D!DD CCCCCCCCCCCCyCmCaCUCIC=C1C%CC CBBBBBBBBBBB~BrBfBZBNBBB6B*BBBAAAAAAAAAAAAvAjA^ARAFA:A.A"AA @@@@@@@@@@@@{@o@c@W@K@?@3@'@@@????????????s?g?[?O?C?7?+???>>>>>>>>>>>>x>l>`>T>H><>0>$>> >============|=q=f=[=P=E=:=/=$===<<<<<<<<<<<929&99988888888888~8r8f8Z8N8B868*888777777777777w7k7_7S7G7;7/7#77 666666666666{6o6c6W6K6?636'666555555555555t5h5\5P5D585,5 55444444444444y4m4a4U4I4=414%44 433333333333}3q3e3Y3M3A353)333222222222222u2i2]2Q2E292.2"22 111111111111z1n1b1V1J1>121&11100000000000~0r0f0Z0O0C070+000////////////w/k/_/S/G/;///#// ............{.o.c.W.L.@.4.(...------------t-h-\-P-D-8-,- --,,,,,,,,,,,,x,l,`,T,H,<,0,$,, ,+++++++++++}+q+e+Y+M+A+5+)+++************v*j*^*R*F*:*.*"** )))))))))))){)o)c)W)K)?)3)')))((((((((((((s(g([(O(C(7(+(((''''''''''''w'k'_'S'G';'/'#'' '&&&&&&&&&&&|&p&d&X&L&@&4&(&&&%%%%%%%%%%%%u%i%]%Q%E%9%-%!%% $$$$$$$$$$$$y$m$a$U$I$=$1$%$$ $###########~#r#f#Z#N#B#6#*###""""""""""""v"j"^"R"F":"."""" !!!!!!!!!!!!{!o!c!W!K!?!3!'!!!  s g \ P D 8 ,  xl`TH<0$ }qeYMA5)ui]QE9-" znbVJ>2&~rf[OC7+wk_SG;/# |pdXL@4(th\PD8,  ymaUI=1% }rfZNB6*vj^RF:/# {ocWK?3'th\PD8, xm  h  g f e d c b a ` _ ^ ] \ [ Z Y X W V U  T  S  R  Q  P O N M L K J I  H G F E D C B A @ ? > = < ; :  9  8  7  6  5 4 3 2 1 0 / .  - , + * ) ( ' & % $ # " !                      # " !                                                                            ( ' & % $ # " !                                        & % $ # " !                                        ) ( ' & %~ $} #| "{ !z  y x w v u t s r q p o n m l k j i h g  f  e  d  c  b a ` _ ^ ] \ [  Z Y X W V U T S R Q P O N M L K  J  I  H  G  F E D C B A @ ?  > "= !<  ; : 9 8 7 6 5 4 3 2 1 0 / . - , + * )  (  '  &  %  $ # " !       ( ' & % $ # " !                                        ) ( ' & % $ # " !                                                                           4  3  2  1  0  /  .  -  ,  +  *  )  (  '  &  %  $  #  "  !                                                          ~  }  |   {  z  y  x  w  v  u  t  s  r  q  p  o  n  m  l  k  j  i  h  g  f  e  d  c   b  a  `  _  ^  ]  \  [  Z  Y  X  W  V  U  T  S  R  Q  P  O  N  M  L  K  J  I  H  G  F  E   D  0C  /B  .A  -@  ,?  +>  *=  )<  (;  ':  &9  %8  $7  #6  "5  !4  3  2  1  0  /  .  -  ,  +  *  )  (  '  &  %  $  #  "  !                             +  *  )  (  '  &  %  $  #  "  !                                                                  ( ' & % $ # " !                                        < ; : 9 8 7 6 5 4 3 2 1 0 / . - , + * ) ( ' & % $ # " !                                                   ~ } | { z y x w  v *u )t (s 'r &q %p $o #n "m !l  k j i h g f e d c b a ` _ ^ ] \ [ Z Y  X  W  V  U  T S R Q P O N M  L %K $J #I "H !G  F E D C B A @ ? > = < ; : 9 8 7 6 5 4  3  2  1  0  / . - , + * ) (  ' & % $ # " !                           / . - , + * ) ( ' & % $ # " !                                                                                                                                                                     * ) ( ' & % $ # " !     ~ } | { z y x w v u t s r q p o  n  m  l  k  j i h g f e d c  b (a '` &_ %^ $] #\ "[ !Z  Y X W V U T S R Q P O N M L K J I H G  F  E  D  C  B A @ ? > = < ;  : 9 8 7 6 5 4 3 2 1 0 / . -  ,  +  *  )  ( ' & % $ # " !   !                                                                                                     &  %  $  #  "  !                                                            2  1  0  /  .  -  ,  +  *  )  (  '  &  %  $  #  "  !                               ~   }   |   {   z  y  x  w  v  u   t   s   r   q   p   o   n   m  9 l  8 k  7 j  6 i  5 h  4 g  3 f  2 e  1 d  0 c  / b  . a  - `  , _  + ^  * ]  ) \  ( [  ' Z  & Y  % X  $ W  # V  " U  ! T  S   R   Q   P   O   N   M   L   K   J   I   H   G   F   E   D   C   B   A  @  ?  >  =  <   ;   :   9   8   7   6   5   4  * 3  ) 2  ( 1  ' 0  & /  % .  $ -  # ,  " +  ! *  )   (   '   &   %   $   #   "   !                                                             )  (   '   &   %   $   #   "   !                                                            ; : 9 8 7 6 5 4 3 2 1 0 / . - , + * ) ( ' & % $ # " !                                  5 4 3 2 1 0 / . - , + * ) ( ' & % $ # " !                     ~  }  |  {  z  y  x  w  v  u  t  s  r   q G p F o E n D m C l B k A j @ i ? h > g = f < e ; d : c 9 b 8 a 7 ` 6 _ 5 ^ 4 ] 3 \ 2 [ 1 Z 0 Y / X . W - V , U + T * S ) R ( Q ' P & O % N $ M # L " K ! J  I  H  G  F  E  D  C  B  A  @  ?  >  =  <  ;  :  9  8  7  6  5  4  3  2  1  0  /  .  -  ,  +   * / ) . ( - ' , & + % * $ ) # ( " ' ! & %  $  #  "  !                                                        6 5 4 3 2 1 0 / . - , + * ) ( ' & % $ # " !                                  $ # " !                                                             3  2  1  0  /  .  -  ,  +   * ~  ) }  ( |  ' {  & z  % y  $ x  # w  " v  ! u   t   s   r   q   p   o   n   m   l   k   j   i   h   g   f   e   d   c   b   a   `   _   ^   ]   \   [   Z   Y   X   W   V   U 5 T 4 S 3 R 2 Q 1 P 0 O / N . M - L , K + J * I ) H ( G ' F & E % D $ C # B " A ! @  ?  >  =  <  ;  :  9  8  7  6  5  4  3  2  1  0  /  .  -  ,  +  *  )  (  '  &  %  $  #  "  !   8  7  6  5  4  3  2  1  0  /  .  -  ,  +  *  )  (  '  & % $ # " !                                          G F E D C B A @ ? > = < ; : 9 8 7 6 5 4 3 2 1 0 / . - , + * ) ( ' & % $ # " !                                  & % $ # " !                               ~  }  |   { / z . y - x , w + v * u ) t ( s ' r & q % p $ o # n " m ! l  k  j  i  h  g  f  e  d  c  b  a  `  _  ^  ]  \  [  Z  Y  X  W  V  U  T  S  R  Q  P  O  N  M   L 0 K / J . I - H , G + F * E ) D ( C ' B & A % @ $ ? # > " = ! <  ;  :  9  8  7  6  5  4  3  2  1  0  /  .  -  ,  +  *  )  (  '  &  %  $  #  "  !           +  *  )  (  '  &  %  $  #  "  !                                              % $ # " !                                                                                                   # " !              ~  }  |  {  z  y  x  w  v  u  t  s  r  q  p  o  n  m  l  k   j  # i  " h  ! g  f   e   d   c   b   a   `   _   ^   ]   \   [   Z   Y   X   W   V   U   T  S  R  Q  P  O   N   M   L   K   J   I   H   G  ; F  : E  9 D  8 C  7 B  6 A  5 @  4 ?  3 >  2 = i  @|pdXL@4(~~~~~~~~~~~~t~h~\~P~D~8~,~ ~~}}}}}}}}}}}}y}m}a}U}I}=}1}%}} }||||||||||||u|j|_|T|I|>|3|(|||{{{{{{{{{{{{{x{m{b{W{L{A{6{+{{{zzzzzzzzzzzzwzkz_zSzGz;z/z#zz yyyyyyyyyyyy|ypydyXyLy@y4y(yyyxxxxxxxxxxxxtxhx]xQxEx9x-x!xx wwwwwwwwwwwwywmwawUwIw=w2w&wwwvvvvvvvvvvv~vrvfvZvNvBv7v+vvvuuuuuuuuuuuuwuku_uSuGu;u/u$uu uttttttttttt|tptdtXtLt@t4t(tttssssssssssssusis]sQsEs9s-s!ss rrrrrrrrrrrryrmrarUrIr=r1r&rrrqqqqqqqqqqq~qrqfqZqNqBq6q*qqqppppppppppppwpkp_pSpGp;p/p#pp oooooooooooo|opodoXoLo@o4o(ooonnnnnnnnnnnntnhn\nPnDn8n,n nnmmmmmmmmmmmmymmmamUmIm=m1m%mm mlllllllllll~lrlflZlOlCl7l+lllkkkkkkkkkkkkwkkk_kSkGkX2X&XXXWWWWWWWWWWWWsWgW[WOWCW7W+WWWVVVVVVVVVVVVwVkV_VSVGV;V/V#VV UUUUUUUUUUUU{UoUcUWUKU@U4U(UUUTTTTTTTTTTTTtThT\TPTDT8T,T"TT TSSSSSSSSSSSS}SrSgS\SQSFS;S0S%SSSRRRRRRRRRRR~RrRfRZRORCR7R+RRRQQQQQQQQQQQQxQlQ`QTQHQL2L&LLLKKKKKKKKKKK~KrKgK[KOKCK7K+KKKJJJJJJJJJJJJwJkJ_JSJGJ;J/J#JJ IIIIIIIIIIII|IpIdIXILI@I4I(IIIHHHHHHHHHHHHuHiH]HQHEH;H0H%HHHGGGGGGGGGGGGGuGjG_GTGIG>G3G'GGGFFFFFFFFFFFFsFgF[FOFCF8F,F FFEEEEEEEEEEEExElE`ETEHEB3B'BBBAAAAAAAAAAAAsAgA]ARAGA>>>>>>>>>>>u>i>^>R>F>:>.>">> ============z=n=b=V=J=>=2=&===<<<<<<<<<<<.2.&...-----------~-r-f-Z-N-B-6-*---,,,,,,,,,,,,,x,l,`,T,H,<,0,$,, ,+++++++++++}+q+e+Y+M+A+5+)+++*************u*j*_*T*I*>*3*(***))))))))))))w)k)_)T)H)<)0)$)) )(((((((((((}(q(e(Y(M(A(5()(((''''''''''''v'j'^'R'F':'.'"'' &&&&&&&&&&&&{&o&c&W&K&?&3&'&&&%%%%%%%%%%%%z%o%d%Y%N%C%8%-%"%% %$$$$$$$$$$$$s$g$[$O$C$7$+$$$############x#l#`#T#H#<#0#$## #"""""""""""}"q"e"Y"M"A"5")"""!!!!!!!!!!!!!u!j!_!T!I!>!3!'!!! t h \ P D 8 ,  vk`UJ?4)zodYNC8-" znbVK?3'sh\PD8, ymaUI=1% ~rfZNB6*wk_SG;/# |pdXL@4)ui]QE9-! znbVJ>2&~rfZNB6*wk_SG;/# {ocWK?3(                               (  '  &  %  $  #  "  !                                              ~  }  |  {  z  y  x  w  v   u  't  &s  %r  $q  #p  "o  !n  m  l  k  j  i  h  g  f  e  d  c  b  a  `  _  ^  ]  \  [  Z  Y  X  W  V  U  T  S  R  Q  P  O   N  M  L  K  J  I  H  G  F  E  D  C  B  A  @  ?  >  =  <  ;  :  9  8  7  6  5  4  3   2  1  0  /  .  - , + * ) ( ' &  % $ # " !                                                                                                                                                                                                                                            v v v  v  v  v  v  v v v v v v~ v}  v| v{ vz v y v x v w v v v u vt vs vr vq vp vo vn  vm  vl  vk  vj  v i  v h  v g  v f  v e  vd  vc  vb  va  v`  v_  v^  v] l\ l[ lZ lY lX lW lV lU lT l S l R l Q l P l O lN lM lL lK lJ lI lH  lG lF lE lD lC l B l A l @ l ? l > l= l< l; l: l9 l8 l7  l6 l5 l4 l3 l2 l1 l0 l/ l. l- l, l+ l* l) l ( l ' l & l % l $ l# l" l! l l l l  l  l  l  l  l  l  l   l   l   l   l   l  l  l  l  l  l  l  l b b b b b b b b b  b  b  b  b  b b b b b b b  b b b b b b b b b b b b b b  b  b  b  b  b b b b b b b  b b b b b  b  b  b  b  b b b b b b b  b b b b b  b  b  b  b  b b b b b b b  b b b b  b  b  b  b  b b b b b b b  b  b  b  b  b  b  b  b  b   b   b   b   b   b  b  b  b  b  b  b  b X X X X X X  X  X  X  X  X X X X X X X  X X X X X X  X  X  X  X ~ X} X| X{ Xz Xy Xx Xw  Xv  X u  X t  X s  X r  Xq  Xp  Xo  Xn  Xm  Xl  Xk  Xj Ni Nh Ng Nf Ne Nd Nc Nb Na N` N_ N^ N] N\ N[ N Z N Y N X N W N V NU NT NS NR NQ NP NO  NN NM NL NK NJ NI N H N G N F N E N D NC NB NA N@ N? N> N=  N< N ; N : N 9 N 8 N 7 N6 N5 N4 N3 N2 N1 N0  N/ N. N- N, N+ N* N) N( N ' N & N % N $ N # N" N! N N N N N  N  N   N   N  N  N  N  N  N  N  N D D D D D D  D  D  D  D  D D D D D D D  D D D D D D D D D D D D D D  D  D  D  D  D D D D D D D  D D D D D D D D D D D D  D  D  D  D  D D D D D D D  D  D  D  D  D  D  D  D  D  D  D  D  D  D  D  D  D  D   D   D   D   D   D  D  D  D  D  D  D  D : : : : : : : : : : :  :  :  :  :  : : : : : : :  : : : : : : : : : :  :  :  :  :  : : : : : : :  : : : : : : : : :~ :} :| :{ :z :y :x :w :v :u : t : s : r : q : p :o :n :m :l :k :j :i  :h  :g  :f  :e  :d  :c  :b  :a  :`  :_  :^  :]  :\  :[  :Z  :Y  :X  :W  : V  : U  : T  : S  : R  :Q  :P  :O  :N  :M  :L  :K  :J 0I 0H 0G 0F 0E 0D 0C 0B 0A 0@ 0? 0 > 0 = 0 < 0 ; 0 : 09 08 07 06 05 04 03  02 0!1 0 0 0/ 0. 0- 0, 0+ 0* 0) 0( 0' 0& 0% 0$ 0# 0" 0! 0 0 0 0  0  0  0  0  0 0 0 0 0 0 0  0 0  0 0 0 0 0 0 0 0 0 0 0 0 0 0 0 0 0 0 0  0  0  0  0  0 0 0 0 0 0 0  0 0 0 0 0 0 0 0 0 0  0  0  0  0  0 0 0 0 0 0 0  0 0 0 0 0 0 0 0 0 0 0  0  0  0  0  0 0 0 0 0 0 0  0  0  0  0  0  0  0  0  0  0  0  0   0   0   0   0   0  0  0  0  0  0  0  0 & & & & & &  &  &  &  &  & & & & & & &  & & & & & & & & & & & & & & &  &  &  &  &  & & & & & & &  & & & & & &~ &} &| &{ &z &y &x &w &v &u &t &s &r &q & p & o & n & m & l &k &j &i &h &g &f &e  &d &c &b &a &` &_ &^ &] &\ &[ &Z &Y &X &W &V &U &T & S & R & Q & P & O &N &M &L &K &J &I &H  &G &F &E &D &C &B &A &@ &? & > & = & < & ; & : &9 &8 &7 &6 &5 &4 &3  &2  &1  &0  &/  &.  &-  &,  &+  &*  &)  &(  &'  & &  & %  & $  & #  & "  &!  &  &  &  &  &  &  &                                                                          !                                                                                                                                                                                                             ~ } |  { z y x w v u t s  r  q  p  o  n m l k j i h g  f e d c b a  `  _  ^  ]  \ [ Z Y X W V U  T S R Q P O  N  M  L  K  J I H G F E D C  B A @ ? >  =  <  ;  :  9 8 7 6 5 4 3 2  1  0  /  .  -  ,  +  *  )  (  '  &   %   $   #   "   !                                               : 9 8 7 6 5 4 3 2 1 0 / . - , + * ) ( ' & % $ # " !                                        ( ' & % $ # " !                                                                                                          ~  }  |  {  z  y  x  w  v  u  t   s  "r  !q  p  o  n  m  l  k  j  i  h  g  f  e  d  c  b  a  `  _  ^  ]  \  [  Z  Y  X  W  V  U  T  S  R   Q  !P  O  N  M  L  K  J  I  H  G  F  E  D  C  B  A  @  ?  >  =  <  ;  :  9  8  7  6  5  4  3  2  1   0  /  .  -  ,  +  *  )  (  '  &  %  $  #  "  !                                             ( ' & % $ # " !                                                                                                                                                                            ~  }  |  {  z  y  x  w  v  u  t  s  r  q   p   o   n   m   l  k  j  i  h  g  f  e  d c b a ` _ ^ ] \ [ Z Y X W V  U  T  S  R  Q P O N M L K J  I !H  G F E D C B A @ ? > = < ; : 9 8 7 6 5  4  3  2  1  0 / . - , + * )  ( ' & % $ # " !                                                                                                $  #  "  !                                                                                                              !                                                                  ' & % $ # " !                ~ } | { z  y  x  w  v  u t s r q p o n  m l k j i h g f e d c b a  `  _  ^  ]  \ [ Z Y X W V U  T S R Q P O N M L K J  I  H  G  F  E D C B A @ ? >  = < ; : 9 8 7 6 5  4  3  2  1  0 / . - , + * )  ( ' & % $ # " !                                                                                                                                                                                                            , + * ) ( ' & % $ # " !           ~ } | { z y x w v u  t  s  r  q  p o n m l k jW|pdXMA5)~~~~~~~~~~~~u~i~]~Q~E~9~-~#~~ ~}}}}}}}}}}}}~}s}h}]}R}G}<}1}&}}}||||||||||||v|j|^|R|F|:|.|"|| {{{{{{{{{{{{{{o{c{W{K{?{3{'{{{zzzzzzzzzzzztzhz\zPzDz8z,z!zz yyyyyyyyyyyyyymyayUyIy=y3y(yyyxxxxxxxxxxxxxxxmxbxWxLxAx6x+x xxwwwwwwwwwwwwxwlw`wTwHwq3q'qqqppppppppppppspgp[pOpCp7p+pppooooooooooooxolo`oToHoj3j(jjjiiiiiiiiiiiiisigi[iOiCi7i+iiihhhhhhhhhhhhwhkh_hThHhc2c&cccbbbbbbbbbbbbtbhb\bPbDb8b,b bbaaaaaaaaaaaayamaaaUaIa=a1a%aa a```````````~`r`f`Z`N`B`6`*```____________w_k___S_G_;_/_#__ _^^^^^^^^^^^}^q^e^Y^M^A^5^)^^^]]]]]]]]]]]]v]j]^]R]F]:].]"]] \\\\\\\\\\\\{\o\c\W\K\?\3\'\\\[[[[[[[[[[[[t[h[\[P[D[8[,[ [[ZZZZZZZZZZZZyZmZaZUZIZ=Z1Z%ZZ ZYYYYYYYYYYY~YrYfYZYNYBY6Y*YYYXXXXXXXXXXXXwXkX_XSXGX;X/X#XX WWWWW                                                                                                                                                                                                  ~ } |  { z y x w v u t  s  r  q  p  o n m l k j i h  g  f  e  d  c  b  a  `  _  ^  ]  \  [  Z  Y  X  W  V   U  T  S  R  Q  P  O  N  M  L  K  J  I  H  G  F  E   D  C  B  A  @  ?  >  =  <  ;  :  9  8  7  6  5  4  3  2   1  0  /  .  -  ,  +  *  )  (  '   &  %  $  #  "  !                                                                                                                                                                                                                                                         ~  }  |  {  z  y  x  w  v   u   t   s   r   q  p  o  n  m  l  k  j  i  h   g   f   e   d   c  b  a  `  _  ^  ]  \  [   Z   Y   X   W   V  U  T  S  R  Q  P  O  N M L K J I H G F  E  D  C  B  A @ ? > = < ; :  9 8 7 6 5 4 3 2 1  0  /  .  -  , + * ) ( ' & %  $ # " !                                                                                                                                                                                                                                             ~  }  |  {  z  y x w v u t s r  q p o n m l k j i h g f e  d  c  b  a  ` _ ^ ] \ [ Z Y  X  W  V  U  T  S  R  Q  P  O  N  M  L   K   J   I   H   G  F  E  D  C  B  A  @  ? > = < ; : 9 8  7  6  5  4  3 2 1 0 / . - ,  + * ) ( '  &  %  $  #  " !